Sthreeshakthi Newsletter

Page 1

4 5കുട്ടികളുടെ സുരക്ഷ : മുഖക്കുറിപ്പ്

േabv 2014

12വിധവകളും

അടിയന്തര�ദ്ധ വേണം കെ.സി. റ�ോസക്കുട്ടി

സാമൂഹിക �ശ്നങ്ങളും ഡ�ോ: ലിസി ജ�ോസ്

15

�ീസുരക്ഷ: ചുറ്റളവുകളും �ാവർത്തികതലങ്ങളും ഡ�ോ:ജെ.�മീളാദേവി

20 കുടുംബ ബന്ധങ്ങളിൽ

18 ത്തിലാണ് മന�ോഭാവ

മാറ്റം വേണ്ടത്

വന്ന മാറ്റങ്ങൾ കെ. എ. തുളസി

22 അന്തസ്സായി ത�ൊഴിലെടുക്കാൻ

പി. രമാഭായ്

അഡ്വ. നൂർബിന റഷീദ്

25 കേരളത്തിലെ വിവാഹമ�ോചനങ്ങൾ

ഡ�ോ: േ�ംന ശങ്കർ

�ശ്നമില്ല, 28 പണമില്ലെങ്കിലും വക്കീല്‍റെഡി

മ�ോഹൻ കുമാർ എ.എസ്

36 പഠനശുപാർശകൾ 38 മാദ്ധ്യമ സെമിനർ 39 ഇടപെടലുകൾ 44 അദാലത്തുകൾ

27 കുടുംബശൈഥില്യം കരുതുക!

തലമുറകളെ വേട്ടയാടും ഡ�ോ: സ്നോവി മാഞ്ഞൂരാൻ

30 മൂക്കുകയറുണ്ട്; വലിച്ചാൽ മതി മന�ോജ് കെ. പുതിയവിള

51 സാമൂഹ്യനീതിദിനാഘ�ോഷം 52 ശിശുവിവാഹ വിരുദ്ധ സെമിനാർ 54 വിവാഹപൂർവ്വകൗൺസെലിങ് 56 മീഡിയാ മ�ോണിറ്ററിങ് സെൽ 57 മലയാളദിനം

50 ഗാർഹികപീഡനം പെരുകുന്നത് 58 ഉത്ക്കണ്ഠാജനകം

സംരംഭകത്വം സമത്വത്തിന്റെ നല്ലവഴി


4

േabv 2014

സ്വയം�തിര�ോധത്തിനുള്ള ആയുധം �ീകൾക്കെതിരായ അതി�മങ്ങൾ പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളു ചീഫ് എഡിറ്റർ കെ.സി. റ�ോസക്കുട്ടി

ചെയർപേഴ്സൺ, വനിതാ കമ്മിഷൻ

എഡിറ്റോറിയൽ ബ�ോർഡ് അഡ്വ. പി.കെ. നൂർബീന റഷീദ് കമ്മിഷൻ അംഗം

കെ.എ. തുളസി

കമ്മിഷൻ അംഗം

ഡ�ോ. ജെ. പ്രമീളദേവി കമ്മിഷൻ അംഗം

ഡ�ോ. ലിസി ജ�ോസ് കമ്മിഷൻ അംഗം

കെ. കെ. പ്രസന്നകുമാർ മെമ്പർ സെക്രട്ടറി

എഡിറ്റർ മന�ോജ് കെ. പുതിയവിള പി.ആർ.ഒ.

രൂപകല്പന

ഡിസൈൻ പെപ്പർ

പ്രസിദ്ധീകരണം കേരള വനിതാ കമ്മിഷൻ വിലാസം കേരള വനിതാ കമ്മിഷൻ

ലൂർദ്ദ് പള്ളിക്കു സമീപം പട്ടം പി.ഒ., തിരുവനന്തപുരം - 4 ഫ�ോൺ- 0471-2307589

www.keralawomenscommision.gov.in keralawomenscommission@yahoo.co.in

േabv 2014

കയും ഭീഷണമായി വളരുകയും ചെയ്യുന്ന ഒരു ദശാസന്ധിയിലാണു നാമിപ്പോൾ. പുരുഷാധിപത്യസമൂഹത്തിന്റെ ഇര എന്ന നിലയിൽ എന്നും വേട്ടയാടപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന �ീ പുതിയ ഉപഭ�ോഗസംസ്ക്കാരത്തിന്റെ കാലത്ത് കേവലം ഉപഭ�ോഗവസ്തുവായി തരംതാഴ്ത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഇലക്േ�ാണിക് മാദ്ധ്യമങ്ങളും സൈബർ വിപ്ലവവും അവളെത്തന്നെയാണ് സ്വന്തം ലാഭവഴികളിലെ വില്പനവസ്തുവാക്കുന്നത്. ഒപ്പം പുത്തൻ വിന�ോദവ്യവസായം സമൂഹത്തിൽ ലംഗികവൈകൃതങ്ങളും അരാജകത്വവും തീക്കാറ്റുപ�ോലെ പടർത്തുകയും ചെയ്യുന്നു. �ീയ�ോടുള്ള മന�ോഭാവത്തിൽ ഇതെല്ലാം വരുത്തിയ മാറ്റങ്ങൾ പിഞ്ചുബാലികമാരെയും വയ�ോവൃദ്ധരെയും വരെ ലംഗികാരാജകത്വ ത്തിന്റെ ഇരകളാക്കുകയാണ്.

അത്യാപത്ക്കരമായ ഈ അവസ്ഥയിൽനിന്നു �ീകളെ രക്ഷിക്കണമെങ്കിൽ പലനിലയിലുമുള്ള കൂട്ടായ �യത്നം അനിവാര്യമാണ്. �ീയുടെ രക്ഷയ്ക്ക് ഒട്ടേറെ നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ അതിനെക്കാളെല്ലാം �ധാനം ആ നിയമങ്ങൾ ശക്തമായി ഉപയ�ോഗിക്കാനും കടന്നാ�മണങ്ങൾ ചെറുക്കാനും സ്വയം �തിര�ോധിക്കാനും �ീയെ സജ്ജ രാക്കുകയാണ്; സമൂഹത്തെ സംസ്ക്കരിക്കുകയാണ്. ഇതിന് അനിവാര്യമായത് നിയമങ്ങളെയും മൂല്യങ്ങളെയും സമത്വബ�ോധത്തെയും അടക്കം എല്ലാ മേഖലകളെയും പറ്റിയുള്ള ശരിയായ ബ�ോധവത്ക്കരണമാണ്. കേരള വനിതാക്കമ്മിഷൻ ഈ വഴിക്ക് ഒട്ടേറെ �വർത്തനങ്ങൾ നടത്തിവരുന്നുണ്ട്. അവയിൽ ഏറ്റവും �ധാനമായ ഒന്നാണ് ഇത്തരം ആശയങ്ങളും വിവര ങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനായി നടത്തുന്ന �ീശക്തി എന്ന ഈ �സിദ്ധീകരണം. �ീസമൂഹത്തെ �തികരിക്കാൻ �ാപ്തരാക്കുന്ന ലേഖനങ്ങളും സമൂഹത്തിലെ പുതിയ �വണതകളെപ്പറ്റിയുള്ള വിശകലനങ്ങളും കമ്മിഷന്റെ വിവിധ �വർത്തനങ്ങളും ഇടപെടലുകളും �ീകളുമായി ബന്ധ പ്പെട്ട �ശ്നങ്ങൾ പഠിച്ചു സർക്കാരിനു നൽകുന്ന ശുപാർശകളുമ�ൊക്കെ ഉൾപ്പെ ടുത്തി ഇതു പരമാവധി �യ�ോജന�ദമാക്കാൻ ഞങ്ങൾ �മിച്ചിട്ടുണ്ട്. സന്തോഷത്തോടെ �ീശക്തിയുടെ പുതിയ ലക്കം സമർപ്പിക്കുന്നു.

ചീഫ് എഡിറ്റർ


5

കുട്ടികളുടെ സുരക്ഷ: അടിയന്തര�ദ്ധ വേണം കെ. സി. റ�ോസക്കുട്ടി ശതമാനം ആയിരുന്നു. �ണഹത്യ യിലും ശിശുഹത്യയിലും കണ്ട വർദ്ധനയാണ് പേടിപ്പെടുത്തുന്ന മറ്റൊരു കാര്യം. 59.1ഉം 28.6ഉം ശതമാനത്തിന്റെ വർദ്ധനയാണ് 2012ൽ ഇവയുടെ നിരക്കിൽ കണ്ടത്! വിശദമായി ചർച്ചചെയ്യേണ്ട വിഷയ മാണിത്. കേരളത്തിലെ അനുഭവ ത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യംവിശകലനം ചെയ്യാനാണ് ഇവിടെ മുതിരുന്നത്.

കേരളത്തിലെ അനുഭവം

കുട്ടികൾക്കെതിരായ അതി�മ-

ങ്ങൾ അസ്വാസ്ഥ്യജനകമാം വിധം ഉയർന്നിരിക്കുന്ന ഈ ദശകത്തിൽ അതേപ്പറ്റിയുള്ള ഏതു ചർച്ചയ്ക്കും വർദ്ധിച്ച �സക്തിയുണ്ട്. �ീകൾക്കും കുട്ടികൾക്കും എതിരായ കുറ്റങ്ങൾ വൻത�ോതിൽ ഉയരുകയാണ്. അതിന്റെ വളർച്ചാനിരക്കും ഉയർന്നതാണ്. ദേശീയ ൈ�ം റെക്കോഡ്സ് ബ്യൂറ�ോ (NBCR) കണക്കെടുപ്പു തുടങ്ങിയ 1971ൽ ആകെ ബലാത്സംഗങ്ങൾ 2,487 ആയിരുന്നു. നാലുദശകംക�ൊണ്ട് അത് 24,923 ആയി. പത്തിരട്ടി വർദ്ധന! കുട്ടികൾക്കെതിരായ അതി�മങ്ങളുടെ കര്യത്തിലും ഇേത ത�ോതിലണു വർദ്ധന.

എൻ.ബി.സി.ആർ. കണക്കു�കാരം 2008, 09, 10 വർഷങ്ങളിൽ ബലാത്സംഗത്തിന് ഇരകളായ കുട്ടികൾ യഥ�മം 5446ഉം 5368ഉം 5484ഉം ആണ്. 2011ൽ ഇത് 7112ഉം 2012ൽ 8541ഉം ആയി കുത്തനെ ഉയർന്നു. 30ഉം 20.1ഉം ശതമാനം വീതം വർദ്ധന. തട്ടിക്കൊണ്ടുപ�ോകൽ, തടഞ്ഞുവയ്ക്കൽ എന്നിവയിലും ഇതുതന്നെ സ്ഥിതി. 2011ൽ 43ഉം 2012ൽ 19.5ഉം ശതമാനം വർദ്ധന. ആത്മഹത്യാേ�രണക്കുറ്റത്തിലെ ഉയർച്ചയാണ് അസ്വസ്ഥപ്പെടുത്തുന്ന മറ്റൊന്ന്. കഴിഞ്ഞതിന്റെ മുമ്പത്തെവർഷം ഇതിന്റെ വർദ്ധന 136.1

ബാലാവകാശങ്ങളെപ്പറ്റി കാഠ്മണ്ഡുവിൽ നടന്ന സാർക്ക് മേഖലാ കണ്‍സൾട്ടേഷൻ യ�ോഗത്തിൽ ചെയ്ത പ്രഭാഷണത്തിന്റെ പരിഭാഷ.

വികസനമാതൃകയുടെ പേരിൽ അഭിമാനിക്കുമ്പോഴും �ീകൾക്കെതിരായ കുറ്റങ്ങളുടെ നിരക്ക് ഇവിടെ കൂടിക്കൂടി വരികയാണ്. സമ്പൂർണ്ണസാക്ഷരത, 92 ശതമാനം എന്ന ഉയർന്ന �ീ സാക്ഷരത, സാർവ്വ�ിക വിദ്യാഭ്യാസം, പരിഷ്ക്കരണ-പുര�ോഗമന �സ്ഥാനങ്ങൾ, 1084:1000 എന്ന ഉയർന്ന �ീപുരുഷ അനുപാതം (ദേശീയനിരക്ക് 940:1000 ആണെന്നോർക്കുക), കുറഞ്ഞ ശിശു-മാതൃമരണനിരക്കുകൾ, താരതമ്യേന കുറഞ്ഞ �ീ-പുരുഷവിവേചനം തുടങ്ങിയ അഭിമാനത്തൊങ്ങലുകൾക്കെല്ലാം അതു മങ്ങലേല്പിക്കുന്നു. �ീകൾക്കെതിരായ കുറ്റങ്ങളിൽ രാജ്യത്തു പത്താം സ്ഥാനത്താണു കേരളമെങ്കിലും ബലാത്സംഗങ്ങൾ ദേശീയശരാശരിയിലും ഒന്നരയിരട്ടി യ�ോളം കൂടുതലാണ് (യഥാ�മം 2.1ഉം 2.9ഉം ശതമാനം). മാനം കവരുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആ�മണങ്ങൾ ദേശീയശരാ ശരിയായ 3.7ന്റെ മൂന്നിരട്ടിയാണ് 10.7. അവഹേളനക്കേസുകളുടെ വളർച്ചാനിരക്ക് കേരളത്തിൽ 1.4ഉം ദേശീയതലത്തിൽ 0.8ഉം ആണ്.

േabv 2014


6 ഈ തിന്മ തുടച്ചുനീക്കാൻ സർക്കാരും സന്നദ്ധസംഘടനകളും പരമാവധി �മം നടത്തുന്നുണ്ടെങ്കിലും ഫലം മറിച്ചാണ്. ദിവസവും ലഘുവായ കുറ്റകൃത്യങ്ങൾക്കു പുറമെ ദിവസവും രണ്ടോ മൂന്നോ ബലാത്സംഗമ�ോ ബാലപീഡനമ�ോ എങ്കിലും മാദ്ധ്യമങ്ങളിൽ �ത്യക്ഷപ്പെടുന്നു. എന്തുക�ൊണ്ടിങ്ങനെ? ഇ�യേറെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ ഒരു കാരണം നാം കൈവരിച്ച സാമൂഹിക വികസനം തന്നെ. സ്വന്തം അവകാശങ്ങളെയും പരിരക്ഷകളെയും പറ്റിയുള്ള മികച്ച അവബ�ോധം ആത്മാഭിമാനത്തിനായി പ�ൊരുതാൻ അവരെ േ�ാത്സാഹിപ്പിക്കുന്നു. നിശ്ചയദാർഢ്യത്തോടെ അവർ ക�ോടതിയില�ോ പ�ൊലീസില�ോ പരാതിപ്പെടാൻ തയ്യാറാകുന്നു. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള ഈ മുന്നേറ്റം കുറ്റകൃത്യങ്ങളിലെ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. ഇത�ൊരു നല്ല ലക്ഷണവുമാണ്. എന്നൽ കുറ്റകൃത്യങ്ങൾ കൂടുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. മറ്റു സസ്ഥാനങ്ങളെക്കാൾ ഏറെ ഉയർന്നതാണ് എന്ന ആക്ഷേപത്തിനു മാ�മേ ഈ വസ്തുത വിശദീകരണം ആകുന്നുള്ളൂ. ഇതു വ്യക്തമാക്കാൻ മറ്റൊരു കണക്കു ന�ോക്കാം. �ീധനമരണത്തിന്റെ കാര്യത്തിൽ ദേശീയനിരക്ക് 0.7 ശതമാനം ആയിരിക്കുമ്പോൾ നമ്മുടേത് വെറും 0.1 ആണ്. എന്നാൽ �ീകള�ോടുള്ള �രതയുടെ കാര്യത്തിൽ ലക്ഷത്തിന് 8.8 എന്ന ദേശീയനിരക്കിന്റെ ഏതാണ്ട് ഇരട്ടി(15)യാണു കേരളത്തിലേത്.

നാടകീയമായ മാറ്റം

കേരളസമൂഹം അതിവേഗമുള്ള മാറ്റത്തിന്റെ പാതയിലാണ്. കാർഷികാധിഷ്ഠിത ജന്മിവ്യവസ്ഥയിൽനിന്ന് മൂലധനസമ്പദ് വ്യവസ്ഥയിലേക്കും ജനാധിപത്യ-

േabv 2014

ത്തിലേക്കുമുള്ള പരിവർത്തനത്തിൽ. ജന്മിത്തത്തിന്റെ നിലനില്പിനു വേണ്ടതും അതു സൃഷ്ടിച്ചതുമായ മൂല്യങ്ങളുടെ സ്ഥാനത്ത് സ്വാത�യ്ം മുഖമുദ്രയായ പുതിയ വ്യവസ്ഥിതിക്ക് ഇണങ്ങുന്ന മൂല്യങ്ങൾ നിലവിൽ വരേണ്ടതുണ്ട്. എന്നാൽ നമ്മുടെ സാമൂഹികപരിണാമം പാതിവഴിയിൽ ആണെന്നതിനാൽ മുതലാളിത്തവും ജനാധിപത്യവും വാഗ്ദാനം ചെയ്യുന്ന സ്വാത�യ്ം അതിന്റെ പുര�ോഗമനസ്വഭാവങ്ങള�ോടെ നാം സ്വായത്തമാക്കിയിട്ടില്ല. അമ്മാത്തൂന്ന് ഇറങ്ങുകയും ഇല്ലത്ത് എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇന്നത്തെ ഉപഭ�ോക്തൃസംസ്ക്കാരം പറിച്ചുനട്ടത് അതിന്റെ ഭാഗമായ സാമൂഹിക ഉത്തരവാദിത്തങ്ങളും സാമൂഹികസുരക്ഷാവശങ്ങളും വിട്ടുകളഞ്ഞിട്ടാണ്. ചുരുക്കത്തിൽ, നാം ഇന്നു കാണുന്നത്, സമത്വം, സ്വാത�യ്ം, ജനാധിപത്യം, അവകാശങ്ങൾ തുടങ്ങിയ ആധുനികാശയങ്ങൾ സ്വാംശീകരിക്കാൻ പാകമാകാത്തതും നിലനിന്ന മൂല്യഘടന തകർന്നടിഞ്ഞതിന്റെ �തിസന്ധി നേരിടുന്നതുമായ ഒരു സമൂഹത്തിന്റെ ദയനീയാവസ്ഥയാണ്. പ�ൊടുന്നനെ ആർത്തലച്ചു കടന്നുകയറിയ ഉപഭ�ോഗവ്യവസ്ഥ �ീകളെയും കുട്ടികളെയും അടക്കം സർവ്വതിനെയും ലാഭസാമ�ിയായ ചരക്കായി കാണുന്ന സ്ഥിതി സൃഷ്ടിച്ചു. കേരള പ�ൊലീസിനു വേണ്ടി ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ�ോഷ്യൽ സയൻസസ് കഴിഞ്ഞവർഷം നടത്തിയ ഒരു പഠനം ഈ അവസ്ഥയെ ഇങ്ങനെ വരച്ചുകാട്ടുന്നു: “�ീകളുടെ നേരെ ലംഗികപീഡനവും ആ�മണവും പെരുകുന്ന പെരിയ കുറ്റവാസനയാർന്ന സമൂഹത്തിലേക്കും ദുഃഖത്തിലേക്കും വഴിതുറക്കുന്ന ഉപഭ�ോഗസംസ്ക്കാരത്തിന്റെ ബ�ോധപൂർവ്വവും പ�ൊങ്ങച്ചനാട്യങ്ങളുടേതുമായ �കടനം സംസ്ഥാനത്തെ എല്ലാ വീട്ടിലും കാണാം.” ലാഭമ�ോഹത്തിന്റെ കൂടപ്പിറപ്പായ വിന�ോദവ്യവസായത്തിന്റെ

�ളയമാകട്ടെ �ീകളെ മ�ോശമായി ചി�ീകരിക്കുന്ന പരസ്യങ്ങളും സൃഷ്ടികളും ഉണ്ടാക്കിയും അശ്ലീല�ോല്പന്നങ്ങളാക്കി അധഃപതിപ്പിച്ചു കുട്ടികളുടെപ�ോലും വിരൽത്തുമ്പിൽ എത്തിച്ചും സ്ഥിതിവിശേഷം പിന്നെയും വഷളാക്കുന്നു. രണ്ടുമൂന്നു ദശകങ്ങളിൽ സംഭവിച്ച സാമൂഹികമാറ്റത്തെ ചില സ്ഥിതിവിവരങ്ങളിലൂടെ അല്പംകൂടി വ്യക്തമാക്കാം. കേരളത്തിലെ ബലാൽസംഗത്തിന്റെ നിരക്ക് 1990ൽ ലക്ഷത്തിനു 0.7 ആയിരുന്നു. ഇത് 1997ൽ 1.9ഉം 2012ൽ 2.9ഉം ആയി. 1990ൽ ദേശീയനിരക്കായിരുന്ന


7

1.2ലും താഴെയായിരുന്ന ബലാത്സംഗനിരക്ക് 2012 ആയപ്പോഴേക്ക് ദേശീയനിരക്കായ 2.1ലും ഏറെ മുകളിലായി. ഇതേ കാലയളവിൽ കേരളത്തിൽ �ീയ്ക്കെതിരായ ലൈംഗികാതി�മങ്ങൾ ലക്ഷത്തിനു 0.5 എന്ന നിരക്കിൽനിന്ന് 10.07ആയും കുതിച്ചുയർന്നു. പലതരം �ീപീഡനങ്ങളുടെ നിരക്ക് 0.2ൽനിന്ന് 1.4 ആയും ഭർത്താക്കന്മാരുടെയും ബന്ധുക്കളുടെയും �രതയുടെ ത�ോത് 5.3ൽനിന്ന് 15 ആയും വളർന്നു. ബലാത്സംഗങ്ങളിൽ ഏറെയും ചെയ്യുന്നത് ബന്ധുക്കള�ോ കൂട്ടുകാര�ോ

ഇരയെ അറിയുന്നവര�ോ ആണെന്നാണ് എല്ലാ സർവ്വേകളിലും കാണുന്നത്. ഇൻഡ്യൻസമൂഹം ഇത്തരം സംഭവങ്ങൾ പ�ൊതുവെ മൂടിവയ്ക്കുന്നു. അടുത്ത പങ്കാളിയുടെ അതി�മം (ഇന്റിമേറ്റ് പാർട്ട്ണർ വയലൻസ് IPV) എന്നാണ് ഇതിനെ ഇനം തിരിക്കുന്നത്. ഇതിന്റെ ഒരു �ധാനകാരണം �ാമസമ്പദ്ഘടനയും കൂട്ടുകുടുംബവും തകർന്നതിന്റെയും അതിവേഗനഗരവത്ക്കരണത്തിന്റെയും ഫലമായി ബന്ധുക്കളിലും ശക്തമായ സാമൂഹികബന്ധങ്ങളിലും നിന്ന് അകന്ന അണുകുടുംബങ്ങളുടെ രൂപംക�ൊള്ള-

ലിലേക്കു നയിച്ച അസന്തുലിതവികസനമാണ്.ഇത്തരം അണുകുടുംബങ്ങളിൽ ജ�ോലിയുള്ള അച്ഛനമ്മമാർ ഏറെ സമയവും വീടിനു പുറത്തായിരിക്കുകയും കുട്ടികൾ അടുത്തത�ോ അകന്നത�ോ ആയ ഏതെങ്കിലും ബന്ധുക്കളുടെയ�ോ വേലക്കാരുടെയ�ോ സംരക്ഷണയിൽ ആയിരിക്കുകയും ചെയ്യും. അനാശാസ്യമായവ സംഭവിക്കാൻ ഇത് അവസരമ�ൊരുക്കും. അണുകുടുംബങ്ങളിൽ പങ്കാളിയുടെ പീഡനം (spousal abuse) എന്നു വിളിക്കുന്ന ഗാർഹികപീഡനങ്ങളും ആർക്കും സംഭവിക്കാം. ഒരു ബന്ധത്തിലുള്ള മുതിർന്നയാൾ

േabv 2014


8 പങ്കാളിയെ നിയ�ിക്കാൻ അധികാരദുരുപയ�ോഗം ചെയ്യുന്നത് എന്നാണ് ഇതിന്റെ നിർവ്വചനം. ഇവ മിക്കപ്പൊഴും അവഗണിക്കുകയ�ോ ക്ഷമിക്കുകയ�ോ ആണു പതിവ്. സ്വയം ഇരകളായ�ോ അതി�മത്തിനു സാക്ഷിയാകുകവഴിയ�ോ കുട്ടികളാണ് ഇതിന്റെ ദുരന്തം പേറേണ്ടിവരുന്നത്. ആ�മണങ്ങൾ കാണാനിടയാകുന്ന കുട്ടികൾ ആത്മഹത്യയ്ക്കു �മിക്കുകയ�ോ മയക്കുമരുന്നിലേക്കു തിരിയുകയ�ോ വീടുവിടുകയ�ോ ഒക്കെ ചെയ്യുന്നതായാണ് പഠനങ്ങളിൽ കാണുന്നത്. ലൈംഗികാതി�മങ്ങൾ ആൺകുട്ടികളിലും പെൺകുട്ടികളിലും മാ�മല്ല അവരുടെ കുടുംബത്തിലും സമൂഹത്തിലും തന്നെ ശാരീരികവും മാനസികവും സാമൂഹികവുമായ ഗുരുതരമായ �സ്വകാല-ദീർഘകാല �ത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായാണ് വസ്തുതകൾ വെളിവാക്കുന്നത്. ര�ോഗങ്ങൾ, അഹിതഗർഭം, മാനസികസംഘർഷം, വിവേചനം, സ്ക്കൂളുകളിലെ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ

േabv 2014

പലതിനും ഇതു കാരണമാകുകയും ചെയ്യുന്നു. ഗർഹികപീഡനം കണ്ടു വളർന്ന ഒരാൾ സ്വന്തം പങ്കാളിയെയും കുട്ടികളെയും ഉപദ്രവിക്കുന്നവൻ ആകാനുള്ള സാദ്ധ്യത ഇരട്ടിയാണ്.

അ�മവും ചൂഷണവും

ലൈംഗികവ്യാപാരചൂഷണം (commercial sexual exploitation) എന്നത് കുട്ടികൾക്കോ ഒരു മൂന്നാം കക്ഷിക്കോ �തിഫലം നൽകി മുതിർന്ന ആളുടെ ലൈംഗികസംതൃപ്തിക്കായി കുട്ടികളെ ഉപയ�ോഗിക്കുന്നതാണ്. ഇതു കുട്ടികൾക്കു നേരെയുള്ള ആ�മണവും ബലാൽക്കാരവുമാണ്. അടിമത്തത്തിന്റെ കാലികരൂപമായും ഇതിനെ കണക്കാക്കുന്നു. ബാലാവകാശത്തിന്റെ ഈ കടുത്ത ലംഘനത്തിൽ ലൈംഗികടൂറിസം, വ്യക്തികളുടെയ�ോ സംഘടിത ചൂഷകരുടെയ�ോ പങ്കാളിത്തത്തോടെ ഉള്ള ബാലികാബാലകരുടെ �ാദേശിക ലൈംഗിക�ോപയ�ോഗം, ലൈംഗികവൃത്തിക്കായുള്ള വാണിഭം, ഇന്റർനെറ്റിലെ അശ്ലീല-

വ്യാപാരം എന്നിവയെല്ലാം ഉൾപ്പെടും. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതി�മങ്ങൾ ബാലാവകാശങ്ങളുടെ വ്യാപകമായ ലംഘനമാണ്. അതു സമൂഹത്തിനുള്ളിൽ വീട്ടില�ോ സ്ഥാപനത്തില�ോ വിദ്യാലയത്തില�ോ ത�ൊഴിലിടത്തോ ടൂറിസ്റ്റ് സൗകര്യങ്ങളില�ോ ഒക്കെ സംഭവിക്കാം. ഫ�ോണും ഇന്റർനെറ്റുമ�ൊക്കെ ഇതിനുള്ള ഉപാധികൾ ആണ്. ലൈംഗികതയ്ക്കായി മുതിർന്നവർ കുട്ടികളെ േ�രിപ്പിക്കുന്നത് പലപ്പോഴും ഇവയിലൂടെയാണ്. ബാലപീഡനത്തിന്റെ ദൃശ്യങ്ങൾ �ചരിപ്പിക്കുന്നതിലും വലിയ വർദ്ധന ഉണ്ടാകുകയാണ്. കുട്ടികൾ തമ്മിൽത്തമ്മിലും ഇത്തരം ദൃശ്യങ്ങളും സന്ദേശങ്ങളും കൈമാറുന്നു. സെക്സ്റ്റിങ് എന്നു വിളിക്കുന്ന ഈ �തിഭാസവും അവരെ അപകടങ്ങളിലേക്കു നയിക്കുന്നുണ്ട്. എല്ലാത്തരം ലൈംഗികചൂഷണത്തിലും ദുരുപയ�ോഗത്തിലും നിന്ന് കുട്ടികളെ സർക്കാർ സംരക്ഷിക്കണമെന്നും അവരെ തട്ടിക്കൊ-


9 ണ്ടുപ�ോകുകയ�ോ വിൽക്കുകയ�ോ ലൈംഗികവാണിഭം നടത്തുകയ�ോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ നടപടിയും എടുക്കണമെന്നും ബാലാവകാശ കൺവെൻഷന്റെ 34ഉം 35ഉം വകുപ്പുകൾ അനുശാസിക്കുന്നു. നിയമത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, പൂവാലശല്യം, പെൺകുട്ടി കളുടെയ�ോ �ീകളുടെയ�ോ സാന്നിദ്ധ്യത്തിലെ അശ്ലീലച്ചുവയുള്ള തമാശകൾ, അവസരം കിട്ടുമ്പോഴ�ൊക്കെ ത�ൊടുന്നത്, മ�ോശം ആംഗ്യങ്ങൾ, ദുഃസൂചകമായ ന�ോട്ടം, അത്തരം ശരീരഭാഷ എന്നിവയ�ൊക്കെ ലൈംഗികാ�മണങ്ങൾ (sexual assaults) ആണ്. വിവാഹജീവിതത്തിലും പുറത്തും ഉണ്ടാകുന്ന ബലാത്സംഗങ്ങളും ഇതിൽ പെടും. സ്വകാര്യഭാഗങ്ങളിൽ ത�ൊടുന്നതും കളിക്കുന്നതും ബാലികാപീഡനമാണ്. വയ�ോജനങ്ങളുടെ കാര്യത്തി ലാകട്ടെ, ബ്ലായ്ക്ക്മെയിലിങ്, അധിക്ഷേപം, വഞ്ചന, വീട്ടിൽനിന്ന് ഇറക്കിവിടൽ, ആഹാരവും വസ്�വും പാർപ്പിടവും പ�ോലുള്ള അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കൽ

എന്നിവയെല്ലാം പീഡനങ്ങളാണ്. ലൈംഗികപീഡനങ്ങ(sexual harassments)ളിൽ ആകട്ടെ, ലൈംഗികസ്വഭാവമുള്ള ഭീഷണിയും ബല�യ�ോഗവും ലൈംഗിക�ോപ കാരങ്ങൾക്കു പകരമായി ആനുകൂല്യ ങ്ങൾ നൽകാമെന്ന അനധികൃതവും ആവശ്യപ്പെടാതെയുള്ളതുമായ വാഗ്ദാനങ്ങളും ഒക്കെ പെടും. ലംഗിക കുറ്റകൃത്യം (sexual offence) എന്നത് ബല�യ�ോഗമ�ോ ഭീഷണി യ�ോ ക�ൊണ്ട് മറ്റൊരാൾ ഇഷ്ടമില്ലാതെ ലൈംഗിക�വൃത്തിയിൽ ഏർപ്പെടാൻ ബ�ോധപൂർവ്വം കാരണമാകുക എന്നതാണ്. ഒരാൾക്കുമേൽ മറ്റൊരാൾ ഇഷ്ടമില്ലാത്ത ലൈംഗികപെരുമാറ്റത്തിനു നിർബ്ബന്ധിക്കുന്നതാണ് ലൈംഗിക ദുരുപയ�ോഗം (sexual abuse or molestation). അതു പെട്ടെന്നുണ്ടാ കുന്നത�ോ അല്പസമയം മാ�ം ഉള്ള ത�ോ അപൂർവ്വമ�ോ ആയാൽ ലൈംഗി കകയ്യേറ്റം (sexual assault) ആയി കണക്കാക്കും. കുറ്റവാളിയെ അബ്യൂ സർ എന്നോ അല്പംകൂടി മ�ോശമാ യാൽ മ�ൊളെസ്റ്റർ എന്നോ വിളി ക്കാം. മുതിർന്നയാൾ കുട്ടിയ�ോട് രണ്ടിൽ ആരുടെയെങ്കിലും ലംഗി കത ഉണരുമാറ് നടത്തുന്ന പെരുമാറ്റങ്ങളും ഈ നിർവ്വചനത്തിൽ പെടും. ഇരയുടെ �ായം അനുമതിക്കുള്ള �ായത്തിൽ താഴെയാണെങ്കിൽ ബാല ലൈംഗിക ദുരുപയ�ോഗമായി കണക്കാക്കും. ഇൻഡ്യയിൽ ക�ൊച്ചു പെൺകുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നുണ്ടല്ലോ. അച്ഛൻ-മകൾ, ആങ്ങളപെങ്ങൾ തുടങ്ങി രക്തബന്ധമുള്ളവർ ഉൾപ്പെട്ടവ മാ�മല്ല, രണ്ടും മൂന്നും വയസുള്ള ശിശുക്കളെ ചെയ്യുന്നതടക്കമുള്ള അസാധാരണമായ ബലാത്സംഗങ്ങൾ ഹീനമായ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു.

വിവരങ്ങളുടെ ആധികാരികത നാഷണൽ ൈ�ം റെക്കോഡ്സ് ബ്യൂറ�ോയുടെ പുതിയ കണക്കുകൾ കാണിക്കുന്നത് 18 വയസിൽ

താഴെയുള്ള പെൺകുട്ടികൾ ഉൾപ്പെട്ട കേസുകളുടെ എണ്ണം ഗണ്യമാംവിധം ഉയർന്നിരിക്കുന്നുവെന്നാണ്. ഇതിൽ ഭൂരിപക്ഷവും അതിലെ കുറ്റമ�ോ അതിന്റെ വരുംവരാഴികകള�ോ മനസിലാക്കാത്ത നിഷ്ക്കളങ്കരാണെന്നത് ഇതിന്റെ �ാധാന്യം വർദ്ധിപ്പിക്കുന്നു. രാജ്യത്തു ബലാത്സംഗത്തിനിരയായ 396 പേരിൽ 281 ഉം 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ആണ്. കേരളത്തിലും സ്ഥിതി ഇതുതന്നെ - 51 ൽ 43 ഉം ഈ �ായക്കാർ. ഇതു രണ്ടുതരത്തിൽ വിലയിരുത്താം. ഇതു യഥാർത്ഥ വസ്തുതയാണെന്നെടുത്താൽ രജ്യത്തെ 24 സംസ്ഥാനങ്ങളിലും ഏഴു കേ�ഭരണ�ദേശങ്ങളിലും ബലാത്സംഗക്കാർ വിവാഹിതരെയും �ായപൂർത്തിയായവരെയും വെറുതേവിടുന്നു എന്ന് അനുമാനിക്കേണ്ടിവരും. അതല്ലെങ്കിൽ, ഈ വിഭാഗത്തിലുള്ള �ീകൾ ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യാതെ മൂടിവയ്ക്കാൻ താല്പര്യപ്പെടുന്നു എന്നു കരുതാം. ഭർത്താവിനെയ�ോ ബന്ധുക്കളെയ�ോ നാട്ടുകാരെയ�ോ ഭയന്ന്, ഉപേക്ഷിക്ക പ്പെടുമെന്നു ഭയന്ന്, വിവാഹിതർ ഇ�കാരം ചെയ്യുന്നുണ്ടോ? അവിവാഹിതരായ പെൺകുട്ടികൾക്കെന്നപ�ോലെ അവർക്കു കുടുംബത്തിൽനിന്നു പിന്തുണ കിട്ടുന്നില്ലേ? അത�ോ, 18 ൽ താഴെയുള്ള കുട്ടികൾ ബലാത്സംഗത്തിനു വേഗം ഇരയാകുന്നുവെന്നോ? ആറു സംസ്ഥാനത്തുനിന്ന് (അരുണാചൽ �ദേശ്, അസം, ആന്ധ്ര�ദേശ്, ജമ്മു കാശ്മീർ, ഝാർഖണ്ഡ്, സിക്കിം) ബലാത്സംഗമേ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും നാലു സംസ്ഥാനത്ത് (നാഗാലാൻഡ്, �ിപുര, ഉത്തരഖണ്ഡ്, പശ്ചിമബംഗാൾ) 18 വയസിനു മേലുള്ള ഒറ്റ �ീയും ബലാത്സംഗത്തിന് ഇരയായില്ല എന്ന കണക്കും ഇതിന�ോടു ചേർത്തുവച്ചു വായിക്കുമ്പോൾ ചി�ം വ്യക്തമാകും.

േabv 2014


10 ഇത് അടിവരയിടുന്നത്, കുറ്റകൃത്യങ്ങൾ എ�കണ്ടു റിപ്പോർട്ട് ചെയ്യുന്നു എന്ന കാര്യത്തിൽ സമ�മായ അവല�ോകനം അനിവാര്യമായിരിക്കുന്നു എന്നാണ്. കുടുംബത്തിന്റെ സൽപ്പേരും �ീയുടെ അന്തസ്സും നഷ്ടപ്പെടുമ�ോ എന്ന ആശങ്ക, കേസ് രജിസ്റ്റർ ചെയ്യാനും പ�ൊലീസ് സ്റ്റേഷനിൽ പ�ോകാനും ഒക്കെയുള്ള ഭയം, വാർത്തയും മാദ്ധ്യമവിചാരണയും മറ്റു ദുരാര�ോപണങ്ങളും ഉണ്ടാകുമ�ോ എന്ന ഉത്ക്കണ്ഠ ഒക്കെക്കൊണ്ട് പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതാണു വസ്തുത. കേരളത്തിൽ 2012ൽ ബലാത്സംഗത്തിനിരയായ 18 വയസിൽ താഴെയുള്ള 43 പെൺകുട്ടികളിൽ ആറും പത്തു വയസിനു താഴെയുള്ള കുട്ടികളും 22 പേർ 10നും 14നും ഇട യിൽ �ായമുള്ളവരും 15 പേർ 14 വയസിനു മുകളിലുള്ളവരും ആണ്. സംസ്ഥാനത്തു പെൺകുട്ടികൾക്കു നേരെയുള്ള ബലാത്സംഗങ്ങളും മറ്റു ലൈഗികാതി�മങ്ങളും ദുരുപയ�ോഗങ്ങളും വർദ്ധിച്ചുവരുന്നു എന്നത് സമൂഹത്തെ അസ്വസ്ഥമാക്കുകയാണ്. ബലാത്സംഗങ്ങളും നിർബ്ബന്ധിതലൈഗികവൃത്തിയും അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും നടത്തുന്ന ലൈഗികാ�മണങ്ങളുമ�ൊന്നും നമുക്കു പരിചിതമല്ലാത്തതിന്റെ നടുക്കമാണ് ആരിലും. പത്തു വയസിൽ താഴെയുള്ള കുട്ടികൾ ലൈഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരയാകുന്നതാണ് ഏറെ നടുക്കുന്നത്. അതു നമുക്കു പുതിയ അനുഭവമാണ്. ഇക്കാര്യത്തിൽ ദേശീയ ൈ�ം റെക്കോഡ്സ് ബ്യൂറ�ോയുടെ പട്ടികയിൽ നാലാമതാണിന്നു കേരളം.

സമ�സമീപനം ആവശ്യം

ഇന്നു സമൂഹത്തിൽ �ീകൾക്കു രണ്ടാം പദവി മാ�മായതിനാൽ അവരെ വേഗം ഇരയാക്കാൻ കഴി യുന്നു. സമൂഹത്തിൽ പുരുഷാധിപത്യം ഉള്ളതുക�ൊണ്ടാണ് തങ്ങൾ അടിച്ചമർത്തപ്പെടുകയും പലതരത്തിൽ പീഡിപ്പിക്കപ്പെടുകയു-

േabv 2014

മ�ൊക്കെ ചെയ്യുന്നതെന്ന ബ�ോധം ഭാരത�ീകളിൽ വളർത്തിയെടുത്തുക�ൊണ്ടേ ഈ സ്ഥിതി മാറ്റാനാകൂ. എന്നാൽ വ്യക്തിപരമായും സാമൂഹികമായും അവർ ഉൾക്കൊണ്ടിരിക്കുന്ന പിതൃദായവ്യവസ്ഥിതിയുടെ മൂല്യങ്ങൾ അതിനു തടസമാകുന്നു. എ�യ�ൊക്കെ പരി�മിച്ചിട്ടും മഹാഭൂരിപക്ഷം �ീകളുടെയും അവസ്ഥ മ�ോശമായി തുടരുന്നത് ഇതുക�ൊണ്ടാണ്. ചില വിഭാഗങ്ങളിലെ കുറച്ചു �ീകൾക്കു മാ�മാണു ഗുണമുണ്ടായിട്ടുള്ളത്. �ീകൾ

പ�ൊതുവിൽ നേരിടുന്ന വിവേചനങ്ങളും അടിച്ചമർത്തലും ചൂഷണവും തരംതിരിവുകളും നിരവധിയാണ്. ഈ സാഹചര്യത്തിനു പരിഹാരം കാണാൻ സമ�മായ സമീപനമാണ് ആവശ്യം. ഭരണകൂടവും സിവിൽ സമൂഹവും ജനങ്ങളും ഇതിനായി ഒന്നിച്ചു �വർത്തിക്കണം. വിദഗ്ദ്ധരുടെയും ജനങ്ങളുടെയും ഉപദേശനിർദ്ദേശങ്ങള�ോടെ ചുമതലപ്പെട്ട സ്ഥാപനങ്ങൾ യ�ോജിച്ച് ഈ ദൗത്യം ഏറ്റെടുക്കണം. �ീകൾക്കു സുരക്ഷയും ശാക്തീകരണവും


11 അനുഭവപ്പെടുകയും സ്വന്തം ജീവിതം സമ്പൂർണ്ണമായി ജീവിക്കാൻ കഴിയുകയും വേണം.

കേരളത്തിന്റെ മുൻകൈകൾ

ഈ വഴിക്ക് ഒട്ടേറെ മുൻകൈകൾ കേരളത്തിൽ നടക്കുന്നുണ്ട്. സാമൂഹ്യനീതിവകുപ്പ് ഇതിൽ �ത്യേക �ദ്ധ പുലർത്തുകയും ഒട്ടേറെ പരിപാടികൾ നടപ്പാക്കുകയും ചെയ്തുവരുന്നു. സാമൂഹിക നിരീക്ഷണവും ഇടപെടലുമാണ് ഇതിന്റെ മുഖമുദ്ര. വനിതാക്കമ്മിഷന്റെ കണ്ണും കാതു മായി �ാമപ്പഞ്ചായത്ത്, ക�ോർപ്പറേഷൻ, മുനിസിപ്പൽ തലങ്ങളിലും വാർഡുതലങ്ങളിലും ബ്ലോക്ക്, ജില്ലാ തലങ്ങളിലും രൂപവത്ക്കരിച്ചിട്ടുള്ള നിരീക്ഷണസംഘങ്ങളായ ജാ�താസമിതികൾ മികച്ച മാതൃകയാണ്. �ീകളിലും പെൺകുട്ടികളിലുംനിന്നു പരാതി സ്വീകരിക്കാനും അവ പരിഹരിക്കാനും �ീകൾക്കെതിരായ �ശ്നങ്ങൾ �ദ്ധയിൽപ്പെട്ടാൽ ഇടപെടാനുമ�ൊക്കെ ഇവരെ അധികാരപ്പെടുത്തിയിട്ടുണ്ട്. �ീ�ശ്നങ്ങൾ പരിഹരിക്കുന്നതിലും അവരെ ശാക്തീകരിക്കാനായി ബ�ോധവത്ക്കരിക്കുന്നതിലും തദ്ദേശഭരണകൂടങ്ങളെ സഹായിക്കുന്ന ദൗത്യവും ഇവർക്കുണ്ട്. ഇവയുടെ �വർത്തനം സജീവവും വ്യാപകവും ആക്കാനുള്ള �മത്തിലാണ് സർക്കാർ ഇപ്പോൾ. സംസ്ഥാനമാകെ വ്യാപിച്ചുകിടക്കുന്ന കുടുംബ�ീശൃംഖലയും ഈ രംഗത്തു സജീവപങ്കു വഹിക്കുന്നു. വനിതാക്കമ്മിഷൻ മാസന്തോറും നടത്തുന്ന ജില്ലാതല മെഗാഅദാലത്തുകൾ ആയിരക്കണക്കിനു �ീകളുടെ വിവിധതരം പരാതികൾ പരിഹരിക്കുകവഴി വിസ്മയകരമായ നേട്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കമ്മിഷനിലേക്കു നേരിട്ടും തപാൽ വഴിയും ഓൺലൈനായും ജാ�താസമിതികൾ മുഖേനയുമ�ൊക്കെ പരാതികൾ നൽകാം. പരാതി യുടെ തുടർനടപടികൾ അറിയാൻ എസ്എംഎസ് സംവിധാനവും ഉണ്ട്. ഒട്ടനവധി ബ�ോധവത്ക്കരണ

പരിപാടികളും കമ്മിഷൻ നടത്തുന്നുണ്ട്. സ്ക്കൂൾ, ക�ോളെജ് തലങ്ങളിൽ ആൺ-പെൺ ഭേദമില്ലാതെ കുട്ടികളിൽ സമത്വബ�ോധം വളർത്താൻ നടത്തുന്ന കലാലയജ്യോതി, വിവാഹജീവിതത്തിൽ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും കൂട്ടായി തീരുമാനങ്ങൾ എടുക്കുകയും വിട്ടുവീഴ്ച്ചകൾ ചെയ്യുകയും ഒക്കെ ചെയ്യാനുള്ള സാമൂഹികബ�ോധം പകർന്നുനൽകുന്ന വിവാഹപൂർവ്വകൗൺസെലിങ് ശില്പശാലകൾ, സെമിനാറുകൾ, ശില്പശാലകൾ, പരിശീലനങ്ങൾ, ചർച്ചകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഈ രംഗത്ത് എടുത്തുപറയാനുണ്ട്. ശൈശവവിവാഹം തടയാൻ സാമൂ ഹ്യനീതിവകുപ്പിനു കീഴിൽ താഴേ ത്തലങ്ങളിൽ നിയ�ോഗിച്ചിട്ടുള്ള െ�ാഹിബിഷൻ ഓഫീസർമാർ, �ീസംരക്ഷണ�വർത്തനങ്ങൾക്കു നിയ�ോഗിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ �വർത്തനവും കാര്യമായ ഫലം നൽകുന്നു. ദരിദ്രർക്കു പ�ൊതുവിലും �ീകൾക്കു വിശേഷിച്ചും സൗജന്യനിയമസഹായം നൽകുന്ന ലീഗൽ സർവ്വീസ് അത�ോറിറ്റി ആണു മറ്റൊരു �ദ്ധേയമായ മുൻകൈ. അർപ്പണബ�ോധമുള്ള ഒരുനിര അഭിഭാഷകർ ക�ോടതി ത�ോറും ഇതിനായി �വത്തിക്കുന്നു. ജനമൈ�ി പ�ോലീസിലൂടെ ദേശീയ�ദ്ധനേടിയ കേരള പ�ൊലീസും മികച്ച �വർത്തനങ്ങൾ ഈ രംഗത്തു കാഴ്ച വയ്ക്കുന്നുണ്ട്. �ീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിതരണം എന്നിവയ�ൊക്കെ ഗണ്യമായി തടയാൻ ജനപങ്കാളിത്തം സഹായകമാകുന്നുണ്ട്. ബ�ോധവത്ക്കരണവും ഈ സംവിധാനത്തിന്റെ ലക്ഷ്യമാണ്. പ�ൊലീസ് സ്റ്റേഷനുകൾ �ീസൗഹൃദമാക്കാനുള്ള �വർത്തനം വിജയകരമായി മുന്നേറുന്നു. പരാതി സ്വീകരിക്കാൻ വനിതാപ�ൊലീ-

സുകാർ ഉള്ള ഫ്രണ്ട് ഓഫീസ്, ഫ�ോണിൽ �ീകളുടെ പരാതി ലഭിച്ചാൽ വനിതാപ�ൊലീസ് അവരുടെ വീട്ടിലെത്തി പരാതി സ്വീകരിക്കുന്ന സ�ദായം ഒക്കെ മികച്ച മാതൃകകളാണ്. പ�ൊലീസിന്റെ വനിതാസെല്ലുകൾ, രാപ്പകൽ �വർത്തിക്കുന്ന ജില്ലാതല വനിതാ ഹെല്പ് ലൈനുകൾ എന്നിവയ�ൊക്കെ �ീകൾ ഇന്നു ധാരാളമായി �യ�ോജനപ്പെടുത്തുന്നു. കുട്ടികളിൽ ജനാധിപത്യ-സാമൂഹികബ�ോധം വളർത്താൻ കുട്ടിപ്പൊലീസ് സംവിധാനവും കാര്യമായ പങ്കു വഹിക്കുന്നു. ഇത�ൊക്കെ ഇനിയുമിനിയും മെച്ച പ്പെടേണ്ടിയിരിക്കുന്നു. കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

സമൂഹം മാറണം

ഇതിനെക്കാളെല്ലാം �ധാനം സമൂഹത്തിന്റെ സമീപനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുക എന്നതാണ്. ലിംഗവിവേചനം കേവല �കൃതി സത്യമല്ല. ചരി�പരവും സാസ്ക്കാരികവുമായ ഉല്പന്നമാണ്. ജൈവികമായ ലിംഗഭേദത്തോടും �ത്യുല്പാദനശേഷിയ�ോടും ബന്ധപ്പെട്ടതാണെങ്കിലും അതിൽനിന്നു വെറുതെ ഉരുത്തിരിഞ്ഞതല്ല. നൂറ്റാണ്ടുകളായി സംസ്ക്കാര ത്തിന്റെ ഭാഗമായിരിക്കുന്ന ലൈംഗി കാസമത്വത്തിന്റെ ഉപ�ോല്പന്നമാണ് �ീകൾക്കെതിരായ കുറ്റകൃത്യ ങ്ങൾ. അതുക�ൊണ്ടുതന്നെ, സാമൂഹിക, സാമ്പത്തിക, രാഷ്�ീയ ശാക്തീകരണത്തിലൂടെയും വിമ�ോചനത്തിലൂടെയും �ീസമത്വം യാഥാർത്ഥ്യമാക്കുന്ന അടിസ്ഥാന പരമായ സാമൂഹികമാറ്റം മാ�മാണ് ഈ സാമൂഹികതിന്മയ്ക്കുള്ള അന്തിമപരിഹാരം. ഇതിനുള്ള ഒറ്റ ക്കെട്ടായ �വർത്തനമാണ് ഇന്നത്തെ അടിയന്തരാവശ്യം. (കേരളവനിതാക്കമ്മിഷൻ അദ്ധ്യക്ഷയാണ് ലേഖിക)

േabv 2014


12

വിധവകളും സാമൂഹിക�ശ്നങ്ങളും ഡ�ോ. ലിസി ജ�ോസ്

ആധുനികകാലത്തുപ�ോലും വിധവകൾ അന്ധവിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നു. കമ്പോളസംസ്ക്കാരം സൃഷ്ടിച്ച വികല മൂല്യങ്ങളും എന്തിനെയും ഉപഭ�ോഗവസ്തുവായിമാ�ം കാണുന്ന �വണതയും അധമലൈംഗികചിന്താഗതിയുമ�ൊക്കെ പേറുന്ന പുരു ഷാധിപത്യസമൂഹം അവരെ നിർല്ലജ്ജം വേട്ടയാടുന്നു. ആൺകൂട്ട് ലൈംഗികസംതൃപ്തിക്കു മാ�മാണ് എന്ന വികലമനസ്ഥിതിയാണു പലരെയും നയിക്കുന്നത്. ഈ സാഹചര്യത്തിൽ, വിധവകൾക്കും വ്യക്തിത്വവും ആത്മാഭിമാനവും ഉണ്ടെന്നും അവർക്കു മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഓർമ്മിപ്പിക്കുന്ന ലേഖനം. േabv 2014


13

ഭാരത�ീകളുടെ ഏറ്റവും വലിയ

തിക്താനുഭവങ്ങളിൽ ഒന്നാണ് വൈധവ്യം. നിനച്ചിരിക്കാതെ പ�ൊടുന്നനെ ഏകാന്തതയുടെയും നിസ്സഹായതയുടെയും ല�ോകത്തേക്കു പതിച്ചുപ�ോയ ഹതഭാഗ്യരാണ് നമ്മുടെ വിധവകളായ സഹ�ോദരിമാർ. അപകടമരണങ്ങളും ഹൃദയാഘാതങ്ങളും മാരകര�ോഗങ്ങളും ആത്മഹത്യകളും മദ്യം-മയക്കുമരുന്നുപയ�ോഗങ്ങളുമെല്ലാം �ിയപ്പെട്ടവരെ കവർന്നെടുത്തപ്പോൾ കണ്ണീരുത�ോരാതെ ജീവിതം നിലച്ചുപ�ോയവർ. കേരളസമൂഹത്തിൽ വിധവകളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ലഭ്യമായ കണക്കനുസരിച്ച് നമ്മുടെ രാജ്യത്ത് വിധവകളുടെ എണ്ണം നാലു ക�ോടിയിലേറെ വരും �ീ ജന സംഖ്യയുടെ 9% വിധവകളാണെങ്കിൽ പുരുഷന്മാരിൽ 2.5 ശതമാനം മാ�മാണ് വിഭാര്യരുള്ളത്. ചെറുപ്പക്കാരികളിൽ (35 വയസ്സിൽ താഴെ) മൂന്നു ശതമാനവും മദ്ധ്യവയസ്ക്കകളിൽ 30 ശതമാനവും വൃദ്ധകളിൽ 60 ശതമാനവും 70-നുമുകളിൽ �ായമുള്ളവരിൽ 92 ശതമാനവും വിധവകളാണ്. �ീ-പുരുഷാനുപാതം ന�ോക്കിയാൽ നാലു വിധവകൾക്ക് ഒരു വിഭാര്യൻ എന്നതാണു ത�ോത്. ഇതിനു പല കാരണങ്ങളുമുണ്ട്. ഇവയിൽ �ധാനപ്പെട്ടത് ഇവയാണ്: 1. വിവാഹ�ായത്തിലുള്ള �ീപുരുഷ വ്യത്യാസം 2. ആയുർദൈർഘ്യത്തിലെ വ്യത്യാസം 3. പുനർവിവാഹത�ോതിലുള്ള വ്യത്യാസം

സാമൂഹിക �ശ്നങ്ങള്‍

പുരുഷന്മാരുടേതിലും വളരെയേരെ വ്യത്യസ്തവും സങ്കീർണ്ണവുമായ �ശ്നങ്ങളാണ് വൈധവ്യം �ീകൾക്കു സമ്മാനിക്കുന്നത്. സാമൂഹികമായ കാഴ്ചപ്പാടുകളാണ് വിധവകളുടെ ഏറ്റവും വലിയ �ശ്നം. യൗവനത്തിൽത്തന്നെ വിധവകളാകുന്നവർക്കു സംഭവിക്കുന്ന ലൈംഗികപങ്കാളി ത്തരാഹിത്യത്തിൽ അമിതമായ ‘ഉത്കണ്ഠ’യാണ് സമൂഹത്തിനുള്ള-

ത്. അവർ ലൈംഗികവേഴ്ച മാ�ം കാത്തു കഴിയുന്ന �ീയാണെന്നു കരുതുന്ന അധമലൈംഗികചിന്താഗതിക്കാരും നമ്മുടെ സമൂഹത്തിൽ ഒട്ടും കുറവല്ല. ആൺകൂട്ട് എന്നതു ലൈംഗികസംതൃപ്തിക്കു മാ�മാണ് എന്ന വികലമനസ്ഥിതിയാണു പലരുടേതും. സമൂഹം വിധവകളിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതു പലതരം വിലക്കുകളാണ്. മംഗളകർമ്മങ്ങൾ നടക്കുമ്പോൾ വിധവാദർശനം അശുഭമാണ് എന്നുള്ള വിശ്വാസം, പുറത്തുപ�ോയി ജ�ോലി ചെയ്യുന്നതിന�ോ അന്യപുരുഷന്മാരു മായി സംസാരിക്കുന്നതിന�ോ ഇടപഴകുന്നതിന�ോ ഉള്ള വിലക്ക്, നന്നായി വസ്�ധാരണം ചെയ്യുന്നതിനും ആഭരണം ധരിക്കുന്നതിനുമുള്ള വിലക്ക്, ഇവയെല്ലാം ഇന്നു വിധവകൾ അഭിമുഖീകരിക്കുന്ന �ശ്നങ്ങളാണ്. ബ്രഹ്മണ സമുദായത്തിലാണെങ്കിൽ തലമുണ്ഡനം ചെയ്യൽ നിർബന്ധിത അചാരമായിരുന്നു. തലമുടി സൗന്ദര്യത്തിന്റെയും ശക്തിയുടെയും ചിഹ്നങ്ങളായാണ് കണ്ടിരുന്നത് എന്നതാണു കാരണം. വളരെ മിതമായ ത�ോതിൽ ആഹാരം സ്വയം പാകം ചെയ്തു കഴിക്കുകയും എല്ലാ വിശേഷദിവസങ്ങളിലും വ്രതമെടുക്കുകയും വഴി ശരീരത്തെ ‘കാമാന്ധമാകതെ’ സൂക്ഷിക്കുക എന്നതായിരുന്നു പഴയകാല ചിട്ട. പെൺകുട്ടിയുടെ ജാതകദ�ോഷമാണ് ഭർതൃമരണത്തിനു കാരണമെന്ന അന്ധവിശ്വാസം ഇന്നും സമൂഹത്തിലുണ്ട്. അങ്ങനെയുള്ള ഒരുവളെ വിവാഹം കഴിക്കുവാൻ പല പുരുഷന്മാരും ധൈര്യപ്പെടാറില്ല. നല്ലൊരു തുക �ീധനമ�ോ സ്വത്തോ മ�ോഹിച്ചു മാ�മാണ് പലരും വിധവാവിവാഹത്തിനു സന്നദ്ധരാകുന്നത്.

കേരളത്തിലെ സ്ഥിതി

കേരളത്തിലെ �ീകളിൽ 11 ശതമാനം വിധവകളാണെങ്കിൽ പുരുഷന്മാരിൽ 1.5 ശതമാനംമാ�മേ വിഭാര്യരായുള്ളു. മരുമക്കത്തായം നിലനിന്നിരുന്ന സമുദായങ്ങളിലെ വിധവകളുടെ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടതായിരുന്നു. എന്നാൽ മക്കത്തായവും പുരുഷമേധാവിത്വ-

വുമുള്ള ബ്രാഹ്മണസമൂഹത്തിലെ �ീകൾ വളരെയേറെ വിഷമതകൾ അനുഭവിച്ചിരുന്നു. ബാലവിവാഹം, ബഹുഭാര്യത്വം, �ീധനസ�ദായം മുതലായവ നിലനിന്നിരുന്ന ഈ സമൂഹത്തിൽ വൈധവ്യം ഒരു ശാപമായിരുന്നു. വിധവകളെ അപശകുനങ്ങളായാണു സമൂഹം കണ്ടിരുന്നത്. അതിനാൽ ചത്തതിന�ൊക്കുമെ ജീവിച്ചിരിക്കിലും എന്നുള്ള അവസ്ഥയിലാണ് അവർ ജീവിച്ചിരുന്നത്. ഈ സ�ദായം കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ നിലനിന്നിരുന്നു. ചില സാമൂഹ്യപരിഷ്ക്കർത്താക്കളുടെ �മഫലമായി ഈ സ്ഥിതിയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടോടെ മാറ്റം സംഭവിച്ചെങ്കിലും കേരളത്തിലെ വിധവകളുടെ സ്ഥിതി ഇന്നും അ� മെച്ചപ്പെട്ടതാണ് എന്നു പറയാൻ സാദ്ധ്യമല്ല. വിദ്യാഭ്യാസത്തിലും ഉദ്യോഗലബ്ധിയിലുമുള്ള നേട്ടങ്ങൾ �ശ്നങ്ങൾ കുറേയേറെ ലഘൂകരിക്കുകയുണ്ടായി. എങ്കിലും പുരുഷസഹായമില്ലാതെ ജീവിക്കുന്ന ഏതു �ീയും അഭിമുഖീകരിക്കുന്ന എല്ലാ �ശ്നങ്ങളും കേരളത്തിലെ വിധവകളും ഇന്നനുഭവിക്കുന്നു. അമ്മത്തായവഴി നിലനിന്നിരുന്ന സമുദായങ്ങളിൽ പുരുഷമേധാവിത്വത്തിന്റെ കടന്നുവരവ് �ശ്നങ്ങൾ ഒന്നുകൂടി സങ്കീർണ്ണമാക്കുന്നു. സ്വത്തവകാശം, �ധാനപ്പെട്ട തീരുമനങ്ങളെടുക്കുവാനുള്ള സ്വാത�യ്ം ഇവയ�ൊന്നും കേരളത്തിലെ വിധവ കൾക്കു പൂർണ്ണമായി ലഭിച്ചിട്ടില്ല. കേരളത്തിൽ 200 വിധവകൾക്കിട യിൽ ലേഖിക നടത്തിയ ഒരു പഠനനത്തിൽനിന്നു മനസ്സിലാക്കിയ ചില കാര്യങ്ങൾ വിവരിക്കാം: 1. വിവാഹം, വധൂവരന്മാരെ എതിരേൽക്കൽ, വീടു പാലുകാച്ചൽ മുതലായ ശുഭകാര്യങ്ങളിൽ വിധവകളുടെ സാന്നിദ്ധ്യം ഇന്നും സമൂഹം ആ�ഹിക്കുന്നില്ല. കൂടാതെ, 2. ശുഭകാര്യങ്ങൾക്കായി പുറപ്പെടുന്ന അവസരത്തിൽ വിധവകളുടെ ദർശനം, 3. കടും നിറത്തിലുള്ള വസ്�ധാരണം, ധാരാളം ആഭരണം ധരിക്കൽ, 4. ശുഭകാര്യങ്ങൾ നടക്കുന്ന വേളയിൽ വിധവകളായ �ീകൾ

േabv 2014


14 മുൻനിരയിൽ സ്ഥാനം പിടിക്കുന്നത്, എന്നിവയ�ൊന്നും സമൂഹം അംഗീകരിക്കുന്നില്ല. 5. പെൺകുട്ടിയുടെ ദ�ോഷമാണ് ഭർതൃമരണത്തിന് കാരണമാകുന്നതെന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിലും നിലനിൽക്കുന്നുണ്ട്. വിധവകൾ ഇവയെല്ലാം സ്വയം മന സ്സിലാക്കുകയും മുൻനിരയിൽ നിൽക്കാതെ സ്വയം പിൻവലിയുകയും ചെയ്യുന്നതാണ് നമുക്കിന്നു കാണാൻ സാധിക്കുന്നത്. ഈ നിഗമനങ്ങൾ സാധൂകരിക്കുന്നതാണ് എന്റെ പഠനങ്ങളുടെയും കണ്ടെത്തലുകൾ. വിധവളിൽ 18 ശതമാനം പേർ മാ�മേ പ�ൊതുപരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നവരുള്ളു. 24 ശതമാനം പേർ ഒഴിച്ചുകൂടാൻ നിർവാഹമില്ലാത്ത അവസരങ്ങളിൽ മാ�ം പങ്കെടുക്കുന്നു. 54 ശതമാനം പേർ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അപവാദം കേൾക്കുന്നവരാണ്. 66 ശതമാനം പേർ തങ്ങൾ അശുഭലക്ഷണങ്ങളാണ് എന്ന ത�ോന്നൽ ശക്തിയായി മനസ്സിൽ ക�ൊണ്ടുനടക്കുന്നവരാണ്. വസ്�ധാരണ രീതിയിലാണെങ്കിൽ, 75 ശതമാനം വിധവകൾ സ്വന്തം വസ്�ങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവ പ�ൊതുവേദിയിൽ ധരിക്കുന്ന കാര്യത്തിലും അതീവ �ദ്ധ പുലർത്തുന്നവരാണ്. കൂടുതൽ ചുഴിഞ്ഞുള്ള അന്വേഷണങ്ങളിൽനിന്നു മനസ്സിലായത് നഗരങ്ങളിൽ താമസിക്കുന്ന ഉദ്യോഗസ്ഥരായ ചെറുപ്പക്കാരികൾ നിറപ്പൊലിമ കുറഞ്ഞതും എന്നാൽ വിലകൂടിയതുമായ സാരികൾ ധരിക്കുവാനും നെറ്റിയിൽ �ദ്ധിക്കാത്ത തരത്തിലുള്ള പ�ൊട്ടുകൾ അണിയാനുമാണ് �മിക്കാറ്. പുനർവിവാഹത്തെപ്പറ്റിയുള്ള ച�ോദ്യങ്ങൾക്കു കുറച്ചുപേർ മാ�മേ �തികരിച്ചുള്ളു. 14 ശതമാനം പേർ പുനർവാഹത്തോട് യ�ോജിച്ചപ്പോൾ 15 ശതമാനം പേർ ഈ ച�ോദ്യത്തിന് ഉത്തരം തന്നില്ല. വിയ�ോജിച്ചവരിൽ ഭൂരിഭാഗം പേരും കുട്ടികൾ ഉള്ളവരാണ്. ഇതിന�ോടു വിയ�ോജിക്കുവാനുള്ള �ധാനകാ-

േabv 2014

രണം തന്നെ, സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമ�ോ എന്നുള്ള ഭയമാണ്. കൂടാതെ തങ്ങളുടെ കുട്ടികൾക്ക് രണ്ടാംഭർത്തവിൽനിന്ന് എന്തെങ്കിലും �യാസം നേരിടുമ�ോ എന്നുള്ള ഭയവും അവർക്കുണ്ട്. ഇങ്ങനെ എല്ലാത്തരത്തിലും സാമൂഹിക-മാനസിക �ശ്നങ്ങളനുഭവിക്കുന്നവരാണ് കേരളത്തിലെ വിധവകൾ

സാമ്പത്തിക�ശ്നങ്ങൾ

വിധവകളുടെ �ശ്നങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് അവരുടെ സാമ്പത്തിക�ശ്നങ്ങളാണ്. ഭർത്താവിന്റെ നിനച്ചിരിക്കാതെയുള്ള വിയ�ോഗം അവളെ സാമ്പത്തിക പരാധീനതകളിലേക്കു വലിച്ചിഴയ്ക്കുന്നു. പഠിക്കുന്ന കുട്ടികളുള്ള വീടുകളാണെങ്കിൽ കുട്ടികളുടെ പഠിത്തം തുടരാനും പെൺകുട്ടികൾക്ക് അനുരൂപരായ വരന്മാരെ കണ്ടുപിടിക്കാനും എല്ലാം അവർക്ക് മറ്റാരുടെയെങ്കിലും സഹായം വേണ്ടിവരുന്നു. പെട്ടെന്നൊരു ജ�ോലി നേടാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇതിനെല്ലാം പുറമെയാണ് ജ�ോലിസ്ഥലങ്ങളിലും പ�ൊതുസ്ഥലങ്ങളിലും നേരിടേണ്ടിവരുന്ന ലൈഗിംകപീഡനങ്ങൾ, �ീകൾക്കു നേരെയുള്ള അതി�മങ്ങൾ മുതലായവ. വേണ്ട� വിദ്യാഭ്യാസയ�ോഗ്യതയില്ലായ്മ, ത�ൊഴിൽപരിശീലനത്തിന്റെ അഭാവം മുതലായവ അവർക്കു നല്ല ജ�ോലി ലഭിക്കുന്നതിനു തടസ്സമായി വരുന്നു. വൈധവ്യം വലിയ�ൊരു ദുരിതമാണെന്നിരിക്കെ അതു പരിഹരിക്കാനും അതിജീവിക്കാനുമുള്ള കരുത്തു പകർന്നുക�ൊടുക്കാൻ സമൂഹത്തിനു ബാദ്ധ്യതയുണ്ട്. വിധവകളുടെ ക്ഷേമത്തിനായി സംഘടനകൾ രൂപവത്ക്കരിച്ചു �വർത്തിക്കേണ്ടതായുണ്ട്. വിധവകളെയും ഏകരായ �ീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ക�ൊണ്ടുവരേണ്ട ഉത്തരവാദിത്തം ഈ സംഘടനകൾക്കുണ്ട്. സമൂഹത്തിന്റെ സഹതാപമല്ല, മറിച്ച് അംഗീകാരവും സഹകരണവുമാണ് അവർ ആ�ഹിക്കുന്നത്. നാം അവർക്ക് ആത്മധൈര്യവും പുത്തൻ

�തീക്ഷകളും നല്കണം. അവർക്കായി മുതലക്കണ്ണീർ പ�ൊഴിക്കാതെ ജീവിതം മുന്നോട്ടു ക�ൊണ്ടുപ�ോകുവാൻ േ�രിപ്പിക്കുന്ന മനുഷ്യത്വപരമായ സമീപനമാണ് സമൂഹം സ്വീകരിക്കേണ്ടത്. വിധവകർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നുള്ള അവബ�ോധം സമൂഹത്തിനുണ്ടാകണം. ഗവണ്മെന്റിന്റെ ഭാഗത്തുനിന്നു വിധവകളുടെ ക്ഷേമത്തിനും പുനരധി വാസത്തിനും ഇനിയും ധാരാളം പദ്ധതികൾ വേണ്ടിയിരിക്കുന്നു. വിധവാപെൻഷൻ, വിധവകൾക്കുള്ള മറ്റ് ആനുകൂല്യങ്ങൾ, ജ�ോലിസംവരണം മുതലായവ നിലവിലുണ്ടെങ്കിലും ഇനിയും ഏറെ പരിഗണന ഇവർക്ക് ലഭിക്കേണ്ടതായുണ്ട്. 1856 ൽ നടപ്പാക്കിയ ഹിന്ദു വിധവാപുനർവിവാഹ നിയമം ഒരു വലിയ വിപ്ലവംതന്നെ ആയിരുന്നു. 1829 ലെ സതി നിര�ോധന നിയമം മൂലം വിധവകളുടെ ജീവിക്കുവാനുള്ള അവകാശവും സംരക്ഷിക്കപ്പെട്ടു. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട് (എം. ആർ.ബി) വിധവയെ വിവാഹം ചെയ്ത് സാമുദായികവിപ്ലവത്തിനു തുടക്കം കുറിച്ചെങ്കിലും നമ്മുടെ ഇടയിൽ ഇന്നും വിധാവിവാഹം മാനസികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിധവാവിവാഹങ്ങൾ അനാർഭാടമായി ആളും ആഘ�ോഷവുമ�ൊന്നുമില്ലാതെ തന്നെയാണ് നടക്കുക. തങ്ങളുടെ മകൾക്ക് ഒരു വിവാഹമേ പാടുള്ളൂ എന്ന മാതാപിതാക്കളുടെ ചിന്താധാരയ്ക്കു സമൂഹം ശക്തമായ പിന്തുണ നൽകുന്നു. ഇതിനെയെല്ലം തരണം ചെയ്ത് ജീവിതപ്പാതയിൽ പകച്ചു നിൽക്കാതെ സധൈര്യം മുന്നേറാനുള്ള മാർഗ്ഗമാണ് വിധവകളായ സഹ�ോദരിമാർക്കു വേണ്ടത്. അതിനു വേണ്ടുന്ന സാമൂഹിക, മാനസിക, സാമ്പത്തിക, ശാക്തീകരണമാണ് ഇന്നിന്റെ ആവശ്യം. നമുക്കും അവര�ോട�ൊപ്പം പടയണിചേരാം. (കേരള വനിതാ കമ്മിഷൻ അംഗവും ക�ോതമം ഗലം യെൽദ�ോ മാർ ബസേലിയ�ോസ് ക�ോളെ ജിലെ എം.എസ്.ഡബ്ലിയു. വിഭാഗം മേധാവിയുമാണു ലേഖിക)


15

�ീസുരക്ഷ:

ചുറ്റളവുകളും �ാവർത്തികതലങ്ങളും

ഡ�ോ. �മീളാദേവി ജെ. ആരും സുരക്ഷിതരല്ലാത്ത, ഓര�ോ ആളും സദാ ജാ�ത പുലർത്തേണ്ട, സ്ഥിതിയിലാണു നാം ഇന്ന്. ഇതിന്റെ പരക�ോടിയിലാണു �ീയുടെ അവസ്ഥ. പിഞ്ചുകുഞ്ഞി നെയും ആസന്നമരണയായ പടുവൃദ്ധയെയും വരെ ലൈംഗി കമായി ഉപയ�ോഗിക്കാൻ ത�ോന്നുന്ന ര�ോഗാതുരത സമൂഹത്തെ ബാധിച്ചിരിക്കുന്നു. പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും സ്വകാര്യതയെ മാനിക്കുകയും ആത്മനിയ�ണം പാലിക്കുകയും ശരീരേച്ഛകൾക്കുമേൽ കടിഞ്ഞാൺ മുറുക്കി പിടിക്കുകയും ചെയ്യുന്ന സമൂഹമാണു സംസ്കാരസമ്പന്നമെന്ന് ഓർമ്മിപ്പിക്കുകയാണു ലേഖിക.

മകാലികഭാരതം ഏറ്റവുമധികം ചർച്ചചെയ്യുന്ന വിഷയങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നൂ �ീകൾക്കെതിരെയുള്ള അതി�മങ്ങൾ. 'എന്തുപറ്റി നമ്മുടെ നാടിന് 'എന്നു പരിഭ്രമിക്കാത്തവരായി ആരുമില്ല എന്നതാണവസ്ഥയെങ്കിലും �ായ�ോ ഗികതലത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിലും നടപ്പിലാക്കുന്നതിലും വേണ്ട� സാമർത്ഥ്യവും സമർപ്പണവും �കടമാക്കാൻ നമുക്കു കഴിയുന്നുണ്ടോ എന്ന കാര്യത്തിൽസംശയമുണ്ട്. ഒരു സംഭവത്തിന്റെ ഞെട്ടലിൽനിന്നു പുറത്തുകടക്കുന്നതിനു മുൻപായി മറ്റൊരു സംഭവമുണ്ടാകുന്നു; ആ ദുരിതം ചർച്ചചെയ്തു മാഞ്ഞുപ�ോകാനിടയാക്കിക്കൊണ്ടു മറ്റൊരു പീഡനകഥ പുറത്തുവരുന്നു. ഇത്തരമ�ൊരു തുടർച്ചയിലൂടെ രാഷ്�ത്തിന്റെ അഭിമാനവും �ീജനതയുടെ ആത്മവിശ്വാസവും സമൂഹത്തിന്റെ

അടിത്തറയും ഇളകിക്കൊണ്ടിരിയ്ക്കുകയാണ് എന്ന കാര്യം നിഷേധിക്കാനാവില്ല. വാക്കുകളുടെ ധാരാളിത്തത്തിനപ്പുറം �വൃത്തിയുടെ കരുത്തിലേക്കു നാം ഇറങ്ങിച്ചെന്നേ മതിയാവൂ എന്നതാണവസ്ഥ. എങ്ങനെ ഈ സങ്കടകരമായ സാഹചര്യമുണ്ടായി എന്നും എങ്ങനെ ഇതിനെ മറികടക്കാമെന്നുമുള്ള ആല�ോചനയും തുടർന്നുള്ള �വർത്തനവുമാണ് ഇനിയുണ്ടാവേണ്ടത്. ഏതാനും ആൺസിംഹങ്ങൾ ചേർന്ന് ഒരു സിംഹിയേയ�ോ ഏതാനും ആൺ ഉറുമ്പുകൾ ചേർന്ന് ഒരു പെണ്ണുറുമ്പിനേയ�ോ ശാരീരികമായി ഉപയ�ോഗിച്ചതായി ജൈവശാസ്�ം ഇതേവരെ നിരീക്ഷിച്ചിട്ടില്ല. പരസ്പരഹിതത്തിലധിഷ്ഠിതമാണ് ജീവിവർഗ്ഗങ്ങൾക്കിടയിൽ ഏതാണ്ട് ത�ൊണ്ണൂറ്റിയ�ൊൻപതു ശതമാനവും ഇണചേരലെന്ന ജൈവ��ിയ.

േabv 2014


16 മാനവസമൂഹത്തിന്റെ ബാലദശ മുതൽക്കുതന്നെ ഇതിനുവിരുദ്ധമായ ബല�യ�ോഗത്തിന്റെ ഉദാഹരണങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തു നമ്മുടെ രാഷ്�തലസ്ഥാനനഗരിയിലും മറ്റും നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തുന്നത്, മനുഷ്യന്റെ പൈശാചികഭാവത്തിന് അതിരുകളില്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ഭീതിദമായ വസ്തുതയാണ്.

സമൂഹം ര�ോഗാതുരം

പിഞ്ചുകുഞ്ഞിനെയും ആസന്നമരണയായ പടുവൃദ്ധയെയുമ�ൊക്കെ ലൈംഗികമായി ഉപയ�ോഗിക്കാൻ ത�ോന്നുന്ന ര�ോഗാതുരതയ്ക്കു കാരണ മെന്താണെന്നു നാം കണ്ടെത്തേണ്ടി യിരിക്കുന്നു. ഉപഭ�ോഗസംസ്ക്കാരത്തിന്റെ കടന്നാ�മണം മുതൽ, മദ്യ-മയക്കുമരുന്നടിമത്തത്തിന്റെ ആധിക്യംവരെയും മൂല്യച്ചുതിയുടെ പെരുപ്പം മുതൽ, തകരുന്ന കുടുംബങ്ങളുടെ ശ�ോചനീയതവരെയും പിന്നെയും എ�യെ�യ�ോ മേഖലകളിലേക്കും നീളുന്നതാണ് ഈ ര�ോഗാതുരതയുടെ വിശദീകരണങ്ങൾ. എന്നാൽ ഇത്തരം സാഹചര്യങ്ങള�ൊന്നും ഒര�ൊറ്റ തുടയ്ക്കൽക�ൊണ്ടു മായ്ച്ചുകളയാനാവില്ലെന്നു നമുക്ക റിയാം. �മാനുഗതമായ പരിഹാര ങ്ങളും ശക്തമായ ബ�ോധവത്ക്കരണവും വിശ്വാസ്യമായ മാതൃകകളുമാണ് ആവശ്യം. ഇത�ൊക്കെ സാദ്ധ്യമാക്കാൻ പരി�മിക്കുന്നത�ോട�ൊപ്പം തന്നെ കല്ലും മുള്ളുമുള്ള വഴിയിലൂടെ നടക്കുമ്പോൾ വഴി സുഗമമാക്കാനുള്ള ദീർഘകാല �മങ്ങളെക്കാൾ ആദ്യം ആവശ്യമുള്ളത് സ്വന്തം കാലിൽ ചെരുപ്പുധരിക്കുക എന്നതാണ് എന്നതിനാൽ ഇന്നത്തെ സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഓര�ോ ആൾക്കും എന്തു ചെയ്യാനാവും എന്നു ചിന്തിക്കേണ്ടതുണ്ട്. ബാഹ്യവും ആഭ്യന്തരവുമായ സമാ ധാനാവസ്ഥ കൈവരിക്കാൻ കഴിയുമ്പോഴാണ് ഒരു രാഷ്�ം സുരക്ഷിതമായിരിക്കുന്നത് എന്നു നമുക്കറിയാം. ഇതുപ�ോലെതന്നെ വ്യക്തിയുടെ സ്വസ്ഥതയും ബാഹ്യവും ആന്തരിക-

േabv 2014

വുമായ സുരക്ഷിതത്വത്തെ ആ�യി ച്ചിരിക്കുന്നു. ആനുകാലികസംഭവ ങ്ങൾ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ഈ രണ്ടു തലങ്ങളിലുമുള്ള സുരക്ഷാവീഴ്ച സംഭവിക്കുന്നുവെന്നാണ്. �ീസുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമായ നിയമവ്യവസ്ഥയാണു നമ്മുടെ രാജ്യത്തുള്ളത്. എന്നാൽ സാമൂഹ്യസുരക്ഷയും സമാധാനവും �ായ�ോഗികമാക്കണമെങ്കിൽ സുഘടിതമായ നിയമങ്ങൾക്കൊപ്പം സാംസ്കാരിക ഭദ്രതകൂടി ഉണ്ടായിരിക്കണം. പരസ്പരം അംഗീകരിയ്ക്കുകയും ആദരിയ്ക്കുകയും സ്വകാര്യതയെ മാനിക്കുകയും ആത്മനിയ�ണം പാലിക്കുകയും ശരീരേച്ഛകൾക്കുമേൽ കടിഞ്ഞാൺ മുറുക്കി പിടിക്കുകയും ചെയ്യുന്ന സമൂഹത്തെയാണു സംസ്ക്കാരസമ്പന്നമെന്നു നാം വിശേഷിപ്പിക്കുന്നത്. മറിച്ച്, ഇത്തരം വ്യവസ്ഥകള�ൊക്കെ പൂർണ്ണമായി നിക്ഷേധിക്കപ്പെടുന്ന സമൂഹം നിലനിൽക്കുന്നിടത്ത് അവിടമാണ് കാട് എന്നറിയപ്പെടു ന്നത് - ആരും സുരക്ഷിതരല്ല. അവിടെ ഓര�ോ ജീവിയും സദാ ജാ�ത പുലർത്തുന്നു. സാംസ്കാര ക്ഷയമേറ്റ നമ്മുടെ സമൂഹത്തിലും ഇതേ ജാ�ത പുലർത്തിയേ മതി യാവൂ. ഓര�ോ വ്യക്തിയും, �ത്യേകിച്ച് ഓര�ോ പെണ്ണും, പ�ൊതുയിടങ്ങളിലെവിടെയും നാലുച്ചുറ്റും അവൾക്കു കണ്ണുകളുണ്ടായിരിക്കണം. ചിലപ്പോഴെങ്കിലും വീടിന്റെ സുരക്ഷിതത്വത്തിലും അവൾ നിരന്തരജാ�ത ശീലിക്കേണ്ടിവരുന്നു.

ബാഹ്യജാ�ത

സ്വയം ജാ�ത പുലർത്താനറിയാത്ത ചെറു�ായത്തിൽ വെള്ളത്തിലും തീയിലും പ�ോകതെ മാ�മല്ല, മറ്റുള്ളവര�ോടുള്ള ഓര�ോ ഇടപഴകലുകളിലും അമ്മമാരുടെ �ദ്ധ വേണം. ഒറ്റയ്ക്കാവാതെയും ചതിക്കൂട്ടുകളിൽ പെടാതെയും കാക്കണമെങ്കിൽ അമ്മയുടെ കണ്ണുകൾ ഉറങ്ങാൻ പാടില്ല. പരുന്തിന്റെ നിഴൽ മാനത്തോ പൂച്ചയുടെ പതുമ്മൽ അരികത്തോ ഉണ്ടോയെന്നു തിരയുന്ന തള്ളക്കോഴിയുടെ കണ്ണുകളെപ്പോലെ, കഴിയുമെങ്കിൽ ആത്മരക്ഷയ്ക്കു മാ�ം പ�ോന്ന ആയ�ോധനമുറ

ഓര�ോ പെൺകുട്ടിയേയും അഭ്യസിപ്പിച്ചിരിക്കണം. ഒപ്പം അവൾക്കു കാര്യങ്ങൾ പറഞ്ഞു ക�ൊടുക്കാനും �ദ്ധിക്കണം. ഒരു നിമിഷത്തെ അ�ദ്ധ ഒരായുസ്സിന്റെ ദുരിതത്തിനു കാരണമായേക്കാമെന്നു കുട്ടികൾ മനസ്സിലാക്കണം. എന്നാൽ ഇത്തരം ഉപദേശങ്ങളും മുന്നറിയിപ്പുകളുമ�ൊന്നും കുട്ടികളുടെ ആത്മവിശ്വാസം കെടുത്താന�ോ ജീവിതക്കാഴ്ച വികലമാക്കാന�ോ ഇട യാകാതിരിക്കാനും �ത്യേകകരുതൽ വേണം. ഭയപ്പെടുന്നതിനെ നാം �മേണ വെറുക്കാൻ തുടങ്ങുന്നു എന്നു വില്യം ഷേക്സ്പിയറുടെ വാക്കുകൾ സൂചിപ്പിക്കുന്നതു പ�ോലെ പുരുഷവർഗ്ഗത്തെ ആകമാനം വെറുക്കാനും ഭയക്കാനും ഇത്തരം മുന്നറിയിപ്പുകൾ കാരണമായിത്തീരാതെ �ദ്ധിക്കേണ്ടതുണ്ട്.

ആന്തരികജാ�ത

പുറത്തുനിന്നുള്ള ആ�മണങ്ങൾ സുരക്ഷയുടെ ആദ്യഘട്ടമായ ബാഹ്യ ല�ോകവുമായി ബന്ധപ്പെട്ടതാണെങ്കിൽ രണ്ടാംഘട്ടമായ ആന്തരികജാ�തയെക്കുറിച്ചാണ് ഇനി നമുക്കു ചിന്തിക്കാനുള്ളത്. എണ്ണമറ്റ �ീകളും പെൺകുട്ടികളും ദുരിതത്തിൽ അകപ്പെട്ടു പ�ോകുന്നത് ബാഹ്യമായ ആ�മണങ്ങളാൽ എന്നതിലുമധികം, സ്വയംകൃതാനർത്ഥങ്ങളിലൂടെയാണ്. ധിഷണാപരമായി �ീകൾ പുരുഷന്മാരെക്കാൾ ഒട്ടും പിന്നിലല്ലെങ്കിൽക്കൂടി പലപ്പോഴും വൈകാരികമായ കാഴ്ചപ്പാടുകളാണ് ആരെയും വിശ്വസിക്കാനും ഏത�ൊരു മധുരവാക്കിലും മനസ്സലിയാനും �ീകളെ േ�രിപ്പിക്കുന്നത്. കൗമാരക്കാരികൾ മാ�മല്ല, കുടുംബിനികൾപ�ോലും ഇത്തരം മധുരക്കെണികളിൽ പെട്ടുപ�ോകുന്നുണ്ടെന്നാണു വാർത്തകൾ സൂചിപ്പിക്കുന്നത്. സാധാരണഗതിക്കു വിവേചനശക്തിയും വിവേകവുമ�ൊക്കെ വികസിക്കേണ്ടതു വിദ്യഭ്യാസത്തിലൂടെയാണ്. എന്നാൽ വ്യക്തിവികാസത്തിന് ഊന്നൽ ക�ൊടുക്കാത്ത ഇന്നത്തെ വിദ്യഭ്യാസസ�ദായം ചതിക്കുഴികൾ തിരിച്ചറിയാന�ോ നേർവഴി


17

സ്വീകരിക്കാന�ോ ആരെയും സഹായിക്കുന്നില്ലെന്നതാണു വാസ്തവം. ചെറു�ായത്തിൽത്തന്നെയാണ് ഇത്തരം ചതികളെ അതിജീവിക്കാനുള്ള പരിശീലനം ആരംഭിക്കേണ്ടത്. മാതാപിതാക്കൾക്കു തങ്ങളുടെ മക്കളുടെ വിശ്വസ്തസ്നേഹിതരാകാനും അവരെ മനസ്സിലാക്കാനും കഴിയുന്ന തിലൂടെ അവർക്കു വഴികാട്ടാനാവും. അസ്വസ്ഥമായ കുടുംബങ്ങളിലെ കുട്ടികളാണു ചതിക്കുഴികളിൽ പെടുന്നവരിൽ ഏറെയുമെന്നതിനാൽ, സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ആദ്യപടി, കുടുംബത്തിലെ സ്വസ്ഥത പുനഃസ്ഥാപിക്കുക എന്നതായിരിക്കണം. മദ്യപാനം, മയക്കുമരുന്ന്, സംശയര�ോഗം, അവിശ്വസ്തത തുടങ്ങിയ കാരണങ്ങളാൽ കുടുംബാന്തരീക്ഷം താറുമാറാകുമ്പോൾ, വീടിനുപുറത്ത് ആ�യം തേടാൻ കുട്ടികൾ �മി ക്കും. ആ�യമേകുന്നവരാകട്ടെ, പലപ്പോഴും കാരുണ്യശാലികൾ

ആയിരിക്കുകയും ചെയും. ‘സന്തുഷ്ടകുടുംബം സ്വർഗ്ഗത്തിന്റെ �ാചീനരൂപമേ�’ എന്ന റ�ോബർട്ട് ബ്രൌണിംഗിന്റെ ഓർമ്മപ്പെടുത്തൽ വെറുതെയല്ലെന്നു നാം തിരിച്ചറിയുന്നത് അപ്പോഴാണ്. കാരണം, ഈ �ാചീനസ്വർഗ്ഗം കുട്ടികൾക്കു സുരക്ഷിതത്വവും ആത്മവിശ്വാസവും ആഹ്ലാദവും നൽകുന്നു; വ്യക്തിബന്ധങ്ങളുടെ ദൃഢതയും �ാധാന്യവും അതവരെ പഠിപ്പിക്കുന്നു; ആത്മീയതയുടെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അതവരെ ബ�ോധിപ്പിക്കുന്നു. ഈ സ്വർഗ്ഗാനുഭവം നേടാൻ കഴിയാത്ത എ�യെ� കുട്ടികളാണ് അപഥങ്ങളിൽ ചരിച്ച് അപകടത്തില�ൊടുങ്ങുന്നത് എന്നാല�ോചിക്കുമ്പോൾ, വിവാഹിതരാകുന്ന ഓര�ോ ആളും ഏറ്റെടുക്കേണ്ട തീവ്രമായ ഉത്തരവാദിത്തവും ദൃഢശപഥവുമാണ് ഭദ്രമായ കുടുംബജീവിതം എന്ന് അടിവരയിട്ടു പറയേണ്ടിയിരിയ്ക്കുന്നു.

മദ്യ-മയക്കുമരുന്നു കെണികളിൽനിന്നു കുടുംബങ്ങളെ �മാനുഗതമയി മ�ോചിപ്പിക്കാനും സമാധനജീവിതമെന്ന സ്വപ്നം ചെറുപ്പത്തിൽത്തന്നെ ലക്ഷ്യമാക്കാനും കൃത്യമായ ബ�ോധവൽക്കരണത്തിലൂടെ മാർഗ്ഗനിർദ്ദേശം നൽകാനും ആത്മീയതയുടെ കരുത്ത് �ല�ോഭനങ്ങളെ ചെറുക്കുന്നതിനു തുണയാക്കാനുമ�ൊക്കെ നമ്മുടെ സമൂഹത്തെ സജ്ജമാക്കുകയെന്നതാണ് വ്യക്തിസുരക്ഷയുടെ കാതൽ. സർവ്വോപരി വിശ്വസനീയമായ മാതൃകകൾ കാട്ടിക്കൊടുക്കാനും നമുക്കു കഴിയണം. ആസന്നമായ സുനാമിയെ തടയാനും വാർത്തമാനകാലവിപത്തുകളെ അതിജീവിക്കാനും നാം ആ�ഹിക്കുന്നുവെങ്കിൽ സർക്കാർസംവിധാനങ്ങള�ോട�ൊപ്പം ചേർന്നുനിന്നുക�ൊണ്ട് ഈയ�ൊരു യത്നം സഫലമാക്കാനുള്ള സന്നദ്ധത ഉണ്ടായേ തീരൂ. (കേരള വനിതാക്കമ്മിഷൻ അംഗമാണു ലേഖിക)

േabv 2014


18

അഡ്വ. നൂർബിന റഷീദ്

മന�ോഭാവത്തിലാണ് മാറ്റം വേണ്ടത് �ീ

കൾക്കെതിരായ അ�മങ്ങൾ അവസാനിപ്പിക്കുന്നതിനും �ീകളുടെ അവസര സമത്വം, സാമൂഹികപദവി, സ്വാത�യ്ം എന്നിവ സ്ഥാപിച്ചെടുക്കുന്നതിനും 21- ാം നൂറ്റാണ്ടിലും ധീരമായ ശ്രമങ്ങൾ ല�ോകമെങ്ങും നടക്കുകയാണ്. �ീകളുടെ അവകാശങ്ങളും അംഗീകാരങ്ങളും ആരും കൈക്കുമ്പിളിൽ വച്ചു നീട്ടിത്തരുകയില്ല. ശക്തമായ പ�ോരാട്ടത്തിലൂടെയാണ് ഓര�ോന്നും നേടിയെടുക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്ര-

ശക്തമായ പ�ോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ നിലനിർത്താനും കൂടുതൽ അവകാശങ്ങൾ നേടാനും പ�ൊതുസമൂഹം ഉണരുകയും ബ�ോധപൂർവ്വമായ ഇടപെടൽ ഉണ്ടാകുകയും വേണമെന്നും മന�ോഭാവപരമായ മാറ്റമാണ് ഇന്നത്തെ അവസ്ഥയിൽ മാറ്റത്തിന് അനിവാര്യമെന്നും ചൂണ്ടിക്കാട്ടുകയാണു ലേഖിക േabv 2014

മങ്ങൾ തടയുന്നതിനും സ്ത്രീപദവി ഉയർത്തുന്നതിനും ലിംഗസമത്വത്തിനും ഇന്ത്യൻ ഭരണഘടന മുതൽ ഒരുപാടു നിയമനിർമാണങ്ങൾ നമ്മുടെ പാർലമെന്റും നിയമസഭകളും നടത്തിയിട്ടുണ്ട്. ഇത്രയ�ൊക്കെ സംഭവിച്ചിട്ടും ഞെട്ടിക്കുന്ന വാർത്തകളാണ് ഓര�ോ ദിവസവും മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പ�ൊതുസ്ഥലങ്ങളിൽ, ത�ൊഴിലിടങ്ങളിൽ, സഞ്ചാരവേളയിൽ, എന്തിനധികം പറയുന്നു, സ്വന്തം ഗൃഹങ്ങളിൽ പ�ോലും ഗുരുതുല്യരാൽ, പിതൃതുല്യരാൽ, സഹ�ോദരതുല്യരാൽ സ്ത്രീ മാനസിക-ശാരീരിക-സാമ്പത്തിക പീഡനത്തിന് ഇരയായിത്തീരുന്നു. �ീകളെ രക്ഷിക്കുവാൻ ആർക്കു കഴിയും? പ�ൊതുസമൂഹം ഉണരുമ്പോൾ മാത്രമേ അതു സാദ്ധ്യമാവൂ. അവിചാരിതമായി ഓടിക്കൂടുന്ന ആൾക്കൂട്ടമല്ല നമുക്കു വേണ്ടത്. ബ�ോധപൂർവ്വമായ ഇടപെടൽകൂടി ഉണ്ടാവുമ്പോഴേ പുര�ോഗമനപരമായ സാമൂഹികമാറ്റം സാദ്ധ്യമാകൂ! സമൂഹത്തിനു �ീകള�ോടുള്ള മന�ോഭാവത്തിലാണു മാറ്റം വേണ്ടത്. �ീകള�ോടുള്ള കാഴ്ചപ്പാടുതന്നെ ഒരുതരം ഉപഭ�ോഗവസ്തു എന്ന നിലയിലാണ്.

പരസ്യവും വിപണിയും മാധ്യമങ്ങളും ഇതിൽ പങ്കാളികളാണ്. സ്വന്തം ശരീരത്തിനു �ീയും മാന്യത കല്പിക്കണം. പരസ്യപ്പലകകളിൽ നഗ്നത പ്രദർശിപ്പിക്കുവാൻ �ീ തയ്യാറാവരുത്. സമൂഹം �ീകളെ ബഹുമാനിക്കുവാനും ആദരിക്കുവാനും അവരെ തുല്യമനുഷ്യരായി, തുല്യതാമന�ോഭാവത്തോടെ കാണാനും ശീലിച്ചെടുക്കണം. തകർത്തെറിയപ്പെടുന്ന ദാമ്പത്യ ബന്ധങ്ങളുടെ വാർത്തകൾക്കിടയിൽ കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്കു വേണ്ടിയുള്ള വിട്ടുവീഴ്ചകൾ പഠിപ്പിക്കണം. ഒറ്റപ്പെടലിന്റെ നീറ്റലുകൾ അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. അവരുടെ വേദനകൾക്കു കാത�ോർക്കാൻ നാം സമയം കണ്ടെത്തണം. പകയുടെയും പ്രതികാരങ്ങളുടെയും ദൃശ്യാവിഷ്കാര ങ്ങളാണു സന്ധ്യാനേരത്തു നമ്മുടെ സ്വീകരണമുറികളിൽ ഇടംതേടുന്നത്. ജീവിതത്തോടുള്ള കാഴ്ചപ്പാടുതന്നെ നാം മാറ്റിയെടുക്കണം. വാൽസല്യവും താരാട്ടും ലഭിക്കേണ്ട അച്ഛനമ്മമാരിൽനിന്നു ജീവിതത്തിലെ ഏറ്റവും വലിയ �രതകൾ ഏറ്റുവാങ്ങേണ്ടവരായി മാറുന്നൂ നമ്മുടെ പിഞ്ചുമക്കൾ.


19 സാമൂഹ്യേ​േ�ാഹിയും കുറ്റവാളിയും ഒരു സുപ്രഭാതത്തിൽ പ�ൊട്ടിമുളയ്ക്കുന്നതല്ല. അവരെയും ഒരു അമ്മ �സവിക്കുന്നതാണ്, പാലൂട്ടി വളർത്തുന്നതാണ്, ഒരു സമൂഹം വളർത്തി വലുതാക്കുന്നതാണ്. സ്നേഹവും പരസ്പര വിശ്വാസവും നഷ്ടപ്പെട്ടു തകരുന്ന മനുഷ്യബന്ധങ്ങളാണു നമുക്കു ചുറ്റും. അത് രക്തബന്ധമായാലും കുടുംബബന്ധമായാലും അയൽപ്പക്കബന്ധമായാലും സുഹൃദ്ബന്ധമായാലും ആദർശ ബന്ധമായാലും - നമുക്കിടയിൽ കാരുണ്യത്തിന്റെ ഉറവ വറ്റിപ്പോകുന്നു. സ്നേഹത്തിന്റെ സപ്തസ്വരങ്ങൾ ഉയരേണ്ട വീടുകളിൽ കലഹത്തിന്റെ അപസ്വരങ്ങളാണ് ഉയരുന്നത്. വള-

രുന്ന തലമുറ അതു മാതൃകയാക്കുന്നു. എല്ലാ മതങ്ങളും ദർശനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതും നന്മയും കാരുണ്യവുമാണ്. ആക്ടിവിസം എന്നു പറയുന്നത് ക�ൊടി പിടിച്ചു സമരം ചെയ്യുക മാത്രമല്ല; ഒരു വീടിന്റെ ചുറ്റുമതിലിനപ്പുറത്തുള്ളവരെ കുറിച്ച് നമുക്കു ചിന്തിക്കുവാൻ കഴിയണം. ഒരു സമൂഹത്തിന്റെ ചൈതന്യം കുടിക�ൊള്ളുന്നത് അതു �സരിപ്പിക്കുന്ന സംസ്കാരത്തിലാണ്. പരാജയങ്ങളിൽനിന്നും ദുരന്താനുഭവങ്ങളിൽനിന്നും നാം പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. നാം എന്തായിരുന്നു എന്നതിനേക്കാൾ നാം ഇപ്പോൾ എന്താണ്

എന്നു മനസ്സിലാക്കി ഒരു മാറ്റത്തിനും തയ്യാറാകണം. കുടുംബബന്ധങ്ങളിലും സമൂഹത്തിലും വിശ്വാസ്യതയ്ക്കും ആര�ോഗ്യകരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങൾക്കും ക�ോട്ടം വരുത്താതെ, അവകാശങ്ങളെക്കുറിച്ചു മാത്രം പഠിപ്പിക്കാതെ, നമ്മുടെ കടമകൾ, ചുമതലകൾ കൂടി ഓർമ്മപ്പെടുത്തുന്നതാവട്ടെ നമ്മുടെ ഓര�ോ ദിനവും. ഒരുവന്റെ സ്വാത�യ്ം മറ്റൊരുവന്റെ സ്വാത�യ്ം ഹനിക്കരുത് എന്ന ഭരണഘടനയിലെ വാക്കുകൾ അർത്ഥവത്താക്കാനുള്ള തിരിച്ചറിവ് നമുക്കുണ്ടാവാൻ പ്രത്യാശിക്കാം. (കേരള വനിതാക്കമ്മിഷൻ അംഗമാണ് അഭിഭാഷികകൂടിയായ ലേഖിക)

േabv 2014


20

കുടുംബബന്ധങ്ങളിൽ

വന്ന മാറ്റങ്ങൾ

കെ. എ. തുളസി

ആര�ോഗ്യകരമായ ആൺ-പെൺ ബന്ധങ്ങൾ വളർത്തിയെടുക്കുകയും കുടുംബബന്ധങ്ങളിൽ ശരിയായ സ്നേഹവും സമത്വവും സൗഹൃദാന്തരീക്ഷവും പുലർത്തുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ പരമ�ധാന കർത്തവ്യങ്ങളിൽ ഒന്ന്.

മനുഷ്യർ വനങ്ങളിൽ നിന്നുള്ള

വിഭവങ്ങൾ ഭക്ഷിക്കുകയും ഗുഹകളിൽ കിടന്നുറങ്ങുകയും ചെയ്ത കാലഘട്ടത്തിൽ ലിംഗസമത്വം എന്നത് ഒരു വിഷയമായി അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം അന്ന് നമുക്കു തുല്യതയും പങ്കാളിത്തവും എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നു. പക്ഷെ ഇന്ന്, ജീവിതത്തിൽ എല്ലാവിധ അത്യാധുനികസംവിധാനങ്ങളും അണിനിരക്കുന്ന സന്ദർഭത്തിൽ, വിവരസാങ്കേതികവിദ്യകൾക്ക് വളരെയധികം മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞ ആധുനിക കാലഘട്ടത്തിൽ, നാം വ�ധാരണത്തിലും ഭക്ഷണത്തിലും ഭാഷാ�യ�ോഗങ്ങളിലും പരിഷ്കൃതരാവുന്നു. പക്ഷേ യഥാർത്ഥത്തിൽ ആ നല്ല പരിഷ്കാരം, സംസ്കാരം, ഇന്നു നമുക്കു കുടുംബജീവിതത്തിൽ പ�ോലും അന്യമായിക്കൊണ്ടിരിക്കുന്നു. വലിയ മത്സരപരീക്ഷകൾക്കു കൃത്യമായ പഠനവും പരിശീലനവും തേടിപ്പോകുന്ന നമ്മൾ ജീവിതമെന്ന വലിയ പരീക്ഷയെ നേരിടാൻ ഒരുങ്ങുന്നത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ മന�ോഭാവം നമ്മുടെ സാമൂഹത്തിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന സവിശേഷതയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽനിന്ന് അണുകുടുംബങ്ങളിലേക്കു നാം വഴിമാറി സഞ്ചരിച്ചപ്പോൾ കുടുംബങ്ങളിൽ കൂടുതൽ ജാ�ത പാലിക്കേണ്ടിയിരുന്ന നമ്മൾ അക്കാര്യം ബ�ോധപൂർവ്വം വിസ്മരിച്ചുകളഞ്ഞു. ഇന്ന് കുടുംബങ്ങളിലെ ബന്ധങ്ങൾ

േabv 2014

യാ�ികതയിലേക്കു വഴിമാറിയിരിക്കുന്നു. കുടുംബങ്ങളിൽ അംഗങ്ങൾക്ക് ഒരുമിച്ചിരിക്കാന�ോ മനസ്സുതുറന്നു സംസാരിക്കാന�ോ �ശ്നങ്ങൾ പരിഹരിക്കാന�ോ സ്നേഹത്തോടും ക്ഷമയ�ോടും കൂടി ഇടപെടാന�ോ ഉള്ള സാഹചര്യങ്ങൾ ഒരുക്കിയെടുക്കാൻ ബഹുഭൂരിപക്ഷം കുടുംബങ്ങളിലും സാധിക്കുന്നില്ല. പ്രത്യേകിച്ച് അമ്മയും അച്ഛനും ഭാര്യയും ഭർത്താവും തമ്മിൽപ്പോലും പ�ൊരുത്തവും സഹിഷ്ണുതയും നിലനിർത്താൻ കഴിയാത്ത സ്ഥിതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ശൈശവകാലത്തു മുലപ്പാലും മാധുര്യവും എല്ലാ ജീവിതസൗകര്യങ്ങളും ഒരുക്കിത്തന്നു വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളെ അവരുടെ വാർദ്ധക്യകാലഘട്ടത്തിൽ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണവും നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. ര�ോഗാവസ്ഥയും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അവരെ ചേർത്തുപിടിച്ചു സംരക്ഷി ക്കുന്നതിനു പകരം തെരുവിന്റെ അരക്ഷിതാവസ്ഥയിലേക്കു പുറന്തള്ളാൻ മടിയില്ലാത്ത മക്കൾ ഏറിവരുന്നു. ഇന്നു ഗ്രാമപ്രദേശങ്ങളിൽ പ�ോലും വൃദ്ധമന്ദിരങ്ങൾ പടുത്തുയർത്തേണ്ട ഗതികേടിലാണു നമ്മൾ എത്തിനിൽക്കുന്നത്. വിവാഹിതരാകുന്നതിനു മുൻപ് �ണയബന്ധങ്ങളിൽ ഏർപ്പെടുന്നത് നമുക്കു പുതുമയില്ലാത്ത കാര്യമാണ്. എന്നാൽ ഈ കാലഘട്ടത്തിന്റെ പ്രത്യേകത വിവാഹിതരായവർ,

ഭാര്യയും കുട്ടികളുമുള്ളവർ, ഭർത്താവും കുട്ടികളുമുള്ളവർ പിന്നീട് അവിഹിതബന്ധങ്ങളിലേക്ക് എത്തിപ്പെടുന്നു എന്നതും അതുവഴി കുടുംബബന്ധങ്ങൾ കൂടുതൽ ശിഥിലമാകുന്നു എന്നതുമാണ്. അവിഹിതബന്ധങ്ങൾ നിലനിർത്താൻ വേണ്ടി സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെവരെ കശാപ്പുചെയ്യാൻ മടിയില്ലാത്ത അവസ്ഥകൾപ�ോലും കുടുംബങ്ങളിൽ ഉണ്ടാകുന്നു. നമ്മുടെ അയൽപ്പക്കങ്ങളിൽ, ത�ൊഴിലിടങ്ങളിൽ, സമൂഹത്തിൽ ഒക്കെ ആര�ോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നമുക്കു കഴിയുന്നില്ല. ആര�ോഗ്യകരമായ സൗഹൃദങ്ങൾ നമുക്ക് അത്യന്താപേക്ഷിതമാണ്. അത്തരം ബന്ധങ്ങൾ ജീവിതത്തിൽ നന്മകൾ മാത്രമേ സമ്മാനിക്കൂ. എന്നാൽ അക്കാര്യത്തിൽ നാം പുലർത്തേണ്ട ജാഗ്രത പാലിച്ചിരിക്കണമെന്നതാണു പ്രധാനം. അതാണു പലപ്പോഴും നമുക്കു സാധിക്കാതെ പ�ോവുന്നതും. നമ്മൾ പലപ്പോഴും ഇരട്ടമുഖങ്ങൾ കാത്തുസൂക്ഷിക്കുന്നവരായി മാറുന്നുമുണ്ട്. സത്യസന്ധതയും ആത്മാർത്ഥതയും വ്യക്തിജീവിതങ്ങളിൽ നഷ്ടമാവുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലുമ�ൊക്കെ പറയുന്ന മൂലകുടുംബങ്ങളും അനുബന്ധകുടുംബങ്ങളും ഒക്കെയായി കൂട്ടിയിണങ്ങിപ്പോകേണ്ട സാഹചര്യം ഒരുക്കിയെടുക്കാൻ നാം �മിക്കണം. അതിനു നിയമങ്ങൾ വന്നതുക�ൊണ്ടു മാത്രം കാര്യമില്ല.


21

മറിച്ച് നമ്മുടെ മന�ോഭാവങ്ങളിൽ മാറ്റം വരണം, ചിന്തകൾ മാറണം, പെരുമാറ്റങ്ങൾ മാറണം. ഒപ്പം നമ്മുടെ വീക്ഷണതലങ്ങളും മാറിയേതീരൂ. നന്മയിലധിഷ്ഠിതമായ, സ്നേഹംക�ൊണ്ടു സമ്പന്നമായ കുടുംബാന്തരീക്ഷങ്ങളാണു നമുക്കു വേണ്ടത്. ഓര�ോ കുടുംബനാഥനും കുടുംബനാഥയ്ക്കും ആ അവസ്ഥയി-

ലേക്ക് ഉയരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന വനിതാ കമ്മീഷൻ കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നിരന്തരം ബ�ോധവത്ക്കരണപ്രവർത്തനങ്ങളും കൗൺസലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളും നടത്തിവരുന്നുണ്ട്.

അത് ഓര�ോരുത്തരും പ്രയ�ോജനപ്പെടുത്തുക. കുടുംബം മറന്നുള്ള �വൃത്തികൾ അവസാനിപ്പിച്ച് ജീവിതം നന്മയുടെ വഴിയിലേക്കു മടക്കി ക�ൊണ്ടുവരിക. അതിനുവേണ്ടി നമുക്കു കൂട്ടായി �വർത്തിക്കാം. (വനിതാക്കമ്മിഷൻ അംഗമാണ് ക�ോളെജ് അദ്ധ്യാപികകൂടിയായ ലേഖിക.)

വനിതാക്കമ്മിഷൻ അംഗങ്ങൾ യു പി എ അദ്ധ്യക്ഷ സ�ോണിയാഗാന്ധിെയ സന്ദര്‍ശിച്ചപ്പോള്‍

േabv 2014


22

അന്തസ്സായി ത�ൊഴിലെടുക്കാൻ ത�ൊഴിൽസ്ഥലങ്ങളിൽ �ീകൾക്കെതിരെയുള്ള ലൈംഗികപീഡനം തടയുന്നതിനും നിര�ോധിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിയമത്തെപ്പറ്റി

പി. രമാഭായ്

േabv 2014

�ീകൾക്കെതിരെയുള്ള അതി-

�മങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ട ത്തിലാണു നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി �ീപീഡനം ഏറ്റക്കുറവുകള�ോടെ തുടർന്നുവരുന്നു. സ്വന്തം വീട്ടിൽപ്പോലും �ീകളും കുട്ടികളും സുരക്ഷിതരല്ലാത്ത സ്ഥിതി വിശേഷമാണു സംജാതമായിരിക്കു ന്നത്. സമൂഹമനഃസാക്ഷിയെ നടുക്കുന്ന ലൈംഗികപീഡനങ്ങളാണു വീട്ടിലും പുറത്തും ത�ൊഴിൽസ്ഥലങ്ങളിലും �ീകൾക്കു നേരിടേണ്ടിവരുന്നത്. ഇതു സാമൂഹ്യഭഭ്രതയുടേതു മാ�മല്ല

സംസ്കാരത്തിന്റെകൂടി �ശ്നമാണ്. ഇൻഡ്യൻ ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള സമത്വം, ജീവിക്കാനും സ്വാത�യ് ത്തിനുമുള്ള അവകാശം, സ്വത�മായി ഏതു ത�ൊഴിലും വ്യാപാരവും വ്യവസായവും നടത്താനുള്ള അവകാശം തുടങ്ങിയ മൗലികാവാശങ്ങളുടെ ലംഘനമാണ്. �ീപീഡനത്തിന്റേതായ ഓര�ോ സംഭവവും കാണിക്കുന്നത്, �ീനീതിയെക്കുറിച്ചുള്ള അവബ�ോധം വളർന്നുവരികയും �ീകളുടെ അവകാശലംഘനങ്ങൾക്കും അവർക്കെതിരായ നീതിരഹിത�വർത്തനങ്ങൾക്കുമെതിരെ സംഘടിത�വർത്തനങ്ങൾ


23 സമൂഹത്തിൽ വർദ്ധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും �ീപീഡനങ്ങൾ ഏറിവരികയാണു ചെയ്യുന്നത് എന്നാണ്. ഈ സാഹചര്യത്തിലാണ് �ീസമത്വം ഉറപ്പാക്കാനും ത�ൊഴിൽസ്ഥലങ്ങളിൽ �ീകൾക്കു നേരെയുള്ള ലൈംഗികാതി�മങ്ങൾ ഇല്ലാതാക്കാനുംവേണ്ടി സു�ീം ക�ോടതി വൈശാഖ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (1997) കേസിൽ ത�ൊഴിൽസ്ഥലങ്ങളിൽ �ീസംരക്ഷണം ഉറപ്പു വരുത്താനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിയ്ക്കുകയും ത�ൊഴിൽസ്ഥലങ്ങളിൽ പരാതിക്കമ്മിറ്റി രൂപവത്ക്കരിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തത്. �സ്തുത നിദ്ദേശങ്ങൾക്കനുസൃതമായി നിയമനിർമ്മാണം നടത്തണമെന്നും സ്വകാര്യസ്ഥാപനങ്ങളെയും അതിൽ ഉൾപ്പെടുത്തണമെന്നും സു�ീം ക�ോടതി നിർദ്ദേശിക്കുകയുണ്ടായി. മേധാ ക�ൊത്ത്വൾ ലെലെ & അദേഴ്സ് Vs യൂണിയൻ ഓഫ് ഇൻഡ്യ (2006) ലെ സു�ീം ക�ോടതിയുടെ വിധിന്യായത്തിലും വൈശാഖ കേസിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നിയമവും നിർവ്വചനങ്ങളും

പാർലമെന്റ് ഇപ്പോൾ ത�ൊഴിൽസ്ഥലങ്ങളിൽ �ീകൾക്കെതിരെയുള്ള ലൈംഗികപീഡനം തടയുന്നതിനും നിര�ോധിക്കുകന്നതിനും പരിഹരിക്കുന്നതിനും വ്യവസ്ഥചെയ്യുന്നതിനുള്ള ഒരു നിയമം പാസ്സാക്കുകയുണ്ടായി. �സ്തുത നിയമം 2013 ഏ�ിൽ 23-ാം തീയതി �ാബല്യത്തിൽ വന്നു. ഈ നിയമം ഇൻഡ്യ മുഴുവനും ബാധകമാണ്. ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള �ധാനപ്പെട്ട നിർവ്വചനങ്ങൾ ഇനിപ്പറയുന്നവയാണ്: “ഗാർഹികത�ൊഴിലാളി” (domestic worker) എന്നാൽ �തിഫലം കൈപ്പറ്റി നേരിട്ടോ ഏജൻസി മുഖേനയ�ോ പാർട്ട്ടൈം ആയ�ോ ഫുൾടൈം ആയ�ോ സ്ഥിരമായ�ോ താല്കാലികമായ�ോ ഗാർഹികജ�ോലി ചെയ്യുന്ന വനിത എന്നർത്ഥമാകുന്നു; “ത�ൊഴിലാളി/ജീവനക്കാരൻ”

(employee) എന്നാൽ ഒരു ത�ൊഴിൽസ്ഥലത്തു ജ�ോലി ചെയ്യുന്ന, സ്ഥിരമായ�ോ താത്ക്കാലികമായ�ോ ഏജൻസി മുഖേനയ�ോ നിയമിച്ച, �തിഫലത്തോടു കൂടിയ�ോ അല്ലാതെയ�ോ സ്വമേധയായ�ോ അല്ലാതെയ�ോ ഉള്ള കരാർത്തൊഴിലാളി, െ�യിനി, അ�ന്റീസ്, െ�ാേബഷണർ തുടങ്ങി എല്ലാത്തരം ജ�ോലിക്കാരും എന്നർത്ഥമാകുന്നു; “ത�ൊഴിലുടമ” (employer) എന്നതിൽ സർക്കാർ, അർദ്ധസർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിധത്തിലുമുള്ള ത�ൊഴിൽസ്ഥാപനങ്ങളുടെയും മേധാവികൾ, ത�ൊഴിൽസ്ഥലത്തു മേൽന�ോട്ടം വഹിക്കുന്നയാൾ, ഗാർഹികജ�ോലിക്കാരെ നിയമിക്കുന്ന വിട്ടുടമ മുതലായവർ ഉൾപ്പെടുന്നു; “ത�ൊഴിൽ സ്ഥലം” (work place) എന്നതിൽ സർക്കാർ, അർദ്ധസർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങി എല്ലാവിധത്തിലുമുള്ള ത�ൊഴിൽസ്ഥലങ്ങൾ, ഗാർഹികത�ൊഴിലാളികളുടെ സേവനം ലഭിക്കുന്ന വീട്/താമസസ്ഥലം മുതലായവ ഉൾപ്പെടുന്നു; “ലൈംഗിക പീഡനം” (sexual harassment) എന്നതിൽ താഴെപ്പറയുന്ന സ്വാഗതം ചെയ്യപ്പെടാത്ത കാര്യങ്ങൾ ഉൾപ്പെടുന്നു. 1. നേരിട്ടോ അല്ലാതെയ�ോ ഉള്ള ശരിരസ്പർശവും �വൃത്തികളും; 2. ലൈംഗികസേവനത്തിനുള്ള ആവശ്യമ�ോ അപേക്ഷയ�ോ; 3. ലൈംഗികച്ചുവയുള്ള പരാമർശം; 4. അശ്ലിലചി��ദർശനം; 5. വാക്കും ന�ോട്ടവും �വൃത്തികളും; കൂടാതെ ലൈംഗികപീഡനവുമായി ബന്ധപ്പെടുത്തി �ത്യക്ഷമായ�ോ പര�ോക്ഷമായ�ോ ത�ൊഴിലിൽ �ത്യേകപരിഗണന നല്കാമെന്നു വാഗ്ദാനം നല്കുകയ�ോ ഹാനിവരുത്തു മെന്നു ഭീഷണിപ്പെടുത്തുകയ�ോ ജ�ോലിക്കു മനഃപൂർവ്വമായ തടസ്സങ്ങൾ വരുത്തുകയ�ോ ചെയ്യുന്നതും പീഡനമായി കരുതും.

പരാതിക്കമ്മിറ്റികൾ

�സ്തുത നിയമത്തിലെ വ്യവസ്ഥകൾ

�കാരം ത�ൊഴിൽസ്ഥലങ്ങളിൽ ഉണ്ടാകുന്ന ലൈംഗികപീഡനം തടയുന്നതിനായി ഓര�ോ ത�ൊഴിൽസ്ഥലത്തും ത�ൊഴിലുടമ ഇന്റേണൽ പരാതിക്കമ്മിറ്റി രൂപവത്ക്കരിക്കണം. കമ്മിറ്റിയുടെ �ിസൈഡിഗ് ഓഫീസർ ത�ൊഴിൽസ്ഥലത്തുള്ള വനിത ആയിരിക്കണം. സാമൂഹിക�വർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത�ോ നിയമപരിജ്ഞാനമുള്ളത�ോ ആയ രണ്ട് അംഗങ്ങളും ലൈംഗികപീഡനവിഷയം കൈകാര്യംചെയ്യുന്ന സർക്കാരിതര സ്ഥാപനത്തിലെ ഒരു അംഗവും ഉൾപ്പെടെ കുറഞ്ഞതു നാല് അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അംഗങ്ങളിൽ പകുതിയിൽക്കൂടുതൽ �ീകൾ ആയിരിക്കേണ്ടതുമാണ്. ഓര�ോ ജില്ലയിലും ഈ ആക്റ്റു �കാരമുള്ള ചുമതലകൾ നിർവ്വഹിക്കുന്ന തിനായി ഒരു ഡിസ്�ിക്റ്റ് ഓഫീ സറെ സർക്കാർ നിയമിക്കണം. ഓര�ോ ജില്ലയിലെയും ല�ോക്കൽ പരാതിക്കമ്മിറ്റിക്കും ആ ജില്ല മുഴുവൻ അധികാരമുണ്ടായിരിക്കും. ഇന്റേണൽ പരാതിക്കമ്മിറ്റി രൂപവത്ക്കരിക്കേണ്ട ആവശ്യമില്ലാത്ത പത്തിൽക്കുറവു ത�ൊഴിലാളികളുള്ള ത�ൊഴിൽസ്ഥാപനങ്ങളിലെ ലൈംഗികപീഡനപരാതികളും ത�ൊഴിലുടമയ്ക്കെതിരെയുള്ള ലൈംഗികപീഡനപ്പരാതികളും ല�ോക്കൽക്കമ്മിറ്റിയിൽ നൽകാം. ഈ കമ്മിറ്റിയിൽ സാമൂഹിക�വർത്തകയും �ീകളുടെ �ശ്നങ്ങൾ കൈകാര്യംചെയ്യാൻ താല്പര്യമുള്ള തുമായ ഒരു വനിതയായിരിക്കണം ചെയർപേഴ്സൺ. താലൂക്കില�ോ മുനിസിപ്പലിറ്റിയില�ോ ബ്ലോക്കില�ോ വാർഡില�ോ �വർത്തിക്കുന്ന ഒരു വനിതയും സർക്കാരിതരസ്ഥാപനത്തിൽ �വർത്തിക്കുന്ന, ലൈംഗിക പീഡന�ശ്നങ്ങൾ കൈകാര്യംചെയ്യുന്ന, ഒരു �ീയും ഉൾപ്പെടെ രണ്ട് അംഗങ്ങളും ഉണ്ടായിരിക്കണം. സാമൂഹ്യനീതിവകുപ്പിലെ ജില്ലാഓഫീസർ എക്സ് ഒഫിഷ്യോ അംഗമായിരിക്കും. ജില്ലാ ഓഫീസറാണു കമ്മിറ്റിയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്. കമ്മിറ്റികളിലെ അംഗങ്ങളുടെ കാലാവധി മൂന്നു വർഷമാണ്.

േabv 2014


24 �വർത്തനരീതി സംഭവം നടന്നു മൂന്നുമാസത്തിനുള്ളിൽ പരാതി എഴുതിനല്കേണ്ടതും പരാതിക്കാരി ആവശ്യപ്പെടുകയാണെങ്കിൽ കേസ് അനുരഞ്ജനത്തി ലൂടെ ഒത്തുതീർപ്പാക്കാവുന്നതും തീരു മാനം ത�ൊഴിലുടമയ്ക്കോ ഡിസ്�ിക്റ്റ് ഓഫീസർക്കോ നല്കേണ്ടതുമാണ്. അനുരഞ്ജനത്തിലെ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ കമ്മിറ്റി അന്വേഷം നടത്തുകയ�ോ കേസ് പ�ൊലീസിനു കൈമാറുകയ�ോ ചെയ്യണം. പണം നല്കിയുള്ള ഒത്തുതീർപ്പ് അനുരഞ്ജനത്തിലൂടെ കഴിയുകയില്ല. പരാതിയിലെ എതിർകക്ഷി ത�ൊഴി ലാളിയാണെങ്കിൽ അയാൾക്കു ബാധകമായ സർവ്വീസ് ചട്ട�കാരം പരാതിയെക്കുറിച്ച് അന്വേഷണം നടത്തുകയും അല്ലാത്തപക്ഷം �ഥമ ദൃഷ്യാ കേസ് ഉണ്ടെന്നു ബ�ോദ്ധ്യപ്പെട്ടാൽ ഏഴു ദിവസത്തിനുള്ളിൽ ഇൻഡ്യൻ ശിക്ഷാനിയമം 105-ാം വകുപ്പു �കാരവും മറ്റു ബന്ധപ്പെട്ട വ്യവസ്ഥകൾ �കാരവും കേസ് രജിസ്റ്റർ ചെയ്യുന്നതിനായി പരാതി പ�ോലീസിനു കൈമാറുകയും വേണം. പരാതിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടു കമ്മിറ്റിക്ക് ഏത�ൊരാളി നേയും വിളിച്ചുവരുത്തുന്നതിനും വിസ്തരിക്കുന്നതിനും രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനുമുള്ള സിവിൽക്കോടതിയുടെ അധികാരങ്ങൾ ഉണ്ട്. അന്വേഷണം ത�ൊണ്ണുറു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം.കുറ്റക്കാരെന്നു കണ്ടെത്തിയ ആൾക്കെതിരെ സർവ്വീസ് റൂൾസ് �കാരമുള്ള ശിക്ഷാനടപടി സ്വീകരിക്കുകയും കമ്മിറ്റി തീരുമാനിക്കുന്ന തുക അയാളുടെ വേതനത്തിൽനിന്നു കുറവുചെയ്തു പരാതിക്കാരിക്കു നല്കുവാൻ ത�ൊഴിലുടമയ�ോടു ശുപാർശ ചെയ്യുകയും ചെയ്യാം. കമ്മിറ്റിയുടെ തീരുമാന�കാരമുള്ള തുക എതിർകക്ഷി നല്കിയില്ലെങ്കിൽ റവന്യു റിക്കവറി നടപടി�കാരം തുക ഈടാക്കാം. കമ്മിറ്റിയുടെ ശുപാർശയിന്മേൽ അറുപതു ദിവസത്തിനുള്ളിൽ

േabv 2014

ത�ൊഴിലുടമ/ഡിസ്�ിക്റ്റ് ഓഫീസർ തീരുമാനമെടുക്കണം. പരാതി വ്യാജമാണെന്നു ബ�ോദ്ധ്യപ്പെട്ടാൽ പരാതിക്കാരിക്കെതിരെ നടപടി എടുക്കാനും വ്യവസ്ഥയുണ്ട്. പരാതിക്കാരിക്കു നഷ്ടപരിഹാരം നല്കുമ്പോൾ മാനസികവും ശാരിരികവും വൈകാരികവുമായി നേരിടേണ്ടിവന്ന യാതനകൾ, ത�ൊഴിൽപരമായി ഉണ്ടായ നഷ്ടം, ചികിത്സാച്ചെലവ്, എതിർകക്ഷിയുടെ വരുമാനം എന്നിവ കണക്കിലെടുക്കണം. പരാതിക്കാരിയുടെയ�ോ എതിർകക്ഷിയുടെയ�ോ സാക്ഷിയുടെയ�ോ പേര�ോ മേൽവിലാസമ�ോ തിരിച്ചറി യാൻ കഴിയുന്ന മറ്റു വിവരമ�ോ പരാതി യിന്മേൽ എടുത്ത നടപടികള�ോ�സിദ്ധീകരിക്കുകയ�ോ മറ്റുള്ളവരെ അറിയിക്കുകയ�ോ ചെയ്യുന്നതു ശിക്ഷാർഹമാണ്. കമ്മിറ്റിത്തീരുമാനത്തിനെതിരെയും കമ്മിറ്റിയുടെ ശുപാർശ പാലിക്കാത്തതിനെതിരെയും ക�ോടതിയില�ോ �ിബ്യൂണലില�ോ ത�ൊണ്ണൂറു ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യാം. ഇന്റേണൽ കമ്മിറ്റി രൂപവത്ക്കരിക്കാതിരിക്കുകയ�ോ നിയമത്തിലെ വ്യവസ്ഥകൾ പാർലിക്കാതിരിക്കുകയ�ോ ചെയ്താൽ അൻപതിനായിരം രൂപ ത�ൊഴിലുടമയ്ക്കു പിഴശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ നല്കിയ പിഴശിക്ഷ ഇരട്ടിക്കുന്നതും ലൈസൻ സ് പിൻവലിക്കുകയ�ോ പുതുക്കി നല്കാതിരിക്കുകയ�ോ ചെയ്യുന്നതുമാണ്. മേൽവിവരിച്ച വ്യവസ്ഥകൾ ത�ൊഴിൽസ്ഥലങ്ങളിലെ �ീപീഡനം ഇല്ലാതാക്കാനും �ീകൾക്കു ത�ൊഴിൽസ്ഥലങ്ങളിൽ പര്യപ്തമായ സംരക്ഷണം ലഭിക്കാനും സഹായകമാണെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നു. അതുക�ൊണ്ട് ഈ നിയമം എല്ലാ ത�ൊഴിലിടങ്ങളിലുംനടപ്പാക്ക പ്പെടുന്നു എന്ന് ഉറപ്പാക്കുകയാണു നമ്മുടെ ഓര�ോരുത്തരുടെയും കടമ. (കേരള വനിതാക്കമ്മിഷനിൽ ലാ ഓഫീസറാണു ലേഖിക)

പശ്ചാത്യ നാടുകളുമായി താര-

തമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വിവാഹമ�ോചന നിരക്ക് വളരെ കുറവാണ്. ഇന്ത്യയിൽ 1.1 ശതമാനം ആളുകൾ മാ�മാണ് വിവാഹമ�ോചിതരാവുന്നത്. അമേരിക്കയിലാകട്ടെ 50 ശതമാനത്തിലെറെ വിവാഹങ്ങൾ വിവാഹമ�ോചനത്തിൽ അവസാനിക്കുന്നു. താരതമ്യേന കുറവാണെങ്കിലും നമ്മുടെ രാജ്യത്തും വിവാഹമ�ോചനങ്ങളുടെ ത�ോത് വർദ്ധിച്ചുവരു കയാണ്. കേരളത്തിലെ വിവാഹമ�ോചനം സംബന്ധിക്കുന്ന കണക്കുകളാകട്ടെ ഞെട്ടിക്കുന്നവയാണ്. 2005-06 കാലഘട്ടത്തിൽ കേരള ത്തിൽ ആകെ 8456 വിവാഹ മ�ോചനക്കേസുകളാണ് ഉണ്ടായിരു ന്നത്. 2011 ആയപ്പോൾ ഇത് 38,231 കേസുകളായി വർദ്ധിച്ചു. കേരളത്തിൽ ദിവസേന എട്ടു മുതൽ പത്തുവരെ കേസുകളാണ് വിവാഹമ�ോചനം തേടി കുടുംബക്കോടതികളിൽ എത്തിക്കൊണ്ടിരിക്കുന്നത്.


കേരളത്തിലെ വിവാഹമ�ോചനങ്ങൾ

ഡ�ോ: േ�ംന ശങ്കർ കുടുംബബന്ധങ്ങളുടെ അതിവേഗമുള്ള ശൈഥില്യം പുതിയ �വണതയായിരിക്കുന്നു. അണുകുടുംബത്തിലേക്കുള്ള മാറ്റവും ബന്ധുക്കളിൽനിന്നുള്ള അകൽച്ചയും സമൂഹത്തിലെ ഒറ്റപ്പെടലും ത�ൊഴിൽരംഗത്തെ പിരിമുറുക്കങ്ങളും പരസ്പരം മനസിലാക്കാൻ കഴിയായ്കയും �ശ്നങ്ങളെ നേരിടാനുള്ള പക്വതയെത്താത്തതും ഒക്കെ ഇതിനു കാരണമാകുന്നുവെന്നു ലേഖിക ചൂണ്ടിക്കാട്ടുന്നു. ഇതിനു നല്ലൊരളവു പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് വനിതാക്കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹപൂർവ്വ കൗൺസെലിങ്. തിരുവനന്തപുരം ജില്ലയിലെ മാ�ം കുടുംബക്കോടതിയിൽ അയ്യായിരത്തിലേറെ കേസുകൾ ഇക്കഴിഞ്ഞ വർഷം നിലവിലുണ്ടായിരുന്നു. വിവാഹമ�ോചനം സംബന്ധിച്ച ഇത്തരം കണക്കുകൾക്കപ്പുറം നാം കാണേണ്ടത് ഒരു സാമൂഹ്യ�ശ്ന-

ത്തിന്റെ വളർച്ചയാണ്. ഭൂരിഭാഗം കേസുകളും വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ ഫയൽ ചെയ്തവ യാണ്. വിവാഹമ�ോചനക്കേസുക ളിൽ 30 ശതമാനത്തിലധികം ഐ.ടി രംഗത്തുള്ളവരുടേതാണ്. വിവാഹജീവിതത്തിന്റെ തുടക്ക-

ത്തിൽ ദമ്പതിമാർ �ശ്നങ്ങൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. വ്യത്യസ്തസാഹചര്യങ്ങളിൽ വളർന്ന രണ്ടു വ്യക്തികൾ ഭാര്യാഭർത്താക്കന്മാരാകുമ്പോൾ പരസ്പരധാരണയ�ോടും സ്നേഹത്തോടുമുള്ള വിട്ടുവീഴ്ച്ചകൾ ചെയ്താൽ മാ�മേ ഭദ്രമായ കുടുംബജീവിതത്തിന്റെ അടിത്തറ പാകാൻ കഴിയൂ. മുൻകാലങ്ങളിൽ ശക്തമായ ഒരു കൂട്ടുകുടുംബവ്യവ സ്ഥിതി യുവദമ്പതികൾക്ക് ആവശ്യ മായ പിന്തുണ നൽകിയിരുന്നു. ദമ്പതികൾക്കിടയിലെ �ശ്നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ഇരുവർക്കും ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാൻ അറിവും വിവേകവുമുള്ള മാതാപിതാ ക്കളും മറ്റു മുതിർന്ന ബന്ധുക്കളും സദാ ജാഗരൂകരായിരുന്നു. എന്നാൽ അണുകുടുംബവ്യവസ്ഥിതിയിലേക്കു സമൂഹം മാറിയപ്പോൾ സാഹചര്യങ്ങളിൽ മാറ്റങ്ങളുണ്ടായി. വ്യക്തിയുടെ സ്വകാര്യതയ്ക്ക് അമിത�ാധാന്യം ലഭിക്കുകയും

േabv 2014

25


26 �ശ്നങ്ങളിൽ ബന്ധുജനങ്ങൾക്ക് ഇടപ്പെടാനുള്ള അവസരം തീരെ ഇല്ലാതാവുകയും ചെയ്തു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള �ശ്നങ്ങളിൽ സ്വന്തം മാതാപിതാക്കൾ ഇടപെടുന്നതുപ�ോലും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തലായി യുവതലമുറ വ്യാഖ്യാനിച്ചുതുടങ്ങി. വിവാഹം കഴിയുന്നത�ോട�ൊപ്പം ഭാര്യയും ഭർത്താവും മാ�മായി ഒരു വീട്ടിൽ താമസം തുടങ്ങുന്നത് ഇപ്പോൾ സാധാരണയാണ്. ഐ.ടി മേഖലയിലുള്ള ദമ്പതികൾ പലപ്പോഴും കേരളത്തിനു പുറത്തുള്ള ഏതെങ്കിലും മെേ�ാ നഗരത്തിലാ യിരിക്കും താമസമാക്കുന്നത്. സ്വാഭാവികമായി ഇത് മാതാപിതാക്കളിൽനിന്നും ബന്ധുജനങ്ങളിൽനിന്നും അകന്നുകഴിയാൻ ഇവരെ നിർബന്ധിതരാക്കുന്നു. ഐ.ടി രംഗത്തെ ജ�ോലിയുടെ �ത്യേകതകൾ, സമയ�മം, പിരിമുറുക്കങ്ങൾ, മത്സരസ്വഭാവം, അനിശ്ചിതത്വം തുടങ്ങിയവ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആശയവിനിമയത്തിനും പരസ്പരധാരണയ്ക്കുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. അവർക്കിട യിൽ ഉണ്ടായേക്കാവുന്ന ചെറിയ അഭി�ായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും വളരെപ്പെട്ടെന്നു വളർന്നു വിവാഹമ�ോചനത്തിൽ എത്തിച്ചേരുന്നു. വിവാഹജീവിതത്തിൽ ഉണ്ടാകുന്ന �ശ്നങ്ങൾക്കു ലളിതമായ പരിഹാര ങ്ങൾ നിർദ്ദേശിക്കുന്നതു �ായ�ോഗി-

േabv 2014

കമല്ല. എന്നാലും വിവാഹത്തിനുമുമ്പ് യുവതീയുവാക്കൾ വിവാഹജീവിതത്തിലേക്കു �വേശിക്കാൻ ഒരു തയ്യാറെടുപ്പു നടത്തേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സും വിവാഹസമയത്ത് പൂർത്തിയായിരിക്കണം എന്നു നിയമം നിഷ്കർഷിക്കുന്നത് ഇവർ ശാരിരികമായി വിവാഹജീവിത ത്തിന് തയ്യാറാണെന്ന് ഉറപ്പു വരുത്തുവാനാണ്. അതേരീതിയിൽ ഒരു മാനസിക തയ്യാറെടുപ്പും ആവശ്യമാണ്. വിവാഹപൂർവ്വ കൗൺസെലിങ് ഇതിനു സഹായകരമായ കാര്യമാണ്. വിവാഹജീവിതത്തിലേക്കു �വേശി ക്കാൻ തയ്യാറെടുക്കുന്ന യുവതീയുവാ ക്കൾക്ക് ആശയവിനിമയം, സംഘർ ഷലഘൂകരണം, �ജനനാര�ോഗ്യം, പ�ോഷണം, കുടുബാസൂ�ണം, കുടുംബ ബജറ്റ്, കുട്ടികളുടെ പരിചരണവും വികാസവും, വിവാഹനിയമങ്ങൾ തുടങ്ങി അനേകം മേഖലകളിൽ അറിവ് ഉണ്ടെങ്കിൽ മാ�മേ അവർക്ക് നല്ല ദാമ്പത്യജീവിതം നയിക്കാനാവൂ. ഇത്തരം വിഷയങ്ങളിൽ വിദഗ്ദ്ധരായവരുടെ ക്ലാസ്സുകളാണ് വിവാഹപൂർവ്വ കൗൺസെലിങ്ങിന്റെ �ാധാന ഘടകം. മനശാസ്�ഞ്ജർ, നിയമവിദഗ്ദ്ധർ, ഗൈനക്കോളജിസ്റ്റ്, ശിശുവിദഗ്ദ്ധർ തുടങ്ങിയവർ കൗൺസെലിങ്ങിന് എത്തുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. ഇത് വിവാഹജീവിതത്തെക്കുറിച്ച് ശരി

യായ അവബ�ോധം സൃഷ്ടിക്കാൻ സഹായിക്കും. യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് വിവാഹജീവിതത്തിലേക്കു �വേശിക്കുന്ന ദമ്പതികൾ �ശ്നങ്ങൾ പക്വതയ�ോടെ അഭിമുഖീകരിക്കാനും അവയ്ക്കു പരിഹാരം കണ്ടെത്താനും കൂടുതൽ സജ്ജരായിക്കും. കേരളത്തിൽ വർദ്ധിച്ചു വരുന്ന കുടുംബ�ശ്നങ്ങളും വിവാഹമ�ോചനങ്ങളുമാണ് കേരള വനിതാക്കമ്മിഷനെ വിവാഹപൂർവ്വ കൗൺസിലിംഗ് ക�ോഴ്സുകൾ നടത്താൻ േ�രിപ്പിച്ചത്. തെരഞ്ഞെടുത്ത ജില്ലകളിൽ കഴിഞ്ഞ വർഷം നടത്തിയ ക�ോഴ്സുകൾക്കു ലഭിച്ച മികച്ച �തികരണം കണക്കിലെടുത്ത് കേരളത്തിലെ എല്ലാ ജില്ലയിലും ഇത്തരം ക�ോഴ്സുകൾ സംഘടിപ്പിച്ചുവരികയാണ്. പതിനെട്ടു വയസ്സു പൂർത്തിയായ അവിവാഹിതരായ യുവതിയുവാക്കൾക്കും വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയായിട്ടില്ലാത്ത ദമ്പതിമാർക്കും ഇതിൽ പങ്കുചേരാം. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയ�ോഡാറ്റയും സഹിതം “കേരള വനിതാക്കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം-4” എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകർക്ക് അതതു ജില്ലകളിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരമ�ൊരുക്കും. (കേരള വനിതാക്കമ്മിഷനിൽ േ�ാജക്റ്റ് ഓഫീസറാണു ലേഖിക)


27

ഡ�ോ: സ്നോവി മാഞ്ഞൂരാൻ

കരുതുക!

കുടുംബശൈഥില്യം തലമുറകളെ വേട്ടയാടും വിവാഹമ�ോചനം എന്നു കേൾ-

ക്കുമ്പോൾ ഇന്നു നമുക്ക് ഒരു വിഷമവും ഉണ്ടാകുന്നില്ല. കാരണം ദിവസവും ഓര�ോ കുടുംബങ്ങളിലും കേൾക്കുന്ന ഒരു വാക്കായി അതു മാറിയിരിക്കുന്നു. ഏഴെട്ടുവർഷം �ണയിച്ചു വിവാഹം കഴിച്ച് രണ്ടു മാസത്തിനുള്ളിൽ വിവാഹമ�ോചനം ആവശ്യപ്പെട്ടു വന്നവരെ എനിക്കറിയാം. ഇന്നു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന രീതിതന്നെ ശരിയല്ല. ഇവരാണു നാളെ വിവാഹം കഴിച്ചു ഭാര്യാഭർത്താക്കന്മാരായി ജീവിക്കേണ്ടത് എന്ന അറിവ് നമുക്കുണ്ടാകണം. അതിനു ചെറുപ്പത്തിലേ അവരിൽ ദൈവഭക്തി, പരസ്പര സ്നേഹം, മൂല്യങ്ങൾ, വിട്ടുവിഴ്ചാമന�ോഭാവം, അംഗീകാരം ഇവയെല്ലാം വളർത്തിക്കൊണ്ടുവരണം. അല്ലാതെ കതിരിൽ വളം വച്ചിട്ടു കാര്യമില്ല. കുട്ടികളെ ഉപദേശിച്ചു നന്നാക്കാമെന്ന് എല്ലാ അച്ഛനമ്മമാരും കരുതുന്നു. പക്ഷേ നമ്മൾ ചെയ്യുന്ന �വൃത്തികളാണ് കുട്ടികളെ സ്വാധിനിക്കുന്നത്. ഉപദേശം ഒരു രീതിയിലും �വൃത്തി മറ്റൊരു രീതിയിലുമായാൽ കുട്ടികൾ രണ്ടിനുമിടയിൽക്കിടന്നു ബുദ്ധിമുട്ടും. ദിവസവും മദ്യപിച്ച് വൈകി വീട്ടിൽ എത്തുകയും ഭാര്യയെ മ�ോശയായ വാക്കുകൾ ഉപയ�ോഗിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന അച്ഛനെ കണ്ടു വളരുന്ന കുട്ടിക്കു കിട്ടുന്ന സന്ദേശം

ഒരു ഭർത്താവ് ഇങ്ങനെയ�ൊക്കെ ആകണം എന്നാണ്. കുട്ടിയെ വളര്‍ത്തിക്കൊണ്ടുവരുന്ന രീതി കുടുംബ ജീവിതത്തിൽ അതുക�ൊണ്ടുതന്നെ വളരെ �ാധാന്യമർഹിക്കുന്നു. ബൈബിളിൽ പറയുന്നുണ്ട്, 'വടിയെ സ്നേഹിക്കുന്നവൻ മക്കളെ പായിക്കുന്നു' എന്ന്. എന്നു പറഞ്ഞാൽ തല്ലിവളർത്തണമെന്നല്ല നല്ല ശിക്ഷണം ക�ൊടുക്കണമെന്നതാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി ഒരു തക്കാളിച്ചെടി വളർന്നുവരുമ്പോൾ അതിനു താങ്ങായി ഒരു വടി വച്ചു കെട്ടിക്കൊടുക്കും. അതു നിവർന്നു വളർന്നുവരാനാണത്. അല്ലെങ്കിൽ അതു ചാഞ്ഞും വളഞ്ഞും വളർന്നുവരികയും നിവർക്കാൻ �മിക്കുമ്പോൾ ഒടിഞ്ഞുപ�ോകുകയും ചെയ്യും. അതുപ�ോലെ തന്നെയാണ് കുട്ടികളും. വളർന്നുവരുമ്പോൾ നല്ല

മാർഗ്ഗരേഖയിൽ നയിക്കുക. കുടുംബബന്ധങ്ങൾക്കിടയിലെ വിള്ളലുകളാണു മിക്കപ്പോഴും കുട്ടികളുടെ കാര്യം അവതാളത്തിലാക്കുന്നത്. കുടുംബപരവും വ്യക്തിപരവുമായ സാഹചര്യങ്ങൾ ഇതിനു കാരണമാകാം. ചില കാര്യങ്ങൾ �തിപാദിക്കാം:

കുടുംബപരം

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭി�ായവ്യത്യാസം - അതു ദൂരീകരിക്കണമെങ്കിൽ തമ്മിൽ ആശയവിനിമയം ഉണ്ടായിരിക്കണം, അതിനുള്ള സമയം കണ്ടെത്തണം. ● വ്യക്തിത്വത്തിലുള്ള വ്യത്യാസം - ഇത് ഒരു പരിധിവരെ കുടുംബത്തിൽനിന്നു കിട്ടുന്നതാണ്. ● വിശ്വാസം - മതപരവും കുടുംബപരവുമായവ. ●

ഇന്നത്തെ തലമുറയിൽ വർദ്ധിച്ചുവരുന്ന കുടുംബ ശൈഥില്യം ഈ തലമുറയെ മാ�മല്ല വരും തലമുറ യുടെ സ്വഭാവരൂപവത്ക്കരണത്തെയും അവരുടെയും അനന്തരതലമുറകളുെടയും കുടുംബബന്ധങ്ങളെയും ബാധിക്കും. ഈ സാഹചര്യത്തിൽ, കുടുംബശൈഥില്യത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും വിശദീകരിക്കുകയാണു ലേഖിക. േabv 2014


28 വ്യക്തിപരം

തമ്മിലുള്ള വ്യത്യാസം അംഗീകരിക്കുക: എ� അടുപ്പമുള്ളവരായിരുന്നാലും ആശയങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി പലതിലും വ്യത്യാസം ഉണ്ടായിരിക്കും. അവ പരസ്പരം അടിച്ചേല്പിക്കാൻ മുതിരാതെ അത് അംഗീകരിച്ച് മുന്നോട്ടു പ�ോകുക. ● ഒന്നിച്ചു സന്തോഷം കണ്ടെത്തുക: �ശ്നങ്ങൾ ധാരാളമുണ്ടെങ്കിലും കുടുംബത്തോട�ൊപ്പം വിനിയ�ോഗിക്കാനും സന്തോഷം കണ്ടെത്താനും സമയം നീക്കിവയ്ക്കുക. ● കുടുംബപ്ലാൻ ഉണ്ടാക്കുക: സാമ്പത്തികമാണെങ്കിലും മറ്റൊന്നാണെങ്കിലും ഒരുമിച്ചിരുന്ന് ഒരു കുടുംബബജറ്റ് തയ്യാറാക്കുക. അത് നിങ്ങളുടെ മാനസികസമ്മർദ്ദം ആകും കുറയ്ക്കുക. ● മറ്റുള്ളവരുടെ സഹായം തേടുക: ചില സമയങ്ങളിൽ നമുക്ക് സ്വന്തമായി ചില പരിഹാരങ്ങൾ കണ്ടെത്താൻ സാദ്ധ്യമല്ലാതെ വരാം. ● കൗൺസെലിംഗ് വഴി സഹായം തേടുക. ● ധ്യാനം, യ�ോഗ മുതലായവ ശീലിക്കുക. പരസ്പരം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർ ജീവിതത്തിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളിൽ ഒന്നിച്ചുനിൽക്കുകയും മാനസികമായും ശാരീരികമായും നല്ല അഭിവൃദ്ധി പുലർത്തുകയും ചെയ്യും. ●

കുടുംബത്തിലുണ്ടാകുന്ന സാഹചര്യങ്ങൾ - ഉദാഹരണമായി, ഒരു കുഞ്ഞു ജനിക്കുക, കുട്ടികൾ �ായപൂർത്തിയാകുക, കൂട്ടുകുടുംബം ● ജീവിതസാഹചര്യം മാറുക - ജ�ോലിയില്ലായ്മ, വീടില്ലായ്മ, വീടുമാറുക, ജ�ോലിയിൽനിന്നു വിരമിക്കുന്ന അവസ്ഥ, ആര�ോഗ്യ�ശ്നങ്ങൾ ● സാമ്പത്തിക�ശ്നങ്ങൾ - മക്കളെ പഠിപ്പിക്കുക, മക്കളെ വിവാഹം കഴിച്ചയ�ക. ● സമ്മർദ്ദം - ജ�ോലിയിലുള്ള സമ്മർദ്ദം, സമയമില്ലായ്മ ● ശാരീരികാര�ോഗ്യം-ര�ോഗാവസ്ഥ, ശരീരവേദന ● ലൈംഗികതയെ ആസ്പദമാക്കിയുള്ള �ശ്നങ്ങൾ ● മദ്യം, മയക്കുമരുന്ന് ഉപയ�ോഗം ● ശാരീരികവും മാനസികവുമായ പീഡനങ്ങൾ ● �കൃതിക്ഷോഭം, കൃഷിനാശം, മുതലായവയുടെ �ത്യാഘാതം ● കുടുംബത്തിലെ ഒരാളുടെ മരണം ● ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള വിശ്വാസമില്ലായ്മ, ബന്ധക്കുറവ്. ●

പരിഹാരം

ഇത�ൊക്ക നമുക്ക് ഒരുപരിധിവരെ ഇല്ലാതാക്കാം. എങ്ങനെ എന്നു ന�ോക്കാം. ● ആശയവിനിമയം: ഭാര്യാഭർത്താക്കന്മാർ തമ്മിൽ മനസ്സു തുറന്ന് ആശയവിനിമയത്തിനുള്ള സമയം കണ്ടെത്തുക.

േabv 2014

(കേരള വനിതാക്കമ്മിഷൻ കൗൺസെലർ ആണു ലേഖിക.)

സൗ

ജന്യനിയമസഹായം ഭരണഘടനാപരമായ അവകാശമാണ്; ഔദാര്യമല്ല. അവശതയും ദാരി�യ് വും അനുഭവിക്കുന്നവർക്കു സൗജന്യമായി നിയമസഹായം ലഭ്യമാക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുഛേദം അനുശാസിച്ചിട്ടുള്ള വ്യക്തിസ്വാത�യ്ത്തിനും ജീവിക്കാനുമുള്ള മൗലികാവകാശത്തിൽ ഉൾപ്പെടുന്നു. സ്വത�യ്ം കിട്ടുന്നതിനു മുമ്പുതന്നെ നിയമ കമ്മീഷൻ ദാരി�യ്ം അനുഭവിക്കുന്നവർക്കു ക�ോടതിച്ചെലവും വക്കീൽഫീസും ക�ൊടുത്തു സഹായിക്കുന്നതിന്റെ ആവശ്യകത സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 39 എ അനുഛേദം ഉൾപ്പെടുത്തിയത്. തുല്യാവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണകൂടം നീതിനിർവ്വഹണം നടത്തണം എന്ന് ഈ അനുഛേദം രേഖപ്പെടുത്തിയിരിക്കുന്നു. ദരിദ്രർക്കും മറ്റും നീതി ഉറപ്പു വരുത്തണമെന്നും അതിനായി സൗജന്യനിയമസഹായം നൽകണമെന്നും ഈ അനുഛേദം നിർദ്ദേശിക്കുന്നു. അവശത അനുഭവിക്കുന്നവർക്കു സൗജന്യ നിയമസഹായം നൽകുക, ക�ോടതിയിൽ നിലവിലുള്ള കേസ്സുകൾ അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിൽ തീരുമാനത്തിൽ എത്തിക്കുക, ദുർബലവിഭാഗങ്ങൾക്കിടയിൽ നിയമത്തെപ്പറ്റി അവബ�ോധം വളർത്തുക, നിയമസാക്ഷരതാപരിപാടികൾ നടത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് 1987 ൽ ല�ോക്സഭ പാസ്സാക്കിയതാണ് ലീഗൽ സർവ്വീസ് അത�ോറിറ്റി നിയമം. 1994 ൽ സമ�മായ ഭേദഗതിക്കു ശേഷം നിയമം നിലവിൽവന്നു. കേരളത്തിൽ 1998 ലാണു നിയമം �ാബല്യത്തിൽ വന്നത്. ഇതിന്റെ അടി-


29

പണമില്ലെങ്കിലും �ശ്നമില്ല

വക്കീൽ റെഡി

മ�ോഹൻ കുമാർ എ.എസ്.

സൗജന്യനിയമസഹായം പരമാവധി ഉപയ�ോഗപ്പെടുത്തുക

സ്ഥാനത്തിൽ സംസ്ഥാന ലീഗൽ സർവ്വീസ് അത�ോറിറ്റി, ഹൈക്കോടതി കമ്മിറ്റി, ജില്ലാ അത�ോറിറ്റി, താലൂക്ക് കമ്മിറ്റി എന്നിവ നിലവിൽവന്നു.

ല�ോക് അദാലത്ത്

ക�ോടതിയിൽ നിലവിലുള്ള കേസ്സുകളും ക�ോടതിയിൽ എത്താത്ത കേസ്സുകളും അനുരഞ്ജനത്തിൽക്കൂടി ഒത്തു തീർപ്പാക്കാനായി ല�ോക് അദാലത്ത് സംഘടിപ്പിക്കുകയാണ് അത�ോറിറ്റികളുടെ �ധാന കർത്തവ്യം. മാ�മല്ല, അർഹതയുള്ളവർക്കു സേവനം നൽകുക, ജന�ോപകാര�ദമായ പദ്ധതികൾ ആവിഷ്കരിക്കുക, നിയമസാക്ഷരതാപരിപാടികൾ നടത്തുക എന്നിവയും ഇവയുടെ കർത്തവ്യമാണ്. ഒര�ോ അദാലത്തും സർവ്വീസിൽ ഉള്ളത�ോ വിരമിച്ചത�ോ ആയ ജുഡിഷ്യൽ ഉദ്യോഗസ്ഥരും അതതു കമ്മറ്റിയ�ോ അത�ോറിറ്റിയ�ോ നിർദ്ദേശിക്കുന്ന മറ്റു ചിലരും ഉൾപ്പെട്ടതായിരിക്കും. അവരില�ൊരാൾ സാമൂഹ്യ�വർത്തകയ�ോ �വർത്തകന�ോ ആയിരിക്കും. പരിചയവും യ�ോഗ്യതയും ഇതിന് ആവശ്യമാണ്. മൂന്നു തരത്തിലാണ് കേസ്സുകൾ അദാലത്തിൽ എത്തുന്നത്. ഇരു കക്ഷികളും ആവശ്യപ്പെട്ടാൽ കേസ് അദാലത്തിലേക്ക് അയയ്ക്കും. ഒരു കക്ഷി മാ�മായും അപേക്ഷ

നൽകാം. എന്നാൽ എതിർ കക്ഷിയുടെകൂടി അഭി�ായം അനുസരിച്ചു മാ�മേ കേസ് അദാലത്തിന് അയയ്ക്കുകയുള്ളു. ല�ോക് അദാലത്തിന് അയയ്ക്കാൻ ബ�ോധ്യമുള്ള കേസ്സുകളും അയയ്ക്കാം. ക�ോടതിയിൽ വരാത്ത കേസാണെങ്കിൽ അത�ോറിറ്റി മുഖേന അയയ്ക്കാം. അദാലത്തിൽ വരുന്ന കേസ്സുകൾ യ�ോജിച്ച തീരുമാനത്തില്‍ എത്തിക്കാൻ പരമാവധി �മിക്കാം എന്നു നിയമം വ്യവസ്ഥചെയ്യുന്നു. അങ്ങനെയുള്ള തീർപ്പു ക�ോടതിയുടെ വിധിയായി അംഗീകരിക്കാം. ഇത് ഇരുകക്ഷികൾക്കും ബാധകമാണ്. അപ്പീൽ ഇല്ല. എന്നാൽ ക�ോർട്ട് ഫീ തിരിച്ചു കിട്ടാൻ കക്ഷികൾക്ക് അർഹതയുണ്ട്.

സംഘടനകളുടെ പങ്ക്

ദുർബലവിഭാഗങ്ങൾക്കു സൗജന്യ നിയമസേവനം ലഭ്യമാക്കാൻ അത�ോറിറ്റികളുടെ ഇടപെടൽക�ൊണ്ടുമാ�ം സാധിക്കില്ല. ഇവിടെയാണു സർക്കാരിതര സംഘടനകളുടെയും സാമൂഹികസംഘടനകളുടെയും �സക്തി. സംസ്ഥാന അത�ോറ്റിയും ജില്ലാ അത�ോറിറ്റികളും നടത്തുന്ന അദാലത്തുകളിൽ സഹായിക്കുക എന്നതാണ് ഇവരുടെ ജ�ോലി. എന്നാൽ ഇവർക്കു �ത്യേക അധികാരമ�ൊന്നും ഇല്ല. ല�ോക് അദാലത്തുകൾ സംഘടിപ്പിക്കാന�ോ മറ്റു

�വർത്തനങ്ങളിൽ ഏർപ്പെടാന�ോ ഇവർക്ക് അധികാരമില്ല.

നിയമസഹായം ആര്‍ക്ക്

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങള്‍, �ീകൾ, കുട്ടികൾ, ത�ൊഴിലാളികൾ, കസ്റ്റഡിയിലുള്ളവർ എന്നിവർ സഹായത്തിന് അർഹരാണ്. �കൃതിക്ഷോഭത്തിൽ നഷ്ടങ്ങൾ നേരിട്ടവർക്കും വംശീയലഹളകൾക്ക് ഇരയായവർക്കും വ്യവസായദുരന്തത്തിൽപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കും. സൗജന്യനിയമസഹായവും സേവനവും കിട്ടാൻ �ീകൾക്കു വരുമാനപരിധി ബാധകമല്ല. വിവാഹബന്ധം പുനഃസ്ഥാപിച്ചുകിട്ടുക, വേർപ്പെടുത്തുക, ഭർത്താവിൽനിന്ന് ആഭരണം ലഭിക്കുക എന്നിവയാണു �ീകൾക്കു ക�ോടതിയിൽക്കൂടി നേടിയെടുക്കാനുള്ളത്. ഇക്കാര്യത്തിൽ വക്കീലിന്റെ സേവനം ലഭ്യമാക്കി നിയമസഹായം നൽകാൻ അത�ോറിറ്റിക്കു കഴിയും. കേരളത്തിലെ വിവിധ ജില്ലാ അത�ോറിറ്റികൾ ഇത്തരം പരാതികൾ കൈകാര്യം ചെയ്ത് അദാലത്തുകളിൽക്കൂടി തീർപ്പുകൽപ്പിക്കുന്നുണ്ട്. അദാലത്തിൽ തീർപ്പാകുന്നില്ലെങ്കിൽ കുടുംബക്കോടതിയില�ോ മറ്റു ക�ോടതികളില�ോ നടപടികൾ സ്വീകരിക്കാൻ അത�ോറിറ്റി സഹായം ചെയ്യും.

േabv 2014


30

മന�ോജ് കെ. പുതിയവിള

മൂക്കുകയറുണ്ട് ;

പിടിച്ചാൽ മതി വാരികയ്ക്കും മാസികയ്ക്കും മുഖചി�ം പെണ്ണു്. സിഗററ്റിന്റെയും മദ്യത്തിന്റെയും കഷണ്ടിമരുന്നിന്റെയും പുരുഷന്റെ അടിവസ്�ങ്ങളുടെയും വരെ പരസ്യത്തിൽ പെണ്ണ്. റ�ോഡരികിലെ ഹ�ോർഡിങ്ങുകളിലെല്ലാം പെണ്ണ്. വിമാനം പറത്തുന്ന കമ്പനികൾ പ�ോലും പരസ്യം ചെയ്യുന്നത് അവർ നൽകുന്ന സേവങ്ങളിലും സൗകര്യങ്ങളിലും ഊന്നിയല്ല, എയർഹ�ോസ്റ്റസുമാരുടെ സൗന്ദര്യത്തിൽ ഊന്നിയാണ്. �ീയ്ക്ക് ഇ�യേറെ �ാമുഖ്യം വന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല എന്നു ത�ോന്നും ഇത�ൊക്കെ കാണുമ്പോൾ. വേണമെങ്കിൽ അങ്ങനെ വാദിക്കുകയും ചെയ്യാം. എന്നാൽ ഇതിലെല്ലാം �ീയെ കാണിക്കുന്നതിന്റെ ഉദ്ദേശ്യവും തത്വശാസ്�വും പരിശ�ോധിക്കുമ്പോഴാണു �ശ്നം. ഓര�ോ മുതലാളിയും സ്വന്തം ഉല്പന്നം വിറ്റഴിക്കാനുള്ള ഉപാധിയായി പെണ്ണിനെ കാണുകയാണ്. മതിയായ �തിഫലം ക�ൊടുത്താണു �ീകളെ പരസ്യങ്ങളിൽ ഉപയ�ോഗപ്പെടുത്തുന്നത് എന്നതു പരിഗണിക്കുമ്പോൾ ധാരാളം �ീകൾക്കു വരുമാനവും ഉപജീവനവും �ദാനം

േabv 2014

ചെയ്യുന്ന ഒരു ത�ൊഴിൽമേഖലയാണിതെന്നു കാണാം. ആ നിലയ്ക്കു നീതിമത്ക്കരിക്കുകയ�ോ േ�ാത്സാഹിപ്പിക്കുകയ�ോ ചെയ്യേണ്ട ഒന്ന്. എന്നാൽ, ഇവയിൽ പലതിലും �ീയെ എങ്ങനെ ചി�ീകരിക്കുന്നു എന്നതു പിന്നെയും �ശ്നമാകുന്നു. പലപ്പോഴും �ീ മ�ോശമായി ചി�ീകരിക്കപ്പെടുന്നു എന്നതാണു പ�ൊതുവെ ഉത്തരവാദപ്പെട്ട കേ�ങ്ങളിൽനിന്നെല്ലാം ഉയരുന്ന ആക്ഷേപം. അങ്ങിനെവരുമ്പോൾ അതു നിയ�ിക്കേണ്ടതു �ീയുടെ മാ�മല്ല, സമൂഹത്തിന്റെയാകെ ആവശ്യവും ഉത്തരവാദിത്തവുമായി മാറുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അങ്ങിനെയാണ് �ീയെ മ�ോശമായി ചി�ീകരിക്കുന്നതു തടയാനുള്ള നിയമങ്ങളും നടപടി�മങ്ങളും സ്ഥാപനങ്ങളും ഒക്കെ ഉണ്ടായത്.

ഈ നിയമം �യ�ോഗിക്കൂ! ‘�ീകളെ മ�ോശമായി ചി�ീകരിക്കൽ (നിര�ോധന) നിയമം, 1986’ എന്ന നിയമമാണ് �ീയുടെ അന്തസ്സിന്റെ കാവൽ. ഇതു പ�മാദ്ധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളെ

മാ�മല്ല, മറ്റു പരസ്യങ്ങൾ, ലഘുലേഖകൾ, ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റുകൾ, ബ്രോഷറുകൾ, ലേബൽ, ന�ോട്ടീസ്, സർക്കുലർ, മറ്റു രേഖകൾ, എന്തിന്, �കാശമ�ോ ശബ്ദമ�ോ പുകയ�ോ വാതകമ�ോ ഉപയ�ോഗിച്ചു കാണത്തക്കവിധം നടത്തുന്ന ഏതു �ചാരണത്തെയും പരസ്യം എന്ന നിലയിൽ കണ്ടു നിയ�ണത്തിനു വ്യവസ്ഥ ചെയ്യുന്നു. ഇവയിൽ �ീയുടെ ആകാരമ�ോ ശരീരമ�ോ ശരീരഭാഗമ�ോ അവൾക്ക് അവമാനമ�ോ അപകീർത്തിയ�ോ ഉണ്ടാകുമാറ�ോ നിന്ദ്യമ�ോ അശ്ലീലമ�ോ ആയ�ോ പ�ൊതുമൂല്യങ്ങൾക്കു ഹാനിവരത്തക്ക തരത്തില�ോ സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില�ോ ചി�ീകരിക്കുന്നത് ഈ നിയമ�കാരം ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള സാമ�ികൾ വിലയ്ക്കോ സൗജന്യമായ�ോ ആളുകൾക്കു ലഭ്യമാക്കുന്നതും ഫിലിമ�ോ സ്ലൈഡ�ോ അടക്കം ഏതുരൂപത്തിലും അവ തപാലിലൂടെയും മറ്റും അയയ്ക്കുന്നതും ഒക്കെ നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം സാമ�ികൾ ഉണ്ടാക്കുന്നതും അതിനു


31

മാദ്ധ്യമങ്ങളിൽ �ീകളെ മ�ോശമായി അവതരിപ്പിക്കുന്നു എന്ന പരാതി ഇന്നു സാർവ്വ�ികമാണ്. എന്നാൽ ഇതിനെതിരെ ആരും ശരിയായ വഴിയിൽ �തികരിക്കുന്നതായ�ോ പരാതിപ്പെടുന്നതായ�ോ കാണുന്നില്ല. എങ്കിൽ അറിയുക: ആരുടെയും സഹായം കൂടാതെതന്നെ നമ്മൾക്കോര�ോരുത്തർക്കും ഇക്കാര്യ ത്തിൽ നേരിട്ട് ഇടപെടാനാകും. എവിടെ എങ്ങനെ പരാതി നൽകാം എന്നു വായിക്കുക. സഹായിക്കുന്നതും അതിൽ ഏതെങ്കിലും തരത്തിൽ പങ്കാളിയാകുന്നതും ശിക്ഷാർഹമാണ്. രണ്ടു വർഷം വരെ തടവും രണ്ടായിരം രൂപ വരെ പിഴയും ആണു ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയിലും ഏറെയാണ് – ആറുമസം ത�ൊട്ട് അഞ്ചു വർഷം വരെ തടവും പതിനായിരം മുതൽ ഒരു ലക്ഷം വരെ രൂപ പിഴയും. ശിക്ഷ ഗണ്യമായി ഉയർത്താനുള്ള നിയമഭേദഗതി ഇപ്പോൾ പരിഗണനയിലണ്. ഈ നിയമം നിലവിൽവന്നിട്ടു കാൽ

നൂറ്റാണ്ടു കഴിഞ്ഞു. എന്നിട്ടെന്തായി? ഇത്തരം �വണതകൾ പലമടങ്ങു വളരുകയാണുണ്ടായത്. എന്തുക�ൊണ്ട്? ആരാണ് ഉത്തരവാദി? ഉത്തരവാദികൾ മറ്റാരുമല്ല. നമ്മള�ോര�ോരുത്തരും തന്നെ. ഈ നിയമം ഫല�ദമായി ഉപയ�ോഗിക്കാൻ നമ്മളിലാരെല്ലാം തയ്യാറായി? എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ ഇത്തരം ഏതെങ്കിലും വിഷയം വിവാദമായാൽ അതിനെച്ചൊല്ലി അല്പമ�ൊരു ഒച്ചയും ബഹളവും ഉണ്ടാകുന്നത�ൊഴിച്ചാൽ കാര്യമായ ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽനിന്ന് ഉണ്ടായിട്ടില്ല.

നാമെല്ലാം കുറെയേറെ കണ്ണടയ്ക്കുകയും അശ്ലീലവും ആഭാസവുമായ അവതരണങ്ങൾ സ്വാഭാവികമെന്നവണ്ണം തുടരുകയുമാണ്.

സർവ്വം വ്യവസായം

പ�ൊള്ളുന്ന വെയിലിൽ പകലന്തിയ�ോളം അറഞ്ഞുപിടിച്ച് ഓടുകയും പന്തെറിയുകയും അടിക്കുകയും പിടിക്കുകയും ഒക്കെ ചെയ്യുന്ന �ിക്കറ്റുകളിക്കാർ ഇടുന്നതു പാന്റ്സും റ്റീ ഷർട്ടും. ഹ�ോക്കിയും ടെന്നീസും ബാസ്ക്കറ്റ് ബ�ോളും വ�ോളി ബ�ോളും ഒക്കെ കളിക്കുന്ന പുരുഷന്മാർ ഇടുന്നതു ഷ�ോർട്സും റ്റീ ഷർട്ടും. ഈ കളികൾ �ീകൾ കളിക്കുമ്പോൾ ഇളം കാറ്റിൽ പറിപ്പോകുന്ന, ഒന്നു ചാടിയാൽ ഉയർന്നുപ�ോകുന്ന കാൽപ്പാവാട. �ീകളുടെ ബീച്ചുവ�ോളി ആകുമ്പോൾ പിന്നെയും മാറി; നഗ്നതയ�ോട് അടുത്തുനിൽക്കുന്ന വേഷം. ഒരു വ്യക്തി, �ീയ�ോ പുരുഷന�ോ ആകട്ടെ, ഏതു വേഷം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിയുടേതാണ്. പക്ഷേ, കച്ചവടതാല്പര്യങ്ങൾ ഒരാളുടെമേൽ �ത്യേക വേഷം അടിച്ചേല്പിക്കുമ്പോൾ അതിനു മറ്റൊരു തലം

േabv 2014


32 കൈവരുന്നു. ഇന്നു സ്പോൺസർമാരാണു വേഷം തീരുമാനിക്കുന്നത്! ആകർഷകമായ �തിഫലം കിട്ടുമെന്നതിനാൽ ഒരാൾ അതിനു വഴങ്ങാൻ സന്നദ്ധമാകുന്നത് വാസ്തവത്തിൽ മനുഷ്യാവകാശ�ശ്നം അല്ലേ? ഒപ്പം, അതതുകാലത്തെ സമൂഹത്തിന്റെ മൂല്യബ�ോധവുമായി ബന്ധപ്പെടുത്തിക്കൂടി ചർച്ച ചെയ്യേണ്ട കാര്യവും. വേഷത്തിന്റെ കാര്യം മാ�മല്ല ഉള്ളത്. ഒരു കമ്പനിയുടെ സുഗന്ധലേപമ�ോ പൗഡറ�ോ അടിവസ്�മ�ോ ഉപയ�ോഗിക്കുന്ന ആളുടെ പിന്നാലെ പ�ോകുന്നവരും ആ ആളുടെ ദേഹത്തുടനീളം ചുംബിക്കുന്നവരും ഒരു �ത്യേക സ്കൂട്ടറില�ോ മ�ോട്ടോർ സൈക്കിളില�ോ വരുന്നയാളുടെ കൂടെപ്പോകുന്നവരും ഒക്കെയായി �ീയെ അവതരിപ്പിക്കുന്ന പരസ്യങ്ങൾ �ീയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുകയല്ലേ ചെയ്യുന്നത്? വിലകൂടിയ ആഭരണം വാങ്ങിക്കൊടുത്താൽ, മുന്തിയ ഹ�ോട്ടലിൽ ആഹാരം ഏർപ്പാടാക്കിയെന്നു കേട്ടാൽ പാട്ടിലാകുന്നവളാണു �ീയെന്ന പരസ്യക്കാരുടെ അവതരണം അവളുടെ അന്തസ്സുയർത്തുകയാണ�ോ? ആർഭാടഭ്രമമാണു �ീയുടെ മുഖമുദ്ര എന്നു പരസ്യങ്ങളിലൂടെ �ചരിപ്പിക്കുന്നതു സമൂഹ ത്തിന്റെ ഉത്തമതാല്പര്യത്തിനും മൂല്യബ�ോധത്തിനും നിരക്കുന്നതാണ�ോ? സ�ട്ട് കേയ്സിന്റെ പരസ്യത്തിൽ �ീയുടെ നഗ്നമായ കാലുകൾ മാ�മായി കാണിക്കുന്നത് അവഹേളനമല്ലേ? ബ്രീഫ് കേയ്സിന്റെ വലിപ്പം സൂചിപ്പിക്കാനാണെങ്കിൽ ആ കാലുകളിൽ വസ്�ം ഉണ്ടായിക്കൂടാ എന്നു വാശിപിടിക്കുന്നത് എന്തിനാണ്? സംഗതി ഇേ�യുള്ളൂ. പുരുഷകേ�ിതസമൂഹത്തിൽ ഒട്ടുമിക്ക ഉല്പന്നവും വിൽക്കാനുള്ള എളുപ്പവഴി ആ ഉല്പന്ന ത്തിലേക്ക് അവന്റെ �ദ്ധ ആകർഷി ക്കുകയും ആ ഉല്പന്നം വാങ്ങുകയ�ോ വാങ്ങി ഭാര്യയ്ക്കോ മറ്റേതെങ്കിലും �ീയ്ക്കോ ക�ൊടുക്കുകയ�ോ ചെയ്താൽ അയാൾക്ക് ഇന്നതരത്തിൽ �യ�ോജനമുണ്ട് എന്നു ബ�ോദ്ധ്യപ്പെടുത്തുകയും ചെയ്യുകയാണ്. മിക്ക കുടുംബത്തിലും പണത്തിന്റെ

േabv 2014

കാര്യകർത്താവും തീരുമാനങ്ങൾ എടുക്കുന്നയാളും പുരുഷനാണെന്നതാണ് പരസ്യവ്യവസായം (ഉല്പന്നസേവനവ്യവസായവും) ഇത്തരമ�ൊരു സമീപനം കൈക്കൊള്ളാൻ കാരണം. പുരുഷാധിപത്യവ്യവസ്ഥ മാറിയാൽ ഈ സ്ഥിതിക്കെല്ലാം മാറ്റം വന്നേക്കും. അന്ന് ഒരുപക്ഷേ, പുരുഷനെയും ഇതുപ�ോലെയ�ൊക്കെ ചി�ീകരിച്ചേക്കാം. അതിന്റെ തുടക്കവും ഇന്നുതന്നെ ദൃശ്യമാണല്ലോ. കാറും മ�ൊബൈൽ ഫ�ോണുമ�ൊക്കെ വിപണിയിലിറക്കുന്ന ചടങ്ങിനു കാന്തി കൂട്ടാനും വിവിധ�സ്ഥാനങ്ങളുടെ �കടനങ്ങളുടെ മുന്നിൽ ബാനർ പിടിക്കാനും ഉദ്ഘാടനച്ചടങ്ങിൽ വിളക്കെടുത്തുക�ൊടുക്കാനും പരിപാടികളുടെ അവതാരകരാകാനും ഒക്കെ �ീ വേണമെന്ന ചിന്തയും ഇതേ പുരുഷാധിപത്യസമൂഹത്തിന്റെ ഉല്പന്നമാണ്. അതു �ീയ്ക്കുള്ള അംഗീകാരമയിപ്പോലും പലരും വ്യാഖ്യാനിക്കുന്നതു കേട്ടിട്ടുണ്ട്!

വിന�ോദം വ്യവസായം

വിന�ോദം വ്യവസായമായി മാറിയപ്പോൾ ആ രംഗത്തും ഇതുതന്നെ വന്നുഭവിച്ചു. അച്ചടി-ഇലക്േ�ാണിക് മാദ്ധ്യമങ്ങളെല്ലാം ജനങ്ങളെ വിവരങ്ങൾ അറിയിക്കുക എന്ന അടിസ്ഥാനധർമ്മത്തിൽനിന്നു പണമുണ്ടാക്കുക എന്നതിലേക്കും തങ്ങളുടെ അന്നദാതാക്കളായ പരസ്യക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിലേക്കും മാറിയത�ോടെ ഉള്ളടക്കത്തിൽ വിവരം കുറയുകയും വിന�ോദം കൂടുകയും അതുതന്നെ ഇക്കിളിയായി മാറുകയും ഒക്കെ ചെയ്തു. വിന�ോദവ്യവസായം എന്ന പുതിയ മേഖലതന്നെ ഉദയംചെയ്തു. കൂടുതൽപേരെ ആകർഷിച്ചാലേ കമ്പനികൾ പരസ്യം തരൂ എന്നതിനാൽ അതിനായി ഏതറ്റംവരെ പ�ോകാനും മാദ്ധ്യമങ്ങൾ ഇന്നു തയ്യാറായിരിക്കുന്നു. �ീതന്നെ അതിന്റെയും ഇര. ഓര�ോ മാദ്ധ്യമവും ഉദയംചെയ്യുന്നത�ോടെ ഈ രംഗം എല്ലാ


33 ബ�ോധവത്ക്കരണമാണ് ഇവിടെ �ധാനം - നിയമങ്ങളെയും ഇടപെടൽരീതികളെയും ഒക്കെപ്പറ്റിയുള്ള ബ�ോധവത്ക്കരണം.

അച്ചടിരംഗത്തെ മൂക്കുകയർ

അച്ചടിമാദ്ധ്യമങ്ങളിൽ �ീയെ മ�ോശമായി ചി�ീകരിക്കുന്നതായി �ദ്ധയിൽപ്പെട്ടാൽ �സ് കൗൺസിൽ ഓഫ് ഇൻഡ്യയ്ക്കാണു പരാതി അയയ്ക്കേണ്ടത്. പരസഹായമ�ൊന്നും ആവശ്യമില്ല. ഏത�ൊരാൾക്കും സ്വയം ചെയ്യാവുന്നതേയുള്ളൂ. The Secretary, Press Council of India, Soochna Bhavan, 8-C.G.O. Complex, Lodhi Road, New Delhi-110003 എന്ന വിലാസത്തിൽ തപാലില�ോ pcibppcomplaint@gmail.com എന്ന വിലാസത്തിൽ ഇ-മെയിലായ�ോ പരാതി അയയ്ക്കാം.

നിയ�ണവും വിട്ടുപ�ോകുകയാണ്. റ്റെലിവിഷൻ വന്നത�ോടെ അശ്ലീലച്ചുവയുള്ള നൃത്തങ്ങളും ഫലിതങ്ങളും മുതൽ ശരീര�ദർശനവും കിടപ്പറരംഗങ്ങളും ഒക്കെ നമ്മുടെ സ്വീകരണമുറിയിലെ സ്വാഭാവികകാഴ്ചകളായിരിക്കുന്നു. അടുത്ത അവതാരമായ ഇന്റർനെറ്റാകട്ടെ അതിനുമപ്പുറമുള്ള അശ്ലീലതയുടെ (pornography) കൂത്തരങ്ങാണ്. ഓര�ോ രംഗവും അതിരുവിടുമ്പോൾ അതിനു മൂക്കുകയറിടാൻ സമൂഹത്തിന്റെ ജാ�തയും ഉണ്ടാകും. അപ്പോൾ നിയമങ്ങൾ ഉണ്ടാകും. നിയ�ണസംവിധാനങ്ങൾ ഉണ്ടാകും. ഇക്കാര്യങ്ങളിലും ഇവയ�ൊക്കെ രൂപപ്പെട്ടും വികസിച്ചും വരുന്നുണ്ട്. പക്ഷെ, ഇക്കൂട്ടരുടെ വ്യവസായതാല്പരങ്ങൾക്കും സ്വാധീനത്തിനും മീതേകൂടി ഇവ നടപ്പാക്കപ്പെടണമെങ്കിൽ സമൂഹത്തിന്റെ നിതാന്തജാ�തയും നിശ്ചയദാർഢ്യത്തോടുള്ള ഇടപെടലും അനിവാര്യമാണ്. സമൂഹത്തിന്റെ

പ�മാദ്ധ്യമത്തിന്റെ എഡിറ്റർക്കോ അതിലെ ഏതെങ്കിലും പ��വർത്തകർക്കോ ആർക്കെതിരെയാണ�ോ പരാതി ആ ആളുടെ പേരും പൂർണ്ണവിലാസവും പരാതിയിൽ ഉണ്ടായിരിക്കണം. പരാതിക്കു നിദാനമായ വാർത്തയുടെയ�ോ ചി�ത്തിന്റെയ�ോ ഫ�ോട്ടോയുടെയ�ോ കാർട്ടൂണിന്റെയ�ോ പരസ്യത്തിന്റെയ�ോ മറ്റേതെങ്കിലും വിഭവമാണെങ്കിൽ അതിന്റെയ�ോ ഒറിജിനൽ ക്ലിപ്പിങ്, അതെങ്ങനെയാണു പരാതിക്കു കാരണമാകുന്നത് എന്നു മതിയായ വിശദാംശങ്ങള�ോടെ വ്യക്തമാക്കുന്ന വിവരണം എന്നിവയും നിർബ്ബന്ധമായും ഉണ്ടാകണം. വാർത്തായേജൻസി വിതരണം ചെയ്ത എന്തിനെയെങ്കിലും പറ്റിയാണെങ്കിലും �സ് കൗൺസിലിൽ പരാതിപ്പെടാം. പരാതിയിൽ നിർബ്ബന്ധമായും ഉണ്ടാകണമെന്നു വ്യവസ്ഥചെയ്യുന്ന രണ്ടു �സ്താവനകൾകൂടിയുണ്ട്. “എന്റെ ഉത്തമബ�ോദ്ധ്യത്തിലും അറിവിലും പെട്ടിടത്തോളം �സക്തമായ എല്ലാ വിവരങ്ങളും കൗൺസിൽ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഈ പരാതിയിൽ ആര�ോപിച്ചിട്ടുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഒരു ക�ോടതിയിലും നിയമനടപടികൾ നിലവിലില്ല.” (“ to the best of my knowledge and belief has placed all the

relevant facts before the Council and that no proceedings are pending in any court of law in respect of any matter alleged in the complaint”) എന്നതും “കൗൺസിൽ മുമ്പാകെ അന്വേഷണത്തിലിരിക്കെ ഈ പരാതിയിൽ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കാര്യം ഏതെങ്കിലും ക�ോടതിയിൽ നടപടി�മത്തിനു വിഷയമാകുകയാണെങ്കിൽ ഉടനടി കൗൺസിലിനെ അറിയിച്ചുക�ൊള്ളാം” (“I shall notify the Council forthwith if during the pendency of the inquiry before the Council any matter alleged in the complaint becomes the subject matter of any proceedings in a court of law”) എന്നതുമാണവ. പ�വാരികകളുടെയും വാർത്തായേജൻസികളുടെയും കാര്യത്തിൽ, പരാതിക്കു കാരണമായ സംഗതി �സിദ്ധീകരിച്ചു രണ്ടുമാസത്തിനകം പരാതി നൽകിയിരിക്കണം എന്നു വ്യവസ്ഥയുണ്ട്. അമാന്തം പാടില്ല എന്നർത്ഥം. മറ്റു പരാതികൾക്കു നാലുമാസം വരെയാണു സമയപരിധി ഒരു കാര്യം �ദ്ധിക്കണം. പരാതി �സ് കൗൺസിലിന് അയയ്ക്കുന്നതിനു മുമ്പ് ആ �സിദ്ധീകരണത്തിന്റെ എഡിറ്ററുടെ �ദ്ധയിൽ അതു ക�ൊണ്ടുവന്നിരിക്കണം എന്നതാണത്. അത് എ�കാരമാണു പ�ൊതുസമൂഹത്തിന്റെ ഉത്തമതാല്പര്യത്തിന് എതിരാകുന്നതെന്നു ചൂണ്ടിക്കാട്ടിയാകണം ഇത്. മറുപടി ആവശ്യപ്പെടുകയും വേണം. �സ് കൗൺസിലിന്റെ വെബ്സൈറ്റ്: http://presscouncil.nic.in/

വിഡ്ഢിപ്പെട്ടി പൂട്ടാൻ

റ്റെലിവിഷൻ ജന�ിയമാദ്ധ്യമമായി വളർന്നു പടരുകയും സാമൂഹികധർമ്മങ്ങളിൽനിന്നകന്നു വിന�ോദവ്യവസായമായും ക�ോർപ്പറേറ്റുകൾക്കു ലാഭം ക�ൊയ്യാനുള്ള ഉപാധിയായും മാറുകയും ചെയ്തത�ോടെ അതു സമൂഹ ത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു വിരുദ്ധമായി മാറുന്നുവെന്ന മുറവിളി എമ്പാടും ഉയരുകയാണ്. മറ്റേതു ലാഭതാല്പര്യത്തിന്റെയും എന്നപ�ോലെ ഇവിടെയും മുഖ്യയിര �ീയാണ്. പരസ്യത്തിലും പരസ്യക്കാരെ

േabv 2014


34

കറുപ്പു തന്നു മയക്കിയ കറുത്തശക്തികൾ ഒരു സമൂഹത്തിനു സുഭിക്ഷമായി മയക്കുമരുന്നു ലഭ്യമാക്കിക്കൊണ്ടിരുന്നാൽ എന്തുണ്ടാകും? അതിൽ നല്ലൊരു വിഭാഗം അതിന് അടിമയായി മാറും. അവരതു നിരന്തരം ആവശ്യപ്പെട്ടുതുടങ്ങും. പിന്നെപ്പിന്നെ ആഹാരം കിട്ടിയില്ലെങ്കിലും വേണ്ടില്ല മയക്കുമരുന്നു കിട്ടിയാൽ മതി എന്ന നിലയിലാകും. അപ്പോൾ ഒരു സർവ്വേ നടത്തിയാൽ ആ സമൂഹത്തിലെ ഭൂരിപക്ഷവും ആഹാരത്തെക്കാൾ മയക്കുമരുന്നാണ് ആവശ്യം എന്ന് അഭി�ായപ്പെടും. ഈ സർവ്വേയുടെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ ആ സമൂഹത്തിന്റെ ചെലവാക്കാൽ �വണതയുടെ അടിസ്ഥാനത്തിൽ, അവർക്കു മുൻഗണനയ�ോടെ മയക്കുമരുന്നു ലഭ്യമാക്കണം എന്നു തീരുമാനിച്ചാൽ എങ്ങിനെ ഇരിക്കും? ഇതാണു നമ്മുടെ മാദ്ധ്യമവിഭവങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്. നല്ല കഥകളും കവിതകളും ന�ോവലുകളും നാടൻ-ക്ലാസിക്കൽ കലാരൂപങ്ങളും നാടകങ്ങളും കഥാ�സംഗങ്ങളും സിനിമകളും ഒക്കെക്കൊണ്ടു സന്തോഷമായും സന്മനസ്സോടും കഴിഞ്ഞിരുന്ന ഒരു സമൂഹം. അവർക്ക് അ�മവും സംഘട്ടനവും �തികാരവും �രതയും അശ്ലീലതയും ഇക്കിളിയും ക�ോമാളിത്തരവും അസാന്മാർഗ്ഗികതയുമെല്ലാം കുത്തിനിറച്ചു സിനിമയും സീരിയലും പുസ്തകങ്ങളും ധാരാളമായി ഉണ്ടാക്കിക്കൊടുത്ത് അവരെ അടിമകളാക്കി. എന്നിട്ട്, അവർ ഇഷ്ടപ്പെടുന്നത് അത�ൊക്കെയാണ്, അതുക�ൊണ്ടാണു ഞങ്ങൾ അവ നൽകുന്നത് എന്നു പറയുക. എല്ലാവരും അതങ്ങു സമ്മതിച്ചുക�ൊടുക്കുക. ഇതെവിടുത്തെ ന്യായം എന്ന് ആരും ച�ോദിക്കാതിരിക്കുക. ഇതാണവസ്ഥ. മാദ്ധ്യമവ്യവസായികൾ പറയുന്ന ഈ വാദത്തിലെ പ�ൊള്ളത്തരം തുറന്നുകാട്ടി, ഗുണമേന്മയുള്ള, സാമൂഹിക�ോത്തരവാദിത്തമുള്ള പരിപാടികളാണു നമുക്കാവശ്യം എന്ന് ഉച്ചത്തിൽ �ഖ്യാപിക്കാൻ നാം അടിയന്തരമായി തയ്യാറാകണം. അതിനെതിരായ നീക്കങ്ങൾക്കെതിരെ നിതാന്തജാ�തയും വിട്ടുവീഴ്ച്ചയില്ലാത്ത പ�ോരാട്ടവുമാണ് ഉത്തമസമൂഹം കെട്ടിപ്പടുക്കാൻ ആവശ്യം. കാലഘട്ടത്തിന്റെ ആവശ്യമാണത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓര�ോരുത്തരും മുന്നോട്ടുവരണം. അതിനായി കൂട്ടായ്മകൾ രൂപപ്പെടുത്തണം. കർമ്മപരിപാടികൾ ആവിഷ്ക്കരിക്കണം. ഓര�ോ നാട്ടിലും ഇതിനുള്ള ഉദ്യമങ്ങൾ ഉണ്ടകട്ടെ! ആകർഷിക്കാനും തൃപ്തിപ്പെടുത്താനും വേണ്ടി പരിപാടികളിലും അവർ �ീയെ മ�ോശമായി ചി�ീകരിക്കുന്നു; ദുരുപയ�ോഗിക്കുന്നു. ഇതു നിയ�ിക്കാനും ഒന്നാന്തരം നിയമം ഉണ്ടാക്കിയിട്ടുണ്ട് - കേബ്ൾ റ്റിവി നെറ്റ് വർക്ക് (റെഗുലേഷൻ) ആക്റ്റ്. അശ്ലീലം പറയുകയും കാണിക്കുകയും ചെയ്യുന്ന, �ീകളെയും കുട്ടികളെയും മ�ോശമായി ചി�ീകരിക്കുന്ന, സമൂഹത്തിന്റെ ഉത്തമതാല്പര്യങ്ങൾക്കു നിരക്കാത്ത, പരിപാടികളും പരസ്യങ്ങളും സംേ�ഷണം ചെയ്യുന്നത് ഈ നിയമ�കാരം ശിക്ഷാർഹമാണ്. തുടക്കത്തിൽ പരാമർശിച്ച ‘�ീകളെ

േabv 2014

മ�ോശമായി ചി�ീകരിക്കൽ (നിര�ോധന) നിയമം, 1986’ നിർവ്വചിക്കുന്ന കുറ്റങ്ങള�ൊക്കെ റ്റെലിവിഷനിലൂടെ ചെയ്താൽ ആ ചാനലിന്റെ സംേ�ഷണം തടയുന്നതും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ കേ�സർക്കാരിന് അധികാരമുണ്ട്. നാട്ടിലെ കേബിൾ റ്റിവിക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇത�ൊക്കെ ചെയ്യാൻ സംസ്ഥനസർക്കാരിനും ഈ നിയമം അധികാരം നൽകുന്നു. ഈ നിയമം ജനകീയ ഇടപെടലിനു വിപുലമായ അവസരം നൽകുന്ന വികേ�ീകൃതസ്വഭാവമുള്ള ഒന്നാണ്.

�ാദേശികതലത്തിൽ �വർത്തിക്കുന്ന കേബിൾ റ്റിവി ചാനലുകളെവരെ നിരീക്ഷിക്കുവാനും സാറ്റലൈറ്റ് ചാനലുകൾ അടക്കമുള്ളവയിലെ ഉള്ളടക്കത്തെപ്പറ്റി നാട്ടിൻപുറങ്ങളിൽ ഉള്ളവർക്കുപ�ോലും പരാതി നൽകാൻ സൗകര്യം ഒരുക്കാനുമായി ജില്ലാതലത്തിൽവരെ സമിതികൾ രൂപവത്ക്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണീ നിയമം. കളക്ടർ അദ്ധ്യക്ഷനും ജില്ലാ പ�ൊലീസ് സൂ�ണ്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു വനിതാക�ോളെജ് �ിൻസിപ്പൽ, �ീകൾക്കായും കുട്ടികൾക്കായും �വർത്തിക്കുന്ന ഓര�ോ �മുഖസന്നദ്ധസംഘടനകളുടെ �തിനിധികൾ, അക്കാദമീഷ്യൻ, സ�ോഷ്യോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ അംഗങ്ങളും ആയ സമിതിയാണു നിയമം അനുശാസിക്കുന്നത്. കേരളത്തിൽ ഈ സമിതികൾ ഏതാനും വർഷം മുമ്പുതന്നെ രൂപവത്ക്കരിക്കുകയുണ്ടായി. എന്നാൽ ഇതുവരെ ഏതെങ്കിലും പരാതി ഈ സമിതികളിൽ ആരെങ്കിലും നൽകിയതായി അറിവില്ല! ഈ സമിതിക്കു പരാതി നൽകിയാൽ �ാദേശിക കേബിൾ റ്റിവിക്ക് എതിരെ ആണെങ്കിൽ അതു പരിശ�ോധിച്ചു നിയമലംഘനം കണ്ടെത്തിയാൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും �വർത്തനം നിർത്തിവ�ിക്കുകയും ചെയ്യുന്നതടക്കം കുറ്റകൃത്യത്തിനനുസൃതമായ നടപടി എടുക്കണം. ഉപ�ഹചാനലുകൾക്കെതിരെ ആണെങ്കിൽ ഉടൻതന്നെ അതു നടപടിക്കായി സംസ്ഥാനതലസമിതിക്കും ആ സമിതി നടപടിശുപാർശയ�ോടെ വാർത്താവിതരണ-�ക്ഷേപണമ�ാലയത്തിനും അയയ്ക്കണം. സൗജന്യചാനലുകൾ മുഴുവൻ ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നു എന്നതുമുതൽ �മസമാധാന�ശ്നമ�ോ സാമൂഹികാസ്വാസ്ഥ്യമ�ോ ഉണ്ടാക്കാനിടയുള്ള പരിപടികൾ വരുന്നുണ്ടോ എന്നു നിരീക്ഷിച്ചു കേ�-സംസ്ഥാനസർക്കാരുകളെ അപ്പപ്പോൾ അറിയിക്കുന്നതുവരെ വിപുലമായ ഉത്തരവാദിത്തങ്ങളുള്ള


35 ഓർക്കുക, അതു നിങ്ങളുടെ സു�ധാനമായ ഉത്തരവാദിത്തം തന്നെയാണ്. ഇക്കാര്യത്തിലെ അമാന്തം നാം നമ്മോടുതന്നെയും വരും തലമുറകള�ോടും ചെയ്യുന്ന അപരാധമാകും. സമിതിയാണു ജില്ലാസമിതി. ഉപ�ഹറ്റിവി പരിപാടികളെക്കുറിച്ചു ജില്ലാ-സംസ്ഥാനസമിതികൾക്കു പരാതി നൽകിയാൽ അതു കേ�ത്തിനു കൈമാറാനേ സംസ്ഥാനത്തിനു കഴിയൂ. അതുക�ൊണ്ട്, പരാതി നേരിട്ടു കേ�ത്തിന് അയയ്ക്കുന്നതാകും കാലതാമസം ഒഴിവാക്കാനും വേഗം നടപടി ഉണ്ടാകാനും നല്ലത്. ദില്ലിയിലുള്ള ഇല േ�ാണിക് മീഡിയ മ�ോനിട്ടറിങ് സെന്ററിലേക്കു പരാതി അയയ്ക്കാം. അവരുടെ വിലാസം: Electronic Media Monitoring Center, 14B, Ring Road, IP Estate, New Delhi-110002. ഫ�ോൺ: 01123379298. ഫാക്സ്: 011-2337830, 23378050.

ഇന്റര്‍ നെറ്റില്‍

ഇന്റർനെറ്റുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാനപ�ൊലീസിലെ സൈബർ സെല്ലിൽ നൽകുന്നതാണ് ഏറ്റവും ഉചിതം. പരാതിക്കാർക്കു പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ അന്വേഷി-

ച്ചറിയുവാനും അന്വേഷണവുമായി സഹകരിക്കാനുമെല്ലം ഇതാണു നല്ലത്. കേ�ത്തിന്റെ ഇടപെടൽ ആവശ്യമുള്ള കാര്യങ്ങളിൽ സൈബർ സെല്ലുതന്നെ വേണ്ടതു ചെയ്യുകയും ചെയ്യും. പാർലമെന്റ് 2000-ൽ അംഗീകരിക്കുകയും 2008-ൽ ഭേദഗതി ചെയ്യുകയും ചെയ്ത ‘വിവരസാങ്കേതികവിദ്യാനിയമ’ത്തിന് ഉപ�ോത്ബലകമായി 2011-ൽ പുറപ്പെടുവിച്ച ചട്ടങ്ങൾ [lnformation Technology (Intermediaries guidelines) Rules, 2011] �കാരം ഇത്തരം ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ �സിദ്ധീകരിക്കുന്നതു കുറ്റമാണ്. ഈ നിയമങ്ങൾ എല്ലാംതന്നെ �ീകളെ എന്നപ�ോലെ കുട്ടികളെയും മ�ോശമായി അവതരിപ്പിക്കുന്നതും അവഹേളിക്കുന്നതുമെല്ലാം ശിക്ഷാർഹമാക്കിയിട്ടുണ്ട്. കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണിക്കുന്നതും ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. മദ്യം, പുകയില,

മയക്കുമരുന്നുകൾ തുടങ്ങിയവയുടെ പരസ്യങ്ങൾ അടക്കം അവ േ�ാത്സാഹിപ്പിക്കുന്ന �വൃത്തികൾക്കെതിരെയും നമുക്കു പരാതിപ്പെടാം. അത്യാർത്തി പൂണ്ട മൂലധനശക്തികൾ കുഞ്ഞുങ്ങളെപ്പോലും സ്വന്തം ലാഭത്തിനായി എങ്ങനെയും അവതരിപ്പിക്കാനും ചൂഷണത്തിനിരയാക്കാനും തയ്യാറാകുന്ന ഇക്കാലത്ത് അതിനെതിരായ ജാ�തയ്ക്കുള്ള �ാധാന്യം വളരെ വലുതാണ്. ഓർക്കുക, അതു നിങ്ങളുടെ സു�ധാനമായ ഉത്തരവാദിത്തം തന്നെയാണ്. �ീകൾ ഒറ്റയ്ക്കും കൂട്ടായും �സ്ഥാനങ്ങളിലൂടെയും ജാ�താസമിതികൾ വഴിയുമ�ൊക്കെ ഈ ദുഷ്ടത്തരത്തിനെതിരെ അപ്പപ്പോൾ ശക്തിയായി �തികരിക്കണം. മറ്റുള്ളവരെ �തി കരിക്കാൻ േ�ാത്സാഹിപ്പിക്കുകയും വേണം. കാര്യങ്ങൾ കൈവിട്ടുപ�ോകുംമുമ്പ്, �ാരംഭഘട്ടത്തിൽത്തന്നെ, ഇടപെടുകയും നിയ�ിക്കുകയും ചെയ്യുക. ഇക്കാര്യത്തിലെ അമാന്തം നാം നമ്മോടുതന്നെയും വരും തലമുറകള�ോടും ചെയ്യുന്ന അപരാധമാകും.

േabv 2014


36

�ീത്തടവുകാരെ കുറിച്ചുള്ള ശുപാർശകൾ 1. ജയിലിൽ കഴിയുന്ന �ീകളുടെ ശാരീരികവും മാനസ്സികവുമായ വികാസത്തിനായുള്ള പരിശീലന പരിപാടികൾ ആവിഷ്ക്കരിക്കണം. 2. ജയിലിനകത്തും ജയിൽ മ�ോചനത്തിനു ശേഷവും അവരെ പുനരധിവസിപ്പിക്കാനുള്ള പരിപാടികൾ എൻ.ജി.ഒ.കളും സാമൂഹിക സന്നദ്ധ സംഘടനകളും ആസൂ�ണം ചെയ്യേണ്ടതാണ്. 3. ജയിലുകളിൽ അമ്മയ�ോട�ൊപ്പം താമസിക്കുന്ന കുഞ്ഞുങ്ങളുടെ മാനസികവികാസത്തിന് ആവശ്യമായ സൗകര്യങ്ങൾ ജയിലിൽ ഗവണ്മെന്റ് ഒരുക്കണം. 4. വിചരണത്തടവുകാർക്കായി വ�ൊക്കേഷണൽ െ�യിനിംഗ് ആൻഡ് റീഹാബിലിറ്റേഷൻ േ�ാ�ാം ഗവണ്മെന്റ് ആരംഭിക്കണം. അവരുടെ കുട്ടികൾക്ക് സാർവ�ികവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം 5. തടവുകാർക്കുള്ള �ത്യേക പാക്കേജിൽ ഉൾപ്പെടുത്തി ഗർഭിണികളായ തടവുകാർക്കും �ീകൾക്കൊപ്പം താമസിക്കുന്ന കുഞ്ഞുങ്ങൾക്കും

േabv 2014

ജയിൽഭക്ഷണത്തിനു പുറമേ ആവശ്യമായ പ�ോഷകമടങ്ങിയ ഭക്ഷണം നൽകേണ്ടതുണ്ട്. 6. �ീത്തടവുകാരുടെ മാനസികാവസ്ഥയും ആര�ോഗ്യസ്ഥിതിയും കൂടെക്കൂടെ വിലയിരുത്തേണ്ടതും പരിഹാരം കാണേണ്ടതുമാണ്. മനഃശാസ്�വിദഗ്ദ്ധർ, ആര�ോഗ്യ�വർത്തകർ എന്നിവരുടെ സേവനം ഇവർക്ക് ഒരുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. 7. വ�ൊക്കേഷണൽ െ�യിനിംഗ് പരിപാടികൾ എല്ലാ വനിതാതടവുകാർക്കും തുല്യ അവസരം നൽകി ആരംഭിക്കണം. 8. കേരളത്തിലെ ചില വനിതാജയിലുകളിൽ ആദ്യമായി കുറ്റം ചെയ്ത തടവുകാരേയും സ്ഥിരം കുറ്റവാളികളേയും ചെറുപ്പക്കാരികളായ തടവുകാരേയും ഒരുമിച്ചാണ് താമസിപ്പിക്കുന്നത്. ആദ്യമായി കുറ്റം ചെയ്തവർ സ്ഥിരം കുറ്റവാളികളുമായി ഒരുമിച്ചു താമസിക്കുമ്പോൾ അവരും �മേണ �ിമിനൽവലയിൽപ്പെട്ടു സ്ഥിരം കുറ്റവാളികൾ ആയി മാറാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ ആദ്യമായി കുറ്റം ചെയ്തു ജയിലിൽ �വേശിക്കുന്നവരെ മാറ്റിപ്പാർപ്പിക്കണം. അതുപ�ോലെ

ചെറുപ്പക്കാരികളായ തടവുകാരേയും മാറ്റിപ്പാർപ്പിക്കേണ്ടതാണ്. 9. വിചരണയ്ക്കായി വനിതാതടവുകാരെ ക�ോടതിയിൽ ക�ൊണ്ടുപ�ോകുമ്പോൾ ഭക്ഷണത്തിനായി ഒരു തടവുകാരിക്ക് 35 രൂപയാണ് നൽകുന്നത്. �ഭാതഭക്ഷണം 10 രൂപ, ഉച്ചഭക്ഷണം 15 രൂപ, വൈകുന്നേരത്തെ ഭക്ഷണം 10 രൂപ. തടവുകരുടെ ദിനബത്ത കാല�ോചിതമായി പരിഷ്ക്കരിക്കേണ്ടതാണ്.

വനിതാ കണ്ടക്ടർമാരെ സംബന്ധിച്ച ശുപാർശകൾ 1. വനിതാ ബസ് കണ്ടക്ടർമാർക്ക് �ാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എല്ലാ ഡിപ്പോകളിലും സബ് ഡിപ്പോകളിലും ബസ് സ്റ്റേഷനുകളിലും ഉണ്ടാവണം. 2. �ീകളുടെ വി�മമുറി വലിപ്പമുള്ളവയും വായൂസഞ്ചാരത്തിന് ആവശ്യമായ ജനാലകൾ ഉള്ളവയുമാകണം. ഇരുന്നു ഭക്ഷണം കഴിക്കാൻ മേശയും കസേരയും ഉണ്ടാവണം. മുറിക്കു സുരക്ഷിതത്വം ഉണ്ടാവണം. മുറി പൂട്ടിയിടാൻ പറ്റുന്നതാവണം. വി�മ മുറിയിൽ എപ്പോഴും കുടിവെള്ളം ഉണ്ടാവണം.


37 കേരള വനിതാക്കമ്മിഷന്റെ �ധനദൗത്യങ്ങളില�ൊന്ന് വിവിധവിഭാഗം �ീകൾ നേരിടുന്ന �ശ്നങ്ങൾ പഠിച്ച് അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിക്കുകയും ആവശ്യമായ കാര്യങ്ങളിൽ നിയമനിർമ്മണം അടക്കമുള്ള നടപടികൾക്കു ശുപാർശ ചെയ്യുകയുമാണ്. ഇത്തരത്തിൽ 2013ൽ നടത്തിയ പഠനങ്ങളിൽ ആറെണ്ണം കമ്മിഷൻ അംഗീകരിച്ചു സർക്കാരിനു ശുപാർശകൾ സമർപ്പിച്ചു.

ഓര�ോ വിഷയത്തിലെയും ശുപാർശകളുടെ സം�ഹം

വിവിധ �ീ�ശ്നങ്ങളിലെ കമ്മിഷന്റെ ശുപാർശകൾ 3. എല്ലാ ഡിപ്പോകളിലും �ീകൾക്കു തങ്ങാൻ സ്റ്റേ റൂം അനുവദിക്കണം. 4. �ീ കണ്ടക്ടറായുള്ള ബസ്സ് നിരത്തിൽവച്ചു കേടായാൽ അടിയന്തരമായി വർക്ക്ഷോപ്പിൽനിന്നു മെക്കാനിക് എത്താനുള്ള സംവിധാനം ഉണ്ടാവണം. 5. പിറ്റേദിവസം ഡ്യൂട്ടിയുണ്ടൊ എന്നു തലേദിവസമെങ്കിലും കണ്ടക്ടർമാരെ അറിയിക്കണം. ബസ്സുകൾ കേടുപാടുകൾ തീർത്തതാണെന്നു മുൻകൂട്ടി ഉറപ്പാക്കുവാനുള്ള സംവിധാനം വേണം. ഡ്രൈവർ ഇല്ലാത്തതിനാൽ കണ്ടക്ടർക്ക് ഡ്യൂട്ടി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. 6. ഡബിൾ ഡ്യൂട്ടി കണ്ടക്ടർമാരുടെ ഓപ്ഷൻ ആക്കണം. 7. കണ്ടക്ടറുടെ സീറ്റ് പിന്നിലായിരിക്കുന്നത് �ശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ അത് എല്ലാ ബസിലും മുന്നിലാക്കണം. മദ്യപർ ഉണ്ടാക്കുന്ന �ശ്നങ്ങൾ പരിഹരിക്കാൻ വനിതാകണ്ടക്ടർക്ക് ഡ്രൈവറുടെ സഹായംകൂടി കിട്ടാൻ ഇതുക�ൊണ്ടു സാധിക്കും. 8. ഗർഭിണിയായ ബസ് കണ്ടക്ടറെ ഗർഭത്തിന്റെ ആദ്യനാളുകൾ മുതൽ കുട്ടിക്കു രണ്ടുവയസ്സ് ആകുന്നതുവരെ മറ്റ് ഓഫീസ് ജ�ോലികളിലേക്കു നിയമിക്കുന്നതിന് പരിഗണിക്കണം.

ക�ൊറഗവർഗ്ഗക്കാരെ കുറിച്ചുള്ള ശുപാർശകൾ 1. ക�ോളനികളിൽ കൈത്തൊഴിലായി കയറ്, മുളയുടെ വട്ടി തുടങ്ങിയവ ഉണ്ടാക്കാൻ വേണ്ട പരിശീലനവും അസംസ്കൃതവസ്തുക്കളും സാമ്പത്തികസഹായവും ലഭ്യമാക്കുക. 2. ക�ൊറഗ സമുദായത്തിന്റെ കുലത്തൊഴിലായ കുട്ടമെടയലിനു വേണ്ടിയുള്ള മരവള്ളികൾ കർണ്ണാടക സംസ്ഥാനത്തുനിന്നു ക�ൊണ്ടുവരേണ്ടതാണ്. എന്നാൽ കർണ്ണാടക റവന്യൂ ഉദ്യോഗസ്ഥർ തടസ്സം ഉണ്ടാക്കുന്നു. ഈ തടസ്സം നീക്കാനുള്ള നടപടി സ്വീകരിക്കണം. 3. പതിനഞ്ചുദിവസത്തിൽ ഒരിക്കൽ എല്ലാ ക�ൊറഗ ക�ോളനികളിലും ഡ�ോക്ടറുടെ പരിശ�ോധന ആവശ്യമാണ്. 4. ക�ൊറഗ സമുദായത്തിന്റെ ജനസംഖ്യ ഗണ്യമായി കുറയുന്നതിനാൽ അവർക്ക് പ�ോഷകാഹാരവും ബ�ോധവൽക്കരണവും നൽകണം. 5. ക�ൊറഗകുട്ടികളുടെ വിദ്യാഭ്യസം വിലയിരുത്തുന്നതിനും പിപുലപ്പെടുത്തുന്നതിനും പദ്ധതികൾ ആവശ്യമാണ്. 6. ക�ൊറഗ സമുദായത്തിലെ സ്കൂളിൽ

പ�ോകാത്ത കുട്ടികൾ സ്കൂളിൽ പ�ോകാനുള്ള നടപടി സ്വീകരിക്കണം 7. വിധവാപെൻഷൻ, വാർദ്ധക്യപെൻഷൻ, വികലാംഗപെൻഷൻ മുതലായവ അർഹരായവർക്കു ലഭിക്കുന്നില്ല. ഇവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. 8. കാസർക�ോട് ജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ മ�ോഡൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കണം.

മഹിളാമന്ദിരങ്ങളിലും ഷെൽട്ടർ ഹ�ോമുകളിലും ഉള്ള �ീകളെ സംബന്ധിച്ച ശുപാർശകൾ 1. പെൺകുട്ടികൾക്ക് സ്വയം�തിര�ോധത്തിനായി സ്കൂൾതല വിദ്യാഭ്യാസത്തിൽ കായികാഭ്യാസവും നൽകണം. പെൺകുട്ടികളെ കരാട്ടെ പ�ോലുള്ള �തിര�ോധമുറകൾ പരിശീലിപ്പിക്കണം. 2. എല്ലാ മഹിളാമന്ദിരങ്ങളുടെയും ഷ�ോർട്ട് സ്റ്റേ ഹ�ോമുകളുടെയും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെ-

േabv 2014


38 ടുത്തണം. പാചകക്കാർ വേണം, വിഭവങ്ങ(മെനു)ളും നിശ്ചയിക്കണം. മികച്ച പരിശീലനം നേടിയവരെ ജീവനക്കാരാക്കണം. സ്റ്റാഫ് പാറ്റേൺ പുനർനിർണ്ണയിക്കണം. മേ�ൺമാരുടെ ജ�ോലിഭാരം കുറയ്ക്കണം. 3. പല സ്ഥാപനങ്ങളിലും അന്തേവാസികൾക്കു നിയമസഹായം നൽകാൻ ലീഗൽ കൗൺസെലിങ്ങ് വിഭാഗം ഉണ്ടെങ്കിലും കാര്യക്ഷമമല്ല. ഇതിനു പരിഹാരം വേണം. സാമർത്ഥ്യമുള്ള അഭിഭാഷകരെ ഉൾപ്പെടുത്തി നിയമസഹായം ഊർജ്ജിതപ്പെടുത്തണം. നിയമസഹായം ആവശ്യമായ അന്തേവാസിക്ക് അവർക്ക് ഉപയ�ോഗപ്പെടുന്ന തരത്തിൽ നിയമസഹായം ഉറപ്പുവരുത്തണം 4. മഹിളാമന്ദിരങ്ങളിലും ഷ�ോർട്ട് സ്റ്റേ ഹ�ോമുകളിലും ആഴ്ചയില�ൊരിക്കൽ ഡ�ോക്ടർമാരുടെ വൈദ്യപരിശ�ോധന നിർബന്ധമാക്കണം. ഇതിനു �ാഥമികാര�ോഗ്യകേ�ത്തിലെ ഡ�ോക്ടർമാരെയ�ോ സ്വകാര്യഡ�ോക്ടർമാരെയ�ോ ചുമതലപ്പെടുത്തണം. 5. ഇപ്പോൾ സ്ഥാപനങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നുണ്ട്. സ്കൂൾതലം മുതൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ വരെ പഠനം നടത്തുന്നവരിൽ പെടുന്നുണ്ട്. ഇവർക്ക് ആവശ്യമായ ട്യൂഷനും കരിയർ ഗൈഡൻസും കൂടി ഏർപ്പെടുത്തണം. 6. ത�ൊഴിൽ പരിശീലനം ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ അതു കൂടുതൽ കാര്യക്ഷമം ആകേണ്ടതുണ്ട്. അതിനായി മികച്ച പരിശീലനവും യ�ോഗ്യരായ അദ്ധ്യാപകരും ആവശ്യമാണ്. ഇതിനു വേണ്ട നടപടികൾ സ്വീകരിക്കണം. 7. പി.എസ്.സി വഴിയുള്ള ത�ൊഴിൽനിയമനങ്ങളിൽ മഹിളാമന്ദിരങ്ങളിലെയും ഷ�ോർട്ട് സ്റ്റേ ഹ�ോമുകളിലെയും അന്തേവാസികൾക്കു സംവരണം ഏർപ്പെടുത്തണം.

േabv 2014

'�ീകളും മാദ്ധ്യമങ്ങളും' സെമിനാർ കെ. സി. റ�ോസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

'മാദ്ധ്യമങ്ങൾ അടിച്ചേല്പിക്കുന്ന �ീമാതൃകെ�തിരെ ജാ�ത പുലർത്തുക' 2013 സെപ്റ്റംബർ 24 നു കേരള വനിതാക്കമ്മിഷൻ ഓൾ സെയിന്റ്സ് ക�ോളെജ് വിമൻസ് സ്റ്റഡി സെല്ലുമായി ചേർന്നു സംഘടിപ്പിച്ച സെമിനാറിന്റെ റിപ്പോർട്ട്

മാദ്ധ്യമങ്ങളുടെ

�ീവിരുദ്ധസമീപനങ്ങളെപ്പറ്റി പ�ൊതുസമൂഹം സദാ ജാ�ത പുലർത്തണമെന്നും അവർ മുന്നോട്ടുവയ്ക്കുന്ന വികലമായ �ീസങ്കൽപ്പത്തിന്റെ വാർപ്പുമാതൃകകൾ ആകാതിരിക്കാൻ പുതുതലമുറയിലെ പെൺകുട്ടികൾ �ത്യേകം �ദ്ധിക്കണമെന്നും കേരള വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ സി റ�ോസക്കുട്ടി പറഞ്ഞു. ‘�ീകളും മാദ്ധ്യമങ്ങളും’ എന്ന വിഷയത്തിൽ ഓൾ സെയിന്റ്സ് ക�ോളെജ് വിമൻസ് സ്റ്റഡി സെല്ലുമായി ചേർന്നു കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. �ീയെ മ�ോശമായി ചി�ീകരിക്കുന്ന പരിപാടികൾക്കും പരസ്യങ്ങൾക്കും അത്തരം എല്ലാ �വണതകൾക്കും എതിരെ അപ്പപ്പോൾ �തികരിക്കാൻ നമുക്കു കഴിയണം. അതിനു നിയമങ്ങളെയും മാദ്ധ്യമങ്ങളെയും ഒക്കെപ്പറ്റി സമൂഹത്തെ ബ�ോധവത്ക്കരിക്കേണ്ടതുണ്ട്. ആ വഴിക്കു കാര്യമായ �വർത്തനങ്ങൾ വനിതാക്കമ്മിഷൻ ആവിഷ്ക്കരിച്ചു നടപ്പിലാക്കുകയാണെന്ന് റ�ോസക്കുട്ടി അറിയിച്ചു. മറ്റു മാദ്ധ്യമങ്ങളുടെ കാര്യത്തിൽ തെരഞ്ഞെടുക്കാൻ നമുക്ക് അവസരം ഉണ്ടെന്നിരിക്കെ, ആ അവസരം നൽകാതെ നമ്മുടെ സ്വീകരണമുറിയിലേക്ക് അതി�മിച്ച് എത്തുന്ന റ്റെലിവിഷനാണ് ഇക്കാര്യത്തിൽ ഏറ്റവും അപകടകാരി എന്ന് സെമിനാറിൽ വിഷയം അവതരിപ്പിച്ച ദ് ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്റർ സി. ഗൗരീദാസൻ നായർ പറഞ്ഞു. മുന്നൂറു ക�ോടി രൂപയുടെ അഴിമതിയെക്കാൾ 16 ക�ോടിയുടെ അഴിമതി ടെലിവിഷനിൽ �ാധാന്യം നേടുന്നത് അതിലെ �തി സുന്ദരിയായ �ീ ആയതുക�ൊണ്ടാണ്. അതേ കേസിലെ പുരുഷനായ �തിക്ക് ആ �ാധാന്യം കിട്ടാത്തതിന്റെയും കാരണം മാദ്ധ്യമങ്ങളുടെ ഈ �ീവിരുദ്ധകാഴ്ചപ്പാടാണ്. കൂടുതൽ കച്ചവടക്കണ്ണുള്ള പരസ്യങ്ങളാണ് �ീയെ അവഹേളിക്കുന്നതിൽ മുന്നിലെന്ന് കേരള പ�ൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പി. എസ്. രാജശേഖരൻ അഭി�ായപ്പെട്ടു. നല്ല പാചകം എന്നു പറഞ്ഞു �ീയെ അഭിനന്ദിക്കുന്നതും ഭാര്യയ്ക്കു �ഷർ കുക്കർ സമ്മാനിക്കുന്നതും ഒക്കെയായ പരസ്യങ്ങൾ �ീ അടുക്കളക്കാരിയാണെന്ന പുരുഷാധിപത്യസങ്കല്പം ഊട്ടിയുറപ്പിക്കുകയാണ്. നല്ല സുഗന്ധലേപമ�ോ നല്ല മ�ോട്ടർ സൈക്കിള�ോ കണ്ടാൽ അതിന്റെ ഉടമയ്ക്കൊപ്പം പ�ോകുന്നവളാണു പെണ്ണ് എന്ന ആശയം ഇത്തരം പരസ്യസംസ്ക്കാരത്തിന്റെ ഉല്പന്നമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതി�മങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പെൺകുട്ടികൾ സ്വയം�തിര�ോധത്തിനു �ാപ്തരാകണമെന്ന് കമ്മിഷൻ ഡയറക്ടർ ജേക്കബ് ജ�ോബ് നിർദ്ദേശിച്ചു. വിമൻസ് സ്റ്റഡി സെൽ ക�ോർഡിനേറ്റർ ഡ�ോ: സി. ഉദയകല അദ്ധ്യക്ഷയായിരുന്നു. വനിതാക്കമ്മിഷൻ േ�ാജക്റ്റ് ഓഫീസർ ഡ�ോ: േ�ംന ശങ്കർ സംസാരിച്ചു.


39

വനിതാക്കമ്മിഷന്റെ ഇടപെടലുകൾ

റിസ�ോർട്ടുകൾക്കു സുരക്ഷാമാനദണ്ഡം വേണം : വനിതാക്കമ്മിഷൻ വനിതാക്കമ്മിഷൻ അദ്ധ്യക്ഷയും അംഗങ്ങളും ഐറ്റി ജീവനക്കാരി ആ�മിക്കപ്പെട്ട പ�ൊഴിയൂരിലെ റിസ�ോർട്ട് സന്ദർശിച്ചു

2013 ഡിസംബർ 2: പ�ൊഴിയൂരിൽ ഐറ്റി

ജീവനക്കാരി ആ�മിക്കപ്പെട്ടതുപ�ോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റിസ�ോർട്ടുകൾക്കും ഹ�ോം സ്റ്റേകൾക്കും കർശനസുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് കേരളവനിതാക്കമ്മിഷൻ സർക്കാരിന�ോട് ആവശ്യപ്പെട്ടു. ഇതു സബന്ധിച്ച നിർദ്ദേശങ്ങൾ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചു. സംഭവം നടന്ന റിസ�ോർട്ടിന്റെ സുരക്ഷാകാര്യങ്ങൾ പരിശ�ോധിച്ചശേഷമാണ് മുഖ്യമ�ി, ടൂറിസം മ�ി, സാമൂഹ്യനീതി മ�ി എന്നിവർക്ക് കമ്മിഷൻ റിപ്പോർട്ട് നൽകിയത്. കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടിയുടെ നേതൃത്വത്തിൽ അംഗങ്ങളായ അഡ്വ: നൂർബീന റഷീദ്, കെ.എ. തുളസി, െ�ാഫ: ജെ. �മീളാദേവി എന്നിവർ റിസ�ോർട്ടിലെ സുരക്ഷാ�മീകരണങ്ങൾ വിശദമായി പരിശ�ോധിച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ അന്വേഷണ�ോദ്യോഗസ്ഥരിൽനിന്നു ശേഖരിക്കുകയും രേഖകൾ പരിശ�ോധിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ല�ോകത്തെ �മുഖ ടൂറിസം ലക്ഷ്യബിന്ദുവായ കേരളത്തിന്റെ �തിച്ഛായ മ�ോശമാക്കുമെന്നും

അത�ൊഴിവാക്കാൻ സർക്കാരിന്റെ �ത്യേകജാ�ത ഉണ്ടാകണമെന്നും കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടി പിന്നീടു മാദ്ധ്യമങ്ങള�ോടു പറഞ്ഞു. ഈ സംഭവം നിസ്സാരമായി കാണാനാവില്ല. �ീകൾ സ്വത�രായി സഞ്ചരിക്കുന്ന ഇക്കാലത്ത് ഇതു ലജ്ജാവഹമാണ്. ഇവിടെ പെൺകുട്ടി താമസിച്ച മുറി സുരക്ഷിതമായിരുന്നില്ല. പിന്നിൽ വിശാലമായ വാതിൽ മതിയായ ബന്തവസ്സില്ലാതെയാണു വച്ചിട്ടുള്ളത്. മുകളിൽ മാ�ം ഓര�ോ കുറ്റിയേ അതിനുള്ളായിരുന്നുള്ളൂ. ശക്തിയായി തള്ളിയാൽ തുറന്നുപ�ോകുന്ന അവസ്ഥ. സുരക്ഷയ്ക്കു പരിഗണന നൽകുന്നില്ല എന്നാണിതു വ്യക്തമാക്കുന്നതെന്നു കമ്മിഷനദ്ധ്യക്ഷ പറഞ്ഞു. ഈ സാഹചര്യത്തിൽ റിസ�ോർട്ടുകൾക്കും ഹ�ോം സ്റ്റേകൾക്കുമ�ൊക്കെ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിക്കണം. അതു കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതു തുടർച്ചയായി പരിശ�ോധിക്കാനും സംവിധാനം വേണം. വാതിൽ, ജനൽ, ഇവ ഉണ്ടാക്കുന്ന സാമ�ികൾ എന്നിവയ്ക്കെല്ലാം ഉറപ്പും ഗുണമേന്മയും നിശ്ചയിക്കണം. പൂട്ടുകൾ, കുറ്റികൾ എന്നിവയ്ക്കൊക്കെ ഇതു നിഷ്ക്കർഷിക്കണം.

േabv 2014


40

വനിതാക്കമ്മിഷന്റെ ഇടപെടലുകൾ വേണ്ട� സുരക്ഷാജ�ോലിക്കാർ ഉണ്ടായിരുന്നെങ്കിൽ ഈ ആ�മണം ഉണ്ടാകുമായിരുന്നില്ല. അതുക�ൊണ്ട്, മതിയായ കാവലും അതിനു മേൽന�ോട്ടവും വേണം. പരിസരങ്ങളിൽ മതിയായ വെളിച്ചം ഉണ്ടായിരിക്കാൻ മാർഗ്ഗനിർദ്ദേശം നൽകണം. ഇതടക്കം എന്തെല്ലാം സുരക്ഷാ�മീകരണങ്ങൾ വേണമെന്നു വിശദമായി പരിശ�ോധിക്കേണ്ടതുണ്ട്.

അന്വേഷണം ആക്ഷേപത്തിനിടയില്ലാതെ മുന്നോട്ടുക�ൊണ്ടുപ�ോകണമെന്നും അനാസ്ഥയുണ്ടാകുന്നുണ്ടോ എന്നു കമ്മിഷൻ പരിശ�ോധിക്കുമെന്നും റ�ോസക്കുട്ടി പറഞ്ഞു. കമ്മിഷൻ ഡയറക്ടർ ജേക്കബ് ജ�ോബ്, സർക്കിൾ ഇൻസ്പെക്ടർ ആർ. ജ�ോസ്, പൂവാർ സർക്കിൾ ഇൻസ്പെക്ടർ, പ�ൊഴിയൂർ എസ് ഐ എന്നിവരും കമ്മിഷനംഗങ്ങൾക്കൊപ്പം റിസ�ോർട്ടിൽ എത്തിയിരുന്നു.

ഗുരുവായൂർ ക്ഷേ�ത്തിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാക്കളെ രക്ഷിക്കണം ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധമാതാപിതാ-

ക്കളെപ്പറ്റി വിവിധ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ 2013 ഒക്ടോബർ 25നു ഗുരുവായൂർ ക്ഷേ�ത്തിനു സമീപമുള്ള മല്പത്തൂർ ഓഡിറ്റോറിയം സന്ദർശിച്ചു. ഇരുനൂറിലേറെ വയ�ോജനങ്ങൾ അവിടെ പരിമിതസാഹചര്യങ്ങളിൽ ജീവിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. അവരിൽ ഏറെയും �ീകളായിരുന്നു. കമ്മിഷനംഗം കെ. എ. തുളസിയുടെയും ഡയറക്ടർ ജേക്കബ് ജ�ോബിന്റെയും മേൽന�ോട്ടത്തിലായിരുന്നു നടപടികൾ. മേല്പത്തൂർ ഓഡിറ്റോറിയത്തിലും സാന്ദീപനി ഓഡിറ്റോറിയത്തിലും മുനിസിപ്പാലിറ്റി വക ഓഡിറ്റോറിയത്തിലും താമസിക്കുന്നവരെ കമ്മിഷൻ സന്ദർശിച്ചു. ക്ഷേ�ത്തിനു സമീപമുള്ള മേല്പത്തൂർ ഓഡിറ്റോറിയത്തിന്റെ പരിസരത്ത് മേൽക്കൂരയ്ക്കു കീഴിൽ പറയത്തക്ക സൗകര്യങ്ങൾ ഇല്ലാതെയാണ് അവിടുത്തെ അന്തേവാസികൾ കഴിഞ്ഞിരുന്നത്. അവിടെ ഉണ്ടായിരുന്ന എല്ലാവര�ോടും കമ്മിഷൻ ആശയവിനിമയം നടത്തി. സ്വത്തു സ്വന്തമാക്കിയശേഷം മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, സ്വത്ത് എഴുതിനൽകാത്തതിനാൽ മക്കളിൽനിന്നു വധഭീഷണി ഉൾപ്പെടെയുള്ള

ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, അനാഥരും സ്വന്തം ഇഷ്ടത്താൽ എത്തിച്ചേർന്നവരും എന്നിങ്ങനെ മൂന്നുതരത്തിൽ എത്തിയവരാണ് അവിടെ ഉണ്ടായിരുന്നത്. സാമ്പത്തികഭദ്രത ഉള്ളവരും സ്വന്തം പേരിൽ ഭൂസ്വത്തുക്കൾ ഉള്ളവരും ആണ് അവരിലേറെയും എന്നകാര്യം കമ്മിഷൻ നിരീക്ഷിച്ചു. അധികസമയവും ഇരുന്നു സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അന്തേവാസികളിൽ പലരുടെയും കാലുകൾ നീരുവന്നു വീർത്ത അവസ്ഥയിലുമാണ്. ക്ഷേ�ത്തിൽനിന്നു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അന്തിയുറങ്ങാനും മറ്റ് അത്യാവശ്യങ്ങൾക്കും വേണ്ട സൗകര്യം പ�ോലും ഇവർക്കു ലഭിക്കുന്നില്ല. സ്വഭാവദൂഷ്യമുള്ള ചില �ീകളും ഇവർക്കിടയിൽ കഴിയുന്നുണ്ട്. അവരിൽനിന്നും ഇവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ആശയവിനിമയം നടത്തിയപ്പോൾ അവിടെ കഴിയുന്ന പലർക്കും ഗുരുവായൂരിൽ തന്നെയുള്ള

അഗതിമന്ദിരങ്ങളിൽ താമസിക്കാനാണ് ആ�ഹം എന്ന് അറിയിച്ചു. പ�ൊലീസ് സംരക്ഷണത്തോടെ തിരികെ വീട്ടിലേക്കു പ�ോകാനും പലരും തയ്യാറായിരുന്നു.

േabv 2014


41

വനിതാക്കമ്മിഷന്റെ ഇടപെടലുകൾ ഗുരുവയൂർ നഗരസഭയുടെ കീഴിലുള്ള ഓഡിറ്റോറിയത്തിൽ 20 പേർ മാ�മാണ് ഇപ്പോഴുള്ളത്. ഇരുപതു വർഷമായി അവിടെ 20 പേർ മ�മേ ഉള്ളൂ. പക്ഷെ, 150 പേർക്കുള്ള ചെലവുകൾ ഉത്തരവാദപ്പെട്ടവർ എഴുതിയെടുക്കാറുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നു. ഇതിനെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്താവുന്നതാണെന്നു കമ്മിഷൻ ശുപാർശചെയ്തു. അവിടെ കൂടുതൽ പേർക്ക് അവസരം നൽകാൻ അധികൃതർക്കു കമ്മിഷൻ നിർദ്ദേശം നൽകി. വനിതാസെൽ സർക്കിൾ ഇൻസ്പെക്ടർക്കും ഗുരുവായൂർ സബ് ഇൻസ്പെക്ടർക്കും ഗുരുവായൂരിലെ അന്തേവാസികളുടെ വിലാസം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കമ്മിഷൻ നേരിട്ടു നിർദ്ദേശം നൽകി. കൂടാതെ ഇവരെ

പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വയ�ോജനസംരക്ഷണനിയമത്തിന്റെ പരിരക്ഷ ഇവർക്ക് ഉറപ്പുവരുത്താനും ആർ.ഡി.ഒ.യ്ക്കും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർക്കും ഫ�ോൺ മുഖാന്തരം കമ്മിഷൻ നിർദ്ദേശം നൽകി. കൃഷ്ണവേണി എന്നൊരു വൃദ്ധയെ കമ്മിഷൻ അവിടെനിന്നു മ�ോചിപ്പിച്ചു ബന്ധുക്കളെ ഏല്പിച്ചു. വിജയൻ എന്നൊരാളെ അവിടെനിന്നു മാറ്റി സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള അഗതിമന്ദിരത്തിൽ ആക്കുകയും ചെയ്തു. കമ്മിഷന്റെ നിർദ്ദേശ�കാരം തഹസിൽദാർ സ്ഥിതിഗതികളെപ്പറ്റി അന്വേഷിച്ചു കമ്മിഷനു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

എറ്റിഎം ആ�മണം: സുരക്ഷാമാനദണ്ഡം നിശ്ചയിക്കണം 2013 നവംബർ 24: എറ്റിഎം സ്ഥാപിക്കാൻ

സ്ഥലം തെരഞ്ഞെടുക്കുന്നതിനും എറ്റിഎമ്മുകളുടെ സുരക്ഷിതത്വത്തിനും ശാസ്�ീയമാനദണ്ഡങ്ങൾ നിശ്ചയിച്ചു നിയമം മൂലം നിർബ്ബന്ധമാക്കണമെന്നു കേരള വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു റിസർവ്വ് ബാങ്ക് ഗവർണ്ണർക്കും കേ� ധനമ�ിക്കും ഉടൻ കത്തയയ്ക്കുമെന്ന് അവർ പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല യ�ോഗങ്ങളിൽ ഇക്കാര്യം ചർച്ചചെയ്യാനും അടിയന്തരനടപടികൾ ഉറപ്പാക്കാനും മുഖ്യമ�ിയ�ോടും അഭ്യർത്ഥിക്കും. എറ്റിഎമ്മിൽ ആ�മണത്തിനിരയായി ബംഗളൂരുവിലെ ബിജിഎസ് ഗ്ലോബൽ ആശുപ�ിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളീബാങ്കുദ്യോഗസ്ഥയെ സന്ദർശിച്ചശേഷം മാദ്ധ്യമ�വർത്തകര�ോടു സംസാരിക്കുകയായിരുന്നു അവർ. “ദില്ലിയിൽ അതി�മത്തിനിരയായ നിർഭയയുടെ മരണം പുതിയ നിയമനിർമ്മാണത്തിനു കാരണമായതുപ�ോലെ ജ്യോതിക്കു നേരിട്ട ഈ ദുരന്തം എറ്റിഎമ്മുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിലേക്കു നയിക്കാൻ ഇടയാകട്ടെ എന്നാണ് എന്റെ ആ�ഹം”, റ�ോസക്കുട്ടി പറഞ്ഞു. നഗരഹൃദയത്തിൽ പ�ൊലീസ് സ്റ്റേഷനു സമീപമുള്ള എറ്റിഎമ്മിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അങ്ങിനെയുള്ള സ്ഥലങ്ങളിൽപ്പോലും എറ്റിഎമ്മുകൾ സുരക്ഷിതമല്ല എന്നാണ് ഇതു വ്യക്തമാക്കുന്നത്. പലയി-

ടത്തും ആൾപ്പെരുമാറ്റം കുറഞ്ഞ ഇരുണ്ട മൂലകളിലാണ് എറ്റിഎമ്മുകൾ. സുരക്ഷാഗാർഡുമാരെപ്പോലും നിയ�ോഗിക്കാറില്ല. ഇതെല്ലാം ബാങ്കുകളുടെ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എറ്റിഎമ്മുകളിലെ സർവൈലൻസ് ക്യാമറകൾ ഇന്ന് അതി�മം ഉണ്ടായാൽ തെളിവിനായി മാ�മേ ഉപയ�ോഗിക്കാനാകുന്നുള്ളൂ. അപകടം തടയാൻ കഴിയണമെങ്കിൽ ഇവ തത്സമയം നിരീക്ഷിക്കാൻ കഴിയണം. ഒരു �ദേശത്തെ എല്ലാ എറ്റിഎമ്മുകളെയും ഒരു കേ�ത്തിലിരുന്നു നിരീക്ഷിക്കാനുള്ള സന്നാഹം ഏർപ്പെടുത്തുകയും അതു രാപ്പകൽ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയ�ോഗിക്കുകയും അസ്വാഭാവികമായി എന്തെങ്കിലും കണ്ടാലുടൻ പ�ൊലീസിൽ അറിയിച്ചു സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. ഒരാൾ കയറിയാലുടൻ എറ്റിഎം മുറി തനിയെ അടഞ്ഞുപൂട്ടുവീഴുന്ന സംവിധാനവും ഉള്ളിലുള്ള-

േabv 2014


42

വനിതാക്കമ്മിഷന്റെ ഇടപെടലുകൾ യാൾക്കു സ്വയം പൂട്ടാനുള്ള സൗകര്യവും സ്ഥാപിക്കണം. അപായസാഹചര്യത്തിൽ അമർത്തി പ�ൊലീസ് സ്റ്റേഷനിൽ അലാറം മുഴക്കാനുള്ള സ്വിച്ചുകൾ എറ്റിഎമ്മുകളിൽ ഘടിപ്പിക്കുന്നതടക്കം എന്തെല്ലാം ചെയ്യാനാകുമെന്ന് ബന്ധപ്പെട്ടവർ ആല�ോചിക്കണമെന്നും കെ.സി. റ�ോസക്കുട്ടി നിർദ്ദേശിച്ചു. ആ�മണത്തിനിരയായ ബാങ്ക് മാനേജർ ജ്യോതിയുടെ ചികിത്സയ്ക്ക് എന്തു സഹായം ആവശ്യമുണ്ടെങ്കിലും

ബന്ധപ്പെടണമെന്നു ബന്ധുക്കള�ോട് കമ്മിഷനദ്ധ്യക്ഷ പറഞ്ഞു. പൂർണ്ണബ�ോധമുള്ള ജ്യോതിയുമായും അവർ സംസാരിച്ചു. പ്ലാസ്റ്റിക് സർജറി കഴിഞ്ഞതായും ആര�ോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും അവർ അറിയിച്ചു. തലച്ചോറിൽ എല്ലുകഷണം കയറിയതിനാൽ വലതുവശം തളർന്നതു ചികിത്സയും ഫിസിയ�ോ തെറാപ്പിയും വഴി നിശ്ശേഷം മാറ്റാനാകുമെന്നു ഡ�ോക്ടർമാർ �ത്യാശ �കടിപ്പിച്ച കാര്യവും അവർ മാദ്ധ്യമങ്ങളെ അറിയിച്ചു.

അറബിക്കല്യാണം: കർശനനടപടി വേണം മുഖ്യമ�ിക്കു വനിതാക്കമ്മിഷന്റെ കത്ത്

2013

ഓഗസ്റ്റ് 28: സാംസ്ക്കാരികകേരളത്തെ നടുക്കിയ അറബിക്കല്യാണത്തിൽ �തിയായ വിദേശപൗരനെ എ�യും പെട്ടെന്നു കേരളത്തിൽ എത്തിക്കാനും അറസ്റ്റ് ചെയ്തു നിയമനടപടിക്കു വിധേയനാക്കാനും അടിയന്തര�ാധാന്യത്തോടെ മുൻകൈ എടുക്കണമെന്ന് കേരള വനിതാക്കമ്മീഷൻ സർക്കാരിന�ോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ച് ചെയർപേഴ്സണുവേണ്ടി കമ്മിഷൻ അംഗം നൂർബീനറഷീദ് മുഖ്യമ�ിക്കും സാമൂഹ്യനീതി വകുപ്പു മ�ിക്കും കത്തുനൽകി. ഒട്ടേറെ പെൺകുട്ടികളുടെ ഭാവി തകർത്ത ഒന്നാണ് അറബിക്കല്യാണമെന്നും പരിഷ്ക്കൃതസമൂഹത്തിനു ചേർന്നതല്ലാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കു കർക്കശശിക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി. �ീയെ വില്പനവസ്തുവാക്കി അവഹേളിക്കുന്ന അറബിക്കല്യാണത്തിന് ഒത്താശ ചെയ്ത രക്ഷിതാക്കളടക്കം മുഴുവൻ പേരെയും നിയമത്തിന്റെ മുൻപിൽ ക�ൊണ്ടുവരണമെന്നും അവർക്കു കർശനശിക്ഷ ഉറപ്പാക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവം കേരളസംസ്ക്കാരത്തിനാകെ നാണക്കേടാണെന്ന് അവർ പ�ക്കുറിപ്പിൽ അഭി�ായപ്പെട്ടു. മ�ോങ്ങം സ്വദേശിനിയായ പെണ്‍കുട്ടിയെ ക�ോഴിക്കോട്‌ മുഖദാറിലെ ഒരു യത്തീംഖാന അധികൃതര്‍ നിര്‍ബന്ധിച്ച്‌ജാസിം മുഹമ്മദ്‌അബ്‌ദുൽ കരീം എന്ന അറബിക്കു വിവാഹം കഴിപ്പിച്ചുക�ൊടുത്തു എന്ന പരാതി വിവാദമായതിനെ തുടർന്നാണു കമ്മിഷൻ ഇടപെട്ടത്. ഇംഗ്ലീഷ�ോ അറബിയ�ോ വ്യക്‌തമായി സംസാരിക്കാൻ കഴിയാത്ത പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളിൽവച്ചു ബലാല്‍സംഗം ചെയ്‌തുവെന്നും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. ജൂലൈ ഒന്നിനു പെണ്‍കുട്ടിയെ അറിയിക്കാതെ അറബി പ്പൗരൻ വിദേശത്തേക്കു മടങ്ങുകയായിരുന്നു.

േabv 2014

തുടര്‍ന്ന്‌ഓഗസ്‌റ്റ്‌ആറിന്‌ജാസിമിന്റെ മാതാവിന്റെ വീട്ടിൽനിന്ന്‌യതീംഖാനയിലേക്ക്‌അധികൃതർ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരുകയും ജാസിം വരുമ്പോൾ ഇനി വന്നാല്‍ മതിയെന്നു പറഞ്ഞ്‌പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിടുകയും ചെയ്‌തുവേ�! തന്റെ താത്‌പര്യത്തിനു വിരുദ്ധമായി ഭീഷണിപ്പെടുത്തിയും ചതിയിലൂടെയുമാണ്‌വിവാഹം നടത്തിയതെന്നും ജാസിമിൽനിന്നു വന്‍തുക യത്തീംഖാന അധികൃതർ കൈപ്പറ്റിയെന്നും പെണ്‍കുട്ടി പരാതിയിൽ പറഞ്ഞു. നിയമവിരുദ്ധമായ ഇത്തരം �വൃത്തികൾ പരിഷ്ക്കൃതസമൂഹത്തിനു ചേർന്നതല്ല. ഇതുപ�ോലുള്ള സാമൂഹികതിന്മകൾക്കെതിരെ പ�ൊതുസമൂഹം ജാ�ത പുലർത്തണമെന്നു വനിതാക്കമ്മിഷൻ ആഹ്വാനം ചെയ്തു. ഇത്തരം കെണികളിൽ പെടാതിരിക്കാൻ പെൺകുട്ടികളെ ബ�ോധവത്ക്കരിക്കുകയും ശാക്തീകരിക്കുകയും വേണം. അത�ോട�ൊപ്പംതന്നെ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനനടപടി സ്വീകരിക്കാൻ നിയമസംവിധാനവും നിഷ്ക്കർഷ പുലർത്തണമെന്നു കമ്മിഷൻ അദ്ധ്യക്ഷ നിർദ്ദേശിച്ചു. അതിൽ വീഴ്ചയുണ്ടായാൽ കമ്മീഷൻ ഇടപെടുമെന്നും �തികരണം ആരാഞ്ഞ മാദ്ധ്യമങ്ങള�ോട് അവർ പറഞ്ഞു. ഊരും പേരും പ�ോലും അറിയത്തവർക്കു മക്കളെ അച്ഛനമ്മമാർ തന്നെ എറിഞ്ഞുക�ൊടുക്കുന്ന സ്ഥിതി ദാരിദ്യത്തിന്റെയും അജ്ഞതയുടെയും വർദ്ധിച്ച വിവാഹധൂർത്തിന്റെയും �ീധനത്തിന്റെയും ഒക്കെക്കൂടി സൃഷ്ടിയാണ്. അവയ്ക്കെതിരായ �വർത്തനങ്ങളിലൂടെയേ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കാനാകൂ. സാഹചര്യം എന്തുതന്നെ ആയാലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ അനുവദിച്ചുകൂടെന്നും വനിതാക്കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.


43

വനിതാക്കമ്മിഷന്റെ ഇടപെടലുകൾ

വൃദ്ധയായ അമ്മയെ കെട്ടിയിട്ട സംഭവം:

വനിതാക്കമ്മിഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

2013 ഒക്ടോബർ 09: കണ്ണൂർ ചക്കരക്കൽ തില്ലാ-

നൂരിൽ വൃദ്ധയെ മാസങ്ങള�ോളം കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ ആർഡിഒയ�ോട് കേരള വനിതാക്കമ്മിഷൻ അടിയന്തരറിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പ�മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ട് രണ്ടുദിവസത്തിനകം നൽകാൻ 2013 ഒക്ടോബർ 09 ന്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടി നിർദ്ദേശിച്ചത്. ഈ സംഭവത്തിൽ എന്തെല്ലാം നടപടികൾ കൈക്കൊണ്ടു എന്നും ഏതെല്ലാം വകുപ്പുകൾ �കാരം ശിക്ഷാർഹമായ അതി�മങ്ങളാണു നടന്നിട്ടുള്ളതെന്നും

റിപ്പോർട്ടിൽ വ്യക്തമാക്കാണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ചക്കരക്കൽ തില്ലാനൂർ ഹിമാസിൽ എടക്കമ്പണേത്തു ജാനകി എന്ന 74 വയസ്സുള്ള വൃദ്ധയെയാണ് വീട്ടിലെ കസേരയിൽ ഇരുത്തി വർക്ക് ഏരിയയിലെ �ില്ലുമായി ചേർത്തു കെട്ടിയിടുകയും മർദ്ദിക്കുകയും പലതരത്തിൽ മാസങ്ങള�ോളം പീഡിപ്പിക്കുകയും ചെയ്തത്. അവരുടെ ആര�ോഗ്യവും ഓർമ്മയുമ�ൊക്കെ നശിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മകനും മരുമകളും ചേർന്ന് സ്വത്തിനുവേണ്ടിയാണ് ഇതു ചെയ്തതെന്നാണു വാർത്ത. വനിതാ ഹെല്പ് ലൈൻ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ മ�ോചിപ്പിച്ച് ആശുപ�ിയിൽ ആക്കിയത്.

നഴ്സിങ് സ്ക്കൂളിലെ മാനസിക പീഡനം: വനിതാക്കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

2013 നവംബർ 13: കാസർക�ോട് ജനറൽ

ആശുപ�ിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് �യിനിങ് സ്ക്കൂളിലെ വിദ്യാർത്ഥിനികളെ �ിൻസിപ്പലും മറ്റും മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയെപ്പറ്റി കേരള വനിതാക്കമ്മിഷൻ ഡിഎംഒയ�ോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ചു് ഒരാഴ്ചയ്ക്കകം റിപ്പോർട്ടു നൽകാനാണ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചു വന്ന പ�വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി.

നഴ്സിങ് സ്ക്കൂളിലെ 43 വിദ്യാർത്ഥിനികൾ ഇതേപ്പറ്റി ഡിഎംഒയ്ക്കു പരാതി നൽകിയിരുന്നു. പീഡനം രൂക്ഷമായതിനെ തുടർന്നു വിദ്യാർത്ഥിനികൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയും രക്ഷാകർത്തൃസമിതി സ്കൂളിന്റെ ഓഫീസ് ഉപര�ോധിക്കുകയും ചെയ്തത�ോടെയാണു സംഭവം വാർത്തയായത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥപനത്തിന്റെ �ിൻസിപ്പലിനെ സ്ഥലം മാറ്റിയതായി അധികൃതർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

പെൺകുട്ടികളെ ആ�മിച്ച ഗുണ്ടകളുടെ പേരിൽ കേസെടുക്കാത്ത പ�ൊലീസുദ്യോഗസ്ഥരെ ശിക്ഷിക്കണം: ഡ�ോ: ലിസ്സി ജ�ോസ്

2013 ഡിസംബർ 14: തിരുവനന്തപുരത്തു പെൺ-

കുട്ടികളെ ആ�മിക്കുകയും �രമായി മർദ്ദിക്കുകയും ചെയ്ത ഗുണ്ടകളുടെ പേരിൽ കേസെടുക്കാത്ത വലിയതുറ പ�ൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പേരിൽ കർശനനടപടിയെടുക്കണമെന്നു കേരള വനിതാക്കമ്മിഷനംഗം ഡ�ോ: ലിസി ജ�ോസ് സർക്കാരിന�ോട് ആവശ്യപ്പെട്ടു. പെൺകുട്ടികളില�ൊരാൾ ഗുരുതരാവസ്ഥയിൽ ആശുപ�ിയിലായിട്ടുപ�ോലും കേസെടുക്കാത്ത പ�ൊലീസിന്റെ നിരുത്തരവാദനിലപാട് അപലപനീയമാണെന്നും ഇത്തരം �വണതകൾ വച്ചുപ�ൊറുപ്പിക്കരുതെന്നും

അവർ �സ്താവനയിൽ പറഞ്ഞു. ഇത്തരമ�ൊരു കാര്യത്തിൽ പരാതിയുമായി ചെന്ന പിതാവിനെ കസ്റ്റഡിയിൽ വയ്ക്കാനിടയായ സാഹചര്യം അതീവഗൗരവമുള്ളതും അന്വേഷിക്കേണ്ടതുമാണ്. പ�ൊലീസിലെ പല ഉദ്യോഗസ്ഥർക്കും ഗുണ്ടകളുമായും �ിമിനലുകളുമായും ബന്ധമുണ്ടെന്ന ആര�ോപണം പലപ്പോഴും ഉയർന്നിട്ടുള്ള സാഹചര്യത്തിൽ അത്തരം �വണതകൾ മുളയിലേ നുള്ളേണ്ടതാണെന്നും അതിനു കർശനശിക്ഷാനടപടികൾ അപ്പപ്പോൾ ഉണ്ടാകേണ്ടതുണ്ടെന്നും ലിസ്സി ജ�ോസ് അഭി�ായപ്പെട്ടു

േabv 2014


44

ദുരിതപർവ്വങ്ങളുടെ കെട്ടഴിച്ചു

മെഗാ അദാലത്തുകൾ സംഘർഷത്തിനു വിട; അകന്ന മനസുകൾ ഇണങ്ങി

കേരള വനിതാക്കമ്മിഷന്റെ �ധാന �വർത്തനങ്ങളിൽ ഒന്നാണ് അദാലത്തുകൾ. �ീകൾക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പലതരം പീഡനങ്ങളുടെ നേർച്ചി�ങ്ങളാണ് അദാലത്തുകളിൽ പരിഹാരം തേടി എത്തുന്നത്. ആനുകാലിക സാമൂഹികസ്ഥിതിയും �ീയുടെ അവസ്ഥയും �തിഫലിപ്പിക്കു� അദാലത്തുകളിൽ �ദ്ധേയമായ കേസുകളിലൂടെയുള്ള ഈ ഓട്ട �ദക്ഷിണം.

േabv 2014

അമ്മ രക്താർബ്ബുദം ബാധിച്ചു മരി-

ക്കുമ്പോൾ അവൾക്കു രണ്ടുവയസ്സ്. നാലുവയസ്സുമുതൽ രണ്ടാനമ്മയുടെയും അവരുടെ ദുഃസ്വാധീനത്തിൽപ്പെട്ട അച്ഛന്റെയും നിരന്തരപീഡനം. എട്ടാം വയസ്സിൽ അവർ അവളുടെ കൈ തല്ലിയ�ൊടിച്ചതും കണ്ണിൽ മുളകരച്ചുതേച്ചതുമെല്ലാം വാർത്തയിൽ ഇടം നേടിയ ദുരിതങ്ങൾ. പിന്നെ ഒരുവ്യാഴവട്ടം ചിറ്റയുടെയും ചെറിയ-


45

ച്ഛന്റെയും കാരുണ്യത്തിൽ ഇല്ലായ്മകൾ പങ്കുവച്ച് കൗമാരയൗവ്വനങ്ങൾ. എല്ലാ ദുരിതപർവ്വത്തിനുമ�ൊടുവിൽ വനിതാക്കമ്മിഷന്റെ ഇടപെടലിലൂടെ അവൾക്കു മാന്യമായ മംഗല്യത്തിനു കളമ�ൊരുങ്ങി. കേരള വനിതാക്കമ്മിഷന്റെ ഒരു ജില്ലാതല മെഗാ അദാലത്തിൽ വന്ന പെൺകുട്ടിക്കാണ് അദാലത്തിലൂടെ മംഗല്യഭാഗ്യം ഉറപ്പാക്കാനായത്. ഇപ്പോൾ 20വയസുള്ള യുവതി വിദ്യാഭ്യാസമ�ൊക്കെ പൂർത്തിയാക്കി ഒരു സ്വകാര്യസ്ഥാപനത്തിൽ ജ�ോലിചെയ്യുകയാണ്. സുന്ദരിയായ പെൺകുട്ടിയെ തേടി വിവാഹാല�ോചനകൾ പലതും വരുന്നുണ്ടെങ്കിലും അതു നടത്തിക്കൊടുക്കാൻ ചിറ്റയ്ക്കും കുടുംബത്തിനും പാങ്ങില്ല. അങ്ങിനെയാണ് അച്ഛനെതിരെ പരാതിയുമായി പെൺകുട്ടി കമ്മിഷനെ സമീപിക്കുന്നത്. എട്ടാംവയസിൽ ചിറ്റയെ സംരക്ഷണം ഏല്പിക്കുമ്പോൾ �തിമാസം ആയിരം രൂപ അച്ഛൻ അവൾക്കു നൽകണമെന്ന് പ�ൊലീസ് വ്യവസ്ഥ വച്ചിരുന്നതാണ്. എന്നാൽ രണ്ടുമൂന്നു മാസമേ അയാൾ അതു നൽകിയുള്ളൂവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്നു കമ്മി-

ഷൻ ഇയാളെയും രണ്ടാനമ്മയെയും വിളിച്ചുവരുത്തി അവളുടെ വിവാഹത്തിനായി മൂന്നുമാസത്തിനകം രണ്ടുലക്ഷം രൂപ നൽകണമെന്നു നിർദ്ദേശിക്കുകയായിരുന്നു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെയും കൈമ�ോശം വരുന്ന നല്ല മൂല്യങ്ങളുടെയും നേർക്കാഴ്ച്ചകളാണ് അദാലത്തുകൾ ഉടനീളം. മറ്റൊരു കഥ ഇങ്ങനെ: സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച് 72 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടൂ ജയിച്ച് പൈലറ്റ് ആകാൻ മ�ോഹിക്കുന്ന മകളെ പഠിക്കാൻ അയയ്ക്കാത്ത അമ്മയും രണ്ടാനച്ഛനും. പഠിക്കാൻ ആ�ഹം പറഞ്ഞാൽ മുടിക്കു കുത്തിപ്പിടിച്ചു മർദ്ദനം. അവൾക്കു വന്ന കല്യാണാല�ോചന പ�ോലും മുടക്കിയ ബന്ധുക്കൾ. ത�ൊഴിലുറപ്പു പദ്ധതി�കാരം ഇടയ്ക്കെല്ലാം കിട്ടുന്ന ജ�ോലി ചെയ്തും അമ്പലത്തിൽ മാലകെട്ടിക്കൊടുത്തു കിട്ടുന്ന 20 രൂപയും ക�ൊണ്ട് ചെറുമകളെ പ�ോറ്റുകയും കമ്പ്യൂട്ടർ പഠനത്തിനു വിടുകയും ചെയ്യുന്ന സ്നേഹമയിയായ മുത്തശ്ശി. അമ്മയിൽനിന്നു രക്ഷിക്കണമേ എന്ന അപേക്ഷയുമായാണ് ഈ 18കാരി

വനിതാക്കമിഷന്റെ മറ്റൊരു മെഗാ അദാലത്തിന് എത്തിയത്. മാതൃകാപരമായ പല �വർത്തനങ്ങളും വഴി മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും �ദ്ധ ഒരുകാലത്തു നേടിയിരുന്ന സുമുഖനായ യുവാവ് കുടുംബം നഷ്ടപ്പെട്ട് മന�ോനില തെറ്റി �ാകൃതനായി സ്വന്തം കുഞ്ഞിനെ ഒരുന�ോക്കു കാണാനുള്ള അനുമതിതേടി എത്തിയത് വനിതാക്കമ്മീഷന്റെ ഒരു മെഗാ അദാലത്തിൽ സങ്കടക്കാഴ്ചയായി. നീറുന്ന കുടുംബ�ശ്നങ്ങളുമായി എത്തിയ പരാതിക്കാരുടെയും ഉദ്യോഗസ്ഥരുടെയും വരെ കണ്ണുകൾ ഈറനണിഞ്ഞു. നഗരത്തിൽ ടൂ വീലർ ടാക്സി ഏർപ്പെടുത്തിയതും കുട്ടികളെ തട്ടിക്കൊണ്ടുപ�ോകുന്ന റാക്കറ്റിൽനിന്നു കുട്ടിയെ സാഹസികമായി രക്ഷിച്ചതും അടക്കം തന്നെപ്പറ്റി വന്ന പ�വാർത്തകളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. മദ്യത്തിനടിപ്പെട്ടു ദാമ്പത്യം തകർന്നത�ോടെ മന�ോനില തെറ്റിയ ഇദ്ദേഹത്തിനു ക�ോടതി വിവാഹബന്ധം വേർപെടുത്തിയതുപ�ോലും അറിയില്ല. കേസു നടന്നതിന്റെ വിവരങ്ങളും

േabv 2014


46 വിധിപ്പകർപ്പും വക്കീൽ മറച്ചുവച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. അതുക�ൊണ്ടുതന്നെ, തന്നെ ഏറെ ഇഷ്ടപ്പെടുന്ന മകനെ കാണാൻ ക�ോടതി അനുവദിച്ചിട്ടുണ്ടോ എന്നുപ�ോലും അറിയില്ല. മദ്യം ഉപേക്ഷിച്ച് ഭാര്യയ�ോടും മകന�ോടും ഒപ്പം താമസിക്കാൻ ആ�ഹിക്കുന്ന ഇദ്ദേഹത്തിനുവേണ്ടി അമ്മയാണു പരാതി നൽകിയത്.

നരകം അകത്തളം

ഭാര്യമാരെ തല്ലാൻ അധികാരമുണ്ടെന്നു വിശ്വസിക്കുന്ന പുരുഷന്മാർ ഇപ്പോഴും ധാരാളം ഉണ്ടെന്നത് കേരളം പ�ോല�ൊരു സമൂഹത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു അദാലത്തുകളിലെ പല പരാതികളും. രണ്ടു കുട്ടികളുടെ അമ്മയായ മുപ്പതുകാരി വിവാഹദിവസം മുതൽ അനുഭവിച്ചുക�ൊണ്ടിരിക്കുന്ന ക�ൊടിയ മർദ്ദനത്തിന്റെ കഥ ഇത്തരത്തില�ൊന്നാണ്. മർദ്ദനം സഹിക്കാതെ സ്വന്തം വീട്ടിൽ അഭയം തേടിയ യുവതിയെ അവിടെ നിൽക്കാൻ അച്ഛനും അനുവദിക്കുന്നില്ല. അച്ഛന�ോട�ൊപ്പം കഴിയുന്ന രണ്ടാം ക്ലാസുകാരൻ മകനും അച്ഛ-

േabv 2014

ന്റെ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നു പരാതിയിൽ പറഞ്ഞു. ‘അച്ഛൻ എന്നെ ഇടിക്കുന്നപ�ോലെ’ എന്നുപറഞ്ഞ് ആ കുട്ടിയും അമ്മയെ ഉപദ്രവിക്കാറുണ്ട േ�! ഇളയ മകളെ ഉപദ്രവത്തിൽ നിന്നു രക്ഷിക്കാൻ അവള�ോട�ൊപ്പം ടാപ്പിങ് ജ�ോലി ചെയ്തു കഴിയുകയാണ് യുവതി.

നിലയിൽനിന്ന് ഇറക്കിവിടാൻ പരാതിയുമായി എത്തിയ അമ്മ, ഉള്ളതെല്ലാം എഴുതിക്കൊടുത്തു വിവാഹം നടത്തിയ ചെറുമകൾ തല്ലുകയും ഇറക്കിവിടുകയും ചെയ്യുന്നു എന്ന പരാതിയുമായി വന്ന 79കാരി മുത്തശ്ശി, ഒക്കെ പറയുന്നത് പലതരം കുടുംബശൈഥില്യങ്ങളുടെയും ഗാർഹികപീഡനങ്ങളുടെയും കഥകൾ.

പതിന�ൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിനു വനിതാക്കമ്മീഷൻ മുമ്പാകെ മറ്റൊരു കേസിൽ �തിയായ ആളുടെ അനുജനാണ് ഈ പരാതിയിലെ എതിർകക്ഷി എന്നത് കുറ്റവാസനയും ലൈഗികാരജാകത്വവും വളർത്തുന്നതിൽ മ�ോശം കുടുംബാന്തരീക്ഷത്തിനുള്ള പങ്കിന്റെകൂടി സാക്ഷ്യമായി.

ശാന്തിയുടെ ഓണം

രണ്ടു വർഷം �ണയിച്ചു വിവാഹം കഴിച്ചിട്ട് മൂന്നുലക്ഷം രൂപയും എട്ടു പവനും ധൂർത്തടിച്ചശേഷം നിർദ്ദയം ഉപേക്ഷിച്ചു മുങ്ങിയ ഭർത്താവിനെ തിരിച്ചു കിട്ടാൻ വേണ്ടി പരാതിയുമായെത്തിയ മറ്റൊരു യുവതി, എഴുതിക്കൊടുത്ത ഭൂമി സ്വയം തിരിച്ചെടുത്തിട്ട് സ്വന്തം മകളെയും മരുമകനെയും വീടിന്റെ മുകൾ

സംഘർഷഭൂമിയായിരുന്ന 165 കുടുംബങ്ങൾക്ക് അനുരഞ്ജനത്തിലൂടെ സമാധാനപൂർണ്ണമായ ഓണം സമ്മാനിക്കാൻ 2013 ലെ ഓണത്തിന്റെ ത�ൊട്ടുമുമ്പത്തെ ആഴ്ച തിരുവനന്തപുരത്തു നടത്തിയ ദ്വിദിന മെഗാ അദാലത്തിലൂടെ കഴിഞ്ഞതും കൃതാർത്ഥത നൽകിയ അനുഭവമാണ്. ക�ോടതികളിലും പ�ൊലീസിലുമ�ൊക്കെ പരസ്പരം നൽകിയിരുന്ന കേസുകൾ പിൻവലിക്കാമെന്നും കമ്മീഷന്റെ ഒത്തുതീർപ്പു �കാരം സ്വത്തു വീതം വയ്ക്കാമെന്നും ഭാര്യയ�ോടും മക്കള�ോടും ഒപ്പം സ്നേഹപൂർവ്വം കഴിയാമെന്നുമെല്ലാം സമ്മതിച്ച് മിക്ക പരാതിക്കാരും മടങ്ങി. സ്വന്തം സഹ�ോദരിയുടെ രക്ഷ തേടി എത്തിയ സഹ�ോദരരുടെ സ്നേഹവും


47

സങ്കടവുമാണ് ഏറെ കരളലിയിച്ചത്. അവരുടെ അമ്മയാണു പരാതിക്കാരി. മകളെ ഭർത്താവിന്റെ വീട്ടിൽ തടവിലിട്ടു പീഡിപ്പിക്കുന്നു എന്നാണു പരാതി. അമ്പലത്തില�ോ മറ്റോ പ�ോകണമെങ്കിൽപ്പോലും ആളുകളുടെ ബന്തവസിലേ വിടൂ. അമ്മയെയും അച്ഛനെയും ഫ�ോണിൽ വിളിക്കാൻ പ�ോലും അനുവാദമില്ലാത്ത പെങ്ങളെ ആങ്ങളയുടെ കല്യാണത്തിനു വന്നപ്പോളാണ് ഏറെക്കാലത്തിനുശേഷം അവരെല്ലാം കാണുന്നത്. മെലിഞ്ഞുണങ്ങിയ അവളുടെ ക�ോലം കണ്ട് അവരെല്ലാം നടുങ്ങി. പഴയ കല്യാണഫ�ോട്ടൊ കാട്ടിത്തരുമ്പോൾപ്പോലും ആങ്ങളമാരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. മകളെക്കാണാൻ ഒരിക്കൽ വീട്ടിലെത്തുമ്പോൾ അവളെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതാണേ� കണ്ടത്. മുഷിഞ്ഞ �ാകൃതമായ വേഷം. മുമ്പ് ഒരു അദാലത്തിന് അവളെ വിളിച്ചുവരുത്തിയെങ്കിലും കാര്യങ്ങൾ ച�ോദിക്കുന്നതിനിടെ അവൾ കുഴഞ്ഞുവീണു. ഭർത്താവിനെയും ഭർത്താവിന്റെ വീട്ടുകരെയും പറ്റി പറയാൻ അവൾക്കു ഭയമാണെന്ന് അമ്മയും അച്ഛനും പറയുന്നു. അവൾക്കു മന�ോര�ോഗം ആണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ് എതിർ കക്ഷികളുടെ വാദം. എന്നാൽ വിവാഹം കഴിച്ച് അയയ്ക്കുന്നതുവരെ അവൾക്ക് ഒരു

കുഴപ്പവും ഇല്ലായിരുന്നെന്നു ബന്ധുക്കൾ ആണയിടുന്നു. പൂങ്കുളത്തുള്ള പെൺകുട്ടിയുടെ അവസ്ഥയും പരാതിയുടെ നിജസ്ഥിതിയും അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കമ്മീഷൻ പ�ൊലീസിനു നിർദ്ദേശം നൽകി.

വറ്റിപ്പോകുന്ന നന്മകള്‍

മനുഷ്യത്വത്തിന്റെ എല്ലാ നന്മയും വറ്റിപ്പോയ�ോ എന്നു ത�ോന്നിപ്പിക്കുന്ന തരം �ശ്നങ്ങളാണ് അദാലത്തുകളിൽ വരുന്നതിൽ ഏറെയും. എങ്കിലും വാശി മുഴുത്ത വാഗ്വാദങ്ങളും പഴിചാരലുകളും പ�ൊട്ടിക്കരച്ചിലുകളും എല്ലാം ഒടുവിൽ ആശ്വാസത്തിന്റെ പുഞ്ചിരിക്കു വഴിമാറി. ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്ന നാലു സഹ�ോദരർ. രണ്ട് ആങ്ങളമാരും രണ്ടു പെങ്ങന്മാരും. സ്വത്തുതർക്കം മൂത്ത് ബദ്ധശ�ക്കളെപ്പോലെ പരസ്പരം കേസുകൾ ക�ൊടുത്തു പ�ൊറുതിമുട്ടിക്കുകയും പരസ്പരം വിവാഹങ്ങൾ മുടക്കുകയും ഒക്കെ ചെയ്തു വർഷങ്ങളായി പ�ൊരിഞ്ഞ കലഹം. ഒടുവിൽ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിച്ചപ്പോൾ മിനുട്ടുകൾക്കകം മഞ്ഞുരുകി! കുടുംബസ്വത്തു വീതം വയ്ക്കാൻ കമ്മീഷൻ വച്ച ഒത്തുതീർപ്പുനിർദ്ദേശം എല്ലാക്കൂട്ടർക്കും സമ്മതം. ഒരു മാസത്തിനകം അതു�കാരം ആധാരം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചു സസന്തോഷം അവർ മടങ്ങി. താൻ തന്നെ 17 ക�ൊല്ലം മുമ്പു

വേണ്ടെന്നു പറഞ്ഞ് ഉപേക്ഷിച്ച ഭർത്താവിനെ ഇപ്പോൾ തിരികെ വേണമെന്ന ആവശ്യവുമായി വന്ന ഭാര്യയും �ദ്ധിക്കപ്പെട്ടു. നാലും അഞ്ചും വയസുള്ള മക്കളെ ഭർത്താവിനെ ഏൽപ്പിച്ച് ഇരട്ടക്കുട്ടികളിൽ ഒരുവളെ ഒപ്പം കൂട്ടി മറ്റൊരാൾക്കൊപ്പം പ�ോയതായിരുന്നു അവർ. ആ മകൾ പറക്കമുറ്റിയപ്പോൾ അച്ഛന്റെ കൂട്ടുകാരനായ ഒരു യുവാവിന�ൊപ്പം പ�ോയി. ഭർത്താവും അതിനിടെ മറ്റൊരു �ീക്കൊപ്പം താമസമാക്കി. ഇപ്പോൾ അവരെ ഉപേക്ഷിച്ചു പഴയ ഭാര്യയെ സ്വീകരിക്കാൻ അയാൾക്കു സമ്മതമില്ല. വിവാഹം എന്ന സ്ഥാപനത്തിന്റെ �തിസന്ധികളും കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകളും രൂക്ഷമാകുന്നതിന്റെ സാക്ഷ്യങ്ങൾ അദാലത്തിൽ വേറെയും ധാരാളം ഉണ്ടായിരുന്നു.

ബദ്ധശ� പങ്കാളി!

വർഷങ്ങൾ നീണ്ട �ണയത്തിന�ൊടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ദമ്പതികൾ മൂന്നുമാസം തികയുമ്മുമ്പ് ബദ്ധശ�ക്കളെപ്പോലെ രൂക്ഷമായ പരസ്പരാര�ോപണങ്ങളുമായി പിരിയാന�ൊരുങ്ങി അദാലത്തിൽ എത്തിയത് പലരെയും അത്ഭുതപ്പെടുത്തി. എന്തുശിക്ഷയും പങ്കാളിക്കു വാങ്ങിക്കൊടുക്കണമെന്ന വാശിയ�ോടെയാണ് ഇരുവരും ആര�ോപണശരങ്ങൾ ഉതിർത്തത്. എന്നാൽ ഏറെ

േabv 2014


48 നേരത്തെ സന്ധിസംഭാഷണങ്ങൾക്കൊടുവിൽ ഇരുവരും തൽക്കാലം വെടിനിർത്തൽ �ഖ്യാപിക്കുകയും കൗൺസെലിങ്ങിനു പ�ോകാൻ സമ്മതിക്കുകയും ചെയ്തു.

മദ്യം, വൈകൃതം, വഞ്ചന

വിവാഹമ�ോചനം നേടി തനിച്ചു താമസിക്കുന്ന സ്വന്തം പെങ്ങളുടെ വീട്ടിൽ രാ�ിത�ോറും കള്ളുകുടിച്ചു വന്ന് ‘നിനക്കു മക്കൾ വേണ്ടേ, ഞാൻ സഹായിക്കാം’ എന്നു പറഞ്ഞ് അതി�മത്തിനു മുതിരുന്ന ആങ്ങളയിൽനിന്നു രക്ഷിക്കണമെന്നായിരുന്നു ഒരു മദ്ധ്യവയസ്ക്കയുടെ പരാതി. ഇതു കമ്മീഷൻ സൂക്ഷ്മമായി പരിശ�ോധിച്ചുവന്നപ്പോൾ കണ്ടെത്തിയത് അയാളുടെ യഥർത്ഥ ലക്ഷ്യം ഒന്നര സെന്റു ഭൂമിയുടെ അവകാശമാണെന്ന്! കള്ളുകുടിയും തല്ലും സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചുപ�ോയ ആൾ പെങ്ങളെയും അവരുടെ പെണ്മക്കളെയും ഉപദ്രവിക്കുകയും അനാവശ്യങ്ങൾ പറയുകയും ചെയ്യുന്നത് രക്തബന്ധങ്ങൾ അർത്ഥശൂന്യമാകുന്ന പുതിയ സാമൂഹികസമസ്യയുടെ �തിഫലനമായി. ‘വീട്ടിൽ കയറാൻ പേടിയാണു സാറേ! ചെന്നാൽ ക�ൊന്നുകളയും’ എന്നു വിലപിച്ച രണ്ടു ഭാര്യമാർ, ‘സഹ�ോദരനും മക്കളും എന്നെ ക�ൊല്ലാൻ �മിക്കുന്നു; ഞാൻ

േabv 2014

മരിച്ചാൽ അവരായിരിക്കും ഉത്തരവാദികൾ’ എന്നു വീടിന്റെ ചുവരിൽ എഴുതിവച്ചു ജീവിക്കുന്ന മറ്റൊരു പെങ്ങൾ, ദളിത് യുവതിയെ േ�മിച്ചു കല്യാണം കഴിച്ചിട്ടു രണ്ടു കുട്ടികൾ ആയപ്പോൾ ഉപേക്ഷിച്ചു പ�ോകുകയും ഭാര്യയുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ കത്തിച്ചുകളയുകയും ചെയ്ത യുവാവ്, എന്നിങ്ങനെ പലതരം �ീപീഡനങ്ങൾ പരാതിപ്പട്ടികയിൽ ഇടം പിടിച്ചു. �ീലമ്പടനായ ഭർത്താവിന്റെ രതിവൈകൃതങ്ങൾ സഹിക്കാനാവാതെ നീതി തേടി വന്ന യുവതി അദാലത്തുകളിലെ ഗാർഹികപീഡനത്തിന്റെ ദുരന്തമുഖമായി. താൻ പ�ോകാറുള്ള മറ്റു �ീകൾ കിടപ്പറയിൽ പെരുമാറുന്നതുപ�ോലെയെല്ലാം പെരുമാറണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ മർദ്ദിക്കുന്നതെന്ന യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് കേസു പരിഗണിച്ച ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടി.

വഞ്ചകരും ഇരകളും

രാ�ി പത്തു മുതൽ പുലർച്ചെ മൂന്നര വരെ ‘സാഹിത്യകുതുകികൾക്കൊപ്പം’ ചെലവഴിക്കുന്ന ഭർത്താവിനെ ഗൃഹസ്ഥനാക്കിക്കിട്ടാനും പെങ്ങൾക്കു ക�ൊടുത്ത �ീധനം മുതലാക്കാൻ വിവാഹം കഴിച്ചു നിരാശനായി അതിന്റെ പേരിൽ ഉപദ്രവിക്കുന്ന

ഭർത്താവിൽനിന്നു രക്ഷ തേടിയും നിരാലംബയായ അമ്മയെ ഉപേക്ഷിക്കാൻ നിർബ്ബന്ധിക്കുന്ന ഭർത്താവിനെതിരെയും ഒന്നിച്ചു താമസിക്കാൻ ആ�ഹം ഉണ്ടായിട്ടും പിരിഞ്ഞു കഴിയാൻ വിധിക്കപ്പെട്ട ദമ്പതിമാരുടെ രക്ഷയ്ക്കും ഒക്കെയുള്ള പരാതികളിൽ അദാലത്ത് അനുരഞ്ജനത്തിന്റെ വഴിയ�ൊരുക്കി. പ്ലസ് ടു പഠനത്തിനിടെ വിന�ോദയാ�ാവേളയിൽ സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്ത കാമുകൻ വഞ്ചിച്ചു വേറെ വിവാഹത്തിനു �മിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു വന്ന പട്ടികജാതിയുവതിയുടെ പരാതിയാണു �ദ്ധേയമായ മറ്റൊന്ന്. ഇതിൽ ബലാത്സംഗത്തിനു പരാതി സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. കെ എസ് എഫ് ഇ ഏജന്റായ മുൻ സഹാദ്ധ്യാപകൻ പലപ്പോഴായി പതിനെട്ടരലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയുമായി അദ്ധ്യാപിക, അവർ കള്ളക്കേസുകൾ നൽകി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി രാഷ്ടപതിയെ വരെ സമീപിക്കുന്ന അദ്ധ്യാപകൻ, സർവ്വീസിലിരുന്ന കാലത്ത് അവധി ക�ൊടുത്തില്ലെന്നും വകുപ്പുമേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ കസേര ഒഴിഞ്ഞു ക�ൊടുത്തില്ലെന്നും ഒക്കെയുള്ള തർ ക്കങ്ങൾ സർവ്വീസിൽനിന്നു വിരമിച്ചു വർഷങ്ങൾക്കു ശേഷവും ക�ോടതിയും


49

കേസുമായി ക�ൊണ്ടുനടക്കുന്ന കേരള സർവ്വകലാശാലയിലെ രണ്ടു മുൻ വകുപ്പുമേധാവികൾ ഒക്കെ അദാലത്തിൽ കൗതുകങ്ങളായി.

പിടയുന്ന വാർദ്ധക്യം

അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കളുടെ ഒരു നിരതന്നെ പല അദാലത്തിലും കണ്ടു. എൺപതുകാരിയായ അമ്മയുടെ ആവശ്യം, ചെലവിനുതരാത്ത മകന്റെ പേരിൽ കേസെടുക്കണമെന്നും കടുത്ത നടപടി വേണമെന്നും ആയിരുന്നു. നേരത്തെ മാസംത�ോറും കുറച്ചു പണം ബാങ്കിൽ ഇട്ടുക�ൊടുക്കാറുണ്ടായിരുന്ന അയാൾ, ഇപ്പോൾ പണം നൽകാനാവാത്ത സ്ഥിതിയിലാണെന്നും ബുദ്ധിമാന്ദ്യം ബാധിച്ച മകന്റെ ചികിത്സയ്ക്കു ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി. അനുരഞ്ജനത്തിന�ൊന്നും കൂട്ടാക്കാതെ �തികാരബുദ്ധിയ�ോടെ വാശിപിടിച്ച അമ്മയ്ക്ക് ഇത�ൊന്നും സ്വീകാര്യമായില്ല. ഒടുവിൽ, അയാളുടെയും അമ്മയുടെയും പേരിലുള്ള വീട് ഒരുമാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് അമ്മയ്ക്കു താമസിക്കാൻ നൽകണമെന്നും നാലുമക്കളും ചെലവിനുക�ൊടുക്കണമെന്നും കമ്മിഷൻ തീർപ്പുകല്പിച്ചു.

ഭർത്താവും മകനും മരുമകളും ചേർന്നു തന്നെ വീട്ടിൽനിന്നു പുറത്താക്കിയെന്നും സംരക്ഷിക്കുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയ ഹൃദ്രോഗിയായ വൃദ്ധയ്ക്കും കമ്മിഷൻ അദാലത്ത് ആശ്വാസമായി. അവരുടെ ചികിത്സയ്ക്കായി 2000 രൂപയും ചെലവിനായി 1500 രൂപയും വീതം �തിമാസം നൽകണമെന്നു കമ്മിഷൻ നിർദ്ദേശിച്ചു. മകന്റെ വീട്ടിൽ താമസിക്കാൻ തല്പര്യമില്ലാത്തതിനാൽ മകളുടെ വീട്ടിൽ താമസിപ്പിക്കാനും അദാലത്തിൽ തീരുമാനമായി. ഒരു അദാലത്തിലെ ഏറെ �ദ്ധേയമായ പരാതി 85 കഴിഞ്ഞ ഒരു അമ്മയുടേതായിരുന്നു. ഗസറ്റഡ് തസ്തികയിൽനിന്നു വിരമിച്ചശേഷം അഭിഭാഷകനായി �വർത്തിക്കുന്ന മൂത്തമകൻ നടക്കാൻപ�ോലും കഴിയാത്ത ആ അമ്മയ്ക്ക് ഇരിക്കപ്പൊറുതി ക�ൊടുക്കാതെ ക�ോടതിയായ ക�ോടതികളിൽ നെട്ടോട്ടം ഓടിക്കുന്നു! വികലാംഗയായ മകളടക്കം ഇളയ മൂന്നു മക്കൾ ചേർന്നു കസേരയിൽ ചുമന്നാണ് അവരെ അദാലത്തു നടന്ന മൂന്നാം നിലയിലെ ഹാളിൽ എത്തിച്ചത്. സ്വത്തുതർക്കത്തിൽ കമ്മീഷൻ മുന്നോട്ടുവച്ച ഒത്തുതീർപ്പിനു മൂന്നു മക്കളും തയ്യാറായിരുന്നിട്ടും ക�ോടതിവിധി വന്നിട്ടേ അംഗീ-

കരിക്കാനാവൂ എന്നു വാശിപിടിച്ച മൂത്തമകന്റെ പേരിൽ വയ�ോജനപീഡനനിര�ോധന നിയമ�കാരം കേസെടുക്കാൻ ആർഡിഓയ�ോടു കമ്മീഷൻ ശുപാർശചെയ്തു. വരുംകാലങ്ങളിൽ ധാരാളം പെരുകാൻ ഇടയുള്ള ‘എഞ്ജിനീയറിങ് വ്യാജബിരുദ തട്ടിപ്പാ’ണു �ദ്ധേയമായ പുതിയ �തിഭാസം. എഴുതുന്ന 70 ശതമാനം പേരും എഞ്ജിനീയറിങ് ജയിക്കുന്നില്ല എന്ന സാഹചര്യത്തിൽ ബിടെക്കും എംടെക്കും ഒക്കെ ഉണ്ടെന്നു പറഞ്ഞു വിവാഹം കഴിക്കുന്ന �വണതയാണത്. ബിടെക് പ�ോലും ജയിക്കാതെ എംടെക് ആണെന്നു പറഞ്ഞു വിവാഹം കഴിച്ച ആളെ തനിക്കു വേണ്ടെന്നു �ഖ്യാപിച്ച് എത്തിയ സ്വാ�യ എഞ്ജിനീയറിങ് ക�ോളെജ് അദ്ധ്യാപികയായ യുവതി കിടപ്പറയിലെ ഭർത്താവിന്റെ പെരുമാറ്റദൂഷ്യവും വിവാഹമ�ോചനത്തിനു കാരണമായി ഉന്നയിച്ചു. മദ്യപാനം മൂലമുണ്ടാകുന്ന കുടുംബവഴക്കുകളും മർദ്ദനങ്ങളും മറ്റു ഗാർഹികപീഡനങ്ങളും ആയിരുന്നു പരാതികളിൽ നല്ലപങ്കും. അദാലത്തിൽ പ�ോലും മദ്യപിച്ചെത്തുന്ന അവസ്ഥ അത്യന്തം ഗുരുതരമാണെന്ന് അദാലത്തിനു നേതൃത്വം നൽകുന്നവർ ചൂണ്ടിക്കാട്ടുന്നു.

േabv 2014


50

ഗാർഹികപീഡനം പെരുകുന്നത് ഉത്ക്കണ്ഠാജനകം: ചെയർപേഴ്സൺ ക

മ്മീഷനിൽ 2006 മുതൽ ഉണ്ടായിരുന്ന കേസുകൾ ഏതാണ്ടു പൂർണ്ണമായും അദാലത്തുകൾ വഴി പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കേരള വനിതാക്കമ്മിഷൻ ചെയർപേഴ്സൺ കെ.സി. റ�ോസക്കുട്ടി പറഞ്ഞു. രണ്ടുവട്ടം വിളിച്ചിട്ടും കക്ഷികൾ ഹാജരാകാത്തതും പ�ൊലീസ് ഹാജരാക്കാത്തതുമായ കേസുകളാണ് അവശേഷിക്കുന്നതിൽ ഏറെയുമെന്നും അവർ പറഞ്ഞു. അദാലത്തുകളുടെ അനുഭവങ്ങൾ വിലയിരുത്തുകയായിരുന്നു അവർ. കമ്മീഷനു മുന്നിൽ വരുന്ന കേസുകളിൽ ഏറെയും ഗാർഹികപീഡനക്കേസുകൾ ആണ്. വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുന്നത്, മക്കൾക്കും ഭാര്യയ്ക്കും ഒന്നും ക�ൊടുക്കാതെ ഉപേക്ഷിച്ചുപ�ോകുന്നത്, പീഡിപ്പിക്കുന്നത്, കുടുംബത്തോട് ഉത്തരവാദിത്തം നിറവേറ്റാത്തത് എന്നിങ്ങനെയുള്ള അതി�മങ്ങൾ ധാരാളമായി കമ്മീഷനുമുന്നിൽ എത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ഭാര്യമാരെ തല്ലാൻ അധികാരമുണ്ടെന്നു വിശ്വസിക്കുന്ന പുരുഷന്മാർ ഇപ്പോഴും ധാരാളം ഉണ്ടെന്നത് കേരളം പ�ോല�ൊരു സമൂഹത്തിന് അങ്ങേയറ്റം അപമാനകരമാണ്. തങ്ങളെ തല്ലാനുള്ള അധികാരം ഭർത്താക്കന്മാർക്കുണ്ടെന്നു ധരിച്ചുവച്ചിരിക്കുന്ന ഭാര്യമാരും കുറവല്ല. തീരെ സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് അങ്ങനെയുള്ള പലരും പരാതിപ്പെടാൻ തയ്യാറാകുന്നത്. പരാതിയ�ോ കേസ�ോ ആകാത്ത ഗാർഹികപീഡനങ്ങൾ ആയിരക്കണക്കിനു വീടുകളിൽ നടക്കുന്നുണ്ടന്നാണ് ഇതു വ്യക്തമാക്കുന്നത്. �ീയുടെ ശരീരത്തിന്മേലുള്ള പരമാധികാരം അവൾക്കു മാ�മാണെന്ന ബ�ോധം �ീകളിലും പുരുഷന്മാരിലും വളർത്തിയെടുത്തുക�ൊണ്ടേ ഈ അവസ്ഥയ്ക്കു മാറ്റം വരുത്താനാകൂ. കുട്ടിക്കാലം മുതൽതന്നെ ഈ ആശയം വളർത്താനുള്ള �വർത്തനങ്ങൾ ഉണ്ടാകണം. പാഠ്യ-

േabv 2014

പദ്ധതിയിലടക്കം ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം അധികൃതർ �ദ്ധിക്കണമെന്നും കെ സി റ�ോസക്കുട്ടി അഭി�ായപ്പെട്ടു. കുടുംബത്തിനകത്തു �ശ്നങ്ങൾ വളരുകയും ഗാർഹികപീഡനം പെരുകുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ സമൂഹകമാകെ ഇക്കാര്യത്തിൽ �ത്യേക മുൻകൈ എടുക്കണം. �ീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കേണ്ട കുടുംബങ്ങൾതന്നെ അവർക്ക് അരക്ഷിതമായി മാറുകയാണ്. കുഞ്ഞുങ്ങളെ ഉപദേശിച്ചു രക്ഷിക്കേണ്ട അമ്മമാർതന്നെ അവരെ ഉപ�വിക്കാൻ ഒത്താശചെയ്യുന്ന സ്ഥിതി സമൂഹം ഗൗരവമായി കാണണം. എല്ലാറ്റിനും മുന്നൊരുക്കം നടത്തുന്ന ഇന്നത്തെക്കാലത്ത് ഒരു മുന്നൊരുക്കവും ഇല്ലാതെ നടക്കുന്ന ഒന്ന് വിവാഹമാണ്. ദാമ്പത്യത്തിനു പാകമാകാത്ത മനസുമായി അതിനു നിർബ്ബന്ധിക്കപ്പെടുന്നവരാണ് പലപ്പോഴും വലിയ �തിസന്ധികളിൽ പെടുന്നതും അവ തരണം ചെയ്യാൻ ശേഷിയില്ലാതെ തകരുന്നതും. ഈ �തിസന്ധിക്കു വലിയയളവു പരിഹാരമുണ്ടാക്കാൻ വനിതാക്കമ്മീഷൻ നടത്തുന്ന പരി�മമാണ് വിവാഹപൂർവ്വ കൗൺസെലിങ് ശില്പശാലകൾ. ഇവ കൂടുതൽ വ്യാപകവും ഫല�ദവും ആക്കാൻ സാമൂഹികസംഘടനകളും പ�ൊതുസമൂഹവും മുൻകൈ എടുക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ദരി�രായവർക്കു കേസു നടത്താൻ സൗജന്യമായി വക്കീലിന്റെ സേവനം എല്ലാ ജില്ലയിലും വിവിധ ക�ോടതികൾക്കു കീഴിൽ ലീഗൽ സർവ്വീസ് അത�ോറിറ്റിവഴി ലഭ്യമാണെങ്കിലും പലർക്കും ഇതേപ്പറ്റി അറിയില്ല. അതുക�ൊണ്ടുതന്നെ ഈ സംവിധാനം ഫല�ദമായി ഉപയ�ോഗിക്കപ്പെടുന്നില്ല. ഈ സംവിധാനത്തിൽ ഒരേ കക്ഷിക്ക് ഒരേ വക്കീലിനെ സ്ഥിരമായി നൽകാൻ കഴിയാത്തത് കേസിന്റെ വിജയത്തെ ചിലപ്പോഴെങ്കിലും �തികൂലമായി ബാധിക്കുന്നുണ്ടെന്നും ചെയർ പേഴ്സൺ അഭി�ായപ്പെട്ടു.


51

സാമൂഹ്യനീതിദിനാഘ�ോഷത്തിൽ വനിതാക്കമ്മിഷൻ തിളങ്ങി 2013

ലെ സാമൂഹ്യനീതി ദിനാഘ�ോഷം ഒക്ടോബർ 24, 25, 26 തീയതികളിൽ മലപ്പുറം എം.എസ്.പി. �ൗണ്ടിൽ നടന്നു. സാമൂഹ്യനീതിവകുപ്പു മ�ി എം. കെ. മുനീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്ത ആഘ�ോഷത്തിന്റെ ആദ്യദിവസത്തെ �ധാന ഇനങ്ങളിൽ ഒന്ന് കേരള വനിതാക്കമ്മിഷൻ നടത്തിയ മെഗാ അദാലത്തായിരുന്നു. വിവിധ വേദികളിൽ നടന്ന വൈവിദ്ധ്യമാർന്ന പരിപാടികൾ കാണാനും ഉദ്ഘാടനഘ�ോഷയാ�യിൽ പങ്കെടുക്കാനും പതിനായിരങ്ങൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തി. അവർക്കെല്ലാമായി ആഘ�ോഷനഗരിയിൽ ഒരുക്കിയിരുന്ന �ദർശനത്തിൽ വനിതാക്കമ്മിഷന്റെ സ്റ്റോൾ �ത്യേകം �ദ്ധിക്കപ്പെട്ടു. കമ്മിഷന്റെ വിവിധ �വർത്തനങ്ങളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും കമ്മിഷനിൽ പരാതി നൽകേണ്ട രീതിയെപ്പറ്റിയുമ�ൊക്കെ വിവരിക്കുന്ന �ദർശനസാമ�ികൾക്കൊപ്പം ഇക്കാര്യങ്ങൾ വിവരിക്കുന്ന വീഡിയ�ോ പരസ്യങ്ങളും വിവിധ �ീ�ശ്നങ്ങൾ അവതരിപ്പിക്കുന്ന ഡ�ോക്യുമെന്ററികളും െ�ാജക്ടറിലൂടെ �ദർശിപ്പിച്ചത് സ്റ്റോളിലേക്കു േ�ക്ഷകരെ �ത്യേകം ആകർഷിച്ചു.

കമ്മിഷനിൽ പരാതി നൽകാനുള്ള സൗകര്യവും സ്റ്റോളിൽ ഒരുക്കിയിരുന്നു. ഇതു ധാരാളം �ീകളും പ�ൊതു �വർത്തകരും ഉപയ�ോഗപ്പെടുത്തി. ധാരാളംപേർ അവി ടെത്തന്നെ പരാതി രജിസ്റ്റർ ചെയ്തു. വേറെ അനവധിപേർ പരാതിഫ�ോറം വാങ്ങിക്കൊണ്ടുപ�ോകുകയും ചെയ്തു. വിവിധ �ശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കമ്മിഷന്റെ പരാതിപരിഹാരരീതിയെക്കുറിച്ചും വിവരങ്ങൾ നൽകാൻ കമ്മിഷനിലെ ജീവനക്കാരും സദാ സജ്ജരായിരുന്നു. ജാ�താസമിതി, വയ�ോജനനിയമങ്ങൾ, �ീനിയമങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ സന്ദർശകർക്കു സൗജന്യമായി നൽകി ചെയ്തു. കമ്മിഷന്റെ സ്റ്റോൾ സദാ സന്ദർശകരാൽ നിറഞ്ഞിരുന്നു. ആദ്യദിവസത്തെ �ധാനപരിപാടി ആയിരുന്ന '�ീകളും കുട്ടികളും സാമൂഹികനീതിയും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തത് കമ്മിഷൻ അദ്ധ്യക്ഷ കെ. സി. റ�ോസക്കുട്ടി ആയിരുന്നു. കമ്മിഷനംഗം അഡ്വ: നൂർബിന റഷീദ് ദിനാഘ�ോഷത്തിലെ കമ്മിഷന്റെ �വർത്തനങ്ങൾക്കു നേതൃത്വം നൽകി.

േabv 2014


52

'ശിശുവിവാഹം തടയാൻ െ�ാഹിബിഷൻ ഓഫീസർമാർക്ക് പ�ൊലീസധികാരം' എറണാകുളം കച്ചേരിപ്പടിയിലെ ആശിര്‍ഭവനിൽ 2013 ഒക്ടോബർ 11ന് ശൈശവവിവാഹനിര�ോധന നിയമത്തെപ്പറ്റി നടന്ന സെമിനാറിൽ എല്ലാ ജില്ലയിലും നിന്നുള്ള 260 ശൈശവവിവാഹനിര�ോധന ഉദ്യോഗസ്ഥരിൽ 258 പേരും 14 ചൈൽഡ് ലൈൻ �വര്‍ത്തകരും പങ്കെടുത്തു.

ശിശുവിവാഹം തടയാൻ

ഇടപെടുമ്പോൾ ജില്ലകളിലെ ശിശുവിവാഹനിര�ോധന ഉദ്യോഗസ്ഥർക്ക് പ�ൊലീസുദ്യോഗസ്ഥരുടെ അധികാരമുണ്ടെന്ന് കേരള ലീഗല്‍ സര്‍വീസ് അത�ോറിറ്റി മെംബർ സെ�ട്ടറിയും ജില്ലാ ജഡ്ജിയുമായ പി. മ�ോഹന്‍ ദാസ് പറഞ്ഞു. ഇക്കാര്യം എല്ലാവരും തിരിച്ചറിഞ്ഞ് അതനുസരിച്ചു �വർത്തിക്കണമെന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ശൈശവവിവാഹനിര�ോധന ഉദ്യോഗസ്ഥര്‍ക്കും ചൈല്‍ഡ് ലൈൻ

േabv 2014

�തിനിധികള്‍ക്കും വേണ്ടി കേരള വനിതാക്കമ്മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനസെമിനാർ ക�ൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം നൽകുന്ന അധികാരങ്ങൾ നിയമവിരുദ്ധ �വൃത്തികൾക്കെതിരെ �യ�ോഗിക്കാനുള്ളതാണെന്നും ശിശുവിവാഹമെന്ന സാമൂഹികതിന്മ ഇല്ലാതാക്കാൻ അതു ഫല�ദമായി �യ�ോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വഴിക്കുള്ള എല്ലാ �വർത്തനങ്ങളിലും, വിശേഷിച്ചും ബ�ോധവത്ക്കരണകാര്യങ്ങളിൽ,

കേരള ലീഗൽ സർവ്വീസ് അത�ോറിറ്റിയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ശൈശവവിവാഹനിര�ോധന നിയമത്തെയും ചട്ടങ്ങളെയും പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമ�പരിശീലനം നൽകേണ്ടത് അതി�ധാനമാണെന്ന് സെമിനാ റിൽ അദ്ധ്യക്ഷത വഹിച്ച വനിതാക്കമ്മിഷന്‍ ചെയർപേഴ്സൺ കെ. സി. റ�ോസക്കുട്ടി പറഞ്ഞു. “സംസ്ഥാനത്തു പലഭാഗത്തും ഇന്നും ശിശുവിവാഹം നടക്കുന്നുണ്ട്. വിദ്യാസമ്പന്നർ പ�ോലും ഈ �ാകൃതകൃത്യത്തിനു മുതിരുന്നു. എ�യും വേഗം പെൺകുട്ടികളെ വിവഹം ചെയ്തയച്ചു ബാദ്ധ്യതതീർക്കണമെന്ന ചിന്തയാണു പലർക്കും ഉള്ളത്. ഇത് അവസാനിപ്പിക്കാൻ കർക്കശനടപടി ഉണ്ടായേതീരൂ.” അവർ പറഞ്ഞു. പെൺകുട്ടികളുടെ ബ�ോധവത്ക്കരണമാണ് സ്തീശാക്തീകരണത്തിൽ


53 പരമ�ധാനം. ശിശുവിവാഹം അവരുടെ വിദ്യാഭ്യാസം തുടരാനുള്ള അവസരം നിഷേധിക്കുന്നു എന്നതു മാ�മല്ല, നേരത്തെയുള്ള �സവവും തുടർച്ചയായ �സവങ്ങളും അവരുടെ ആര�ോഗ്യവും തകർക്കും. സർവ്വോപരി അവർക്കു ജീവിതം തെരഞ്ഞെടുക്കാനുള്ള അവസരം തന്നെ ഇല്ലാതാക്കുന്നതാണു ശിശുവിവാഹമെന്ന് കെ. സി. റ�ോസക്കുട്ടി ഓർമ്മിപ്പിച്ചു. കമ്മിഷനംഗം ഡ�ോ: ലിസ്സി ജ�ോസ് സ്വാഗതം പറഞ്ഞു. ഡയറക്ടര്‍ ജേക്കബ് ജ�ോബ്, എറണാകുളം ജില്ലാ സാമൂഹ്യനീതി ഉദ്യോഗസ്ഥന്‍ കെ. കെ. വിനയന്‍, ജില്ലാ േ�ാ�ാം ഓഫീസർ രാമമൂര്‍ത്തി എന്നിവരും

ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. കമ്മിഷന്‍ സെ�ട്ടറി കെ. കെ. �സകുമാർ നന്ദി പറഞ്ഞു. സെമിനാറിൽ, ശൈശവവിവാഹ നിര�ോധന നിയമവും ചട്ടങ്ങളും എന്നവിഷയം സീന രാജഗ�ോപാൽ അവതരിപ്പിച്ചു. ശിശുവിവാഹം �ദ്ധയിൽപ്പെട്ടാൽ കൈക്കൊള്ളേണ്ട നടപടി�മങ്ങളിൽ ഊന്നിയായിരുന്നു തൃശ്ശൂർ ജില്ലാ ശിശുക്ഷേമസമിതി അംഗം കൂടിയായ സീനയുടെ അവതരണം. ഒട്ടേറെ ശിശുവിവാഹങ്ങൾ തടയാൻ കഴിഞ്ഞ വടക്കാഞ്ചേരി സി.ഡി. പി.ഒ: പി. മീരയും ഇരിട്ടി സി.ഡി. പി.ഒ: ജെസ്സി മാനെറ്റും അനുഭവ-

ങ്ങൾ പങ്കുവച്ചത് ആവേശകരവും �ച�ോദകവുമായി. ശിശുവിവാഹം തടയുതില്‍ ചൈല്‍ഡ് ലൈനിന്റെയും മറ്റു സര്‍ക്കാരിതര സംഘടനകളുടെയും പങ്ക് എന്ന വിഷയം രാജഗിരി ഔട്ട്‌റീച്ച് െ�ാജക്റ്റ് ഡയറക്ടർ പി. എം. ആന്റണി അവതരിപ്പിച്ചു. ശിശുവിവാഹം തടയുന്നതിലടക്കം കുട്ടികളുടെ അവകാശസംരക്ഷണത്തിനായുള്ള എല്ലാ കാര്യങ്ങളിലും ചൈൽഡ് ലൈനിന്റെയും മറ്റു സർക്കാരിതരസംഘടനകളുടെയും എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകി. രാവിലെ ഒമ്പതരയ്ക്ക് രജിേ�ഷന�ോടെ ആരംഭിച്ച പരിപാടി വൈകിട്ടു നാലിനു സമാപിച്ചു.

�ീസുരക്ഷാനിയമങ്ങൾ: സെമിനാർ നടത്തി കേരള വനിതാക്കമ്മിഷൻ ക�ൊച്ചി ക�ോർപ്പറേഷൻ ജാ�താസ-

മിതിയുമായി ചേർന്ന് �ീസുരക്ഷാനിയമങ്ങളെപ്പറ്റി ബ�ോധവത്ക്കരണസെമിനാർ സംഘടിപ്പിച്ചു. ഇ.എം.എസ്. മെമ്മോറിയൽ ടൗൺ ഹാളിൽ രാവിലെ 10 30ന് മേയർ ട�ോണി ചമ്മണി സെമിനാർ ഉദ്ഘാടനം ചെയ്തു.വനിതാക്കമിഷൻ അംഗം ഡ�ോ: ലിസി ജ�ോസ് അദ്ധ്യക്ഷത വഹിച്ച യ�ോഗത്തിൽ ഡെപ്യൂട്ടി മേയർ ബി. ഭദ്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്സി ജ�ോസഫ്, രത്നമ്മ രാജു, ആർ. ത്യാഗരാജൻ, കൗൺസിലർമാരായ

അഡ്വ: മിനിമ�ോൾ, സുജ റ�ോയ്, ആശ പയസ്, സജിനി ജയച�ൻ എന്നിവർ പങ്കെടുത്തു. കുടുംബ�ീ �വർത്തകർക്കും അങ്കണവാടി �വർത്തകർക്കുമുള്ള ബ�ോധവത്ക്കരണക്ലാസ് അഡ്വ: ബിറ്റി കെ. ജ�ോസഫ്, അഡ്വ: മേഘ സുരേഷ്, ഡ�ോ: പാർവ്വതി, സിസ്റ്റർ അർപ്പിത എന്നിവർ നയിച്ചു.

േabv 2014


54

ദാമ്പത്യത്തിന്റെ പ�ൊരുളും പ�ൊരുത്തവും ചർച്ചചെയ്തു വിവാഹപൂർവ്വബ�ോധന ശില്പശാല സജീവം 'ന

മ്മൾ എന്തിനു വിവാഹിതരാകണം?' വിവഹം കഴിക്കാൻ ഉറച്ചു വന്നിരിക്കുന്ന സദസിനെ ച�ോദ്യം കുറച്ചൊന്നുമല്ല കുഴക്കിയത്. എല്ലാവരുടെയും മനസിൽ എന്തെല്ലാമ�ോ ഉത്തരങ്ങൾ ഉണ്ടെങ്കിലും പറഞ്ഞാൽ അബദ്ധമാകുമ�ോ എന്ന ശങ്ക. ചിലര�ൊക്കെ സ്വന്തം അഭി�ായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞപ്പോഴാകട്ടെ അതു കൂട്ടച്ചിരിക്കു വകയാകുകയും ചെയ്തു.

കേരള വനിതാക്കമ്മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച �ിദിന വിവാഹപൂർവ്വ കൗൺസലിങ് ശില്പശാലയായിരുന്നു രംഗം. തിരുവനന്തപുരം നാലാഞ്ചിറ മാർ �ിഗ�ോറിയ�ോസ് റെന്യൂവൽ സെന്ററിൽ 2013 ഒക്ടോബർ 3, 4, 5 തീയതികളിൽ നടന്ന ശില്പശാലയിലെ ആദ്യവിഷയം തന്നെ ‘നമ്മൾ എന്തിനു വിവാഹിതരാകണം’ എന്നതായിരുന്നു. െ�ാഫ: രാജീവ്

വർഗ്ഗീസ് നിലവിലെ സാഹചര്യത്തിൽ വിവാഹത്തിന്റെ ആവശ്യകത സരസമായി വിവരിച്ചപ്പോൾ സംശയങ്ങളുടെ കുത്തൊഴുക്കായി; ചർച്ചകൾക്കു ചൂടേറി. പല സന്ദർഭത്തിലും ചർച്ചകൾ സ്വന്തം വിവാഹജീവിതം എന്ന അജണ്ടയിൽനിന്നു ഗൗരവമേറിയ സാമൂഹികവിഷയങ്ങളിലേക്ക് ഉയർന്നു. വിവാഹനിയമങ്ങളെപ്പറ്റി അഡ്വ:സ്വപ്ന ജ�ോർജ്ജ് സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സദസ്സ് പരിപാടിയുടെ ഉദ്ദേശ്യംതന്നെ മറന്നു ചർച്ച വിവാഹ�ായവിവാദത്തിലേക്കു തിരിച്ചുവിട്ടു. നാനാമതസ്ഥർ ഒന്നിച്ചിരുന്ന് ആര�ോഗ്യകരമായ ഒന്നാന്തരം ചർച്ച. ഒടുവിൽ, തന്റെ വിഷയം അവതരിപ്പിച്ചുതീർക്കാൻ, ച�ോദ്യങ്ങൾ അവസാനം ച�ോദിക്കാം എന്നൊരു ഉപാധി വയ്ക്കേണ്ടിവന്നൂ അഡ്വ:സ്വപ്നയ്ക്ക്. ‘കുടുംബബജറ്റി’നെപ്പറ്റി ഡ�ോ: ത�ോമസുകുട്ടി പനച്ചയ്ക്കലും ‘കുടുംബജീവിതത്തിലെ സൈബർ ചതിക്കുഴിക’ളെപ്പറ്റി കമ്മിഷൻ ഡയറക്ടർ ജേക്കബ് ജ�ോബും ‘�ീപുരുഷ ലൈംഗികയാഥാർത്ഥ്യങ്ങൾ’ ഡ�ോ: ജ�ോസഫ് ഫെലിക്സും ‘ആര�ോഗ്യകരമായ ജനന�മീകരണം’ ഡ�ോ: സിമി ന�ോബിളും അവതരിപ്പിച്ചു. ഡ�ോ: മൃദുല നായർ ‘ദാമ്പത്യജീവിതത്തിലെ പ�ൊരുത്ത’ത്തെ പറ്റിയും ഡ�ോ: ജസ്റ്റിൻ പടമാടൻ ‘സന്തുഷ്ടമായ കുടുംബജീവിത’ത്തെ പറ്റിയും ഡ�ോ: സ്നോവി മാഞ്ഞൂരാൻ ‘കുടുംബജീവിതത്തിലെ ആശയവിനിമയ’ത്തെ പറ്റിയും സംസാരിച്ചു.

വനിതാക്കമ്മിഷൻ സംഘടിപ്പിച്ച വിവാഹപൂർവ്വബ�ോധന ശില്പശാലയിൽ സന്തുഷ്ടമായ കുടുംബജീവിതത്തെ പറ്റി ഡ�ോ: ജസ്റ്റിൻ പടമാടൻ സംസാരിക്കുന്നു.

േabv 2014

‘ഭാര്യാഭർത്താക്കന്മാരുടെ �തീക്ഷകൾ’ സി. ഇ. ജയകുമാരിയും ‘ദമ്പതികളിലെ മാനസികാര�ോഗ്യം’ ഡ�ോ: കെ. ഗിരീഷുംഅവതരിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10നു കമ്മിഷനംഗം നൂർബിന റഷീദിന്റെ


55 ആമുഖ�ഭാഷണത്തോടെയാണു ശില്പശാല ആരംഭിച്ചത്. മറ്റൊരു അംഗം െ�ാഫ: ജെ. �മീളാദേവി ആശംസ അർപ്പിച്ചു. അംഗങ്ങളായ കെ. എ. തുളസി, ഡ�ോ: ലിസി ജ�ോസ് എന്നിവരും പങ്കെടുത്തു. സമാപനദിവസം ‘കുടുംബജീവിതത്തിലെ �ശ്നങ്ങൾ’ ഡ�ോ: മ�ോഹൻ റ�ോയിയും ‘ഗർഭധാരണവും ശിശുപരിപാലനവും’ ഡ�ോ: സി. എസ്. ജയ�ീയും ‘ലൈംഗികര�ോഗങ്ങളും �തിവിധികളും’ ഡ�ോ: സമർ ഫെറ്റലും അവതരിപ്പിച്ചു. തുടർന്നു സർട്ടിഫിക്കറ്റ് വിതരണത്തോടെ ശില്പശാല ഉച്ചയ്ക്കു സമാപിച്ചു.

വിവാഹപൂർവ്വബ�ോധന ശില്പശാലയിൽ അഡ്വ: സ്വപ്ന ജ�ോർജ്ജ് വിവഹനിയമങ്ങൾ പരിചയപ്പെടുത്തുന്നു.

ആദ്യത്തെ ജില്ലാതല വിവാഹപൂർവ്വ ശില്പശാല പൈനാവിൽ നടന്നു

സംസ്ഥാനത്തെ ആദ്യ ജില്ലാതല

വിവാഹപൂർവ്വ കൗൺസലിങ് ശില്പശാല 2013ഓഗസ്റ്റ് 27, ച�ൊവ്വാഴ്ച പൈനാവിൽ നടന്നു. കുടുംബസംഘർഷങ്ങളും വിവാഹമ�ോചനങ്ങളും പെരുകിവരുന്ന സാഹചര്യത്തിൽ വിവാഹത്തെയും ദാമ്പത്യത്തെയും കുടുംബജീവിതത്തെയും പറ്റി �ായപൂർത്തിയായ അവിവാഹിത യുവതീയുവാക്കളെ ബ�ോധവത്ക്ക-

രിക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ തുടക്കം കുറിച്ച പുതിയ സംരംഭമാണിത്. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ശില്പശാല വളരെ ഫല�ദമായെന്ന അഭി�ായം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാതലത്തിലേക്കുകൂടി ഇതു വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പൈനാവ് എഞ്ചിനീയറിങ് ക�ോളെജ് ഓഡിറ്റോറിയ-

ത്തിൽ രാവിലെ പത്തിനു തുടങ്ങിയ ശില്പശാലയ്ക്ക് ഇടുക്കി ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം ഡ�ോ: �മീളാദേവിയും വിദഗ്ദ്ധരായ മനഃശാസ്�ജ്ഞരും കുടുംബഭദ്രതസംബന്ധിച്ച ഉപദേശങ്ങൾ നൽകാൻ കഴിവുള്ള വിദഗ്ദ്ധരും സാമൂഹികശാസ്�ജ്ഞരും നേതൃത്വം നൽകി. നേരത്തെ രജിസ്റ്റർ ചെയ്ത യുവതീയുവാക്കളാണു പങ്കെടുത്തത്.

േabv 2014


56

മീഡിയ മ�ോനിട്ടറിങ് സെൽ �വർത്തനം ശക്തിപ്പെടുത്തുന്നു മാദ്ധ്യമങ്ങൾ �ീയെ അവത-

രിപ്പിക്കുന്നതും അതുവഴി സമൂഹത്തിന്റെ �ീസങ്കല്പം വികലമാക്കപ്പെടുന്നതും ഇന്നു വ്യാപകമായ ചർച്ചാവിഷയം ആയിരിക്കുന്നു. ചില സിനിമകളും റ്റിവി സീരിയലുകളും റിയാലിറ്റി ഷ�ോകളും പരസ്യങ്ങളും ഒക്കെ മുന്നോട്ടുവയ്ക്കുന്ന �ീസങ്കല്പം മുതൽ വാർത്തകളിലും വാർത്താപരിപാടികളിലും വരെ �ീയുടെ ശരീരം �ദർശിപ്പിച്ചും അവളെ സ്തോഭജനകമായി അവതരിപ്പിച്ചും �േക്ഷക�ദ്ധ നേടാൻ നടത്തുന്ന �മങ്ങൾ വരെ �ീയെ അവഹേളിക്കുന്നവയാണ്. ദൃശ്യമാദ്ധ്യമങ്ങളുടെ ഇത്തരത്തിലുള്ള മുന്നേറ്റത്തോടെ അച്ചടിമാദ്ധ്യമങ്ങൾ പ�ോലും ആ വഴിയിലേക്കു വഴുതിവീണിരിക്കുന്നു. സൈബർല�ോകമാകട്ടെ അശ്ലീലതയുടെ കൂത്തരങ്ങാണ്. ഇതിനെ �തിര�ോധിക്കാൻ നമ്മുടെ നാട്ടിലെ, നമുക്കു സ്വാധീനിക്കാവുന്ന, മാദ്ധ്യമങ്ങളെ ഇക്കാര്യങ്ങൾ ബ�ോദ്ധ്യപ്പെടുത്തി സ്വയം തിരുത്താൻ നിർബ്ബദ്ധരാക്കേണ്ടിയിരിക്കുന്നു. അതിനപ്പുറമുള്ള മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടിയടക്കം സ്വീകരിക്കാൻ ശക്തമായ സാമൂഹികസമ്മർദ്ദം ഉയർത്തിക്കൊ-

േabv 2014

ണ്ടുവരേണ്ടതും ഉണ്ട്. ഇക്കാര്യങ്ങൾ �ദ്ധിക്കാനും ആവുന്നതരത്തിൽ ഇടപെടാനുമായി കേരള വനിതാ കമ്മീഷൻ രൂപവത്ക്കരിച്ച സംവിധാനമാണു മീഡിയ മ�ോനിറ്ററിങ് സെൽ. അശ്ലീലപുസ്തകങ്ങൾ, പരസ്യങ്ങൾ, സിഡികൾ തുടങ്ങിയവയ്ക്കെതിരെ �ചാരണം സംഘടിപ്പിക്കുക, കുട്ടികളുടെ പക്കൽ ഇവ എത്തിച്ചേരുന്നതു തടയാൻ വേണ്ട ഇടപെടൽ നടത്തുക, �ീകളെ മ�ോശമായി ചി�ീകരിക്കുകയും അവരുടെ അന്തസ്സിനു ക�ോട്ടം വരുന്ന ആശയങ്ങൾ അവതരിപ്പിക്കുകയും �ചരിപ്പിക്കുകയും ചെയ്യുന്ന സിനിമ, സീരിയൽ, പരസ്യചി�ം, �സ്വചി�ം എന്നിവയ�ോടു �തിഷേധിക്കുകയും അവ നിര�ോധിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്യുക, �ീകളെ നിന്ദ്യമായി ചി�ീകരിക്കൽ നിര�ോധന നിയമം, കേബിൾ റ്റിവി നെറ്റ് വർക് നിയമം, അനുബന്ധനിയമങ്ങൾ എന്നിവയെപ്പറ്റി ബ�ോധവത്ക്കരണം നടത്തുക, മാദ്ധ്യമങ്ങളിൽ വരുന്ന �ീവിരുദ്ധ ആശയങ്ങൾ സംബന്ധിച്ചു പ�ൊതുജനാഭി�ായം ശേഖരിക്കുക, മാദ്ധ്യമ�തിനിധിക-

ളുമായി ചർച്ചകൾ സംഘടിപ്പിക്കുക, ആത്യന്തികമായി �ീകളെ ബാധിക്കുന്ന ലഹരിവസ്തുക്കളുടെ അപകടങ്ങൾ സംബന്ധിച്ചും അത് ഉണ്ടാക്കുന്ന സാമൂഹികതിന്മകളെപ്പറ്റിയും പ�ൊതുജനങ്ങളെ ബ�ോധവത്ക്കരിക്കുക, ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ നിയ�ണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക, മേല്പറഞ്ഞ വിഷയങ്ങളിൽ ജനങ്ങളെ ബ�ോധവത്ക്കരിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നിർവ്വഹിക്കാൻ ഉദ്ദേശിച്ചുള്ള ഉപാധിയാണത്. ഇതിനെല്ലാമുള്ള അടിത്തറ�വർത്തനങ്ങളുടെ ഭാഗമായി മീഡിയ മ�ോനിട്ടറിങ് സെൽ 2013 ഡിസംബർ 11നു തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ യ�ോഗം ചേർന്നു. കമ്മിഷൻ അദ്ധ്യക്ഷ കെ. സി. റ�ോസക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യ�ോഗത്തിൽ മുതിർന്ന മാദ്ധ്യമ�വർത്തകരും നിയമവിദഗ്ദ്ധരും മാദ്ധ്യമവിദഗ്ദ്ധരും കമ്മിഷൻ അംഗങ്ങളും പങ്കെടുത്തു. മാദ്ധ്യമങ്ങളിൽ �ീകൾ മ�ോശമായി ചി�ീകരിക്കപ്പെടുന്ന സാഹചര്യ-


57 വും അക്കാര്യത്തിൽ നടത്താവുന്ന ഫല�ദമായ ഇടപെടൽ സാദ്ധ്യതകളും യ�ോഗം വിശദമായി ചർച്ചചെയ്തു. കേ� കേബിൾ റ്റിവി നിയമ�കാരം രൂപവത്ക്കരിച്ചിട്ടുള്ള ജില്ലാതല മ�ോനിറ്ററിങ് കമ്മിറ്റികളുടെ �വർത്തനം ശക്തിപ്പെടുത്താൻ വേണ്ട ഇടപെടൽ നടത്തണമെന്ന് യ�ോഗത്തിൽ അഭി�ായം ഉയർന്നു. ഈ കമ്മിറ്റികളുമായി ചേർന്ന് അതിലെ അംഗങ്ങൾക്കും അതതു ജില്ലയിലെ �ീ�സ്ഥാന�വർത്തകർക്കും വേണ്ടി കേബിൾ റ്റിവി നിയമത്തെയും ചട്ടത്തെയും അതു നൽകുന്ന ഇടപെടൽസാദ്ധ്യതകളെയും പറ്റി ജില്ലത�ോറും സെമിനാറുകള�ോ ശില്പശാലകള�ോ സംഘടിപ്പിക്കണമെന്നു യ�ോഗം നിർദ്ദേശിച്ചു. അതതു �സ് ക്ലബ്ബുകളുമായി ചേർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസുകളുടെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും അതിൽ ആ ജില്ലയിലെ പ�മാദ്ധ്യമ�വർത്തകരെക്കൂടി പരമാവധി പങ്കെടുപ്പിക്കാൻ �മിക്കണമെന്നും യ�ോഗം നിർദ്ദേശിച്ചു.

മലയാളവാരം ആഘ�ോഷിച്ചു

ലയാളത്തിനു േ�ഷ്ഠഭാഷാപദവി ലഭിച്ച ശേഷമുള്ള ആദ്യ മലയാള ദിനവും ഭരണഭാഷാവാരവും വനിതാക്കമ്മിഷൻ സമുചിതം ആഘ�ോ ഷിച്ചു. നവംബർ ഒന്നിനു രാവിലെ കമ്മിഷനാസ്ഥാനത്ത് സെ�ട്ടറിയുടെ നേതൃത്വത്തിൽ ഭരണഭാഷാ�തിജ്ഞ പുതുക്കി. വാരാഘ�ോഷത്തിന്റെ സമാപനദിവസമായ ഏഴിന് സർക്കാരിന്റെ മുൻ ഭരണഭാഷാവിദഗ്ദ്ധനായ െ�ാഫ: എഴുമറ്റൂർ രാജരാജവർമ്മ പങ്കെടുത്ത മലയാളസമ്മേളനവും നടത്തി. ഭരണഭാഷയുടെ �ാധാന്യവും ഔദ്യോഗികഭാഷ എന്ന നിലയിൽ �ദ്ധിക്കേണ്ട കര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലിഷ് കലണ്ടറിലെ തീയതി മലയാളം തീയതിയായി മാറ്റാനുള്ള എളുപ്പവഴി പ�ോലെ കൗതുകകരമായ പലതും അദ്ദേഹം പരിചയപ്പെടുത്തിയത് ജീവനക്കാർക്ക് �യ�ോജനകരമായി. കമ്മിഷൻ ചെയർപേഴ്സൺ കെ.സി. റ�ോസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. അംഗം ഡ�ോ. ലിസിജ�ോസ്, സെ�ട്ടറി എന്നിവരും സംബന്ധിച്ചു. ദിവസവും ഭരണഭാഷാപദ ങ്ങൾ പരിചയപ്പെടുത്തുകയും ന�ോട്ടീസ് ബ�ോർഡിൽ പതിക്കുകയും ചെയ്തു. ഈ �വർത്തനം ഇപ്പോഴും തുടരുന്നു.

ഓര�ോ മാദ്ധ്യമസ്ഥാപനത്തെക്കൊണ്ടും ഒരു �ീപക്ഷമാദ്ധ്യമനയം ആവിഷ്ക്കരിച്ചുനടപ്പാക്കിക്കാൻ സമ്മർദ്ദം ചെലുത്താൻ കേരള വനിതാക്കമ്മിഷൻ നേരത്തേ ഒരു �മം തുടങ്ങിവച്ചിരുന്നു. ഈ �വർത്തനങ്ങളുടെ തുടർ�വർത്തനങ്ങൾ ഏറ്റെടുക്കാൻ യ�ോഗം തീരുമാനിച്ചു. നേരത്തെ ഇതിനായി തയ്യാറാക്കിയിരുന്ന കരടുനിർദ്ദേശങ്ങൾ യ�ോഗത്തിൽ വിതരണം ചെയ്തു. ഇതു കാലികമായി പരിഷ്ക്കരിച്ചും മെച്ചപ്പെടുത്തിയും സർക്കാരിനു സമർപ്പിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മാദ്ധ്യമമേധാവികളുടെ യ�ോഗം വിളിച്ചുചേർത്ത് ഇക്കാര്യം അവതരിപ്പിച്ചു തീരുമാനം എടുപ്പിക്കാന്‍ മുഖ്യമ�ിയ�ോട് അഭ്യർത്ഥിക്കാനും ഉള്ള നിർദ്ദേശം യ�ോഗം അംഗീകരിച്ചു. സെല്ലിന്റെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

േabv 2014


58

�ീസംരംഭകർ പ്രഖ്യാപിച്ചു: സംരംഭകത്വം സമത്വത്തിന്റെ നല്ലവഴി (ടെക്നോപാർക്കിൽ നടത്തിയ ഓപ്പൺ ഫ�ോറത്തിന്റെ റിപ്പോർട്ട്)

തിരുവനന്തപുരം: �ീസമത്വത്തിനുള്ള അടിത്തറ

സാമ്പത്തികശാക്തീകരണവും അതിനുള്ള നല്ല വഴി സ്വയംസംരംഭകത്വവും ആണെന്ന സമവാക്യം മുന്നോട്ടുവച്ച് വനിതാസംരംഭകരുടെ ഓപ്പൺ ഫ�ോറം. കേരള വനിതാക്കമ്മിഷനും തിരുവനന്തപുരം ടെക്നോപാർക്കിലെ ബിസിനസ് ഇൻകുബേറ്ററും (TBI) ഇൻകുബേഷൻ ഗ്രൂപ്പും (TBIG) ചേർന്ന് ല�ോകവനിതാദിനത്തിൽ ടെക്നോപാർക്കിൽ സംഘടിപ്പിച്ച വനിതാസംരഭകരുടെ ഓപ്പൺ ഫ�ോറമാണ് സാമ്പത്തികസ്വാശ്രയത്വത്തിന്റെ പുതിയ സന്ദേശം മുന്നോട്ടുവച്ചത്. '�ീയുടെ സമത്വം ഏവരുടെയും പുര�ോഗതി' എന്ന ഈ വർഷത്തെ ല�ോകവനിതാദിന സന്ദേശവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരമ�ൊരു പരിപാടി ആവിഷ്ക്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വനിതാസംരംഭങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ഓപ്പൺ ഫ�ോറം ആഹ്വാനം ചെയ്തു. നവസംരംഭകർക്ക് പ്രച�ോദനം ആകുമാറ് ഈ രംഗത്തു വിജയിച്ച വനിതകളുടെ അനുഭവസമ്പത്തു പങ്കിടാനും ഒപ്പംതന്നെ വനിതാസംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ക്രോഡീകരിക്കാനും ഉള്ള വേദിയായി ഓപ്പൺ ഫ�ോറം. ഒട്ടുമിക്കവരുടെയും പരാതി ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിക്കുന്നതിനെപ്പറ്റി ആയിരുന്നു. വനിതാക്കമ്മിഷൻ അദ്ധ്യക്ഷ കെ.സി. റ�ോസക്കുട്ടി 'വനിതാസംരഭകത്വത്തിന്റെ വികാസപരിണാമം സാമൂഹികസാമ്പത്തിക വളർച്ചയുടെ പാത' എന്ന വിഷയം അവതരിപ്പിച്ചുക�ൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാസംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി സർക്കാരിനു നിർദ്ദേശം നൽകാൻ നടപടിയെടുക്കുമെന്ന് അവർ പഴയതും പുതിയതുമായ സംരഭകരെ അറിയിച്ചു.

േabv 2014

തുടർന്ന് 'വനിതാസംരഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേരള ഫിനാൻഷ്യൽ ക�ോർപ്പറേഷന്റെ പങ്ക്' എന്ന വിഷയം കെ.എഫ്.സി. ചെയർമാൻ ജ�ോയ് ഉമ്മനും 'സംരംഭകപ്രോത്സാഹനത്തിൽ ടെക്നോപാർക് ബിസിനസ് ഇൻകുബേറ്റർ നൽകുന്ന സേവനങ്ങൾ' ടെക്നോപാർക്ക് ചീഫ് ഫിനാൻസ് ഓഫീസർ കെ.സി. ചന്ദ്രശേഖരൻ നായരും വിവരിച്ചു. 'സംരംഭകവെല്ലുവിളിയ�ോട് എന്തുക�ൊണ്ടു �ീകൾ പുറം തിരിഞ്ഞുനിൽക്കുന്നു; പരിമിതികളെ വളർച്ചയ്ക്കും സ്വാശ്രയത്വത്തിനുമുള്ള അവസരങ്ങളായി എങ്ങനെ മാറ്റിത്തീർക്കാം' എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫ�ോറത്തിൽ നൂറു നവസംരംഭകരും അമ്പത�ോളം മുതി ർന്ന സംരംഭകരും ടെക്നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള 60 പേരും പ്രൊഫഷണൽ ക�ോളെജുകളിൽനിന്നുള്ള വിദ്യാർത്ഥിനികളും പങ്കെടുത്തു. മുഖ്യപ്രഭാഷകർക്കു പുറമേ ആസൂത്രണബ�ോർഡ് മെംബർ സെക്രട്ടറിയും മുഖ്യ സാമ്പത്തിക�ോപദേഷ്ടാവുമായ അനുരാധ ബലറാം, സഫിൻ ലാബ്സ് എംഡിയും ഗ്ലോബൽ ഇന്നൊവേഷൻ ഇനീഷ്യേറ്റീവ്സ് സിഇഒയുമായ ശ്രീകുമാർ നായർ, ക്രിയേറ സ�ൊല്യൂഷൻസ് സിഇഒയും എംഡിയും ജിടെക് സെക്രട്ടറിയുമായ അനൂപ് അംബിക, സിനുറ ഹെൽത്ത് ഇൻഫർമേഷൻ പ്രോസസ് സ�ൊല്യൂഷൻസ് സിഇഒയും എംഡിയുമായ റീന വിവേകാനന്ദൻ എന്നിവർ പ്രതികരണങ്ങൾ കേൾക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇത�ോട�ൊപ്പം ബാദുഷ വരച്ച സമർത്ഥരായ വനിതാസംരംഭകരുടെ കാരിക്കേച്ചർ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സന്ദർശകർക്ക് ബാദുഷ ന�ൊടിയിടയിൽ കാരികേച്ചറുകൾ വരച്ചുനൽകിയതും കൗതുകമായി.


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.