Media Magazine

Page 1

ISBN 2395 -1370 NOV-DEC 2018 Vol 06 Issue 01 Price `20 www.keralamediaacademy.org

A

B i l I n g u a l

FOLLOW US ON

M o n t h l y

J o u r n a l

o f

t h e

K e r a l a

M e d i a

A c a d e m y

FUTURE OF OUR COUNTRY IS IN

DANGER

November - December 2018

1


കണ്ണേ മടങ്ങുക

www.keralamediaacademy.org

പട്ടിണിപ്പേടി...

അമൽ ഹുസൈൻ ഇന്നില്ല. പക്ഷേ, അവളുടെ ചിത്രത്തിന് ജീവനുണ്ട്. പട്ടിണി നിമിത്തം യെമനിൽ മരണഭീതിയിലായ കുട്ടികളുടെ പ്രതീകമാണവൾ. പുര�ോഗതിയെക്കുറിച്ചുള്ള മേനി പറച്ചിലുകൾക്കിടയിലും മനുഷ്യന്റെ വലിയ ശത്രു പട്ടിണിതന്നെ. ഫ�ോട്ടോ: ടൈലർ ഹിക്സ ‌ ്

2

\-hw-_À - Unkw_À 2018

ദ ന്യൂയ�ോർക്ക് ടൈംസ്‌


www.keralamediaacademy.org

‘‘മാറി നിൽക്കെടീ ശഠീ എന്ന് ഞാൻ ന�ോട്ടം മ�ൊഴിയാക്കി നീക്കാൻ ന�ോക്കി; അനക്കമില്ല. വാക്ക് ഗദയാക്കി നീക്കാൻ ന�ോക്കി; അനക്കമില്ല. അനുസരിക്കാത്തവൾ അനങ്ങാപ്പാറ. അല്ല, ഇത�ൊരു സമരം, ഇവൾ പ്രതിര�ോധി. പ്രതിമയാവും നാളെ; വാഴ്ത്തപ്പെടും: സഖാവ് ശ്യാമസുന്ദരി’’ - കെ.ജി.എസ്‌

November - December 2018

3


www.keralamediaacademy.org

ISBN 2395 -1370 NOVEMBER - DECEMBER 2018 Vol 06 Issue 01 Price `20

ഉള്ളടക്കം

08

മീശ വെറും മീശയല്ല

16

അപകടകരമായ കീഴ്വഴക്കങ്ങൾ

20

We are living in the worst of times:

നക്കീരൻ ഗ�ോപാൽ സംസാരിക്കുന്നു

നക്കീരനെ അറസ്റ്റുചെയ്ത സംഭവത്തെപ്പറ്റി പി.കെ. ശ്രീനിവാസൻ

Deepika Singh Rajawat

26

Editor in Chief R. S. Babu Editorial Board Fr. Boby Alex N.P. Chandrasekharan C. Narayanan Santhosh George Kulangara Kamal Varadoor Saraswathy Nagarajan P.V. Kuttan

മ�ി സി.രവീ�നാഥ്

30 30

Printer & Publisher K.G. Santhosh Co-ordinating Editor P.C. Suresh Kumar

നല്ല മനുഷ്യരെ വാർത്തെടുക്കുന്നതിനുതകും മീഡിയ ക്ലബുകൾ സ്കൂളുകളിലും ക�ോളേജുകളിലും മീഡിയ ക്ലബുകൾ New Cold War Looming Dangers Interview with John Pilger Jipson John and Jitheesh P.M

Editorial Co-ordination Sreeja Balachandran Marketing In Charge Shainus Markose Design & Layout Anil Raj Address ‘Media’ Kerala Media Academy Kakkanad, Kochi – 682 030 Phone: 0484 2422275 Email: kmamedia2015@gmail.com mediamag.kma@gmail.com Website: www.keralamediaacademy.org

40

ടെലിവിഷൻ ദിനം

44

ഓപ്ര: മിസ്സിസ്സിപ്പിയിലെ കുടിലിൽ നിന്ന് ജനമനസ്സുകളിലെ ക�ൊട്ടാരങ്ങളിലേക്ക്

കെ.കുഞ്ഞികൃഷ്ണൻ

ഇ.പി. ഷാജുദ്ദീൻ

tIcf aoUnb A¡m-Zan `c-W-k-anXn AwK-§Ä sNbÀam³ : BÀ.-Fkv _m_p (tZim-`n-am-\n), sshkv sNbÀam³ : Zo]p chn (tI-cf Iuap-Zn) AwK-§Ä : Iam hc-ZqÀ ({]-kn-Uâ v, sI.-bp-U-»yp.-sP), kn.-\m-cm-b-W³ (P-\-d sk{I-«-dn, sI.-bp-U-»yp.-sP) , ^m.-t_m_n AeIvkv a®w-¹m-¡Â (Zo-]n-I), F³.-]n.-N-{µ-ti-J-c³ (ssI-cfn Sn.-hn), Fw.-sI.-Ip-cym-t¡mkv (a-e-bmf at\m-c-a), Pb-Ir-jvW³ \cn-¡p«n (tZ-im-`n-am-\n), Fkv.-_nPp (G-jym-s\äv \yqkv), Fw.-hn.-t{i-bmwkv IpamÀ (am-Xr-`q-an), sI.-sP.-tXm-akv (tZ-im-`n-am-\n), t__n amXyp (Po-h³ Sn.-hn), kt´mjv tPmÀÖv Ipf-§c (k-^mcn Sn.-hn), tPm¬ ap­-@¡bw (a-e-bmf at\m-c-a), H.-A-_vZp-d-Òm³ (am-[yaw Zn\-]-{Xw), cmPmPn amXyp tXmakv (P-\-bp-Kw),]n.-Fw.- a-t\mPv (tZ-im-`n-am-\n), Fw.-Pn.-cm-[m-Ir-jvW³ (G-jym-s\äv \yqkv), kc-kzXn \mK-cm-P³ (Z lnµp), Zo]Iv [À½Sw (A-arX Sn.-hn), sI.-]n.-tam-l-\³ (P-bvlnµv Sn.-hn), jm\n {]`m-I-c³ (a-t\m-ca \yqkv), H.-BÀ.-cm-a-N-{µ³ (am-Xr-`qan) ]n.-hn.-Ip-«³ (ssI-cfn Sn.-hn) Ub-d-IvSÀ (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn ([-\-Imcy hIp-¸v) sa¼À sk{I-«dn : sI.-Pn.-k-t´mjv (sk{I-«dn, tIcf aoUnb A¡m-Zan)

4

\-hw-_À - Unkw_À 2018


www.keralamediaacademy.org

48

ഒരു പ്രസ് ക്ലബിന്റെ കഥ

50

We Have To Fight Freedom Of Expression For All Interview with Nandita Das

കെ.എൽ. മ�ോഹനവർമ്മ

Saraswathy Nagarajan

54

വ്യാജവാർത്തകളുടെ അപകടം വളരെ വലുത് രമേശ് ചെന്നിത്തല

56

അന്നും ഇന്നും

58

ജീവിതം ഇവിടെ തളച്ചിടാതെ ല�ോകം കാണണം

പി.മുസ്തഫ

സന്തോഷ് ജ�ോർജ് കുളങ്ങര

62

ഒരു വാക്ക്

64

മീഡിയ ബൈറ്റ്സ്

66

മഹാപ്രളയത്തെ അതിജീവിച്ച മലയാള സിനിമ

74

പ്രിൻസ്

എൻ.പി.രാജേ�ൻ

ദീപക് ധർമ്മടം

അലിക് പദംസി: പ്രതിഭയുടെ പ്രഭാവം പി.കിഷ�ോർ

76

പത്തു മാധ്യമ പ്രതിഭകൾക്ക് പ്രണാമം

November - December 2018

5


F-V¢-©×¡-s¢-iv

www.keralamediaacademy.org

ഇന്ത്യയ്ക്ക് മാതൃകയായി

മീഡിയ �ബ് പദ്ധതി

സം

സ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂ ‌ ൾ, ക�ോളേജുകളിൽ മീഡിയ ക്ലബ് സമാരംഭിക്കുകയാണ്. കേരള മീഡിയ അക്കാദമിയുടെ വിശാലമായ ഈ പദ്ധതിക്ക് കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ഇത്​് നടപ്പാക്കുന്നത്. ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് വകുപ്പും കേരള പത്രപ്രവർത്തക യൂണിയനും പ്രസ് ക്ലബ്ബുകളും പങ്കാളികളാകുന്നു. പുതുതലമുറയിൽ മാധ്യമ സാക്ഷരത വളർത്തു�തിനുളള ഈ പ്രസ്ഥാനം ചരിത്രപരമായ ചുവടുവയ്​്പാണ്​്. നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2019 ആഗ�ിനുള്ളിൽ മീഡിയ ക്ലബ് നിലവിൽ വരും. മാധ്യമ വിദ്യാഭ്യാസവും മാധ്യമ സാക്ഷരതയും ഒന്നല്ല. എഴുതാനും വായിക്കാനുമുളള കഴിവിനെയാണ് സാധാരണയായി സാക്ഷരതയെന്ന് വിശദീകരിക്കുന്നത്. എന്നാൽ ശരിതെറ്റുകളെ തിരിച്ചറിയാനുളള പ്രാപ്തിയാണ് മാധ്യമ സാക്ഷരത. അച്ചടി-ദൃശ്യ-ശ്രാവ്യ-നവമാധ്യമങ്ങളിലെ വാർത്തകളും പരിപാടികളും, വീഡിയ�ോ ഗെയിമുകൾ, പരസ്യങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം പങ്കുവയ്ക്കപ്പെടുന്ന ആശയങ്ങളുടെ പരിശ�ോധന അനിവാര്യമായ ആവശ്യമാണ്. വാർത്തകളുടെ ഉറവിടം കണ്ടെത്തുകയും വിശ്വാസ്യത ബ�ോധ്യപ്പെടുകയും പ്രധാനമാണ്. ഡിജിറ്റൽ കാലഘട്ടത്തിലെ മാധ്യമ നൈപുണ്യം വിശ്വാസ്യതയുടെ തിരിച്ചറിയൽ കൂടിയാണ്. ഇതിന് പുതുതലമുറയെ പ്രാപ്തമാക്കാനുള്ള ചുവടുവെപ്പാണ് മീഡിയ ക്ലബ്. മാധ്യമ അതിസാ�തയുടെയും മാധ്യമസ്വാധീനത്തിന്റെയും കാലത്താണ് നമ്മൾ ജീവിക്കുന്നത്. നല്ല വായു ശ്വസിക്കാനും നല്ല ആര�ോഗ്യജീവിതം നയിക്കാനും എന്ന പ�ോലേ മാധ്യമങ്ങളിൽ നിന്നും നേരറിയാൻ പൗരന് അവകാശമുണ്ട്. ഇതു നേടുമ്പോൾ ശക്തിപ്പെടുന്നത് ജനാധിപത്യമാണ്. മാധ്യമ സാക്ഷരതയ്ക്കുളള പ്രസ്ഥാനങ്ങൾ അമേരിക്ക, യു.കെ ഉൾപ്പെടെ ല�ോകത്തിലെ വിവിധ രാജ്യങ്ങളിൽ 1990കൾ മുതൽ ശക്തിയാർജ്ജിച്ചു. എന്നാൽ, ഇന്ത്യയിൽ അത് വേണ്ടവിധം നാമ്പിട്ട് വളർന്നിട്ടില്ല. ഓര�ോ ദിവസവും ഓര�ോ മണിക്കൂറും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചും ക്ഷണിക്കാതെയും വരുന്നതാണ് മിക്ക മാധ്യമ വാർത്തകളും ആശയങ്ങളും. മാധ്യമങ്ങളുടെ മഹത്തായ സാന്നിധ്യത്തെ അംഗീകരിക്കുന്നതിന�ൊപ്പം വ്യാജ വാർത്തകൾക്ക് എതിരായ ചെറുത്തുനില്പും പ്രധാനമാണ്.

6

\-hw-_À - Unkw_À 2018


www.keralamediaacademy.org

കുട്ടികൾ അറിയേണ്ടാത്ത, വായിക്കേണ്ടാത്ത, കാണേണ്ടാത്ത കാര്യങ്ങൾ അവരുടെ മുന്നിൽ വലിയ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടുന്നു. ഇത് സൃഷ്ടിക്കുന്ന പ്രതികരണം എന്താണ്? അവരുടെ ചിന്തകളെയും വളർച്ചയെയും സ്വഭാവത്തെയും ഇത് എങ്ങനെ ബാധിക്കുന്നു? വാർത്തകളിൽ പരാമർശിക്കപ്പെടുന്ന, വാർത്തയാക്കപ്പെടുന്ന കുട്ടികളുടെ, ഇരകളാക്കപ്പെടുന്ന കുട്ടികളുടെ ആര�ോഗ്യ-വിദ്യാഭ്യാസ-മനശാസ്ത്ര-സാമൂഹികപ്രത്യാഘാതവും പരിശ�ോധിക്കേണ്ടതാണ്. ഇത്തരം അനേഷണങ്ങൾക്ക് മീഡിയ ക്ലബ് തയ്യാറാകുമ്പോൾ, പരമ്പരാഗത-നവമാധ്യമങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം വർധിപ്പിക്കാനുള്ള പ്രേരണാശക്തിയായി അതു മാറും. വിവരങ്ങൾ അറിയാനുളള നമ്മുടെ അവകാശം ഭരണഘടനാപരമാണ്. വിവരസമ്പാദനത്തിനുളള പ്രവേശികയും ഉപയ�ോഗവും സംബന്ധിച്ച ധാർമിക പ്രശ്​്നങ്ങളും അഭിപ്രായ സ്വാത�്യവും ഐക്യരാഷ്ട്രസഭയുടെ സമിതിയായ യുണെസ്​്‌ക�ോ തന്നെ മുന്നോട്ടു വച്ചിട്ടുണ്ട്. അഭിപ്രായ സ്വാത�്യം സംരക്ഷിച്ചു ക�ൊണ്ട് തന്നെ മാനവിക മൂല്യങ്ങൾ സംരക്ഷിച്ചു മാധ്യമ വികസനത്തിന്റെ വഴി സുദൃഢമാക്കുന്നതാണ് യുണെസ്‌ക�ോയുടെ കാഴ്ചപ്പാട്. സമാധാനത്തിനും സുസ്ഥിരതയ്ക്കും ദാരി�്യനിർമാർജ്ജനത്തിനും മനുഷ്യാവകാശങ്ങൾക്കും സംരക്ഷണം നൽകുന്ന കാഴ്ചപ്പാടാണ് അത്. സ്വയം നിയ�ണതത്വങ്ങളുടെയും പ്രൊഫഷണൽ ധാർമ്മികതയുടെയും അടിസ്ഥാനത്തിലുളള സ്വത�മാധ്യമപ്രവർത്തനത്തിന്റെ ആശയപ്രതലം ഉറപ്പിച്ചുക�ൊണ്ടാണ് മാധ്യമക്ലബുകൾ പ്രവർത്തിക്കുക. മീഡിയ ക്ലബുകളുടെ ആഭിമുഖ്യത്തിൽ എന്റെ പത്രം, എന്റെ റേഡിയ�ോ, എന്റെ ടിവി തുടങ്ങിയവ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വരും. ഇതിലൂടെ നല്ല സിറ്റിസൺ ജേർണലിസ്റ്റുകൾ രൂപം ക�ൊളളും. എല്ലാവരും സിറ്റിസൺ ജേർണലിസ്റ്റുകളാകാൻ കഴിയുന്ന ഒരു കാലത്ത് അക്കൂട്ടത്തിൽ മികവുളള സിറ്റിസൺ ജേർണലിസ്റ്റുകളുണ്ടാകുക ഗുണകരമാണ്. നാടിനെ സ്വാധീനിക്കുന്ന സംഭവങ്ങളെ മാധ്യമങ്ങൾ എങ്ങനെ സമീപിച്ചു എന്നറിയാനുള്ള സംവാദത്തിന് മീഡിയ ക്ലബ് വേദിയാകും. ഇത് തർക്കിച്ചു ജയിക്കാനുള്ള ഇടമല്ല. നവ�ോത്ഥാനമുന്നേറ്റത്തിന്റെ പതാകവാഹകനായ ശ്രീനാരായണ ഗുരു പറഞ്ഞതുപ�ോലെ വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് ഇതുക�ൊണ്ട്​് ഉദ്ദേശിക്കുന്നത്. ജനാധിപത്യത്തിന്റെ മന�ോഹരമായ ഒരു തുറസ്സാകും ഇത്​്. പുതു തലമുറയ്ക്കു ആശ്രയിക്കാവുന്ന അറിവിന്റെ ഊർജ്ജ കേ�വുമാകും. പുതിയ കാലത്തിന്റെ മാധ്യമമായ ഇന്റർനെറ്റിലെ ആശയവിനിമയ പദ്ധതികൾ പ്രയ�ോജനപ്പെടുത്താനും കമ്പോള താല്പര്യങ്ങളിലെ അപകടം മനസ്സിലാക്കാനും വരും തലമുറയെ പ്രാപ്തമാക്കാനുളള അരിപ്പാണ് മീഡിയ ക്ലബ്. ക്യാമറയുടെ സാധ്യതകൾ പരിചയപ്പെടുത്താനും പൊതുവിജ്ഞാനം, സർഗ്ഗവാസന, വായന, മാതൃഭാഷാ ബ�ോധം എന്നിവ വളർത്താനും ഉദ്ദേശിക്കുന്നു. മതനിരപേക്ഷതയും വിശാലമായ ദേശസ്‌നേഹവും ദൃഢകരമാക്കേണ്ട ഒരു കാലഘട്ടമാണ് ഇത്. അത് ഉൾക്കൊളളുന്ന മീഡിയ ക്ലബുകൾ മാധ്യമങ്ങളെ സംബന്ധിച്ച അവബ�ോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കു�തിനൊപ്പം പഠനസ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ അവരുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പാക്കാനും വഴിയൊരുക്കും. വിപുലവും അർത്ഥപൂർണ്ണവുമായ മീഡിയക്ലബ് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന കേരളത്തിന്റെ പദ്ധതിയാണ്. ഇതിനെ പി�ണയ്ക്കാനും വിജയിപ്പിക്കാനും കലവറയില്ലാത്ത സഹകരണം ഞങ്ങൾ തേടുന്നു.

ആർ.എസ്.ബാബു

ചീഫ് എഡിറ്റർ

November - December 2018

7


J-lt o®-©×¡s¢

8

\-hw-_À - Unkw_À 2018

www.keralamediaacademy.org


www.keralamediaacademy.org

മനുഷ്യരുടെ ഒരുമയ്ക്കായി പ�ൊരുതുന്നതാണ്‌കേരളത്തിലെ സർക്കാരെന്ന്‌നക്കീരൻ ഗ�ോപാൽ. കേരള സർക്കാരാണ് എന്റെ ഫേവറിറ്റ് ഗവൺമെന്റ്. അയ്യപ്പൻ പ്രശ്‌നത്തിലും പ്രളയത്തിലും കണ്ടതാണ്. ഇതുരണ്ടും പിണറായി വിജയൻ കൈകാര്യം ചെയ്ത രീതി പ്രശംസ അർഹിക്കുന്നു. തമിഴ്‌നാട് എന്റെ നാടാണ്. ഇരിക്കുന്ന സ്ഥലത്തെ ഇകഴ്ത്തരുതല്ലോ. എന്നാൽ, രണ്ട് ഗവൺമെന്റുകളെയും ഒരു ത്രാസിൽ വച്ചു തൂക്കിയാൽ കേരളത്തിന്റെ തട്ടുതന്നെ കനംക�ൊണ്ട് താഴ്ന്നു നിൽക്കുമെന്നും നക്കീരൻ ഗ�ോപാൽ. ‘എങ്ക നാടൈ വിട്ടുക�ൊടുക്ക മുടിയാത്. ഇരുന്താലും ഉൺമയെ ച�ൊല്ലിത്താനാകണും’-അദ്ദേഹം പറഞ്ഞു.

കളേ ഞാൻ വീരപ്പന്റെ കാര്യം കുട്ടിആദ്യം പറയാം. വീരപ്പൻ

എന്നൊരാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് ആർക്കുമറിഞ്ഞുകൂടായിരുന്നു. പതിനാറായിരം ചതുരശ്ര കില�ോമീറ്റർ കാടാണ് വീരപ്പന്റേത്. 1993 ഏപ്രിൽ ഒന്നാംതീയതി തമിഴ്‌നാട് വനം വകുപ്പ് മ�ി ശെങ്കോട്ടയ്യൻ ഒരു പ്രസ്താവന നടത്തുകയുണ്ടായി. വീരപ്പൻ എന്ന ഒരാളേ ഇവിടെയില്ല എന്നായിരുന്നു ആ പ്രസ്താവന. പ�ോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഭയന്ന് വീരപ്പൻ നാടുവിട്ടോടി എന്നും മ�ി നിയമസഭയിൽ പറഞ്ഞു. ആറാം നാൾ ഏപ്രിൽ ഏഴാം തീയതി അതേ വീരപ്പൻ തമിഴ്‌നാട്ടിൽ പാലാർ എന്ന സ്ഥലത്തിനടുത്ത് 22 പ�ോലീസുകാരെ ബ�ോംബുവച്ചു ക�ൊന്നു. നാടുവിട്ടോടി എന്ന് മ�ി പറഞ്ഞ വീരപ്പനാണ് അതു ചെയ്തത്. അപ്പോൾ ഒരു ജേർണലിസ്റ്റിന് ഒരു ചാലഞ്ച് ആണ് കിട്ടിയത്. ഏപ്രിൽ ഒന്നാം തീയതി മ�ി പറഞ്ഞത് സത്യമാണെങ്കിൽ ഏപ്രിൽ എഴാം തീയതി 22 പ�ോലീസുകാരെ ക�ൊന്നത് വീരപ്പനായിരിക്കില്ല. വീരപ്പനാണ് പ�ോലീസുകാരെ

ക�ൊന്നതെങ്കിൽ ഒന്നാം തീയതി മ�ി പറഞ്ഞത് സത്യമായിരിക്കില്ല. അപ്പോൾ മ�ി കള്ളം പറഞ്ഞു എന്നു വരുന്നു. അപ്പോൾ സത്യമേതെന്നു പുറത്തുക�ൊണ്ടുവന്നാൽ നക്കീരന്, നക്കീരനെന്നല്ല എതു പത്രികയ്ക്കും ക്രെഡിറ്റ് കിട്ടും. അവസരം ഒരിക്കലേ കിട്ടുകയുള്ളൂ. അവസരങ്ങൾ എപ്പോഴും വന്ന് വാതിലിൽ മുട്ടില്ല. അപ്പോൾ ഞങ്ങൾക്ക് നല്ലൊരു ചാൻസ് കിട്ടി. അതു തെളിയിച്ചാൽ ഒന്ന് മ�ിയുടെ മുഖം വലിച്ചുകീറാം. അല്ലെങ്കിൽ മ�ി പറയണം വീരപ്പനാണ് പ�ോലീസുകാരെ ക�ൊന്നതെന്ന്. അതേമാസം 27ന് വീരപ്പന്റെ മുഖചിത്രത്തോടെ ഞങ്ങൾ സത്യം പുറത്തുക�ൊണ്ടുവന്നു. ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസം പ്രധാന പ്രവൃത്തിയായി സ്വീകരിച്ചതിന്റെ സന്തോഷം ഞങ്ങൾ ഇന്നുമനുഭവിക്കുന്നു. വീരപ്പനെ കാണാൻ ഞാൻ സത്യമംഗലം കാട്ടിൽ രണ്ടുതവണ പ�ോയിട്ടുണ്ട്. രണ്ടുതവണയും ദൂതനായിട്ടാണ് പ�ോയത്. ആദ്യം പ�ോയത് 97ലാണ്. അടുത്തത് 2000ലും. ആദ്യം

വീരപ്പൻ ബ�ിയാക്കിയിരുന്ന ഒമ്പതുപേരെ ഞാൻ രക്ഷപ്പെടുത്തി ക�ൊണ്ടുവന്നു. അതിനുശേഷം കന്നട നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപ�ോയപ്പോഴാണ് വീണ്ടും ദൂതനായി പ�ോയത്. അദ്ദേഹത്തെ മ�ോചിപ്പിച്ചുക�ൊണ്ടുവരാൻ കഴിഞ്ഞു. ഇതിന്റെ പേരിൽ എനിക്ക് ധാരാളം സ്വീകരണങ്ങൾ ലഭിക്കുകയുണ്ടായി. അതില�ൊരു ചടങ്ങിൽ ഒരു എം.പിയും ഒരു ഐജിയും പങ്കെടുത്തിരുന്നു. ഐ.ജി ആറുമുഖം പറഞ്ഞ കാര്യം ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്. 90ലാണ് വീരപ്പനെ പിടിക്കാനായി പ�ോലീസ് ദൗത്യസംഘത്തെ അയച്ചതെന്ന് ഐ.ജി പറഞ്ഞു. ആ ഘട്ടത്തിൽ മൂന്നുക�ോടി രൂപ വിലവരുന്ന ചന്ദനത്തടി പിടിച്ചതായി ഐജിക്ക് വിവരം ലഭിച്ചു. പിടിച്ചത് തമിഴ്‌നാട് പ�ോലീസ്. കർണാടകതമിഴ്‌നാട് സംയുക്ത സംഘമാണല്ലോ വീരപ്പൻ വേട്ടക്ക് ഇറങ്ങിയിരിക്കുന്നത്. അതിനാൽ ചന്ദനത്തടി പിടിച്ചതും രണ്ടുസംസ്ഥാനങ്ങളും ചേർന്നാണെന്ന് വരുത്താൻ ഇരു സംഘങ്ങളും തീരുമാനിച്ചു. രണ്ട് വാനുകളിലായി ഒന്നരക്കോടി രൂപ വീതമുള്ള ചന്ദനത്തടി

November - December 2018

9


J-lt o®-©×¡s¢

www.keralamediaacademy.org

വീരപ്പനെ ഞാൻ കാണുന്നത് 1993ൽ. 1984ൽ തന്നെ ഞാൻ ഈ മീശ വച്ചിരുന്നു. വീരപ്പനെ കണ്ടപ്പോൾ തന്നെ അയാളും ച�ോദിച്ചു. തന്റെ മീശ പ�ോലെയാണല്ലോ ഗ�ോപാലിന്റെയും മീശ എന്ന്. എന്റെ നാട്ടുകാരിൽ പലർക്കും ഇത്തരം മീശയുണ്ടായിരുന്നു.

പങ്കിട്ട് ക�ൊണ്ടുവരാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി. വാനുകളും പ�ോലീസുമെല്ലാം അവിടേക്ക് നീങ്ങി. പ�ോയവർ മടങ്ങി വന്നില്ല. നാലഞ്ചുനാളായിട്ടും കാണാനില്ല. അങ്ങനെ ഐജി ആറുമുഖം അന്വേഷിക്കാൻ പ�ോലീസ് സംഘത്തെ അയച്ചു. ചെന്നവർ കണ്ടത് രണ്ടു വാനുകളും കത്തിച്ചനിലയിലാണ്. പ�ോലീസുകാരെ മയക്കുമരുന്ന് നൽകി മരത്തിൽ കെട്ടിയിട്ടിരിക്കുന്നു. വെള്ളം തളിച്ച് എല്ലാവരെയും ഉണർത്തി. അഴിച്ചുവിട്ടശേഷം എന്താണ് നടന്നതെന്ന് ച�ോദിച്ചു. അപ്പോൾ അവർ പറഞ്ഞത് കട്ടിമീശയുള്ള ഒരാൾ പത്തുപേര�ോട�ൊപ്പം വന്ന് തങ്ങളെ ആക്രമിച്ചു എന്നാണ്. തമിഴ്‌നാട്ടുകാർ പിടിച്ച ചന്ദനത്തടി കർണാടകവുമായിട്ട് എന്തിന് ഫിഫ്റ്റി ഫിഫ്റ്റി വച്ച് പങ്കുവയ്ക്കുന്നു എന്ന് ച�ോദിച്ചായിരുന്നു ആക്രമണം. തങ്ങളെ മർദ്ദിച്ച് കെട്ടിയിട്ട് മൂന്നുക�ോടി രൂപയുടെ ചന്ദനത്തടിയും എടുത്തുക�ൊണ്ടുപ�ോയി എന്നായിരുന്നു വിശദീകരണം. അപ്പോൾ ഐജി പറഞ്ഞ ഒരു കാര്യമുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി എന്ന ഞങ്ങളുടെ ധാരണയെപ്പറ്റി വീരപ്പൻ എങ്ങനെ അറിഞ്ഞു. നാലുപ�ോലീസുകാർ ചേർന്ന് ഉണ്ടാക്കിയ ധാരണ വീരപ്പൻ അറിഞ്ഞിരിക്കുന്നു. അപ്പോൾ മനസ്സിലായില്ലേ വീരപ്പന് പ�ോലീസിലും ബന്ധങ്ങളുണ്ടായിരുന്നു. വീരപ്പൻ ധരിക്കുന്ന ജാക്കറ്റിൽ നിറയെ വെടിയുണ്ടകൾ വച്ചിരിക്കുന്നത് പിന്നീട് പടത്തിൽ കണ്ടിട്ടുണ്ടല്ലോ. വീരപ്പന് എവിടെനിന്നാണ് അവ ലഭിച്ചിരുന്നത്. സംശയമെന്ത് പ�ോലീസിൽ നിന്നു തന്നെ. നക്‌സലുകളിൽ നിന്നും വീരപ്പന് സഹായം കിട്ടിയിട്ടുണ്ട്, എന്നോടു തന്നെ വീരപ്പൻ സമ്മതിച്ചിട്ടുണ്ട്, ബുള്ളറ്റെല്ലാം കിട്ടുന്നത് പ�ോലീസിൽ നിന്നാണെന്ന്. പിന്നെ, ചന്ദനത്തടി വെട്ടിയിരുന്നത് വീരപ്പൻ മാത്രമായിരുന്നില്ല. ചന്ദനമരം കാണിച്ചുതരാമ�ോ, ഞാൻ ഇതുവരെ 10

കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ, ചിരിച്ചുക�ൊണ്ട് വീരപ്പൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘’അപ്പാ അതെല്ലാം എന്റെ പേരു പറഞ്ഞ് മറ്റുള്ളവർ മുറിച്ചുക�ൊണ്ടുപ�ോയിക്കഴിഞ്ഞു’’. ആര�ൊക്കെയാണ് അവർ. ആ മേഖലയിലെ നക്‌സലുകൾ, ആ പകുതിയിലെ എം.എൽ. എമാർ തുടങ്ങിയവർ. മൂന്ന് സംസ്ഥാനങ്ങളിലായി പരന്നുകിടന്നതാണ് വീരപ്പൻ കാട്. ഒരു സ്ഥലത്തുനിന്ന് ചന്ദനം വെട്ടിക്കൊണ്ട് അടുത്ത സ്ഥലത്തേക്ക് പ�ോകണമെങ്കിൽ ഇവരുടെയെല്ലാം ഒത്താശ വേണം. വീരപ്പന് അതു ധാരാളമായി കിട്ടിയിരുന്നു. വീരപ്പന്റെ യഥാർത്ഥപടം ആദ്യമായി പുറത്തുക�ൊണ്ടുവന്ന കഥ പറയാം. തുടക്കത്തിൽ സഫാരി സ്യൂട്ട് ധരിച്ച വീരപ്പന്റെ പടമാണ് പ�ോലീസ് നൽകിയിരുന്നത്. ശ്രീനിവാസൻ എന്ന ഒരു ഡി.എഫ്. ഒയുടെ കഴുത്തറുത്ത് തല മാത്രം കഴുതപ്പുറത്ത് വച്ചുകെട്ടി അയച്ച ഒരു സംഭവമുണ്ടായിരുന്നു. അപ്പോഴാണ് വീരപ്പന്റെ അക്രമവിളയാട്ടം എന്ന് എല്ലാവരും എഴുതാൻ തുടങ്ങിയത്. അന്നാണ് സഫാരി ഡ്രെസിലെ, ചെറിയ മീശ വച്ചുള്ള ഒരു പടം പ�ോലീസ് നൽകിയത്. നക്കീരനിൽ ആ പടം വച്ച് ലേഔട്ട് ചെയ്തത് ഞാൻ തന്നെയായിരുന്നു. ന�ോക്കിയപ്പോൾ വളരെ മെലിഞ്ഞ് കാസര�ോഗിയെപ്പോലെ ഇരിക്കുന്ന ഒരാൾ. ഇയാളാണ�ോ ഇങ്ങനെയ�ൊക്കെ ചെയ്യുന്നതെന്ന് എന്റെ മനസ്സ് ച�ോദിച്ചു. കുറച്ചുനാൾക്കുശേഷം വീരപ്പനെ തീർത്തുകെട്ടണമെന്ന് പറഞ്ഞ് കർണാടക-തമിഴ്‌നാട് സംയുക്ത പ�ോലീസ് രണ്ടു ബറ്റാലിയനെ നിയ�ോഗിച്ചു. ഒരു വാരത്തിനകം 40 പ�ോലീസുകാരെ ക�ൊന്നു എന്ന് ഒരു കഥ ആദ്യവും പിന്നെ അതു വിശ്വസിക്കില്ലെന്ന് മനസ്സിലാക്കി ആറുപേരെ ക�ൊന്നു എന്ന മറ്റൊരു കഥയും പ�ോലീസ് പറഞ്ഞുപരത്തി. അപ്പോഴും

\-hw-_À - Unkw_À 2018

ഇതേ പടത്തെതന്നെയാണ് പ�ോലീസ് നൽകിയിരുന്നത്. അപ്പോഴും എന്റെ മനസ്സ് ച�ോദിച്ചു. ക്ഷയര�ോഗിയെപ്പോലെ ഇരിക്കുന്ന ഇവൻ എങ്ങനെ ഇത്രയും പേരെ ക�ൊല്ലും. തുടർന്നാണ് 22 പ�ോലീസുകാരെ ക�ൊന്ന സംഭവം ഉണ്ടായത്. അപ്പോഴാണ് വീരപ്പൻ നാടുവിട്ടോടി എന്ന് തമിഴ്‌നാട് മ�ി ശെങ്കോട്ടയ്യൻ പറഞ്ഞത്. വീരപ്പനെ തേടിയുള്ള എന്റെ യാത്ര ആരംഭിക്കുന്നത് അങ്ങനെയാണ്. അപ്പോൾ വീരപ്പന്റെ തലയ്ക്ക് 40 ലക്ഷം രൂപ വിതം ഇരുസർക്കാരുകളും വിലയിട്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഇതാണ് വീരപ്പൻ എന്നു പറഞ്ഞ് ഒർജിനൽ വീരപ്പന്റെ പടം ഞങ്ങൾ എടുത്തു പുറംല�ോകത്തെത്തിച്ചത്. അന്ന് എടുത്ത പടം പഴയ രീതിയിൽ ഫ�ോട്ടോ പ്രോസസ് ചെയ്യാൻ നന്നെ പാടുപെട്ടു. അതിനായി മദർ ലാബ് എന്നൊരു ലാബിൽ ക�ൊണ്ടുപ�ോയി.


www.keralamediaacademy.org

ആ ലാബിൽ തന്നെയാണ് പ�ോലീസും ഫ�ോട്ടോ അടിക്കാൻ ക�ൊടുക്കുന്നത്. അതിനാൽ, രാവിലെ പ�ോയി രാത്രിവരെയും ഒളിച്ചുകാത്തുനിന്നു. എല്പിച്ചാൽ ച�ോരരുതല്ലോ. ച�ോർന്നാൽ ഒരുപക്ഷേ, എന്നെ ക�ൊന്ന് ആരെങ്കിലും ആ പടം തട്ടിയെടുത്തേക്കും. ഞാനും കാലി, 40 ലക്ഷവും കാലി. രാത്രി ഉറങ്ങാൻകിടന്ന സ്റ്റുഡിയ�ോക്കാരനെ വിളിച്ചുണർത്തി കൂടെ നിന്ന് പ്രോസസ് ചെയ്യുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്ക് നെഗറ്റിവ് കഴുകിയെടുത്തു. ഓര�ോന്നായി ലായനിയിൽ ഇട്ടു കഴുകിക്കൊണ്ടിരുന്നപ്പോൾ ആദ്യം മുഖം തെളിഞ്ഞു, പിന്നെ മീശ. അപ്പോൾ അയാൾ പറഞ്ഞു, ഇതു ഗ�ോപാലിനെപ്പോലെ ഇരിക്കുന്നല്ലോ. അതേ മീശ. അപ്പോൾ എനിക്കു ഭയമുണ്ടായി. ഈ മീശ വച്ചുതന്നെ എന്നെ ക�ൊന്നുകളഞ്ഞാല�ോ. എന്തായാലും

എന്നെ അതിശയിപ്പിച്ചുക�ൊണ്ട് ആ പടം അടിച്ച നക്കീരൻ ധാരാളം ക�ോപ്പി വിറ്റുപ�ോയി. ഇതിനിടയിൽ പ�ോലീസ് എന്നെ തിരയുന്നു. അങ്ങനെ പ�ോയി കാര്യങ്ങൾ. വീരപ്പനെ ഞാൻ കാണുന്നത് 1993ൽ. 1984ൽ തന്നെ ഞാൻ ഈ മീശ വച്ചിരുന്നു. വീരപ്പനെ കണ്ടപ്പോൾ തന്നെ അയാളും ച�ോദിച്ചു. തന്റെ മീശ പ�ോലെയാണല്ലോ ഗ�ോപാലിന്റെയും മീശ എന്ന്. എന്റെ നാട്ടുകാരിൽ പലർക്കും ഇത്തരം മീശയുണ്ടായിരുന്നു. എന്റെ ഓഫീസിൽ ഇതേ പ�ോലെ മീശ വയ്ച്ച പത്തുപേരെ നിയമിക്കേണ്ടിവന്നു. അതും ഒരു കഥയാണ്. രാമനാഥപുരത്ത് അറപ്പുക�ോട്ടയിലെ എന്റെ നാട്ടിൽ നിന്നാണ് അത്തരം പത്തു മീശക്കാരെ വരുത്തിയത്. ജയലളിത എന്നെ ക�ൊല്ലാൻ ആളെ വച്ചിരുന്ന കാലം. ജയലളിതയെപ്പറ്റി എന്തെങ്കിലും നക്കീരനിൽ വന്നാൽ അടുത്ത ദിവസം മൂന്ന് ഓട്ടോയിലായി കുറെപ്പേർ

വന്ന് ഓഫീസിന്റെ ഗേറ്റിൽ പറപറാ അടിച്ചിട്ടുപ�ോകും. ഒരിക്കൽ തല്ലാൻ വന്നപ്പോൾ ഒരു പ�ോലെയുള്ള പല മീശക്കാരെ കണ്ട് അവർക്ക് കൺഫ്യൂഷനായി. ഒരു മീശക്കാരനെ അടിച്ചിട്ടുവരാൻ പറഞ്ഞല്ലോ. ഇതാ പല മീശക്കാർ. അങ്ങനെ അവർ തിരിച്ചുപ�ോകും. ഈ മീശയ�ോടുള്ള എന്റെ ഭ്രമം കാരണം ആദ്യമ�ൊന്നും എനിക്ക് പെണ്ണുകിട്ടിയിരുന്നില്ല. കാണാൻ പ�ോയ മുന്നൂറാമത്തെ പെണ്ണിനെയാണ് കല്യാണം കഴിച്ചത്. അതും അവൾ ആദ്യം എന്നെ കണ്ടത് കല്യാണമണ്ഡപത്തിൽ വച്ചായതിനാലാണ്. പിന്നീട�ൊരിക്കൽ അവള�ോട് ഞാൻ ച�ോദിച്ചു, എനിക്ക് ഈ മീശയുള്ള കാര്യം അറിയാമായിരുന്നോ എന്ന്. ഇല്ല, അറിയാമായിരുന്നെങ്കിൽ കല്യാണം കഴിക്കുമായിരുന്നില്ല എന്നായിരുന്നു ഭാര്യയുടെ മറുപടി.

November - December 2018

11


J-lt o®-©×¡s¢

www.keralamediaacademy.org

വീരപ്പൻ ക�ൊല്ലപ്പെട്ടപ്പോഴുള്ള പടം നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഇത്ര വലിയ മീശ ആ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ചെറിയ ഒരു ഭാഗമേ ഉണ്ടായിരുന്നുള്ളൂ. വീരപ്പനെ കസ്റ്റഡിയിലെടുത്തു നാലു ദിവസം ഉയിര�ോടെ ചിത്രവധം ചെയ്ത ഘട്ടത്തിൽ പിഴുതെടുത്തതാണ്. മീശ പിഴുതെടുത്ത് എംബാം ചെയ്തശേഷമാണ് നാട്ടുകാരെ കാണിച്ചത്. അത്ര ദേഷ്യമാണ് പ�ോലീസുകാർക്ക് വീരപ്പന�ോടുണ്ടായിരുന്നത്. വീരപ്പൻ ക�ൊല്ലപ്പെട്ടപ്പോഴുള്ള പടം നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ഇത്ര വലിയ മീശ ആ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ചെറിയ ഒരു ഭാഗമേ ഉണ്ടായിരുന്നുള്ളൂ. വീരപ്പനെ കസ്റ്റഡിയിലെടുത്തു നാലു ദിവസം ഉയിര�ോടെ ചിത്രവധം ചെയ്ത ഘട്ടത്തിൽ പിഴുതെടുത്തതാണ്. മീശ പിഴുതെടുത്ത് എംബാം ചെയ്തശേഷമാണ് നാട്ടുകാരെ കാണിച്ചത്. അത്ര ദേഷ്യമാണ് പ�ോലീസുകാർക്ക് വീരപ്പന�ോടുണ്ടായിരുന്നത്. അതുപ�ോലെ 2003ൽ എന്നോടുള്ള ദേഷ്യംക�ൊണ്ട് കസ്റ്റഡിയിലിരിക്കെ എന്റെ മീശ പിഴുതെടുക്കാനും ശ്രമം നടന്നു. ഞാൻ മീശയിൽ തുണിക�ൊണ്ട് കെട്ടിവരിഞ്ഞാണ് ല�ോക്കപ്പിൽ കിടന്നത്. അങ്ങനെ വളരെ സാഹസപ്പെട്ടാണ് ഈ മീശ ഞാൻ കാത്തുവച്ചിരിക്കുന്നത്.

തട്ടിക്കൊണ്ടുപ�ോകാൻ ശ്രമമുണ്ടായത്. അതിനെ അതിജീവിച്ചു. ഇപ്പോഴും ഞാൻ മകൾക്ക് കാവൽ ഇട്ടിട്ടുണ്ട്. നിങ്ങൾ ഭയന്നാൽ ഭയന്നതുതന്നെ. സ്വത�മായി നിർഭയം തുറന്നെഴുതിയാൽ ആരെയും ഭയക്കേണ്ടതില്ല. അത്ര തന്നെ. മീഡിയ അക്കാദമിയുടെ ഈ വേദിയിൽ വന്ന് സംസാരിക്കാൻ അവസരം ലഭിച്ചതുതന്നെ സ്വാത�്യമല്ലേ. ഇപ്പോഴത്തെ മുഖ്യമ�ി എടപ്പാടി

ഞങ്ങൾക്ക് ആവശ്യത്തിൽകൂടുതൽ സ്വാത�്യം പത്രപ്രവർത്തനത്തിന് ലഭിക്കുന്നുണ്ട്. ആ സ്വാത�്യം ഞങ്ങൾ തന്നെ കണ്ടെത്തുന്നതാണ്. ഞാൻ ഇങ്ങോട്ടുവന്നപ്പോൾ പ�ോലും എന്നെ നിരീക്ഷിക്കാൻ എയർപ�ോർട്ടിൽ പത്തുപ�ോലീസുകാരെ നിയ�ോഗിച്ചിരുന്നു. ഞാൻ എവിടെപ്പോകുന്നു, ആരെയ�ൊക്കെ കാണുന്നു എന്ന വിവരത്തിനാണത്. എന്നാൽ, അതു കണ്ടു പേടിക്കുന്നവരല്ല ഞങ്ങൾ. നിങ്ങൾ സ്വത�രാണെങ്കിൽ സ്വാത�്യം. അല്ല പ�ോലീസിനെ കണ്ടു ഭയന്നാൽ ഭയക്കാനേ പറ്റൂ. എന്നോട് ഭരണാധികാരികൾ കാണിച്ച ക�ൊടുമകൾ കേട്ടാൽ നിങ്ങൾ ഭയപ്പെടുകയേയുള്ളൂ. 1994ൽ എന്റെ മകളെ തട്ടിക്കൊണ്ടുപ�ോകാൻ ശ്രമമുണ്ടായി. ജയലളിതയെ പ്രീണിപ്പിക്കാൻ അവരുടെ പിണിയാളുകൾ ചെയ്ത വേലയാണ്. ഒന്നുകിൽ നക്കീരൻ ഗ�ോപാലിനെ ക�ൊല്ലണം, അല്ലെങ്കിൽ വീട്ടിൽ നിന്ന് ആരെയെങ്കിലും തട്ടിക്കൊണ്ടുപ�ോകണം. അങ്ങനെയാണ് മകളെ 12

\-hw-_À - Unkw_À 2018


www.keralamediaacademy.org

ഇങ്ങനെ ഒരു മുഖ്യമ�ിയെ കിട്ടാൻ തമിഴ് മക്കൾ ആഗ്രഹിക്കുന്നു

പിണറായി പെരിയ�ോരെപ്പോലെ: നക്കീരൻ

ന്ത മാതിരി ഒരു തലൈവർക്കാകെ തമിഴ് മക്കൾ വിരുമ്പുറാർ... മുഖ്യമ�ി പിണറായി വിജയന�ോട് തമിഴ് മക്കൾക്ക് ആദരവും സ്‌നേഹവുമുണ്ടെന്നും ഇതുപ�ോല�ൊരു നേതാവിനെ കിട്ടാനാണ് തമിഴ്ന ‌ ാട്ടുകാർ ആഗ്രഹിക്കുന്നതെന്നും പ്രമുഖ മാധ്യമപ്രവർത്തകനും ‘ നക്കീരൻ’ വാരികയുടെ പത്രാധിപരുമായ നക്കീരൻ ഗ�ോപാൽ പറഞ്ഞു. കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ�ോത്സവത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയ നക്കീരൻ മീഡിയ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. മഹാ പ്രളയത്തെ നേരിടുന്നതിലും ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിലും ഒരു ഭരണാധികാരി കാട്ടേണ്ട അസാധാരണ ധീരതയും സാമർഥ്യവും

പിണറായിയിൽ കണ്ടതായി നക്കീരൻ പറഞ്ഞു. തമിഴ് മക്കൾ ഈ മുഖ്യമ�ിയിൽ കാണുന്നത് പെരിയ�ോർ രാമസ്വാമി നായ്ക്കരെയാണ്. വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് വൈക്കത്ത് എത്തിയ നവ�ോത്ഥാന നായകനാണ് പെരിയ�ോർ. അയിത്തത്തിനും അനാചാരത്തിനും എതിരായിരുന്നു പെരിയ�ോർ. അമ്പലത്തിൽ പൂജാരിയായി ദളിതനെ കയറ്റണമെന്ന പെരിയ�ോരുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ ഇന്ത്യയിലെ ഒരേയ�ൊരു ഭരണാധികാരിയാണ് പിണറായി. ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്നതിനെ തടയുന്നവർ നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവരാണ്. ഇതിനെതിരെ ഭരണചക്രം തിരിക്കാൻ നെഞ്ചുറപ്പ് കാട്ടുന്നതിലും പിണറായിയെ താൻ അഭിനന്ദിക്കുന്നതായി നക്കീരൻ ഗ�ോപാൽ പറഞ്ഞു.

November - December 2018

13


J-lt o®-©×¡s¢

പളനിസ്വാമിയെ ഞങ്ങൾ വെറുതെ വിടുന്നു എന്ന ധാരണ വേണ്ട. കഴിഞ്ഞ മാസം എയർപ�ോർട്ടിൽ വച്ച് എന്നെ അറസ്റ്റ് ചെയ്തതുതന്നെ എടപ്പാടിയുടെ പ�ോലീസാണ്. നാളെ പ്രശ്‌നമുണ്ടാവില്ലെന്ന് പറയാനാകില്ല. അദ്ദേഹം അദ്ദേഹത്തിന്റെ പണിയെടുക്കുന്നു, ഞങ്ങൾ ഞങ്ങളുടെ പണിയെടുക്കുന്നു. 2021ലാണ് ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. ഈ ഗവൺമെന്റ് ഇന്നുവീഴും നാളെ വീഴുമെന്നൊക്കെ വെറുതേ ഉണ്ടാക്കുന്ന ധാരണകളാണ്. എടപ്പാടി വന്നതിന്റെ അടുത്ത ദിവസം മുതൽ പറയുന്നതാണ് ഈ ഗവൺമെന്റ് രാജിവയ്ക്കും, ഭാവിയില്ല എന്നൊക്കെ. അവർ ഒന്നര വർഷമായി ഭരിക്കുന്നു. അതിനാൽ 2021 വരേയ്ക്കും എടപ്പാടി ഗവൺമെന്റിനെ എങ്ങനെയെങ്കിലും തള്ളിക്കൊണ്ടുപ�ോകും. കാരണം, ആരെ എപ്പോൾ എവിടെ എങ്ങനെ 14

www.keralamediaacademy.org

ഗൗനിക്കണമെന്ന് മുഖ്യമ�ിക്ക് അറിയാം. മറ്റൊരു കാര്യം, ഈ ഗവൺമെന്റിനെ മറിച്ചിടാൻ ബി.ജെ. പിക്ക് താല്പര്യമില്ല എന്നതാണ്. ഒരു എം.എൽ.എ പ�ോലുമില്ലാത്ത ബി.ജെ.പി പറയുന്നതെല്ലാം ഗവൺമെന്റ് ചെയ്യുന്നുണ്ടെങ്കിൽ അങ്ങനെയ�ൊരു ഗവൺമെന്റിനെ എന്തിന് പ�ൊളിക്കണം. അതിനാൽ 2021 വരെ ഈ ഗവൺമെന്റിനെ നിലനിറുത്തുന്നതിന്റെ ഉത്തരവാദിത്വം ബി.ജെ.പി എടുത്തിരിക്കുകയാണ്. 2021ൽ ആരു വരുമെന്ന് ദൈവത്തിനേ അറിയാവൂ. ഇപ്പോൾ തമിഴ്‌നാട്ടിൽ നിറയെ രാഷ്ട്രീയ പാർട്ടികളാണ്. രജനികാന്ത് ഇതാ ഇപ്പോൾ തുടങ്ങും, ഇപ്പോൾ തുടങ്ങുമെന്ന് പറയുന്ന ഒരു പാർട്ടിയുണ്ട്. കമലഹാസൻ പാർട്ടി തുടങ്ങി. ഇന്നലെപ്പോലും തമിഴ്‌നാട്ടിൽ ഒരാൾ ഒരു പാർട്ടി തുടങ്ങി. പുതുതായി ആരംഭിച്ച ആൾ പ�ോലും നാളെ

\-hw-_À - Unkw_À 2018

താനാണ് മുഖ്യമ�ി ആകാൻ പ�ോകുന്നതെന്നാണ് കരുതുന്നത്.

സെൽവി അല്ലാതായ ജയലളിത

ജയലളിതയെ ഞാൻ അമ്മ എന്നു വിളിച്ചിട്ടില്ല. എന്റെ മകളെ തട്ടിക്കൊണ്ടുപ�ോകാൻ ശ്രമിച്ച ജയലളിതയെ ഞാൻ പ�ോയി അമ്മ എന്നു വിളിക്കുമ�ോ? ജയലളിതയുമായി എന്റെ ബന്ധം തുടങ്ങുന്നത് ഞാൻ പറയാം. 1981-82 കാലത്ത് ഞാൻ ‘തായ് ’ എന്നൊരു പത്രികയിൽ ജ�ോലി ചെയ്യുകയായിരുന്നു. ലേഔട്ട് ആർട്ടിസ്റ്റായിരുന്നു. അന്ന് വലംപുരി ജ്ഞാനം എന്നൊരു മഹാനായിരുന്നു അതിന്റെ പത്രാധിപർ. ഒരു ദിവസം അദ്ദേഹത്തിന് ഒരു ഫ�ോൺ വന്നു. അത് അറ്റൻഡ് ചെയ്തിട്ട് റിസീവറും പ�ൊത്തിപ്പിടിച്ച് അദ്ദേഹം എന്നെ


www.keralamediaacademy.org

ഫ�ോട്ടോ സുഭാഷ് കുമാരപുരം

വിളിച്ചു. വലിയ കനമുള്ള കറുത്ത ഫ�ോണായിരുന്നു. അദ്ദേഹം 'യെസ് മേം, യെസ് മേം യെസ് മേം..' എന്ന് പറഞ്ഞിട്ട് ഫ�ോൺ എനിക്ക് കൈമാറി. ഞാൻ അതു കാതിൽ വച്ചപ്പോൾ ഒരു പെമ്പിളൈ എന്നെ ഇംഗ്ലീഷിൽ പൂരത്തെറി വിളിച്ചു. എന്റെ ജീവിതത്തിൽ അങ്ങനെയുളള തെറി കേട്ടിട്ടില്ല, അത്രയ്ക്ക് അശ്ലീലമാണ് വിളിച്ചത്. ‘സാർ ഒരു പെമ്പിളൈ കെട്ട വാക്കുകൾ പറയുന്നു’ എന്നു പറഞ്ഞ് ഞാൻ റിസീവർ പത്രാധിപർക്ക് ക�ൊടുത്തു. അദ്ദേഹം ഞാൻ പറഞ്ഞത് ആ സ്ത്രീ കേൾക്കേണ്ട എന്നു കരുതി റിസീവർ പ�ൊത്തിപ്പിടിച്ചു. തുടർന്ന് എന്തൊക്കെയ�ോ പറഞ്ഞശേഷം ഫ�ോൺ വച്ചു. എന്തിനാണ് സാർ ആ സ്ത്രീ എന്നെ ചീത്തവിളിച്ചത് എന്ന് ഞാൻ ച�ോദിച്ചു. ആ സ്ത്രീ ആരാണെന്ന് അറിയാമ�ോ എന്ന് അദ്ദേഹം തിരിച്ചുച�ോദിച്ചു. അറിയില്ല എന്നു ഞാൻ. അതാണ് മേഡം ജയലളിത എന്ന് പത്രാധിപർ.

എന്താണ് ഞാൻ അവര�ോടു ചെയ്ത കുറ്റം എന്നുച�ോദിച്ചു. അന്ന് തായ് മാസികയിൽ അവരുടെ ലേഖനം ഉണ്ടായിരുന്നു. ആ ലക്കം എടുത്തുക�ൊണ്ടുവരാൻ പറഞ്ഞു. ഞാൻ എടുത്തു മറിച്ചുന�ോക്കി. എന്താണ് കുറ്റം എന്ന് എനിക്ക് മനസ്സിലായില്ല. പേര് വായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ വായിച്ചു. ലേഔട്ട് ചെയ്ത ഞാൻ സെൽവി ജയലളിത എന്ന് വയ്ക്കാൻ വിട്ടുപ�ോയിരുന്നു. (സെൽവി എന്നാൽ കുമാരി എന്നാണ് തമിഴിൽ അർത്ഥം. കന്യക എന്നുമർത്ഥം-പരിഭാഷകൻ) സെൽവി എന്നു വയ്ക്കാത്തതാണ് പെരിയ കുറ്റം എന്ന് പത്രാധിപർ പറഞ്ഞു. സെൽവി എന്നു വയ്ക്കാൻ വിട്ടുപ�ോയ കുറ്റത്തിനാണ് അവർ എന്നെയും എന്റെ കുടുംബപരമ്പരകളെയും തെറിവിളിച്ചത്. അതെന്റെ മനസ്സിൽ ഞാൻ മറക്കാതെ വച്ചു.

1988ലാണ് ഞാൻ ‘നക്കീരൻ’ വാരിക തുടങ്ങിയത്. ആ അമ്മയ്ക്ക് ഒരു മകളുണ്ട് എന്ന വിവരം 1990ൽ എനിക്ക് കിട്ടി. ആല�ോചിച്ചു ന�ോക്കൂ. ഇപ്പോൾ അവർ മരിച്ച ശേഷവും ആരെങ്കിലും അവരെ സെൽവി എന്നു വിളിക്കുമ�ോ? അന്ന് അവർക്ക് ഒരു മകളുണ്ടെന്ന് പറഞ്ഞ് ഒരു പടവും മകൾ അമ്മയ്ക്ക് എഴുതിയ ഒരു കത്തും എനിക്കു കിട്ടി. ഞാനത് നക്കീരനിൽ അടിച്ചു. തനിക്ക് മകൾ ഇല്ലെന്ന് ജയലളിത മരിക്കുന്നതുവരെയും പറഞ്ഞിട്ടില്ല. നക്കീരനിലെ ആ വാർത്ത അവർ നിഷേധിച്ചിട്ടുമില്ല. അവർക്ക് ഒരു മകളുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് ഞങ്ങളാണ്. അവരും സ�ോകൻ ബാബുവും കുടുംബമായി ഉള്ള അമ്പതിലേറെ പടം ഞങ്ങൾ തന്നെ അടിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ നക്കീരനും ജയലളിതയുമായുള്ള ബന്ധം. (തമിഴിൽ) നിന്ന്‌പരിഭാഷ: പി.വി.മുരുകൻ

November - December 2018

15


J-lt o®-©×¡s¢

www.keralamediaacademy.org

അപകടകരമായ

പി.കെ. ശ്രീനിവാസൻ

കീഴ്‌വഴക്കങ്ങൾ

ക്കീരൻ ഗ�ോപാലിനെതിരെ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുര�ോഹിത് നടത്തിയ നീക്കം പാളിപ്പോയത് മാധ്യമങ്ങളുടെ ശക്തിക�ൊണ്ടു മാത്രം.

അധികാരത്തിന്റെ സുഖശീതളച്ഛായയിൽ അഭിരമിക്കുമ്പോൾ രാഷ്ട്രീയ മേലാളന്മാർ ഭയക്കുന്നത് മാധ്യമപരിഷകളെയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ�ോരുന്ന വെടിമരുന്നു വിതറുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാൻ അധികാരികൾ എന്നും മത്സരിച്ച ചരിത്രം ഇന്ത്യക്ക് പുത്തരിയല്ല. കഴിഞ്ഞ മാസം ചെന്നൈയിലെ നക്കീരൻ ദ്വൈവാരികയുടെ എഡിറ്റർ ആർ ആർ ഗ�ോപാലിനെതിരെ തമിഴ്ന ‌ ാട് ഗവർണറുടെ ഗ�ോസായിമാർ ഇറക്കിയ തിട്ടൂരം അത്തരത്തില�ൊരു തമാശയാണ് പ്രകടമാക്കിയത്. തങ്ങൾക്കെതിരെ അക്ഷരം നിരത്തുന്ന, ശബ്ദമുയർത്തുന്ന മാധ്യമങ്ങളെ വേട്ടയാടുവാൻ ജനാധിപത്യക്രമത്തിലൂടെ ഭരണക്കസേരയിലെത്തിയ രാഷ്ട്രീയക്കാർ നിരന്തരം ശ്രമിക്കുമ്പോൾ അരാജകത്വം ഉറപ്പാണ്. നക്കീരൻ ഗ�ോപാലിനെതിരെ തമിഴ്ന ‌ ാട് ഗവർണർ നടത്തിയ നീക്കം പാളിപ്പോയത് മാധ്യമങ്ങളുടെ ശക്തിയെന്ന് വിശേഷിപ്പിക്കാം. മതത്തേക്കാൾ അതിശക്തമാണ് അധികാരഭ്രാന്തെന്ന്

16

\-hw-_À - Unkw_À 2018

നമ്മുടെ രാഷ്ട്രീയ മേലാളന്മാർ പലതവണ തെളിയിച്ചിട്ടുള്ളതാണ്. ജനാധിപത്യക്രമങ്ങളെ തകിടം മറിക്കാൻ പ�ോരുന്ന അധികാരികളും അവരുടെ സവിശേഷ ഭരണമുറകളും ഇന്ത്യൻ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പുകിലുകൾ സാധാരണക്കാരന്റെ മനസ്സിൽ എന്നും ഭീതിയുടെ കറുത്ത പാടുകൾ സൃഷ്ടിക്കുക സ്വാഭാവികം. മാധ്യമങ്ങളുടെ വായ്മൂടികെട്ടാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന ക�ോടതിയുടെ താക്കീതും മാധ്യമല�ോകത്തെ ശക്തമായ പിന്തുണയുമാണ് ഗ�ോപാലിന്റെ സഹായത്തിനെത്തിയത്. ഗവർണർ ബൻവാരിലാൽ പുര�ോഹിതിനെ അപകീർത്തിർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്ത അച്ചടിച്ചതിന്റെ പേരിലാണ് ഗ�ോപാലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-ാം വകുപ്പനുസരിച്ച് പ�ൊലീസ് കേസ്സെടുത്തത്. രാഷ്ട്രപതി, ഗവർണർ തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കുന്നവരെ ഉപദ്രവിക്കുക, ഔദ്യാഗിക കൃത്യനിർവഹണത്തിനു തടസ്സം നിൽക്കുക എന്നിങ്ങനെയുള്ളതാണ് വകുപ്പ് 124. ഇത്തരത്തില�ൊരു ക്രിമിനൽ വകുപ്പ് മാധ്യമത്തിനെതിരെ ചുമത്തുന്നത് ഇന്ത്യയിൽ ആദ്യമാണെന്ന് മാധ്യമപ്രവർത്തകർ അഭിപ്രായപ്പെടുന്നു. മാധ്യമപ്രവർത്തകരും പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും കേസിനെതിരെ ശക്തമായി


www.keralamediaacademy.org

ഗവർണർ ബൻവാരിലാൽ പുര�ോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്ത അച്ചടിച്ചു എന്നതിന്റെ പേരിലാണ് ഗ�ോപാലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-ാം വകുപ്പനുസരിച്ച് പ�ൊലീസ് കേസ്സെടുത്തത്. രാഷ്ട്രപതി, ഗവർണർ തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കുന്നവരെ ഉപദ്രവിക്കുക, ഔേദ്യാഗിക കൃത്യനിർവഹണത്തിനു തടസ്സം നിൽക്കുക എന്നിങ്ങനെയുള്ളതാണ് വകുപ്പ് 124. ഇത്തരത്തില�ൊരു ക്രിമിനൽ വകുപ്പ് മാധ്യമത്തിനെതിരെ ചുമത്തുന്നത് ഇന്ത്യയിൽ ആദ്യമാണെന്ന് മാധ്യമപ്രവർത്തകർ രംഗത്തു വന്നതും രാജ്ഭവൻ ഉദ്യോഗസ്ഥർക്കു വിനയായി. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യാമെന്ന ചിന്താഗതിക്കാണ് ഇപ്പോൾ അടിയേറ്റിരിക്കുന്നത്. ജയലളിതയുടെ കിരാതഭരണത്തിലാണ് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത്. എന്നാൽ ഗവർണർക്ക് വേണ്ടി മാധ്യമങ്ങളെ കൂച്ചുവിലങ്ങണിയിക്കാനുള്ള ശ്രമം ഇതാദ്യമാണ്. മധുര കാമരാജ് സർവകലാശാലക്ക് കീഴിലുള്ള അറപ്പുക�ോട്ട ക�ോളെജിലെ പ്രൊഫസർ നിർമ്മലാദേവിയെയും ചില വിദ്യാർത്ഥിനികളും തമ്മിലുള്ള ടെലിഫ�ോൺ സംഭാഷണങ്ങളാണ് വാർത്തക്ക് അടിസ്ഥാനം. ഉന്നതർക്ക് വഴങ്ങിക്കൊടുത്താൽ പരീക്ഷക്ക് ഉയർന്ന മാർക്ക് ലഭിക്കുമെന്നും ജീവിതം സാമ്പത്തികമായി സുരക്ഷിതമാകുമെന്നും നിർമ്മലാദേവിയുടെ ഫ�ോൺ സംഭാഷണം പുറത്തു വന്നത�ോടെ ഗവർണറും സംയശയത്തിന്റെ നിഴലിലായി. ഗവർണറുമായി തനിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു ഫ�ോൺ സംഭാഷണം. ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചതിന്റെ പേരിൽ പ്രൊഫസർ നിർമ്മലാദേവിയെയും മറ്റ് മൂന്നു പേരേയും അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു. രണ്ട് പ�ൊലീസ് അന്വേഷണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നിരുന്നത്. ഒരു കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞു. ഗവർണറുടെ പങ്ക് അന്വേഷിക്കണമെന്ന് അന്നു മുതൽ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടുക�ൊണ്ടിരിക് കുകയാണ്.

നക്കീരൻ ദ്വൈവാരികയുടെ മൂന്നു ലക്കങ്ങളിൽ ഗവർണറെ മുൻമുനയിൽ നിർത്തുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതില�ൊന്നിൽ നിർമ്മലാദേവിയുടേയും ഗവർണർ ബൻവാരിലാൽ പുര�ോഹിതിന്റേയും ചിത്രങ്ങളാണ് മുഖച്ചിത്രമായി ക�ൊടുത്തിരുന്നത്. ഇതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 വകുപ്പനുസരിച്ച് ഗ�ോപാലിനെ അറസ്റ്റ് ചെയ്യാൻ പ�ൊലീസിനെ പ്രേരിപ്പിച്ച ഘടകം. നക്കീരനിലെ റിപ്പോർട്ടുകൾ ഗവർണറുടെ കൃത്യനിർവഹണത്തിനു തടസ്സമുണ്ടാക്കി എന്നാണ് ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറി സിറ്റി പ�ൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി. പൂണെയിൽ ഏത�ോ ചടങ്ങിൽ പങ്കെടുക്കാൻ എയർപ�ോർട്ടിൽ എത്തുമ്പോഴാണ് ഗ�ോപാലിനെ അറസ്റ്റ് ചെയ്യാൻ പ�ൊലീസ് എത്തുന്നത്. രണ്ടു മണിക്കൂറാണ് ച�ോദ്യം ചെയ്തത്. തുടർന്നുള്ള രംഗങ്ങൾ തികച്ചും നാടകീയമായിരുന്നു. എഗ്മൂർ ക�ോടതിയിൽ എത്തിച്ച് ഗ�ോപാലിനെ 124 വകുപ്പനുസരിച്ച് ജയിലിൽ അടയ്ക്കാനുള്ള ക�ോപ്പുകൾ കൂട്ടുകയായിരുന്നു പ�ൊലീസ്. ഇതിനിടയിൽ ഗ�ോപാലിനെ കാണണമെന്ന ആവശ്യവുമായി എംഡിഎംകെ നേതാവ് വൈക�ോ പ�ൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ പ�ൊലീസ് അനുമതി നിഷേധിച്ചു. വൈക�ോ പ�ൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പു തുടങ്ങി. പ�ൊലീസ് വൈക�ോയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശ�ോധനക്കായി ഗ�ോപാലിനെ കസ്തൂർബാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ പ്രതിപക്ഷ നേതാക്കളായ എം കെ സ്റ്റാലിനും ദുരൈമുരുകനും പ�ൊൻമുടിയും ഗ�ോപാലിനെ സന്ദർശിച്ചു. വൈദ്യപരിശ�ോധനക്ക് ശേഷം എഗ്മോർ മജിസ്‌ട്രേട്ട് ക�ോടതിയിൽ ഹാജരാക്കി. രണ്ടു മണിക്കൂർ വാദപ്രതിവാദം നടന്നു. പക്ഷേ ഗ�ോപാലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ക�ോടതി വിസ്സമ്മതിച്ചു. പ്രമുഖ മാധ്യമപ്രവർത്തകനും ഹിന്ദു ഗ്രൂപ്പിന്റെ ചെയർമാനുമായ എൻ. റാം ആ സന്ദർഭത്തിൽ ക�ോടതിയിൽ എത്തിയിരുന്നു. മാധ്യമമേഖലയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ ക�ോടതി റാമിന്റെ അഭിപ്രായം ആരാഞ്ഞു. ‘ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 -ാം വകുപ്പു ചുമത്തിയ നടപടി തെറ്റാണ്. ഇത് രാജ്യത്ത് അപകടകരമായ കീഴ്വ ‌ ഴക്കം സൃഷ്ടിക്കും. അഭിപ്രായ സ്വാതന്ത്യത്തിനു നേരേയുള്ള കടന്നുകയറ്റമാണ് ഇത്തരം കേസുകൾ,’ എൻ റാമിന്റെ നിർണായകമായ ഈ അഭിപ്രായം ക�ോടതി രേഖപ്പെടുത്തി. എന്തായാലും ഗ�ോപാലിനെ ക�ോടതി വിട്ടയച്ചത�ോടെ രാജ്ഭവൻ നൽകിയ പരാതി പിൻവലിക്കേണ്ടി വന്നു. ജയലളിത മുഖ്യമ�ി ആയിരുന്നപ്പോൾ 180 ൽ അധികം കേസ്സുകളാണ് തമിഴ്ന ‌ ാട്ടിലെ മാധ്യമപ്രവർത്തകർക്കെതിരെ കെട്ടിച്ചമച്ചത്. എന്നാൽ സംഘപരിവാറിന്റെ പിണിയാളായ ഗവർണർ ബൻവാരിലാൽ പുര�ോഹിതാകട്ടെ തമിഴ്ന ‌ ാട് സർക്കാരിന്റെ സഹായത്തോടെ ജനവിരുദ്ധപ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്നതിനു തെളിവാണ് നക്കീരനെതിരെയുള്ള കേസെന്ന് പ്രതിപക്ഷകക്ഷികൾ മുറവിളികൂട്ടി. ‘തമിഴ്ന ‌ ാട്ടിൽ എന്താണ് സംഭവിക്കുന്നത്? ഇത്തരം നടപടികൾ അഭിപ്രായ സ്വാത�്യത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. ബിജെപി നേതാക്കൾക്ക് ഒരു നീതി. മറ്റുള്ളവർക്ക് മറ്റൊരു നീതി. മ�ോഡിയുടെ അടിമയായ സംസ്ഥാന സർക്കാർ ഇത്തരം നടപടികൾക്ക് മറുപടി പറയേണ്ടി വരും,’ ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിൻ മാധ്യമങ്ങള�ോടു November - December 2018

17


J-lt o®-©×¡s¢

പറഞ്ഞു. 124 -ാം വകുപ്പു ചുമത്തുന്നതിലൂടെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാമെന്നാണ് ഗവർണർ കരുതുന്നതെന്ന് ദി ഹിന്ദു പത്രം അടുത്ത ദിവസം എഡിറ്റോറിയൽ എഴുതി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് തമിഴ്‌നാട്ടിലുള്ളതെന്നും പത്രങ്ങളുടെ വായ്മൂടിക്കെട്ടി മാധ്യമസ്വാത�്യം തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ദ്രാവിഡ കഴകം നേതാവ് കെ വീരമണിയും അഭിപ്രായപ്പെട്ടു. ഏതാനും മാസംമുമ്പ് ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഗവർണർ ബൻവാരിലാൽ പുര�ോഹിത് ഇറക്കിയിരുന്നു. ഗവർണർ സ്ഥാനം ഏറ്റെടുത്തു തമിഴ്‌നാട്ടിലെത്തിയ പുര�ോഹിത് ജില്ലാതല ഉദ്യോഗസ്ഥരുടേയും ഓഫീസർമാരുടേയും യ�ോഗം വിളിച്ചുചേർത്ത് ഭരണത്തെക്കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ അതിനെതിരെ പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉള്ളപ്പോൾ ഗവർണർ ജില്ലാ തലങ്ങളിൽ എത്തി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി. സർക്കാർ നടത്തേണ്ട നടപടികൾ ഗവർണർ അധികാരപ്രമത്തതയിലൂടെ നടപ്പിലാക്കുന്നത് അപകടകരമാണെന്ന് അവർ ആക്രോശിച്ചു. രാജ്ഭവനിൽ കരിങ്കൊടി പ്രകടനം നടത്തുമെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടാനാണ് അന്ന് ഗവർണർ മുന്നിട്ടിറങ്ങിയത്. തന്റെ ഭരണഘടനാപരമായ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 -ാം വകുപ്പു ചുമത്തി ജയിലിൽ അടയ്ക്കുമെന്നാണ് അന്ന് പുര�ോഹിത് ഭീഷണിപ്പെടുത്തിയത്. പക്ഷേ പ്രതിപക്ഷം ഒന്നടങ്കം ആ ഭീഷണിയിൽ മുട്ടിടിച്ചു വീണു. പക്ഷേ നക്കീരൻ കേസ്സിൽ ഗവർണറുടെ ക�ോപ്രായങ്ങൾ ഒന്നും നടന്നില്ല. മാധ്യമങ്ങളുടെ സംഘടിത നീക്കമാണ് ഇവിടെ വിജയം നേടിയത്. കേസ് കേൾക്കുന്നതിനിടയിൽ എഗ്മോർ മജിസ്‌ട്രേട്ട്‌ എൻ. റാമിന�ോട് ച�ോദിച്ചു, ഹിന്ദു ഇത്തരം ഒരു വാർത്ത ക�ൊടുക്കുമ�ോ? ഇല്ലെന്നായിരുന്നു റാമിന്റെ മറുപടി. ഓര�ോ പത്രത്തിനും അതിന്റേതായ നിലപാടുകൾ ഉണ്ട്. നക്കീരന്റെ 18

\-hw-_À - Unkw_À 2018

www.keralamediaacademy.org

നിലപാടല്ല ഹിന്ദുവിന്റേത്. എങ്കിലും പ�ൊലീസിന്റെ നീക്കത്തെ റാം ശക്തമായി എതിർത്തു. എന്നും വിവാദത്തിലൂടെ വാർത്തകൾ സൃഷ്ടിക്കുന്നതിൽ മിടുക്കനായിരുന്നു നക്കീരൻ ആർ.ആർ. ഗ�ോപാൽ. നിർഭയനായതിനാൽ ഭരണകൂടത്തിന്റെ അതൃപ്തി എന്നും ഒപ്പമുണ്ടാകും. ജയലളിത മുഖ്യമ�ി ആയിരുന്നപ്പോഴാണ് ഗ�ോപാലിന്റെ പത്രമ�ോഫീസ് നിരന്തരം പൂട്ടിക്കുന്നത്. തലൈവിയുമായി ഏറ്റുമുട്ടി പ�ോട്ട കേസിൽ പ്രതിയായി ജയിലിലും കഴിയേണ്ടി വന്നു. ചന്ദനക്കൊള്ളക്കാരൻ വീരപ്പൻ കന്നഡ നടൻ രാജ്കുമാറിനെ തട്ടിയെടുത്തപ്പോൾ മാധ്യസ്ഥം വഹിച്ചതും ഗ�ോപാലായിരുന്നു. അതിനായി ഗ�ോപാലിനെ അയക്കരുതെന്ന് ജയലളിത ആവശ്യപ്പെട്ടു. അതിനെ ക�ോടതി വിമർശിച്ചു. ജയലളിതയുടെ നീക്കത്തിനു പിന്നിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് അന്ന് ഗ�ോപാൽ പറഞ്ഞിരുന്നത്. അന്ന് രാജ്കുമാറിനു എന്തെങ്കിലും സംഭവിച്ചാൽ കലാപം പ�ൊട്ടിപ്പുറപ്പെടുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്യും. അതായത് ജയലളിതക്ക് അധികാരത്തിലെത്താം. എന്തായാലും ഗ�ോപാലിന്റെ ബുദ്ധിപരമായ നീക്കം ജയലളിതയുടെ ഗൂഢനീക്കങ്ങളെ പ്രതിര�ോധിച്ചു. എന്നാൽ ജയലളിത അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു ഗ�ോപാലായി മാറി. മൂന്നു ക�ൊലപാതകക്കേസ്, നാല് കടത്തൽ കേസ്, ആയുധം കൈവച്ചതിനു മറ്റൊരു കേസ്. 252 ദിവസം ഗ�ോപാലിനെ ജയിലിൽ അടച്ചു. അതിൽ ആറ് ദിവസം വെറും ജട്ടിയിലായിരുന്നു എന്നാണ് ഗ�ോപാൽ പറഞ്ഞത്. മുപ്പതു വർഷത്തെ പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമ�ൊരു വെട്ടിൽ ഗ�ോപാൽ ചെന്നു വീഴുന്നത്. എന്തായാലും അഭിപ്രായസ്വാത�്യത്തിനു പുല്ലുവില കൽപ്പിക്കുന്ന ഭരണാധികാരികൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാഗധേയം കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകൾക്കാണ് വിള്ളലുകൾ സംഭവിക്കുന്നത്. (ചെ​െ​െന്നയിൽ മാധ്യമപ്രവർത്തകനാണ് ലേഖകൻ)


www.keralamediaacademy.org

MADRAS HIGH COURT GIVES CLEAN CHIT TO N.RAM

T

he Madras high court on Monday gave a clean chit to senior journalist N. Ram two months after it deprecated a magistrate for allowing him to make submissions when the editor of a Tamil magazine was produced for remand. Tasking the magistrate to file a report on why and under what provisions of law he allowed former editor-in-chief of The Hindu, N. Ram, to make submissions in the case, Justice Anand Venkatesh had observed in November that court proceedings should revolve around law and facts of the case. The matter pertains to the arrest of Tamil magazine Nakkeeran‘s editor, R.R. Gopal, in October and his release by XIII Metropolitan Magistrate S. Gopinathan.

“This Court does not find anything wrong with the procedure adopted by the magistrate and the submissions made by Ram in this case, had not in any way affected the decision taken by him (magistrate) since he (Ram) had not made any submissions on the merits of the case,� the judge said Monday when the case came up. The magistrate had, in fact, perfectly applied his mind and given scope for the police to collect further materials, and for that purpose, had got an undertaking from the petitioner to appear for interrogation as and when required, the judge said. The magistrate had not closed his mind and the openness in his approach is very clear from the fact that he had given liberty to the investigating officer to again approach the court after collecting sufficient materials, he continued.

November - December 2018

19


J-lt o®-©×¡s¢

www.keralamediaacademy.org

B

efore saying anything I want to express my heartfelt condolences on the sad demise of the people who were recently died in Kerala floods. I express my sympathies with the family and hope god gives them strength to bare the loss. Apart from that I am really thankful to the organizers who gave me the opportunity to be here. It is an honor that I am still being honored even after the recent development when a statement done by the father of the victim - the 8-year-old child who was

gang raped and murdered in Kathua, the district Jammu and Kashmir. I think the scenario has completely changed and a lot of people began criticizing me, trolling me, calling me, with different names and allegations were made. Everyone is forgetting the fact that we fought at the crucial stage and we tried to get justice. But I am thankful to all the organizers. This is a booster, this is encouragement, this is strength, this is what we call strength when your efforts are being appreciated and acknowledged.

Today we are talking about press and then we are here with the international press. I don't want to say a lot of things other than pouring my heart out on different issues. First of all, if I talk about the press I would request all the journalists throughout the world, especially in my country, India, please realize your duties. All the journalists please quote the correct facts. I've been a victim. Today if I am here, I am a victim also I am a victim of a national channel which every time comes at, you

We are living in the

worst of times Deepika Singh Rajawat

(Excerpts from the speech delivered by social activist and lawyer Deepika Singh Rajawat at the National Press Day Week at Thiruvananthapuram)

20

\-\-hh w-_ À- À- Unkw_À 2018 2018 w-_ - Unkw_À


www.keralamediaacademy.org

It is my request to you and it is my request to the concerned authorities, please ban such news channels, because they are the people who are damaging the secular fabric of the country to be alive.

know, plans a show against me and comes up with false details against me and I am being damaged. Now we are honoring the press; talking and highlighting the issues and the other things. I don't want to name the channel, but that it is really unfortunate. Are we really civilized? Are we really educated? Do we really understand our responsibilities? So you know by putting someone in danger zone you completely damaging their reputation without even knowing that what is going to happen to this rumor. I mean that news channel planning shows against me using my personal photographs, which is completely unfortunate that I strongly contempt.

November November- -December December2018 2018

21 21


J-lt o®-©×¡s¢

Dr. Sebastian paul

Sneha Mary Koshi

-------------Future of country is actually in danger when the people are thinking that Sabarimala controversy, using or trying to use that, is the golden opportunity to gain their critical motives. I think the future lies with these students and we need to raise them accordingly. We need to raise them in a proper way so that our country's secular future is protected. Vakkom Moulavi sab had written that the even if the crime is done by the god he would stand against him. You will have to carry out with you what he said. You will have to fight against the abuse, you will have to fight against the injustice and that we all have to fight against the injustice. -------------Understand that what I am trying to say. All is that all have 22

www.keralamediaacademy.org

\-hw-_À - Unkw_À 2018

to stand against the evil force that attacked the woman journalists, those who tried to report facts and those who tried to report the incidents in Sabarimala Mandir. This is highly condemnable. Whether this is to be criticized or not, I am telling you frankly that women are really not safe in our country. Whatever you try to do, your character assassination would be done. See twitter it is full of abuse full of blame full of character assassination since she have been attacked. It is like you don't know about them, but say whatever you like, you don't know about me but still keep on alleging me. So this culture has to be stopped and we will have to find the way to stop it. The responsibility is with the senior people, the responsibility is with the correctly thinking people, the responsibility is with the like-minded people.


www.keralamediaacademy.org

Women are really not safe in our country. Whatever you do, their character assassination would be done. See twitter, it is full of abuse, full of blame, full of character assassination. I request everyone to please come up and take the initiative if you want to save this country. Please.

We are facing hard days, we are facing worst time and it should end here. This is what I want to say.

It is with you all and especially with the journalists. Please quote the facts properly; you are intentionally or unintentionally damaging someone's reputation...

The strength, the Moulavi Sab have, I think, that spirit, every journalist should have it.

I am not in a position to raise my eyes when people say that the woman want to take the money and like that‌ So the damage is on me. Altogether it is a huge responsibility on all of us to raise the country in a pure way in a beautiful way. I would request everyone who gathered here, the students especially, because you have the responsibility to save the country.

And I criticize the attack on women journalists. I would request the lady - said just that planning to have a black day - it should be planned out through the country... It should encourage the women journalist; we should not be discouraging them. Thank you so much for calling me here. And thank you. It was an honor and I promise that I will continue my fight against abuse, injustice and that no one can stop me except that supernatural power‌. November - December 2018

23


J-lt o®-©×¡s¢

www.keralamediaacademy.org

മീഡിയ മാഗസിന്റെ സെപ്തംബർ-ഒക�്ടോബർ ലക്കം തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിൽ നടന്ന ചടങ്ങിൽ ദീപികസിംഗ് രജാവത്ത് പ്രകാശനം ചെയ്യുന്നു. പ്രസിഡന്റ് കമാൽ വരദൂർ, സരിതാ എസ് ബാലൻ എന്നിവർ സമീപം.

സദസിന്റെ ദൃശ്യം

24

\-hw-_À - Unkw_À 2018


www.keralamediaacademy.org

പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, ഡ�ോ.സെബാസ്റ്റ്യൻ പ�ോൾ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, കെ.യു.ഡബ്ല്യു.ജെ

November - December 2018

25


മീഡിയ �ബ്‌

www.keralamediaacademy.org

മീഡിയ ക്ലബുകളുടെ ഉദ്ഘാടനം മഴവിൽ വർണങ്ങൾ ചാലിച്ച് വിദ്യാഭ്യാസ മ�ി പ്രൊഫ.സി.രവീ�നാഥ് നിർവഹിക്കുന്നു. ഐ.ആന്റ് പി.ആർ.ഡി ഡയറക്ടർ ടി.വി.സുഭാഷ്, വൈല�ോപ്പിള്ളി സംസ്‌കൃതിഭവൻ സെക്രട്ടറി ജയഗീത, പ�ൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി.മ�ോഹൻ കുമാർ, കേരളകൗമുദി ചീഫ് എഡിറ്ററും മീഡിയ അക്കാദമി വൈസ് ചെയർമാനുമായ ദീപുരവി, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി സി.നാരായണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ടി.വി വിഭാഗം ഹെഡ് കെ.അജിത്, സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസ�ോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.രാജ്‌മ�ോഹൻ, അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവർ സമീപം.

നല്ല മനുഷ്യരെ വാർത്തെടുക്കുന്നതിനുതകും

മീഡിയ ക്ലബുകൾ മ�ി സി. രവീ�നാഥ്

26

\-hw-_À - Unkw_À 2018


www.keralamediaacademy.org

കേ

രള മീഡിയ അക്കാദമി സ്കൂ ‌ ൾക�ോളേജുകളിൽ ആരംഭിക്കുന്ന മീഡിയ ക്ലബുകൾ നല്ല മനുഷ്യരെ വാർത്തെടുക്കുന്നതാകുമെന്ന് വിദ്യാഭ്യാസമ�ി പ്രൊഫ.സി. രവീ�നാഥ് അഭിപ്രായപ്പെട്ടു. മീഡിയ ക്ലബുകളുടെ ഉദ്ഘാടനം വൈല�ോപ്പിള്ളി സംസ്കൃ ‌ തി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യരുണ്ടായിക്കഴിഞ്ഞാൽ നല്ല മാധ്യമപ്രവർത്തകരും നല്ല ഡ�ോക്ടർമാരും ഉണ്ടാകും. സംസ്ഥാന സർക്കാർ പുതിയ പാഠ്യപദ്ധതി ഉണ്ടാക്കാൻ പ�ോകുകയാണ്. ല�ോകത്തെ തന്നെ അനന്യമായ ഒന്നായിരിക്കും അത്. ടെക്‌ന�ോളജിക്കൽ

പാഠ്യപദ്ധതിയായിരിക്കും. ഇപ്പോഴത്തെ പ�ോലെ കുറെ വിഷയങ്ങൾ പഠിപ്പിച്ച് അതു പരീക്ഷിക്കുന്ന സ�ദായം ഉപേക്ഷിച്ച് കുട്ടികളെ അന്വേഷണങ്ങളിലേക്ക് നയിക്കുന്നതായിരിക്കും ആ പാഠ്യ പദ്ധതി. ഒപ്പംതന്നെ പ�ൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന തത്വത്തിലൂന്നിനിന്ന് ജനകീയ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് തുടരുകയും ചെയ്യും. ഇതിന് ഊർജം പകരുന്നതാകണം മീഡിയ ക്ലബെന്നും മ�ി പറഞ്ഞു. മാധ്യമ സാക്ഷരത വളർത്തുന്നതാകും മീഡിയ ക്ലബുകളെന്ന് അദ്ധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു. കുട്ടികളിൽ മാധ്യമ അവബ�ോധം സൃഷ്ടിക്കുക മാത്രമല്ല, നേരേത്,

November - December 2018

27


മീഡിയ �ബ്‌ നെറികേടേത് എന്ന തിരിച്ചറിവ് ഉണ്ടാക്കാനും ക്ലബുകൾ ലക്ഷ്യം വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ സഹകരണത്തോടെ സ്കൂ ‌ ളുകളിൽ ഇക്കൊല്ലം 100 മീഡിയ ക്ലബുകൾ ആരംഭിക്കുമെന്ന് പ�ൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി.മ�ോഹൻ കുമാർ പറഞ്ഞു. കേരള കൗമുദി ചീഫ് എഡിറ്ററും മീഡിയ അക്കാദമി വൈസ് ചെയർമാനുമായ ദീപു രവി, പി.ആർ. ഡി ഡയറക്ടർ ടി.വി.സുഭാഷ്, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, സി.ബി. എസ് ഇ സ്‌കൂൾ മാനേജ്‌മെന്റ് അസ�ോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. രാജ്‌മ�ോഹൻ എന്നിവർ സംസാരിച്ചു. വയലാർ അവാർഡ് നേടിയ കെ.വി.

28

\-hw-_À - Unkw_À 2018

www.keralamediaacademy.org

മ�ോഹൻകുമാറിന് മീഡിയ അക്കാദമിയുടെ ഉപഹാരം ദീപുരവി സമ്മാനിച്ചു. അക്കാദമി സെക്രട്ടറി ഇൻ ചാർജ് പി.സി.സുരേഷ്കു ‌ മാർ സ്വാഗതവും കെ. അജിത് നന്ദിയും പറഞ്ഞു. തുടർന്ന് എം.ബി.എസ് യൂത്ത്ക്വയറിന്റെ ആഭിമുഖ്യത്തിൽ 100 സ്കൂ ‌ ൾ കുട്ടികളുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു. മാറുന്ന ദൃശ്യമാധ്യമ സംസ്ക ‌ ാരം എന്ന വിഷയത്തിൽ രാവിലെ നടന്ന സംവാദത്തിൽ ദൂരദർശൻ മുൻ അഡി. ഡയറക്ടർ ജനറൽ കെ. കുഞ്ഞികൃഷ്ണൻ, വിനു. വി.ജ�ോൺ (എഷ്യാനെറ്റ് ), ഡ�ോ.എൻ.പി ച�ശേഖരൻ (കൈരളി ടിവി), ഡ�ോ.എം.ശങ്കർ (മീഡിയ അക്കാദമി), എം.ആർ. ജയഗീത എന്നിവർ സംസാരിച്ചു.


www.keralamediaacademy.org

കേരളത്തിന്റെ പുനർനിർമ്മിതിക്ക് മാധ്യമങ്ങൾ പങ്കുവഹിക്കണം: മുഖ്യമ�ി

ക�ോ

ഴിക്കോട്: പ്രളയത്തിനുശേഷമുള്ള നാടിന്റെ പുനർനിർമ്മിതിക്ക് മാധ്യമങ്ങൾ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് മുഖ്യമ�ി പിണറായി വിജയൻ പറഞ്ഞു. പ്രളയഘട്ടത്തിലും പുനരധിവാസ വേളയിലും മാധ്യമങ്ങൾ അഭിമാനിക്കാവുന്ന ഇടപെടൽ നടത്തി. പ്രളയത്തിന്റെ യഥാർത്ഥ ചിത്രം ല�ോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ, പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ മാധ്യമങ്ങൾക്ക് ആവശ്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല. ആ ഇടപെടൽ മാധ്യമങ്ങളിൽ നിന്നുണ്ടാകണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ലിയു.ജെ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമ�ി പറഞ്ഞു. പ്രളയത്തിൽ 31,000 ക�ോടി കേരളത്തിന് നഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. നമുക്ക് കേ�സർക്കാരിന�ോട് ച�ോദിക്കാൻ കഴിയുന്നത് 4000 ക�ോടി രൂപ മാത്രമാണ്. എത്ര കിട്ടുമെന്ന് ഉറപ്പില്ല. കിട്ടിയാലും 26000 ക�ോടിയിലധികം ഇനിയും വേണം. സംസ്ഥാന ഖജനാവിന് വേണ്ടത്ര ശേഷിയില്ല. ഈ സാഹചര്യത്തിലാണ് വിദേശ ധനസഹായത്തിനായി സർക്കാർ ശ്രമിച്ചത്. നമുക്ക് കിട്ടുമായിരുന്ന വിദേശ ധനസഹായങ്ങൾ കേ�സർക്കാർ ഇല്ലാതാക്കി. യു.എ.ഇ ഭരണാധികാരി 100 മില്യൺ ഡ�ോളർ സഹായം വാഗ്ദാനം ചെയ്തു. ആദ്യം അനുകൂലിച്ച പ്രധാനമ�ി പിന്നീട് വാക്കുമാറ്റി. ഇതുകാരണം മറ്റു പല രാജ്യങ്ങളിൽ നിന്നു കിട്ടുമായിരുന്ന സഹായവും നഷ്ടമായി. മലയാളികളുള്ള വിദേശ രാജ്യങ്ങളിൽ പ�ോയി സഹായം തേടാൻ മ�ിമാരെ നിശ്ചയിച്ചു. അതിനും കേ� അനുമതി നിഷേധിച്ചു. ഇത്തരം വിഷയങ്ങൾ ഗൗരവപൂർവം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞോ എന്ന് മാധ്യമങ്ങൾ ആത്മപരിശ�ോധന നടത്തണമെന്നും മുഖ്യമ�ി ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്പര്യം

ഉയർത്തിക്കാണിക്കാൻ പറ്റിയ�ോ എന്നും പരിശ�ോധിക്കണം. ദേശീയ സ്വാത�്യസമര പ്രസ്ഥാനങ്ങളുടെ ത്യാഗപൂർവമായ പ്രവർത്തനമാണ് ആദ്യകാലങ്ങളിൽ മാധ്യമങ്ങൾ നിർവഹിച്ചത്. പിന്നീട്, പ്രത്യേക നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലയിലേക്ക് മാധ്യമങ്ങൾ മാറി. വലിയ കുത്തകകൾക്കാണ് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും ഉടമസ്ഥാവകാശം. ചില മാധ്യമങ്ങളെ അവർ വിലക�ൊടുത്തു വാങ്ങുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഇവർ ഉപയ�ോഗിക്കുന്നു. ഇതുകാരണം മാധ്യമങ്ങൾക്ക് മൂല്യച്യുതി സംഭവിച്ചു. പണമുള്ളവർക്ക് വാടകക്കെടുക്കാൻ പറ്റുന്നവരാണ് എന്ന നിലയിലേക്ക് മാധ്യമങ്ങൾ അധഃപതിച്ചു. ഇതു മാധ്യമപ്രവർത്തകരുടെ വീഴ്ച ക�ൊണ്ടല്ല സംഭവിച്ചത്. അവർ നിസ്സഹായരാണ്. മാറാൻ നിർബന്ധിക്കപ്പെടുകയാണ്. ഇല്ലെങ്കിൽ ജ�ോലിയെ ബാധിക്കും. ആഗ�ോള മാധ്യമങ്ങളും യഥാർത്ഥ വസ്തുതകൾ പുറത്തുക�ൊണ്ടുവരുന്നില്ല. ഇറാഖിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണെന്നും മുഖ്യമ�ി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള ഫ�ോട്ടോവീഡിയ�ോ പ്രദർശനവും മുഖ്യമ�ി ഉദ്ഘാടനം ചെയ്തു. ഹ�ോട്ടൽ യാഷ് ഇന്റർനാഷണലിൽ നടന്ന സമ്മേളനത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അദ്ധ്യക്ഷനായി. മ�ിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ. ശശീ�ൻ, മേയർ ത�ോട്ടത്തിൽ രവീ�ൻ, എം.കെ.രാഘവൻ എം.പി, എ.പ്രദീപ് കുമാർ എം.എൽ.എ, ബിന�ോയ് വിശ്വം എം.പി, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.നാരായണൻ സ്വാഗതവും പി. വിപുൽനാഥ് നന്ദിയും പറഞ്ഞു.

November - December 2018

29


മീഡിയ �ബ്‌

www.keralamediaacademy.org

സ്കൂ ‌ ളുകളിലും ക�ോളേജുകളിലും

മീഡിയ ക്ലബ്ബുകൾ

കേ

രള മീഡിയ അക്കാദമിയും സംസ്ഥാന പ�ൊതുവിദ്യാഭ്യാസവകുപ്പ് പ്പും സംയുക്തമായി സംഘടിപ്പിക്കുന്ന

മീഡിയ ക്ലബ് •

സഹകരണം: ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് വകുപ്പ്

ജില്ലകളിലെ പ്രസ് �ബ്ബുകൾ

മീഡിയ ക്ലബ് എവിടെയ�ൊക്കെ?

ക്ലബ്ബിന്റെ ക�ോ ഓഡിനേറ്റർ അധ്യാപകന�ോ/ അധ്യാപികയ�ോ

ഓര�ോ ജില്ലകൾക്കും വേണ്ടി വിദ്യാഭ്യാസ വകുപ്പും മീഡിയ അക്കാദമിയും പി.ആർ.ഡിയും പ്രസ് �ബ്ബുകളും ചേർന്ന് തയ്യാറാക്കുന്ന പത്തിൽ കുറയാത്ത പേരുളള ഒരു വിദഗ്ദ്ധ മീഡിയ പാനൽ

ധനസഹായം •

ക്ലബിന്റെ പ്രവർത്തന ചെലവിൽ ഒരു ഭാഗം മീഡിയ അക്കാദമി വഹിക്കും

ഈ അധ്യയനവർഷം തെരഞ്ഞെടുത്ത നൂറു സ്‌കൂളുകളിലും 15 ക�ോളേജുകളിലും മീഡിയ �ബ്ബ്

കേരളത്തിന് പുറത്തു മലയാളി സമാജങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലും മീഡിയ ക്ലബ്

വർഷം പരമാവധി 5000 രൂപ വീതം പ്രവർത്തന സഹായം

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി സ്‌കൂളുകളിലും മീഡിയ ക്ലബ്

മീഡിയ ക്ലബ്ബുകൾക്ക് തനതായി ഫണ്ട് കണ്ടെത്താനുളള സ്വാത�്യം

പ്രവർത്തന പരിപാടി

ലക്ഷ്യം •

പുതുതലമുറയിൽ മാധ്യമ സാക്ഷരത വളർത്തുക

മാധ്യമ വാർത്തകളിലെ ശരിതെറ്റുകൾ വേർതിരിച്ചറിയാനുളള ത്യാജ്യഗ്രാഹവിവേചന ബുദ്ധി വളർത്തുക

ഇന്റർനെറ്റിലെ ആശയവിനിമയ പദ്ധതികൾ പ്രയ�ോജനപ്പെടുത്തുക

കമ്പോളതാൽപര്യങ്ങളിലെ അപകടം മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ടാക്കുക

കഴിവുള്ളവരെ സിറ്റിസൺ ജേർണലിസ്റ്റാക്കുക

ക്യാമറയുടെ സാധ്യതകൾ പരിചയപ്പെടുത്തുക

പ�ൊതുവിജ്ഞാനം, സർഗവാസന, വായന എന്നിവ വളർത്തുക

മാതൃഭാഷാ സ്‌നേഹം വർദ്ധിപ്പിക്കുക

അംഗങ്ങൾ •

20 മുതൽ 60 വരെ വിദ്യാർത്ഥികൾ

ഭാരവാഹികളായി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ

30

\-hw-_À - Unkw_À 2018

‘മാധ്യമ ല�ോക വിചാരം’ എന്ന പരിപാടി പ്രതിമാസമ�ോ ദ്വൈമാസമ�ോ

ഒരു പ്രധാന സംഭവത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മീഡിയ ക്‌ളബ്ബ് അംഗങ്ങൾ സമ്മേളിച്ച് വിലയിരുത്തും. ഉദാഹരണം: ഫിഫാ ല�ോക കപ്പ് ഫുട്‌ബ�ോൾ മത്സരം അല്ലെങ്കിൽ സിങ്കപ്പൂരിൽ അമേരിക്കൻ പ്രസിഡന്റ് ഡ�ൊണാൽഡ് ട്രംപും ഉത്തര ക�ൊറിയൻ പ്രസിഡന്റ് കിം ജ�ോംഗ് ഉന്നും തമ്മിലുളള ഉച്ചക�ോടി മാധ്യമങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിച്ചു എന്നതിനെ പറ്റിയാകാം.

ദേശീയ, കേരള വിഷയങ്ങളുമാകാം

വിഷയം മീഡിയ അക്കാദമി അതത് അവസരങ്ങളിൽ നിർദ്ദേശിക്കും.

മീഡിയ അക്കാദമിയുടെ വിദഗ്ധ പാനലിലെ മാധ്യമ വിദഗ്ധൻ മ�ോഡറേറ്ററായിരിക്കും.

‘എന്റെ പത്രം’ •

മീഡിയ �ബ്ബിന്റെ ആഭിമുഖ്യത്തിൽ കുറഞ്ഞത് മൂന്നു മാസത്തിൽ ഒരിക്കൽ പത്രം

കഴിയുമെങ്കിൽ പ്രതിമാസവും പ്രസിദ്ധീകരിക്കാം

പത്രം പ്രസിദ്ധീകരിക്കുന്നതിനുളള പരിശീലനം മീഡിയ അക്കാദമി ടീം നൽകും.


www.keralamediaacademy.org

November - December 2018

31


മീഡിയ �ബ്‌

ഡിജിറ്റൽ ലൈബ്രറി •

മീഡിയ അക്കാദമിയുടെ ഡിജിറ്റൽ ലൈബ്രറി മീഡിയ ക്‌ളബ് അംഗങ്ങൾക്കു ഉപയ�ോഗിക്കാനുള്ള സൗകര്യം

പഴയകാല മാസികകളും പത്രങ്ങളും ലൈബ്രറിയിൽ.

www.keralamediaacademy.org

മികച്ച വിദ്യാലയ പത്രങ്ങൾക്ക് (എന്റെ പത്രത്തിൽ) മുഖ്യമ�ിയുടെ പേരിലുളള ട്രോഫിയും ക്യാഷ് അവാർഡും സംസ്ഥാന തലത്തിൽ സമ്മാനിക്കും.

‘വാർത്താ വീഡിയ�ോ’ മത്സരത്തിനും ഇപ്രകാരം സമ്മാനം നൽകും. മുഖ്യമ�ിയുടെ ട്രോഫിയും, യഥാക്രമം 25000 രൂപ, 15000 രൂപ, 10000 രൂപ എന്നീ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഇത് നിർണ്ണയിക്കുക മീഡിയ അക്കാദമി നിശ്ചയിക്കുന്ന ജൂറിയാകും.

കൂടിയിരുന്നു വായിക്കാം, കൂട്ടായി വർത്തമാനം പറയാം •

ദുർവാസനകളും ഇടുങ്ങിയചിന്തകളും പെരുകുന്ന വർത്തമാനകാലത്തു ഉൽകൃഷ്ടമായ വായനയുടെ പ്രസക്തിയും പ്രാധാന്യവും വലുതാണ്. എന്തുവായിക്കുന്നു എന്നതുപ�ോലെ പ്രധാനമാണ് വായിക്കുന്നതിൽ നിന്ന് എന്തെല്ലാം ഉൾക്കൊള്ളുന്നു എന്നത് . അതിനാൽ ചരിത്രത്തിലെ ഒരേടിലെ ഒരു ഭാഗം ഒരാൾ വായിക്കുകയും മറ്റുള്ളവർ കേൾക്കുകയും അതിന്മേലുള്ള ചർച്ച നടത്തുകയും ചെയ്യുന്ന ‘കൂടിയിരുന്നു വായിക്കാം, കൂട്ടായി വർത്തമാനം പറയാം’ എന്ന പരിപാടി നടപ്പാക്കും. ഇംഗ്‌ളീഷ് മീഡിയം വിദ്യാർത്ഥികൾക്ക് മലയാളം അടുത്തറിയാൻ ‘നല്ല മലയാളം’ പദ്ധതി മലയാളം പള്ളിക്കൂടവുമായി സഹകരിച്ചു നടപ്പാക്കും.

സ്‌കൂൾ, ക�ോളേജ് റേഡിയ�ോ •

പ്രഭാത വാർത്ത

സ്‌കൂൾ അസംബ്‌ളിയിൽ അവതരിപ്പിക്കാൻ പ്രഭാത വാർത്ത മീഡിയ അക്കാദമി ഇമെയിലിലൂടെ പ്രതിദിനം എത്തിക്കും. അതിൽ ദേശീയ–സംസ്ഥാന പ�ൊതു പ്രാധാന്യമുള്ള കാര്യങ്ങളുടെ സംക്ഷിപ്ത വിവരമുണ്ടാകും. പ്രാദേശികമായി ചേർക്കാവുന്ന വാർത്തയുണ്ടെങ്കിൽ അതു കൂടി ഉൾപ്പെടുത്തി മീഡിയ ക്‌ളബ്ബ് അംഗങ്ങളിൽ ഒരാള�ോ സ്കൂ ‌ ൾ അധികൃതർ നിശ്ചയിക്കുന്ന വിദ്യാർത്ഥിയ�ോ സ്കൂ ‌ ൾ അസംബ്‌ളിയിൽ വാർത്ത അവതരിപ്പിക്കും. രണ്ടു മിനിറ്റിൽ അധികമാകാത്തതാകും പ്രഭാത വാർത്ത.

സംസ്ഥാന മാധ്യമ മേള •

ഗ്ലോബൽ ഇമേജിംഗ് •

തിരഞ്ഞെടുക്കപ്പെട്ട മീഡിയ ക്ലബുകളിൽ‘ഗ്ലോബൽ ഇമേജിംഗ് ’ മിനി ഫ�ോട്ടോമേളകൾ നടത്തും.

ചരിത്രത്തെ തിരുത്തിക്കുറിച്ച ഫ�ോട്ടോകൾ ഉൾപ്പെടെയുളളവയുടെ പ്രദർശനം

പ്രശസ്ത ഫ�ോട്ടോഗ്രാഫർമാരുടെ സംഗമം

വിദ്യാർത്ഥികൾക്കായി ഫ�ോട്ടോ മത്സരം.

കാർട്ടൂൺ എക്‌സിബിഷൻ •

മലയാള കാർട്ടൂണിന്റെ നൂറാം വർഷമാണ് 2019

ആഘ�ോഷം ഈ വർഷം തുടങ്ങി അടുത്ത വർഷം വരെ നീളും

നൂറുവർഷത്തിലെ നൂറു കാർട്ടൂണിസ്റ്റുകളെയും നൂറു കാർട്ടൂണുകളെയും അവതരിപ്പിക്കുന്ന പ്രദർശനം ്

കാർട്ടൂണിസ്റ്റ് ശങ്കർ ഉൾപ്പെടെയുളള കേരളീയരായ കാർട്ടൂണിസ്റ്റുകളെ ആസ്പദമാക്കിയുളള ഫിലിം പ്രദർശനം

വീഡിയ�ോ പ്രദർശനം ല�ോകം കണ്ട 100 വാർത്ത •

ല�ോകത്തെ പിടിച്ചു കുലുക്കിയ നൂറു പ്രധാന സംഭവങ്ങൾ മാധ്യമങ്ങൾ എങ്ങനെ പ്രതിഫലിപ്പിച്ചു എന്ന് മനസ്‌സിലാക്കാൻ വീഡിയ�ോ പ്രദർശനം നടത്തും. ഉദാഹരണത്തിന്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ അവസരത്തിൽ എങ്ങനെ ല�ോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 മിനിറ്റിൽ അധികരിക്കാത്തതാകും വീഡിയ�ോകൾ.

സിറ്റിസൺ ജേർണലിസം •

32

എല്ലാവരും സിറ്റിസൺ ജേർണലിസ്റ്റുകളാകാൻ ഭൗതിക സാഹചര്യമുളള ഈ കാലത്ത് പരിശീലനം ആർജ്ജിച്ച സിറ്റിസൺ ജേർണലിസ്റ്റുകളെ വാർത്തെടുക്കാനുളള ശില്പശാല നടത്തും. അതിലൂടെ മൂന്നുമിനിറ്റ് ദൈർഘ്യമുളള ന്യൂസ് വീഡിയ�ോ ക്‌ളിപ്പിംഗ് നിർമിക്കാൻ മീഡിയ ക്‌ളബ്ബുകളിലെ അംഗങ്ങൾക്ക് കഴിയും

\-hw-_À - Unkw_À 2018

മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വർഷത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന സംസ്ഥാന മാധ്യമ മേളയിൽ മീഡിയ ക്‌ളബ്ബിലെ അംഗങ്ങളെയും പങ്കെടുപ്പിക്കും.

പുസ്തകമേള •

വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയുളള പുസ്തകം പ്രസിദ്ധീകരിക്കും

മീഡിയ അക്കാദമിയുടെ മാസികയായ ‘മീഡിയ’യുടെ പ്രത്യേക പതിപ്പ്

മാധ്യമ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തക പ്രദർശനം

എഴുത്തുകാരുടെ സംഗമം, കവിയരങ്ങ്

സംഗീതമേള •

‘സംഗീതം’, ‘ചലച്ചിത്രം’ തുടങ്ങിയ മാധ്യമങ്ങളെ മീഡിയ ക്‌ളബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്ന ശില്പശാലയ�ോ സാംസ്ക് ‌ കാരിക പരിപാടിയ�ോ സംഘഗാന അവതരണമ�ോ നടത്തും.


www.keralamediaacademy.org

സാമൂഹ്യപഠന സർവേ •

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലാക്കാക്കിയും പരിസ്ഥിതി സംരക്ഷണത്തിനായും സർവേ

ആദിവാസി -പട്ടിക ജാതി വിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ട സർവേ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെയും ‘അസാപി’ലെയും മീഡിയ സ്കൂ ‌ ളുകളിലെയും വിദ്യാർത്ഥികൾക്കും ഒപ്പം മീഡിയ ക്‌ളബ്ബിലെ അംഗങ്ങൾക്കും പങ്കെടുക്കാം.

സംസ്ഥാനതല ക�ോ ഓർഡിനേഷൻ • മീഡിയ ക്‌ളബ്ബിന്റെ പ്രവർത്തനങ്ങൾ ഏക�ോപിപ്പിക്കാനും മാർഗനിർദേശങ്ങൾ നൽകാനും സംസ്ഥാന തലത്തിൽ

ഒരു ക�ോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. വിദ്യാഭ്യാസമ�ിയും ഉന്നത വിദ്യാഭ്യാസമ�ിയും രക്ഷാധികാരികളായിരിക്കും. പ�ൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പ�ൊതു വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ക�ൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, ഐ&പി ആർഡി ഡയറക്ടർ, മീഡിയ അക്കാദമി ചെയർമാൻ, മീഡിയ അക്കാദമി സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ പ്രതിനിധി, കേരള പത്ര ഉടമ സംഘം (ഐ.എൻ.എസ് ) പ്രതിനിധി, ടി.വി ഫെഡറേഷൻ പ്രതിനിധി എന്നിവരടങ്ങുന്നതാകും സംസ്ഥാനതല ക�ോ ഓർഡിനേഷൻ കമ്മിറ്റി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ, മീഡിയ ക്ലബ് ക�ോ ഓർഡിനേറ്റർ എന്നിവർ അനൗദ്യോഗിക അംഗങ്ങളായിരിക്കും. ജില്ലാതലത്തിലും ക�ോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും.

November - December 2018

33


Article www.keralamediaacademy.org

NEW COLD WAR Looming Dangers

Jipson John and Jitheesh P.M John Pilger, investigative journalist and documentary film-maker, talks about the U.S.’ aggression in the Asia-Pacific region and the decline of its global dominance and says that a “new Cold War beckons isolation for the U.S. and danger for the rest of us”.

J

ohn Pilger is one of the world’s acclaimed investigative journalists and documentary film-makers. He is a leading critic of the foreign policies of the United States and the United Kingdom, imperialism, war, racism, neoliberalism, atrocities against indigenous people and the corporatisation of the media. In his journalism career of six decades, Pilger has documented, with prescience and precision, how the world order is shaped by the interests of powerful nations. Based in the U.K. since 1962, he has made 61 documentaries capturing some of the most important events and episodes of the second half of the 20th century and the present century. These include the Vietnam war; the turmoil in Cambodia; Indonesia’s genocide in East Timor; the U.S.’ intervention in Latin American countries, Afghanistan and Iraq; the Israeli occupation of Palestine; and the impact of the policies of the World Bank and the International Monetary Fund (IMF) on Third World countries. Pilger has authored several books. They include Freedom Next Time, Tell Me No Lies: Investigative Journalism and Its Triumphs, The New Rulers of The World, Heroes, Hidden Agendas, Distant Voices and A Secret Country. In this first substantial interview to any Indian media,

34

\-hw-_À - Unkw_À 2018


www.keralamediaacademy.org

majority of U.S. naval and air forces to the Asia-Pacific region, the biggest movement of military material since the Second World War. Washington’s new enemy—rather, renewed enemy—was China, which had risen to extraordinary economic heights in less than a generation. The U.S. has long had a string of bases around China, from Australia through the Pacific Islands, to Japan and Korea and across Eurasia. These are currently being reinforced and modernised. Almost half of America’s worldwide network of more than 800 bases ringed China, “like the perfect noose”, commented a State Department official. Under cover of “the right of freedom of navigation”, U.S. low-draught ships intrude into Chinese waters. U.S. drones overfly Chinese territory. The Japanese island of Okinawa is a vast U.S. base, with its contingents prepared for an attack on China. On the Korean island of Jeju, Aegis-class missiles are aimed at Shanghai, 400 miles away [640 kilometres]. The provocation is constant. On October 3, for the first time since the Cold War, the U.S. threatened openly to attack China’s closest ally, Russia, with whom China has a mutual defence pact. There was little media interest. China is arming rapidly; according to specialist literature, Beijing has changed its nuclear posture from low alert to high alert.

Pilger speaks on issues such as U.S. aggression in the Asia-Pacific region, the decline of the U.S. global dominance, Barack Obama’s presidency, the war on democracy etc,. Excerpts: Your recent documentary, “The Coming War on China”, exposes how the U.S. is at war with China. Could you explain the mechanism of this secret war? Do you think that the Asia-Pacific will be the next region of imperialist intervention? How will this intervention unfold and what will be the fallout? It is a “secret war” only because our perception is shaped to ignore the reality. In 2010, U.S. Secretary of State Hillary Clinton flew to Manila and instructed the newly inaugurated Philippines President Benigno Aquino to take a stand against China for its occupation of the disputed Spratly Islands and to accept the presence of five rotating U.S. Marine bases. Manila had been getting along fine with Beijing, having negotiated badly needed soft loans for infrastructure. Aquino did as he was told, and agreed to accept a U.S.-led legal team to challenge China’s territorial claims in the Spratlys in the U.N. Court of Arbitration in The Hague. The court found that China had no jurisdiction over the outcrops of the Spratlys; a judgment China rejected outright. It was a small victory in a U.S. propaganda campaign to portray China as rapacious rather than defensive in its own region. The motive lay in the growing insecurity of America’s national security/military/media elite that it was no longer the world’s dominant power.

People like Noam Chomsky say that the American empire is on the decline. Do you think so? In recent times we have seen the U.S. trying to reach some kind of agreement with North Korea; earlier it had tried to re-establish diplomatic relations with Cuba. What do these episodes indicate? Do you think that the world is becoming more diverse? The American empire as an idea may be in decline, along with the assumption of a sole overarching power and the dollarisation of the world economy, but the U.S. military might has never been more threatening. A new Cold War beckons isolation for the U.S. and danger for the rest of us. At the beginning of the 21st century, [the American journalist and novelist] Norman Mailer wrote that American power had entered a “pre-fascist” era. Others have suggested we are already in it. You had said that one of the public relations triumphs of the 21st century was Obama’s “change we believe in” slogan. You had also said that Obama’s worldwide

In the following year, 2011, President Obama declared a “pivot to China”. This signalled the transfer of the November - December 2018

35


Article www.keralamediaacademy.org

I wasn’t “harsh” towards Obama. It was Obama who was harsh towards much of humanity, contrary to his often absurd media image. Obama was one of the most violent U.S. Presidents. He launched or sustained seven wars and left office with none resolved: a record. In his last year as President, 2016, according to the Council on Foreign Relations, he dropped 26,171 bombs. It’s an interesting statistic; it’s three bombs every hour, 24 hours a day, on mostly civilians. campaign of assassinations was arguably the most expensive campaign of terrorism since 9/11. Why were you so harsh towards Obama, who has actually won the Nobel Peace Prize? What do you think of Donald Trump and his presidency? I wasn’t “harsh” towards Obama. It was Obama who was harsh towards much of humanity, contrary to his often absurd media image. Obama was one of the most violent U.S. Presidents. He launched or sustained seven wars and left office with none resolved: a record. In his last year as President, 2016, according to the Council on Foreign Relations, he dropped 26,171 bombs. It’s an interesting statistic; it’s three bombs every hour, 24 hours a day, on mostly civilians. The bombing technique Obama made his own was assassination by drone. Every Tuesday, reported The New York Times, he selected the names of those who would die in a “programme” of extrajudicial murder. All males of military age in Yemen and the frontiers of Pakistan were considered fair game. He increased America’s special forces operations around the world, notably in Africa. Along with France and Britain, he and his Secretary of State Hillary Clinton destroyed Libya as a modern state on the false and familiar pretext that its leader was about to conduct a massacre of “innocents”. This led directly to the growth of the medievalists of ISIS [or Islamic State] and a stampede of immigration from Africa to Europe. He overthrew the democratically elected President of Ukraine and installed an openly fascist-backed regime—as a deliberate provocation to Russia. The award of the Nobel Peace Prize to Obama was a sham. In 2009, he stood in the centre of Prague and promised to help create a world “free from nuclear weapons”. In truth, he increased America’s nuclear warheads and authorised a long-term nuclear building programme costing a trillion dollars. He prosecuted more whistle-blowers—truth-tellers—than all the U.S. Presidents combined. His singular achievement, one might say, was the demise of the American anti-war movement. Hoodwinked into believing Obama’s messages of “hope” and “peace”, the protesters went home. Obama’s sole distinction was that he was the first black President in the land of slavery. In almost every other aspect, he was simply 36

\-hw-_À - Unkw_À 2018

another American President whose constant utterance was that the U.S. was “the one indispensable nation”, which presumed that other nations were dispensable. How do you analyse the changing media landscape in the digital era? On the one hand, the Internet has opened up a vast avenue of free space or independent platform. The Internet offers space for counter-narrative, which the mainstream corporate media do not pay heed to. But, on the other hand, you have big digital monopolies that control the digital space. How do you view the situation? What are the challenges ahead? The challenges are only as great as people allow. Digital data are capitalism’s new gold rush; digital surveillance is democracy’s new adversary. Both differ only in form and scale from the infinite varieties of power that people have had to resist since the beginning of history. Today, we all have a toehold in the digital world; we have the Internet, which is power. How we deploy this power rather than trivialise it depends on our willingness to embrace timeless principles of resistance. You have been engaged in war reporting for more than five decades. You have covered most of the major wars, including the Vietnam War, the Iraq war and the Afghan war. A number of countries practise increasing armament as an economic policy. The role of huge arms- selling companies is also important. What is the political economy of war? The political economy of war in the modern era is the political economy of the U.S. The U.S. denies some 80 million of its citizens proper health care while devoting almost 60 per cent of its federal discretionary budget to


www.keralamediaacademy.org

ignores the numerous “false flags” that led to the invasion of Vietnam, such as the Gulf of Tonkin “incident” in 1964. There was no good faith. The faith was rotten and cancerous, and more than four million people died. I saw something of the suffering: the targeting of civilians described as “cockroaches” by the U.S. commander General William Westmoreland. In the Mekong delta, following a bombing run, there was the smell of napalm, and petrified trees festooned with body parts. I also witnessed heroism. In 1975, I came upon the lone survivor of a Vietnamese anti-aircraft battery, all of them teenage girls; she was kneeling at the new graves of her comrades. ‘Terrorism, product of states’ You have questioned the U.S. war on terrorism as an instance of hypocrisy and double standards. Why do you say so? If that is the case, then the question that arises is, how to curb terrorism? How challenging is the threat of terrorism to a modern and civic life?

war preparation. India also has a war economy. In 2018, India joined the world’s top five military spenders, with a military budget of $63.9 billion, which surpasses [that of] France. Almost half the national budget is spent on the military. When I first went to India, I discovered another world existing inside the military bases, inhabited by healthy well-fed people, with clean water and educated children. Outside these and the gorgeous bubbles, India has more malnourished children than anywhere on earth. The Vietnam War has been one of the bloodiest and most deadly chapters in the post-War era. You started war reporting in Vietnam. It was the first televised war. Vietnam War is history of the massacre of more than three million people. Could you please speak on the horror you saw in Vietnam? What was the role of the Western media in Vietnam? Recently, you captured the attempt to rewrite Vietnam War history in U.S. textbooks. Even the memory of Vietnam haunts the world’s mightiest state? Does the “memory of Vietnam haunt the world’s mightiest state”? I am not sure “haunts” is the right word. What annoys America’s apologists is that the army of the “indispensable nation” was expelled from Asia by a peasant nation in Asia: that it suffered a humiliating defeat. They have since sought a “better result” by re-writing what they call “the Vietnam syndrome”, a euphemism for the enduring embarrassment of a catastrophe. Ken Burns’ 2017 epic documentary series for Public Broadcasting began with the claim: “The war was begun in good faith by decent people out of fateful misunderstandings, American overconfidence and Cold War misunderstandings.” The dishonesty of this statement

The great majority of terrorism is the product of states. Yemen is currently subjected to unrelenting acts of terrorism by the Saudi state, which has sponsored other forms of terrorism, notably the 9/11 attacks. The “war on terror” launched by U.S. President George W. Bush in 2001 was, in reality, a war of terror, resulting in the death of millions of people, mostly Muslims. Powerful states, such as the U.S. and Britain, have developed terrorism as a “strategic” weapon; the support for jehadism in Libya and Syria are vivid examples. The conclusion is or ought to be obvious: when governments stop promoting terrorism, the bloody outrages in their own cities are very likely to cease. By the last decades of the 20th century, the world witnessed the West Asian region becoming the hotspot of Western intervention. After 9/11, this intervention assumed the character of two wars: the Afghan war and the Iraq war. Islamophobia reached new heights in the West. The clash of civilisations theory found champions from the state machinery, the best example being George Bush. How do you historically locate the Western interests in West Asia and also the growth of Islamophobia in the West? I recommend the work of the British historian Mark Curtis, whose book Secret Affairs traces the close relationship of the British state to extreme Islam. What is clear is that the likes of ISIS and Al Qaeda were the product of Western imperial governments. In Afghanistan, the mujahideen might have remained a tribal influence had it not been for “Operation Cyclone”, a U.S.-led plan to turn extreme Islam into a force that would expel the Soviet Union and bring down the Soviet state. What the West feared in the Middle East [West Asia] was what Gamal Abdel Nasser in Egypt called “Pan Arabism”. It feared Arab peoples throwing off the shackles of tribalism and feudalism and controlling and deploying their own resources. For this reason, Afghanistan’s only progressive government was declared “communist” and destroyed. For the same reason, Palestinians are held in a state of unending oppression. November - December 2018

37


Article www.keralamediaacademy.org

2001 was, in reality, a war of terror, resulting in the death of millions of people, mostly Muslims. Powerful states, such as the U.S. and Britain, have developed terrorism as a “strategic” weapon; the support for jehadism in Libya and Syria are vivid examples. The conclusion is or ought to be obvious: when governments stop promoting terrorism, the bloody outrages in their own cities are very likely to cease.

Your works reflect on re-establish who controls the destiny of humanity, in which way powerful nations, big corporates, bourgeoisie, powerful lobbies make the laws and rules of the world. Democracy seems to be the casualty. In spite of these, we have inspiring stories from around the world of resistance against these mighty forces. Are you optimistic and hopeful about a better world?

after slumber...”, as Percy Bysshe Shelley wrote . When the resistance isn’t visible, it is always a “seed beneath the snow”. I have never known as much public awareness as there is today, yet confusion, too. The “populism” of people in the West, so often misrepresented as reactionary, expresses both a will to resist and a disorientation of how to resist. That will change. What never changes is the fear of the powerful for the power of ordinary people.

There are inspirational forces of resistance in many countries, notably India. Ever since I first reported from India in the 1960s, I have been moved by the will of ordinary people, especially farmers, to stand up for justice in their lives. The recent great march [from September 23 to October 2] of 50,000 farmers from [Haridwar in] Uttar Pradesh to New Delhi was typical. Disciplined, political and resourceful, they have much to teach those of us in the West who imagine protest is mockery of Trump or signing a petition to your Member of Parliament. When the government in Delhi allowed the police to attack the farmers on Mahatma Gandhi’s birthday, they fought back. The political promise of where their movements might lead is perhaps the most vivid revolutionary reminder in the world today. They represent the struggle of people and agriculture everywhere against the neoliberal bulldozers of “urban development”: the theft of human space and its conversion to a grotesquely lucrative commodity. That Indian governments have not responded to the suicides of over 300,000 farmers is an historic tragedy, though one that can be reversed at any time. In one sense, India’s farmers represent us all. As Vandana Shiva has written, their predicament and resistance are a warning that unless we have land security and seed security and agriculture belongs to the people, the colonisation of the world’s countryside by the likes of Monsanto offers as great a threat to human existence as climate change. Of course, people are never still. They will “rise like a lion

The kind of journalism that you practise is really a challenging one and indeed tough, too. Through your documentaries, articles and other journalistic works you have questioned the world’s most powerful states and its democratic fraud. What shaped your views to become a dissenting voice in journalism? What are your influences and what keeps your spirit alive?

38

\-hw-_À - Unkw_À 2018

These days, most of established journalism is an echo of power. It is not the mainstream, an Orwellian word. A true mainstream tolerates dissent, not censors the unpalatable. What shaped my views? Reporting the struggle of societies across the world, including their triumphs, however small, remains an enduring influence. Or perhaps these influences begin early in life. “We support the underdog,” my mother once said to me as a boy. I like that. Jipson John and Jitheesh P.M are fellows at Tricontinental: Institute for Social Research and contribute to various national and international publications including The Indian Express, The Wire and Monthly Review. The writers can be reached at jipsonjohn10@ gmail.com and jitheeshpm91@gmail.com. (Both were alumnus of Institute of Communication, Kerala Media Academy) Courtesy: Frontline


www.keralamediaacademy.org

ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘ�ോഷിന് അ

മ്പത്തിനാലാമത് ജ്ഞാനപീഠ പുരസ്ക ‌ ാരം ന�ോവലിസ്റ്റ് അമിതാവ് ഘ�ോഷിന് ലഭിച്ചു. രാജ്യത്തെ പരമ�ോന്നത സാഹിത്യ പുരസ്ക ‌ ാരമാണ് ജ്ഞാനപീഠം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘ�ോഷിനെ 2007ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്ക ‌ ാര വിവരം അറിഞ്ഞ്

അമിതാവ് ഘ�ോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാർ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയിൽ ഉൾെപ്പടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘ�ോഷ് പറഞ്ഞു. ദി സർക്കിൾ ഓഫ് റീസൺ (1986), ഷാഡ�ോ ലൈൻസ്‌(1988), ദി കല്ക്കട്ടാ ക്രോമസ�ോം (1995) സീ ഓഫ് പ�ോപ്പീസ് (2008). തുടങ്ങിയവയാണ് അമിതാവ് ഘ�ോഷിന്റെ പ്രസിദ്ധമായ പുസ്തകങ്ങൾ.

ഡാറ്റാ ജേർണലിസം വർക്ക്‌ഷ�ോപ്പ്

കേ

രള മീഡിയ അക്കാദമിയും ഡാറ്റാ ലീഡ്‌സും സംയുക്തമായി ഡേറ്റാ ജേർണലിസം വർക്ക്‌ഷ�ോപ്പ് സംഘടിപ്പിച്ചു. ഇന്റർനെറ്റിന്റെ വരവ�ോടെ നമുക്ക് മുന്നിൽ ലഭ്യമായിരിക്കുന്ന വിവരശേഖരത്തിൽ നിന്ന് എങ്ങനെ നമുക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാമെന്നും ലഭ്യമായ കണക്കുകളെ എങ്ങനെ വിനിയ�ോഗിക്കാമെന്നുമുളള വിഷയങ്ങളാണ് വർക്ക്‌ഷ�ോപ്പിൽ ചർച്ച ചെയ്തത്. ഇതിനാവശ്യമായ സ�ോഫ്റ്റ് വെയറുകളെ കുറിച്ചും ടൂളുകളെകുറിച്ചും ക്ലാസുകൾ നടന്നു. വ്യാജ വീഡിയ�ോകൾ, വ്യാജ ഫ�ോട്ടോകൾ, തെറ്റായ വിവരങ്ങൾ എന്നിവയെല്ലാം തിരിച്ചറിയുന്നതിനും ഇതുവഴി വാർത്തകളിൽ വരുന്ന തെറ്റുകൾ എങ്ങനെ ഒഴിവാക്കാനാകും എന്നും കേരള മീഡിയ അക്കാദമി ഹാളിൽ നടന്ന വർക്ക്‌ഷ�ോപ്പിൽ ചർച്ച ചെയ്തു. ഡാറ്റാ ലീഡ്‌സ് എഡിറ്റർ ഇൻ ചീഫ് സയ്യിദ് നസാക്കത്ത്, സുനിൽ പ്രഭാകർ, പിയുഷ് അഗർവാൾ എന്നിവർ ക്ലാസുകൾ നയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡ�ോ.എം.ശങ്കർ സംസാരിച്ചു. November - December 2018

39


J-lt o®-©×¡s¢

www.keralamediaacademy.org

കെ.കുഞ്ഞിക്കൃഷ്ണൻ

ക്കഴിഞ്ഞ നവംബർ 21-ാം തീയതി ല�ോകമെമ്പാടും ടെലിവിഷൻ ദിനം ആഘ�ോഷിച്ചു. ടെലിവിഷൻ ദിനത്തെപ്പറ്റി കേരളത്തിൽ ടൈംസ് ഓഫ് ഇന്ത്യയുടെ കേരളപ്പതിപ്പൊഴിച്ച് മറ്റാരും അറിഞ്ഞതു പ�ോലുമില്ല! മുപ്പത്തിയാറ് ടെലിവിഷൻ ചാനലുകളിൽ മലയാളത്തിൽ ദൂരദർശന�ൊഴിച്ച് മറ്റൊരു ചാനലും ടെലിവിഷൻ ദിനത്തെപ്പറ്റി സ്പർശിച്ചതുമില്ല. 1996 ഡിസംബറിൽ ഐക്യരാഷ്ട്രസഭ പാസ്സാക്കിയ ഒരു പ്രമേയമനുസരിച്ച് ല�ോകത്ത് ടെലിവിഷനുളള എല്ലാ രാജ്യങ്ങളിലും ടെലിവിഷൻ ദിനം ആഘ�ോഷിക്കാറുണ്ട്. 1996 ഡിസംബർ 16-ാം തീയതി ഐക്യരാഷ്ട്രസഭാ

40

\-hw-_À - Unkw_À 2018

പ്രമേയം 51 ആണ് നവംബർ 21 ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചത്​്. ടെലിവിഷൻ എന്ന മാദ്ധ്യമത്തിന് ല�ോകമെമ്പാടുമുളള വർദ്ധിതമായ സ്വാധീനത്തെ മുൻനിർത്തി, മാറിവരുന്ന രാജ്യാന്തര സ്ഥിതിഗതികളിൽ, സഹകരണം കൂടുതലായി സാധിതമാക്കാൻ കഴിയണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ല�ോക ടെലിവിഷൻ ദിനം പ്രഖ്യാപിക്കപ്പെട്ടത്​്. അക്കൊല്ലം ല�ോക ടെലിവിഷൻ ഫ�ോറം ഐക്യരാഷ്​്ട്രസഭ സംഘടിപ്പിച്ചിരുന്നു;അത് 1996 നവംബർ 21-22 തീയതികളിലായിരുന്നു. ല�ോകത്തിലെ പ്രമുഖരായ ടെലിവിഷൻ മാദ്ധ്യമവിദഗ്ദ്ധരുടേ സമ്മേളനത്തിന്റെ ശുപാർശ ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു: ആദ്യത്തെ ല�ോക ടെലിവിഷൻ ഫ�ോറത്തിന്റെ


www.keralamediaacademy.org

സ്മരണയ്ക്കായി, ല�ോകരാഷ്ട്രങ്ങളുടെ കാര്യനിർണ്ണയ പ്രക്രിയയിൽ ടെലിവിഷനുളള സ്വാധീനത്തെ അടിസ്ഥാനമാക്കി, അതിന്റെ പ്രാധാന്യം ഈ തീരുമാനത്തിലൂടെ അംഗീകരിക്കുകയായിരുന്നു. പ�ൊതുജനാഭിപ്രായ രൂപീകരണത്തിൽ ടെലിവിഷൻ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും, ജനങ്ങളെ അറിയിക്കുന്നതിനും സ്വാധീനിക്കുന്നതിനും വെല്ലുവിളിക്കുന്നതിനും കഴിയുമെന്നും അംഗീകൃതമായി ല�ോകരാഷ്ട്രീയത്തിലും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്വാധീനത്തിലും ടെലിവിഷൻ സർവ്വവ്യാപിയായി. ഭൂമുഖത്തെ സംഘർഷങ്ങളെ ലഘൂകരിക്കുന്നതിനും, ല�ോകസമാധാനത്തിനെതിരെ ഉയർന്നുവരുന്ന ഭീഷണികളെ അകറ്റുന്നതിനും, സാമൂഹിക സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ച്​് ല�ോകത്തെ അറിയിക്കുന്നതിനും, ആശയവിനിമയത്തിനും ടെലിവിഷൻ പ്രയ�ോജനപ്പെടുത്തേണ്ടതാണെന്ന് ല�ോക ടെലിവിഷൻ ദിനം ഓർമ്മപ്പെടുത്തുന്നു. കേവലം ഒരു ഇലക്ട്രോണിക് ഉപകരണം മാത്രമല്ല, ആഗ�ോളവിഷയങ്ങളിൽ സുതാര്യതയും ആർജവവും പുലർത്തുന്നതിലുളള തത്വചിന്തയെ അടിസ്ഥാനമാക്കിയുളള ആശയവിനിമയ�ോപാധിയാണ് ടെലിവിഷൻ. സമകാലീന ല�ോകത്തിൽ ആശയവിനിമയത്തിനും ആഗ�ോളവത്ക്കരണത്തിന്നും ഒരു മാദ്ധ്യമമെന്ന നിലയിൽ ടെലിവിഷന്റെ പങ്ക് നിസ്തുലമാണെന്ന് ല�ോകരാഷ്ട്രങ്ങൾ ടെലിവിഷൻ ദിനം പ്രഖ്യാപിക്കുമ്പോൾ ഊന്നിപ്പറഞ്ഞു. എങ്കിലും ടെലിവിഷൻ ധനികരുടെ മാത്രം മാദ്ധ്യമമാണെന്നും, ല�ോകജനസംഖ്യയിലെ വലിയ�ൊരു വിഭാഗത്തിന് ടെലിവിഷൻ ലഭ്യമല്ലെന്നും, ടെലിവിഷനേക്കാൾ സാധാരണക്കാരന് പ്രാപ്യമായ മാദ്ധ്യമം റേഡിയ�ോ ആണെന്നും ജർമ്മനി അഭിപ്രായപ്പെട്ടു. ല�ോക രാഷ്​്ട്രീയ, സാമ്പത്തിക, സാമൂഹ്യ

വ്യവസ്ഥകളിൽ ആശയവിനിമയത്തിന്, ഒരു ആഗ�ോള ശ്രവ്യദർശന മാദ്ധ്യമമെന്ന നിലയിൽ ടെലിവിഷൻ അതീവപ്രാധാന്യമുളള മാദ്ധ്യമമായി ല�ോകരാഷ്​്ട്രങ്ങൾ അംഗീകരിക്കുകയായിരുന്നു. പ�ൊതുജനാഭിപ്രായ രൂപീകരണത്തിൽ ടെലിവിഷനുളള പങ്ക് അംഗീകൃതമായി. പിന്നീട് 2011 നവംബർ 3-ാം തീയതിയിലെ യുനെസ്കോ 36-ാം ജനറൽ ക�ോൺഫറൻസിൽ ഫെബ്രുവരി 13-ാം തീയതി ല�ോക റേഡിയ�ോ ദിനവും ആചരിക്കപ്പെട്ടു തുടങ്ങി. നമ്മുടെ രാജ്യത്ത് മഹാത്മാഗാന്ധി ആദ്യമായും അവസാനമായും ഡൽഹിയിലെ ആകാശവാണി സ്റ്റുഡിയ�ോ സന്ദർശിച്ച് രാജ്യത്തെ അഭിസംബ�ോധന ചെയ്തതിന്റെ സ്മരണയ്ക്കായി പ�ൊതുസേവനപ്രക്ഷേപണദിനം ആഘ�ോഷിക്കപ്പെട്ടുവരുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിലെ അഭയാർത്ഥിക്യാമ്പ് സന്ദർശിച്ച് അവരെ നേരിട്ട് അഭിസംബ�ോധന ചെയ്യാൻ കഴിയാത്തതിനാലാണ് ഗാന്ധിജി ആകാശവാണിയിലൂടെ അഭിസംബ�ോധന ചെയ്തത്. ടെലിവിഷൻ ദിനത്തിന്റെയും റേഡിയ�ോ ദിനത്തിന്റെയും പ�ൊതുസേവനപ്രക്ഷേപ ണദിനത്തിന്റെയുമെല്ലാം ലക്ഷ്യം ഈ മാദ്ധ്യമങ്ങൾ രണ്ടും പ�ൊതുജന�ോപകാരപ്രദമായിരിക്കണമെന്നതാ ണ്. വിന�ോദം ജനങ്ങൾക്ക് അവശ്യം ആവശ്യമാണ്; അത�ോട�ൊപ്പം തന്നെ ജനങ്ങളുടെ പ്രശ്ന ‌ ങ്ങളും അവയ്ക്കുളള പരിഹാരമാർഗ്ഗങ്ങളും നിഷ്പക്ഷമായി ചർച്ചചെയ്യപ്പെടണം. പ്രേക്ഷകർക്കും ശ്രോതാക്കൾക്കും വിജ്ഞാനം പകരണം. എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങളെ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ചും ദൃശ്യശ്രവ്യമാദ്ധ്യമമായ ടെലിവിഷൻ പ്രതിനിധാനം ചെയ്യണം. വസ്തുനിഷ്ഠതയും സത്യസന്ധതയും അത്യാവശ്യമാണ്. പക്ഷേ, പ�ൊതുസേവനപ്രക്ഷേപണം നമ്മുടെ രാജ്യത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുക November - December 2018

41


J-lt o®-©×¡s¢

www.keralamediaacademy.org

ഇന്ത്യയിൽ 197 ദശലക്ഷം വീടുകളിലാണ് ടെലിവിഷനുളളത്- 66 ശതമാനം. ദക്ഷിണേന്ത്യയിൽ ഇതം 95 ശതമാനമാണ്. ( ആകെയുളള ഇന്ത്യൻ ടെലിവിഷൻ സെറ്റുകളുടെ 31 ശതമാനം) 99% വീടുകളിലും വൈദ്യുതി ലഭിക്കുന്നത് ഇതിന�ൊരു കാരണമാണ്​്: 898 ടെലിവിഷൻ ചാനലുകളാണ് ഇന്ത്യൻ ആകാശങ്ങളിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്; അതിൽ 184 എണ്ണം പണം ക�ൊടുത്തു കാണേണ്ട പേ ചാനലുകളാണ്. നാനൂറിലേറെ വാർത്താ ചാനലുകളുമുണ്ട് യാണെന്നതാണ് അതീവ ദുഃഖകരമായ വസ്തുത. അത�ൊരു വലിയ ദുരന്തത്തിലേക്കാണ് നമ്മെ നയിക്കുന്നത് .ആഗ�ോളവത്കരണത്തിലധിഷ്ഠിതമായ വ്യാപാരവത്കരണം മാദ്ധ്യമങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. പ�ൊതുസേവന പ്രക്ഷേപണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ�ോലും പാലിക്കാതെ ഒരു തലമുറയെയാകെ വഴിതെറ്റിക്കുന്ന നിലയിലേക്ക് സാങ്കേതികമായ നൂതനത്വത്തോടെ ടെലിവിഷൻ എത്തിക്കഴിഞ്ഞു. ല�ോകത്തിലെ 79 ശതമാനം വീടുകളിലും ടെലിവിഷൻ ഉണ്ടെന്നാണം സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ, ടെലിവിഷൻ സെറ്റുകളുടെ എണ്ണം 2017-ൽ 163 ക�ോടിയാണ്. ചൈനയിലാണ് ഏറ്റവുമധികം ടെലിവിഷൻ സെറ്റുകൾ: 40 ക�ോടി, അവിടെ 95 ശതമാനം വീടുകളിലും ടെലിവിഷനുണ്ട്. ത�ൊട്ടടുത്ത അമേരിക്കയിൽ ഏകദേശം 22 ക�ോടി ടെലിവിഷൻ സെറ്റുകളുണ്ട്. ജപ്പാനിൽ 8.65 ക�ോടി, ഇന്ത്യയിൽ 6.3 ക�ോടി, റഷ്യയിൽ 6.05 ക�ോടി എന്നിങ്ങനെയാണ് കണക്കുകൾ. ഏഷ്യ-പസിഫിക് രാജ്യങ്ങളിൽ ശരാശരി 83.5 ശതമാനം വീടുകളിൽ ടെലിവിഷൻ ലഭ്യമാണ്. സിങ്കപ്പൂർ, ദക്ഷിണ ക�ൊറിയ എന്നീ രാജ്യങ്ങളിൽ എല്ലാ വീടുകളിലും (100%), തായ്‌ലാൻഡ്, ന്യൂസിലാൻഡ്, മലേഷ്യ, ജപ്പാൻ, തായ്വ ‌ ാൻ എന്നീ രാജ്യങ്ങളിൽ 98 ശതമാനത്തിലേറെ വീടുകളിലും ടെലിവിഷൻ ലഭ്യമാണ്. അമേരിക്കക്കാരാണ് ടെലിവിഷൻ കൂടുതൽ സമയം കാണുന്നത്: നിത്യേന 5 മണിക്കൂറിലേറെ. ശരാശരി ആയുസ്സ് 65 ക�ൊല്ലമെന്ന് കണക്കുകൂട്ടിയാൽ സാധാരണ അമേരിക്കക്കാരൻ ഒൻപത് ക�ൊല്ലക്കാലം ടെലിവിഷന് മുന്നിൽ ചെലവഴിക്കുന്നു. ല�ോകത്ത് ഏറ്റവുമധികം പ്രേക്ഷകർ ഒരേ സമയത്ത് ടെലിവിഷ൯ ഉപയ�ോഗിക്കുന്നത്‌ ഒളിംപിക്‌സും ഫിഫ ല�ോകകപ്പ് ഫൈനലും സംപ്രേഷണം ചെയ്യുമ്പോഴാണ്: 360 ക�ോടിയും 304 ക�ോടിയും (കഴിഞ്ഞ ഒളിംപിക്‌സും ഫിഫ ല�ോകകപ്പ് ഫൈനലും). അമേരിക്കയിലെ സൂപ്പർലീഗ് മത്സരങ്ങളും ഏറ്റവുമധികം പ്രേക്ഷകരെ ആകർഷിക്കുന്നു. ഇന്ത്യയിൽ ടെലിവിഷനിൽ ഒരേസമയം പ്രേക്ഷകരെ ആകർഷിച്ച പരിപാടിയായിരുന്നു ആമിർ ഖാന്റെ സത്യമേവ ജയതേ; ആറ് ക�ോടി പ്രേക്ഷകരാണ് അത് ഒരേസമയം കണ്ടത്. ടെലിവിഷന്റെ മുന്നിൽ സമയം ചെലവഴിക്കുന്നവരുടെ കണക്കുകളെടുത്താൽ ഇന്ത്യ അത്രയേറെ മുമ്പിലല്ല; 144 മിനിട്ടാണ് ശരാശരി പൗരൻ (നാല് വയസ്സിനു മുകളിലും 90 വയസ്സിന് താഴെയുമുളളവരെയാണ് പ്രേക്ഷകരായി കണക്കാക്കുന്നത് ) ടെലിവിഷൻ കാണുന്നത്. പ�ോളണ്ട് :264, ജപ്പാൻ: 262, ബ്രസീൽ: 254, റഷ്യ: 248, സ്‌പെയിൻ: 233, ഫ്രാൻസ്, ജർമ്മനി: 223, ബ്രിട്ടൺ: 212, ദക്ഷിണക�ൊറിയ: 193, ആസ്‌ട്രേലിയ: 188, നെതർലാൻഡ്‌സ്: 148, മിനിട്ടുകൾ വീതം നിത്യേന ആളുകൾ ടെലിവിഷൻ കാണുന്നു. ഡിജിറ്റൽ, കേബിൾ, ഉപഗ്രഹം എന്നിങ്ങനെ വിവിധ വിതരണ ശൃംഖലകളിലും ടെലിവിഷൻ ലഭ്യമാകുന്നതും , പരിപാടികളുടെ വൈവിദ്ധ്യവും ഒരു വീട്ടിൽ തന്നെ ഒന്നിലേറേ ടിവി സെറ്റുകളുളളതും, ടെലിവിഷനിൽ നിത്യേന പരിപാടികൾ 42

\-hw-_À - Unkw_À 2018

ആവർത്തിക്കുന്നതും ഉയർന്ന പ്രേക്ഷകസമയത്തിന് കാരണങ്ങളാണ്. സാങ്കേതികവിദ്യയുടെ നൂതനതയിലൂടെ ടെലിവിഷൻ സെറ്റുകളിൽ കൂടെയല്ലാതെ ടാബ്​്‌ലെറ്റ്​്, മ�ൊബൈൽ ഫ�ോൺ എന്നിവയിൽ കൂടിയുളള പ്രേക്ഷകസമയം മുൻപെഴുതിയ കണക്കുകളിൽ പെടുന്നില്ല. ഇന്ത്യയിൽ 197 ദശലക്ഷം വീടുകളിലാണ് ടെലിവിഷനുളളത്- 66 ശതമാനം. ദക്ഷിണേന്ത്യയിൽ ഇതം 95 ശതമാനമാണ്. ( ആകെയുളള ഇന്ത്യൻ ടെലിവിഷൻ സെറ്റുകളുടെ 31 ശതമാനം) 99% വീടുകളിലും വൈദ്യുതി ലഭിക്കുന്നത് ഇതിന�ൊരു കാരണമാണ്​്: 898 ടെലിവിഷൻ ചാനലുകളാണ് ഇന്ത്യൻ ആകാശങ്ങളിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്; അതിൽ 184 എണ്ണം പണം ക�ൊടുത്തു കാണേണ്ട പേ ചാനലുകളാണ്. നാനൂറിലേറെ വാർത്താ ചാനലുകളുമുണ്ട്. ഇന്ത്യയിൽ പരസ്യങ്ങളുടെ മ�ൊത്തം മതിപ്പ് കഴിഞ്ഞ ക�ൊല്ലം 69346 ക�ോടി രൂപയായിരുന്നു. ടെലിവിഷനിൽ പരസ്യങ്ങൾ പ്രതിവർഷം 13 ശതമാനം വർദ്ധിക്കുമ്പോൾ ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ വർദ്ധനവ് 18 ശതമാനമാണ്: ഏറ്റവും കൂടുതൽ. 2018-ൽ ടെലിവിഷൻ പരസ്യങ്ങൾ 31596 ക�ോടി


www.keralamediaacademy.org

രൂപയാവുമെന്നാണ് കണക്ക്. സമൂഹമാദ്ധ്യമങ്ങളുടെ വ്യാപനം ടെലിവിഷനെ ബാധിച്ചിട്ടില്ല. ഇന്റർനെറ്റ് ഉപയ�ോഗം ശരാശരി 7 മണിക്കൂറിലധികമാണെന്ന് കണക്കുകൾ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ശരാശരി 2 മണിക്കൂർ 26 മിനിട്ടാണ് നാം ചെലവഴിക്കുന്നത്; 79 ശതമാനം ആളുകൾ മ�ൊബൈലിലൂടെ സമൂഹമാദ്ധ്യമങ്ങൾ ഉപയ�ോഗിക്കുന്നു. യുട്യൂബ്, ഫെയ്സ്ബുക്ക്, വാട്​്‌സ് ആപ്പ്, എഫ്ബി മെസഞ്ചർ, ഇൻസ്​്റ്റഗ്രാം, ട്വിറ്റർ,

കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ ഏറ്റവും ജനപ്രിയ ചാനലുകളിൽ പത്താം സ്ഥാനത്തു പ�ോലും ദൂരദർശൻ എത്തുന്നില്ല. ദൂരദർശന്റെ ദേശീയ ചാനൽ വിന�ോദചാനലുകളിൽ പതിമൂന്നാം സ്ഥാനത്താണ്​്; സ്പോർട്‌സ് ചാനലുകളുടെ കൂട്ടത്തിൽ പത്താം സ്ഥാനത്തും, വാർത്താചാനൽ അത്തരം ചാനലുകളുടെ കൂട്ടത്തിൽ 14-ാം സ്ഥാനത്തും സാംസ്‌ക്കാരിക ചാനലുകളുടെ ഗണത്തിൽ ഡിഡി ഭാരതി 11-ാം സ്ഥാനത്തുമാണ്. 2017-18ൽ ദൂരദർശന്റെ പരസ്യവരുമാനം 827.51 ക�ോടി രൂപയാണം. ( ആകെ ടെലിവിഷൻ പരസ്യവരുമാനത്തിന്റെ 0.2 ശതമാനം മാത്രം) ആയിരുന്നു. അതിൽ സർക്കാർ സ്ഥാപനങ്ങളുടെ പരസ്യത്തിൽ നിന്ന്​് ലഭിച്ചത്​് 318.06 ക�ോടി രൂപ. കേവലം 157.59 ക�ോടി രൂപയാണ് സ്വകാര്യമേഖലയിൽ നിന്ന് ലഭിച്ചത്​്. ദൂരദർശന്റെ തകർച്ചയുടെ കാരണങ്ങൾ പലതമാണ്. ഇവിടെ അതിന് മുതിരുന്നില്ല. നമ്മുടെ സംസ്ഥാനത്ത് 36 ടെലിവിഷൻ ചാനലുകളാണ് ഇപ്പോഴുളളത്. ഇവയ്​്ക്കു പുറമെ പ്രാദേശിക തലത്തിൽ കേബിൾ ഓപ്പറേറ്റർമാർ നടത്തുന്ന ചാനലുകളുമുണ്ട്. കേരളത്തിലും മലയാളം ചാനലുകൾ നടത്തുന്നത് പ�ൊതുജനസേവനമെന്ന ലക്ഷ്യം മുൻനിർത്തിയല്ല. ദൂരദർശന്റെ ചാനൽ മാത്രമേ വലിയെരളവ്​് പ�ൊതുസേവനപ്രക്ഷേപണം നടത്തുന്നുളളു. സംസ്ഥാനത്തിന്റെ നിയമസഭാ കമ്മിറ്റി ടെലിവിഷൻ പരമ്പരകളെ നിയ�ിക്കണമെന്ന് ശുപാർശ ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു നമ്മുടെ ചാനലുകളുടെ ഉളളടക്കം. സാമൂഹികമൂല്യങ്ങളുടെ നൈതികതയെ തകർക്കുന്ന രീതിയിലുളള ഉളളടക്കം കണ്ട് മനംമടുത്താണ് നിയമസഭാ സാമാജികരുടെ സമിതി ഇത്തരമൊരു ശുപാർശക്കൊരുങ്ങിയത്​്: ടെലിവിഷന്റെ നിയ�ണത്തിൽ സംസ്ഥാന ഭരണകൂടത്തിന് ഒരു പങ്കും വഹിക്കാനില്ലെന്നത് അവർക്കറിയാമായിരുന്നേക്കാം.

സ്​്‌കൈപ്പ്​് എന്നിങ്ങനെ സമൂഹമാദ്ധ്യമങ്ങൾ ബഹുവിധമാണ്​്. അടിസ്ഥാനപരമായി ഇവയെല്ലാം ആശയവിനിമയത്തിനുപയ�ോഗിക്കുന്ന സാങ്കേതിക വിദ്യ ഒന്ന് തന്നെ. ഇവയ�ൊന്നും പ�ൊതുജനസേവനത്തിനല്ല വ്യാപകമായി ഉപയ�ോഗിക്കപ്പെടുന്നത്​്. ടെലിവിഷൻ,റേഡിയ�ോ ദിനങ്ങൾ പ�ൊതുജനസേവന പ്രക്ഷേപണത്തിന്റെ പ്രസക്തിയും പ്രാധാന്യവും പ്രചാരത്തിലാവേണ്ടതിന്റെ ആവശ്യം എടുത്തുകാ ട്ടാനുദ്ദേശിച്ചുളളതാണ്. പക്ഷെ നമ്മുടെ രാജ്യത്തെ പ�ൊതുമേഖലയിലുളള പ്രസാർ ഭാരതിയുടെ നാല്പതിലേറെയുളള ചാനലുകള�ൊഴിച്ചാൽ ബാക്കിയാരും പ�ൊതുസേവനപ്രക്ഷേപണം നടത്തുന്നില്ല. ഗവണ്മെന്റ് നിയ�ണത്തിലുളള പ്രസാർ ഭാരതിക്ക്ആകാശവാണിയും ദൂരദർശനും- വളരെയേറെ പരിമിതികളുണ്ട്. മാത്രവുമല്ല അവർക്കും വിപണിയിൽ നിലനില്ക്കേണ്ടതിനാൽ പരസ്യങ്ങളിൽ നിന്നുളള വരുമാനം വേണം. സ്വയംഭരണമെന്നത് പ്രസാർ ഭാരതി ക�ോർപറേഷനിൽ നടപ്പിൽ വരുത്താൻ സാദ്ധ്യമല്ല; കാരണം ക�ോർപറേഷന്​് ഉളളടക്കം (പരിപാടികൾ) മികച്ചതാക്കാൻ പല കാരണങ്ങളാലും

വാർത്താചാനലുകളിപ്പോൾ പ�ണ്ടാണ് മലയാളത്തിൽ. വാർത്തകളുടെ വിശ്വസ്തതയും ആധികാരികതയും ഉടലെടുക്കുന്നത് അവ വസ്തുനിഷ്ഠവും സത്യസന്ധവും ആവുമ്പോഴാണ്. പക്ഷെ, പല ചാനലുകളിലും വാർത്താവതരണം റിപ്പോർട്ടിംഗില�ൊതുങ്ങുന്നില്ല., അവ എഡിറ്റോറിയലൈസ് ചെയ്യപ്പെടുന്നു. ചാനലിന്റെ (അഥവാ ഉടമസ്ഥരുടെ) താല്പര്യത്തിനനുസരിച്ച് വാർത്തയും വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഒരേ വാർത്ത വിവിധ ചാനലുകളിൽ വ്യത്യസ്തമാവുന്നത് പതിവ് കാഴ്ചയാണ്. ഇതിലും കഷ്ടമാണ് വെറും വാക്വ ‌ ിസർജനങ്ങളായിത്തീരുന്ന ചർച്ചകൾ. സൂര്യന് കീഴെയുളള ഏത് വിഷയത്തെക്കുറിച്ചും ചർച്ചചെയ്യുന്നവരാണ് വിരലിലെണ്ണാവുന്ന ഏതാനും ആളുകൾ. ഒരു നിശ്ചിത ഫ�ോർമുലയുണ്ടതിന്: രാഷ്​്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, രാഷ്​്ട്രീയ നിരീക്ഷകർ. ചർച്ചകൾ നിയ�ിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സകലകലാവല്ലഭന്മാരെന്ന് നടിച്ച് തങ്ങളുടെ ധാർഷ്ട്യവും പാണ്ഡിത്യവും മറ്റുളളവരിൽ അടിച്ചേല്പ്പിക്കുന്നു. ഏത് വിഷയവും അവർ ചർച്ച ചെയ്യും. വിഷയ പ്രാധാന്യമനുസരിച്ച് പ്രഗത്ഭരും ശ്രേഷ്ഠരുമായ വ്യക്തികളെ ചർച്ച നിയ�ിക്കാൻ വിളിക്കുന്നതിന് ഒരു ചാനലും മുതിരാറില്ല. കുറേ നേരത്തെ വാഗ്‌ധ�ോരണിയ�ോടെ എവിടെയുമെത്താതെ ചർച്ച അവസാനിക്കുന്നു. താരങ്ങളെ ഒരു നാൾ ക�ൊണ്ടുണ്ടാക്കുകയും ഒരു നാൾ ക�ൊണ്ട് തകർക്കുകയും ചെയ്യുന്ന മാദ്ധ്യമമാണ് ടെലിവിഷൻ. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ പ�ൊതുജനസേവനപ്രക്ഷേപണം ടെലിവിഷൻ ചാനലുകളിൽ ഉണ്ടാവുമെന്ന് ആശിക്കുവാനേ നിവൃത്തിയുളളു. (ലേഖകൻ ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ)

November - December 2018

43


Personality www.keralamediaacademy.org

C.d¢. n¡Q¤a£u

anÊnkn¸nbnse IpSnen \n¶v P\a\ÊpIfnse sIm«mc§fnte¡v 44

\-hw-_À - Unkw_À 2018


www.keralamediaacademy.org

എല്ലാത്തരം വൃത്തികേടുകളുടെയും കുറ്റകൃത്യങ്ങളുടെയും കൂത്തരങ്ങായിരുന്നു ആ ചേരി. അവിടെ ചെന്ന് മൂന്നാം വർഷം, ഒൻപതാം വയസ്സിൽ, ഓപ്ര പലവട്ടം ക്രൂരമായ ബലാത്സംഗത്തിനിരയായി, അതും അടുത്ത ബന്ധുക്കളാൽ. 14–ാം വയസ്സിൽ ഒരാൺകുഞ്ഞ് പിറന്നെങ്കിലും ജനനത്തിലേ മരിച്ചു പ�ോയി.

ഞ്ചാം വയസ്സിൽ ടീച്ചർക്ക് ഒരു കത്തെഴുതി വച്ചിട്ട് അവൾ ആദ്യ ദിവസംതന്നെ കിന്റർ ഗാർട്ടൻ വിട്ടു. കത്തിലെ വരികൾ ഇതായിരുന്നു: ‘’ഞാൻ ഫസ്റ്റ് ഗ്രേഡ് ആണ്, കിന്റർ ഗാർട്ടനിൽ ഇരിക്കേണ്ടവളല്ല!’’ ഭാവിയിൽ താൻ കൈവയ്ക്കുന്ന എല്ലാത്തിലും ഫസ്റ്റ് ഗ്രേഡ് ആകുമെന്ന് ആ ബാലികയ്ക്ക് അറിയാമായിരുന്നു എന്നതിനാലാവാം. ഒരു വർഷം കഴിഞ്ഞപ്പോൾ സ്‌കൂൾ അധികൃതർ അവളെ പിടിച്ച് മൂന്നാം ഗ്രേഡിൽ ഇരുത്തി. ഒപ്പമിരുന്ന ക�ൊച്ചു കൂട്ടുകാരെ വാചകമടിച്ച് കൈയിലെടുത്ത് അവരുടെ ഹീറ�ോയിനായി മാറിയ ഓപ്ര വിൻഫ്രി പിന്നെ അമേരിക്കക്കാരുടെ മുഴുവൻ ഓമനയായി മാറി. അറുപത്തിനാലാം വയസ്സിലും അവർ ഫസ്റ്റ് ഗ്രേഡ് തന്നെ. ടെലിവിഷനിൽ എത്തി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അമേരിക്കൻ ട�ോക് ഷ�ോകളുടെ പ്രഥമ വനിതയായി ഓപ്ര വാഴുന്നു. ട�ോക് ഷ�ോ ഹ�ോസ്റ്റ്, പ്രസാധക, അഭിനേത്രി, ടിവി പ്രൊഡക്ഷൻ കമ്പനി ഉടമ... അങ്ങനെ ഒരു മനുഷ്യജന്മം ക�ൊണ്ട് ആകാവുന്നതിന്റെയപ്പുറം വേഷങ്ങൾ ആടിക്കൊണ്ടിരിക്കുന്നു ഈ കറുപ്പിന്റെ ദേവത.

മിസ്സിസിപ്പി സംസ്ഥാനത്തെ ക�ൊസിയുസ്‌ക�ോയിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു കൃഷിയിടത്തിലെ ക�ൊച്ചു വീട്ടിൽ ക�ൊടും പട്ടിണിയുടെ നടുവിലേക്ക് പിറന്നു വീണ ഓപ്ര ഇന്ന് 400 ക�ോടി ഡ�ോളർ വരുന്ന സ്വത്തിന്റെ ഉടമയാണ്. കാലിഫ�ോർണിയയിലെ മ�ോണ്ടെസിറ്റോയിൽ 88 ലക്ഷം ഡ�ോളർ വിലവരുന്ന ക�ൊട്ടാരത്തിൽ ജീവിക്കുമ്പോഴും അവർ മാനവികതയ�ോടുള്ള പ്രതിബദ്ധത

വിടുന്നില്ല. സാധാരണക്കാരുടെ ജീവിതത്തിന്റെ കഥകൾ ല�ോകത്തിനു മുന്നിൽ എത്തിച്ച ട�ോക് ഷ�ോകളെ പ�ോലെതന്നെ അവരുടെ ജീവിതവും. ഓപ്ര ജനിക്കുമ്പോൾ അമ്മ വെർണിറ്റ ലീക്ക് പ്രായം 18 വയസ്, അച്ഛൻ വെർണൻ വിൻഫ്രിക്ക് 20 വയസ്‌സും. കൗമാര ചാപല്യത്തിന്റെ ഫലമാണ് താനെന്ന് ഓപ്ര എന്നും പറയുമായിരുന്നു. മാതാപിതാക്കൾ വിവാഹിതരാകാതെ തന്നെ പിരിഞ്ഞപ്പോൾ ഓപ്ര അമ്മയുടെ സംരക്ഷണയിലായി. വളർത്തിയത് അമ്മൂമ്മയും. കടുത്ത വിശ്വാസിയായിരുന്ന അമ്മൂമ്മ ബൈബിൾ കഥാപാത്രമായ ഓർപയുടെ പേര് കുട്ടിക്ക് ഇടാനാണ് ആല�ോചിച്ചിരുന്നത്. പക്ഷേ, വിളിച്ചപ്പോൾ ഓപ്ര എന്നായിപ്പോയി. ല�ോകത്തിലെ ഏറ്റവും പ്രശസ്തരിൽ പെടുന്ന ഒരാൾക്ക് പേരു വന്നത് അബദ്ധത്തിലായിരുന്നു എന്നത് വിധിയുടെ ഒരു കളി മാത്രം. കൃഷിയിടത്തിലെ ഏകാന്ത ജീവിതമാണ് ഓപ്രയെ ‘എന്റർടൈനർ’ ആക്കിയതെന്നു പറയാം. രണ്ടു വയസ്സിലെത്തിയപ്പോഴേ അവൾ ‘നാടകാഭിനയം’ കാഴ്ചവയ്ക്കാൻ തുടങ്ങി; കൃഷിയിടത്തിലെ കന്നുകാലികളായിരുന്നു പ്രേക്ഷകർ എന്നു മാത്രം! ഓപ്രയെ മിടുക്കിയാക്കണം എന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്ന അമ്മൂമ്മയുടെ ശ്രമം കാരണം രണ്ടരവയസ്സായപ്പോഴേ അവൾ നന്നായി എഴുതാനും വായിക്കാനും പഠിച്ചു. മാത്രമല്ല, സമീപത്തെ ഒരു കപ്പേളയിൽ ഒരു ഞായറാഴ്ച വിശ്വാസികൾക്ക് മുന്നിൽ യേശുവിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ആറു വയസ്സായപ്പോൾ അമ്മ താമസിക്കുന്ന മിൽവ�ോകീയിലേക്ക് പ�ോകേണ്ടിവന്നതാണ് ഓപ്രയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. അവിടെ ഒരു ചേരിയിലായിരുന്നു 24 വയസ്സുകാരിയായിരുന്ന അമ്മ താമസിച്ചിരുന്നത്. എല്ലാത്തരം വൃത്തികേടുകളുടെയും കുറ്റകൃത്യങ്ങളുടെയും കൂത്തരങ്ങായിരുന്നു ആ ചേരി. അവിടെ ചെന്ന് മൂന്നാം വർഷം, ഒൻപതാം വയസ്സിൽ, ഓപ്ര പലവട്ടം ക്രൂരമായ ബലാത്സംഗത്തിനിരയായി, അതും അടുത്ത ബന്ധുക്കളാൽ. 14–ാം വയസ്സിൽ ഒരാൺകുഞ്ഞ് പിറന്നെങ്കിലും ജനനത്തിലേ മരിച്ചു പ�ോയി. രണ്ടറ്റം മുട്ടിക്കാൻ ഓടി നടക്കുന്ന അമ്മയ്ക്ക് അവളെ ശ്രദ്ധിക്കാന�ോ സഹായിക്കാന�ോ കഴിയുമായിരുന്നില്ല. കൗമാരത്തിൽ തന്നെ ടെന്നസിയിലെ നാഷ്വ ‌ ില്ലെയിൽ അച്ഛന്റെ അടുത്തേക്ക് പ�ോകാനായതാണ് ഓപ്രയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അച്ഛൻ കർക്കശക്കാരനായിരുന്നു, താൻ വരച്ച വരയിൽ മകൾ ജീവിക്കണമെന്ന് അയാൾ ശഠിച്ചു. ചേരിയിൽ വളർന്നതിന്റെ ഫലമാണ�ോ എന്തോ, ഓപ്ര ആദ്യം വഴങ്ങാൻ തയ്യാറായില്ല. അവൾ എല്ലാത്തിനെയും എതിർത്തു. തക്കം കിട്ടിയപ്പോൾ ചില്ലറ മ�ോഷണങ്ങൾ നടത്തി. ഏതാനും ദിവസം ഡിറ്റൻഷൻ സെന്ററിൽ കഴിയേണ്ടിയും വന്നു. എന്നാൽ, പതിയെ അവളുടെ സ്വഭാവം മാറി. അവൾ അയാളെ അനുസരിക്കാൻ തുടങ്ങി. ഒരു ദിവസം കുറഞ്ഞത് പുതിയ അഞ്ചു November - December 2018

45


Personality www.keralamediaacademy.org

വാക്കുകൾ പഠിച്ചില്ലെങ്കിൽ വൈകുന്നേരത്തെ ഭക്ഷണം കിട്ടില്ലെന്നതായിരുന്നു ബാർബറായ അച്ഛന്റെ നിയമങ്ങളില�ൊന്ന്. അതിനു ഫലമുണ്ടായി. അവൾ പതിയെ പ്രാസംഗികയായി മാറുകയായിരുന്നു. പണ്ട് കപ്പേളയിലാണ് പ്രസംഗിച്ചിരുന്നതെങ്കിൽ നാഷ്‌വില്ലെയിലെത്തിയപ്പോൾ പള്ളികളിൽ തന്നെ പ്രസംഗിക്കാൻ അവസരം കിട്ടി. ഒരു പ്രസംഗത്തിന് 500 ഡ�ോളർ പ്രതിഫലം കിട്ടിയപ്പോൾ ഓപ്ര മനസ്സിലുറപ്പിച്ചു, ‘’ഇനി സംസാരിച്ച് പണം ഉണ്ടാക്കുക തന്നെ.’’ അച്ഛന്റെ കൂടെയുള്ള ജീവിതം ഓപ്രയെ ആകെ മാറ്റി. അവൾ സ്‌കൂളിലെ ഏറ്റവും മിടുക്കിക്കുട്ടികളില�ൊരാളായി. നാടകം, പ്രസംഗം, സ്റ്റുഡന്റ്‌സ് കൗൺസിൽ എന്നുവേണ്ട എല്ലാത്തിലും സജീവം. അങ്ങനെയാണ് പ്രശസ്തമായ ടെന്നസി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ സ്‌ക�ോളർഷിപ്പോടെ പഠിക്കാൻ അവസരം കിട്ടിയത്. ആയിടയ്ക്ക് നാഷ്വ ‌ ില്ലെയിലെ പ്രാദേശിക റേഡിയ�ോ സ്‌റ്റേഷനിൽ വാർത്തവായിക്കാൻ അവസരം കിട്ടി. സർവകലാശാലയിൽ പഠിക്കുന്ന സമയത്തു തന്നെ മിസ് ബ്‌ളാക്ക് നാഷ്വ ‌ ില്ലെ, മിസ് ടെന്നസി ബഹുമതികൾ കൂടി തേടിയെത്തിയത�ോടെ സ്ഥലത്തെ പ്രധാന ടെലിവിഷൻ കേന്ദ്രമായ നാഷ്വ ‌ ില്ലെ സി.ബി.എസ് ഒരു പരിപാടി അവതരിപ്പിക്കാൻ അവളെ ക്ഷണിച്ചു. ‘’ഇല്ല’’ എന്നു രണ്ടു തവണയും പറയാൻ ഓപ്രയ്ക്ക് മടിയുണ്ടായില്ല. ഇതറിഞ്ഞ അധ്യാപകർ പ�ോലും അത്ഭുതപ്പെട്ടു പ�ോയി. സി.ബി. എസിൽ നിന്ന് ഒരു വിളി വരാൻ വലിയ പ്രശസ്തർ പ�ോലും കാത്തിരിക്കുമ്പോഴാണ് ഒരു വിദ്യാർഥിനി അവർക്കു നേരേ മുഖംതിരിച്ചു നിൽക്കുന്നത്! ഒരു അധ്യാപിക ഇക്കാര്യം വിശദീകരിച്ചു ക�ൊടുത്തതു ക�ൊണ്ട് ഓപ്ര അടുത്ത തവണ ഓഫർ സ്വീകരിച്ചു. അങ്ങനെ പത്തൊൻപതാം വയസ്സിൽ, ക�ോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോൾ ഓപ്ര ടിവി വാർത്തയുടെ ആങ്കർ ആയി. നാഷ്വ ‌ ില്ലെയിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ ടിവി ആങ്കർ. ഡിഗ്രി പഠനം കഴിഞ്ഞത�ോടെ ബാൾട്ടിമ�ോറിലെ ഡബ്‌ള്യു.ജെ.സെഡ്–ടിവി ഓപ്രയെ പ്രഭാത പരിപാടിയിലെ വാർത്താ അവതാരകയായി ക്ഷണിച്ചു. അതു ശ്രദ്ധിക്കപ്പെട്ടത�ോടെ വളരെ വേഗം അവളെ ടിവിയുടെ പ്രധാന ട�ോക് ഷ�ോ ആയ ‘ബാൾട്ടിമ�ോർ ഇസ് ട�ോക്കിങ്ങി’ലേക്ക് ഉയർത്തി. ഏഴു വർഷം ഈ ഷ�ോയുടെ ജീവനാഡിയായിരുന്നു ഓപ്ര. അങ്ങനെയിരിക്കെയാണ് അമേരിക്കൻ ബ്രോഡ്കാസ്റ്റിങ്ങ് ക�ോർപറേഷ(എ. ബി.സി)ന്റെ ഷിക്കാഗ�ോയിലെ കൂട്ടുസംരംഭമായ ഡബ്യു. എൽ.എസ്.–ടിവിയുടെ ജനറൽ മാനേജർ അവരെ തന്റെ കമ്പനിയിലേക്ക് ക്ഷണിച്ചു ക�ൊണ്ടുവന്നത്. പിന്നീട് ല�ോകം കണ്ട ഓപ്ര വിൻഫ്രി പിറക്കുകയായിരുന്നു. അവിടെ എ.എം. ഷിക്കാഗ�ോ എന്നൊരു പ്രഭാത ട�ോക് ഷ�ോ ആയിരുന്നു ഓപ്രയ്ക്ക് ആദ്യം ക�ൊടുത്തത്. പ്രേക്ഷകര�ൊന്നുമില്ലാതെ ആകെ തകർന്നു കിടന്ന ഒരു ഷ�ോ. ഓപ്ര അതിന്റെ അലകും പിടിയും മാറ്റി. കേട്ടാൽ ക�ോട്ടുവാ ഇടുന്ന വിഷയങ്ങളിൽ നിന്ന് സജീവമായ വിഷയങ്ങൾ ചർച്ചയ്ക്കു വന്നു. അതിൽ കുറച്ചു വിവാദങ്ങളും മേമ്പൊടിയായി ചേർത്തപ്പോൾ ഒറ്റ മാസം ക�ൊണ്ട് ഷ�ോയ്ക്ക് ജീവൻ വച്ചു. ഓപ്രയുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണങ്ങളും തുറന്നു പറച്ചിലുകളും തുറന്ന മന�ോഭാവവും അതിവേഗം പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. അക്കാലത്ത് അമേരിക്കയിൽ ഫിൽ ഡ�ോണാഹ്യു ആയിരുന്നു ഏറ്റവും പ്രശസ്തനായ ട�ോക് ഷ�ോ അവതാരകൻ. മൂന്നു മാസം ക�ൊണ്ട് ഡ�ോണാഹ്യുവിന്റെ മുന്നിലെത്തി ഓപ്രയുടെ റേറ്റിങ്. ഏതാനും മാസം കൂടി കഴിഞ്ഞത�ോടെ പരിപാടിയുടെ പേര് ‘’ഓപ്ര വിൻഫ്രി ഷ�ോ’’ എന്നാക്കി മാറ്റി. ദൈർഘ്യം ഒരു മണിക്കൂറായും വർധിപ്പിച്ചു. അത�ോടെ ഡ�ോണാഹ്യു ഷിക്കാഗ�ോ വിട്ട് ന്യൂയ�ോർക്കിലേക്ക് ആസ്ഥാനം മാറ്റി. 46

\-hw-_À - Unkw_À 2018

ഇക്കാലത്താണ് പ്രശസ്ത സംഗീതജ്ഞനായ ക്വിൻസി ജ�ോൺസിന്റെ കണ്ണ് ഓപ്രയിൽ പതിയുന്നത്. ആലിസ് വാക്കറിന്റെ പ്രശസ്തമായ ‘ദ് കളർ പർപ്പിൾ’ എന്ന ന�ോവൽ സ്റ്റീവൻ സ്പീൽബെർഗുമായി ചേർന്ന് സിനിമയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ക്വിൻസി ജ�ോൺസ്. ഓപ്രയെ സംബന്ധിച്ചിടത്തോളമാകട്ടെ അത് തന്റെ കുട്ടിക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കൗമാരത്തിൽ തനിക്ക് നടിയാകണമെന്ന് ഓപ്ര പറഞ്ഞപ്പോൾ ‘’എന്റെ പെൺമക്കൾ ആരും നടിയാകില്ല’’ എന്നായിരുന്നു അച്ഛന്റെ പ്രതികരണം. അഭിനയരംഗം നല്ല കുട്ടികൾക്കുള്ള തല്ലെന്നായിരുന്നു അയാൾ കരുതിയിരുന്നത്. കളർ പർപ്പിളിലെ സ�ോഫിയ എന്ന കഥാപാത്രം ഓപ്രയ്ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. മികച്ച സഹനടിക്കുള്ള ഓസ്ക ‌ ർ ന�ോമിനേഷൻ വരെ അവരെ തേടിയെത്തി. വീണ്ടും ചില സിനിമകളിൽ അവർ അഭിനയിച്ചു. കളർ പർപ്പിളിന്റെ വിജയത്തിനു ശേഷമാണ്, 1985–ൽ, അക്കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ കിങ് വേൾഡ് ഓപ്ര ഷ�ോയുടെ സംപ്രേഷണ അവകാശം ച�ോദിച്ചെത്തിയത്. ഒരേസമയം 130 നഗരങ്ങളിലേക്കാണ് ഷ�ോ കിങ് വേൾഡ് സംപ്രേഷണം ചെയ്തത്. വിവിധ നഗരങ്ങളിലെ പ്രശസ്തി കൂടിയായപ്പോൾ മികച്ച ട�ോക് ഷ�ോ ഹ�ോസ്റ്റ് എന്ന നിലയിൽ ധാരാളം പുരസ്ക ‌ ാരങ്ങൾ ഓപ്രയെ തേടിയെത്തി. ട�ോക് ഷ�ോ എന്ന സങ്കൽപത്തെ ആകെ മാറ്റിമറിക്കുന്ന പരിപാടിയായിരുന്നു ഓപ്രയുടേത്. അമേരിക്കയുടെ ആഘ�ോഷ സംസ്‌കാരത്തെ ച�ോദ്യം ചെയ്യുന്ന, അതിനു നേരേ കണ്ണു തുറന്നു പിടിക്കുന്ന പല വിഷയങ്ങളും ചർച്ചയിൽ ഇടം പിടിച്ചു. ആഫ്രിക്കൻ–അമേരിക്കൻ ജീവിതങ്ങളുടെ ഉൾക്കഥകളെയാണ് താൻ തേടിപ്പോയതെന്ന് അവർ പറയുമായിരുന്നു. ആഫ്രിക്കൻ–അമേരിക്കൻ വംശജരുടെ അതിജീവനത്തിന്റെ, പീഡനാനുഭവങ്ങളുടെ,


www.keralamediaacademy.org

വിജയനേട്ടങ്ങളുടെ കഥകൾ ഓപ്ര അമേരിക്കയ്ക്ക് പറഞ്ഞുക�ൊടുത്തു. പ്രശസ്തരായ അനേകർ ഓപ്രയുടെ മുന്നിൽ മനസ്സു ‌ തുറക്കാനെത്തി. തങ്ങളുടെ പലകാര്യങ്ങളും അവർ ഓപ്രയുടെ മുന്നിൽ ഏറ്റുപറഞ്ഞു. ‘വാൾ സ്ട്രീറ്റ് ജേണൽ’ ഈ പ്രതിഭാസത്തിന് ഒരു വാക്ക് കണ്ടെത്തി ‘ഓപ്രാഫിക്കേഷൻ’. ഇന്റർവ്യൂ മാത്രമായിരുന്നില്ല ഷ�ോയുടെ പ്രത്യേകത. ബുക്ക് ക്‌ളബ്ബ്, സെൽഫ് ഇംപ്രൂവ്‌മെന്റ് വിഭാഗം, അശരണരെ സഹായിക്കാൻ ധനസമാഹരണം എന്നിങ്ങനെ ഇതു പടർന്നു. ഈ പരിപാടിയിൽ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ അമേരിക്കയിൽ ന�ോക്കിനിൽക്കവേ ബെസ്റ്റ് സെല്ലറുകളായി. ദശലക്ഷക്കണക്കിനു ക�ോപ്പികളാണ് മിക്ക പുസ്തകങ്ങളും വിറ്റഴിഞ്ഞത്. 15 വർഷം തുടർന്ന ബുക്ക് ക്‌ളബ്ബ് പിന്നീട് അവസാനിപ്പിച്ചു. അവർക്ക് ഇഷ്ടപ്പെട്ട പുതിയ ഉത്പന്നങ്ങൾ ഷ�ോയിലൂടെ അവതരിപ്പിക്കപ്പെട്ടു. ഓപ്രാസ് ഫേവറിറ്റ് തിങ്ങ്‌സ് എന്ന സെഗ്‌മെന്റിൽ അവതരിപ്പിച്ച ഇവയും ലക്ഷക്കണക്കിന് വിറ്റു പ�ോയി. അവതരിപ്പിക്കുന്ന വസ്തുക്കൾ വിറ്റു പ�ോകുന്ന വകയിൽ തനിക്ക് സാമ്പത്തിക നേട്ടം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അവരുടെ അവകാശവാദം. അതിപ്രശസ്തരായ പലരും ഓപ്രയുടെ ച�ോദ്യങ്ങൾക്ക് ഉത്തരമേകാൻ എത്തി. ബരാക്ക് ഒബാമ, ഡ�ോണൾഡ് ട്രംപ്, മൈക്കിൾ ജാക്‌സൺ, എലിസബത്ത് ടെയ്‌ലർ, മഡ�ോണ, സ്റ്റീവീ വണ്ടർ, ട�ോം ക്രൂസ്, സെലിൻ ഡിയ�ോൺ, ജ�ോൺ ട്രവ�ോൾട്ട, ബിയ�ോൺസ് ന�ൊവെൽസ്, മിഷേൽ ഒബാമ, ട�ോം ഹാങ്ക്‌സ്, മരിയ ഷ്രിവർ, വിൽ സ്മിത്ത് എന്നിവർ ഇതിൽ ചിലർ മാത്രം. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും അധികം പേർ കണ്ട ഇന്റർവ്യൂ ആയിരുന്നു മൈക്കിൾ ജാക്‌സനുമായി നടത്തിയത്. 25 വർഷങ്ങൾ നീണ്ട വിജയപ്രയാണത്തിനുശേഷം 2011– ലാണ് ഓപ്ര വിൻഫ്രി ഷ�ോ കർട്ടനിടുന്നത്. പ്രശസ്തിയിൽ നിൽക്കുമ്പോൾ തന്നെയായിരുന്നു ഷ�ോ നിർത്താനുള്ള തീരുമാനവും. സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തുക എന്നതായിരുന്നു ഓപ്രയുടെ തീരുമാനം. 2011 മേയ് 25– അന്നായിരുന്നു അവസാന എപ്പിസ�ോഡ്. ഇതിനു മുന്നോടിയായി രണ്ട് വിടവാങ്ങൽ സ്‌പെഷലുകൾ റെക്കോഡ് ചെയ്തു. 13000 പേരാണ് ഷിക്കാഗ�ോയിലെ യുണൈറ്റഡ് സെന്ററിൽ നടത്തിയ ഷൂട്ടിങ് കാണാനെത്തിയത്. ഇതിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികളുമെത്തി. അവസാന എപ്പിസ�ോഡ് കാണാൻ അമേരിക്കയിൽ പലയിടത്തും ഓപ്രയുടെ ആരാധകർ വലിയ പാർട്ടികൾ തന്നെ സംഘടിപ്പിച്ചു. നിരവധി തീയറ്ററുകളിൽ ഷ�ോ തൽസമയം സംപ്രേഷണം ചെയ്തു. അവസാന നിമിഷം ഓപ്ര കണ്ണീര�ോടെ വിട പറഞ്ഞപ്പോൾ അമേരിക്കയിലുടനീളം ലക്ഷക്കണക്കിന് ആരാധകർ ഒപ്പം കണ്ണീർ വാർത്തു. 4561–ാമത് എപ്പിസ�ോഡായിരുന്നു അത്. പ്രശസ്തിയുടെ പരക�ോടിയിൽ നിൽക്കുമ്പോൾ ഒരു ദിവസം ശരാശരി 70 ലക്ഷം പ്രേക്ഷകരുണ്ടായിരുന്നു. ചില ദിവസങ്ങളിൽ അത് രണ്ടുക�ോടി വരെയായി. അവസാന വർഷങ്ങളിൽ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞെങ്കിലും അത് ഒരിക്കലും 60 ലക്ഷത്തിനു താഴെ പ�ോയിരുന്നില്ല. 149 രാജ്യങ്ങളിലാണ് ഓപ്ര വിൻഫ്രി ഷ�ോ സംപ്രേഷണം ചെയ്തിരുന്നത്. ചില രാജ്യങ്ങളിൽ അത് പ്രാദേശിക ഭാഷയിലേക്ക് ഡബ്ബ് ചെയ്ത് അവതരിപ്പിച്ചു. ഓപ്രയുടെ വെബ്സ ‌ ൈറ്റിൽ ഷ�ോയുടെ എപ്പിസ�ോഡുകൾ ചേർത്തിട്ടുണ്ട്. 1986–ൽ ഓപ്ര സ്വന്തം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. വിവിധ സീരിയലുകളായിരുന്നു ഹാർപ�ോ ഇൻക�ോർപറേറ്റഡ് നിർമിച്ചതിൽ പ്രധാനം. ഓപ്ര വിൻഫ്രി

ഷ�ോയുടെ നിർമ്മാതാക്കളും ഹാർപ�ോ ആയിരുന്നു. ഷ�ോയുടെ നിർമ്മാണമാകട്ടെ സ്വന്തം ഹാർപ�ോ സ്റ്റുഡിയ�ോയിൽ തന്നെ. അതിപ്രശസ്തമായ വനിതകളുടെ മാസിക ‘ഓ’ (ദ് ഓപ്രാ മാഗസിൻ) 18 വർഷമായി വിജയകരമായി പ്രസിദ്ധീകരിക്കുന്നു. പ്രതിമാസം രണ്ടര ലക്ഷം ക�ോപ്പി വിറ്റുപ�ോകുന്ന ഈ മാസികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എല്ലാ ലക്കത്തിന്റെയും കവർ പേജിലെ മ�ോഡൽ ഓപ്രയായിരിക്കും! പതിനെട്ടു വർഷമായി ഒരു മാസികയുടെ കവർ മ�ോഡൽ ആയ റെക്കോഡ് ഇനി ആരും ഭേദിക്കാനിടയില്ല എന്നു കരുതേണ്ടിയിരിക്കുന്നു. പ്രശസ്തമായ വ�ോഗ് മാഗസിനേക്കാൾ പ്രചാരമുണ്ട് ‘ഓ’ മാഗസിന്. വനിതകളുടെ ചാനലായ ഓക്‌സിജനിലുമുണ്ട് ഓപ്രയ്ക്ക് നിർണായകമായ ഓഹരി. പ്രശസ്തിക്കൊപ്പം സ്വത്തും വർധിച്ചത�ോടെ ഫ�ോബ്‌സ് മാഗസിന്റെ ശതക�ോടീശ്വരരുടെ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ കറുത്തവർഗക്കാരിയായി ഓപ്ര. 2003–ലാണ് അവരെ ഈ ബഹുമതി തേടിയെത്തിയത്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് നാനൂറു ക�ോടി ഡ�ോളറാണ് (ഏകദേശം 27 ലക്ഷം ക�ോടി രൂപ) അവരുടെ സമ്പാദ്യം. കുഞ്ഞുകുടിലിൽ ജനിച്ചു വീണ അവർ ഇന്ന് കാലിഫ�ോർണിയയിലെ മ�ോണ്ടെസിറ്റോയിൽ 42 ഏക്കർ എസ്‌റ്റേറ്റിലെ പടുകൂറ്റൻ ക�ൊട്ടാരത്തിൽ താമസിക്കുന്നു. അമേരിക്കയുടെ വിവിധയിടങ്ങളിലായി വേറെ എട്ടു ബംഗ്‌ളാവുകളും എസ്‌റ്റേറ്റുകളുമുണ്ട് അവർക്ക്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉദാരമായി സംഭാവന ചെയ്യുന്നുണ്ട് ഓപ്ര. ഇതിനായി ഓപ്രാസ് ഏഞ്ചൽ നെറ്റ്‌വർക്ക്, എ ബെറ്റർ ചാൻസ് എന്നീ സംഘടനകൾ രൂപവത്കരിച്ചു. അവരുടെ വരുമാനത്തിന്റെ പത്തു ശതമാനമെങ്കിലും ഇതു വഴി സംഭാവന ചെയ്യുന്നു. അമേരിക്കയിൽ കത്രിന, റീത്ത ക�ൊടുങ്കാറ്റുകൾ ആഞ്ഞടിച്ച് പതിനായിരങ്ങൾക്ക് വീടും സ്വത്തും നഷ്ടപ്പെട്ടപ്പോൾ പുനരധിവാസത്തിന് അവർ മുന്നിലുണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിലാണ്, ഓപ്ര ഭാവിയിൽ തന്റെ ജീവിത പങ്കാളിയാകുന്ന സ്‌റ്റെഡ്മാൻ ഗ്രഹാമിനെ കാണുന്നത്. ആറടി ആറിഞ്ചുകാരനായ ഈ പി.ആർ. എക്‌സിക്യൂട്ടിവ് അതിവേഗമാണ് അവരുടെ മനസ്സ് കീഴടക്കിയത്. 1986–ൽ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. പിന്നീട് പുസ്തകരചയിതാവും ക�ോളമിസ്റ്റും പ്രാസംഗികനുമ�ൊക്കെയായി മാറി ഗ്രഹാം. ബിസിനസുകാരനുമാണ് അദ്ദേഹം. 32 വർഷത്തിനു ശേഷവും ഇരുവരും വിവാഹിതരായിട്ടുമില്ല. എന്തേ വിവാഹം നടന്നില്ല എന്ന ച�ോദ്യത്തിന് ഇരുവർക്കും വ്യക്തമായ ഉത്തരമില്ല. ത�ൊണ്ണൂറുകളുടെ തുടക്കത്തിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതാണ്. വിവാഹം നിശ്ചയിച്ചിരുന്ന ദിവസം തന്നെ ഓപ്രയ്ക്ക് ഒരു പുസ്തകപ്രകാശനത്തിൽ പങ്കെടുക്കേണ്ട സ്ഥിതിയുണ്ടായി. അന്നു മുടങ്ങിയ വിവാഹത്തെക്കുറിച്ച് പിന്നീട് ചിന്തിച്ചിട്ടേയില്ലെന്ന് ഇരുവരും പറയുന്നു. പതിറ്റാണ്ടുകള�ോളം ഒന്നാം നമ്പരായി നിൽക്കുന്നതിന്റെ വിജയ രഹസ്യം എന്താണ്? അനേകം പേര�ോട് ച�ോദ്യങ്ങൾ ച�ോദിച്ചിട്ടുള്ള ഓപ്ര ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ള ച�ോദ്യം ഇതാണ്. അവർ പറയുന്നു: ‘’എനിക്ക് ആര�ോടും അസൂയയില്ല. ജീവിതത്തിൽ ഞാൻ ഏറെ നേടി. അത് എന്റെ അകമനസ്സിനെ ഞാൻ തിരിച്ചറിഞ്ഞതു ക�ൊണ്ടാണ്. എന്റെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞു, അതുക�ൊണ്ട് എത്താവുന്ന ലക്ഷ്യങ്ങൾ ഞാൻ കണ്ടുവച്ചു. അതിലേക്ക് ലക്ഷ്യബ�ോധത്തോടെ ചുവടുവച്ചു. ലക്ഷ്യങ്ങൾക്ക് മുൻഗണനാക്രമം വയ്ക്കുന്നതിൽ ഞാനെടുത്ത തീരുമാനം വിജയമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു’’. November - December 2018

47


±e« lt½¡Q¢, l¢·® kª

www.keralamediaacademy.org

ഒരു പ്രസ്ക്ലബ്ബിന്റെ കഥ കെ.എൽ. മ�ോഹനവർമ്മ

കു

റച്ചുദിവസം മുമ്പ് ഇസ്ലാമാബാദിൽനിന്ന് ബിബിസി ലേഖകൻ ഇലിയാസ് ഖാൻ പുറത്തുവിട്ട വാർത്തയാണ്.

കറാച്ചി പ്രസ് ക്ലബിൽ പ�ോലീസ് റെയ്ഡ് നടത്തി.

പാകിസ്ഥാനെ എന്തിനും കുറ്റം പറയുകയും, ശത്രുവും ഭീകരനുമായി മാത്രം കാണുകയും ചെയ്യുന്ന നമ്മളും, നമ്മുടെ ഇന്ത്യയെ എന്തിനും കുറ്റം പറയുകയും ശത്രുവും ഭീകരനുമായി മാത്രം കാണുകയും ചെയ്യുന്ന പാകിസ്ഥാനും ഇരുവരുടെയും അനവധി സമാനപ്രശ്ന ‌ ങ്ങളിൽ സഹകരണം ഒന്നാകുന്ന മേഖലകളെ ഭയപ്പെടുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മീഡിയയുടെ സ്വാത�്യം നിലനിർത്താനുള്ള ആവേശവും അന്യോന്യ ബഹുമാനവും. ഒരു കഥ. നമ്മുടെ വി.പി രാമച�ൻ, എന്ന വി.പി. ആർ, നമ്മുടെ കേരള പ്രസ് അക്കാദമിയുടെ ചെയർമാനായിരുന്ന ഇന്ത്യയുടെ സമാരാദ്ധ്യനായ ജേർണലിസ്റ്റ് ദില്ലിയിൽ പത്രറിപ്പോർട്ടറായിരുന്ന കാലം. ബംഗ്ലാദേശ് എന്ന രാഷ്ട്രം പാകിസ്ഥാൻ വിഭജനത്തിലൂടെ ഉണ്ടാകാൻ കാരണമായ 1971ലെ ഇന്തോ-പാക് യുദ്ധത്തിന്റെ തുടക്കകാലം. വി.പി. ആർ അന്ന് ഇസ്ലാമാബാദിൽ ഇന്ത്യയിലെ യു.എൻ. ഐയുടെ ലേഖകനായി പ്രവർത്തിക്കുകയാണ്. അദ്ദേഹം അക്കാലത്തെ ഓർമ്മകൾ ഈയിടെ പറയുകയുണ്ടായി. യുദ്ധം ആരംഭിക്കുന്ന കാലത്ത്, പിന്നീട് പാകിസ്ഥാൻ പ്രസിഡന്റായ സുൾഫിക്കർ അലി ഭൂട്ടോ ഉൾപ്പടെ പല അത്യുന്നത രാഷ്ട്രീയനേതാക്കളും സായാഹ്നങ്ങളിൽ 48

\-hw-_À - Unkw_À 2018

പത്രപ്രവർത്തകരുമായി സൗഹ്യദം നിലനിർത്താൻ പ്രസ് ക്ലബ്ബിൽ വരുമായിരുന്നു. ബ�ോംബിനെ ആപ്പിൾ എന്നു വിളിച്ച് ഇന്ത്യയിലേക്ക് ആപ്പിൾ കയറ്റുമതി ചെയ്യുന്ന കാര്യം ഭൂട്ടോ പറയുമായിരുന്നത്രെ. വർഷങ്ങൾക്കുശേഷം ഭൂട്ടോ ഇന്ദിരാഗാന്ധിയുമായി ഏറെ പ്രശസ്തമായ സിംലാ കരാർച്ച ചർച്ചകൾക്ക് ദില്ലിയിൽ വന്നപ്പോൾ നടത്തിയ പത്രസമ്മേളനവേദിയിൽ വി.പി.ആറിനെക്കണ്ട് അത്ഭുതത്തോടെ ച�ോദിച്ചത്രെ. ഈ പാകിസ്ഥാനി പത്രക്കാരൻ എങ്ങനെ ഇവിടെ എത്തി? ഇതായിരുന്നു പത്രപവർത്തകന്റെ അന്തസ്സും, മാന്യതയും സ്വാത�്യവും. ഇതെല്ലാം ഇന്നുവരെ നിലനിർത്തിയിരുന്ന ഒരു സ്ഥാപനമാണ് കറാച്ചി പ്രസ് ക്ലബ്ബ്. കറാച്ചി ബ�ോംബെ പ�ോലെയാണ്. ലാഹ�ോറും (ഇന്ന് ഇസ്ലാമാബാദും) ദില്ലിയും പ�ോലെയല്ല. കറാച്ചിയുടെ 1950 കളിലെ സംസ്ക ‌ ാരം തികച്ചും സ്വത� ചിന്തകളുടേതായിരുന്നു. കത്തോലിക്കാ ക്രിസ്തീയനും പാർസിയും ഇന്ത്യയിൽനിന്ന് പലായനം ചെയ്തും അല്ലാതെയും കറാച്ചിയെ സ്വന്തം നഗരമാക്കിയ മുസ്ലിമും ഹൈന്ദവ-സിന്ധി വ്യാപാരിയും ചേർന്ന മിക്‌സ്. ഇക്കൂട്ടരുടെ തിങ്ക് ടാങ്കായിരുന്നു കറാച്ചി പ്രസ് ക്ലബ്. ബി.ബി.സി പാരമ്പര്യം സ്വായത്തമാക്കിയ ധീരരായ സ്വത�ചിന്തകരായ സീനിയർ ജേർണലിസ്റ്റുകൾ ചേർന്ന് 1958 ൽ സ്ഥാപിച്ച ഈ പ്രസ് ക്ലബ്ബാണ് പാകിസ്ഥാന് ശക്തരായ ഒട്ടേറെ പത്രപ്രവർത്തകരെ സമ്മാനിച്ചത്. ഇവരിൽ മിക്കവരും ഇടതുപക്ഷ മതേതര ആക്ടിവിസ്റ്റ് ചിന്താഗതിക്കാരായിരുന്നു എന്നതും പ്രസക്തമാണ്. ചില അപൂർവവും അവിശ്വസനീയവുമായ പ്രത്യേകതകൾ ബി.ബി.സി ലേഖകൻ ചൂണ്ടിക്കാട്ടിയത് ന�ോക്കൂ.


www.keralamediaacademy.org

കറാച്ചി പ്രസ് ക്ലബ് സ്ഥാപിതമായ ദിവസം മുതൽ ഇന്നുവരെ ഒരിക്കലേ അവിടെ പ�ോലീസ് കയറാൻ ശ്രമിച്ചതായി ചരിത്രമുണ്ടായിട്ടുള്ളൂ. അത് 1978ൽ സിയാ ഉൾ ഹക് പാകിസ്ഥാനെ ഇസ്ലാമവത്കരിക്കുന്നതിന്റെ ഭാഗമായി കറാച്ചിയിൽ അന്നുവരെ നിലനിന്നിരുന്ന ബാറുകളും ഡിസ്‌ക�ോത്തെക്കുകളും റമദാൻ കാലത്തെ പകൽ തുറക്കുന്ന ഭക്ഷണശാലകളും നിര�ോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു. ഭക്ഷണശാലയും ബാറും അടയ്ക്കാനുള്ള ഓർഡർ വന്നപ്പോൾ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി ആയിരുന്ന ബറേൽവി സർക്കാരിനെ അറിയിച്ചത്രെ: അത് നടപ്പില്ല. പ�ൊതുസ്ഥലത്ത് റംദാൻ വ്രതക്കാലത്ത് ഭക്ഷണം കഴിക്കുന്നത് പാകിസ്ഥാനിൽ ഒരു ക്രിമിനൽ കുറ്റമാണ്. പക്ഷേ, കറാച്ചി പ്രസ് ക്ലബ്ബിലെ ഡൈനിംഗ് ഹാൾ ഒരിക്കലും പകൽ സമയത്തു അടച്ചിട്ടില്ല. ഇതിലും അത്ഭുതം മദ്യപാനം സൈ്വരമായി നടത്തുന്ന പാകിസ്ഥാനിലെ ഏക ബാർ ഇവിടെയാണുള്ളത് എന്നതാണ്. ഒരു യൂണിഫ�ോമിട്ട പ�ോലീസ് സെക്യൂരിറ്റിയെയ�ോ ഇന്റലിജൻസ് ഉദ്യോഗസ്ഥനെയ�ോ പ്രസ് ക്ലബ്ബ് പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ല എന്നത് നിയമമായി എഴുതി അവിടെ ന�ോട്ടീസ് ബ�ോർഡിൽ പതിച്ചിട്ടുണ്ടത്രെ. കറാച്ചി പ്രസ് ക്ലബ് സ്ഥാപിതമായ ദിവസം മുതൽ ഇന്നുവരെ ഒരിക്കലേ അവിടെ പ�ോലീസ് കയറാൻ ശ്രമിച്ചതായി ചരിത്രമുണ്ടായിട്ടുള്ളൂ. അത് 1978ൽ സിയാ ഉൾ ഹക് പാകിസ്ഥാനെ ഇസ്ലാമവത്കരിക്കുന്നതിന്റെ ഭാഗമായി കറാച്ചിയിൽ അന്നുവരെ നിലനിന്നിരുന്ന ബാറുകളും ഡിസ്‌ക�ോത്തെക്കുകളും റമദാൻ കാലത്തെ പകൽ തുറക്കുന്ന ഭക്ഷണശാലകളും നിര�ോധിച്ചതിന്റെ ഭാഗമായിട്ടായിരുന്നു. ഭക്ഷണശാലയും ബാറും അടയ്ക്കാനുള്ള ഓർഡർ വന്നപ്പോൾ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി ആയിരുന്ന ബറേൽവി സർക്കാരിനെ അറിയിച്ചത്രെ: അത് നടപ്പില്ല. അടപ്പിക്കാൻ വരുന്നവർ ഞങ്ങളുടെ ദേഹത്ത് ചവുട്ടിയേ അകത്തേക്കു കയറാൻ പറ്റൂ എന്ന്. പിറ്റേന്ന് രാവിലെ എല്ലാ ക്ലബ് മെമ്പറന്മാരും ഗേറ്റിൽ കാത്തുനിന്നു. പത്രക്കാരുടെ ശക്തി മനസ്സിലാക്കിയ അധികാരികൾ ആ വഴി വന്നതേയില്ല. സിയാ രാഷ്ട്രമെമ്പാടും രാഷ്ട്രീയം നിര�ോധിച്ചു. പക്ഷെ അദ്ദേഹം കറാച്ചി പ്രസ് ക്ലബ്ബിനെ മതപരവും ആശയപരവുമായി തന്റെ കീഴിലാക്കാൻ ധൈര്യപ്പെട്ടില്ല. ക്ലബ്ബ് അതിന്റെ അഭിപ്രായസ്വാത�്യം നിലനിർത്തി. അന്ന് പാകിസ്ഥാനിലെ പ്രശസ്ത കവി ഫൈസ് അഹമ്മദ് ഫൈസ് എഴുതി: പാകിസ്ഥാനിൽ ഒരു സ്വത� ഭൂമിയേയുള്ളു. അത് കറാച്ചി പ്രസ് ക്ലബ് ഏരിയാ ആണ്. എഴുപതു ക�ൊല്ലമായി പട്ടാളഭരണവും പ�ൊതുസമൂഹത്തിലെ അസ്വസ്ഥതയും എന്തിന് നമുക്ക് അപരിചിതമായ മാർഷ്യൽ ലാ പ�ോലും നടപ്പിലാക്കിയിരുന്ന പാകിസ്ഥാനിലെ അതിശക്തരായ മിലിട്ടറിയെയും ഇന്റലിജൻസ് ഏജൻസികളെയും മതതീവ്രവാദികളെയും അകറ്റി നിർത്താൻ കഴിവുണ്ടായിരുന്ന പത്രപ്രവർത്തകർ ശരിക്കും സാധാരണക്കാരന്റെ അവകാശസംരക്ഷകരാണെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇവിടെ നിലനിന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ഒരു മതതീവ്രവാദിയുടെ സാന്നിദ്ധ്യം സംശയിച്ച് കറാച്ചി പ്രസ് ക്ലബ്ബിൽ ഒരു ഷാഡ�ോ പ�ോലീസ് ടൈപ്പ് റെയ്ഡ് നടന്നതും എതിർപ്പുതുടങ്ങിയപ്പോൾ പെട്ടെന്ന് അവർ എടുത്ത കുറച്ചു ഫ�ോട്ടോകളും വീഡിയ�ോകളുമായി സ്ഥലംവിട്ടതും. ഒരു തീവ്രവാദിയുടെ ഫ�ോൺ സിഗ്ന ‌ ലുകൾ ചെക്കു ചെയ്തതാണെന്ന് ഒരു മുടന്തൻ കാരണം വിശദീകരണമായി നൽകിയെങ്കിലും ഇത് കറാച്ചി പ്രസ് ക്ലബ്ബ് എന്ന ജനങ്ങളുടെ മൗത്ത്പീസ് എന്ന് അഭിമാനിക്കാവുന്ന ല�ോകത്തിലെ അവശേഷിച്ച സ്വത�

സ്ഥാപനങ്ങളുടെ അന്ത്യമാകുന്നു എന്ന വാർണിഗ് ആയി നാം ഇതിനെ കാണണം. രണ്ടു കാരണമാണ് ഇതിന് ഉപ�ോദ്ബലകമായി ഞാൻ കാണുന്നത്. ഒന്ന്, ഈ റെയ്ഡിനെതിരായി പാകിസ്ഥാനിലെ ദേശീയമ�ോ പ്രാദേശികമ�ോ ആയ മീഡിയപ�ോലും ശബ്ദിച്ചില്ല. രണ്ട്, ഇത് തികച്ചും സ്‌പ�ോർട്സ് ‌ മാനായ ഇമ്രാൻ ഖാന്റെ സർക്കാരാണ് ചെയ്തത് എന്നതാണ്. സ്വത�പത്രപ്രവർത്തനം ചരിത്രരേഖയാവുന്നോ? മിലിട്ടറിയുടെ ബിസിനസ് താൽപ്പര്യങ്ങൾ നിലനിർത്താൻ നേരിട്ടുള്ള ഇടപെലിനു പകരം കൺസ്യൂമറിസത്തിന്റെ ചുവടുപിടിച്ച് പര�ോക്ഷമായി മീഡിയയെ കീഴടക്കുകയും രാഷ്ട്രീയമായ തീരുമാനങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്യുന്ന രീതി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏറെ വിജയിക്കുന്നുണ്ട്. ബിസിനസ് മാർക്കറ്റിംഗ് വൈദഗ്ദ്ധ്യം പ്രൊഫഷണൽ എഡിറ്ററുടെ പ്രധാന കഴിവായി മാറുകയാണ്. സ്വത�മായ പത്രപ്രവർത്തനം ല�ോകമെമ്പാടും അച്ചടിച്ച പത്രങ്ങൾ പ�ോലെ ഒരു ചരിത്ര രേഖയായി മാറുകയാണ�ോ? ഒരു 2017 ലെ സിനിമാക്കഥയാണ്. ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമൻ ആകെ അസ്വസ്ഥനാണ്. പ്രധാനമന്ത്രിയുമായി എല്ലാ ആഴ്ചയിലും അരമണിക്കൂർ ഭരണകാര്യങ്ങളെക്കുറിച്ച് സംഭാഷണം ഉണ്ടാകും. രാജാവ് തന്റെ ഒരു ഐഡിയ, ജനാധിപത്യത്തിൽ എല്ലാവരുടെയും അഭിപ്രായത്തിന് മാന്യത നൽകണമെന്ന തന്റെ വിശ്വാസം കാരണം പ്രതിപക്ഷനേതാവിനും ആഴ്ചത�ോറും അരമണിക്കൂർ സംഭാഷണം അനുവദിച്ചു. ഇപ്പോൾ പ്രശ്ന ‌ ം ഒരു പുതിയ ബില്ലിന്റേതാണ്. ബില്ല് പാർലമെന്റിൽ നേരിയ ഭൂരിപക്ഷത്തോടെ പാസായിക്കഴിഞ്ഞു. ബില്ല് പക്ഷേ നിയമമാകണമെങ്കിൽ രാജാവിന്റെ ഒപ്പുവേണം. ചാൾസ് രാജാവ് ബില്ല് സൂക്ഷ്മമായി പഠിച്ചു. ബില്ല് മീഡിയയുടെ സ്വാതന്ത്യത്തിന് കടിഞ്ഞാണിടുന്നതാണ്. ഇത് അധികാരികളുടെ അഴിമതികളെ സാധാരണ ജനത്തിൽ നിന്നും മറച്ചുവയ്ക്കും. ഞാനിത് ഒപ്പിടില്ല. പ്രധാനമ�ി രാജാവിന�ോട് പറഞ്ഞു: ജനഹിതം ഞങ്ങളാണ് തീർച്ചപ്പെടുത്തുക. അങ്ങല്ല. രാജാവ് പറഞ്ഞു: എന്റെ പേന മീഡിയ സ്വാത�്യം കുറയ്ക്കുന്ന നിയമത്തിന് അനുമതി നൽകാൻ ചലിക്കില്ല. പ്രധാനമ�ി പറഞ്ഞു: അങ്ങേയ്ക്ക് സിംഹാസനം വേണ്ടെന്നു വയ്ക്കാൻ അധികാരമുണ്ട്. അതു ചെയ്യാം. രാജാവ് ഈ ബില്ലിനെ ജനദ്രോഹപരമെന്നു നഖശിഖാന്തം എതിർത്ത പ്രതിപക്ഷനേതാവിന്റെ സഹായം തേടി. വനിതാ നേതാവാണ്. അവർ പറഞ്ഞു. കാര്യം ശരിയാണ്. ഞങ്ങൾ ബില്ലിനെതിരാണ്. പക്ഷേ ജനത്തിന് നല്ലതെന്താണെന്നു തീർച്ചയാക്കുന്നത് പാർലമെന്റിലെ ഭൂരിപക്ഷമാണ്. അങ്ങേയ്ക്ക് ബില്ലിൽ ഒപ്പിടാൻ വിഷമം ത�ോന്നുന്നെങ്കിൽ... രാജാവ് സ്ഥാനത്യാഗം ചെയ്തു. പുതിയ രാജാവ് സന്തോഷത്തോടെ ബിൽ ഒപ്പിട്ടു. നിയമമാക്കി. മീഡിയ മിണ്ടിയില്ല. ഇത് കഥ. പക്ഷെ കഥ സത്യമല്ലേ? (പ്രമുഖ മാധ്യമപ്രവർത്തകനും ന�ോവലിസ്റ്റും വീക്ഷണം മുൻ ചീഫ് എഡിറ്ററുമാണ് ലേഖകൻ)

November - December 2018

49


Interview www.keralamediaacademy.org

Saraswathy Nagarajan Actor-director Nandita Das, the thinking actor and activist in an interview with Saraswathi Nagarajan. Edited excerpts. Do you consider that the festivals help in breaking walls?

I

n India, when people talk about festivals, they are either full of awe or full of disdain. We have turned festivals into two things: a benchmark to gauge a film’s quality or by labelling it as a niche space for “artsy” films. I feel festivals are a platform for films that do not fit into the mainstream mould and are often not theatrically distributed. I see them as a gathering of cinema lovers, where you watch films from around the world, meet a cross section of people, and have a good stimulating time. We need to see more diverse films that are representative of the people and reality around us. This is how we get to understand and empathise with different cultures and points of view which helps build bridges and break walls. In times where there are so many kinds of divisions — political, religious, caste, gender — cinema, and broadly art, can become a balm. Cinema may not create overt changes but can bring people closer by lessening prejudice, triggering conversations and sparking new ideas. How do you see your evolution as actor and

director? Which is more fulfilling? Acting and directing are different means to express and share my concerns and interests. For me, art has always been a means to an end. I did not see directing Firaaq as a transition from acting, it was born out of my own angst of seeing the after effects of violence and the growing prejudice and discrimination that we have normalised. In direction, one gets to tell the story one wants to tell and not just be a part of it. Both Firaaq and Manto were born out of my socio-political concerns. Manto has been one of my greatest learning curves. Perhaps after only 40 films and 20 years on the fringes of the industry did I feel equipped — emotionally, spiritually, creatively — to tell this story. Having said that, I also like being part of other stories. Now looking back, I think acting is a cake walk compared to directing. Why would I want to choose, when I can do both! Manto was premièred at the Cannes Film Festival. What motivated you to make a film on Manto? What drew me to the story of Manto was his free spirit and his courage to stand up against orthodoxy

WE HAVE TO FIGHT FREEDOM Of EXPRESSION FOR ALL Nandita Das 50

\-hw-_À - Unkw_À 2018


www.keralamediaacademy.org

I do not watch television or even have one in the house! So I am not fully qualified to respond. All I can say is that, we perpetuate stereotypes and often our visual media does not reflect the truth of our reality.

November - December 2018

51 51


Interview www.keralamediaacademy.org

A scene from Manto

of all kinds. He was irreverent and had an irrepressible desire to poke a finger in the eye of the establishment. No part of the human existence remained untouched or taboo for him. For years, I thought of making a film based on his short stories, even before I made my directorial début. But it was only in 2012, around his centenary celebration, when much was written about the man behind the writing that I decided to make a film about Manto. The relevance of Manto has only grown since I first began to write the script. We are still grappling with issues of freedom of expression and struggles of identity. For me, making Manto was also about invoking the Mantoiyat (‘Mantoness’) — the desire to be outspoken and free-spirited — that I believe all of us have, whether dormant or awakened. From the response, I can see that it has moved and made them uncomfortable, but in a way that would hopefully make them want to do something about it. His deep concern for the human condition and faith in the redemptive power of the written word, resonated with my own passion to tell stories. In some mystical way, I feel I am part of that hopeful legacy! Your impressions of the Women in Cinema Collective (WCC) in Malayalam cinema, which is taking on misogyny on and off screen and battling for a level 52

\-hw-_À - Unkw_À 2018

playing ground? I am truly impressed by the courage that WCC has shown through their fight for justice. The film industry, like most other spaces, is very patriarchal and sexism is almost systemic. Both on and off screen, battles are many, so what the collective is doing is really commendable. I have expressed my solidarity right from the beginning and continue to do so. How do you see the #MeToo movement? It has taken the #MeToo movement over a year to reach our shores, as the society in India remains very patriarchal. This deafening silence was because women are more vulnerable and are afraid of being ostracised and further attacked for speaking out. In that context, the #MeToo movement is a breakthrough. But in a country where the rape figures are astonishingly high, that too in vulnerable communities like the Dalits, all allegations cannot be equated. We need to ensure that this movement does not disappear or trivialised. In any case, it is important to listen to every voice that is willing to share her (or his) story. You have come out strongly against ads that promote racism and colour consciousness. But more than adverrtisements and films, don’t you think that the


www.keralamediaacademy.org

Though it is true that freedom comes with responsibility, it is still nobody’s place to dictate to others. I can’t force my views onto others. People need to come to their own conclusions. Through freedom, people learn to be more discerning.

TV serials are creating and promoting superstitions and reinforcing outdated ideas about marriage and family? I do not watch television or even have one in the house! So I am not fully qualified to respond. All I can say is that, we perpetuate stereotypes and often our visual media does not reflect the truth of our reality. Do you think there ought to be a censor for content on television, especially serials? Various forms of censorship have always existed and there have always been some artists who have fought for everyone’s right to creative freedom. For instance, on-screen, there are often regressive dialogues or portrayals of characters, be it women or any community, that are discriminatory. But many of those get passed by censor boards while strong content that is meant to invoke critical thinking is termed as being “offensive”, “seditious” or “obscene. Basically, it is too arbitrary and subjective, and based on the judgment of a few select. Though it is true that freedom comes with responsibility, it is still nobody’s place to dictate to others. I can’t force my views onto others. People need to come to their own conclusions. Through freedom, people learn to be more discerning. And in the process, there will be some errors in judgment but that is inevitable. We need

to work towards creating more discerning minds that then can distinguish the good from the bad. This does take time and needs more nuanced conversations to go beyond the binary of black and white. But we need to have the faith that only the good will survive and stand the test of time. I believe we have to fight for freedom of expression for all, whether we agree or not. Voltaire said, “I may not agree with what you say, but I will defend to the death your right to say it.” When will see you next in a Malayalam film? I do not choose my films based on language but rather on the relevance and interest a project holds for me. If a good script and director approaches me, then I’d be more than happy to do another Malayalam film! It’s been more than 10 years since I did my last Malayalam film which was by Adoor Gopalakrishnan. Have you decided on your next film to direct? I have already begun to get many projects to direct and act, which is very encouraging. I am taking the time to look through them. This will be the first time that I would actually be ‘choosing’ a film. At the moment, I am also trying to work on a book on the Manto journey. I do look forward to, hopefully, taking a break before I move on to my next project. (Courtesy: The Hindu) November - December 2018

53


ലേഖനം

www.keralamediaacademy.org

വ്യാജ വാർത്തകളുടെ അപകടം

വളരെ വലുത് രമേശ് ചെന്നിത്തല

ളരെ സന്തോഷത്തോടെയാണ് കേരള മീഡിയ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ക�ൊച്ചിയിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്തു തന്നെ വിഖ്യാത പത്രപ്രവർത്തകനായിരുന്ന സത്യവ്രതൻ സാറിനെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാർത്തകൾ വിശ്വാസത്തോടെയാണ് വായനക്കാർ എന്നും വായിച്ചിരുന്നത്. കേരളകൗമുദിയിലും മാതൃഭൂമിയിലും ഏറെക്കാലം അദ്ദേഹം സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു. കേരള മീഡിയ അക്കാദമിയിലും ദീർഘകാലം പ്രവർത്തിച്ചു. ചെറുപ്പക്കാരായ പ�ൊതുപ്രവർത്തകർക്ക് മാർഗദർശിയായിരുന്നു അദ്ദേഹം. ഉയർന്നുവരുന്ന രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ വേണ്ടത്ര പ്രോത്സാഹനം അക്കാലത്ത്​് ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നു. മൂന്ന് പുസ്തകങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട.് സ്വന്തം നാട്ടുകാരൻ ആയതിനാലാകാം കെ.വി ത�ോമസ് മാഷുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മാഷിന്റെ 'എന്റെ കുമ്പളങ്ങി' എന്ന പുസ്തകത്തിന് അവതാരികയും അദ്ദേഹം എഴുതിയിട്ടുണ്ട്. എന്തായാലും സത്യവ്രതൻ സാറിന്റെ പേരിൽ മീഡിയ അക്കാദമിയിൽ പുരസ്ക ‌ ാരം ഏർപ്പെടുത്താനും കുട്ടികളെ സഹായിക്കാനുമുള്ള ത�ോമസ് മാഷിന്റെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.

54

\-hw-_À - Unkw_À 2018

പാർലമെൻറ് അംഗമെന്ന നിലയിൽ മണ്ഡലത്തിലെ സ്‌കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം മുതൽ ലാപ്‌ട�ോപ്പ് വരെ നൽകാനും അവരെ സാങ്കേതികമായി സഹായിക്കാനും മാഷ് എടുക്കുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. എല്ലാത്തിലുമുപരി ഒരു മനുഷ്യസ്‌നേഹി ആണ് താൻ എന്ന് ഉറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാധനം ട്രസ്റ്റിലൂടെ ത�ോമസ് മാഷ് ചെയ്യുന്നത്. രാവിലെതന്നെ രണ്ട് വീടുകൾക്ക് അദ്ദേഹം സഹായം ചെയ്തത് നേരിട്ട് കാണാൻ ഇടയായി. പുതുതായി നിർമ്മിച്ച ഒരു വീടിന്റെ താക്കോൽദാനവും മറ്റൊന്ന് തകർന്ന വീട് പുനർനിർമ്മിച്ച നൽകുന്നതിനുള്ള കല്ലിടലും. ഇതെല്ലാം അദ്ദേഹത്തിന് മനുഷ്യസ്‌നേഹി എന്ന ഉദാത്തമായ മുഖം നൽകുന്നു. എല്ലാത്തിനും വേണ്ടി ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. സത്യവ്രതൻ സാറിന്റെ ശിഷ്യന്മാരായി കേരളമെങ്ങും നിരവധി പത്രപ്രവർത്തകരെ കണ്ടുമുട്ടാനും അവര�ോട് സംവദിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. മുന്നിലിരിക്കുന്ന പുതിയ തലമുറയിലെ മാധ്യമപ്രവർത്തകര�ോട് ചിലകാര്യങ്ങൾ പറയാനുണ്ട്. മാധ്യമങ്ങളെക്കുറിച്ച് പറയാം. നമ്മുടെ മാധ്യമങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപ�ോകുന്നത്. മാധ്യമങ്ങളുടെ സ്വാത�്യവും അസ്തിത്വവും നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമായിരിക്കുന്നു. ജനാധിപത്യം


www.keralamediaacademy.org

ശക്തിപ്പെടണമെങ്കിൽ ഫ�ോർത്ത്​് എസ്റ്റേറ്റ് ശക്തിപ്പെടണം. സ്വത�മായ മാധ്യമപ്രവർത്തനം ഉണ്ടായാൽ മാത്രമേ ജനാധിപത്യത്തിന് നിലനിൽപ്പുള്ളൂ. അമേരിക്കയിലെ വൈറ്റ്ഹൗസിലെ പത്രസമ്മേളനത്തിനിടയിൽ നിന്ന് മാധ്യമപ്രവർത്തകനെ പ്രസിഡൻറ് ട്രംപ് പുറത്താക്കിയ വാർത്ത നമ്മളെല്ലാവരും കേട്ടിരുന്നു. നമുക്ക് ഇഷ്ടമല്ലാത്ത വാർത്ത എഴുതുന്നതിനെ വിമർശിക്കുന്ന രീതി ല�ോകമെങ്ങും വർദ്ധിച്ചുവരികയാണ്. മാധ്യമങ്ങള�ോടുള്ള അസഹിഷ്ണുത വർധിക്കുന്നു. മറുവശം എന്ന രീതിയിൽ മാധ്യമരംഗം വ്യവസായമായി വളരുകയാണ്. ദൃശ്യമാധ്യമങ്ങൾ കൂടി വന്നത�ോടെ പത്രപ്രവർത്തനം ഒരു കടങ്കഥയായി. പ�ൊടിപ്പും ത�ൊങ്ങലും വച്ച് വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു. വാർത്തകളുടെ നിലവാരം പ�ോലും നിശ്ചയിക്കുന്നത് ഇത്തരത്തിലാണ്. മൂല്യാധിഷ്ഠിതമായ, സത്യസന്ധമായ വാർത്തകളുടെ നിലപാടുകൾക്ക് പ്രാധാന്യം നൽകണം. ഓര�ോ മാധ്യമപ്രവർത്തകനും വാർത്തയുടെ സത്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മാധ്യമപ്രവർത്തകർക്ക് വലിയ ആക്രമണങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്​്. എന്നാൽ പിന്നീട് മാറ്റം വന്നിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ല�ോകമെങ്ങും മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞദിവസം ശബരിമലയിൽ ദേശീയതലത്തിലെ മാധ്യമപ്രവർത്തകർക്ക് പ�ോലും ഭീഷണിയും അതിക്രമവും നേരിടേണ്ടിവന്നു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ ക�ൊടുക്കുന്നവരെ അടിച്ചോടിക്കുകയും തങ്ങൾക്കുവേണ്ടവരെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇന്ന് എല്ലായിടത്തും ഉള്ളത്.

ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാധ്യമപ്രവർത്തകരുടെ സ്വാത�്യം നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. മാധ്യമപ്രവർത്തകന് ഒരേസമയം ക�ോർപ്പറേറ്റുകളെയും ഭരണകൂടങ്ങളെയും തൃപ്തിപ്പെടുത്തേണ്ട അവസ്ഥയാണ്. താൽപര്യ സംരക്ഷണത്തിനു വേണ്ടി പലപ്പോഴും ഇവരെ പുറത്താക്കുന്നു. ആർക്കുവേണമെങ്കിലും പത്രപ്രവർത്തകനാകാം. ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നമ്മൾ നൽകുന്ന ഓര�ോ സന്ദേശങ്ങളും വാർത്തകളാകുന്ന അവസ്ഥയുണ്ട്. വാട്‌സാപ്പിലൂടെ ഹർത്താൽ പ്രഖ്യാപിക്കുന്ന രാജ്യമാണിത്. വ്യാജവാർത്തകൾ സൃഷ്ടിച്ച് കലാപങ്ങളും അക്രമങ്ങളും നടത്താൻ കഴിയുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാധ്യമപ്രവർത്തകർ തന്നെ ഒരു സ�ോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം. മാധ്യമങ്ങളെ നിയ�ിക്കുകയല്ല മാധ്യമപ്രവർത്തകർ സ്വയം നിയ�ണത്തിന് വിധേയരാവുകയാണ് വേണ്ടത്. ഓര�ോ മാധ്യമപ്രവർത്തകനും വളരെ ഗൗരവമായി കാണണം. തെറ്റായ വാർത്തകൾ വഴി വിശ്വാസ്യത തകരാതിരിക്കാൻ ഓര�ോരുത്തരും ശ്രമിക്കണം. നിലവിലെ നിയമത്തിൽ സാമൂഹ്യ മാധ്യമങ്ങളെ നിയ�ിക്കാൻ പഴുതില്ല. അതുക�ൊണ്ടുതന്നെ ഇതിൽ വരുന്ന വാർത്തകളിൽ ഏതെല്ലാം തള്ളിക്കളയണമെന്ന് ഓര�ോരുത്തരും സ്വയം നിശ്ചയിക്കേണ്ടതുണ്ട്. ചില വാർത്തകൾ, ചിലരുടെ ബൈലൈനിൽ വരുന്ന വാർത്തകൾ വിശ്വാസ്യത ഉള്ളതാണെന്ന് വായനക്കാർക്ക് അറിയാം. അത്തരം പത്രലേഖകരെ നമുക്ക് ധാരാളം കാണാം. തെറ്റായ വാർത്തകൾ വഴി നമ്മുടെ വിശ്വാസ്യത തകർന്നാൽ തിരിച്ചുപിടിക്കുക അസാധ്യമാണ്. എനിക്കുണ്ടായ ഒരു അനുഭവം പറയാം. കഴിഞ്ഞ ദിവസം തൃപ്തി ദേശായി കേരളത്തിൽ എത്തിയ സമയം. ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നു. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാൽ തൃപ്തി ദേശായി തിരികെ പ�ോകും എന്ന്. ചില മാധ്യമങ്ങളിൽ തുടർച്ചയായി എഴുതി കാണിച്ചു. അയൽപക്കത്തുള്ള അമ്മൂമ്മ എന്നെ വിളിച്ചു. അവര�ോട് തിരികെ പ�ോകാൻ പറ മ�ോനെ, പ്രശ്ന ‌ ങ്ങളുണ്ടാകാതിരിക്കട്ടെ. ഇതാണ് അവസ്ഥ. ഒരിക്കൽപ�ോലും കാണുകയും പരിചയപ്പെടുകയും ചെയ്യാത്ത ഒരാളെ�റിച്ചാണ് ചാനലിൽ എഴുതി വന്നത്. ഇത് പല വട്ടം കണ്ടപ്പോൾ സാധാരണക്കാരിയായ അവർ വിശ്വസിച്ചു. അതു പ�ോലെയാണ് പല വാർത്തകളും. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്. സത്യസന്ധമായി എങ്ങനെ ജ�ോലി ചെയ്യാമെന്ന് എൻ.എൻ സത്യവ്രതനെപ്പോലെയുള്ള മഹാരഥന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്. ആ പാതയിലൂടെ സഞ്ചരിച്ചാൽ ഉന്നതിയിലേക്ക് എത്താനാവും. അദ്ദേഹത്തിന്റെ തലമുറയിൽപെട്ട പത്രപ്രവർത്തകനായ വി.പി രാമച�ൻ ഇവിടെയുണ്ട്. പത്രപ്രവർത്തനം പഠിക്കുന്ന കുട്ടികൾക്ക് ഇവരെല്ലാം എന്നും മാതൃകയായി ഇരിക്കട്ടെ. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില�ൊരാളായ അക്കാദമി ചെയർമാൻ ആർ. എസ് ബാബു ഇന്നിവിടെ എത്താൻ കഴിയാത്തതിനെക്കുറിച്ച് ഒരു കത്ത് എനിക്ക് നൽകിയിട്ടുണ്ടായിരുന്നു. രാഷ്ട്രീയഭേദമന്യേ ഞങ്ങളുടെയെല്ലാം അടുത്ത സുഹൃത്താണ് അദ്ദേഹം. ക�ോഴിക്കോട് നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാലാണ് അദ്ദേഹത്തിന് എത്താൻ കഴിയാതിരുന്നത്. ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ച കെ.വി ത�ോമസ് മാഷിനും വിദ്യാധനം ട്രസ്റ്റിനും അക്കാദമിക്കും എന്റെ ആശംസകൾ. അവാർഡ് വാങ്ങിയ എല്ലാ കുട്ടികൾക്കും നന്മവരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

November - December 2018

55


ചി�ം, കാലം

കേ

രളത്തിലെ നക്‌സൽ പ്രസ്ഥാനത്തിന് ഇപ്പോൾ 50 വയസ്സായി. ഇതിലെ ആദ്യത്തെ ചിത്രത്തിനും 50 വയസ്സ് പിന്നിട്ടു. 1968ൽ മലയാള മന�ോരമയ്ക്കുവേണ്ടി എടുത്ത ചിത്രമാണ് മലയാളപത്രങ്ങളിൽ വന്ന സജീവമായ ആദ്യ ന്യൂസ് ഫ�ോട്ടോ. ഈ ചിത്രം ദീർഘകാലം മറ്റൊരാളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. കാരണം അന്ന് പത്രത്തിൽ ഫ�ോട്ടോയ്ക്ക് ക്രെഡിറ്റ് ലൈൻ ക�ൊടുക്കുന്ന പതിവില്ലായിരുന്നു. കെ. അരവിന്ദൻ എന്ന ഫ�ോട്ടോഗ്രാഫറാണ് വിപ്ലവനായികയായിരുന്ന കെ.അജിതയെ പ�ോലീസ് അറസ്റ്റ് ചെയ്ത് ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ച ചിത്രമെടുത്തത്. എന്നാൽ, മന�ോരമയുടെ തന്നെ ഫ�ോട്ടോഗ്രാഫറായിരുന്ന ടി.നാരായണൻ അജിത ല�ോക്കപ്പിൽ നിൽക്കുന്ന ചിത്രമെടുത്തിരുന്നു. അതും മന�ോരമ അച്ചടിച്ചിരുന്നു. ടി.നാരായണനാണ് ഈ ചിത്രവും എടുത്തതെന്ന ധാരണയായിരുന്നു. എന്നാൽ, പിന്നീട് അത് അരവിന്ദൻ തന്നെയാണ് എടുത്തതെന്ന് സമ്മതിക്കുകയും പുസ്തകമായപ്പോൾ ക്രെഡിറ്റ് ലൈൻ അരവിന്ദന് ക�ൊടുക്കുകയും ചെയ്തു.

56

\-hw-_À - Unkw_À 2018

www.keralamediaacademy.org

ഫ�ോട്ടോ ഒന്ന് ശ്രദ്ധിച്ചു ന�ോക്കൂ.നിശ്ചയദാർഢ്യവും ധീരതയും പ്രതിഫലിച്ച ആ മുഖം ന�ോക്കൂ. പുല്പള്ളി പ�ോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായ അജിതയെ പ�ോലീസുകാർ ലോക്കപ്പിൽ നിന്നിറക്കി സ്റ്റേഷന്റെ വരാന്തയിൽ നിറുത്തി നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണല്ലോ. പ�ോലീസുകാരുടെ വിജയാഹ്ലാദം ന�ോക്കൂ. കാഴ്ചക്കാരുടെ കൗതുകം കാണൂ. അതില�ൊന്നും കൂസാത്ത വിപ്ലവകാരിയുടെ നില്പ് ന�ോക്കൂ. എല്ലാവർക്കും കാണാനായി ക�ൊച്ചു സ്റ്റൂളിന്മേൽ കയറ്റി നിറുത്തിയിരിക്കുകയായിരുന്നു. ഈ ചിത്രം ചരിത്രത്തിന്റെ ഭാഗമായപ്പോൾ അതു പറഞ്ഞ കഥകളേറെയാണ്. കുന്നിക്കൽ നാരായണന്റെയും മന്ദാകിനി നാരായണന്റെയും മകൾ അജിത ചരിത്രം സൃഷ്ടിച്ച കഥയാണ് അതിൽപ്രധാനം. രണ്ടാമത്തെ ചിത്രം ഒമ്പതുക�ൊല്ലം മുമ്പ് പി.മുസ്തഫ എടുത്തതാണ്. അതേ പ�ോലീസ് സ്‌റ്റേഷനടുക്കലുള്ള പഴയ ഒരു കെട്ടിടത്തിനുള്ളിൽ തന്നെ അടച്ചിട്ടിരുന്ന മുറിക്കുള്ളിൽ അതേ ചരിത്രനായിക എത്തിയതിന്റെ ചിത്രം. പുല്പള്ളിയിലെ ഈ സ്ഥലത്തുനിന്ന് പഴയ സംഭവം മുസ്തഫയ�ോട് അവർ അനുസ്മരിച്ചു.


www.keralamediaacademy.org

d¢.h¤o®Ye

November - December 2018

57


പ്രഭാഷണം

www.keralamediaacademy.org

Pohn-Xw C-hn-sS X-f-¨n-Sm-sX

temIw ImW-Ww

സന്തോഷ് ജ�ോർജ് കുളങ്ങര

മ്മുടെ ചെയർമാൻ വളരെ ഔദാര്യത്തോടെ എന്നെക്കുറിച്ച് കുറച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു. പലപ്പോഴും ചില സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ എന്നെക്കുറിച്ച് തന്നെയാണ�ോ എന്ന് സംശയം ത�ോന്നുകയും ചെയ്തു. പ്രവൃത്തി ചെയ്യുന്നതിൽ മാത്രം വിശ്വസിക്കുന്നയാളാണ് ഞാൻ. പലപ്പോഴും അതിന്റെ ഫലങ്ങളെക്കുറിച്ച് ഒരുതരത്തിലുമുള്ള ആശങ്കയും എനിക്കില്ല. ഞാൻ നേതൃത്വം ക�ൊടുക്കുന്ന ചാനൽ

കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും. ഏറ്റവും മികച്ച പരിപാടികൾ, മികച്ച വീക്ഷണം അവതരിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിൽ നിന്ന് എന്ത് കിട്ടുമെന്ന് ചിന്തിക്കാത്ത ചാനലാണ് സഫാരി. ഒരു രൂപയുടെ പ�ോലും പരസ്യം അതിലില്ല. ചാനൽ നിർമ്മിക്കുന്ന പരിപാടി ഏതുമാകട്ടെ, പ്രേക്ഷകർ അത് വീണ്ടും കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വിറ്റ് കിട്ടുന്ന കാശ് മാത്രമാണ് ചാനലിലെ വരുമാനം. എങ്ങനെയാണ് ഇങ്ങനെ ഒരു ചാനൽ പ്രവർത്തിപ്പിക്കുന്നത് എന്ന് പലർക്കും സംശയമുണ്ട്. പലയിടത്തും എനിക്ക് ഉത്തരം

സന്തോഷ് ജോർജ് കുളങ്ങര

58

\-hw-_À -Unkw_À Unkw_À2018 2018

പറയേണ്ടി വരാറുണ്ട്. അതിൽ പ്രത്യേകിച്ച് ഒരു ട്രേഡ് സീക്രട്ട് ഇല്ല. ഒരു മാധ്യമമെന്ന നിലയിൽ ടെലിവിഷന് ഏറെ പ്രാധാന്യമുണ്ട്. മീഡിയ അക്കാദമിയുടെ ഇതുപ�ോല�ൊരു വർക്‌ഷ�ോപ്പിൽ പങ്കെടുക്കുന്നവർ എല്ലാവരും തന്നെ ടെലിവിഷൻ മേഖലയിൽ ആകൃഷ്ടരായിരിക്കുന്നവരാണ്. ല�ോകത്തുള്ള ക�ോടിക്കണക്കിന് പ്രേക്ഷകരെ ഏറ്റവും ആകർഷിക്കുന്ന ഈ മാധ്യമരൂപം പരമ്പരാഗത രൂപമായ ടെലിവിഷൻ സ്ക് ‌ രീനിൽ മാത്രമാണ�ോ ഇനിയുള്ള കാലം


www.keralamediaacademy.org

കാണാൻ പ�ോകുന്നത്. നിങ്ങളുടെ മ�ൊബൈൽ ഫ�ോണില�ോ ലാപ്‌ട�ോപ്പില�ോ കാണുംവിധം രൂപാന്തരപ്പെടുന്നുവ�ോ എന്നീ കാര്യങ്ങളായിരിക്കും കഴിഞ്ഞദിവസം ഇവിടെ ചർച്ച ചെയ്തത്. ടെലിവിഷൻ ആകട്ടെ ഇതര ദൃശ്യ–ശ്രാവ്യ അക്ഷര മാധ്യമങ്ങളാകട്ടെ, മാധ്യമപ്രവർത്തകർ ഏതുരീതിയിലാണ് മാധ്യമ പ്രവർത്തനം നടത്തേണ്ടത് എന്ന് നമ്മൾ മനസ്‌സിലാക്കേണ്ടതുണ്ട്. പരമ്പരാഗതമായി ഒരു ടെലിവിഷൻ ചാനലിലെ ജ�ോലിക്ക് അപേക്ഷിക്കുമ്പോൾ പല തട്ടുകളായാണ് അപേക്ഷ അയക്കുന്നത്. എല്ലാ ചാനലുകളിലും ജ�ോലിക്ക് പല കാറ്റഗറികളിലായാണ് ആളുകളെ എടുക്കുന്നത്. ന്യൂസ് ചാനലാണെങ്കിൽ റിപ്പോർട്ടർ, എഡിറ്റർ, അവതാരകർ എന്നിങ്ങനെയും വിന�ോദ ചാനലുകൾ ആണെങ്കിൽ ക്യാമറമാൻ, വീഡിയ�ോ എഡിറ്റർ തുടങ്ങിയ സാങ്കേതിക വിദഗ്ധരെയും ജ�ോലിക്ക് എടുക്കുന്നു. ക്യാമറാമാൻ ക്യാമറയും വീഡിയ�ോ എഡിറ്റർ വീഡിയ�ോ എഡിറ്റിംഗും മാത്രം ചെയ്യുന്നതാണ് എല്ലായിടത്തെയും അവസ്ഥ. എന്നാൽ സഫാരിയിൽ ഇങ്ങനെ തട്ടുകൾ ഇല്ല. ഇതിന�ൊരു ഉദാഹരണം ഞാൻ പറയാം. അമേരിക്കയിൽ

വൈറ്റ്ഹൗസിനെക്കുറിച്ച് സ്റ്റോറി ചെയ്യാൻ പ�ോയി. പലവട്ടം അമേരിക്കയിൽ പ�ോയിട്ടുണ്ട്. സഫാരി ചാനൽ തുടങ്ങിയശേഷം വൈറ്റ്ഹൗസിനെക്കുറിച്ച് സ്റ്റോറി ചെയ്യാൻ പ�ോയി. വളരെ വിശാലമായ മൈതാനത്ത് വളരെ ചെറിയ മന�ോഹരമായ ഒരുവീട്. പുറമേ നിന്ന് ന�ോക്കുമ്പോൾ ചെറുതെങ്കിലും ഭൂമിക്കടിയിൽ അതിവിശാലമായ സൗകര്യങ്ങളുള്ള രഹസ്യ അറകൾ ഉള്ള വൈറ്റ് ഹൗസ്. വൈറ്റ്ഹൗസിനു ചുറ്റും നിറയെ വിന�ോദസഞ്ചാരികളാണ്. സഞ്ചാരികളെ തടയുന്ന അഴികൾക്കിടയിലൂടെ പറ്റാവുന്നത്ര ലെൻസ് കടത്തി ഞാൻ ഷൂട്ട് ചെയ്തുക�ൊണ്ടിരിക്കുകയാണ്. പ�ോലീസുകാര�ോ സെക്യൂരിറ്റിയ�ോ ഇല്ല. ഒരു രാജ്യത്തേക്ക് ഷൂട്ടിങ്ങിന് പ�ോകുമ്പോൾ അവിടെനിന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന വ്യക്തമായ ധാരണ ഉണ്ടാകും. ആ നാടിനെക്കുറിച്ച് പഠിച്ച ശേഷമാണ് യാത്ര. ഏതു സ്റ്റോറികൾ വേണമെന്ന് മനസ്സിലുണ്ടാകും. ഞാൻ ആകാവുന്നത്ര വിഷ്വലുകൾ ഷൂട്ട് ചെയ്തു. മറ്റു ടൂറിസ്റ്റുകൾ ആകട്ടെ ഒന്നോ രണ്ടോ ഫ�ോട്ടോകൾ മാത്രമാണ് എടുത്തിരുന്നത്. ഷൂട്ട് കഴിഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. സൈക്കിളിൽ മധ്യവയസ്ക ‌ നായ ഒരാൾ എന്റെ അടുത്തെത്തി കുറച്ചപ്പുറത്തേക്ക് മാറി നിൽക്കാൻ

ആവശ്യപ്പെട്ടു. അയാൾ ഒരു ടൂറിസ്റ്റ് ആണെന്നാണ് കരുതിയത്. മറുവശത്തു നിന്നും മറ്റൊരു സൈക്കിൾ, പിറകിൽ വേറ�ൊരാൾ. ഇവർ എന്നെ ച�ോദ്യം ചെയ്യാൻ ആരംഭിച്ചു. 15 മിനിറ്റുകള�ോളം വൈറ്റ് ഹൗസിനെക്കുറിച്ച് എന്താണ് ചിത്രീകരിച്ചതെന്ന്, എന്തിനാണ് ചിത്രീകരിച്ചതെന്ന് അവർ എന്നോട് ച�ോദിച്ചു. സത്യമായ കാര്യങ്ങൾ അവര�ോട് പറഞ്ഞു. എന്റെ വിസിറ്റിംഗ് കാർഡ് അവർക്ക് നൽകി. വിസിറ്റിംഗ് കാർഡിൽ സന്തോഷ് ജ�ോർജ് കുളങ്ങര, മാനേജിംഗ് ഡയറക്ടർ, സഫാരി ചാനൽ എന്നെഴുതിയിരുന്നു. കൂട്ടത്തിലെ മുതിർന്ന ആൾ എന്നെ കളിയാക്കി ചിരിച്ചു. കുറച്ചുകൂടി വിശ്വാസയ�ോഗ്യമായ ഐഡി കാർഡുകൾ ക�ൊണ്ടു നടക്കണമെന്ന് ആവശ്യപ്പെട്ടു. ല�ോകത്തൊരിടത്തും ഒരു ചാനലിന് എംഡി തന്നെ നേരിട്ട് ക്യാമറയും പിടിച്ചു റ�ോഡിൽ ഇറങ്ങാറില്ല. നിങ്ങളുടെ ചാനലിൽ ക്യാമറാമാൻ എവിടെ എന്ന് അവർ ച�ോദിച്ചു. ഏകദേശം അരമണിക്കൂറ�ോളം അവർ വിശദമായി ച�ോദ്യംചെയ്തു. ഇതിനിടയിൽ എന്നെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് വിട്ടയച്ചത്. നാട്ടിൽ വന്ന് ആദ്യം ചെയ്തത് മാനേജിംഗ് ഡയറക്ടർ എന്ന വിസിറ്റിംഗ് കാർഡ് ചവറ്റുക�ൊട്ടയിൽ ഇടുകയായിരുന്നു.

November - December 2018

59


പ്രഭാഷണം അതിനുശേഷം ഞാൻ ഏത് രാജ്യത്ത് പ�ോയാലും സീനിയർ ക്യാമറാമാൻ എന്ന കാർഡാണ് കൈവശം വയ്ക്കുന്നത്. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറുടെ ഓഫീസിനുമുന്നിൽ ദിവസങ്ങള�ോളം മാസങ്ങള�ോളം ഞാൻ കാത്തു കിടന്നിട്ടുണ്ട്. അവിടുത്തെ ഓര�ോ ഗ്രാനൈറ്റ് കല്ലുകളുടെയും ഡിസൈനുകൾ എന്റെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട.് ഡിസൈൻ മനുഷ്യന്റെ രൂപമാണ�ോ പ�ോത്തിന്റെ രൂപമാണ�ോ എന്ന് ആല�ോചിച്ച് ഇരിക്കലാണ് എന്റെ ജ�ോലി. കേരളത്തിൽ ടെലിവിഷൻ ആരംഭിച്ച കാലത്ത് റിപ്പോർട്ടിങ്ങിനു പ�ോകണമെങ്കിൽ ഒരു വലിയ സന്നാഹം തന്നെ വേണ്ടിയിരുന്നു. ഒരു അഞ്ചു പേരില്ലാത്ത സംഘത്തിന് റിപ്പോർട്ടിങ്ങിനു പ�ോകാനേ കഴിയുമായിരുന്നില്ല. ഭാരമേറിയ ക്യാമറ ചുമക്കാൻ മൂന്നുപേർ. പിന്നെ ക്യാമറാമാൻ. ഈ ക്യാമറ ഒരു ഡക്കുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഇതിന്റെ ചുമതലക്കാരനായി മറ്റൊരാൾ. ഇതിനെല്ലാം പുറമേ വാഹനവും ഒരു ഡ്രൈവറും. ടെലിവിഷൻ ഒരു ഹരമായി ക�ൊണ്ടുനടന്ന ചെറുപ്പക്കാരനായിരുന്നു ഞാനും. ഞാൻ നിരന്തരം അന്വേഷിച്ചത് ഇത്ര കെട്ടുകാഴ്ചകൾ ഇല്ലാതെ

60

www.keralamediaacademy.org

എങ്ങനെ റിപ്പോർട്ടിംഗ് നടത്താം എന്നതിനെക്കുറിച്ചാണ.് സുഗമമായ പ്രവർത്തനത്തിന് പറ്റിയ ക്യാമറക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ. ക്യാമറയുടെ വലിപ്പം കുറഞ്ഞാൽ ട്രൈപ�ോഡ് തന്നെ വേണ്ട എന്ന അവസ്ഥ വരും. നമ്മുടെ ശരീരം തന്നെ ഒരു ട്രൈപ്പോഡ് ആയി ഉപയ�ോഗിക്കാവുന്നതാണ്. കാൽ ഒരു പ്രത്യേക അകലത്തിൽ വച്ച് അതിന് തുല്യമായ അവസ്ഥയിൽ നമ്മുടെ ശരീരത്തെ മാറ്റിയെടുക്കാം. ഒരു ക്യാമറാമാന്റെ ജ�ോലി മാത്രമല്ല ഡ്രൈവറുടെ ജ�ോലിയും ട്രൈപ�ോഡിനു പകരം സ്വന്തം ശരീരം ഉപയ�ോഗിച്ചും ഞാൻ പരിശീലിച്ചു. ഒറ്റയ്ക്ക് ഒരു ക്യാമറയും ഞാനും മാത്രമുണ്ടെങ്കിൽ സഞ്ചാരം ആരംഭിക്കാമെന്ന ആത്മവിശ്വാസമാണ് ഇങ്ങനെ ഒരു വലിയ പരിപാടിയിലേക്ക് എന്നെ നയിച്ചത്. ഇന്നിപ്പോൾ മ�ൊബൈൽ ക്യാമറ രംഗത്ത് വിപ്‌ളവങ്ങളാണ് സംഭവിച്ചുക�ൊണ്ടിരിക്കുന്നത്. ക്യാമറയുള്ള മ�ൊബൈൽ സ്വന്തമായ ആർക്കും മാധ്യമപ്രവർത്തകൻ ആകാൻ സാധിക്കും, സഞ്ചാരം പ�ോലെ ഒരു ട്രാവല�ോഗ് ചെയ്യാൻ സാധിക്കും. ചരിത്രമാണ് നിങ്ങളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. ഏതു രാജ്യം തിരഞ്ഞെടുക്കണം എന്നതു

\-hw-_À - Unkw_À 2018

പ�ോലും അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നിങ്ങള�ൊരു പക്ഷെ സിംഗപ്പൂര�ോ സ്വിറ്റ്‌സർലന്റോ തെരഞ്ഞെടുത്തേക്കാം. എന്നാൽ ചരിത്രത്തിലേക്ക് ന�ോക്കിയ ഞാൻ തെരഞ്ഞെടുത്തത് കംബ�ോഡിയയാണ്. ഒരിക്കൽ കലാപകലുഷിതമായിരുന്ന കംബ�ോഡിയയിൽ കുട്ടികൾ കളിക്കുന്ന കൃഷിയിടങ്ങൾ. ആ മൈതാനത്ത് പലപ്പോഴും കുട്ടികൾ പന്തിനുപകരം തലയ�ോട്ടികളാണ് തട്ടിക്കളിച്ചത്. ഞാൻ മാത്രമല്ല, പലരും ഇതെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. അവിടെ ഒരു മരമുണ്ട്. 1500 കുട്ടികളുടെ തല അടിച്ചുക�ൊല്ലാൻ ഉപയ�ോഗിച്ച മരം. ആ മരത്തിന്റെ പരുക്കൻ ത�ൊലിയിൽ ഞാൻ സ്പർശിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടു വരുമ്പോൾ എന്റെ വീക്ഷണങ്ങൾ മാറുന്നു. ഈ സുന്ദരമായ നാട്ടിൽ നമ്മൾ ഒരു പ്രശ്‌നവും നേരിടാതെ സുഖമായി ജീവിക്കുന്നു. നാം ഒന്നും കണ്ടിട്ടില്ല, ഒന്നും അനുഭവിച്ചിട്ടില്ല. ജർമ്മനിയാകട്ടെ ജപ്പാനാകട്ടെ അവിടെ ഇവിടത്തെപ�ോലെ നിസ്സാര പ്രശ്‌നങ്ങളെപ്പറ്റി ഇത്രയേറെ ചർച്ച ചെയ്യുന്ന അവസ്ഥ അവിടെ ഒട്ടുമില്ല. ഒന്നാം ല�ോകമഹായുദ്ധവും രണ്ടാം ല�ോകമഹായുദ്ധവും പ�ോലുള്ള ദുരന്തങ്ങളെ അതിജീവിച്ചവരാണ് അവർ. സ്വന്തം അച്ഛനെ, അമ്മയെ, കാമുകിയെ, കാമുകനെ,


www.keralamediaacademy.org

കുട്ടികളെ നഷ്ടപ്പെട്ട ജനതയാണ് അവിടെയുള്ളത്. അതിൽനിന്നും അതിജീവിക്കുന്നവരാണ് അവിടെയുള്ളത്. അതുക�ൊണ്ടുതന്നെ അവർക്ക് ഇത്തരം ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമയമില്ല. 14 ക�ൊല്ലം മുമ്പ് ചൈനയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നഗരത്തിന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. സൈക്കിൾ റിക്ഷകൾ പ�ോലുള്ള ചെറിയ വണ്ടികൾ വലിച്ചു നടന്നിരുന്ന നഗരം. അത്ഭുതാവഹമായ പുര�ോഗതി കൈവരിച്ച നഗരമാണ് ഇന്ന് അവിടെ കാണാൻ കഴിയുന്നത്. ആരെയും അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ആണ് ഇവിടെയുള്ളത്. അവിടെ ഇത്തരം ചർച്ചകൾ ഒന്നും കാണുന്നില്ല. സന്തോഷത്തോടെ ജീവിക്കുന്ന ജനത. വസ്ത്രധാരണം മുതൽ എല്ലാകാര്യത്തിലും അവരുടെ മാറ്റം പ്രകടമായിരുന്നു. ല�ോകത്തെ മാധ്യമപ്രവർത്തനം എങ്ങനെ നടക്കുന്നു എന്നത് നമ്മൾ പഠിക്കേണ്ടതുണ്ട്. അതിനുള്ള എക്‌സ്‌പ�ോഷർ കൂടി നമുക്ക് ഇവിടെ നിന്ന് തന്നെ കിട്ടണം. ഓര�ോ യാത്രകൾ കഴിയുംത�ോറും ഞാൻ അത് കൃത്യമായി മനസ്സിലാക്കും. കേരളത്തിനു ചുറ്റുമല്ല ല�ോകം കറങ്ങുന്നത്. ല�ോകത്തിന�ൊപ്പം മുന്നേറാൻ കേരളത്തിലുള്ളവർക്ക് കഴിയണം. കേരളത്തിന്റെ മാപ്പ് ഇടക്കിടക്ക് നാമ�ോരുരുത്തരും ന�ോക്കുന്നത് നല്ലതാണ്. ല�ോകം എങ്ങനെയിരിക്കുന്നു

എന്നറിയാനല്ല, നമ്മുടെ കേരളം എത്ര ചെറുതാണെന്ന് അറിയാൻ. ഒരു അണക്കെട്ടിൽ വെള്ളം നിറഞ്ഞാൽ ഇത്രയേറെ ചർച്ച ചെയ്യേണ്ടതുണ്ടോ? എന്ന് തുറക്കണം, എപ്പോൾ തുറക്കണം ഇത്തരത്തിലുള്ള വാർത്തകൾ, ചർച്ചകൾ ആവശ്യമുണ്ടോ? ഇത്രനാളും നിറഞ്ഞില്ല എതായിരുന്നു പ്രശ്‌നം. എല്ലാവർഷവും മഴക്കാലത്ത് നിറയുകയും തുറക്കുകയും ചെയ്യേണ്ടവയാണ് ഡാമുകളും ഷട്ടറുകളും. അതിനുവേണ്ടിയാണ് എൻജിനീയർമാർ ഷട്ടറുകൾ ഉണ്ടാക്കിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് ല�ോകത്തെക്കുറിച്ച് വീക്ഷണങ്ങളും കുറവാണ്. മറ്റുള്ളവരുടെ കുറവുകളെക്കുറിച്ചോർത്ത് നമ്മൾ ആശ്വാസം ക�ൊള്ളുകയാണ്. സ്വാതന്ത്യം കുറവാണെന്ന് നമ്മൾ കരുതുന്ന ചൈനക്കാരന�ോട് ഇന്ത്യയിലേക്ക് വരുന്നുവ�ോ എന്ന് ച�ോദിച്ചാൽ അവൻ ഇല്ലെന്നു പറയും. അവനവിടെ ഇല്ലാത്തത് സ്വന്തം ഗവൺമെന്റിനെ വിമർശിക്കാനുള്ള അധികാരം മാത്രമാണ്. അത് വേണ്ടതാണെന്ന് അവർ കരുതുന്നുമില്ല. നിങ്ങളീ സദസ്സിലിരുന്ന് നിങ്ങളുടെ അച്ഛനമ്മമാർ ഇന്നലെ രാത്രി വഴക്കുണ്ടാക്കിയതിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടോ. വിവേചനം എന്നൊരു സാധനമുണ്ട്. അതുളളവർ അങ്ങനെ ചെയ്യില്ല. ആളുകളുടെ സ്വാത�്യത്തെക്കുറിച്ചുള്ള ചിന്തകൾ തികച്ചും ഭിന്നമാണ്. സംതൃപ്തമായ ജീവിതം. അതിനുള്ള സൗകര്യങ്ങൾ. കിട്ടുന്ന പണം മുഴുവൻ ബാങ്കിലിടുക എന്ന നമ്മുടെ

ചിന്തയല്ല അവർക്ക്. ജീവിതം എത്ര സുന്ദരമായി ആസ്വദിക്കാം എന്നാണ് അവർ ചിന്തിക്കുന്നത്. അതുക�ൊണ്ടാണല്ലോ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പല വിദേശരാജ്യങ്ങളിലും ഒരു ഓഫീസിലും ആളില്ലാതാകുന്നത്. ഒരാഴ്ച ജ�ോലിചെയ്ത് കിട്ടുന്ന കാശ് മുഴുവൻ ജീവിതം ആസ്വദിക്കാൻ ചെലവഴിക്കുന്നവരാണ് അവിടെ ഉള്ളത്. വർഷത്തിൽ രണ്ടുതവണ ഏതെങ്കിലും മലമുകളിലേക്ക്, ടൂറിസ്റ്റ് കേ�ങ്ങളിലേക്ക്, യാത്രചെയ്യുന്നവരാണ്. അവർ ല�ോകത്തെ കാണുന്നു. ജീവിതം ആസ്വദിക്കുന്നു. നമ്മുടേതായ ഒരു ക�ൊച്ചു ല�ോകത്തിൽ മാത്രം ജീവിതത്തെ തളച്ചിട്ടവരാണ് നമ്മൾ. എന്താണ് നമ്മുടെ ജീവിത ലക്ഷ്യമെന്ന് ആരും നമ്മെ പഠിപ്പിക്കുന്നില്ല. മരിക്കാൻ വേണ്ടിയാണ് നമ്മൾ ജീവിച്ചിരുന്നത്. മാധ്യമപ്രവർത്തനത്തിന്റെ സ�ദായികമല്ലാത്ത മാറ്റം ഉൾക്കൊള്ളാൻ കവിയുന്നവരാണ് ഇനിയുള്ള കാലത്തെ മാധ്യമപ്രവർത്തകർ. നിങ്ങൾ ആരാണ് എന്ന് തീരുമാനിക്കുന്നത് അറിവുകളാണ്. സാങ്കേതിക മേഖലയുടെ എല്ലാ സാധ്യതകളും കണ്ടെത്താനായാൽ തീർച്ചയായും നിങ്ങളാണ് നാളെയുടെ മാധ്യമപ്രവർത്തകർ. അതിനുള്ള തയ്യാറെടുപ്പ് പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർ നടത്തിയേ തീരു. (കേരള മീഡിയ അക്കാദമി നടത്തിയ ദൃശ്യമാധ്യമ ശില്പശാലയിൽ ചെയ്ത പ്രസംഗം)

November - December 2018

61


Hj¤ l¡´® www.keralamediaacademy.org

പലതും ശീലമാക്കുന്ന

മേൽവിലാസങ്ങൾ

±d¢uo®

മ�ോ

ബി ഡിക്ക് എന്ന പ്രശസ്ത ന�ോവലെഴുതിയ ഹെർമൻ മെൽവിലിന്റെ രചനാശൈലി അതിവിശിഷ്ടമായിരുന്നു. വിവരണങ്ങളിൽ കഴിവതും സാധാരണവാക്കുകൾക്കുപകരം സാഹിത്യഭംഗിതുളുമ്പുന്ന പദങ്ങൾ പ്രയ�ോഗിക്കാനായിരുന്നു മെൽവിലിന് എന്നും താത്പര്യം. ഉദാഹരണമായി, കെട്ടിടത്തെ വിവരിക്കുമ്പോൾ ‘ബിൽഡിംഗി’നുപകരം ‘എഡിഫിസ് ‘എന്നേ എഴുതൂ. ആഴമുള്ളത് അദ്ദേഹത്തിന് ‘ഡീപ് ’ അല്ല , മിക്കപ്പോഴും ‘പ്രഫൗണ്ട് ’ ആണ്. കാരണം, തീവ്രമായ, ഗാഢമായ എന്നൊക്കെ അർത്ഥം വരുന്ന ‘ഡീപ്പി’നെക്കാൾ ഉൾക്കാഴ്ചയെ സൂചിപ്പിക്കുന്ന ‘പ്രഫൗണ്ട് ‘ ആയിരുന്നു മെൽവിലിനിഷ്ടം. എഴുത്തിന്റെ ഒഴുക്കിനുവേണ്ടിയും പറയുന്നകാര്യങ്ങൾക്ക് ഊന്നൽ നൽകാനുമാവാം അദ്ദേഹം ഇങ്ങനെ ചെയ്തിരുന്നത്. എന്നാൽ, ചിലപ്പോഴ�ൊക്കെ, വിവരണത്തിലെ ആവേശത്തിനിടയിൽ അർത്ഥം ഇരട്ടിക്കുന്ന പ്രയ�ോഗങ്ങൾ കടന്നുവരും. തണലിനെ വിശേഷിപ്പിക്കുന്ന ഒരിടത്ത് umbrageous shade എന്നെഴുതിയത് ഒരുദാഹരണം. ‘അംബ്രേജിയസ് ’ എന്നതിന്റെ അർത്ഥം തന്നെ തണലായത് എന്നാണ്. അപ്പോൾ അംബ്രേജിയസ് ഷെയ്ഡ് എന്നാൽ, തണലായ തണൽ ! (അപ്രീതിയുണ്ടാക്കുന്നത് എന്നും ആ വാക്കിനർത്ഥമുണ്ടെങ്കിലും ഇവിടെ തണലിനെത്തന്നെയാണ് സൂചിപ്പിച്ചത് ) മറ്റൊരിടത്ത് , ധൃതിയിലുള്ള പ�ോക്കിനെ precipitous haste എന്നാണ് മെൽവിൽ വിശേഷിപ്പിക്കുന്നത്. പ്രെസിപ്പിറ്റസ് എന്നാൽത്തന്നെ വേഗത്തിൽ എന്നാണ് അർത്ഥം. അപ്പോൾ ‘പ്രെസിപ്പിറ്റസ് ഹേയ്സ്റ്റ് ‘എന്തെന്ന് പറയേണ്ടതില്ലല്ലോ. (കിഴുക്കാംതൂക്കായ എന്നൊരർത്ഥമുണ്ടെങ്കിലും ഇവിടെ ധൃതിതന്നെയാണ് സൂചിപ്പിച്ചത് ) ല�ോകസാഹിത്യത്തിലെ പത്ത് മികച്ച ന�ോവലുകളെ പരിചയപ്പെടുത്തുന്ന തന്റെ പുസ്തകത്തിൽ മെൽവിലിന്റെ ഈ ഇരട്ടിപ്പുകളെ പ്രശസ്ത ന�ോവലിസ്റ്റ് സമർസെറ്റ് മ�ോം രസകരമായി ചൂണ്ടിക്കാണിക്കുന്നു. എന്നിട്ട് അദ്ദേഹംതന്നെ പറയുന്നു : മെൽവിലിന്റെ പ്രതിഭയ്ക്കുമുന്നിൽ നമുക്കിത�ൊക്കെ നിസ്സാരമായിക്കണ്ട് ക്ഷമിക്കാവുന്നതേയുള്ളൂ... അതെ, സാഹിത്യത്തിൽ മെൽവിലിനുള്ള മേൽവിലാസത്തിന്റെ പേരിൽ ആഖ്യാനസ്വാത�്യത്തിന്റെ ലൈസൻസ് നൽകി ല�ോകം എന്നേ അദ്ദേഹത്തോട് ക്ഷമിച്ചു. എന്നുകരുതി, പത്രം കയ്യിലെടുക്കുമ്പോൾ അതിൽ ‘വനിതാപ�ൊലീസുദ്യോഗസ്ഥ’

62

\-hw-_À - Unkw_À 2018

എന്നും ‘വനിതാപ�ൊലീസുകാരി’ എന്നും ‘വനിതാജീവനക്കാരി’യെന്നും ‘വനിതാ അഭിഭാഷക’യെന്നും ‘വനിതാ പത്രപ്രവർത്തക’യെന്നും പത്മതീർത്ഥക്കുളമെന്നും ‘ചേതനയറ്റ ജഡ’മെന്നുമ�ൊക്കെ എന്നും കാണാൻ തുടങ്ങിയാൽ എന്തിന്റെ പേരിൽ ക്ഷമിക്കണം? പത്രം എന്ന മേൽവിലാസത്തിന്റെ പേരില�ോ? അത�ോ, വായിച്ചു ശീലമായതിന്റെ പേരില�ോ?

നാത്സികള�ോട് ഇത്ര വാത്സല്യം വേണ�ോ ? അക്ഷരങ്ങൾക്ക് ഒരേരൂപം നൽകാൻ ഏറ്റവുമധികം സഹായിച്ചത് അച്ചടി എന്ന സാങ്കേതികവിദ്യയാണ്. എങ്കിലും, അച്ചടിക്കാൻ വേണ്ടി കമ്പ്യൂട്ടറിൽ ‘എഴുതാ’നുപയ�ോഗിക്കുന്ന സ�ോഫ്റ്റ് വെയറിലെ അപാകതമൂലം അക്ഷരപ്പിശകുണ്ടാവുന്നകാര്യം പലരും ശ്രദ്ധിക്കാറില്ല. ജെർമനിയിലെ നാസികളെപ്പറ്റി എഴുതുമ്പോൾ ജെർമൻ ഉച്ചാരണമനുസരിച്ച് ‘നാത്സി ‘ എന്നെഴുതുന്നത് പതിവാണ്. എന്നാൽ, മലയാളത്തിൽ ‘ത’യും ‘സ’യും ചേരുമ്പോൾ ‘ത്സ’ എന്ന അക്ഷരം രൂപപ്പെടുന്നരീതിയിലാണ് പല കമ്പ്യൂട്ടറുകളിലെയും ലിപിവിന്യാസം . അത് ശ്രദ്ധിക്കാതെ അക്ഷരം നിരത്തുമ്പോൾ ‘നാസി ‘ എന്നത് ‘നാത്സി’ ആയിപ്പോകുന്നു എന്നുമാത്രമല്ല, പത്രത്താളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സൂക്ഷിച്ചില്ലെങ്കിൽ, മുമ്പ് നമ്മള�ൊക്കെ ‘നാസി’ എന്നു വിളിച്ചിരുന്ന ഹിറ്റ്ലറുടെ ആളുകളെ നാളെ, നമ്മുടെ കുട്ടികൾ ‘നാത്സി ‘എന്നു വാത്സല്യത്തോടെ വിളിക്കുന്നത് കാണേണ്ടിവരും.

ക്രിസ്തുമസ് അല്ലാത്ത ക്രിസ്മസ് ഈ വർഷത്തെ ക്രിസ്മസ് കഴിഞ്ഞതേയുള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളിൽ ചില മലയാളം പത്രങ്ങളിലും മിക്ക ചാനലുകളിലും ‘ക്രിസ്തുമസ് ‘ എന്നാണ് എഴുതിക്കണ്ടത്. Christmas എന്ന ആംഗലവാക്കിന്റെ ശരിയായ ഉച്ചാരണം ക്രിസ്മസ് എന്നാണ്. ഓൾഡ് ഇംഗ്ലീഷ് അഥവാ പഴയ ആംഗലഭാഷയിലെ Cristesmæsse, (Christ’s Mass എന്ന് അർത്ഥം) എന്ന വാക്കാണ് പിന്നീട് ‘ക്രിസ്മസ് ’ ‘ ആയത് . ക്രിസ്തുവിന്റെ കുർബാന എന്നർത്ഥമുള്ളതുക�ൊണ്ടാവാം ചിലര�ൊക്കെ ‘ക്രിസ്തുമസ് ’ എന്ന് തെറ്റായി എഴുതുന്നത്. ക്രിസ്മസ് ആണ് ശരി എന്ന് ഒരാൾ പറയുമ്പോൾ, ക്രിസ്തുവിന്റെ കുർബാന എന്നതിനെ മലയാളം ആക്കിയതാണ് ‘ക്രിസ്തുമസ് ’ എന്ന് വേണമെങ്കിൽ തർക്കിക്കാം. എന്നാൽ ക്രൈസ്റ്റിനെ മാത്രം മലയാളം ആക്കിയാൽ മതിയ�ോ ? ‘മാസ്സി’നെക്കൂടി മലയാളം ആക്കണ്ടേ ? ഏതായാലും, ‘മാസ്സി’ന്റെ മലയാളം


www.keralamediaacademy.org

‘മസ്സ് ’ അല്ലല്ലോ? അപ്പോൾപ്പിന്നെ ക്രിസ്മസ് അല്ലേ ശരി ?അടുത്ത വർഷമെങ്കിലും ക്രിസ്മസ് എന്ന് എഴുതുമാറാകട്ടെ.

കൈവിട്ട വാക്ക് നയമാകുമ്പോൾ വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതിൽ തലക്കെട്ടിന്റെ കഴിവ് ഒന്നുവേറേതന്നെയാണ്. അതുപ�ോലെ ഫലപ്രദമാണ് ചിത്രത്തിന്റെയും കാർറ്റൂണിന്റെയും അടിക്കുറിപ്പ്. വായിക്കുന്നവരെ പിടിച്ചിരുത്തുന്ന തലക്കെട്ടിലും ചിന്തിപ്പിക്കുന്ന അടിക്കുറിപ്പിലുമ�ൊക്കെ അവ തയ്യാറാക്കുന്നവരുടെ ഭാഷാപാടവവും നർമ്മ, നീതി ബ�ോധങ്ങളും കാഴ്ചപ്പാടുമെല്ലാം പ്രതിഫലിക്കും. ചിലപ്പോഴെങ്കിലും ഇതെല്ലാം ചിലരുടെ അജ്ഞതയുടെ അളവുക�ോലുമാകാറുണ്ട്. കഴിഞ്ഞദിവസം, കേൾവിയിലും സംസാരത്തിലും വൈകല്യമുള്ള കുട്ടികളുമായി പ്രശസ്ത ക്രിക്കറ്റർ ബ്രെറ്റ് ലീ സംവദിച്ചതിന്റെ വാർത്തയ്ക്ക് ‘ഭാഷയുടെ ബൗണ്ടറികൾ ഭേദിച്ച് ..’ എന്ന തലക്കെട്ടുകണ്ടപ്പോൾ അതിൽ ഒരാളുടെ യുക്തിബ�ോധം പ്രതിഫലിക്കുന്നതായി ത�ോന്നി. എന്നാൽ, മറ്റൊരു വാർത്തയുടെ തലക്കെട്ടിൽ ‘പ്രവർത്തിയുടെ അടിസ്ഥാനത്തിൽ’ എന്നുകണ്ടപ്പോൾ അതെഴുതിയ ആളിന്റെ ശ്രദ്ധക്കുറവാണ് മനസ്സിൽ തെളിഞ്ഞത്. ‘ചെയ്തി’ എന്ന അർത്ഥം വരുന്ന വാക്ക് ‘പ്രവർത്തി’യല്ല, ‘പ്രവൃത്തി’യാണ്. അതായത് പ്രഹർഷേണയുള്ള വൃത്തി. ലളിതമായി പറഞ്ഞാൽ, സന്തോഷത്തോടെയ�ോ ആകർഷകമായ�ോ ചെയ്യുന്നത്. ‘പ്രവർത്തനം’ എന്നെഴുതുന്നതുപ�ോലെ ‘പ്രവർത്തി’ എന്ന് തെറ്റായി എഴുതുന്നത് ശീലമായതാവാം ഈ തലക്കെട്ടിൽ

സംഭവിച്ചത്. ചില തലക്കെട്ടുകളിലെ വാക്കുകളിലൂടെ ഒന്നിലേറേ അർത്ഥമ�ോ സാമാന്യ അർത്ഥത്തിനപ്പുറത്തുള്ള ചില സൂചനകള�ോ വായിക്കുന്നവരിലേക്ക് ചെന്നെന്നിരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കൂടുതൽ പഠനാവസരങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള ഒരു ആംഗലത്തലക്കെട്ട് ഓർമ്മവരുന്നു. അതിൽ fishermen kids to net opportunities എന്നൊരു പ്രയ�ോഗം കണ്ടു. ഒറ്റന�ോട്ടത്തിലുള്ള ഭാഷാപരമായ ഒരു കൗതുകത്തിനപ്പുറത്തേക്ക് അത്ര നിഷ്ക ‌ ളങ്കവും സുഖകരവുമല്ലാത്ത മറ്റു ചിലതിലേക്കുകൂടി ഈ ശീർഷകം വിരൽചൂണ്ടിയതായിത്തോന്നി. ജനാധിപത്യത്തിലെ ഒരു ഉയർന്ന സ്ഥാനം വഹിക്കുന്നയാളെ ഒരു കാർറ്റൂണിന്റെ അടിക്കുറിപ്പിൽ ‘തെങ്ങുകയറേണ്ടവൻ ‘ എന്ന് വിശേഷിപ്പിച്ചതായി കണ്ടിരുന്നു. ഇങ്ങനെ ഒരു പരാമർശത്തിലൂടെ പ്രതിഫലിച്ചത് അതെഴുതിയ ആളിന്റെമാത്രം ര�ോഷമ�ോ ഹാസ്യബ�ോധമ�ോ അസഹിഷ്ണുതയ�ോ ആണ�ോ എന്നതിലേ സംശയമുള്ളൂ. ഒരു സാമൂഹ്യസാഹചര്യത്തിൽ സ്വീകാര്യമല്ലാത്ത ഇത്തരം പ്രയ�ോഗങ്ങൾ മാദ്ധ്യമങ്ങളിൽ വന്നാൽ അത് ഒരാളിന്റെ വൈകല്യമായല്ല ചിലരെങ്കിലും കാണുക, മറിച്ച് ആ മാദ്ധ്യമത്തിന്റെ അപ്രഖ്യാപിതനയമായിട്ടാവും. അതുണ്ടാക്കാവുന്ന നഷ്ടം അറിയുന്നവർ അത് തിരുത്തുകതന്നെ ചെയ്യും. ‘നയമറിയും നരൻ’ ആകുന്നത് ഇത്തരം തിരുത്തലുകളിലൂടെയാണ്.

November - December 2018

63


മീഡിയ ബൈറ്റ്‌സ് www.keralamediaacademy.org

മാധ്യമവിമർശനം

എൻ.പി. രാജേ�ൻ

രണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ പ്രകടനസ്വാത�്യം ഉപയ�ോഗിച്ചതിനു ഒരു പത്രാധിപർ ഒരു വർഷത്തെ തടവ് അനുഭവിക്കാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂർ ഭരിക്കുന്ന ബി.ജെ.പി നിയ�ിത ഭരണത്തെ വിമർശിച്ചതിന് പത്രപ്രവർത്തകൻ കിഷ�ോർച� വാങ്‌ഖേം നവംബർ 26നു അറസ്റ്റ് ചെയ്യപ്പെട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരുന്നു. സംസ്ഥാനത്തെ ദേശീയ സുരക്ഷാ നിയമ ഉപദേശക ബ�ോർഡിന്റെ ശുപാർശ പരിഗണിച്ച് ഡിസംബർ 13നു അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. തടവിലിടാൻ ആവശ്യപ്പെട്ട് സർക്കാരിന്‌റിപ്പോർട്ട് നൽകുകയും ചെയ്തു. എന്താണ് അദ്ദേഹം ഉണ്ടാക്കിയ പ്രക�ോപനം എന്നല്ലേ. ഐ.എസ്. ടി.വി എന്ന ചാനലിന്റെ അവതാരകനും റിപ്പോർട്ടറുമായ അദ്ദേഹം സാമൂഹ്യമാദ്ധ്യമത്തിൽ അപ് ല�ോഡ് ചെയ്ത ഒരു

64

രാജ്യസുരക്ഷയ്ക്കു ഭീഷണിയ�ോ? വീഡിയ�ോയിൽ സംസ്ഥാന സർക്കാരിനെ കഠിനമായി വിമർശിച്ചിരുന്നു. ബ്രിട്ടനെതിരെ ഝാൻസി റാണി നടത്തിയ പ�ോരാട്ടത്തെ മണിപ്പൂർ സ്വാത�്യസമരവുമായി കൂട്ടിച്ചേർത്ത് പ്രകീർത്തിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ വിമർശിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പ്രാദേശിക ഭാഷയിൽ അവതരിപ്പിച്ച പരിപാടിയിൽ ഗവണ്മെന്റിനെയും ആർ.എസ്. എസ്സിനെയും കുറച്ചേറെ കഠിനമായ ഭാഷയിൽ വിമർശിച്ചു എന്നതു ശരിയാണ്. ഇതിൽ പ്രക�ോപിതരായ സർക്കാർ അധികാരികൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഉടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രാദേശിക ക�ോടതി ഒട്ടും വൈകാതെ അദ്ദേഹത്തെ ജാമ്യത്തിൽ വിടുകയും ചെയ്തു. ‘പ�ൊതുരംഗത്ത് പ്രവർത്തിക്കുന്ന ആൾക്കെതിരെ തെരുവുഭാഷയിൽ അഭിപ്രായം പറയുക മാത്രമാണ് പത്രപ്രവർത്തകൻ ചെയ്തത് ’ എന്നാണ് മജിസ്‌ട്രേറ്റ് വിധിച്ചത്. ഇത്തരം വിമർശനങ്ങൾ

\-hw-_À - Unkw_À 2018

ജനങ്ങൾക്കിടിയിൽ വിദ്വേഷമുണ്ടാക്കുമെന്നോ സമൂഹത്തെ അപകടപ്പെടുത്തുമെന്നോ അക്രമത്തിനു പ്രേരണയാകുമെന്നോ കരുതാൻ കഴിയില്ല. ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം മാത്രമാണ് അത്. അതിനുള്ള സ്വാത�്യം ആ ആൾക്ക് നിയമം അനുവദിക്കുന്നുണ്ട് എന്നും പറഞ്ഞാണ് അദ്ദേഹത്തെ ക�ോടതി മ�ോചിപ്പിച്ചത്. പക്ഷേ, സർക്കാർ പിറ്റേന്നു തന്നെ അദ്ദേഹത്തെ രാജ്യ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തു. അതിനിടെ മറ്റൊന്നു കൂടി സംഭവിച്ചു. ഐ.എസ്.ടി.വി എന്ന സ്ഥാപനം കിഷ�ോർച�യെ പിരിച്ചുവിട്ടു. മണിപ്പൂർ വർക്കിങ് ജേർണലിസ്റ്റ്‌സ് യൂണിയൻ പ്രസിഡന്റ് കൂടിയാണ് ചാനലിന്റെ എഡിറ്റർ ബ്രോജേ� നിൻഗ�ോബം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ചാനലിൽ വന്ന ഒരു വിമർശനത്തിനു മുഖ്യമ�ിയ�ോട് മാപ്പു പറഞ്ഞ ആളാണ് ഈ എഡിറ്റർ. മണിപ്പുർ പത്രപ്രവർത്തകർ


www.keralamediaacademy.org

പക്ഷേ, കിഷ�ോർ ച�ക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ട്. അവർ മണിപ്പൂർ നഗരത്തിലും മുഖ്യമ�ിയുടെ വീട്ടിനു മുമ്പിലും പ്രതിഷേധപ്രകടനം നടത്തി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽപ്പോലും അഭിപ്രായസ്വാത�്യം മുമ്പൊന്നും കാണാത്ത വിധം നിഷേധിക്കപ്പെടുകയും ച�ോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ എന്താണ് സംഭവിച്ചുക�ൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണമായി കിഷ�ോർ ച�യുടെ അറസ്റ്റും ശിക്ഷയും മാറിയിരിക്കുന്നു.

ഡെർ സ്പീഗൽ പത്രത്തിൽ ഒരു ജെയ്‌സൺ ബ്ലെയർ അമേരിക്കയിൽ പത്രപ്രവർത്തകനായിരുന്ന ജെയ്‌സൺ ബ്ലെയറിനെ മറക്കാൻ സമയമായ�ോ എന്നറിയില്ല. 1999 ജുൺ മുതൽ ന്യൂയ�ോർക്ക് ടൈംസ് ലേഖകനായി ല�ോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ച�ൊടിയും ചുണയുമുള്ള ആ റിപ്പോർട്ടർ. മികച്ച ലേഖകൻ എന്നു പേരെടുക്കാൻ അധികം സമയമെടുത്തില്ല. പക്ഷേ, 2003 ഓടെ എല്ലാം അവസാനിച്ചു.

പല പത്രങ്ങളിൽ നിന്നു പകർത്തിയെഴുതിയ റിപ്പോർട്ടുകൾ, ഇല്ലാത്ത സംഭവങ്ങൾ ഉണ്ടെന്നു വരുത്തിയുള്ള തകർപ്പൻ എക്‌സ്‌ക്ലൂസീവുകൾ, ഒരിക്കലും പ�ോയിട്ടുപ�ോലുമില്ലാത്ത നാടുകളിൽനിന്നുള്ള തത്സമയ റിപ്പോർട്ടുകൾ, കണ്ടിട്ടേ ഇല്ലാത്തവരുമായുള്ള അഭിമുഖങ്ങൾ...ജെയ്‌സൺ ബ്ലെയർ എല്ലാം ഏറ്റുപറഞ്ഞു. ന്യൂ യ�ോർക്ക് ടൈംസ് പത്രം ഒന്നാം പേജിൽതന്നെ തങ്ങളുടെ ഏതെല്ലാം റിപ്പോർട്ടുകളിൽ എന്തെല്ലാം തെറ്റുകളാണ് റിപ്പോർ�് ചെയ്തത് എന്ന് ഒരു ദീർഘലേഖനത്തിലൂടെ വായനക്കാരെ അറിയിക്കുകയും മാപ്പു പറയുകയും ചെയ്യേണ്ടിവന്നു. എങ്ങനെ ആവരുത് ഒരു ജേണലിസ്റ്റ് എന്ന് ജേ൪ണലിസം ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് ജെയ്‌സൺ ബ്ലെയറിന്റെ ഉദാഹരണം വിവരിച്ചുക�ൊണ്ടാണ്. വർഷങ്ങൾക്കു ശേഷം ഇതാ ജർമനിയിൽനിന്ന് ഒരു സമാന കഥ. ഡെർ സ്​്പീഗൽ എന്ന പ്രമുഖ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ഒരു ലേഖകൻ അനേക വർഷങ്ങളായി പത്രത്തിൽ കള്ളക്കഥകൾ എഴുതുകയായിരുന്നു എന്ന വിവരം പുറത്തറിഞ്ഞത�ോടെ പത്രത്തിലും ജർമൻ പത്രപ്രവർത്തനരംഗത്തുതന്നെയും ക�ോളിളക്കമാണ് ഉണ്ടായത്. ഏഴു വർഷമായി റിപ്പോർട്ടറായി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ക്ലാസ് റില�ോടിയസ് എന്ന ലേഖകന്റെ അറുപത�ോളം റിപ്പോർട്ടുകൾ പരിശ�ോധിച്ചതിൽ പതിനാലും വ്യാജവാർത്തകളായിരുന്നു എന്നു ബ�ോദ്ധ്യപ്പെട്ടു. 33 കാരനായ റില�ോടിയസ് കുറ്റമേറ്റു പറഞ്ഞ്​് േജാലി രാജിവയ്ക്കുകയാണ് ചെയ്തത്. ഏഴേകാൽ ലക്ഷം പേർ വാങ്ങുന്ന പ്രിന്റ് എഡിഷനും അറുപതു ലക്ഷത്തിലേറെപ്പേർ വായിക്കുന്ന ഓൺലൈൻ എഡിഷനും ഉള്ള പ്രസിദ്ധീകരണത്തിന് പുതിയ വിവാദം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഡെർ സ്​്പീഗൽ വായനക്കാര�ോട് മാപ്പ് പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തക സമൂഹത്തിൽ ഈ സംഭവം ഉണ്ടാക്കിയത് ചെറിയ ആഘാതമ�ൊന്നുമായിരുന്നില്ല. പത്രം ഒന്നും മറച്ചുവച്ചില്ല. ജെയ്‌സൺ ബ്ലെയർ വിഷയത്തിൽ ന്യൂയ�ോർക്ക് ടൈംസ് ചെയ്തതു പ�ോലെ ഡെർ സ്പീഗൽ പത്രം 23 പേജ് നീണ്ട ഒരു വിശദീകരണറിപ്പോർട്ടാണ് പ്രസിദ്ധപ്പെടുത്തിയത്.

നമ്മുടെ നാട്ടിൽ ഇങ്ങനെയാരും വ്യാജവാർത്തകൾ എഴുതാറില്ല, എഴുതിയാൽ തന്നെ ആരും കണ്ടുപിടിക്കാറില്ല, കണ്ടുപിടിച്ചാൽതന്നെ ആരും പുറത്തുപറയാറില്ല, പുറത്തുപറഞ്ഞാൽ തന്നെ അത�ൊന്നും ഒരു പത്രവും പ്രസിദ്ധീകരിക്കുകയില്ല. ആരെങ്കിലും, �സിദ്ധീകരിച്ചാൽ തന്നെ അതാണ് വ്യാജവാർത്ത എന്നു എല്ലാവരും ചേർന്നു സ്ഥാപിക്കുകയും ചെയ്യും!

ആത്മഹത്യ എങ്ങനെ റിപ്പോർട്ട് ചെയ്യാം? പഴക്കമുള്ള ച�ോദ്യമാണ്. പക്ഷേ, എന്തിന് ച�ോദിക്കണം എന്നാവും നമ്മുടെ മനസ്സിൽ വരുന്ന ച�ോദ്യം. ല�ോകത്തിൽ പല രാജ്യങ്ങളും അങ്ങനെയല്ല കാര്യങ്ങളെ കാണുന്നത്. ക�ൊട്ടിഘ�ോഷിക്കാനുള്ളതല്ല ആത്മഹത്യ എന്നാണ് സാംസ്‌കാരികമായി വളർന്നിട്ടുള്ള സമൂഹങ്ങളെല്ലാം വിചാരിക്കുന്നത്. പല രാജ്യങ്ങളിലെയും, പല മാദ്ധ്യമങ്ങളിലെയും റിപ്പോർട്ടിങ്ങ് ധാർമിക സംഹിതകളിലെല്ലാം ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പ്രസ് കൗൺസിലിനു തുല്യമായ ബ്രിട്ടനിലെ മാദ്ധ്യമ റഗുലേറ്റർ സ്ഥാപനമായ ഇൻഡിപെൻഡൻഡ്പ്രസ് സ്റ്റാൻഡേഡ്‌സ് ഒർഗനൈസേഷൻ- ഐ.പി. എസ്.ഒ- ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്ത രീതി വിവരിക്കുകയേ വേണ്ട എന്നാണ് പുതിയ മാർഗനിർദ്ദേശത്തിൽ മാദ്ധ്യമപ്രവർത്തകര�ോട് ആവശ്യപ്പെട്ടിട്ടുള്ളത്. കാരണം, ഈ വിവരണമാണ് മിക്കപ്പോഴും അതേ പ്രായക്കാരായ മറ്റുള്ളവരെ സ്വാധീനിക്കുകയും ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്നത് എന്നാണ്‌ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്തെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ അവഗണനകൾക്കോ നീതിനിഷേധത്തിന�ോ ഉള്ള പ്രതിക്രിയയാണ് ആത്മഹത്യ എന്ന മട്ടിൽ വിഷയം അവതരിപ്പിക്കുന്നതും ആത്മഹത്യകളെ പ്രകീർത്തിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നതും സാമൂഹ്യമായ വലിയ ദ�ോഷമാണ് ഉണ്ടാക്കുക എന്ന റിപ്പാർട്ട് വിശദീകരിക്കുന്നുണ്ട്. (പ്രമുഖ മാധ്യമപ്രവർത്തകനും മീഡിയ അക്കാദമി മുൻ ചെയർമാനുമാണ് ലേഖകൻ)

November - December 2018

65 65


മലയാള സിനിമ @ 2018

www.keralamediaacademy.org

മഹാപ്രളയത്തെ

അതിജീവിച്ച

മലയാള സിനിമ 66

\-hw-_À - Unkw_À 2018


www.keralamediaacademy.org

സിനിമയുടെ അവസാനം സന്തോഷത്തിന്റെ ആകണം പ്രേക്ഷകർക്കും ചലച്ചിത്രപ്രവർത്തകർക്കും ഒപ്പം നിർമ്മാതാക്കൾക്കും. അതിനുളള നല്ല മാറ്റമാണ് ഇപ്പോൾ മലയാള സിനിമയും കാലവും ആവശ്യപ്പെടുന്നത്.

മലയാള സിനിമ 2018 ൽ എങ്ങനെ ?

ലയാള സിനിമാല�ോകത്തിന്റെ പ്രകടനത്തെ വർഷാന്ത്യ വിലയിരുത്തൽ നടത്തും മുൻപ് മഹാ പ്രളയത്തെ മലയാള സിനിമാല�ോകം അതിജീവിച്ചതിനെക്കുറിച്ച് പറയാതെ വയ്യ. കാലവർഷം കലിതുളളി താണ്ഡവമാടിയ മഹാപ്രളയം കേരളത്തിന്റെ സമസ്ത മേഖലയും തകർത്തു. കൃഷി, പാർപ്പിടം, ഗതാഗതം അങ്ങനെ നീളുന്നു അവ. എന്നാൽ അക്കൂട്ടത്തിൽ ചർച്ച ചെയ്യാതെപ�ോയ ഒരു മേഖലയാണ് സിനിമാല�ോകം. മലയാള സിനിമയെയും മഹാപ്രളയം ശരിക്കും അടിച്ചുലച്ചിട്ടുണ്ട്. ക�ോടികളുടെ നഷ്ടക്കണക്കുകൾക്കപ്പുറം 2018 ൽ മലയാള സിനിമയ്ക്ക് ഓണം റിലീസ് ഉണ്ടായിരുന്നില്ല.

ദീപക് ധർമ്മടം

ഓണം റിലീസില്ലാത്ത വർഷം

ചിത്രത്തിലെ പുതിയ ഏടാണ്.

2018 ലെ മലയാള സിനിമാല�ോകത്തെ വിലയിരുത്തുമ്പോൾ ആദ്യം പറയേണ്ടത് ഓണ ചിത്രങ്ങൾ പുറത്തിറക്കാനാകാതെ മാറ്റിവെച്ച ഒരു മഹാ പ്രളയകാലമാണ് മലയാള സിനിമയ്ക്ക് 2018 സമ്മാനിച്ചത്. ഓണത്തിന് ഓണപ്പൂക്കളമ�ൊരുക്കുന്ന മലയാളി പുത്തൻ ഉടുപ്പ് ഇടുന്നതിന�ൊപ്പം ഒരു പുത്തൻ ഓണചിത്രം തിയ്യേറ്ററിൽ പ�ോയി കുടുംബത്തോട�ൊപ്പം കാണുന്ന പഴയ ശീലത്തിലാണ് മാറ്റമുണ്ടായത്. ഓണം റിലീസിനായി ചിത്രീകരണം പൂർത്തിയാക്കി എഡിറ്റിങ്ങും സെൻസറിങ്ങും കഴിഞ്ഞ ചിത്രങ്ങൾ റിലീസ് തീയതി പ്രഖ്യാപിച്ച് പ�ോസ്റ്റർ ഒട്ടിച്ച ശേഷം തിയ്യേറ്ററുകളിലെത്തിക്കാതെ മാറ്റി വെച്ചത് മലയാള സിനിമാ

ഇതിന് കാരണം പലതാണ്. ഓണം മലയാളി ആഘ�ോഷമാക്കാതെ പ്രളയ ദുരിതാശ്വാസത്തിന് മാറ്റിവച്ചു എന്നതു തന്നെ. മറ്റൊന്ന് വിന�ോദത്തിന് മലയാളികളുടെ ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞുളള ചെറിയ പ്രാധാന്യം മാത്രമേ ഉളളു എന്നതു തന്നെ. ദുരന്തമ�ോ പ്രശ്‌നമ�ോ എന്തുണ്ടായാലും തങ്ങളുടെ ഹീറ�ോയുടെ ചിത്രം റിലീസ് ദിനത്തിൽ കാണാനും വിജയിപ്പിക്കാനും ഇറങ്ങുന്ന സംസ്ഥാനങ്ങളിലെ ആരാധക സ്വഭാവം ഇപ്പോഴും കേരളത്തിൽ എത്തിയിട്ടില്ല എന്നത് മലയാള സിനിമാ ആസ്വാദകരുടെ നന്മയും മേന്മയുമാണ്. പ്രളയത്തെ മലയാള സിനിമാ ല�ോകം എങ്ങനെ നേരിട്ടു എന്നത് എടുത്ത് പറയേണ്ടതാണ്.

November - December 2018

67


മലയാള സിനിമ @ 2018

പ്രളയം കാരണം ചിത്രീകരണം നിർത്തി വച്ച സിനിമകളിലെ പലതാരങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവമാകുന്നതും രണ്ടു കയ്യും നീട്ടി സഹായിക്കുന്നതും അഭ്രപാളിക്കപ്പുറത്തെ മലയാള സിനിമകളുടെ നേർക്കാഴ്ചയായിരുന്നു. താരങ്ങൾ വ്യക്തിപരമായി ദുരിത മേഖലയിൽ ചെന്ന് സഹായിച്ചതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേയ്ക്ക് സഹായധനം നേരിട്ടെത്തി കൈമാറിയതും പ്രളയകേരളത്തിന് ആശ്വാസം പകരുന്ന കാഴ്ചകളായി. മലയാള താരങ്ങൾക്കൊപ്പം തമിഴ്, തെലുങ്ക് മറ്റ് ഭാഷ സിനിമാ മേഖലകളും കേരളത്തിന് കൈത്താങ്ങായി. മലയാളതാരസംഘടന അമ്മ അറബിനാട്ടിൽ താരനിശ നടത്തി 5 ക�ോടി സമാഹരിച്ച് കേരളത്തിന്റെ പുനർ നിർമ്മാണത്തിന് കേരള സർക്കാരിന് കൈത്താങ്ങായി. ഇത് ദുരിതാശ്വാസ സിനിമാകാഴ്ചകളുടെ വിവരണമാണ്. എന്നാൽ പ്രളയത്തിൽ നിന്നും മലയാള സിനിമകളുടെ തിരിച്ച് വരവ് ഇതിലും മികവാർന്ന അതിജീവനത്തിന്റേതാണ്. പ്രളയം തകർത്ത ഓണം റിലീസ് ഇല്ലെങ്കിലും ചലച്ചിത്ര സംഘടനകൾ ചേർന്ന് തീയതികൾ ക്രമീകരിച്ച് ചിത്രങ്ങൾ ഓര�ോന്നോര�ോന്നായി തിയ്യേറ്ററിൽ എത്തി. മ�ോഹൻലാൽ ഇത്തിക്കരപക്കിയായെത്തിയ നിവിൻപ�ോളിയുടെ കായംകുളം ക�ൊച്ചുണ്ണിയും മമ്മുട്ടിയുടെ കുട്ടനാടൻ ബ്ലോഗുമെല്ലാം പതുക്കെ ദുരന്തത്തിന്റെ നെടുവീർപ്പിൽ നിന്നും മലയാളിയെ ഉണർത്തി തിയ്യേറ്ററുകളിൽ എത്തിച്ചു. യഥാർത്ഥത്തിൽ പ്രളയം തകർത്ത് 68

www.keralamediaacademy.org

ക�ോടികൾ നഷ്ടമാക്കിയ മലയാള സിനിമകളുടെ അതിജീവനം അറിയാതെ പ�ോയതും ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുമാണ്.

മലയാള സിനിമകളുടെ വിജയശതമാനം 2018 മലയാളത്തിൽ ആകെ ഇറങ്ങിയത് 163 സിനിമകളാണ്. ഇതിൽ 5 എണ്ണം ഡബ്ബിങ്ങ് സിനിമകളാണ്. ഇത് കഴിഞ്ഞാൽ 158 ചിത്രം. 2017 നേക്കാൾ 10ലേറെ സിനിമ മാത്രമാണ് എണ്ണത്തിൽ കൂടിയത്. ഇനി വിജയിച്ച പടങ്ങളുടെ പട്ടിക ന�ോക്കാം. 158 ചിത്രം പുറത്തിറങ്ങിയ 2018 ലെ ബ�ോക്‌സ് ഓഫീസിലെ യഥാർത്ഥ വസ്തുതകൾ പരിശ�ോധിച്ചാൽ ഒരു കാര്യം വ്യക്തം. കേവലം 13 ശതമാനമാണ് മലയാള സിനിമകളുടെ 2018 ലെ വിജയം. ഇത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഔദ്യോഗിക കണക്കാണ്. 20 ചിത്രങ്ങൾ മാത്രമാണ് സൂപ്പർഹിറ്റ് - ഹിറ്റ് - വിജയപട്ടികയിൽ ഇടം നേടുന്നത്. 100 ൽ ഏറെ ചിത്രങ്ങൾ വൻപരാജയം ഏറ്റുവാങ്ങി. നിർമ്മാതാവിന്റെ ക�ോടികളുടെ നഷ്ടങ്ങൾ എന്നതിനേക്കാൾ അപ്പുറം ഒരു പറ്റം കലാസൃഷ്ടികളായ സിനിമകൾ ആരും കാണാതെ മരണമടയുന്ന കാഴ്ച. ഇത് കുറച്ചുകാലമായി മലയാള സിനിമയിലെ ഒരു തുടർക്കാഴ്ചയാണ്. പുതിയ നിർമ്മാതാക്കളും സംവിധായകരും ഉണ്ടാകുന്നു എന്നാൽ സിനിമാവ്യവസായത്തിൽ അവർ പ്രേക്ഷക വിജയം നേടാനാകാതെ അപ്രത്യക്ഷമാകുന്നു. 2018 ൽ 93 നവാഗത സംവിധായകരെ

\-hw-_À - Unkw_À 2018

മലയാളസിനിമയ്ക്ക് കിട്ടി എന്നാൽ എത്ര പേർ അതിജീവിക്കുന്നു എന്നതാണ് പ്രധാനം. വൻ വിജയം നേടിയ ചിത്രങ്ങൾ പരിശ�ോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് മലയാളി പ്രേക്ഷകൻ നല്ല സിനിമയെ കയ്യടിച്ച് സ്വീകരിക്കുന്നു. വലിയ ആരവവും ആർപ്പുവിളികളും ഇല്ലെങ്കിലും ചിത്രം വിജയിക്കും. 2018 ൽ വൻ വിജയം ക�ൊയ്ത ചിത്രങ്ങൾ ന�ോക്കാം. ആദി - മ�ോഹൻലാലിന്റെ മകൻ പ്രണവ് നായകനായ കന്നി ചിത്രം ആക്ഷൻ - അഭിനയമികവിൽ ആരവം തീർത്ത് വിജയിച്ചു. എന്നാൽ സുഡാനി ഫ്രം നൈജീരിയ വലിയ ഒച്ചപ്പാടില്ലാതെ വന്ന ചെറിയ ചിത്രം അത് മലയാള പ്രേക്ഷകന്റെ മനസ്സിനെത�ൊട്ടു. പ്രത്യേകിച്ച് മലബാർ നന്മയും മതേതരത്വവും ഫുട്‌ബ�ോളിന്റെ ലഹരിയിൽ പ�ൊതിഞ്ഞെത്തിച്ചപ്പോൾ കേരളം ഇരുകയ്യും നീട്ടി സ്വീകരിച്ച് വിജയിപ്പിച്ചു. ഈ ചിത്രം ചെറിയ ബജറ്റിലെ ചിത്രമാണ്. എന്നാൽ നന്മകളുടെ കഥയെ മലയാളി സ്വീകരിച്ചു. എം.മ�ോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ മൂകാംബികയുടെ പശ്ചാത്തലത്തിൽ ലളിതമായ കഥ പറഞ്ഞ് പ്രേക്ഷക വിജയം നേടി. മമ്മുട്ടിക്ക് ഇടക്കാലത്ത് ഹിറ്റ് വിജയം നേടിക്കൊടുത്തത് അബ്രഹാമിന്റെ സന്തതികളാണ്. ക�ൊലപാതകത്തിന്റെ കയ്യറപ്പുമാറാത്ത ദൃശ്യങ്ങൾ ഉണ്ടെങ്കിലും കുട്ടികളുമായി കുടുംബ പ്രേക്ഷകരെ തിയ്യേറ്ററിൽ എത്തിച്ചു എബ്രഹാം. ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ വിജയമാണ് ഒരു പഴയ ബ�ോംബ്കഥ നേടിയത്. ഷാഫി


www.keralamediaacademy.org

സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നർമ്മവും നന്മയും വൈകല്യത്തെ അതിജീവിച്ച നായകൻ വിപിൻജ�ോർജിന്റെ പ്രകടനവും ഹരിശ്രീ അശ�ോകന്റെയും ഇ�ൻസിന്റെയും വ്യത്യസ്തമായ വേഷങ്ങളും പ്രയാഗമാർട്ടിന്റെ പ്രകടനവും എല്ലാം ഒത്ത് ചേർന്നപ്പോൾ ബ�ോംബ്കഥ സൂപ്പർ ഹിറ്റിലേക്ക് എത്തി. കായംകുളം ക�ൊച്ചുണ്ണിക്ക് ഓണം നഷ്ടമായി എങ്കിലും റിലീസ് ചെയ്തപ്പോൾ വൻ വിജയം ക�ൊയ്യാൻ മ�ോഹൻലാൽ - നിവിൻപ�ോളി ചിത്രത്തിനായി. ഇതിനിടയിൽ വലിയ ബഹളം ഇല്ലാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രമാണ് എം.പത്മകുമാർ സംവിധാനം ചെയ്ത 'ജ�ോസഫ് ' മികവുറ്റ ചിത്രങ്ങളിൽ ഒന്നായി ബ�ോക്‌സ് ഓഫീസ് വിജയം നേടാൻ ഈ ചിത്രത്തിനായി. ഇതില�ൊന്നും പെടാത്ത ഒരു നല്ല ചിത്രം 2018 ൽ ഇറങ്ങി. 'ഈ മ യൗ' വലിയ ബഹളമില്ല. വൻ തളളി�യറ്റമില്ല എങ്കിലും ഒരു നല്ല ചിത്രമായതുക�ൊണ്ട് തിയ്യേറ്ററിൽ വിജയിച്ചു. പിന്നെ കലാമികവിന് ഗ�ോവ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പുരസ്‌കാരങ്ങൾ ചെമ്പൻ വിന�ോദ് നായകനായ ചിത്രം നേടി. ഒടുവിൽ എത്തിയത് 'ഒടിയൻ', ഒടിവിദ്യകൾ കൗതുകമായ മലയാളി മ�ോഹൻലാലിന്റെ ഒടിയൻ മാണിക്കനെ കാണാൻ തിയ്യേറ്ററിൽ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് 2018 തീരുന്നത്. ചിത്രത്തിനെ�റിച്ചുളള അമിത പ്രതീക്ഷകളും പ്രചരണങ്ങളും സൈബർ ആക്രമണങ്ങളും ഡി ഗ്രേഡിങ്ങും ഒന്നും തന്നെ പ്രേക്ഷകരെ കുറയ്ക്കുന്നില്ല എന്നതാണ് സത്യം. മാണി�നായി മ�ോഹൻലാലും മൂത്തമാണി�നായി ഹിന്ദി നടൻ മന�ോജ് ജ�ോഷിയും, രാവുണ്ണിയായി പ്രകാശ് രാജും മാണിക്കന്റെ മനസിലെ മാണിക്ക്യ തമ്പുരാട്ടി പ്രഭയായി മഞ്ജു വാര്യരും വേഷമിട്ട ചിത്രം. രചിച്ചത് മാധ്യമപ്രവർത്തകൻ ഹരികൃഷ്ണനും സംവിധാനം ചെയ്തത് പരസ്യശിൽപി വി.എ ശ്രീകുമാർ മേന�ോനുമാണ്. ഒടിയൻ വിവാദങ്ങൾ പ്രേക്ഷകരെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നതാണ് സിനിമാല�ോകയിലെ വിലയിരുത്തൽ. അത്തരം ഒടിവിദ്യകൾ സിനിമയിൽ വലിയ വിജയം നേടില്ല എന്ന മുന്നറിയിപ്പ് കൂടിയാണ് നല്ല സിനിമയെ തിരിച്ചറിഞ്ഞ് പ്രേക്ഷകർ എത്തുന്നത്. ചുരുക്കത്തിൽ 2018 ൽ മലയാളത്തിൽ ഇറങ്ങിയ 163

സിനിമകളിൽ മേൽ പറഞ്ഞ് ചിത്രങ്ങൾക്കൊപ്പം കുറച്ചു ചിത്രങ്ങൾ കൂടി വിജയം നേടിയെന്ന് പറയാം. വി.പി. സത്യന്റെ കഥ പറഞ്ഞ ജയസൂര്യ ചിത്രം കാപ്റ്റൻ, ഭിന്നലിംഗക്കാരുടെ കഥ പറഞ്ഞ മേരിക്കുട്ടി, പഞ്ചവർണതത്ത എന്നിവ ഒക്കെ രക്ഷപ്പെട്ട് പ�ോയി എന്ന് വിലയിരുത്താം. എന്നാൽ 100 ലേറെ മലയാള ചിത്രങ്ങൾ പ്രേക്ഷകർ കാണാതെ പരാജയം ഏറ്റുവാങ്ങി എന്നതാണ് ദു:ഖസത്യം. വെറുതെ ഒരു സിനിമ എടുക്കുക എന്ന പുതിയ ശൈലിയാണ് മാറേണ്ടത്. കഥാമൂല്യവും കലാമൂല്യവും നിർണായകമാണ്. എല്ലാ ചിത്രവും വിജയിച്ചില്ലെങ്കിലും കൂടുതൽ ചിത്രം വിജയിക്കുന്നതാണ് മലയാള സിനിമക്ക് അനിവാര്യം. 2019 ൽ അതിനായി കാത്തിരിക്കാം. മലയാള സിനിമയുടെ എണ്ണം കൂടുകയും പരാജയപ്പെടുന്ന സിനിമകളുടെ എണ്ണം കൂടുകയും ചെയ്ത 2018 നൽകുന്ന പാഠം വളരെ വലുതാണ്. പ്രത്യേകിച്ചു ചലച്ചിത്ര വ്യവസായം 200 ക�ോടിയിലേറെ നഷ്ടം നേരിട്ട വർഷം ചില കാര്യങ്ങൾ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒപ്പം തിരുത്തലുകളും അനിവാര്യമാണ്. ഇന്ത്യൻ സിനിമയുടെ കുലപതി സത്യജിത് റായ് പണ്ട് പറഞ്ഞ വാചകം മലയാള സിനിമ വ്യവസായത്തിനു ഇപ്പോൾ ഏറെ പ്രസക്തമാണ്. 'Last, but not least—in fact, this is most important –you need a happy ending. However, if you can create tragic situations and jerk a few tears before the happy ending, it will work much better.' – Satyajit Ray, സിനിമയുടെ അവസാനം സന്തോഷത്തിന്റെ ആകണം പ്രേക്ഷകർക്കും ചലച്ചിത്രപ്രവർത്തകർക്കും ഒപ്പം നിർമ്മാതാക്കൾക്കും. അതിനുളള നല്ല മാറ്റമാണ് ഇപ്പോൾ മലയാള സിനിമയും കാലവും ആവശ്യപ്പെടുന്നത്. (ചലച്ചിത്ര മാധ്യമ പ്രവർത്തകനും അമൃത ടിവി റീഡിയണൽ ഹെഡും ആണ് ലേഖകൻ)

November - December 2018

69


ആദരം

www.keralamediaacademy.org

പ്രസ് കൗൺസിലിന്റെ വികസന�ോന്മുഖ റിപ്പോർട്ടിംഗിനുള്ള ദേശീയ അവാർഡ് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷിന് കേ�ധനമ�ി അരുൺ ജയ്റ്റ്‌ലി സമ്മാനിക്കുന്നു. പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് ച�മൗലി പ്രസാദ് സമീപം

ജമാൽ ഖഷ�ോഗി

ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദി ഇയർ

ആദരമർപ്പിച്ച് നാലു കവറുകൾ

ത്യത്തിനുവേണ്ടി പ�ോരാടി രക്തസാക്ഷിയായ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷ�ോഗിയെ ടൈം മാഗസിൻ 2018ലെ പേഴ്‌സൺ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു. ഇതിന�ൊപ്പം നാലു കവറുകളായി എട്ടു മാധ്യമപ്രവർത്തകരെയാണ് ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദി ഇയറായി അംഗീകരിച്ചത്. സൗദി അറേബ്യൻ ഭരണകൂടത്തിനെതിരായ ലേഖനങ്ങളിലൂടെ രാജ്യം വിട്ടോടേണ്ടി വരുകയും തുർക്കിയിലെ സൗദി ക�ോൺസുലേറ്റിൽ ക�ൊല്ലപ്പെടുകയും ചെയ്ത ജമാൽ ഖഷ�ോഗിക്കായി ഒരു കവർ നീക്കിവച്ചു. മുൻ സി.എൻ.എൻ റിപ്പോർട്ടറും ഫിലിപ്പീൻസിലെ ‘റാപ്ലർ’ എന്ന വാർത്താ വെബ്സ ‌ ൈറ്റിന്റെ

70

\-hw-_À - Unkw_À 2018

സ്ഥാപകയുമായ മരിയ റെസ്സയെ മറ്റൊരു കവറിൽ അവതരിപ്പിക്കുന്നു. ഫിലിപ്പീൻസ് പ്രസിഡന്റ് റ�ോഡ്രിഗ�ോ ഡ്യൂട്ടേർട്ടിയുടെ നയങ്ങൾ തുറന്നുകാട്ടിയ അവർ ജയിലിലാണ്. മ്യാൻമറിൽ റ�ോഹിങ്ക്യകൾക്കെതിരെ നടന്ന വംശഹത്യ പുറംല�ോകത്തെത്തിച്ചതിന് തടവിൽ കഴിയുന്ന റ�ോയിട്ടേഴ്‌സ് റീപ്പോർട്ടർമാരായ വാ ല�ോൺ, ക്വാവ സ�ോവു എന്നിവരും അവരുടെ ഭാര്യമാരുമാണ് മൂന്നാമത്തെ കവറിൽ. ‘ക്യാപ്പിറ്റൽ ഗസറ്റ് ’ എന്ന അമേരിക്കൻ പത്രവുമായി മാനനഷ്ടക്കേസ് നടത്തിയ ഒരാൾ ആ പത്രമാഫീസിൽ അതിക്രമിച്ചുകയറി അഞ്ചു മാധ്യമപ്രവർത്തകരെ വെടിവച്ചുക�ൊന്നു. ആ സംഭവമാണ് നാലാമത്തെ കവറിന് വിഷയം.


www.keralamediaacademy.org

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ - 2017

Ibrahim V M

Shajan C Mathew

Sujith K

KV Rajasekharan

Shyam Kumar AA

Vidhuraj MT

കേ

രള മീഡിയ അക്കാദമിയുടെ 2017ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ച�ൊവ്വര പരമേശ്വരൻ അവാർഡിന് മംഗളം ദിനപത്രത്തിന്റെ ലേഖകൻ കെ.സുജിത് അർഹനായി. മുഖ്യധാരയുടെ തീണ്ടാപ്പാടകലെ ഇന്നും നിൽക്കേണ്ടിവരുന്ന ദളിത് ജീവിതങ്ങൾ തുറന്നുകാണിക്കുന്ന ‘ഊതി�ത്തിക്കരുത് വീണ്ടും ആ ‘ചാരം’ ‘ എന്ന പരമ്പരയാണ് സുജിത്തിനെ അവാർഡിനർഹനാക്കിയത്. എം.പി.അച്യുതൻ, കെ.ഗ�ോവിന്ദൻകുട്ടി, ഡ�ോ.പി.എസ്.ശ്രീകല എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള എൻ. എൻ. സത്യവ്രതൻ അവാർഡിന് മലയാള മന�ോരമ ചീഫ് സബ് എഡിറ്റർ ഷാജൻ.സി.മാത്യു അർഹനായി. നാല് പതിറ്റാണ്ടായി ദേശീയപാത അത�ോറിറ്റിയുടെ ഫയലുകളിൽ കുരുങ്ങിപ�ോയ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ‘ദേശീയ പാതകം’ എന്ന സ്റ്റോറിയാണ് ഇദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. സി. രാധാകൃഷ്ണൻ, കെ.വി.സുധാകരൻ, പി.പി.ജയിംസ് എന്നിവരായിരുന്നു വിധിനിർണ്ണയസമിതിയംഗങ്ങൾ. മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡ�ോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമിയുടെ പ്രാദേശിക ലേഖകൻ കെ.വി. രാജശേഖരൻ അർഹനായി. വികസനമുരടിപ്പ് നേരിടുന്ന കടമക്കുടി ദ്വീപുകളിലെ ജനജീവിതങ്ങളെ അടുത്തറിയുന്നതിനുളള ശ്രമമാണ് ‘വികസനം എത്താതെ കടമക്കുടി ദ്വീപുകൾ ‘ എന്ന പരമ്പരയിലൂടെ അദ്ദേഹം നടത്തിയത്. വി.എം.അഹമ്മദ്,

ജ്യോതിർഘ�ോഷ്, കെ.എ.ബീന എന്നിവരടങ്ങിയ സമിതിയാണ് വിധിനിർണ്ണയം നടത്തിയത്. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹിം അർഹനായി. ‘ആധാറിനെ ആർക്കറിയാം’ എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ഡ�ോ.എം.ലീലാവതി, എസ്.ഡി.പ്രിൻസ്, ഡ�ോ.പി.ജെ.ചെറിയാൻ എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ. മികച്ച ന്യൂസ് ഫ�ോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡിന് മലയാള മന�ോരമയിലെ ഫ�ോട്ടോഗ്രാഫർ എം.ടി വിധുരാജ് അർഹനായി. ‘പുലി വന്നേ പുലി’ എന്ന ചിത്രത്തിലൂടെ കണ്ണൂർ നഗരത്തിൽ ഇറങ്ങിയ പുലി മനുഷ്യരെ ആക്രമിക്കുന്ന അപൂർവ്വ ദൃശ്യമാണ് പകർത്തിയിരിക്കുന്നത്. ശിവൻ, ബൈജു ച�ൻ, എം.കെ.വിവേകാനന്ദൻ നായർ, എന്നിവരടങ്ങിയ സമിതിയാണ് വിധിനിർണ്ണയം നടത്തിയത്. മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാർഡിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടർ ശ്യാംകുമാർ എ.എ അർഹനായി. അംഗവൈകല്യമുളള കൂട്ടുകാരനെ ഒരമ്മയുടെ കരുതല�ോടെ പരിചരിക്കുന്ന സഹപാഠിയായ പെൺകുട്ടിയുടെ കഥ പറയുന്ന ‘ എ റെയർ ഫ്രണ്ട്ഷിപ്പ് ‘എന്ന റിപ്പോർട്ടാണ് ശ്യാംകുമാറിനെ അവാർഡിന് അർഹനാക്കിയത്. കെ.കുഞ്ഞികൃഷ്ണൻ, ചെറിയാൻ ഫിലിപ്പ്, ഡ�ോ. നീതുസ�ോന എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധിനിർണ്ണയം നടത്തിയത്.

November - December 2018

71


h£V¢-i A-´¡a-h¢ l¡t·-Jw

www.keralamediaacademy.org

മാധ്യമ സാക്ഷരതക്കായി സ്‌കൂൾ - ക�ോളേജ് തലങ്ങളിൽ പരിശീലനം നൽകേണ്ടത് അത്യാവശ്യം : ഗവർണർ

മാ

ധ്യമ ജാഗ്രത കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്ന സാഹചര്യത്തിൽ മാധ്യമ സാക്ഷരതക്കായി സ്കൂ ‌ ൾക�ോളേജ് തലത്തിൽ തന്നെ കുട്ടികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം. ഇതിനുളള ശ്രമങ്ങൾ മീഡിയ അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 201718 ബാച്ച് ജേർണലിസം &കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടെലിവിഷൻ ജേർണലിസം പി.ജി.ഡിപ്ലോമ വിദ്യാർത്ഥികളുടെ

72

\-hw-_À - Unkw_À 2018

ക�ോൺവ�ൊക്കേഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനത്തിരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അവാസ്തവികമായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമപ്രവർത്തകർ ഒഴിഞ്ഞുനിൽക്കണമെന്ന് സ്വന്തം അനുഭവം ഉദാഹരിച്ച് ഗവർണർ ഓർമ്മിപ്പിച്ചു. ഗവർണറെ ട്രാഫിക് പ�ോലീസ് ഫൈൻ അടപ്പിച്ചതായി ദേശീയ മാധ്യമങ്ങളിൽ അടക്കം തെറ്റായ വാർത്ത വന്നിരുന്നു. യഥാർത്ഥത്തിൽ നടന്നത് ഗവർണർ ഇല്ലാത്ത സമയം അമിതവേഗതയിൽ ഡ്രൈവർ


www.keralamediaacademy.org

അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. മാനസികവും ശാരീരികവും ധൈഷണികവുമായ ശക്തിയാണ് ഓര�ോ മാധ്യമപ്രവർത്തകർക്കും വേണ്ടതെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ഡ�ോ.എം.ലീലാവതി പറഞ്ഞു. വാക്കുകൾ ഫലപ്രദമായി ഉപയ�ോഗിക്കാൻ കഴിയുകയെന്നതാണ് മാധ്യമ പ്രവർത്തകർക്ക് അവശ്യം വേണ്ട കഴിവ് . വെല്ലുവിളികളെ നേരിടാനുളള കരുത്ത് യുവമാധ്യമ പ്രവർത്തകർക്കും ഉണ്ടാകട്ടെയെന്ന് ടീച്ചർ ആശംസിച്ചു. മാധ്യമ സ്വാത�്യം ഉയർത്തിപ്പിടിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയട്ടെയെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന പി.ടി. ത�ോമസ് ആശംസിച്ചു. നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ ഗവേണിംഗ് കൗൺസിൽ മെമ്പർ ലക്ഷ്മി മേന�ോൻ ആശംസയർപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡ�ോ.എം.ശങ്കർ സ്വാഗതവും അക്കാദമി സെക്രട്ടറി പി.സി.സുരേഷ്കു ‌ മാർ നന്ദിയും പറഞ്ഞു ഓടിച്ച കാർ ട്രാഫിക് പ�ോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതേതുടർന്ന് ഗവർണർതന്നെയാണ് ഫൈൻ അടക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഗവർണർ പിഴയടച്ചു എന്നാണ് വാർത്ത വന്നത്. മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുളള ആവശ്യം ല�ോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുകയാണ്. മാധ്യമ സ്വാത�്യത്തെ�റിച്ച് ചർച്ച ചെയ്യുമ്പോൾ തന്നെ മാധ്യമ ധാർമ്മികതയെ�റിച്ചും നാമ�ോർക്കേണ്ടതാണ്. ധാർമ്മികത ഓര�ോ മാധ്യമ പ്രവർത്തകന്റെയും ജീവിതരീതി തന്നെയാകണം. സത്യം പറയുകയെന്നതാണ് പ്രധാനം. ജനാധിപത്യത്തിന്റെ കാവൽക്കാരായി നിലക�ൊളളാൻ ഓര�ോ മാധ്യമ പ്രവർത്തകനും അവസരമുണ്ടാകണം - ഗവർണർ പറഞ്ഞു. സുപ്രീം ക�ോടതി ജസ്റ്റിസ് ആയിരിക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ സേവനമനുഷ്ഠിക്കുമ്പോഴും മാധ്യമ പ്രവർത്തകർക്കായി മീഡിയ റൂം ഉൾപ്പെടെയുളള സൗകര്യം ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ മീഡിയ

ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ മൈത്രേയി എസ് പണിക്കർ. രണ്ടാം റാങ്ക് നേടിയ ജിനേഷ് വി.എസ്. മൂന്നാം റാങ്ക് നേടിയ അഞ്ജലി ജി, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രേയ നമ്പ്യാർ കെ.കെ, രണ്ടാം റാങ്ക് നേടിയ ദേവേ� ഭാരതി എസ്, മൂന്നാം റാങ്ക് മുഹമ്മദ് ഹഫ്‌സൽ കെ, വിന്ദുജ വിജയ്, ടെലിവിഷൻ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി.എസ്, രണ്ടാം റാങ്ക് നേടിയ രജനി.എസ്.നായർ, മൂന്നാം റാങ്കിന് അർഹത നേടിയ പ്രിതീഷ് വൈ, സൂര്യമ�ോൾ മഹേശൻ,മികച്ച വിദ്യാർത്ഥികൾക്കുളള ടി.കെ.ജി.നായർ മെമ്മോറിയൽ അവാർഡ് ബിദിൻ എം. ദാസ് (ജേർണലിസം), ജയലക്ഷ്മി ആർ.നായർ (പബ്ലിക് റിലേഷൻസ് ), എസ്.സെന്തിൽ കുമാർ (ടെലിവിഷൻ), കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ക്യാഷ് അവാർഡ് മുഹമ്മദ് അഫ്‌സൽ കെ. സി.പി മേന�ോൻ മെമ്മോറിയൽ ക്യാഷ് അവാർഡ് നേടിയ മൈത്രേയി എസ് .പണിക്കർ, ഐശ്യര്യ മ�ോൾ രവി എന്നിവർ ഗവർണറിൽ നിന്ന് പുരസ്ക ‌ ാരം ഏറ്റുവാങ്ങി.

November - December 2018

73


അനുസ്മരണം

www.keralamediaacademy.org

പി.കിഷ�ോർ

അലിക് പദംസി പ്രതിഭയുടെ പ്രഭാവം

രായിരുന്നു അലിക് പദംസി? പരസ്യചിത്ര സംവിധായകൻ, നാടക സംവിധായകൻ, നടൻ, ല�ോകപ്രശസ്ത പരസ്യ ഏജൻസിയുടെ ദക്ഷിണേഷ്യ തലവൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ക�ോർപ്പറേറ്റ് പരിശീലകൻ, പ്രതിഭാശാലികളും സുന്ദരിമാരുമായ മൂന്നു സ്ത്രീകളുടെ കാമുകനും പിന്നീട് ഭർത്താവും, മൂവരിലുമായി മൂന്നു മക്കളുടെ പിതാവ്...!! വരും തലമുറകൾ പദംസിയുടെ സംഭാവനകൾ കണ്ട് അമ്പരക്കുംവിധം വൈവിധ്യമാർന്നതാണ് അലിക് പദംസിയുടെ പ്രതിഭാപ്രഭാവം. ബഹുമുഖ വ്യക്തിത്വമെന്നൊക്കെയുള്ള വിശേഷണങ്ങൾ അലിക് പദംസിയുടെ മുന്നിൽ അപ്രസക്തമാണ്. ടിവി പരസ്യങ്ങൾ കണ്ടിട്ടുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പരസ്യങ്ങളിലൂടെയാണ് പദംസിയെ അറിയുന്നത്. അലക്കുപ�ൊടി നിർമ്മാണരംഗത്തു വന്ന് വൻകിട ബഹുരാഷ്ട്ര കമ്പനികളെ വെല്ലുവിളിച്ചിരുന്ന കാലം. നിർമ്മയുടെ വെല്ലുവിളി നേരിടാൻ പദംസി ഒരു വീട്ടമ്മ കഥാപാത്രത്തെ രംഗത്തിറക്കി. ലളിതാജി! വിലപേശി എന്തും വാങ്ങുന്ന, ഗുണനിലവാരത്തിൽ നിഷ്ക ‌ ർഷയുള്ള കർശനക്കാരിയായ വീട്ടമ്മയുടെ റ�ോളിൽ ലളിതാജി കാണികളുടെ മനം കവർന്നു. എൺപതുകളിലെ ആ പരസ്യം ഇന്നും പല രൂപത്തിൽ തുടരുന്നുണ്ട്.

ചാർലി ചാപ്ലിനെ തന്നെ പരസ്യത്തിനായി ഉപയ�ോഗിച്ചിട്ടുണ്ട് പദംസി. ചെറി ബ്‌ള�ോസം ഷൂ പ�ോളിഷിന്റെ പരസ്യത്തിൽ ചെറി ചാർലി എന്ന പേരിൽ ചാർലി ചാപ്ലിനെപ്പോല�ൊരു കഥാപാത്രത്തെ സൃഷ്ടിച്ചു. ത�ൊണ്ണൂറുകളിലെ കാമസൂത്രയുടെ പരസ്യം ഒരു പക്ഷേ ഇന്നത്തെ സദാചാര സംരക്ഷണ അന്തരീക്ഷത്തിൽ എതിർപ്പു ക്ഷണിച്ചുവരുത്തിയേക്കാം. നമ്മുടെ നടി ശ്വേതാ മേന�ോനാണ് കാമസൂത്ര ടിവി പരസ്യ ചിത്രത്തിൽ അഭിനയിച്ചത്. കാമുകീകാമുകൻമാരുടെ രതിലീലകൾ

74

\-hw-_À -Unkw_À Unkw_À2018 2018

തന്നെ പ്രതീകാത്മകമായും സഭ്യതയുടെ വരമ്പ് ലംഘിക്കാതെയും കാമസൂത്ര പരസ്യത്തിലെത്തി. ലിറിൽ പരസ്യമായിരിക്കാം ഏറ്റവും പ്രശസ്തം. അലിക് പദംസിയുടെ പേരു പറയുമ്പോൾ തന്നെ മനസിലെത്തുന്ന പരസ്യചിത്രം കാൽ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും തുടരുന്നുണ്ട്. മ�ോഡലുകളും സംവിധായകരും മാറുന്നുണ്ടെങ്കിലും ആശയം ഇപ്പോഴും പദംസിയുടേതു തന്നെ. ബജാജ് സ്കൂ ‌ ട്ടർ പതിറ്റാണ്ടുകള�ോളം ഇന്ത്യൻ നിരത്തുകൾ അടക്കി വാണതിനു പിന്നിൽ പദംസിയുടെ പരസ്യങ്ങളാണ്. ഹമാര ബജാജ് എന്ന പരസ്യ വാചകം ലിന്റാസിന്റെ അഥവാ അതിന്റെ നായകന്റെ സൃഷ്ടിയാണ്. അങ്ങനെ നൂറ�ോളം പ്രമുഖ ബ്രാൻഡുകളെ വളർത്തിയെടുത്തിട്ടുണ്ട്. പ്രമുഖ പരസ്യ ഏജൻസിയായ ലിന്റാസിന്റെ ദക്ഷിണേഷ്യ മേധാവിയായിരുന്നല്ലോ അദ്ദേഹം. പക്ഷേ മുംബൈയിലെ ഇംഗ്‌ളീഷ് നാടകരംഗത്താണ് പദംസിയുടെ സംഭാവന അതിലും വിപുലം. എവിറ്റ, ജീസസ് ക്രൈസ്റ്റ് ദ് സൂപ്പർ സ്റ്റാർ, ബ്രോക്കൺ ഇമേജസ്, തുഗ്‌ളക്ക് തുടങ്ങിയ നാടകങ്ങൾ പ്രശസ്തമായിരുന്നു. നാടക സംവിധാനത്തിന് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാർഡും സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും ലഭിച്ചു. പരസ്യരംഗം സുന്ദരിമാരുടെ കേദാരമാണെങ്കിലും നാടകരംഗത്തു നിന്നാണ് പദംസി തന്റെ കാമുകിമാരെയും ഭാര്യമാരെയും കണ്ടെത്തിയത്. പേൾ പദംസിയും ഡ�ോളി താക്കൂറും, ഷാരൺ പ്രഭാകറും പദംസിയുടെ പ്രേയസിമാരായി. പേളിയിൽ റായെലും ഷാരണിൽ ഷഹ്‌സാനും പെൺമക്കളായി. ഡ�ോളിയിൽ ജനിച്ച മകനാണ് ഖസർ പദംസി. മക്കളും പ്രതിഭാശാലികളായി വിവിധ രംഗങ്ങളിലുണ്ട്. തിയറ്ററും പരസ്യവുമായിരുന്നു പദംസിയുടെ പ്രതിഭ


www.keralamediaacademy.org

വ്യാപരിച്ച രണ്ടു പ്രധാനമേഖലകൾ. ഡബിൾ ലൈഫ് എന്ന ആത്മകഥ ഈ രണ്ടു രംഗങ്ങളെ മുൻനിർത്തിയാണ്. മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠനവിഷയമാണ് ഈ ആത്മകഥ. മൈ എക്‌സൈറ്റിംഗ് ഇയേഴ്‌സ് ഇൻ തിയറ്റർ ആൻഡ് അഡ്വർടൈസിംഗ് എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. പക്ഷേ ല�ോകമാകെ അറിയപ്പെടുന്നത് ഇതുക�ൊണ്ടൊന്നും ആയിരിക്കണമെന്നില്ല. റിച്ചാർഡ് ആറ്റൻബറ�ോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിൽ മുഹമ്മദ് അലി ജിന്നയുടെ വേഷമാണ് എല്ലാവരുടേയും മനസിലെത്തുന്നത്. ക�ോർപ്പറേറ്റ് നേതൃത്വ പരിശീലകനുമായിരുന്നു പദംസി. ലണ്ടൻ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക�ോർപ്പറേറ്റ് ട്രെയിനിംഗ് ചെയർമാൻ മാത്രമല്ല അനേകം നേതൃത്വ പരിശീലന പരിപാടികൾക്കു നടുനായകത്വം വഹിച്ചിട്ടുമുണ്ട്. ല�ോകമാകെ ഇസ്ലാമിക് ഭീകരത ആളിപ്പടർന്നപ്പോൾ ഗ്രാൻഡ് മുഫ്തിയെക്കൊണ്ട് ഭീകരതയ്‌ക്കെതിരെ ഫത്വ ‌ പുറപ്പെടുവിക്കാൻ പദംസി മുൻകൈ എടുത്തു. ഗുജറാത്തിലെ പരമ്പരാഗത ഖ�ോജ ഇസ്മയിലി മുസ്ല ‌ ിം കുടുംബത്തിൽ നിന്നാണ് പദംസിയുടെ വരവ്. പിതാമഹൻമാർ ക�ൊട്ടാരങ്ങളിലെ കവികളായിരുന്നു. പദംസി എന്ന പേരു തന്നെ പത്മശ്രീ എന്നതിന്റെ പ്രാദേശിക ഭാഷാഭേദമാണ്. അതു ലഭിച്ചത് മുത്തച്ഛനാണ്. ഗ്രാമത്തിൽ ക്ഷാമം വന്നപ്പോൾ സ്വന്തം പത്തായത്തിലെ ധാന്യമാകെ ഗ്രാമത്തിനു സംഭാവന ചെയ്തു. അങ്ങനെ നാട്ടുകാർ ക�ൊടുത്ത ബഹുമാനപ്പേരാണ് പദംസി. പിന്നീട് അലിക് പദംസിക്ക് തന്റെ പേരിനെ അന്വർഥമാക്കുംവിധം യഥാർഥ പത്മശ്രീ ലഭിക്കുകയും ചെയ്തു. പദംസി ദൈവ വിശ്വാസി അല്ലായിരുന്നു. പക്ഷേ പരസ്യല�ോകത്തെ ഗ�ോഡ് (ദൈവം) എന്ന വിളിപ്പേര് അദ്ദേഹത്തിനു കിട്ടി. വളർന്നു വൻ നിലയിലെത്തിയ ഇന്നത്തെ എത്രയ�ോ ബ്രാൻഡുകളുടെ പിതാവ് അഥവാ അവയെ സൃഷ്ടിച്ച ദൈവമായിരുന്നു അലിക് പദംസി. (മലയാളമന�ോരമ സ്‌പെഷ്യൽ കറസ്‌പ�ോണ്ടന്റാണ് ലേഖകൻ)

November - December 2018

75


അനുസ്മരണം

www.keralamediaacademy.org

ഹരിശങ്കർ: ദൃശ്യചാരുത ആർ. ഗ�ോപികൃഷ്ണൻ

ഴുത്തിന്റെയും കാഴ്ചയുടെയും അതിർവരമ്പുകൾ എത്ര നേർത്തതാകുന്നോ, അത്രയും മിഴിവുള്ളതായിരിക്കും പത്രത്താളുകൾ. അതിന് ഏറ്റവും അനുയ�ോജ്യനായിരുന്നു ഹരിശങ്കർ. അക്ഷരത്തിന്റെ വടിവിന�ൊത്ത് ദൃശ്യത്തിന്റെ ചാരുത സമന്വയിപ്പിച്ച കലാകാരൻ. ആദ്യമായി കാണുമ്പോൾ ഹരിക്ക് എട്ടോ ഒൻപത�ോ വയസു കാണും. കാർട്ടൂണിസ്റ്റ് ശങ്കരൻ കുട്ടിയുടെ നിഴൽപ�ോലെ നടന്ന മകൻ. അന്ന് ശങ്കരൻകുട്ടി ഈരയിൽക്കടവിലാണു താമസം. വൈകുന്നേരങ്ങളിൽ ക�ൊടൂരാറ്റിലെ കടവിലേക്ക് മകനുമ�ൊത്ത് ശങ്കരൻകുട്ടി നടക്കും. ആ നടത്തത്തിനിടയിലാണ് മകനുള്ള ഉപദേശവും വിദ്യാഭ്യാസവും. അന്നും ഹരിയെ ആരും ശ്രദ്ധിക്കും. നന്നേ മെല്ലിച്ച ശരീരം. ദേഹത്ത് ഷർട്ടു പ�ോലുമില്ലാത്തതിനാൽ വാരിയെല്ലുകൾ തെളിഞ്ഞുകാണാം. പക്ഷേ കുസൃതി വഴിയുന്ന കണ്ണുകളും നനുത്ത മന്ദഹാസവും കൗതുകമായിരുന്നു. വളർന്നപ്പോഴും ഹരിക്ക് ആ രണ്ടു സമ്പാദ്യങ്ങളുമുണ്ടായിരുന്നു. സദാ പ്രസന്നവദനനായ, ശുദ്ധഹൃദയനായ ഹരിയെപ്പോലെ മറ്റൊരാൾ ക�ോട്ടയത്തെ വഴികളിലൂടെ ഇനി കടന്നുവരുമ�ോ? മംഗളം ദിനപത്രത്തിന്റെ ആരംഭകാലം. ജ�ോയി സാറിന്റെ സഹപ്രവർത്തകനും റ�ോയ്‌സാറിന്റെ ഉറ്റമിത്രവുമായ ശങ്കരൻകുട്ടിയുടെ കുടുംബത്തിന് താങ്ങെന്ന നിലയിലാണ് ഹരിയെ മംഗളത്തിലേക്ക് ക�ൊണ്ടുവന്നത്. കെഎസ്എസ് സ്കൂ ‌ ളിൽ കലാ വിദ്യാർഥിയായിരുന്ന ഹരിക്കുവേണ്ടി ആർട്ടിസ്റ്റ് അശ�ോകൻ നടത്തിയ ശിപാർശ പുറമേയും. ഹരിക്ക് നന്നായി വരയ്ക്കാനറിയാം. പക്ഷേ പത്രം ഓഫീസിൽ വരയ്ക്ക് പരിമിതിയുള്ള കാലം. അങ്ങനെ ഹരി പേസ്റ്റപ് ആർട്ടിസ്റ്റായി. എന്നാൽ മറ്റു പേസ്റ്റപ് ആർട്ടിസ്റ്റുമാരിൽ നിന്ന് അല്പം ഉയർന്നുനിന്നു. വളരണമെന്ന ആഗ്രഹം മറച്ചുവച്ചില്ല ഹരി. ജയിംസ് പാറയ്ക്കൽ, ബാലു, തമ്പാൻ വർഗീസ് എന്നീ ഫ�ോട്ടോഗ്രാഫർമാർക്കൊപ്പം ഹരി നീങ്ങാൻ പിന്നെയും സമയമെടുത്തു. ആകസ്മികമായാണ് ഹരി

76

\-hw-_À - Unkw_À 2018

ഫ�ോട്ടോഗ്രാഫറെന്ന നിലയിൽ വളർന്നത്. രാത്രിയിൽ ഒരു ഗുഡ്‌സ് വണ്ടിക്കുണ്ടായ അപകടം പകർത്തിയ പേസ്റ്റപ് ആർട്ടിസ്റ്റിന് പിറ്റേന്ന് ഫ�ോട്ടോഗ്രാഫറായി സ്ഥാനക്കയറ്റം. ജ�ോയി തിരുമൂലപുരമായിരുന്നു കാണപ്പെട്ട ദൈവം. ജ�ോയി സാറിനും ഹരിയെ ജീവനായിരുന്നു. സഹപ്രവർത്തകർക്ക് ജീവൻ പറിച്ചുക�ൊടുക്കുന്ന സുഹൃത്ത്. വിക്ടർ ജ�ോർജായിരുന്നു വഴികാട്ടി. ഒരിക്കൽ ഹരിക്ക് ഒരാഗ്രഹം. ബാംഗ്ലൂരിൽ നടക്കുന്ന സൗന്ദര്യമത്സരത്തിനു പ�ോകണം. അന്ന് അത്ര ദൂരെ, അതും ഫാഷൻ ഷ�ോയ്ക്ക് ഫ�ോട്ടോഗ്രാഫറെ അയയ്ക്കാനുള്ള സ്ഥിതിയില്ല മംഗളത്തിന്. ഒരു ദിവസം വിക്ടർ വിളിച്ചു. ഹരിയെ വിടണമെന്ന ശിപാർശ ഫലിച്ചു. അത് ഹരിയുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. മംഗളം ഡയറക്ടർമാർക്ക് കുടുംബാംഗത്തെപ്പോലെയായിരുന്നു ഹരി. സാബുവും സാജനും ക�ൊച്ചുമ�ോനും ഏറെ സ്‌നേഹം ച�ൊരിഞ്ഞിട്ടുണ്ട്. ജ�ോലി സംബന്ധമായ അസ്വാരസ്യങ്ങൾ വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ല. സഹപ്രവർത്തകർ ശക്തിയും സുഹൃത്തുക്കൾ ദൗർബല്യവുമായിരുന്നു ഹരിക്ക്. ഹരിയെക്കുറിച്ച് എത്രയെഴുതിയാലും തീരുമെന്നു ത�ോന്നുന്നില്ല. അപ്പോൾ വി.എസ്. രാജേഷിന്റെയും ബാലുവിന്റെയും രശ്മിയുടെയും ജ�ോവിയുടെയും ഗീതയുടെയും കാര്യം പറയേണ്ടതില്ല. എന്റെ മകൾ സ്‌നേഹയുടെ അരങ്ങേറ്റത്തിന് ഹരി പകർത്തിയ ചിത്രങ്ങൾ സ്വീകരണ മുറിയിലുണ്ട്. കുടമാളൂരിലെ ഓഡിറ്റോറിയത്തിൽ ഫ്‌ളാഷില്ലാതെ ഹരി എടുത്ത ചിത്രങ്ങൾ. അതിന്റെ സൗന്ദര്യം വർഷങ്ങൾ കഴിഞ്ഞിട്ടും ഹരിയെപ്പോലെ മങ്ങലില്ലാതെ ചിരിക്കുന്നു. ക�ോട്ടയം അതിരുകളില്ലാത്ത സൗഹൃദങ്ങളുടെ നാടാണെന്നതു ശരി. എന്നാൽ കണ്ണുകളില്ലാത്ത ആ സൗഹൃദം ഹരിയെപ്പോല�ൊരു ദുർബല ശരീരന�ോടു നീതി ചെയ്തില്ല എന്ന പരിഭവം കൂടി എനിക്കുണ്ട്.

(മെേ�ാവാ൪ത്ത ചീഫ്‌എഡി�റാണ് ലേഖകൻ)


www.keralamediaacademy.org

നഷ്ടങ്ങൾ

മാ

ധ്യമ പ്രവർത്തകർക്കിടയിൽ ബിനു ഉള്ളൂർ, പലരുടെയും ബിനു അണ്ണനായിരുന്നു. പിൻ വിളികൾക്കുള്ള ബിനുവിന്റെ മറുപടി പലപ്പോഴും ഒരു ചിരി മാത്രമായിരുന്നു. ആ ചിരിയിൽ നിറഞ്ഞിരുന്നു ബിനുവിന്റെ സ്‌നേഹമത്രയും. ആര�ോടും ഒന്നിന�ോടും പരാതിയും പരിഭവവുമില്ലാത്ത പച്ചയായ മനുഷ്യൻ. സിനിമയെ ഒത്തിരി സ്‌നേഹിച്ചിരുന്നു ബിനു. ജീവിതത്തിലെപ്പോലെ തന്നെ സിനിമയിലും ബിനു അഭിനയം ആഗ്രഹിച്ചില്ല. വെള്ളിത്തിരയുടെ

താഹ ബിനു ഉള്ളൂർ വെള്ളിവെളിച്ചത്തിലായിരുന്നു ശ്രദ്ധ. ആ ശ്രദ്ധയും വീക്ഷണവും ചലച്ചിത്ര രംഗത്തെ ലൈറ്റിംഗിലേക്ക് ബിനുവിനെ നടക്കാൻ പ്രേരിപ്പിച്ചു. മിനി സ്ക് ‌ രിനിലും ബിഗ്‌സ്ക് ‌ രീനിലും വെളിച്ചം മിന്നിച്ച ബിനു അവിടെ നിന്നും ജയ്ഹിന്ദിലൂടെ വാർത്തകളുടെ ല�ോകത്തിലേക്ക് നടന്നു. ജയ്ഹിന്ദ് ടിവിയുടെ തുടക്കം മുതൽ സഹയാത്രികനായി ഒപ്പം കൂടിയ ബിനുവിനെ തേടി പലയിടത്ത് നിന്നും അവസരങ്ങൾ എത്തി. അപ്പോഴെല്ലാം സ്വത:സിദ്ധമായ പുഞ്ചിരിയ�ോടെ സ്‌നേഹപൂർവ്വം അവയെല്ലാംമാറ്റി നിർത്തി. ബിനുവിനെ ജയ്ഹിന്ദ് ടിവിയ�ോട്‌ ചേർത്തുനിർത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ടത് മണ്ഡലകാലത്തെ ശബരിമല ഡ്യൂട്ടിയായിരുന്നു. ചാനലിന്റെ തുടക്കകാലം മുതലുള്ള ശബരിമല ക്യാമറാമാനായ ബിനു മണ്ഡല മകരവിളക്ക് കാലത്തെല്ലാമായി ഒരു പതിറ്റാണ്ടിലേറെ അയ്യപ്പസന്നിധിയിൽ സേവനമനുഷ്ഠിച്ചു. ചരിത്രം ത�ൊട്ട ശബരിമല ദൃശ്യങ്ങൾ പലതും പ്രേക്ഷകർ കണ്ടത് ബിനുവിന്റെ ക്യാമറക്കണ്ണിലൂടെയാണ്. ശബരിമലയിലെ വിഷ്വൽ ലൈബ്രറിയെന്നു പ�ോലും മാധ്യമല�ോകം ബിനുവിനെ വിളിച്ചു. അതിനുമപ്പുറം അവിടെ അയ്യപ്പന്മാരുടെ വഴികാട്ടിയും ശുചീകരണ പ്രവർത്തകനുമ�ൊക്കെയായി. മനുഷ്യസ്‌നേഹവും സഹപ്രവർത്തകര�ോടുള്ള സമീപനവും ബിനുവിന്റെ സൗഹൃദവലയത്തിന്റെ വ്യാപ്തി എന്നും വർധിപ്പിച്ചുക�ൊണ്ടേയിരുന്നു. ബിനുവിന്റെ കണ്ണും കയ്യും ക്യാമറയിലൂടെ കടന്ന് പ�ോകുമ്പോൾ അതിൽ പതിയുന്ന ദൃശ്യങ്ങൾ പലപ്പോഴും ചെന്നു തറച്ചത് പ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു. അക്ഷരങ്ങളുടെ കൂട്ടുകൂടാതെ തന്നെ അവയിൽ പലതും ല�ോകത്തോട് സംവദിച്ചു. അരങ്ങിൽ നിൽക്കെ ആത്മാവ് അകന്നുപ�ോകാൻ ആഗ്രഹിക്കുന്ന ഒരു അഭിനേതാവിനെ പ�ോലെയായിരുന്നു ബിനുവിന്റെ മനസും. പൂർത്തീകരിക്കാത്തൊരു മന�ോഹരദൃശ്യം പ�ോലെ ജീവിതത്തിന്റെ ല�ോംഗ് ഷ�ോട്ടിൽ ലെൻസിന്റ ഷട്ടറടച്ച് ബിനു അകന്ന് പ�ോവുകയായിരുന്നു. - എം.ടി.ബാലൻ

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ക്യാമറാമാൻ താഹയുടെ അന്ത്യം. കരുനാഗപ്പള്ളി സ്വദേശിയായ താഹ എഷ്യാനെറ്റിലെ അനിൽബാനർജിയുടെ ക�ോളമായ ‘മുൻഷി’ യുടെ തുടക്കം മുതൽക്കേയുള്ള ക്യാമറാമാനായിരുന്നു. പിന്നീട് ഇന്ത്യാവിഷൻ, ടി.വി ന്യൂ, ദർശന തുടങ്ങിയ ടിവി ചാനലുകളിലും ജ�ോലിചെയ്തു. മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് ക�ോഴിക്കോട്ട് മീഡിയ വൺ ചീഫ് ക്യാമറാമാനായി നിയമിതനായത്.

സജി പൂഴിക്കുന്ന്

അർബുദബാധയെത്തുടർന്ന് അന്തരിച്ച സജി പൂഴിക്കുന്ന് (38) കൈരളി ടി.വി തുടങ്ങിയ കാലം മുതൽ അതിന്റെ ക്യാമറാമാനായിരുന്നു. തിരുവനന്തപുരം പാപ്പനംക�ോട് പൂഴിക്കുന്ന് സ്വദേശിയാണ്. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.

November - December 2018

77


അനുസ്മരണം

www.keralamediaacademy.org

നഷ്ടങ്ങൾ

എ.കെ.ഗ�ോപാലകൃഷ്ണൻ

വി.ടി.വർഗീസ്

തലസ്ഥാനത്തിന്റെ മാധ്യമശബ്ദം

തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു അന്തരിച്ച വി.ടി.വർഗ്ഗീസ്. കേരളകൗമുദി മുൻ സീനിയർ സബ് എഡിറ്ററും തിരുവനന്തപുരം സിറ്റി ബ്യൂറ�ോ ലേഖകനുമായിരുന്നു വർഗ്ഗീസ്. എപ്പോഴും ചിരിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹം സൗമ്യതയുടെ പ്രതിരൂപമായിരുന്നു. നാഗ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേർണലിസം ഡിപ്ലോമ പാസ്സായിട്ടാണ് വർഗീസ് മാധ്യമപ്രവർത്തന രംഗത്തെത്തിയത്. ജേർണലിസം ക�ോഴ്‌സ് പാസായി മലയാള പത്രപ്രവർത്തനരംഗത്തു എത്തുന്ന ആദ്യ വ്യക്തികളില�ൊരാളാണ്. കേരള കൗമുദി അസ�ോസിയേറ്റ് എഡിറ്ററായിരുന്ന കെ.വിജയരാഘവൻ, പ്രത്യേക ലേഖകനായിരുന്ന കെ.ജി. പരമേശ്വരൻ നായർ എന്നിവർക്കൊപ്പം സിറ്റി ബ്യൂറ�ോയിൽ പ്രവർത്തിച്ചു. മലയാള മന�ോരമ, മാത്യഭൂമി എന്നീ പത്രങ്ങളിലും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ക�ോഴഞ്ചേരി പുല്ലാട് വള്ളിപ്പറമ്പിൽ പാറേൽക്കാരനായ വി.ടി.വർഗ്ഗീസ് കേരളകൗമുദിയിലെ രണ്ടര പതിറ്റാണ്ടത്തെ ജ�ോലിയുടെ ഭാഗമായാണ് പട്ടം വ്യന്ദാവൻ ഗാർഡൻസിൽ (ഹൗസ് നമ്പർ 65) സ്ഥിരതാമസമാക്കിയത്. ഭാര്യ: ആയിരൂർ നീലംപിലാലിൽ കുടുംബാംഗം മേരി മാത്യു (റിട്ട. അദ്ധ്യാപിക, ക�ോട്ടൺഹിൽ സ്‌കൂൾ). മക്കൾ: ജ�ോ ത�ോമസ് വർഗ്ഗീസ് (യു.എസ്.എ), ആൻമേരി (ബെംഗളൂരൂ). മരുമകൾ: അനി എബ്രഹാം (യു.എസ്.എ).

78

\-hw-_À - Unkw_À 2018

ദേശാഭിമാനിയെ ആധുനികവത്ക്കരിച്ച ന്യൂസ് എഡിറ്റർ

ദേ

ശാഭിമാനിയെ ആധുനികവൽക്കരിക്കുന്നതിൽ വലിയ സംഭാവന നൽകിയ പത്രാധിപന്മാരിൽ ഒരാളായിരുന്നു അടുത്തിടെ അന്തരിച്ച എ കെ ഗ�ോപാലകൃഷ്ണൻ. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററായിരുന്നു കുലശേഖരപുരം ആദിനാട് തെക്ക് ക�ോടമ്പള്ളിൽ സ്വദേശിയായ എ.കെ. ഗ�ോപാലകൃഷ്ണൻ (72). കരുനാഗപ്പള്ളിയിലെ പാരമ്പര ആയുർവേദ വൈദ്യകുടുംബാംഗമായ ഗ�ോപാലകൃഷ്ണൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് പ�ൊതുപ്രവർത്തനം ആരംഭിച്ചത്. ക�ൊല്ലം എസ്.എൻ ക�ോളേജിൽ കെഎസ്എഫിന്റെ പ്രവർത്തകനായി. പിന്നീട് കെഎസ്‌വൈ.എഫ് നേതാവായി. കരുനാഗപ്പള്ളി സിപിഐ എം ല�ോക്കൽ കമ്മിറ്റിയംഗമായിരിക്കെ 1971 ലാണ് ദേശാഭിമാനിയിൽ ചേർന്നത്. അടിയന്തരാവസ്ഥകാലത്ത് ക�ൊല്ലം ജില്ലാ ലേഖകനും പാർട്ടി ജില്ലാ സെന്ററിന്റെ സഹായിയുമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലാ ലേഖകനായി. കർഷകത�ൊഴിലാളികളുടെ പ്രശ്ന ‌ ങ്ങൾ സജീവചർച്ചക്ക് വിധേയമാക്കിയ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റേതായുണ്ട്. ഡൽഹി ഉൾപ്പെടെ വിവിധ ബ്യൂറ�ോകളിൽ ലേഖകനായിരുന്നു. 1989ൽ തിരുവനന്തപുരം യൂണിറ്റ് ആരംഭിച്ച ഘട്ടത്തിൽ ന്യൂസ് എഡിറ്ററായി. കണ്ണൂർ യൂണിറ്റിലും ന്യൂസ് എഡിറ്ററായിരുന്നു. പ�ൊതു റിപ്പോർട്ടിങ്ങിലും മികവ് പ്രകടിപ്പിച്ചു. പത്ര രൂപകൽപന, പരിഭാഷ എന്നിവയിലും കഴിവ് തെളിയിച്ചു. പത്രപ്രവർത്തക യൂണിയൻ നേതാവായിരുന്നു എ.കെ ഗ�ോപാലകൃഷ്ണൻ വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്നു. ക�ൊല്ലം ലേഖകനായിരിക്കെ രണ്ടുതവണ ക�ൊല്ലം പ്രസ്‌ക്ലബ് പ്രസിഡന്റായി. ബൾഗേറിയയിൽ നിന്നും പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി. 2005 ൽ ദേശാഭിമാനിയിൽ നിന്ന് വിരമിച്ചു. ഭാര്യ: സുധ (റിട്ട. അദ്ധ്യാപിക, തേവലക്കര ജിഎച്ച് എസ് ), മക്കൾ: ആര�ോമൽ (യുഎസ്ടി ഗ്ലോബൽ, ടെക്‌ന�ോപാർക്ക് ), അമൽ (ഇൻഫ�ോപാർക്ക് ). മരുമക്കൾ: സജീന (ടെക്‌ന�ോപാർക്ക് ), സുനന്ദ.


www.keralamediaacademy.org

പൂവച്ചൽ സദാശിവൻ

കർമ്മനിരതനായ സഹകാരി മാധ്യമപ്രവർത്തകൻ

അ കെ.യു.വാര്യർ

ല�ോകത്തോളം വളർന്ന ഇടതുപക്ഷ മാധ്യമപ്രവർത്തകൻ

ടതുപക്ഷ മാധ്യമപ്രവർത്തകനായിരുന്നു കെ.ഉണ്ണികൃഷ്ണ വാര്യർ എന്ന കെ.യു. വാര്യർ. പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂരിൽ എം.അച്യുതവാര്യരുടേയും കെ.കുട്ടിവാരസ്യാരുടേയും മകനായി 1928 ഒക്‌ട�ോബർ 15നാണ് ജനനം. തൃത്താല സംസ്‌കൃതം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂ ‌ ൾ ക�ോളേജ് വിദ്യാഭ്യാസം ക�ോഴിക്കോട് സാമൂതിരിയിൽ. 1952 മുതൽ പത്രപ്രവർത്തന രംഗത്ത് സജീവം. ക�ോഴിക്കോട് ദേശാഭിമാനി ലേഖകനായാണ് തുടക്കം. തിരുവനന്തപുരത്തും ദൽഹിയിലും ഇന്ത്യ പ്രസ് ഏജൻസിയുടെ റിപ്പോർട്ടറായി. 1962 മുതൽ ദൽഹിയിൽ ന്യൂ ഏജ്, മെയിൻസ്ട്രീം എന്നിവയിലും പാർട്ട്‌ടൈമറായി ശങ്കേഴ്‌സ് വീക്കിലിയിലും പ്രവർത്തിച്ചു. 1964വരെ ദേശാഭിമാനിയുടേയും 1974വരെ ജനയുഗത്തിന്റെയും ലേഖകനായി. 1974ൽ ഇന്ത്യ പ്രസ് ഏജൻസിയുടെ റിപ്പോർട്ടറായ വാര്യർ 1985വരെ തുടർന്നു. 1985ൽ അഫ്ഗാനിസ്ഥാനിലേക്ക് യാത്രയായ വാര്യർ കാബൂൾ ടൈംസിന്റെ പത്രാധിപസമിതി അംഗമായി. അന്ന് കാബൂളിലെ ഒരേയ�ൊരു ഇംഗ്ലീഷ് പത്രമായിരുന്നു കാബൂൾ ടൈംസ്. 1988ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി. നവയുഗത്തിന്റെയും ല�ോകമാർക്‌സിസ്റ്റ് റിവ്യൂവിന്റെയും പത്രാധിപരായി. 2001ൽ വിരമിച്ചെങ്കിലും 2010 നവംബർവരെ തിരുവനന്തപുരത്ത് തുടർന്നു. 2009ൽ പി.ആർ നമ്പ്യാർ അവാർഡ് നേടി. ന്യൂദൽഹിയിൽ പ്രസ് അസ�ോസിയേഷൻ, ഡി.യു.ജെ, കെ.യു.ഡബ്ല്യൂ. ജെ, കേരള പത്രപ്രവർത്തക പെൻഷനേഴ്‌സ് അസ�ോസിയേഷൻ എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: അമ്മു വാര്യർ, മക്കൾ : സന്തോഷ്, സതീശ്.

ടുത്തിടെ അന്തരിച്ച പൂവച്ചൽ സദാശിവൻ ചെറുകിട-ഇടത്തരം പത്രപ്രവർത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച കർമ്മനിരതനായ മാധ്യമപ്രവർത്തകനായിരുന്നു. ട്രേഡ് യൂണിയൻ നേതാവ്, പ്രമുഖ സഹകാരി, പ�ൊതുപ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു അദ്ദേഹം. 1962ൽ സി.ആർ.പി എഫിൽ സൈനികനായി സർവീസിൽ പ്രവേശിച്ച പൂവച്ചൽ, വൈകാതെ ജ�ോലി രാജിവച്ച് നാട്ടിൽ മടങ്ങിയെത്തി സഹകരണവകുപ്പിൽ ഉദ്യോഗസ്ഥനായി. പൂവച്ചൽ സദാശിവൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ�ോരാട്ടങ്ങളുടെ ഫലമായിട്ടാണ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണാനായത്. 1975ലാണ് പത്രപ്രവർത്തനരംഗത്തേക്ക് പൂവച്ചൽ സദാശിവൻ കടക്കുന്നത്. സഹകരണമേഖല എന്ന വാരിക പ്രസിദ്ധീകരിച്ചുക�ൊണ്ടായിരുന്നു അത്. 1981ൽ സഹകരണ മേഖല എന്ന ദിനപ്പത്രം തുടങ്ങി. തുടർന്ന് റെയിൽന്യൂസ്, ശബരിഗിരീശൻ, ജനശ്രദ്ധ എന്നീ പ്രസിദ്ധീകരണങ്ങളും അദ്ദേഹം നടത്തി. 34 വർഷത്തെ പത്രപ്രവർത്തനവും 45 വർഷത്തെ സഹകരണപ്രസ്ഥാനത്തിലെ പ്രവർത്തനവും മൂലം സദാശിവനെത്തേടി ഒട്ടേറെ ബഹുമതികളെത്തി. കെ.എസ്.ആർ.ടി.സി ഉപദേശകസമിതി അംഗം, ദക്ഷിണ റെയിൽവേ സ�ോണൽ ഉപദേശകസമിതി അംഗം എന്നിവ അതിൽപ്പെടുന്നു. ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ യൂസേഴ്‌സ് ദേശീയ എക്‌സിക്യൂട്ടിവ് സെക്രട്ടറി, ഇന്ത്യൻ ലാംഗ്വേജ് ന്യൂസ്‌പേപ്പേഴ്‌സ് അസ�ോസിയേഷൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മാൾ ആന്റ് മീഡിയം ന്യൂസ്‌പേപ്പേഴ്‌സ് ദേശീയ പ്രസിഡന്റ്, കേരള പത്രപ്രവർത്തക പെൻഷനേഴ്‌സ് അസ�ോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ വിലപ്പെട്ട സേവനങ്ങളാണ് പൂവച്ചൽ സദാശിവൻ നൽകിയത്. കെ.ആർ.ഇലങ്കത്ത് സ്മാരക ട്രസ്റ്റ്, ജി. ചന്ദ്രശേഖരപിള്ള മെമ്മോറിയൽ ട്രസ്റ്റ്, ഹ്യൂമൺ എയിഡ്‌സ് ആന്റ് കാൻസർ കൺട്രോൾ സ�ൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു പൂവച്ചൽ സദാശിവൻ. അദ്ദേഹത്തിന്റെ ദേഹവിയ�ോഗം വലിയ�ൊരു നഷ്ടമാണ്. (കെ. ജനാർദ്ദനൻ നായർ, വർക്കിംഗ് പ്രസിഡന്റ്, സീനിയർ ജേർണലിസ്റ്റ് യൂണിയൻ)

November - December 2018

79


അനുസ്മരണം

www.keralamediaacademy.org

Radhakrishnan Nair

G. Mahadevan

Rich contributions to higher education reporting

G

. Mahadevan, 47, Senior Assistant Editor, The Hindu, Thiruvananthapuram, passed away. A postgraduate in English literature, Mahadevan had joined the newspaper as a staff reporter in 1996. He covered education and was its city editor in Thiruvananthapuram during 2014-15. Mahadevan was a skilled debater, public speaker and an avid Carnatic music enthusiast. He had also lent his voice to several English television and film documentaries. Mahadevan was an alumnus of Loyola School and Mar Ivanios College. He is survived by wife Devi, daughter Mrinalini, father Ganapathy Iyer and mother Bhagavathy Ammal. Chief Minister Pinarayi Vijayan offered his condolences to the bereaved family. In a message, he said Mahadevan had creatively and memorably intervened through The Hindu to bring about positive changes in the field of higher education. Leader of the Opposition Ramesh Chennithala said Mahadevan’s death was a personal loss for him. He said journalism had lost one of its skilled and creative practitioners in Mahadevan’s departure. Education Minister C. Ravindranath said Mahadevan’s demise was a loss to the State’s education sector. He said he remembered Mahadevan for his analytical approach to issues relating to the higher education sector in Kerala.

80

\-hw-_À - Unkw_À 2018

TV Journalist, Mentor of countless Colleagues

R

adhakrishnan Nair the managing editor of CNN-News18, passed away. Born in 1964, he was the eldest of four siblings. Nair moved out of Kerala for opportunities in Delhi and worked in United News of India (UNI) for a few years before shifting to TV journalism. He joined as a producer with TV18’s India Business Report, which was broadcast on BBC India, and helped with research and writing for reality-based legal serial Bhanwar, produced by TV18 for Sony. Radhakrishnan Nair was part of the founding team at CNN-News18, and mentored the career of countless colleagues. He is survived by his wife and two daughters.

പ്രണാമം രണ്ടുമാസത്തിനിടെ കേരളത്തിലെ മാധ്യമസമൂഹത്തിലെ പത്തു പ്രതിഭകളാണ് നമ്മെ വിട്ടുപ�ോയത്. അതിൽ പ്രായമേറിയവരും ചെറുപ്പക്കാരുമുണ്ട്. വലിയ നഷ്ടമാണ് നമുക്ക് ഉണ്ടായിരിക്കുന്നത്. ഇവരുടെ സ്മരണയ്ക്കു മുമ്പിൽ കേരള മീഡിയ അക്കാദമിയുടെ പ്രണാമം.


www.keralamediaacademy.org

FIRST RANK

JC

PR

SECOND RANK TVJ

JC

PR

TVJ

THIRD RANK JC

കേ

PR

TVJ

കേരള മീഡിയ അക്കാദമി പരീക്ഷാഫലം

രള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ ജേർണലിസം &കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്, ടെലിവിഷൻ ജേർണലിസം വിഭാഗങ്ങളിൽ 2017-2018 ലെ ബിരുദാനന്തര ഡിപ്ലോമ ക�ോഴ്‌സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേർണലിസത്തിൽ ആയിരത്തിൽ 790 മാർക്കോടെ മൈത്രേയി എസ്.പണിക്കർ ഒന്നാം റാങ്ക് നേടി. 763 മാർക്ക് നേടിയ ജിനേഷ് വി.എസിനാണ് രണ്ടാം റാങ്ക്. 742 മാർക്ക് നേടിയ അഞ്ജലി ജി മൂന്നാം റാങ്കിന് അർഹയായി. പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് വിഭാഗത്തിൽ ആയിരത്തിൽ 658 മാർക്ക് നേടിയ ശ്രേയ നമ്പ്യാർ കെ.കെ ഒന്നാം റാങ്കിന് അർഹത നേടി. 656 മാർക്കോടെ ദേവേ� ഭാരതി എസ് രണ്ടാം റാങ്കും 644 മാർക്കോടെ മുഹമ്മദ് ഹഫ്‌സൽ കെ, വിന്ദുജ വിജയ് എന്നിവർ മൂന്നാം റാങ്കും നേടി. ടെലിവിഷൻ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി.എസ് ആയിരത്തിൽ 741 മാർക്ക് നേടി. രണ്ടാം റാങ്ക് നേടിയ രജനി.എസ്. നായർക്ക് 719 മാർക്കും മൂന്നാം റാങ്കിന് അർഹത നേടിയ പ്രിതീഷ് വൈ, സൂര്യമ�ോൾ മഹേശൻ എന്നിവർക്ക് 709 മാർക്ക് വീതവും ലഭിച്ചു. ജേർണലിസത്തിൽ ഒന്നാം റാങ്ക്

നേടിയ മൈത്രേയി എസ്.പണിക്കർ, ആലപ്പുഴ അവലുക്കുന്ന് വ്യാസപുരം ശ്രേയസിൽ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ സി.കെ സുധാകരന്റെയും ഉഷയുടെയും മകളാണ്. എറണാകുളത്ത് പനങ്ങാട് വെട്ടിക്കാപ്പളളിൽ വീട്ടിൽ വി.വി.ഷാജിയുടെയും ഗീത ഷാജിയുടെയും മകനാണ് ജേർണലിസം വിഭാഗത്തിലെ രണ്ടാം റാങ്കുകാരനായ ജിനേഷ് വി.എസ്. ജേർണലിസത്തിൽ മൂന്നാം റാങ്ക് നേടിയ അഞ്ജലി ജി ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ്. പല്ലാരിമംഗലം കൃഷ്ണകൃപയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ടി.കെ പ്രതാപിന്റെയും അവിണിശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഗംഗാലക്ഷ്മിയുടേയും മകളാണ്. പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രേയാ നമ്പ്യാർ കട്ടാമ്പളളി ഒതയ�ോത്ത് ഗ�ോപിനാഥന്റെയും കെ.കെ. ശ്രീലതയുടെയും മകളാണ്. രണ്ടാം റാങ്കിന് അർഹയായ ദേവേന്ദ്ര ഭാരതി മൂന്നാർ ച�ൊക്കനാട് എസ്റ്റേറ്റിൽ സാമൂഹിക പ്രവർത്തകനായ എസ്. ശക്തിവേലിന്റെയും വളളിമയിലിന്റെയും മകളാണ്. മൂന്നാം റാങ്ക് നേടിയ മുഹമ്മദ് ഹഫ്‌സൽ മലപ്പുറം ക�ോട്ടക്കൽ കരിമ്പിൻ വീട്ടിൽ കെ.ക�ോമുവിന്റെയും പി.എം.കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഗുരുവായൂർ ചക്കംകണ്ടം പത്മാലയത്തിൽ

ബാങ്ക് ഉദ്യോഗസ്ഥനായ പി.വിജയകുമാറിന്റെയും ബീന വിജയന്റെയും മകളാണ് മൂന്നാം റാങ്ക് പങ്കിട്ട വിന്ദുജ. ടെലിവിഷൻ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി ചേർത്തല നടുവത്ത് നഗർ ഇടപ്പറമ്പിൽ പി.കെ. ശശിയുടെയും ലളിത ശശിയുടെയും മകളാണ്. രണ്ടാം റാങ്ക് നേടിയ രജനി. എസ്. നായർ ആലപ്പുഴ ജില്ലയിൽ വടക്കെ മാരാരിക്കുളം മൂലം വീട്ടിൽ ബി സുന്ദരേശൻ നായരുടെയും എ.പത്മാവതിയമ്മയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ പ്രിതീഷ് വൈ, തിരുവനന്തപുരം പേയാട് പിറയിൽ കുന്നുവിള വീട്ടിൽ പി.യേശുദാസന്റെയും എൻ വിമല മേബിളിന്റെയും മകനാണ്. ചേർത്തല കുത്തിയത�ോട് ക�ോടംതുരുത്ത് തെക്കേചാലത്തറ വീട്ടിൽ മഹേശന്റെയും ഷാജി മ�ോളുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ സൂര്യ മ�ോൾ. മികച്ച വിദ്യാർത്ഥികൾക്കുളള ടി.കെ. ജി.നായർ മെമ്മോറിയൽ അവാർഡ് ബിദിൻ എം.ദാസ് (ജേർണലിസം), ജയലക്ഷ്മി ആർ.നായർ (പബ്ലിക് റിലേഷൻസ് ), എസ്.സെന്തിൽ കുമാർ (ടെലിവിഷൻ) എന്നിവർക്കാണ്. 2018 ഡിസംബർ 13ന് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് (റിട്ട.) പി.സദാശിവം ബിരുദദാനം നിർവഹിച്ചു.

November - December 2018

81


©k¡J« JÙ lj

AÉt©am£i j«L¨· ±dmoíh¡i J¡t¶¥X¤Jw dj¢Oi¨¸T¤·¤Ji¡X® Cª d«J®Y¢i¢v. h¡Y¦g¥h¢ J¡t¶¥X¢o®-ס-i ©L¡d£J¦n®Xc¡X® Cl Y¢j¨ºT¤·® AlYj¢¸¢´¤¼Y®

82

\-hw-_À - Unkw_À 2018

www.keralamediaacademy.org

Kevin Siers is an American editorial cartoonist for The Charlotte Observer and is syndicated by King Features. He was awarded the 2014 Pulitzer Prize for Editorial Cartooning.


www.keralamediaacademy.org

November - December 2018

83


Media Monthly

NOVEMBER- DECEMBER

Price `20/- RNI Reg No. KERBIL/2000/01676 www.keralamediaacademy.org

84

\-hw-_by À -K.G.  Unkw_À Printed and Published Santhosh,2018 Secretary, Kerala Media Academy, Published from Kerala Media Academy, Kakkanad, Kochi – 682 030; Printed at Sterling Print House, Kochi; Editor in Chief : R. S. Babu


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.