DAR-VOZ (Madappally College Union Magazine 2018)

Page 1



1

GOVT. COLLEGE MADAPPALLY

MAGAZINE 2017-18

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


2

STATEMENT ABOUT OWNDERSHIP AND OTHER PARTICULARS OF GOVT. MADAPPALLY COLLEGE ANNUAL FORM IV Place of Publication : Govt. Madappally College Periodicity of Publication : Annual (2017-18) Printer’s Name : Dr. Meera P.K. Nationality : Indian Address : Govt. Madappally College, Madappally Publisher’s Name : Sijesh K Nationality : Indian Address : Govt. Madappally College, Madappally Editor’s name : Sijesh K. Nationality : Indian Address : Govt. madappally College, Madappally Name and address of individuals who won the publication and the partners of share holders I hereby declare that the particulars given true to the best of my knowledge and belief.

Cover : Ardra Photos : Vivek Vinod Layout, Printing: Co-operative Press, South Bazar, Kannur-2 Ph: 0497-2704648, 2707208 presskannur@gmail.com

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


MALALA YOUSAFZAI “We realise the importance of our voice when we are silenced”

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

3


4

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


Aizn³-cmPv

5

(1999 Pq-sse 7 þ 2018 s^-{_p-h-cn 12)

\S¶p-\o§n-b ]m-X-Ifn kv-t\-lw sIm@-v­h-k´-§Ä XoÀ-¯Xpw {]-Xn-tcm-[-§Ä-sIm@-v­hn-¹-hw XoÀ-¯Xpw \o-bÃm-Xm-cv {]n-b-s¸-«-h-s\.... Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


6

w k-Xan-PÀo-h¸n-¨W v ¡ À h

-W-s¯ A

-­va-c HmÀ-a-IÄ-sIm@

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


7

tUm. ]n.sI. ao-c ({]n³-kn-¸mÄ)

kp_n³ IpamÀ kv-äm-^v A-ssUz-kÀ

kn-tP-jv sI. kv-äm-^v F-Un-äÀ

{]-ho¬- Fw.hn. ss^³-BÀ-Sv-kv A-ssUz-kÀ

hn-th-Iv hn-t\mZv kv-äpUâ v FÈv.U ..! H-näÀ ¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån am-K-kn³ 2017þ18


8

amKkn³ I-½nän

A\\y _n.F. s]m-fn-än-¡Â k-b³kv

Bbp-jv ]n._n. _n.F. Cw-¥ojv

AaÂ-cmPv _n.F. s]m-fn-än-¡Â k-b³kv

`mKy-e-£v-an _n.F-kv.kn. ^n-kn-Ivkv

A`bv-Zmkv _n.F. Cw-¥ojv

Aiz-´v ]n.Sn. _n.F. ln-Ìdn

ARv-P-\ cmPv _n.F-kv.kn. sI-an-kv{Sn

BImiv _n.F-kv.kn. sI-an-kv{Sn

Aiz-Xn sI. _n.F. Cw-¥ojv

AXp Fw. _n.F-kv.kn. kp-thmfPn

kPn-¯vem _n.F. s]m-fn-än-¡Â k-b³kv

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

AÀÖp³ _n.F. F-¡-tWm-an-Ivkv

APbv _n.tImw


DARVOZ

9

എഡിറ്റോറിയൽ കാലം പ്രക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നുപ�ോവുകയാണ് വിശുദ്ധപശു ഭരിച്ചീടും കാലത്ത് തെറ്റുകൾക്കെതിരെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ വെടിയുണ്ടകൾ തേടിയെത്തുകയാണ്. ഭയം ഭരിക്കുന്ന ഈ കാലത്ത് നിശബ്ദമാവാത്ത ക്യാമ്പസുകളുടെ പ്രകാശനമാണ് ഓര�ോ മാഗസിനുകളും.. 'DARVOZ' എന്നാൽ ശബ്ദം നൽകുക ഈ മാഗസിനും ശബ്ദം നൽകുകയാണ്.. ഈ നാടിന്റെ ശബ്ദം.. മനുസ്മൃതി പ�ോലും മഹത്വവൽക്കരിക്കപ്പെടുന്ന കാലത്ത്​് സ്ത്രീകളും ദളിതനും ന്യൂനപക്ഷങ്ങളും എഴുത്തുകാരനും ഭയാശങ്കകള�ോടെ ജീവിതം തള്ളിനീക്കുമ്പോൾ.. അടിച്ചമർത്തപ്പെട്ടുക�ൊണ്ടിരിക്കുന്ന ആക്രമിക്കപ്പെട്ടുക�ൊണ്ടിരിക്കുന്ന ആ ജനതയ്‌ക്കൊപ്പം ഞങ്ങളും അണിചേരുന്നു.. 'ശ്ശ് ഒച്ചയുണ്ടാക്കല്ലേ..' മാഗസിനുമായി...

വിവേക് വിന�ോദ് സ്റ്റുഡന്റ് എഡിറ്റർ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


10

പെണ്ണായതു ക�ൊണ്ട് വിലക്കുകൾ പേറുന്നവർ... ആർത്തവമെന്ന വിശുദ്ധിയെ അശുദ്ധിയാക്കുന്ന കാലത്ത്​് ചില

ഒച്ചപ്പാടുകൾ

മാതൃസ്‌നേഹത്തിന്റെ പുതിയ വേർഷനുകൾ... അമ്മ മകനെ ക�ൊല്ലുന്ന കാലത്തെ ചില

ഒച്ചപ്പാടുകൾ...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

മതനിരപേക്ഷത വധശിക്ഷ നേരിടുന്ന കാലത്ത്​് നാടിനെ പറ്റി .. നാടിന്റെ രാഷ്ട്രീയത്തെപ്പറ്റി ചില ഒച്ചപ്പാടുകൾ.....


11

സമത്വമെന്നത് സ്വപ്‌നം കാണാൻ പറ്റാത്ത ചിലർക്ക് വേണ്ടി ചില ഒച്ചപ്പാടുകൾ....

നമ്മള് എല്ലാരും കൂടെ ചേർന്ന് ഒന്നിച്ച് ഒച്ചപ്പാടുണ്ടാക്കാൻ തുടങ്ങുകയാണ്... നമ്മെ നിശ്ശബ്ദരാക്കാതിരിക്കാൻ..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


12

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


13

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


14

Pnt\-jv a-S-¸-Ån-bp-sS "tcm-Km-Xp-cam-b kv-t\-l-¯n-sâ 225 I-hnX-IÄ' F-¶ ]p-kv-X-I-s¯¸än

kP-bv sI hn

Cw-¥o-jv hn-`mKw A-²ym]I³

kvt\-l \m-\mÀ-°§Ä Love is the child of illusion and the parent of dissolution , love is consolation in desolation, it is the sole medicine against death, for it is deaths brother -Unamuno

വീ

ണപൂവിന് ശേഷം 1911 ൽ പ്രസിദ്ധീകരിച്ച തന്റെ രണ്ടാമത്തെ കൃതിക്ക് നളിനി എന്ന പേര് കൂടാതെ ഒരു ഉപശീർഷകം കൂടി നൽകി കുമാരനാശാൻ. 'ഒരു സ്‌നേഹം' എന്നായിരുന്നു ആ ഉപശീർഷകം. ഈ ഉപശീർ ഷകത്തെപ്പറ്റി കാര്യമായ�ൊന്നും ചിന്തിച്ചിട്ടില്ല മലയാള നിരൂപണം. എന്തുക�ൊണ്ട് സ്‌നേഹം? അത് നളിനിക്ക് ദിവാകരന�ോട് ത�ോന്നിയ അനിർവ്വചനീയമായ സ്‌നേഹ ത്തിന്റെ കഥയാണ്. പ്രണയം എന്നൊരു പദം അന്ന് മലയാളിയു ടെ പദക�ോശത്തിൽ, കുമാരനാശാ ന്റെ പദക�ോശത്തിൽ പ�ോലും ഇല്ല. 'പ്രണയപ്പെടാ'നാവാതെ സ്വയം നീറിയ�ൊടുങ്ങിയ ഒരു സ്‌നേഹത്തി ന്റെ കഥയാണ് ആശാൻ 'നളിനി' യിലൂടെ ആഖ്യാനം ചെയ്തത്. 'ഒരു സ്‌നേഹം' എന്നതിൽ ഒരുതരം ഏകപക്ഷീയതയുണ്ട്. അതിൽ ദിവാകരൻ ഒരു പങ്കാളിയേയല്ല. ആത്മപാരമ്പര്യത്താൽ ഗാഢത കൈവരിച്ച സ്‌നേഹമാണ് പ്രണയ മെങ്കിൽ അത് 'ലീല'യിൽ മാത്രമേ ആശാൻ ആവിഷ്ക ‌ രിച്ചിട്ടുള്ളു. അതിനാൽ 'പ്രണയം' എന്ന വാക്ക് ആ കൃതിയിലേക്ക് തുറക്കുന്ന ആദ്യപദമാകുന്നു. (പ്രണയപര വശേശുഭം..) 'വനവനി തകർത്ത ശൈലമാ/അനവദ്യകൃതിയസ്ഥി ശേഷനായ' എന്നതുപ�ോലുള്ള പരസ്പര പ്രണയത്തിന്റെ കാട്ടു

തീയാണ് 'ലീല'യിൽ. മറിച്ച്, നളി നിയിലുമ�ൊക്കെയുള്ളത് പ്രണയം എന്ന പരപ്പൻ പദമുപയ�ോഗിച്ച് വിവരിക്കാനാവാത്ത ഒരുതരം ബന്ധവൈഭവമാണ്. 'കണ്ടതില്ലവർ പരസ്പരം/ക�ൊണ്ടുനേർവഴി മറന്നി

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

രിക്കയാൽ/രണ്ടുപേരുമകതാരിലാർ ന്നിതുൽ/ക്കണ്ഠ; കാൺകഹ!ഹ 'ബന്ധവൈഭവം'. ശരീരസാന്നി ധ്യത്തിന്റെ അഭാവവും സന്യാസി നായകന്റെ പ്രണയവൈമുഖ്യവും ചേർന്ന് അനിർവ്വചനീയമായിത്തീർ


ന്ന ആ ബന്ധവൈഭവത്തെ വിവ രിക്കാൻ വേണ്ടിയാണ് ഏ. ആർ രാജരാജവർമ്മ എന്ന പണ്ഡിതനി രൂപകൻ പെടാപ്പാടുപെടുന്നത്, 'നളിനിയുടെ അവതാരികയിൽ'. ഇത്തരമ�ൊരു ബന്ധവൈഭവ ത്തെയാണെഴുതുന്നത്, ജിനേഷ് മടപ്പള്ളി എന്ന ചെറുപ്പക്കാര നായ കവി ഒരേ ഭാവതന്തുവി നെത്തന്നെ പലതായി വിന്യസി ക്കുന്ന തന്റെ 225 കവിതകളുടെ സമാഹാരത്തിൽ ഉനാമുന�ോയു ടെ സ്‌നേഹനിർവ്വചനത്തെയ�ോർ മ്മിപ്പിക്കും വിധം മ�ോഹത്തിനും മ�ോഹമുക്തിക്കുമിടയിലെ അശാന്തവും അനാഥവുമായ പരതലായി ഇവയിൽ സ്‌നേഹം വാങ്മയവൽക്കരിക്കപ്പെടുന്നു. അമേയരൂപിയായ ആ വെള്ള ത്തിമിംഗലത്തിനും ക്യാപ്റ്റൻ അഹാബ് എന്ന ഏകലക്ഷ്യോ ന്മുഖനായ ഏകാകിക്കും തമ്മി ലുണ്ടായിരുന്ന പാരസ്പര്യമാണ് ഈ കവിതകളിലെ ആഖ്യാതാ വിനും അയാളുടെ സ്‌നേഹഭാജ നത്തിനുമിടയിൽ പുലരുന്നത്. സ്‌നേഹം ഇവിടെ അമ്പിൻ മുനയിലേയ്ക്കു പറന്നടുക്കുന്ന പക്ഷിയുടെ ആതുരമായ ചിറക ടിയാവുന്നു. അഥവാ സ്വന്തം മുറി വിനെയന്വേഷിച്ച് പ�ോകുന്നവന്റെ ന�ോവുനിറഞ്ഞ ഹർഷം. ഒരു പാത്രത്തിലും ക�ൊള്ളാതെ പരന്നൊഴുകുന്ന ഒരു മധുരവി ഷത്തെയെന്നോണം, സ്‌നേ ഹനിർവ്വചനങ്ങൾക്കൊന്നും പാകമാകാത്ത തന്റെ പാരവശ്യ ത്തെ ആവിഷ്ക ‌ രിക്കുകയാണ് പലമട്ടിൽ ഭിന്നസ്ഥായികളിൽ ഈ തരുണ കവി. അനേക തന്ത്രികളുള്ള ഏകാകിയുടെ വിചിത്രവാദ്യത്തെയെന്നപ�ോലെ അയാൾ തന്നിലെ സ്‌നേഹാതു രമായ അനാഥചേതനയെ മീട്ടി ന�ോക്കുന്നു. അപ്പോൾ പുറപ്പെ ടുന്ന തിക്തവും മധുരവുമായ വേദനകളുടെ സ്വരമാണ് ഈ ആലാപനങ്ങൾക്ക്. വേദനയും സംവേദനവും ഒരേ ധാതുവിൽ നിന്നുണ്ടായ വാക്കുകളാണെന്ന റിയുന്നവർ ഈ കവിതയെപ്പോ

15

ലെ ചുരുങ്ങും. അകപ്പെട്ടാൽ വെളിച്ചം വീശുന്ന ഭൂമിയിലെ ആദ്യത്തെ തുരങ്കമാണുനീ പുറത്തുകടക്കുമ്പോൾ ഇരുൾ പരക്കുന്നു... ഇത് ജിനേഷിന്റെ സ്‌നേഹനിർവ്വ ചനങ്ങളിൽ ഒന്നുമാത്രം. നിരവ ധിയായ പീലിപ്പെരുക്കങ്ങളാൽ സ്വയം വിടർന്നാവിഷ്ക ‌ രിക്കുന്ന വ്യസനമയൂരത്തിന്റെ സ്‌നേഹ നടനം പ�ോലെ ഈ കവിതകൾ. അതിൽ നിന്നൊരു പീലിമാത്രമാ യ�ോ പീലിക്കണ്ണിലെ ശ�ോകച്ഛവി മാത്രമായ�ോ വേറിട്ടു കാണാനാ വില്ല. ഈ തരുണമയൂരത്തിന്റെ അനാഥനടനം കണ്ടുനിൽക്കുക യെന്യേ വേറ�ൊന്നും ചെയ്യുന്നില്ല, നിരൂപകനും വായനക്കാരനും, വായനക്കാരിയും. തന്നെ പ്ര ച�ോദിപ്പിച്ച മേഘത്തിൽ നിന്നേറ്റ മിന്നലാൽ പീലികൾ കത്തിയെ രിയുമ്പോഴും നൃത്തം തുടരുന്ന മയിലിന്റെ രൂപകം സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന�ൊരാമുഖം' എന്ന ന�ോവലിൽ കാണാം. ആ ദാരുണനൃത്തമാവർത്തിക്കുകയാ ണിവിടെ. 225 കവിതകളുൾക്കൊ ള്ളുന്ന പുസ്തകത്തിന്റെ ഓര�ോ താളിലും അതെഴുതിയ കവി അതിനിടെ അയാൾ പ്രസന്നനും പ്രശാന്തനുമാകുന്ന ദുർല്ലഭ വിനാ ഴികകളും ഇല്ലെന്നില്ല. 'ഉറക്കമില്ലാതെ പിടയുന്ന ഈ രാത്രിയിൽ നിന്നെക്കുറിച്ച് ഒരു കവിത എഴുതാൻ ത�ോന്നുന്നു നീ സ്വസ്ഥമായ് ഉറങ്ങുകയാ യിരിക്കും എഴുതുമ്പോൾ നീ ഉണരും എഴുതുന്നില്ല....' പ്രണയമെന്ന പടുപേരുമതിയാ വില്ല ഈ ആർദ്രവികാരപാരമ്യ ത്തെ വിവരിക്കാൻ. അതിനാൽ വിവരിക്കുന്നില്ല. കവിതയിലും ജീവിത്തിലും സഹ�ോദര്യതുല്യ നായ കവിക്ക് ആശംസകൾ.

റക്കം കത്തെഴുതി വിളിപ്പിച്ചതാണ് ഏറെ ദൂരത്ത് ഒറ്റയ്ക്ക് പാർക്കുന്ന ഉറ്റകൂട്ടുകാരനെ. ഇടിയ�ൊച്ചയിലും പേടിസ്വപ്‌നങ്ങളിലും ഞെട്ടിപ്പിടഞ്ഞ്, പ്രണയം ത�ൊടുമ്പോൾ മെല്ലെ വിടർന്ന്, പുലർച്ചവണ്ടി കാത് തുളക്കെ നാളെയുടെ ആവലാതികളിലേക്ക് അങ്കലാപ്പോടെ, ഇങ്ങനെ ഒരായിരം തരങ്ങളിൽ ഉണർന്നുണർന്ന് വല്ലാതെ മടുത്തിരിക്കുന്നു എത്തണം ഒട്ടും വൈകാതെ മരണമേ നീ, ഞാൻ വിട്ടിറങ്ങിപ്പോരുന്ന വീട്ടിൽ രാത്രി നേരങ്ങളിൽ മാത്രം കിടക്കുന്ന മുറിയിൽ അല്ലലേതുമില്ലാതെ സ്ഥിരതാമസം തുടങ്ങണം. നെഞ്ച് പിളർന്ന് വരുന്ന നിലവിളികൾ എത്ര മുട്ടിവിളിച്ചാലും തുറക്കപ്പെടാത്ത ഒരു വാതിലിനാൽ കൂടുതൽ കൂടുതൽ സുരക്ഷിതനാവണം.

Pn-t\-jv a-S¸Ån

(കടപ്പാട് : ജിനേഷ് മടപ്പള്ളി സ്മൃതി 2018)

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


16

Pm^À Sn.Sn.

_n.F. s]m-fn-än-Ivkv

X-W-te-Ip-¶ a-c-§Ä-¡v X-W-em-Im³ R-§-fp-­@m-Ipw km-td... വി

ഷയം തണലാണ്.. മാച്ചിനാ രിയുടെ തണൽ... മാച്ചിനാ രിക്കു തണലുതീർത്ത മരങ്ങൾക്ക് നമ്മള�ൊരുക്കിയ തണൽ.. 58ലെ മ�ൊട്ടക്കുന്നിൽ നിന്ന് ഇന്ന് കാണുന്ന ബ�ൊട്ടാണിക്കൽ ഫ�ോറസ്റ്റിലേക്കുള്ള പന്തലിപ്പ് അത്ര നിസ്സാരമായ ഒന്നായിരുന്നില്ലല്ലോ... അനവധിയാളുകളുടെ നിതാന്ത ശ്രമത്തിന്റെ ഫലമായാണ് ഈ പച്ചപ്പ് ഇന്നിവിടങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ വെക്കേഷൻ കാലത്താണ് കാടറു ത്ത് ക�ോളേജിന്റെ തിരുമുറ്റത്ത് ഒരു ഇൻഡ�ോർ സ്‌റ്റേഡിയം വരുന്നെന്ന് കേട്ടത്. ഗാർഡനിലെ നാൽപ്പത�ോ ളം മരങ്ങൾ മുറിച്ച് മാറ്റി അവിടെ യ�ൊരു ഇൻഡ�ോർ സ്​്‌റ്റേഡിയം

വരുന്നത്രെ.. ഫേസ്ബുക്ക് പ�ോസ്റ്റ് വഴിയാണ് ഓര�ോ വിദ്യാർത്ഥിയും കാര്യമറിഞ്ഞത്. എന്തിനേറെ പറ യുന്നു പി ടി എ യും അധ്യാപകരും വിദ്യാർത്ഥികളാൽ തെരഞ്ഞെടു ക്കപ്പെട്ട യൂണിയൻ പ�ോലും ആ വാർത്തയറിഞ്ഞത് മുറിക്കാനായി മരങ്ങൾക്ക് നമ്പറിടാൻ വന്നപ്പോ ഴായിരുന്നു. ചെറുത്തു നിൽക്കുക... ശക്തമായി പ്രതിര�ോധിക്കുക.. വിജയം കാണും വരെയും വിശ്രമി ക്കാതിരിക്കുക... മടപ്പള്ളി ക്യാമ്പ സിന്റെ അസ്ഥിത്വത്തിനുമേൽ മഴു വീഴാതിരിക്കാൻ എസ്.എഫ്.ഐ ക്കും ക�ോളേജ് യൂണിയനും പിറ ക�ോട്ടടിക്കാത്ത പ�ോരാട്ടമല്ലാതെ മറ്റൊരു വഴി മുന്നിലില്ലായിരുന്നു. വിഷയം ഇപ്രകാരമായിരു

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ന്നു.. ക�ോളേജിലെ നാൽപ്പത�ോളം മരങ്ങൾ മുറിച്ചുമാറ്റി അവിടെ ഇൻഡ�ോർ സ്‌റ്റേഡിയം പണിയാൻ തീരുമാനിക്കുന്നു. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ക�ോളേജിന് മുന്നിലുള്ള ബാസ്‌ക്കറ്റ്‌ബ�ോൾ ക�ോർട്ടും ടെന്നീസ് ക�ോർട്ടും അതിനു ചുറ്റുമുള്ള മരങ്ങൾ ഈ പ്രവൃത്തിക്കായി മുറിച്ചുമാറ്റുന്നു. 38 മരങ്ങളിലാണ് നമ്പർ ഇട്ടിട്ടു ള്ളത്. അതിൽ ഞാവൽ, ആൽ, മഹാഗണി, ചെമ്പകം, പ്ലാവ്, മന്ദാരം, വാക ഉൾപ്പെടെയുണ്ട്. റൂസയുടെ ഫണ്ടുപയ�ോഗിച്ചാണ് സ്‌റ്റേഡിയം പണിയുന്നത്. ക�ോ ളേജിന്റെ മാസ്റ്റർ പ്ലാൻ പ്രകാരം റിക്രിയേഷൻ ഏരിയക്കായി കണ്ടി ട്ടുള്ളത് ക�ോളേജ് ഗ്രൗണ്ടും ചുറ്റു


17

മുള്ള സ്ഥലവുമാണ്. സാധാരണ പ്രധാന ക്യാമ്പസിന് പുറത്തായി ട്ടാകും ഇത്തരം സംവിധാനങ്ങളു ണ്ടാവുക. ക�ോളേജ് കൗൺസില�ോ പശ്ചാത്തല സൗകര്യ വികസന ത്തിനായുള്ള പ്ലാനിംഗ് റിസേർച്ച് ആൻഡ് ഡെവലെപ്പ്‌മെന്റ് കമ്മ റ്റിയ�ോ ഇത�ൊന്നുമറിഞ്ഞിട്ടില്ല.. ചർച്ച ചെയ്തിട്ടുമില്ല. ജനാധിപ ത്യപരമായി .. പ്രകൃതിക്കു ക�ോട്ടം തട്ടാതെയാവണം വികസനം... ഇങ്ങനെയ�ൊന്നുമല്ലാതെ ആരു തീരുമാനിച്ചാലും ഇത�ൊന്നും നടക്കാൻ പ�ോകുന്നില്ല. ഇൻഡ�ോർ സ്‌റ്റേഡിയം വേണം.. പക്ഷേ അത് മരങ്ങൾ വെട്ടിമുറിച്ചാവരുത്. അങ്ങ നെയായാൽ ക�ോളേജ് യൂണിയനും അതിനെ നയിക്കുന്ന പുര�ോഗമന

വിദ്യാർത്ഥി പ്രസ്ഥാനവും അതിനെ എതിർക്കും... മാച്ചിനാരിയിലെ പ്ര ബുദ്ധ വിദ്യാർത്ഥി പക്ഷം ഇത്തരം ത�ോന്നിവാസങ്ങൾക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. അതുതന്നെയാണ് ഈ വിഷയത്തി ലും സംഭവിച്ചത്. 1956ൽ സ്ഥാപിതമായ മടപ്പള്ളി ഗവ ക�ോളേജ് 2006ൽ സമൂഹത്തിൻറെയാകെ ശ്രദ്ധ ആകർഷിക്കുന്ന നിലയിലുള്ള നേട്ടം കൈവരിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളായ സർവ്വകലാശാലകളുടെയും ക�ോളേജുകളുടെയും നിലവാരം പരിശ�ോധിച്ച് ഗ്രേഡ് നിർണയി ക്കുന്ന യു.ജി.സി യുടെ കീഴിലുള്ള സ്ഥാപനമായ നാക് 2006ൽ

മടപ്പള്ളി ക�ോളേജിൽ വരികയും അവരുടെ പരിശ�ോധനയുടെ അടിസ്ഥാനത്തിൽ ക�ോളേജിന് എ ഗ്രേഡ് നൽകുകയും ചെയ്തു. നാക് ന്റെ എ ഗ്രേഡ് കിട്ടിയ കേരള ത്തിലെ ആദ്യത്തെ സർക്കാർ കലാ ലയമാണ് മടപ്പള്ളി ഗവ ക�ോളേജ്. അന്ന് ക�ോളേജ് സന്ദർശിച്ച നാക് സംഘത്തിന്റെ അധ്യക്ഷയായിരുന്ന ക�ൊടൈക്കനാൽ മദർതെരേസ വനിതാ സർവ്വകലാശാല പ്രൊഫ. ഡ�ോ ലക്ഷ്മി മടപ്പള്ളി ബ�ൊട്ടാണി ക്കൽ ഗാർഡനെ വിളിച്ചത് ബ�ൊട്ടാ ണിക്കൽ ഫ�ോറസ്റ്റ് എന്നാണ്. ആ ബ�ൊട്ടാണിക്കൽ ഗാർഡനിലേക്ക് തന്റെ സംഭാവനയായി ഒരു വൃക്ഷ ത്തൈ നട്ടാണ് അവർ മടങ്ങിയത്. ഗാർഡനിലെ ജൈവവൈവിധ്യത്തി

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


18

ന് ആ എ ഗ്രേഡ് തിളക്കത്തിൽ വലിയ പങ്കാണുള്ളത്. 1958 ൽ തുടങ്ങിയെങ്കിലും 1963ലാണ് ഇന്ന് നാം കാണുന്ന മാച്ചിനാരിക്കുന്നിലേക്ക് ക�ോളേജ് മാറിയത്. ഇന്നത്തെ രൂപത്തിൽ കുറേ മരങ്ങളും ചെടികളും ഈ മ�ൊട്ടക്കുന്നിൽ സാധ്യമാക്കിയത് അനവധിയാളുകളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ്. അതിൽ മാച്ചിനാരിയെ തല�ോടി തല�ോടി പച്ചപുതപ്പിച്ച ത�ോമസ് മാഷ്, എബ്രഹാം മാഷ്, റിച്ചാർഡ് ഹേ.. ചിലർ മാത്രം.. എണ്ണമറ്റ വിദ്യാർഥികൾ.. എൻ എസ് എസ് വളണ്ടിയർമാർ.. നാച്വർ ക്ലബ് പ്രവർത്തകർ.. ക�ോളേജ് യൂണിയൻ

ഭാരവാഹികൾ... മാച്ചിനാരിയു ടെ ഹരിതാവരണ ദൗത്യത്തിൽ പങ്കാളിയായവർ എത്രയെത്രപേർ.. വികസനത്തിന്റെ പേര് പറഞ്ഞ് ആവാസവ്യവസ്ഥയെ ഇല്ലാതാ ക്കുന്നതിന് കൂട്ടുനിന്നാൽ ചരിത്രം നമുക്ക് മാപ്പുതരില്ല.. മാത്രമല്ല അത് കാലത്തിന�ോടും മാച്ചിനാരിയിലെ പൂർവ്വികര�ോടും നമ്മൾ ചെയ്യുന്ന നീതികേടാണ്.. ഈ നീതികേടിനെ ചെറുക്കുകയാണ് നമ്മൾ ചെയ്യു ന്നത്.. ക�ോളേജിൽ ഇൻഡ�ോർ സ്‌റ്റേഡിയം വരണ്ട എന്ന് ഇവിടെ ആരും പറഞ്ഞില്ല എന്ന് സൂചിപ്പി ക്കട്ടെ.. മടപ്പള്ളി ഗവ ക�ോളേജിന്റെ ഒരു ഐഡന്റിറ്റി തന്നെയായി മാറിയ സസ്യജന്തുസമ്പുഷ്ടമായ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ബ�ൊട്ടാണിക്കൽ ഗാർഡനിൽ തന്നെ ഇത്തരം ഒരു സ്‌റ്റേഡിയം വരുന്നതിനെ ആണ് എതിർത്ത ത്. അത് എതിർക്കപ്പെടേണ്ടത് തന്നെയാണെന്ന പൂർണബ�ോധ്യ മുണ്ട്.. ഒരു അക്വേഷ്യ കാട് ആണ് മുറിക്കുന്നതെന്നും അത് നല്ലതാ ണെന്നുമായിരുന്നു പിന്നീടുള്ള പ്രചരണം. എന്നാൽ മഞ്ഞവാക, ചുവപ്പുവാക, പ്ലാവ്, ഞാവൽ , മഹാഗണി, മരുത്, ആൽ, ചമത, വേഗന, മുള്ളുവേങ്ങ, ചെമ്പകം, കുന്നിമരം, ഊങ്ങ്,മന്ദാരം, കുടംപുളി, ഇടല, തുടങ്ങി ഇനിയും തിരിച്ചറിയപ്പെടാത്ത സ്പീഷീ സുകളിലേതുൾപ്പെടെ... പ്ലാവും ഞാവലും ഉൾപ്പെടെ ഫലവൃക്ഷങ്ങ ളെയാണ് ആ ഇൻഡ�ോർ സ്‌റ്റേഡി യം വിഴുങ്ങാൻ തുനിഞ്ഞത്. വലിയ�ൊരു ആവാസ വ്യവസ്ഥ നിലനിൽക്കുന്ന ഇടത്തു നിന്ന് മുപ്പത്തെട്ടോളം മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ .. പ്രത്യേകിച്ച് വടക്കൻ മലബാറിലെ കാവുകളിൽ കാണപ്പെടുന്ന പറക്കുന്ന പാമ്പ്, ഉടുമ്പ്, പറക്കുന്ന ഓന്ത്, അണലി, മൂർഖൻ, ചേര, അരണ, ഓന്ത്.. തുടങ്ങിയ ഉരഗങ്ങളെ ഇവിടെ കാണാം. ഹിമാലയത്തിൽ നിന്നും കേരളത്തിലേക്ക് ശൈത്യകാലത്ത് ദേശാടനം നടത്തുന്ന കാവി, നാ കമ�ോഹൻ, വെള്ളിമൂങ്ങ, പ്രാപ്പി ടിയൻ, മഞ്ഞക്കിളി, ചുട്ടിപ്പരുന്ത്, മലമ്പുള്ള്, തുടങ്ങിയ പക്ഷികളു ടെയും ചുണയൻ കീരി, കുറുനരി പ�ോലുള്ള സസ്തനികളുടെയും എണ്ണിയാല�ൊടുങ്ങാത്ത ഷഡ്പദ ങ്ങളുടെയും ആവാസ കേന്ദ്രത്തെ കൂടെയാണ് വിഴുങ്ങേണ്ടിവരിക. വെട്ടാനായി ഫ�ോറസ്റ്റ് അധികൃതർ നമ്പറിട്ട് വെച്ചത് പിന്നീട് എസ്. എഫ്.ഐ നേതൃത്വത്തിലാണ് മാച്ചുകളഞ്ഞത്. ശേഷം മെയ് 17ന് ക�ോളേജിൽ വിദ്യാർത്ഥികളുടെ പ്ര തിഷേധസംഗമം നടത്തി. ഫ്രണ്ട്‌സ് ഓഫ് നേച്ചർ ജില്ലാ ക�ോർഡിനേറ്റർ ശ്രീജേഷ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. ഒടുക്കമില്ലാത്ത പ്രതിഷേ ധങ്ങൾക്ക് മുമ്പിൽ ഇൻഡ�ോർ സ്‌റ്റേഡിയത്തിന് മറ്റൊരു സ്ഥലം കണ്ടെത്തി പ്രവൃത്തി ആരംഭിച്ചു. നിലവിലുള്ളതിനെ നശിപ്പിക്കാതെ


19

തന്നെ ഇവിടെ വികസനം സാധ്യമാവുകയാണ്.. ചിലരുടെയ�ൊക്കെ ധാർഷ്ട്യ ത്തെ ചെറുത്തുനിൽപ്പിന്റെ ശക്തിയാൽ നാം ത�ോൽ പ്പിച്ചു. മാധ്യമങ്ങളുടെ ഇടപെടല�ോടുകൂടിയാണ് ഈ പ്രശ്‌നം പുറം ല�ോ കമറിഞ്ഞതും അതിന് ജനാധിപത്യപരമായ ഒരു വിധി നടപ്പാക്കുകയും ചെയ്തതും. അവസാനം യൂണിയന്റെയും നാച്വർ ക്ലബ്ബിന്റെയും എസ്.എഫ്. ഐയുടെയും പ്രതിനിധി കൾ നാച്ച്വർ ക്ലബ് സെ ക്രട്ടറി സ. ആദിത്തിന്റെ നേതൃത്വത്തിൽ ക�ോഴിക്കോ ട് അസിസ്റ്റന്റ് ഫ�ോറസ്റ്റ് കൺസർവേറ്ററി കണ്ട് കാ ര്യങ്ങൾ ബ�ോധ്യപ്പെടുത്തി മരം വെട്ടുന്നതിനുള്ള സ്റ്റേ വാങ്ങുകയുണ്ടായി. ഏറ്റെടു ത്ത സമരങ്ങൾ ലക്ഷ്യം കാണുവരെയും സാധ്യമാ ക്കിയതിനുശേഷമേ മടപ്പ ള്ളിയിലെ സഖാക്കൾക്ക് വിശ്രമമുള്ളൂ എന്നതിന്റെ മറ്റൊരു ഉദാഹരണമായിരു ന്നു ഗാർഡൻ സംരക്ഷണ പ്രവർത്തന സമര പരിപാ ടികൾ.. വീണ്ടും ഓർമ്മി ക്കേണ്ട കാര്യമ�ൊന്നുണ്ട്.. ക�ോളേജില�ൊരു ഇൻഡ�ോർ സ്‌റ്റേഡിയം വരുന്നതിനെ ഇല്ലാതാക്കിയല്ല.. പകരം അനുയ�ോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തിതന്നെ യാണ് ഈ പ�ോരാട്ടം അവ സാനിപ്പിച്ചത്. ഇലക്ഷൻ കാലത്ത് മുളച്ചുപ�ൊന്തുന്ന മരക്കുറ്റികൾക്ക് മനസ്സിലാ വാത്ത ഒരു ഭാഷയുണ്ട് ഈ സമരത്തിനും സമരവിജയ ത്തിനും... ഒരിക്കൽ കൂടെ പറയുക യാണ്.. തണലേകുന്ന മരങ്ങൾക്ക് തണലാകാൻ ഞങ്ങളുണ്ടാകും സാറേ...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


20

cmtP{µ³ F-S-¯p¦-c

Akn. s{]m-^kÀ, a-e-bm-f-hn-`mKw

H-©n-bw sam-«-¡p-¶v I-em-e-bw...

ടല�ോരത്തെ നനുത്ത പൂഴിമണ്ണിലൂടെ നടന്നാൽ മാച്ചിനാരിയിലെത്താം. പഴയ തിണ കളിലേതുപ�ോലെ കുന്ന് വരണ്ടും ഉപേക്ഷിക്കപ്പെട്ടും കിടന്ന കാല ത്താണ് അവിടെ ഒരു സർക്കാർ കലാലയം മുളച്ചുപ�ൊന്തിയത്. അപ്പുറത്ത് ഒഞ്ചിയം സാമൂഹികപാ ഠത്തിന്റെ പുതിയ വരികൾ എഴുതി ച്ചേർത്ത് ഒരു ദശകം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കേരളം രൂപം ക�ൊണ്ടിട്ട് ഒരു വർഷവും. എം. കെ. കേളു എന്ന കേളുവേട്ടൻ അന്ന്

വടകരയുടെ നിയമസഭാ പ്രതിനിധി യായിരുന്നു. കേളുവേട്ടന�ോട�ൊപ്പം മറ്റു പലരുമുണ്ടായിരുന്നു. ചിലർ ഇപ്പോഴും ഓർമ്മയിൽ ജീവി ക്കുന്നവർ, മറ്റു ചിലർ ഇപ്പോൾ പേരുപ�ോലും ഓർത്തെടുക്കാനാ വാത്തവിധം മറവിക�ൊണ്ട് മറ യ്ക്കപ്പെട്ടവർ. അവരുടെ ഒച്ചയും ചലനവും ഉദ്യോഗവുമാണ് ശിലയു ടെയും സിമന്റിന്റെയും വാർക്കക്ക മ്പികളുടെയും പെരുക്കത്തെ കലാ ലയമായി പരിവർത്തനം ചെയ്തത്. മാച്ചിനാരി എന്ന പേര് ഇപ്പോൾ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ആർക്കും ഓർമ്മയില്ല. അസംഖ്യം കെട്ടുകഥകളെ മുൾപ്പടർപ്പില�ൊതു ക്കിയ ആ കുന്ന് ഇപ്പോൾ മടപ്പള്ളി ഗവൺമെന്റ് ക�ോളേജ് എന്നാണ് അറിയപ്പെടുന്നത്. മടപ്പള്ളി എന്ന വാക്കിന് അടുക്കളയെന്നാണർത്ഥം. വല്ലാത്ത ഒരു അടുക്കളയായിരുന്നു മടപ്പള്ളി എന്ന ദേശം. ആദിയിൽ അത് കാരക്കാട് എന്നും ഒഞ്ചിയം എന്നും തരംപ�ോലെ അറിയപ്പെട്ടു. വാഗ്ഭടാനന്ദൻ ആത്മവിദ്യാസം ഘത്തിന്റെ അടുപ്പെരിച്ച ഇടമാണ്


21

കാരക്കാട്. പൂക്കുഞ്ഞീബിയും കാരക്കാട് തങ്ങളും സ്മാരകശില കളായിത്തീർന്നതിന്റെ സാഹിതീയ ഭൂമികയും അവിടെയാണ്. കർഷ കർ പ്രതിര�ോധത്തിന്റെ തീക�ൊ ളുത്തിയ ഇടമാണ് ഒഞ്ചിയം. നനഞ്ഞ മൺകട്ടകൾ നിറഞ്ഞ വയലിലൂടെ നടക്കുമ്പോൾ പ�ോലീ സുകാർ ച�ോരകണ്ട് നടുങ്ങിപ്പോയ ഇടം. ഗണിതശാസ്ത്രത്തിന്റെ സ്‌ത�ോഭജനകമായ ഗഹനതയിലേ ക്ക് ആനന്ദപൂർവ്വം പര്യവേഷണം നടത്തിയ സദ് രത്ന ‌ മാല എന്ന പുസ്തകം പുറത്തിറക്കിയ ഇടംകൂ ടിയായിരുന്നു അത്. കടല�ോരത്തെ താൽക്കാലിക കേന്ദ്രത്തിൽ നിന്നും ക�ോളേജ് മാച്ചിനാരി കുന്നിലേക്ക് പറിച്ചുനടുമ്പോൾ മടപ്പള്ളിക്ക് പുതിയ�ൊരു മേൽവിലാസവുമുണ്ടാ യി. ഐക്യകേരളത്തിലെ ആദ്യ കലാലയത്തിന്റെ ഇരിപ്പിടം. ആയിരത്തിത�ൊള്ളാ

യിരത്തി അറുപതുകൾ കഴിയു മ്പോഴേയ്ക്കും മടപ്പള്ളിക�ോളേജ് കേരളത്തിന്റെ രാഷ്ട്രീയ നേട്ടത്തെ ആകർഷിച്ചുതുടങ്ങിയിരുന്നു. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ക�ോൺഗ്രസ്സിന്റെ ശക്തനായ യുവനേതാവായി ഉയർന്നുവന്നത് മടപ്പള്ളിക�ോളേജിൽ നിന്നുമാണ്. ക�ോൺഗ്രസ്സിന്റെ ഛായ അക്കാല ത്ത് മടപ്പള്ളിയിൽ പടർന്നുകിടന്നു. പ്രഗത്ഭരായ ക�ോൺഗ്രസ്സ് നേതാ ക്കളുടെ നിര അവിടെ നിന്നും പുറത്തേക്ക് വന്നു. കലാലയത്തിൽ ഇടതുപക്ഷ വേര�ോട്ടത്തിന് കുറേ ക്കാലം കാത്തുനിൽക്കേണ്ടി വന്നു. എഴുപതുകളുടെ തുടക്കത്തിലാണ് അത് ഉണ്ടാകുന്നത്. മലബാറിൽ ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടന ക�ോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യമായി ചെ യർമാൻ സ്ഥാനം നേടുന്നത് ഒരു പക്ഷേ, മടപ്പള്ളിയിലും, തലശ്ശേരി

ബ്രണ്ണനിലുമായിരിക്കണം. ഇപ്പോഴ ത്തെ സിപിഐ(എം) കാസർക�ോട് ജില്ലാ സെക്രട്ടറിയും മുൻ എം .എൽ.എ യുമായ സതീഷ് ചന്ദ്രൻ അക്കാലത്ത് മടപ്പള്ളിയിൽ എസ്. എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ട റിയായിരുന്നു. ഡിഗ്രിക്കാരും പി.ജി. ക്കാരും നിറഞ്ഞ കാമ്പസിൽ ഒരു പ്രീഡിഗ്രിക്കാരൻ എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറിയാവുന്ന ആദ്യത്തെയും അവസാനത്തെയും ഉദാഹരണമായിരിക്കണം തന്റേ തെന്ന് സതീഷ് ചന്ദ്രൻ ചിരിയ�ോടെ ഓർമ്മിപ്പിക്കുന്നു. അക്കാലത്ത് മടപ്പള്ളി ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും ജീവിച്ചു. താന�ൊഴികെ മറ്റെല്ലാവരും എസ്. എഫ്.ഐ ക്കാരായിരുന്ന ക�ോളേജ് യൂണിയന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രസക രമായ അനുഭവമുണ്ട് അക്ബർ കക്കട്ടിലിന്.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


22

പ�ൊടുന്നെനെ കേരളം മാറി. വസന്തത്തിന്റെ ഇടിമുഴക്ക ങ്ങൾ മേഘങ്ങൾക്കിടയിൽ നിന്നും മനുഷ്യരിലേക്ക് വരുന്നതായി ത�ോന്നിച്ചു. കേരളത്തിൽ നക്സ ‌ ലേറ്റ് പ്രസ്ഥാനത്തിന്റെ ശക്തികേ ന്ദ്രമായി മടപ്പള്ളി ക�ോളേജ് വേഷം മാറി. തെങ്ങിൻത്തലപ്പുകൾ നിഴൽ പടർത്തിക്കൊടുത്ത ചരിവുപുറ ങ്ങളിൽ മീറ്റിങ്ങുകൾ സാധാരണ യായി. കെ. വേണുവും വി.എൻ

ദരനും മടപ്പള്ളിയിൽ അപ്പോൾ വിദ്യാർത്ഥിയായിരുന്ന ഉദയഭാനു വും അഴിക്കുള്ളിലായി. പിന്നീട് കായെണ്ണ പ�ോലീസ് സ്‌റ്റേഷൻ അക്രമണ കേസിൽ ക�ോളേജിന കത്തുനിന്നും സ�ോമശേഖരനും വി.കെ പ്രഭാകരനും വത്സരാജും വാസുവും അറസ്റ്റിലായി. രഹസ്യാ ന്വേഷണ ഉദ്യോഗസ്ഥർക്ക് മടപ്പള്ളി തലവേദന സമ്മാനിച്ചു. ചരൽകുന്ന് കയറിയുമിറങ്ങിയും പ�ോലീസ്

മിക്കവാറും ആവിഷ്ക ‌ രിക്കപ്പെട്ടത് മടപ്പള്ളി വഴികളിലാണ്. അടിയ ന്തരാവസ്ഥകാലത്ത്, അന്നത്തെ പ�ോലീസ് ഓഫീസർ പുലിക്കോടൻ നാരായണനെക്കൊണ്ട് ക�ോളേജ് യൂണിയൻ ഉൽഘാടനം ചെയ്യിപ്പിച്ച് അധികാരികൾ അതിന്റെ മറുപുറം ആവുന്നത്ര കടുത്ത വർണ്ണത്തിൽ എഴുതുകയും ചെയ്തു. സൗഹൃദ ങ്ങളുടെയും പിന്തുടരുകളുടെയും കാര്യത്തിൽ മടപ്പള്ളി ഒരിക്കലുമ

ജ�ോയിയും ദാമ�ോദരൻ മാഷും മടപ്പള്ളിയിലേക്ക് വന്നും പ�ോയു മിരുന്നു. നക്സ ‌ ലേറ്റ് പ്രസ്ഥാനവു മായി ബന്ധപ്പെട്ട കേരളത്തിലെ ആദ്യ അറസ്റ്റുകൾ നടക്കുന്നത് മടപ്പള്ളിയിലാണ്. മടപ്പള്ളിയിൽ നിന്നും അതിനകം പുറത്തുപ�ോയി കഴിഞ്ഞിരുന്ന മുരളിയും ദാമ�ോ

വാഹനങ്ങൾക്ക് മടുത്തു. അടിയ ന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും മൂർത്തമായ പ്രതികരണവും പ്രതി ര�ോധവും വന്ന ഇടം കൂടിയായിരു ന്നു മടപ്പള്ളി. ഗൂഢാല�ോചനയായും ആല�ോചനയായും ആവിഷ്ക ‌ ാര മായും അത് ബലപ്പെട്ടു. വെടിവെച്ച് ക�ൊല്ലപ്പെട്ട 'യെനാൻ' മാസിക

ഴിക്കാനാവാത്ത കടുംകെട്ടാണ്. ആരഴിക്കുമത് എന്ന് എല്ലാരും വിചാരിക്കപ്പെടുന്നു. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ക്ലാസ്മുറികളി ലേക്ക് നടന്ന ഒരു പ്രതാപകാലം മടപ്പള്ളിക്കുണ്ടായിരുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്ന നാളുകൾ.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


രാവിലെയും ഉച്ചയ്ക്കുമായി പരസ്പരം തിരിച്ചറിഞ്ഞും അറിയാ തെയും അവർ കലാലയത്തെ പൂ രപ്പറമ്പാക്കി. പൂരവും പൂരക്കാരും പൂരകാഴ്ചക്കാരും അവർ തന്നെ യാണ്. നെരൂദയും ബ്രെഹ്റ്റും സ്റ്റിനിസ്ലാവ്സ ‌ ്‌കിയും കുന്ദേരയും കസാൻദ് സാക്കീസും മടപ്പള്ളി ക�ോളേജിലാണ് പഠിച്ചിരുന്നതെന്ന് അക്കാലത്തെ ക�ോളേജ് മാഗസി നുകൾ ഉറപ്പുതന്നു. ഈ വരുന്നത് നെരൂദയ�ോ മറ്റോ ആകുമ�ോ എന്ന് അപരിചിതരെ കാണുമ്പോൾ സന്ദേഹം ത�ോനുന്ന മട്ടിലായിരുന്നു കാര്യങ്ങൾ. സ്വന്തം സാഹിത്യം ചെ ഗുവേരയുടെ വായിൽ തിരുകി വെ ക്കുന്നവരുടെ കലാവിദ്യാപ്രമാണം അന്ന് അത്രകണ്ട് വളർന്നിരുന്നില്ല. പല നിറങ്ങളിലുള്ള ക�ൊടികൾ, പല ശ്രുതികളിലുള്ള മുദ്രാവാക്യ ങ്ങൾ, പല താളങ്ങളിലുള്ള വിശദീ കരണങ്ങൾ, പല മാനങ്ങളിലുള്ള സംഘർഷങ്ങൾ: മുറുക്കിവെച്ച ഒരു വീണയായിരുന്നു കലാലയം. പ്രീഡിഗ്രി പ�ോയത�ോടെ കലാല യത്തിന്റെ നിറം കെട്ടു. രാഷ്ട്രീ യത്തിനും സംസ്കാരിക പ്രവർ ത്തനത്തിനും നേരെ അവര�ോളം ആവേശത്തിൽ നടന്നവർ അത്ര തന്നെ പിന്നീടുണ്ടായില്ല. അതതു കാലത്തെ നവബ�ോധത്തെ അത്ര ആർത്തിയിൽ പിന്നീടാരും ആശ്ലേഷിച്ചില്ല. കാഴ്ച്ചക്കാരില്ലാ ത്ത പൂരപ്പറമ്പിൽ ഞാണിന്മേൽ കളിക്കാരൻ അനുഭവിക്കുന്ന സങ്കോചം മുതിർന്ന ക്ലാസുകാർക്ക് അനുഭവപ്പെട്ടുതുടങ്ങിയ കാലമാ യിരുന്നു പ്രീ-ഡിഗ്രിയുടെ വേർപാ ടുകാലം. പിന്നെപ്പിന്നെ ഒന്നിനും സമയമില്ലാതായി. ഒരു വർഷം രണ്ടു സെമസ്റ്ററുകളുടെ പരീക്ഷകൾ വന്നു. അത്രയും ക്ലാസ്സുകൾ, കത്തി പ്പടരാനുള്ള ദിവസങ്ങളില�ൊന്നു വന്നു. അതിനിടയിൽ സമരങ്ങളും ബന്ദുകളും അവധികളും വന്നു. വന്നുവന്നു എല്ലാം മായയാണ�ോ എന്ന ത�ോന്നൽ പ�ോലും വന്നു. സെമസ്റ്ററും ഇന്റേണൽ മാർക്കും അരങ്ങു ഭരിക്കാൻ തുടങ്ങിയ ത�ോടെ എല്ലാം വഴിപാടുപ�ോലായി എന്ന വിമർശനം മടപ്പള്ളിയുടെ ഇടനാഴികളിലും ചുറ്റിത്തിരിയാൻ

23

തുടങ്ങി. നാടകം ക�ൊണ്ട് നരേന്ദ്രപ്ര സാദും കവിതക�ൊണ്ട് ജി. കുമാ രപ്പിള്ളയും കഥക�ൊണ്ട് കെ.പി. വാസുവും നിരൂപണം ക�ൊണ്ട് സി.പി. ശിവദാസനും പ്രസന്നരാജ നും, പലകാലങ്ങളിൽ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് ക�ൊണ്ടുവന്ന മട പ്പള്ളിയുടെ ധൈഷണികപ്രഭാവം പ്രകമ്പനം ക�ൊള്ളുന്ന ഒരു വാദ്യാ ഘ�ോഷത്തിന്റെ താളപ്പൊരുത്തം സാരവത്തായിരുന്നു. ന�ോവലിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും കഥയിൽ അക്ബർ കക്കട്ടിലും വി.ആർ. സുധീഷും എം. സുധാ കരനും നിരൂപണത്തിൽ വി.സി.

ശ്രീജനും സഞ്ചരിച്ച ദൂരം ആരം ഭിക്കുന്നത് മടപ്പള്ളിയിലെ ക്ലാസ് മുറികളിൽ നിന്നാണ്. നാടകത്തിൽ വി.കെ പ്രഭാകരനും സുവീരനും സംഗീതത്തിൽ വി.ടി. മുരളിയും, കവിതയിൽ ശിവദാസ് പുറമേരി യും, ചിത്രകലയിൽ മദനനും മധു മടപ്പള്ളിയും നടക്കുന്ന പാതയുടെ ആരംഭവും അവിടെ നിന്നുതന്നെ. ഇനിയും വരാനുണ്ട് ചിലർ എന്ന് മടപ്പള്ളി ഇപ്പോഴും പ്രത്യാശയിലേ ക്ക് കണ്ണയയ്ക്കുന്നു. ഇടനാഴിയി ലൂടെ നടന്നുവരുന്നവരിൽ അവരു ണ്ടാകും തീർച്ച. (കടപ്പാട് : 'പൂജ്യം' മാഗസിൻ 2013-14)

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


24

km-Zn¡v _n tImw

അറുപത്തിയെട്ട് പടവുകൾക്കപ്പുറത്താണ് ആ കുന്നിന്റെ ഹൃദയം പടവുകൾക്ക് കാലപ്പഴക്കമുണ്ട് എന്നാൽ എനിക്കുമുമ്പ് കുന്നുകയറിയവരുടെ ഓർമ്മകൾ എന്നും കയറിയിറങ്ങുന്നതുക�ൊണ്ടാവാം പടവുകൾ പ്രായമറിഞ്ഞിട്ടില്ല. കാലം ഇന്നിലേക്കും എന്നിലേക്കുമെത്തുമ്പോൾ ഞാനും ഞാനും കുന്നുകയറിത്തുടങ്ങുകയാണ് എന്റെ ശരീരത്തിനും കാലത്തിനും ഒത്തിരി മുറിവുകളുണ്ട് എന്റെ മുറിവുകൾക്കുള്ള മരുന്ന് കുന്നിൻ മുകളിലുണ്ട്. കാലത്തിന്റെ മുറിവുകൾക്കുള്ള മരുന്ന്കൂട്ട് കുടെ കണ്ടെത്തണം. ത�ോള�ോട് ത�ോൾ ചേർന്ന് ... കൈക�ോർത്ത് .... ആ കുന്നിൻ മുകളിൽ നടന്നുതീർത്ത നിമിഷങ്ങളിൽ മരങ്ങൾ മന്ദഹസിക്കുന്നുണ്ട് , ഇലകൾ പ�ൊഴിഞ്ഞ് പരവതാനിയാവാറുണ്ട് ക്ലാസ് മുറികളും ക്യാമ്പസും ആത്മബന്ധത്തിലാണ് ആർക്കുവേണ്ടി ആരാണുണ്ടായതെന്നറിയില്ല അവർ പരസ്പരം ഇഴുകിച്ചേർന്നിട്ടുണ്ട് അതുക�ൊണ്ടാവാം പഠിക്കേണ്ടുന്ന പാഠങ്ങൾ അകത്തെന്ന പ�ോലെ പുറത്തുമുണ്ട് കുന്നിൻ മുകളിൽ കൂട്ടുകാരന�ോട് അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും വീടിനെക്കുറിച്ചും പറയും .... വീട്ടിൽ അച്ഛന�ോട് ക്ലാസുകളെക്കുറിച്ചും അവകാശപ്പോരാട്ടങ്ങളെക്കുറിച്ചും പറയും അമ്മയ�ോട് പറയാൻ അവളെക്കുറിച്ചുള്ള നൂറ് കാര്യങ്ങളുണ്ടല്ലോ..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


25

കുന്നിൻ മുകളിലെ തണലിൽ സ്വപ്‌നങ്ങൾ നെയ്‌തെടുക്കുമ്പോൾ നിന്നെ കൈവിടില്ലെന്ന് കാലം വാക്കു തന്നിട്ടുണ്ട് വിശ്വാസം അർപ്പിക്കുകയാണവനിൽ നേരമിരുട്ടുമ്പോൾ ഞാനും കൂട്ടരും അറുപത്തിയെട്ട് പടികളിറങ്ങും , കാരണം ആ കുന്നിനും കുന്നിന്റേതായ ചിന്തകളുണ്ട് ഓർമ്മകളുണ്ട് ... സ്വകാര്യതയുണ്ട് .. ഓർമ്മകളിൽ ആരുമറിയാത്ത ഒരു കാമുകിയും... കുന്നിൽ വീണ്ടും പ�ൊൻപുലരി ഉദിക്കട്ടെ ആരും ഒരുനാളും വെയിലേറ്റുവാടാതിരിക്കട്ടെ... മാച്ചിനാരി... അതാണ് ആ കുന്നിന്റെ പേര്...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


26

Pn-jv-Wp sI.Fw

_n F F-t¡m-W-an-Ivkv

പ്ല

സ് ടു ജീവിതം കഴിഞ്ഞ് ഇനി എന്ത് എന്ന ഒരു വലിയ ച�ോദ്യചിഹ്നവുമായി അലഞ്ഞുന ടക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ ഒരവസരമായി മാച്ചിനാരി എന്ന അത്ഭുതം ജീവിതത്തിലേക്ക് കടന്നുവന്നത്. +2 വിലെ സൗഹൃ ദങ്ങൾ അതേ പ�ോലെ തന്നെ മാച്ചിനാരിയിലും കൂടെയുണ്ടായത് ജീവിതയാത്രയിൽ ഇരട്ടിമധുരം നൽകി. ആ കുന്ന് പ്രതീക്ഷിച്ചതി

ലും എന്നെ അതിശയിപ്പിക്കാൻ തുടങ്ങി. ഓർമ്മ വച്ച നാൾ മുതലു ള്ള ഇടതുവികാരം മാച്ചിനാരിയിലെ കെട്ടുറപ്പുള്ള വിപ്ലവ വിദ്യാർ ത്ഥിപ്രസ്ഥാനത്തിന�ോട് എന്നെ കൂടുതൽ അടുപ്പിച്ചു. പിന്നീടങ്ങോട്ട് എന്തിനും കൂടെ നിൽക്കുന്ന ഒരുപാട് സൗഹൃദങ്ങളെ, സഖാക്ക ളെ മാച്ചിനാരി എനിക്ക് സമ്മാനി ച്ചു.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

എന്റെ ജീവിതത്തിലെ മറക്കാനാ വാത്ത മന�ോഹരമായ ഒരധ്യായം ഇവിടെ തുടങ്ങുന്നു. അങ്ങനെയിരിക്കെയാണ് ക�ോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കട ന്നുവരുന്നത്. ക�ോരിത്തരിപ്പിച്ച മുദ്രാവാക്യങ്ങളും ആവേശം ക�ൊള്ളിച്ച ക്യാമ്പയിനുകളും സർ ഗാത്മകത നിറഞ്ഞ പരിപാടികളും എന്നെ സജീവ സംഘടനാ പ്രവർ


രണ്ടാം വർഷമെത്തിയപ്പോഴേക്കും എന്റെ വേരുകൾ മാച്ചിനാരിയി ലേക്ക് താഴ്ന്നിറങ്ങിയിരുന്നു. സംഘടനയിലും യൂണിയനിലും എത്തിയത�ോടെ ഊണും ഉറക്ക വും മാച്ചിനാരിയിൽ തന്നെയായി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ ക്ക് വേണ്ടിയുള്ള പ�ോരാട്ടങ്ങളും സമരങ്ങളും പ്രതിര�ോധങ്ങളും ഏത് പ്രതിസന്ധികളേയും നേരി ടാനുള്ള ആർജ്ജവം ഉണ്ടാക്കി. സംഘടിപ്പിക്കുന്ന പരിപാടികളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതിന്റെ വിജയവും പറഞ്ഞറിയി ക്കാൻ പറ്റാത്ത സന്തോഷമായി രുന്നു. തൻഫലമായി നേരിടേണ്ടി വന്നക�ൊച്ചുക�ൊച്ചു കടങ്ങളും ബാ ധ്യതകളും ഒന്നും തന്നെ തളർത്തി യില്ല. അതിനെയെല്ലാം നേരിടാനു ള്ള ഊർജ്ജം എപ്പോഴും മാച്ചിനാരി തന്നുക�ൊണ്ടേയിരുന്നു.

ത്തകനാക്കി. രാവിലെ ക�ോളേജി ലെത്തിയാൽ നേരെ യൂണിയൻ ഓഫീസിലേക്ക്.. അതായിരുന്നു പിന്നെയുള്ള ക്ലാസ് മുറി. പ്രിയ പ്പെട്ടവരുമ�ൊത്ത് മാച്ചിനാരിയിലെ വരാന്തകളിലൂടെ, ബ�ൊട്ടാണിക്കൽ ഗാർഡനിലൂടെയുമുള്ള കറക്കം പതിവാക്കി. കളിയും ചിരിയും ആഘ�ോഷങ്ങളുമായി ദിവസങ്ങൾ കടന്നുപ�ോയി.

ഇതിനിടയിൽ താങ്ങായി നിന്ന പ്രിയപ്പെട്ടവന്റെ വേർപാടിൽ പത റിയെങ്കിലും തളരാതെ പിടിച്ചുനിർ ത്താൻ മാച്ചിനാരി ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും ഈ കലാലയത്തി ന്റെ യശസ്സ് താഴുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അത്തരത്തിൽ ക്യാമ്പസിനെ താഴ്ത്തിക്കെട്ടാൻ ക്യാമ്പസിലുള്ള ചിലർ കൂട്ടുനിന്നപ്പോഴാണ് ഒരു തീപ്പന്തം പ�ോലെ ഗ�ോർണിക്ക ബി സ�ോൺ കലാത്സവം ഉയർന്നു വന്നതും ചരിത്രമായി മാറിയതും. ആ ചരിത്രത്തിന്റെ ഭാഗമാവാൻ എനിക്കും കഴിഞ്ഞു. മാച്ചിനാരി യിൽ വന്നതിന്റെ ഉദ്ദേശ്യം മറന്നു പ�ോയപ്പോൾ പലരും ച�ോദിച്ച ച�ോദ്യമുണ്ട്. ഓർമ്മകൾ ക�ൊണ്ട് മുന്നോട്ട് പ�ോവാൻ സാധിക്കില്ല എന്ന്. അപ്പോഴെല്ലാം മനസ്സിൽ സ്വയം പറയുന്ന ഒരു കാര്യമുണ്ട്. ഈ ഓർമ്മകൾക്ക് മറ്റെന്തിനെക്കാ ളും മൂല്യമുണ്ട്. ചെയ്യുന്ന പ്രവർത്ത നങ്ങൾക്ക് 100% ചാരിതാർത്ഥ്യ വുമുണ്ട്. മാച്ചിനാരി സമ്മാനിച്ച ശീലങ്ങളാണ് കാന്റീനിലെ കട്ടൻ ചായ. പരിപാടിത്തലേന്ന് രാത്രി നിൽക്കുമ്പോൾ വിശപ്പടക്കിയിരു ന്ന പ�ൊറ�ോട്ടയും സാലനയും. പര

സ്പരം കൈമാറിയിരുന്ന മുണ്ടും ഷർട്ടും എല്ലാം ജീവിതയാത്രയിൽ സഹായകമാവുമെന്നത് തീർച്ച യാണ്. ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും തീരാ നഷ്ടങ്ങളും തന്നുവെങ്കിലും അന്നും ഇന്നും മാച്ചിനാരിയ�ോട് ഇഷ്ടം മാത്രമാണ്. ആരെങ്കിലും മാച്ചിനാരിയിൽ പഠി ച്ചിരുന്നോ എന്ന് ച�ോദിച്ചാൽ ഇല്ല മൂന്നുവർഷം ജീവിച്ചിരുന്നു എന്ന ഉത്തരം മാത്രം...

താങ്ങായി നിന്ന പ്രിയപ്പെ ട്ടവന്റെ വേർപാടിൽ പത റിയെങ്കിലും തളരാതെ പിടിച്ചുനിർത്താൻ മാച്ചി നാരി ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും ഈ കലാല യത്തിന്റെ യശസ്സ് താഴു ന്നത് ഞങ്ങൾക്ക് സഹി ക്കാൻ കഴിഞ്ഞിരുന്നില്ല. അത്തരത്തിൽ ക്യാമ്പസി നെ താഴ്ത്തിക്കെട്ടാൻ ക്യാമ്പ സിലുള്ള ചിലർ കൂട്ടുനി ന്നപ്പോഴാണ് ഒരു തീപ്പന്തം പ�ോലെ ഗ�ോർണിക്ക ബി സ�ോൺ കലാത്സവം ഉയർ ന്നു വന്നതും ചരിത്രമായി മാറിയതും.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

27


28

kP-bv sI hn

Cw-¥o-jv hn-`mKw A-²ym]I³

2017ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, മലയാളം വിഭാഗം അദ്ധ്യാപകൻ കൂടിയായ വീരാൻകുട്ടി മാഷുടെ കവിതകളെക്കുറിച്ച്

Poh-\p-th-­@n-bp-Å {]mÀ-°\IÄ ജീ

വനു വേണ്ടിയുള്ള പ്രാർത്ഥനകൾ പ�ോലെയാണ് വീരാൻകുട്ടിയുടെ കവി തകൾ. 'കുടുക്ക' എന്ന കവിത ലളിതമാണ്. തലേന്ന് ഉമ്മ കഴുകിവച്ച മൺകുടുക്കയുടെ പശിമയിൽ പറ്റിപ്പിടിച്ച് ഒരു വിത്ത് മുളപ�ൊ ട്ടുന്നതിനെക്കുറിച്ചാണ് കവിത. കലമാകും മുൻപുള്ള മണ്ണിന്റെ ഉർവ്വരതയാവാം ഒരു വിത്തിന് മുളയ്ക്കാൻ തുണയായതെന്ന് കവി. മണ്ണ്, കലമായി ആകൃതിപ്പെടുമ്പോലെ യാണ് പെണ്മ മാതൃത്വമായി ആകൃതിപ്പെടു ന്നതെന്നും അങ്ങനെ ചെയ്യുമ്പോൾ ഭൂമി ഉമ്മ (അഥവാ അമ്മ) യാവുകയും ഉമ്മ ഭൂമിയാവു കയും ചെയ്യുന്ന പരിണാമം സ്വയം നിറവേറു കയാണെന്നും പറയാതെ പറയുന്നുണ്ട് ഈ കവിത. ജീവന്റെ മഹാ ഗർഭാശയമാണ് ഭൂമി. അതിൽ മരവും മനുഷ്യനും മുളപ�ൊട്ടുന്നു. രണ്ടിനും പിന്നിൽ ഭൂമിയുടെ-മണ്ണിന്റെ -അനന്തമായ പ്രാർത്ഥനയും കരുണയും കരുതലുമാണുള്ളതെന്ന് എത്ര സരളമായാ ണ് ഈ കവിത അഭിവ്യഞ്ജിപ്പിക്കുന്നതെന്നു ന�ോക്കൂ. 'ഉമ്മയിൽ ഞാനും കിടന്നിരിക്കണം പൗരാണികമായി ഇങ്ങനെ ഭൂമിയുടെ ഏതിഷ്ടം ഉമ്മയിൽ എന്നെയും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

മുളപ്പിച്ചു.' ഉമ്മയുടെ വാത്സല്യമസുണമായ വിരൽ തുമ്പുകളുടെ ജലസ്പർശം വെറുമ�ൊരു മൺകുടുക്കയെ ജീവന്റെ വിനീതഗർഭാശയ മാക്കി മാറ്റുന്നു; ഭൂമിയുടെ കാവൽ ഉമ്മയുടെ ഉള്ളിൽ തന്നെയെന്നപ�ോലെ എന്നു കണ്ടെ ത്തുകയാണ് കവി. ഉമ്മ, ഭൂമി, മൺകുടുക്ക എന്നിങ്ങനെ മൂന്ന് മാതൃത്വ ബിംബങ്ങളുണ്ട്, കവിതയിൽ. ചെറുതിൽ നിന്നു വലുതിലേ യ്ക്ക് എത്ര അനായാസം ഈ കവി സഞ്ചരി ച്ചെത്തുന്നു, അഥവാ ചെറുതിൽ വലുതിനെ എത്ര അനായാസം ഉള്ളടക്കുന്നു! ചെറുതിൽ വലുതിനെ കാണുന്ന ഈ സൂക്ഷ്മ ദർശനമാണ് വീരാൻകുട്ടിക്കവിത കളുടെ അനന്യത. 'തീരെ ചെറിയ ഇനം ചില ഒച്ച' കളിൽ അത് മുഴുവൻ ഭൂമിയുടെയും പ്രാർത്ഥന കേൾക്കുന്നു. 'പൂക്കൈത പ�ോളവിണ്ടുണരുന്നതിന്റെ പുന്നെല്ല് കിളിരിട്ടു മലരുന്നതിന്റെ പൂവിരിയുന്നതിന്റെ ഇലക�ൊഴിയുന്നതിന്റെയും തീരെചെറിയ ഇനം ചില ഒച്ചകൾ'


29

പരസ്പരമുള്ള കരുതൽ എന്ന ദൈവാദർശം പുലരുന്ന 'റിപ്പബ്ലിക്കാ'യി തന്റെ കവിതയെത്തന്നെ സങ്കല്പ്പി ന്നുണ്ടാവണം, വീരാൻകുട്ടി. അതിനാൽ, നിത്യവും കടലിനെ കൂടെക�ൊണ്ടുവരുന്ന ഒരാൾ ഒരിക്കൽ അതിൽപ്പെട്ട മീൻകുഞ്ഞിന�ോട�ൊപ്പം അതിനെ കടൽക്കരയിൽത്തന്നെ വച്ചിട്ടുവരുന്നു. ('കൂടെവരു ന്നവ' എന്ന കവിത). ആർദ്രതയ്ക്ക് ഇത്രമേൽ നിസ്സീ മമാകാനാവുമ�ോ, എന്നമ്പരക്കുന്നവർക്കുള്ള മറുപടി, 'ആട്ടം' എന്ന കവിതയിലും വായിക്കാം. 'മരത്തിൽ/ അവസാനം ബാക്കിയായ/ ആ ഒരേയ�ൊരിലയ്ക്ക്/ വലുതായി സന്തോഷിക്കാനാവുമ�ോ?' എന്ന വിനീത മായ ച�ോദ്യത്തിലാണതിന്റെ പ്രാരംഭം. നിഷ്ക ‌ ളങ്കതയു ടെ പറുദീസയിൽ നി്ന്ന് ഇനുയും പുറത്തകടന്നിട്ടില്ലാ ത്ത ഒരാളെപ്പോലെ അതിനുള്ള മൃദുയുക്തികൾ കവി ഇങ്ങനെ കണ്ടെത്തുന്നു. ഒറ്റ ഇലയുള്ള മരച്ചുവട്ടിലേ യ്ക്ക് നട്ടുച്ചയ്ക്ക് നടന്നടുക്കുകയാണ് ഒരുറുമ്പ്' കാറ്റിൽ ആടി തുടർച്ചയായി ഉറുമ്പിന്റെ വഴിയിൽ തണലിടാൻ ഇലയ്ക്കാകുന്നുവെന്നും ഇരിക്കട്ടെ

ആട്ടത്തിന്റെ വലിഞ്ഞുമുറുകലിൽ ഇല അടർന്നുവെന്നും വരാം അപ്പോഴും ഒരു കുടയായി ഉറുമ്പിനു മേൽത്തന്നെ വീഴാനായാൽ അമ്മ വന്ന് കുഞ്ഞിനെ ഒളിപ്പിച്ചതിന് കണ്ണു ചുവപ്പിക്കും വരെ ആ ഇരിപ്പുതുടരാനായാൽ അതുതന്നെ വലിയ സന്തോഷം... ഈ കവിതയിലും ഒരമ്മയുണ്ട് എന്നും കാണാതിരുന്നു കൂടാ ഒരുറുമ്പിൽപ്പോലും പുലരുന്ന മാതൃത്വത്തിന്റെ ചെറുകണിയാണത്. 'രുജയാർന്നുമകം കനിഞ്ഞുതൻ പ്രജയപ്പോളുമുറുമ്പുപ�ോലുമേ' എന്ന് കുമാരനാശാൻ. പലതായിപ്പിരിഞ്ഞ്, ഓര�ോ അമ്മമാരിലും കൂടിയിരുന്ന്, തന്റെ പ്രജകളെ-സന്തതികളെ- പ�ോറ്റുന്ന മഹാമാതൃത്വ മായി ഭുമി എന്ന അമ്മ ഉണർന്നിരിക്കുന്നു ഈ കവി തകളിൽ. ആ അമ്മയെ എഴുതുന്നതിനുവേണ്ടി, തന്റെ 'ഉമ്മ'യെയാണെഴുതുന്നത്. വീരാൻകുട്ടി 'ഉമ്മാരം' എന്ന

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


30

ഏതിടത്തെയും വീടെന്നു ത�ോന്നിക്കാൻ ഈ കവിയെ പ്രാപ്തനാക്കിയതും. മനുഷ്യന്റെ ആദിമഭവനം അമ്മ യാണ്; അതിനെ ഒന്നു വിപുലമാക്കിയാൽ ഭൂമിയെന്ന അമ്മയ�ോ ഉമ്മയ�ോ ആയി. ഈ ഭാവനയുടെ അബ�ോ ധപ്രവർത്തനം വീരാൻകുട്ടിയുടെ കവിതയിലെമ്പാടും കാണാം. 'ആരു വീഴുമ്പോൾ/ താങ്ങാനാണ്/ കിളി/ ചിറകുക�ൊണ്ട്/ ആകാശത്തെ/ തല്ലിത്തല്ലി/ പതം വരു ത്തുന്നത് എന്നതുപ�ോല�ൊരുത്ക്കണ്ഠ ഇതുപ�ോല�ൊ രു കവിയിലല്ലാതെ അങ്കുരിക്കില്ല; കുഞ്ഞ്/ ഊർന്നു പ�ോകാൻ/ പാകത്തിൽ/ അത്രയും അവിദഗ്ദമായി/ പണിതതാകുമ�ോ/ ഉലയുന്ന ചില്ലയിൽ/ അതിന്റെ വീട്? എന്നതുപ�ോല�ൊരു ശ്രദ്ധയും ('ശ്രദ്ധ' എന്ന കവിത.

കവിതയിൽ (ഇതുവരെ 'അമ്മ'മാർ മാത്രമുണ്ടായിരുന്ന മലയാളകവിതയിലേക്ക് ഈ 'ഉമ്മ'യെ പറഞ്ഞയച്ച തിന്റെ 'ക്രെഡിറ്റ്' തീർച്ചയായും വീരാൻകുട്ടിക്കാണ്. 'അമ്മ'യെക്കാൾ, ഒരുപക്ഷേ, ഏറെ ആർദ്രമാണ് 'ഉമ്മ' എന്ന വാക്ക് എന്ന് തിരിച്ചറിയാനും അതിടയാക്കി. 'ഉമ്മ'യിൽ വാത്സല്യത്തിന്റെ ആദ്യമുദ്രയായ 'ഉമ്മ'യുമു ണ്ട് എന്നതിനാൽ വീരാൻകുട്ടി, 'ഉമ്മാ'രത്തേകുറിച്ചെഴു മ്പോഴുതേ, 'ഉമ്മ'യുടെ കേവലമായ ഒരു നീട്ടൽപ�ോലെ 'ഉമ്മാരം!) രാത്രിയിൽ വാതിലടച്ചാൽ പുറത്ത് ഒറ്റയ്ക്ക്​് തണുത്തുവിറച്ചു പേടിച്ചല്ലേവരാത്തെ എന്ന് ഉമ്മ അകത്തു തഴുതിടാതെ കിടക്കും' സഫാവരത്തോട് പ�ോലും ഉമ്മയിൽ പുല രുന്ന ഈ പ്രിയമാവാം വീടിനെ, വീടാക്കി മാറ്റുന്നത്;

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


s{]m-^. sI ho-cm³-Ip«n

A-kn-Ìâ v s{]m-^kÀ, a-ebm-f hn-`mKw

കത്തിയ�ോ വാള�ോ ശൂലമ�ോ ത�ോക്കോ കയ്യിലേന്തിയ മട്ടിലല്ലാതെ കണ്ടിട്ടില്ലാത്ത ഒരാൾ കയ്യിൽ ഒരു പൂവുമായി വണങ്ങിനിൽക്കുന്നു മുന്നിൽ ചിരിച്ചുക�ൊണ്ട് ആ കയ്യിൽ അർപ്പിച്ച അരുമയായ ചുംബനംക�ൊണ്ട് നീ ആ മാനസാന്തരത്തെ വണങ്ങുന്നു ആ നാമത്തെ വാഴ്ത്തുന്നു പൂവ് സവിനയം സ്വീകരിച്ച് ആഹ്ലാദത്തോടെ മടങ്ങുന്നു വീടെത്തും മുൻപ് നീയതു മൂക്കിനു നേരെ ഉയർത്തുന്നു അതു പ�ൊട്ടിത്തെറിക്കുന്നു നീ മരിച്ചുപ�ോകുന്നതിലല്ല എന്റെ സങ്കടം ആ പൂവ്​് അനേകം പൂക്കളായി പെരുകി പലരെത്തേടി പലവഴിക്ക് പുറപ്പെട്ടിരിക്കുന്നു എന്ന് കേൾക്കുന്നു അത് പൂവല്ലെന്ന് വിളിച്ചുപറയാൻ ഇനി ആര�ൊരാൾ മുന്നോട്ടുവരും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

31


32

A-aÂ-cm-Pv

_n F s]m-fn-än-¡Â k-b-³kv

hÀ¤o-b-X Xp-e-b-s«... A-`n-a\yp a-lm-cm-Pm-kv

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


33 വനേ, പ്രിയപ്പെട്ട ടില്ല.. നീ മരിച്ചിട് ാണ്... ന ര മ .. നീ അ ചിട്ടേയുള്ളൂ. ആരംഭിച് ുണ്ട്... ുമ ര വ നീ യാത്ര ങ്ങളെല്ലാ ഞ െ ൂട ക നിന്റെ ണ്ടി പക്ഷേ ങ്ങൾക്കുവേ രം നീ ഞ നേ ി തിര ഇത് . ിൽക്കണം. ൾ കാത്തുന ില ജ�ോലിക ച ഒഴിച്ചുകൂടാത്ത ക്കുണ്ട്... ങ്ങൾ ഇവിടെ ഞ ലുകൾ.. ക്കുതീർക്ക ചില കണ ഷമാവാം അതിനുശേ യാത്ര.. ഒന്നിച്ചുള്ള

ഭ ടി പത്മനാ

ഭിമന്യു എന്ന പേര് മനുഷ്യത്വം മരവിക്കാത്ത മുഴുവൻ മനുഷ്യരു ടെയും മനസ്സിലെ ആഴത്തിലുള്ള മുറിവാണ്. 2018 ജൂലൈ മാസം രണ്ടാം തീയതി അർദ്ധ രാത്രിയിലാണ് എറണാകുളം മഹാരാജാസ് ക�ോളേജിലെ എസ്.എഫ്.ഐ പ്രവർത്ത കനും രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥി

യുമായ അഭിമന്യുവിനെ മത വർഗ്ഗീയവാദി കൾ ക�ൊലപ്പെടുത്തിയത്. ആരായിരുന്നു അഭിമന്യു... വട്ടവടയെന്ന ഇടുക്കിയിലെ ഒരു മലയ�ോര ഗ്രാമം.. ആ ഗ്രാമത്തിലെ നാല് ചുവരുകളുള്ള ഇരുണ്ട ഒറ്റമുറി വീട്ടിൽ കൂടപ്പിറപ്പായ ദുരിതങ്ങള�ോട് സന്ധിയില്ലാതെ പ�ോരടിച്ച് ഇല്ലായ്മകളുടെ നടുവിലിത്തിരി

ിൽ ഏറ്റ അടിയ ിൽ യ യും തിളങ്ങുക ക�ൊണ്ട തീ പ�ോലെ ുമ്പ് ിര ര ാ അവൻ ക യ്തു കയും ചെ ടു പെ പ് ല ബ ലായി ിന്നിടം തണ അവൻ ന ന്തവും സ ൂത്തിടം വ അവൻ പ

ുട്ടി വീരാൻക ു വാഴ്ത്ത് ഒ ് മകന ര ചെല്ല

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


34

വെട്ടത്തിൽ പഠിച്ചുയർന്ന് അറിവി ന്റെ വിശാലല�ോകത്ത്, കേരളത്തി ലെ രാജകീയ കലാലയമെന്നറിയ പ്പെടുന്ന മഹാരാജാസിന്റെ ഓര�ോ മൺതരികൾക്ക് പ�ോലും പ്രിയപ്പെട്ട വനായി മാറിയവൻ... രക്തസാക്ഷിത്വത്തിലൂടെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ മന സ്സിലും കേരള മനസാക്ഷിയിലും എക്കാലവും നിറഞ്ഞുനിൽക്കുന്ന വിപ്ലവകാരി... 'നാൻ പെറ്റ മകനേ.. എൻ കിളിയേ...' എന്ന അവന്റെ അമ്മയുടെ ആ നിലവിളി കേട്ട് കണ്ണ് കലങ്ങാത്ത മലയാളികൾ ഉണ്ടാവില്ല.. കേവലം യാദൃശ്ചികമായ�ൊരു ക�ൊ ലപാതകം ആയിരുന്നില്ല അഭിമന്യൂ വിന്റേത്. കൃത്യമായ ആസൂത്രണം അതിന് പിന്നിലുണ്ടായിരുന്നു. ക�ൊലയാളികൾക്ക് വേണ്ടിയിരു ന്നത് അഭിമന്യുവിന്റെ പ്രസ്ഥാനം ഭയന്ന് വിറങ്ങലിച്ച് മാറിനിൽക്ക ലായിരുന്നു. അതിലൂടെ അവർക്ക് ക്യാമ്പസിലേക്ക് കടന്നുവരാമെന്ന വ്യാമ�ോഹവും. എന്തിനെയും വർഗ്ഗീയവൽക്കരി ക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി

ക്യാമ്പസുകളിലേക്ക് കടന്നുവന്ന ക്യാമ്പസ്ഫ്രണ്ട് എന്ന വർഗീയ പ്രസ്ഥാനത്തെ മഹാരാജാസിന്റെ മണ്ണിൽ പ്രതിര�ോധിക്കാൻ, വർഗ്ഗീ യതയ്‌ക്കെതിരെയുള്ള പ�ോരാട്ട ത്തിൽ മാനവികതയുടെ പക്ഷം ചേർന്നതിന്റെ പേരിൽ സ്വന്തം ജീവൻ തന്നെ പകരം നൽകേണ്ടി വന്ന ധീരനാണ് അഭിമന്യു. മഹാരാ ജാസിന്റെ ചുവരിൽ 'വർഗ്ഗീയത തു ലയട്ടെ' എന്ന മഹത്തായ മുദ്രാവാ ക്യം എഴുതി എന്ന കാരണത്താൽ ക്യാമ്പസ് ഫ്രണ്ട് എന്ന മതതീവ്ര വാദ സംഘടന മനുഷ്യ മനസ്സാക്ഷി യെ ഞെട്ടിക്കുന്ന തരത്തിൽ ആ പത്തൊമ്പതുകാരന്റെ നെഞ്ചിൽ കഠാരകുത്തിയിറക്കിയപ്പോൾ ഇല്ലാതായത് അവന്റെ കുടുംബ ത്തിന്റേത് മാത്രമല്ല.. ഒരു നാടിന്റെ കൂടെ പ്രതീക്ഷയായിരുന്നു. സ്വന്തം കാര്യം ന�ോക്കാനാണെ ങ്കിൽ എനിക്ക് മറ്റേതെങ്കിലും പ്രസ്ഥാനത്തിൽ വിശ്വസിച്ചാൽ പ�ോരേ?' എന്ന് മുഖപുസ്തക ത്തിൽ കുറിച്ചിട്ട വരികൾ മാത്രം മതി അവന്റെ സാമൂഹ്യബ�ോധ ത്തെ അളക്കാൻ. അത്രമേൽ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചവനാ യിരുന്നു അവൻ. വറുതിയിലും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

വിയർപ്പൊഴുക്കി പട്ടിണിയിലും പതറാതെ അതിജീവനത്തിനായി പ�ോരടിക്കുന്ന മനുഷ്യന്റെ ശരീരശാ സ്ത്രം അവന് അനുഭവപാഠമായി രുന്നു. കയറിക്കിടക്കാൻ നല്ല വീട് ഇല്ലായിരുന്നിട്ടുകൂടി വട്ടവടയിൽ ഗ്രാമസഭകളിൽ അവൻ ഉന്നയിച്ചത് തന്റെ നാട്ടുകാർക്ക് വേണ്ടിയ�ൊരു ലൈബ്രറിയായിരുന്നു. സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ കൈത്താങ്ങാവാ നും കണ്ണീര�ൊപ്പാനും ജീവിച്ചവരിൽ എക്കാലവും അഭിമന്യുവും നിറ ഞ്ഞുനിൽക്കും. ഇരുളിന്റെ മറപറ്റി വളഞ്ഞ് പിടിച്ച് അറക്കാതെ അവന്റെ ഹൃദയം പിളരുമാറ് കഠാരകുത്തിയിറക്കാൻ മാത്രം വിഷം പേറിയ ചെന്നാ യ്ക്കളെ... അഭിമന്യു എന്നത് ഒരു പേരല്ല.. ഞങ്ങൾ ഒരായിരം പേരാണ്.. എന്തിന് വേണ്ടിയാ ണ�ോ അവൻ ജീവൻ ത്യജിച്ചത് അതിനായ് ഞങ്ങളും ഇവിടെ ഈ ശുഭ്രപതാകയുമായി നിലക�ൊ ള്ളും.. കത്തിമുനകൾ ഞങ്ങളുടെ ഹൃദയവും തേടി വരും വരെ.. രക്തം കിനിയും വരെ.. വർഗ്ഗീയത തുലയട്ടെ...


\ [ m c t \n p-sS §-f -¯v Ime -Ð\n-È -¯ am-hm kv Im¼

ക്ഷരങ്ങളിൽ ഖനി കണ്ടെത്തിയവരാണ് നമുക്ക് മുന്നേ പ�ോയ തലമുറ അവർ നമ്മോടാവശ്യപ്പെട്ടതും പഠിക്കാൻ തന്നെയാണ്. യുവത്വം, വിദ്യാർത്ഥികൾ നാളെയുടെ സമ്പ ത്തുകളാണ്. ഇന്ന് നമ്മൾ ചെയ്യു ന്നതെന്തോ അതാണ് നമ്മുടെ ഭാവി എന്ന് ഗാന്ധിജി പറഞ്ഞതു പ�ോലെ വിദ്യാർത്ഥികളുടെ രാഷ്ട്രീ യം അവരുടെ നല്ല നാളെകളെ തച്ചുടയ്ക്കുകയാണ�ോ? തീർച്ചയാ യും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി നിഷേധിക്കാനാവാത്ത താണ്. നമ്മുടെ ജനാധിപത്യ സംവി ധാനത്തിൽ അത് അനിവാര്യമാണ്. ഇതുവരെയുള്ള കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ വിദ്യാർ ത്ഥി രാഷ്ട്രീയം സൃഷ്ടിച്ചത് എഴുപതു കളുടെയും എൺപതുകളുടെയും മികച്ച രാഷ്ട്രീയ പ്രബുദ്ധതയാണ്.

35

PntPm kn.sI.

_n.F. s]m-fn-än-¡Â k-b³kv

ഏത് മേഖലയിലായാലും അത് സാഹിത്യമാകട്ടെ നാടകങ്ങളാകാ ട്ടെ അവിടെ ഉണർവിന്റെ തിരശ്ശീല വിദ്യാർത്ഥികൾ ഉയർത്തിയത് ശക്തമായ രാഷ്ട്രീയ പശ്ചാത്തല ത്തിന്റെ ബലത്തിലാണ്.ഏത�ൊരു വിദ്യാർത്ഥി സംഘടനകളുടെയും അടിസ്ഥാനം വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണവും പാഠ്യ പദ്ധതി പരിഷ്‌കരണവും പരീക്ഷാ സമ്പ്രദായ നവീകരണവുമാണ്. സ്വാതന്ത്ര്യത്തിന് മുന്നെ വിദ്യാർ ത്ഥികൾ അർപ്പിച്ച ഒരു ദേശീയതാ ബ�ോധം സ്വാതന്ത്ര്യത്തിനു ശേഷവും നമ്മൾ കണ്ടു. അടിയ ന്തരാവസ്ഥ മുതലായ ഉദാഹരണ ങ്ങൾ. അവിടെ ഹനിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ അതിനെതിരെ ശക്തമായി പ്രതികരിച്ചവരാണ് വിദ്യാർത്ഥികൾ.

ജെ എൻ യു വും കൽക്കട്ടയും കേരളവും ഇന്ത്യയ�ൊട്ടാകെയും എത്ര എത്ര സമരഭൂമികൾ വിദ്യാർ ത്ഥികൾ തീർത്തിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന സീതാറാം യെച്ചൂരിയും കേരള ത്തിനകത്ത് എ കെ ആന്റണിയും വിദ്യാർത്ഥികൾക്കായി തന്നെ നിലക�ൊണ്ടിട്ടുണ്ട്. ലഹരിയും മറ്റും ക്യാമ്പസുകളിലേക്ക് കടന്നു വരാത്തത്തിന് വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളരെ അധികം കാരണക്കാരായിട്ടുണ്ട്. കലാലയ രാഷ്ട്രീയം നിര�ോധിച്ച ക�ോടതിവിധി ഇന്ത്യാസമൂഹം വളരെ ഞെട്ടല�ോടെ തന്നെയാണ് ശ്രവിച്ചത്. ചുറ്റുപാടും കണ്ടും മന സ്സിലാക്കിയും സമൂഹത്തിന്റെ ജീർ ണ്ണതകളെ പരിഹരിച്ചും നാളെയുടെ ശബ്ദമായി നയിക്കേണ്ടവർ ഇന്നേ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


36

വാ മൂടപ്പെട്ടു കിടന്നാൽ അത് ജനാ ധിപത്യത്തിന് ഒരു വലിയ കേടുപാ ടുതന്നെ ഉണ്ടാക്കും.

മാച്ചിനാരിയിലെ വിദ്യാർ ത്ഥി പ്രസ്ഥാനത്തിന്റെ ഭാ ഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം ക�ൊ ള്ളുന്നു. പ്രബുദ്ധരായ മാച്ചിനാരിയിലെ വ�ോട്ടർ മാർ എസ് എഫ് ഐയെ എന്നും നെഞ്ചേറ്റുന്നത് എന്തുക�ൊണ്ടെന്ന ച�ോ ദ്യത്തിന് ഒരു മറുപടിയെ ഉള്ളു. നന്മയുടെ സർഗാ ത്മകതയുടെ കലാലയ ത്തിന്റെ കാവൽക്കാർ അവരാണ്.

അക്രമ രാഷ്ട്രീയം എതിർക്കപ്പെ ടേണ്ടതു തന്നെയാണ്. രാഷ്ട്രീയ ത്തിന്റെ പേരിൽ ക്യാമ്പസുകളിൽ അരങ്ങേറുന്ന അരാജകത്വം ഒരിക്ക ലും നടക്കാൻ പാടില്ലാത്തതാണ്. കലാലയ രാഷ്ട്രീയം ഇതിന�ോടകം തീരാനഷ്ടം ഒട്ടേറെ കുടുംബങ്ങളിൽ നൽകി കഴിഞ്ഞു. ദുഃഖമായി തീരാ ന�ൊമ്പരമായി അഭിമന്യു നമ്മുടെ മുന്നിൽ നിൽക്കുന്നു. പ്രബുദ്ധ കേരളത്തിന്റെ മലീമസ മുഖങ്ങളെ നിരവധിയായി ഓര�ോ ഏറ്റുപറച്ചി ലുകള�ോടെ പുറത്തു വന്നു ക�ൊ ണ്ടിരിക്കുകയാണ്. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ കാലത്തിനാവശ്യ മായതും സമാധാനപരവും ആക ണമെന്നത് ഓര�ോരുത്തരുടെയും അഭിപ്രായമാണ് അതിൽ ആർക്കും തന്നെ തർക്കമില്ല. ഇതിനെല്ലാം പുറമെ, വിദ്യാർത്ഥികളെ മുതലെ ടുക്കാൻ അവരിലൂടെ വളരാൻ വേണ്ടി കഴുകൻ കൂട്ടം പുറത്തു നിൽക്കുന്നുണ്ട്, മിക്കവാറും ക്യാമ്പ സുകളുടെ നിയന്ത്രണം അവരുടെ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

കൈകളിലാകും. അവരുടെ ഇടപെ ടൽ എങ്ങനെ എങ്കിലും ഉണ്ടാകാ തിരിക്കാൻ എന്തുവേണമെന്ന് ആല�ോചിക്കേണ്ട സമയം വൈകി. കേരളത്തിലെ പ്രമുഖ പാർട്ടികളുടെ മൂക്കിൻ തുമ്പിൽ സംഭവങ്ങൾ നടന്നിട്ടും അവര�ൊരു പെരുവിരൽ അനക്കാത്തത് ലജ്ജാകരം തന്നെ, അവർ തീരുമാനിച്ചാൽ നിയന്ത്രി ക്കാവുന്നതാണ് ഒട്ടുമിക്ക പ്രശ്ന ‌ ങ്ങളും. ക്യാമ്പസ് രാഷ്ട്രീയത്തിന് നിയമ സാധുത നൽകുന്ന ഓർഡിനൻസു മായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പ�ോകുന്നത് കലാലയ രാഷ്ട്രീയം നിര�ോധിച്ച ക�ോടതിവിധികൾ മറികടന്നാണ്. മാച്ചിനാരിയിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം ക�ൊള്ളുന്നു. പ്രബുദ്ധരായ മാ ച്ചിനാരിയിലെ വ�ോട്ടർമാർ എസ് എഫ് ഐ എന്നും നെഞ്ചേറ്റുന്നത് എന്തുക�ൊണ്ടെന്ന ച�ോദ്യത്തിന് ഒരു മറുപടിയെ ഉള്ളു. നന്മയുടെ സർഗാത്മകതയുടെ കലാലയത്തിന്റെ കാവൽക്കാർ അവരാണ്.


kn-tP-jv sI

A-kn-Ìâ v s{]m-^kÀ N-cn-{X-hn-`mKw

ക�ോ

ളേജ് വരാന്തയിലൂടെ നടന്ന് പ�ോകുന്ന അവനെ പേരറിയാത്തതുക�ൊണ്ട് അധ്യാപകൻ കൈമുട്ടി വിളിച്ചു.

ക�ൊണ്ടായിരിക്കും ഇങ്ങനെയ�ൊരു സമ്പ്രദായം ക�ൊണ്ടുവന്നതെന്ന് ഒരാൾ സംശയിച്ചാൽ കുറ്റം പറയാ നാകില്ല.

'എന്താഡാ.. രണ്ടുദിവസമായല്ലോ കണ്ടിട്ട്'?

ക്ലാസിൽ കേറിയാൽ മാത്രം മതി. അവന്റെ / അവളുടെ സാന്നിധ്യം ക്ലാസിൽ ഉണ്ടെന്ന് അധ്യാപകന് ബ�ോധ്യമായാൽ അറ്റൻഡൻസും മാർക്കും ലഭിക്കും. കുട്ടികളുടെ മനസ്സ് ക്ലാസിൽ ആണ�ോ എന്ന് പരിശ�ോധിക്കാൻ നിലവിൽ ഒരു സംവിധാനവും ഇല്ലാത്തത് ഭാഗ്യം.

സർ ലീവായിരുന്നു അതാടാ പ�ൊട്ടാ ച�ോദിച്ചത് എന്താ വരാഞ്ഞെന്ന്.. സർ, പണിക്ക് പ�ോയതായിരുന്നു... എന്നാപ്പിന്നെ അതിനുതന്നെ അങ്ങ് പ�ോയിക്കൂടായിരുന്നോ.. പിന്നെയെന്തിനാ ഇപ്പോ.. ഇങ്ങു കെട്ടിയെടുത്തത്.. ഇന്റേണൽ മാർക്ക് ഇടുമ്പോൾ നിന്റെയ�ൊ ക്കെ പണിക്ക് പ�ോക്ക് അങ്ങ് താണ് നിൽക്കും... അധ്യാപകന്റെ ശാസനകേട്ട് തലകുനിച്ചു നിന്ന വിദ്യാർത്ഥിയു ടെ മനസ്സിൽ പ�ൊളിഞ്ഞുവീഴാ റായ കൂരയും നിത്യര�ോഗിയായി പണിക്ക് പ�ോകാൻ ബുദ്ധിമുട്ടുന്ന അമ്മയുടെ മുഖവും മാത്രമായിരു ന്നു.. ഇന്റേണൽ മാർക്ക് നൽകുന്ന സമ യത്ത് പരിഗണനയ്ക്ക് എടുക്കുന്ന ഒരു ഘടകമാണ് കുട്ടികളുടെ ക്ലാസിലെ ഹാജർനില. 4 മാർക്ക് വരെ ഇതിന് നൽകുന്നുണ്ട്. കുട്ടി കളെ ക്ലാസിലേക്ക് ക�ൊണ്ടുവരാൻ വേറെ ഒരു മാർഗ്ഗവും ഇല്ലാത്തത്

ക്ലാസിൽ ഹാജർ എടുക്കുന്നത്ത പ�ോലെയല്ല ഹാജറിന് മാർക്ക് നൽകുന്ന സമ്പ്രദായം, ആത്മനി ഷ്ഠത എന്ന ഘടകം നല്ല രീതിയിൽ ഇതിൽ വർക്കൗട്ട് ചെയ്യുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. ക്ലാസിൽ വൈകിയെത്തുന്ന കുട്ടികളുടെ കാര്യത്തിൽ ആണ് ഈ പ്രശ്ന ‌ ം കൂടുതൽ രൂക്ഷമായി ട്ടുള്ളത്. വൈകിയെത്തുന്നവരെ ചില അധ്യാപകർ ക്ലാസിൽ കയറ്റി എന്നുവരും. ചിലർ പുറത്തുനിർ ത്തും. അതുക�ൊണ്ടാണ് ആത്മ നിഷ്ഠതയെക്കുറിച്ച് പറഞ്ഞത്.5 ക�ോളേജുകളിൽ സേവനം അനു ഷ്ഠിച്ചതിന്റെ അനുഭവത്തിൽ ഒരിക്കലും മറക്കാനാവാത്ത സംഭവം ഉണ്ടായിരുന്നു. മലയ�ോര പ്രദേശത്ത് താമസിക്കുന്ന വിദ്യാർ ത്ഥിനികളാണ് ഇതിലെ കഥാപാ ത്രങ്ങൾ. വീട്ടിൽ നിന്നും അവരുടെ

നാട്ടിലെ ബസ്സ് സ്റ്റോപ്പിൽ എത്താൻ എതാണ്ട് 3-4 കില�ോമീറ്റർ ദൂരമു ണ്ട്. മ�ോട്ടോർ വാഹന സൗകര്യം പ�ോയിട്ട് ഒരു റ�ോഡ് പ�ോലും അവിടെയില്ല. മലയിറങ്ങി നടന്നുവരണം ബസ്സ് സ്‌റ്റോപ്പിലേക്ക്. അവിടെ നിന്ന് അരമണിക്കൂർ ഇടവിട്ട് ബസ്സ് ഉണ്ടാവും. അങ്ങനെ 3 ബസ്സ് കയറിയാൽ മാത്രമേ ക�ോളേജിൽ എത്താൻ പറ്റൂ.. ക്ലാസ്സ്​് തുടങ്ങുന്ന കൃത്യ സമയത്ത് എത്തിച്ചേരണ മെന്നുണ്ടെങ്കിൽ ചുരുങ്ങിയത് 2 മണിക്കൂർ മുമ്പെങ്കിലും യാത്ര പുറപ്പെടണം. ഇനി ഏതെങ്കിലും ബസ്സ് പണിപറ്റിച്ചാൽ ക�ോളേജിൽ എത്തിച്ചേരുന്നത് വൈകും. ഇങ്ങനെ സാഹസപ്പെട്ടാണ് ഇവർ ക�ോളേജിൽ കൃത്യസമയത്ത് എത്തിച്ചേരുന്നത്. ഒരു ദിവസം ക�ോളേജിൽ അല്​്പം വൈകിയെ ത്തിയതാണ് ഈ കുട്ടികൾ. ടീച്ചർ ഇവരെ ക്ലാസിന്​് പുറത്ത്ുനിർത്തി. 50 മിനുട്ട്​് ഇവർ പുറത്തുനിന്നു. ഇതിനിടയിൽ 2 പ്രാവശ്യം ടീച്ചർ ഫ�ോൺ ചെയ്യാനായി പുറത്തുവ ന്നു. ഒടുവിൽ ക്ലാസ് കഴിഞ്ഞ് ടീച്ചർ പുറത്ത് വന്നപ്പോൾ മാത്രമാണ് ഇവർക്ക് ക്ലാസിൽ കയറാൻ കഴി ഞ്ഞത്. വൈകി വന്നാൽ ക്ലാസിൽ കയറ്റില്ല. . അറ്റൻഡൻസ് ഉണ്ടാവി ല്ല.. അറ്റൻഡൻസ് കുറഞ്ഞാല�ോ .. ഇന്റേണൽ മാർക്കും കുറയും..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

37


38

ആര�ോട് എന്ത്‌പറയാൻ... ടീച്ചർമാ രുടെ ഔദാര്യത്തിൽ പഠിക്കേണ്ട ഗതികേടല്ലേ.. രണ്ട് മിനിട്ട് ക�ൊണ്ട് നടന്ന് എത്താൻ കഴിയുന്ന കുട്ടികളെ യും രണ്ട് മണിക്കൂർ യാത്രചെ യ്ത് വരുന്ന കുട്ടികളെയും ഒരേ മാനദണ്ഡം വച്ച് അളക്കുന്ന നീതിബ�ോധം എത്ര മഹത്തരം. കൂലിപ്പണി ചെയ്ത് കുടുംബത്തി ന് താങ്ങായി നിന്ന് പഠനവും നടത്തിക്കൊണ്ടുപ�ോയി ഉയർന്ന നിലയിലെത്തിയ നിരവധിപേർ നമുക്ക്​്​് ചുറ്റും ഉണ്ട്. അന്നൊക്കെ കുടുംബത്തിലെ കഷ്ടപ്പാട് കാരണം ക്ലാസ് കട്ട് ചെയ്ത് ജ�ോലിക്ക് പ�ോ യിരുന്ന വിദ്യാർത്ഥികൾക്ക് അറ്റൻ ഡൻസ�ോ ഇന്റേണൽ മാർക്കോ ഒരിക്കലും ഒരു പ്രശ്ന ‌ മായിരുന്നില്ല. ഇന്നത്തെ തലമുറയിൽ പെട്ട ബഹുഭൂരിഭാഗം അധ്യാപകരും പഠി ച്ചിറങ്ങിയത് ഇങ്ങനെ ഇന്റേണൽ

മാർക്കോ അറ്റൻഡൻസ�ോ ക�ൊ ണ്ടുണ്ടാക്കിയ ഒരു വ്യവസ്ഥിതിയി ലൂടെ ആയിരുന്നില്ല... അവരുടെ സർഗാത്മകതയെ തളച്ചിടുന്ന ഒന്നും തന്നെ കലാലയങ്ങളിൽ അന്നുണ്ടായിരുന്നില്ല. യാത�ൊരു വി ലക്കുകളും ഇല്ലാതെ സ്വതന്ത്രമായ അന്തരീക്ഷത്തിൽ പഠിച്ചിറങ്ങി അക്കാദമിക ഉന്നതിയിൽ എത്തി ച്ചേർന്ന ഇവരാണ് ഇന്നത്തെ തലമുറയെ അറ്റൻഡന്‍സ് മാര്‍ക്ക് എന്ന ചങ്ങലയിൽ തളച്ചിട്ടിരിക്കു ന്നത്​്. പഠിക്കുന്നവർ പഠിച്ചോളണം ജ�ോലിക്കുപ�ോയി പഠിക്കാം എന്ന വ്യാമ�ോഹം ആർക്കും വേണ്ട.. അക്കാലം കഴിഞ്ഞു. കുടുംബ പ്രാരാബ്ദം ഉള്ളവർ പഠിക്കണ്ട. ഇനി നല്ല മാർക്ക് വാങ്ങി പ�ോയി ട്ടുണ്ടെങ്കിൽ റെഗുലറായി ഉന്നത വിദ്യാഭ്യാസം നേടാമെന്ന ചിന്ത അങ്ങുപേക്ഷിക്കുന്നതാണ് നല്ലത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

പഠിക്കുന്ന വിഷയങ്ങളിൽ ആഴമേ റിയ അറിവുണ്ടാക്കിയെടുക്കൽ മാത്രമല്ല, നിരവധി മൂല്യങ്ങൾ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ നേടിയെടുക്കേണ്ടതുണ്ട്​്. ദയ സ്‌നേഹം, സഹാനുഭൂതി, അനുക മ്പ.. ഇവയിൽ ചിലതുമാത്രം. ഒരു സാമൂഹ്യജീവിയായി വളർന്നുവ രേണ്ട ഒരിടം കൂടിയായിരിക്കണം കലാലയം. കലാലയ ജീവിതത്തെ അറ്റൻഡൻസ് മാർക്ക്​്​് എന്ന ചങ്ങലയിൽ തളച്ചിടുമ്പോൾ നഷ്ടപ്പെടുന്നത് യൗവനത്തിന്റെ തുടിപ്പും ഊർജ്ജവും ആവേശവും ആണ്. തെറ്റുകൾക്കെതിരെ പ്രതികരിക്കാനുള്ള മന�ോഭാവം ഇല്ലാതാവുമ്പോൾ നിസ്സഹായതയി ലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വനിപ്പി ക്കാനുള്ള മനസ്സ് നഷ്ടപ്പെടുമ്പോൾ കലാലയങ്ങൾ വെറും റ�ോബ�ോട്ട് മനുഷ്യരെ വളർത്തിയെടുക്കുന്ന ഇടങ്ങളായി ചുരുങ്ങും.


39

B-Zn-¯v hn Fkv _n F Cw-¥ojv

NEW EDUCATION POLICY Nn-e h-kv-Xp-X-IÄ

ദേ

ശീയ വിദ്യാഭ്യാസ കരട് നയം 2019 മെയ് 30 നാണ് മാനവ വിഭവശേഷി മന്ത്രാ ലയം പുറത്തിറക്കിയിരിക്കുന്നത്. 2017-ൽ കസ്തൂരിരംഗൻ അധ്യ ക്ഷനായ കമ്മിറ്റി രണ്ട് വർഷത്തെ പഠനത്തിനുശേഷം ഇന്ത്യയുടെ ഘടനാപരമായ മാറ്റങ്ങൾ മുന്നോട്ട് വച്ചുക�ൊണ്ടാണ് നയം രൂപീകരിച്ചി രിക്കുന്നത്. ആസിം പ്രേംജി യൂണി വേഴ്സ്റ്റിയുടെ വൈസ് ചാൻസലർ ആയ അനുരാഗ് ബഹർ ആണ് റിപ്പോർട്ട് എഴുതി തയ്യാറാക്കിയിരി ക്കുന്നത്. 486 പേജുകളിൽ ഇംഗ്ലീ ഷിലായാണ് കരട് നയം എഴുതി യിരിക്കുന്നത്. 1968-ൽ രൂപീകരിച്ച ക�ോത്താരി കമ്മീഷന്റെ പരിഷ്ക ‌ ര ണങ്ങളിലെ തെറ്റുകളും പരിമിതിക

ളും ചർച്ച ചെയ്യാതെ തെറ്റുകളിൽ നിന്നും വീണ്ടും തെറ്റുകളിലേക്കാ ണ് കസ്തൂരിരംഗൻ കമ്മീഷൻ നീങ്ങിയിരിക്കുന്നത്. ഇത്‌ക�ൊണ്ട് തന്നെ 2019 ലെ കസ്തൂരിരംഗൻ കമ്മിറ്റി മുന്നോട്ട് വച്ച വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങൾ പഴയ തെറ്റുകൾ ആവർത്തിക്കുന്നതി നാൽ 'പുതിയ' കരട് നയം എന്ന പ്രയ�ോഗം ഒരിക്കലും യുക്തിക്ക് യ�ോജിക്കുന്നതല്ല. സ്വകാര്യവൽക്കരണവും, ആഗ�ോ ളവൽക്കരണവും, കാവിവൽക്കര ണവും ചേർന്ന് വിദ്യാഭ്യാസത്തെ കേവലം കച്ചവടച്ചരക്കായി മാറ്റാ നാണ് കസ്തൂരിരംഗൻ കമ്മിറ്റി ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസ

പരിഷ്‌കാരങ്ങൾ വഴി കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങളെ അതേപടി വിദ്യാഭ്യാസ കരട് നയത്തോട് തുന്നിച്ചേർത്തിരിക്കുക യാണ് ഇവിടെ ചെയ്തിരിക്കുന്നത്. തികച്ചും അശാസ്ത്രീയമായും വികലവുമായാണ് അടിസ്ഥാന ഘടകങ്ങളിൽ പ�ോലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 3 വയസ്സ് മുതൽ 7 വയസ്സ് വരെയുള്ള കുട്ടി കൾ പ്രീ-പ്രൈമറി വിഭാഗത്തിലും 3ാം ക്ലാസ് മുതൽ 5ാം ക്ലാസ് വരെ ഉള്ള കുട്ടികളെ LP വിഭാഗത്തിലു മാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാൻ 3ാം ക്ലാസ് വരെ കാത്തിരിക്കണം. അത് വരെ അവർക്ക് ലഭിക്കുന്നത് അനൗപ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


40

ചാരികമായ വിദ്യാഭ്യാസമാണ്. 6ാം ക്ലാസ് മുതൽ 8ാം ക്ലാസ് വരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് അപ്പർ പ്രൈമറി വിഭാഗത്തിലാണ്. 8ാം ക്ലാസ് കഴിയുന്നത�ോട് കൂടി കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം അവസാനിക്കുന്നു. അത് പ�ോലെ 5,8 ക്ലാസുകളിൽ നിർദ്ദേശിക്ക പ്പെട്ടിട്ടുള്ള പ�ൊതു പരീക്ഷകൾ കുട്ടികളുടെ ക�ൊഴിഞ്ഞ് പ�ോക്കിന് വഴിയ�ൊരുക്കും. നിരവധി പാവപ്പെ ട്ട വിദ്യാർത്ഥികൾ സ്ക ‌ ൂളിലേക്ക് എത്തിച്ചേരാതിരിക്കാൻ ഈ പ്രവണത കാരണമാകും. 9ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ ഹൈസ്ക ‌ ൂൾ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാത്തിലുള്ളവർക്ക് സെമസ്റ്റർ വ്യ വസ്ഥയിലായിരിക്കും പരീക്ഷകൾ നടത്തപ്പെടുക. അവർക്ക് പഠിക്കേ ണ്ട വിഷയങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ കഴിയുന്നത് വഴി നിർബന്ധമായും പഠിക്കേണ്ട ചരിത്ര ശാസ്ത്ര വിഷയങ്ങളുടെ പ്രാധാന്യം കുറഞ്ഞ് പ�ോകാൻ ഇടയാകുന്നു. ഭാവി തലമുറ ചരി ത്രബ�ോധവും ശാസ്ത്രബ�ോധവും ഇല്ലാത്ത തലമുറയായി പരിവർത്ത നം ചെയ്യപ്പെടാൻ ഇത്തരത്തിലുള്ള വികലമായ പരിഷ്ക ‌ രണങ്ങൾ കാരണമാകുന്നു. അതേ സമയം ക്ലാസിക്കൽ ഭാഷയുടെ ഉന്നമനത്തിന്റെ പേരിൽ സംസ്ക ‌ ൃതത്തിന് അമിത പ്രാധാന്യം ക�ൊടുക്കുന്നു. വിദ്യാർ ത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം അത് പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരാണെന്ന് ഈ കരട് നയം പറഞ്ഞ് വയ്ക്കുന്നു. വേൾഡ് ബാങ്കിന്റെ ആഗ�ോള ആഹ്വാന മായിരുന്നു 13 വയസ്സ് വരെ മതി പ്രാഥമിക വിദ്യാഭ്യാസം എന്നുള്ളത്. ഇതും അതേപടി കരട് നയത്തിൽ നടപ്പിലാക്കിയാണ് 8ാം ക്ലാസിന് അപ്പർ പ്രൈമറിയിൽ ഉൾപ്പെടുത്തി യിരിക്കുന്നത്. 9 ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ ത�ൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന പേരിൽ കാവിവൽക്കരണം നടത്തിയി രിക്കുന്നതും. ദളിതനും മണ്ണിൽ പണിയെടുക്കുന്നവനും നിഷേ

ധിക്കപ്പെട്ട പ്രാചീന വിദ്യാഭ്യാസം മഹത്തരമെന്ന് ക�ൊട്ടിഘ�ോഷിക്കു മ്പോൾ മറുവശത്ത് ആഗ�ോളവൽ ക്കരണത്തിന് ക�ോപ്പു കൂട്ടുകയാണ് കസ്തൂരിരംഗൻ കമ്മിറ്റിയുടെ കരട് രേഖ ചെയ്തിരിക്കുന്നത്. പാർലമെ ന്റിലെവിടെയും ചർച്ചയ്ക്ക് വച്ചിട്ടി ല്ലാത്ത ഈ ഗൗരവമേറിയ വിഷയം ഇന്ത്യയിലെ വിവിധ പ്രാഥമിക ഭാഷകളിലേക്ക് പ�ോലും തർജ്ജമ ചെയ്തിട്ടില്ല. എന്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ഭാഷകളിലേക്ക് പ�ോലും തർജ്ജമ ചെയ്യാത്തതിന്റെ പിന്നിലുള്ള ലക്ഷ്യം പകൽ പ�ോലെ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

വ്യക്തമാണ്. മറ്റൊരു വസ്തുത വിദ്യാഭ്യാസം ഇത് വരെ സംസ്ഥാന സർക്കാരിന്റെ അധികാര പരി ധിയിൽ ഉൾപ്പെടുന്നതായിരുന്നു. പക്ഷേ ഇനി അങ്ങോട്ട് അത് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ ഉൾ പ്പെടുന്നത് ആയിരിക്കും. ഇതിന്റെ പ്രത്യാഘാതം കൂടി നമ്മൾ ചർച്ച ചെയ്യണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രാദേശി കമായ സാഹചര്യം വ്യത്യസ്തമാ യിരിക്കും. അതിനുതകുന്ന തര ത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കൂടുതൽ സാധ്യത സംസ്ഥാന


41

സർക്കാരിനാണ്. പ്രാദേശിക സാ ഹചര്യങ്ങളെ പറ്റിയും അവിടുത്തെ സ്ഥിതിഗതികളെ വിലയിരുത്താ നും ഈ അധികാരം സംസ്ഥാന സർക്കാരിൽ നിന്നും മാറി കേന്ദ്ര സർക്കാരിലേക്ക് വരുമ്പോൾ കൃത്യമായി ഇത്തരത്തിലുള്ള സംവിധാനങ്ങളെ ചലിപ്പിക്കാൻ സാധിക്കാതെ വരും. ഒരേ നയം ആവിഷ്ക ‌ രിക്കപ്പെടുമ്പോൾ എല്ലാ യിടത്തും പ്രായ�ോഗിക തലത്തിൽ എത്തിപ്പെടാൻ സാധിച്ചെന്നു വരില്ല. തികച്ചും ഇന്ത്യാരാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യത്തെ പരിഗണിക്കാതെയാണ് ഈ കരട് നയം പുറത്തിറക്കിയിരിക്കുന്നത്. മ�ോഡി സർക്കാർ തീരുമാനിക്കുന്ന വർഗീയ അജണ്ടകളും പുരാണ ങ്ങളും മാത്രമായിരിക്കും നമ്മുടെ കുട്ടികൾ ഭാവിയിൽ പഠിക്കാൻ പ�ോകുന്നത്. കാവിവൽക്കരണം പുസ്തകങ്ങളിലേക്കും പടർത്താ നുള്ള ശ്രമമാണ് ഇതുവഴി നടക്കു ന്നത്.ഉന്നത വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് വരികയാണെങ്കിൽ സ്വകാര്യ മേഖലയ്ക്ക് യാത�ൊരു നിയന്ത്രണവുമില്ലാതെ പതിച്ചു നൽകുന്നത് നമുക്ക് കാണാൻ

സാധിക്കും. സ്വകാര്യ കുത്തക -വൻകിട കമ്പനികൾക്ക് അവരുടെ താൽപര്യമനുസരിച്ച് യഥേഷ്ടം യൂ ണിവേഴ്സ ‌ ിറ്റികൾ നിർമ്മിക്കാനും പ്രവർത്തിക്കാനുമുള്ള ഇളവ് കേന്ദ്ര സർക്കാർ കണ്ണുമടച്ചു ഈ കരട് നയത്തിലൂടെ അനുവദിക്കുന്നു. സംവരണം ഉറപ്പു വരുത്തേണ്ട ബാ ധ്യതയിൽ നിന്ന് പ�ോലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാ ക്കിയിരിക്കുന്നു. ചുരുക്കത്തിൽ രാ ജ്യത്തെ പണക്കാരന് പഠിയ്ക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുക യും പാവപ്പെട്ടവന് പഠിക്കാനുള്ള സാഹചര്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. UGC യെ തകർക്കാനു ള്ള ഗൂഢ ശ്രമവും ഇതിൽ വ്യക്ത മാണ്. ക�ോളേജുകളെ UGC യുടെ അധികാര പരിധിയിൽ നിന്നും ഒഴി വാക്കി സ്വയം ഭരണം നൽകാനുള്ള നിർദ്ദേശങ്ങൾ ഈ കരട് രേഖയിൽ നിഷ്ക ‌ ർഷിക്കുന്നു. ഇതുവരെ NRF (National Resarch Foundation) ന്റെ പൂർണ്ണ അധികാരം UGCക്ക് ആയി രുന്നു ഇനിയങ്ങോട്ട് പ്രധാനമന്ത്രി യിലേക്ക് ലയിപ്പിക്കുന്ന രീതിയിലാ ണ് മുന്നോട്ട് പ�ോകുന്നത്. അതായത് നമ്മൾ ഇനി എന്ത്

ഗവേഷണം ചെയ്യണമെന്ന് തീരുമാ നിക്കുന്നത് വിദ്യാഭ്യാസ വിദഗ്ദ്ധ ‌ ർ ആയിരിക്കില്ല മറിച്ച് കൗരവരാണ് ആദ്യ ടെസ്റ്റ് ട്യൂബ് ശിശുക്കളെന്നും വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹ�ോദരങ്ങളല്ലെന്നും രാവണ നാണെന്നും പറഞ്ഞു നടക്കുന്ന മ�ോഡി സർക്കാറായിരിക്കും. അവരുടെ അജണ്ടയ്ക്ക് പുറത്ത് അവരുടെ നീതി ശാസ്ത്രത്തിന്റെ വിപരീതമായി വസ്തുതകളെ തുറന്നുകാണിക്കുന്നവർ രാജ്യദ്രോ ഹികളായി മുദ്രകുത്തപ്പെടും. ദീർഘ വീക്ഷണമില്ലാത്ത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ കരട് നയത്തിന്റെ സ്ഥാനം ചവറ്റു ക�ൊട്ടയിലാണെന്ന് നമുക്കു റക്കെ വിളിച്ചു പറയാൻ സാധിക്ക ണം. ക�ോർപ്പറേറ്റുകൾ ക�ോർപ്പറേറ്റു കളാൽ ക�ോർപ്പറേറ്റുകൾക്ക് വേണ്ടി രചിക്കപ്പെട്ട ഈ കരട് നയത്തെ വിദ്യാർത്ഥി സമൂഹം തിരസ്ക ‌ രിക്ക ണം ഇനിയും ഒരു പക്ഷേ ശബ്ദമു യർത്തിയില്ലെങ്കിൽ നാളെ നമുക്ക് ശബ്ദിക്കാൻ നാവുണ്ടായെന്നു വരില്ല.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


42

hnth-Iv hn-t\mZv

_n.F-kv.kn. am-Xvkv

വി

ൽക്കാനുണ്ട് കാവി പ�ൊതിഞ്ഞ മണ്ടത്തരങ്ങൾ വിലക്കെടുത്ത് വളച്ചൊടിച്ച ചരിത്രം ചാണകം വീണു മറഞ്ഞ റഡാറുകൾ സിഗ്നൽ കിട്ടാതെ കണ്ണടച്ച് കിടപ്പാണ് പുഷ്പക വിമാനത്തോളം വരില്ലല്ലോ ഒരു റൈറ്റ് സ�ോദരരുടെ ബുദ്ധിയും ചന്ദ്രനിലേക്കും ച�ൊവ്വയിലേക്കും വിക്ഷേപിക്കാൻ തുനിയും മുന്നേ വഴിപാട് നടത്തുന്നോരെ, ഉപഗ്രഹത്തിൽ ചെറുനാരങ്ങയും ചന്ദനത്തിരിയും ഉഴിഞ്ഞ് മാറ്റു കൂട്ടുന്നോരെ 'ശാസ്ത്രജ്ഞർ' എന്ന് വിളിക്കുന്നിടത്തോളം വിൽക്കാനുണ്ട് കാവിയിൽ പ�ൊതിഞ്ഞ മണ്ടത്തരങ്ങൾ ഇവിടെയത് വിൽക്കപ്പെടുക തന്നെ ചെയ്യും.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


43

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


44

Acp¬-Pn¯v

_n.F-kv.kn. ^n-kn-Ivkv

ഴിയുമെന്ന് കരുതുന്നില്ല പേന എടുത്തവന്റെ മഷി മ�ോഷ്ടിച്ചെടുത്തുക�ൊണ്ട്, പെൻസിൽ ഏന്തിയവന്റെ പാതി പ�ൊട്ടിച്ചെറിഞ്ഞുക�ൊണ്ട്, അവസാനിപ്പിച്ചു കളയാം എന്ന് കരുതേണ്ടതില്ല. മുനമ്പുകൾ എഴുതി തുടങ്ങിയത് നിങ്ങൾ അറിഞ്ഞുവെന്നു ത�ോന്നുന്നില്ല. അതിനു നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നുമില്ല.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


45

A\man-I

_n.F. Cw-¥ojv

നിശബ്ദരായ അവർ ബധിരരുമാണ്.. സാധാരണ കാര്യങ്ങൾ നടക്കുമ്പോൾ, അവർ ശബ്ദിക്കാറില്ലത്രേ.. ക�ൊലപാതകങ്ങൾ ഒറ്റപ്പെട്ടതല്ല സർവ്വസാധാരണം.. പ്രധാനവാർത്തകൾ 'രാജ്യത്ത് പെൺകുട്ടി ക�ൊല്ലപ്പെട്ടു' സ്വാഭാവികം!.. മൂകരായ അവർ അന്നും ശബ്ദിച്ചില്ല.. കാരണങ്ങൾ അന്വേഷിച്ചില്ല... എന്തുക�ൊണ്ട്? തിരിഞ്ഞുപ�ോയവരാരും തിരിച്ചുവന്നിട്ടില്ല.. രാജാവും അനുയായികളും മരണം രുചിക്കുകയാണ്.. നല്ല മധുരം! അശക്തർ നാടുവിട്ടു മരണം തേടിവരും മുമ്പ്..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


46 I-hÀ kv-tämdn

A\\y

_n.F. s]m-fn-än-¡Â k-b³kv

C-\n \m-h-cn-ªpsh-¡mw ആ

ദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാന�ൊരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു പിന്നീട് അവർ ത�ൊഴിലാളികളെ തേടി വന്നു അപ്പോഴും ഞാന�ൊന്നും മിണ്ടിയില്ല. കാരണം ഞാന�ൊരു ത�ൊഴിലാളി ആയിരുന്നില്ല. പിന്നീട് അവർ ജൂതരെ തേടിവന്നു ഞാന�ൊന്നും മിണ്ടിയില്ല കാരണം ഞാന�ൊരു ജൂതനായിരുന്നില്ല ഒടുവിൽ അവർ എന്നെത്തേടി വന്നു അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

വാക്കുകൾക്ക് നിത്യയൗവ്വനം സമ്പാദിച്ച് ക�ൊടുത്ത കവിത എന്നുവേണം ഈ നീമ�ോയ്ള്ളർ എഴുത്തിനെ വിശേഷിപ്പിക്കാൻ. കാലം, ദേശം എന്നിവ എഴുത്തിനും സാഹിത്യത്തിനും മുൻപിൽ എത്ര ദുർബലം ആണെ ന്നുകൂടി ഈ സൃഷ്ടി അടയാളപ്പെടുത്തുന്നു. ജർമ്മനി യിൽ ഹിറ്റ്ലറുടെ കിരാതവാഴ്ചക്കാലത്ത് എഴുതപ്പെട്ട ഒരു കവിതയാണ് ഇന്ന് 2018ൽ ഇന്ത്യയിലെ സമകാലിക സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെ എടുത്തുകാട്ടാൻ ഉത്തമമായ ഒന്ന്. എന്താണ് ഇതിന്റെ സവിശേഷത എന്നാൽ, മുള്ളുകളും കുപ്പിച്ചീളുകളും ഇല്ലാതെ ഫാ സിസത്തിന്റെ കടന്നുവരവിനെയും അനന്തരഫലങ്ങ ളെയും നിറം മങ്ങിയ ചിത്രമായി എഴുതിപ്പിടിപ്പിക്കാൻ സാധിച്ചിരിക്കുന്നു എന്നത് തന്നെ. മനുഷ്യനാണെങ്കിൽ കൂടി മനുഷ്യസഹജമായ പലതും മാറ്റിവച്ചുക�ൊണ്ട് ജനങ്ങളെ തുല്യരായ് കാണാൻ ശേഷിയുള്ള ഒരു വ്യക്തിയാവണം ഏതു നൂറ്റാണ്ടിലാ യാലും ഏത് ഭരണസംവിധാനത്തിലായാലും ഒരു നല്ല


47

ഭരണാധികാരിയായി തീരേണ്ടത്. അല്ലാതെ , തന്നെ എതിർക്കുന്നവ രെ ജയിലിലടക്കുന്നവനും തനി ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവരെ ക�ൊല്ലാൻ കൂട്ടുനിൽക്കുന്നവനും ആണ് ഒരു രാജ്യം ഭരിക്കുന്നതെ ങ്കിൽ ഇതിൽപരം വലിയ പാതക ങ്ങള�ൊന്നും ജനാധിപത്യം എന്ന സങ്കൽപത്തോട് ചെയ്യാൻ ഇല്ല. മാ ത്രമല്ല രാജാവ് ചമഞ്ഞിരിക്കുന്നവ ന്റെ കിരീടം ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷന് മുറുക്കിത്തുപ്പാനുള്ള ക�ോളാമ്പിയാണെങ്കിൽ അത്തരം ഒരു കളിപ്പാവ എന്തിനാണ് ഒരു രാജ്യത്തിന്? മെഴുകു പ്രതിമയു ടെ മ�ോടി പറയാന�ോ? ഫാൻസി ഡ്രസ്സുകളെ വെല്ലുന്ന പ്രകടനങ്ങൾ ഉച്ചക�ോടികളിൽ പ�ോലും കാഴ്ച വെക്കാന�ോ? വീട്ടില�ൊരു ആണി

യടിക്കാൻ കെല്പ്പില്ലാത്തവൻ അയൽപക്കത്തുപ�ോയി തനിക്ക് വേട്ടയാടാൻ ഇഷ്​്ടമാണെന്ന് പറ യുമ്പോൾ, ആ വേട്ടയ്ക്ക് 2002ൽ ഗുജറാത്തിൽ തുടങ്ങി ഇന്ത്യയ�ൊ ട്ടാകെ വീശിയടിച്ച ച�ോരമണമുള്ള കാറ്റുമായി ഏറെ സാമ്യമുള്ള തുപ�ോലെ ത�ോന്നിയാൽ, ആ ത�ോന്നൽ തീർത്തും സ്വാഭാവിക മെന്നുതന്നെ പറയട്ടെ. പ്രളയത്തി ലകപ്പെട്ട ഒരു ജനതയെ മുഴുവനും രാഷ്ട്രീയ വൈരാഗ്യം കാരണം മുക്കിക്കൊല്ലാൻ ആവേശം ക�ൊണ്ട - രാഷ്ട്രമീമാംസയിൽ 'ബിരുദാനന്തര ബിരുദമുള്ള'യാൾ അത്ര നിസ്സാരനായിരിക്കില്ലല്ലോ...! എന്നിട്ടുകൂടി പുരകത്തുമ്പോൾ വാഴ വെട്ടിയവരുടെ മുന്നിൽ ആ, ക�ൊച്ചു തുരുത്തിലെ ജനത നെഞ്ച്

വിരിച്ചുനിന്ന് നഷ്ടപ്പെട്ടതെല്ലാം സ്വന്തം ഉശിരിൽ തിരിച്ചെടുക്കുന്ന ത് കാണിച്ചുക�ൊടുത്തു. രാഷ്ട്രീയ വൈരാഗ്യത്തിനപ്പുറത്തേക്ക് ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമണങ്ങളും സ്ത്രീകൾക്കെ തിരെയുള്ള ചൂഷണങ്ങളും മാധ്യ മപ്രവർത്തകരുടെയും എഴുത്തു കാരുടെയും ക�ൊലപാതകങ്ങളും കഴിഞ്ഞ 5 വർഷമായി സ്ഥിരം പല്ലവി ആയിക്കഴിഞ്ഞിരിക്കുന്നു. അവയ�ൊക്കെ ഇനി എന്തിനു പറയുകയാണ്.? തമാശ അതല്ല. നമ്മളീ പുകിലായ പുകിലെല്ലാം പറഞ്ഞിട്ടും നാട�ൊ ട്ടുക്കെ ജ�ോറിൽ ജ�ോറായി നടന്നി ട്ടും വീണ്ടും ഈ കണ്ടത�ൊക്കെ ചെയ്തുകൂട്ടിയ�ോർ തന്നെ നാടു

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


48

ഭരിക്കുന്നുവെങ്കിൽ നമുക്ക് തെറ്റ് പറ്റിയതാണ�ോ? പറഞ്ഞത് തിരിച്ചെ ടുക്കേണ്ടതാണ�ോ? ശരിയാണ്... പറഞ്ഞത് തിരിച്ചെടുക്കുക.. അതിലും നല്ലത് ആദ്യമേ ഒന്നും പറയാതിരിക്കുക. പറഞ്ഞുപ�ോ യാൽ പിന്നെ രക്ഷ ഇല്ല. രാജ്യദ്രോ ഹിയായേ തീരൂ. ച�ോദ്യവും പറച്ചി ലും ഇല്ലാതെ അത�ോടെ സ്വന്തം പേരിന്റെ കൂടെ രാജ്യദ്രോഹിപ്പട്ടം ചാർത്തിക്കിട്ടും. 6 ലക്ഷം കടമെടു ത്തവൻ തൂങ്ങിമരിക്കുകയും 300 ക�ോടി കടമുള്ളവൻ നാടുവിടുക യും ചെയ്യുന്ന ഈ ജനാധിപത്യരാ ജ്യം ക�ോർപ്പറേറ്റുകളുടെ കൈയിൽ ഭദ്രമാണ്. 'ശ്ശ്.. ഒച്ചയുണ്ടാക്കല്ലേ..' മിണ്ടിയാൽ പണികിട്ടും. മിണ്ടാതിരുന്നാൽ ഇരന്നു കിട്ടിയതുപ�ോലെ പേടിച്ചുജീ വിച്ചു തീരാനെങ്കിലും ഒരിറ്റു ജീവൻ ബാക്കിയുണ്ടാവും. സാധാരണക്കാ രന�ോട് കണ്ണ് മൂടിക്കെട്ടാനും കാത് പ�ൊത്തിവെക്കാനും പറയുന്ന നി യമങ്ങൾ. അങ്ങനെ മൂടികെട്ടാൻ കഴിഞ്ഞില്ലെങ്കിൽ നാവ് അങ്ങ് അരിഞ്ഞുകളയുക. അപ്പോൾ പിന്നെ എതിരഭിപ്രായം പറയാൻ സാധിക്കില്ലല്ലോ. മതിയായില്ലെങ്കിൽ രണ്ടുകൈകളും മുറിച്ചുമാറ്റുക. മുഷ്ടി ചുരുട്ടി ഒന്ന് മുദ്രാവാക്യം വിളിക്കുവാന�ോ, ഒന്നെഴുതാന�ോ ത�ോന്നിയാൽ അഴിയെണ്ണേണ്ടി വരും. കർഷകന�ോ ത�ൊഴിലാളിയ�ോ പണിമുടക്കുന്നത് സമ്പദ്ഘടന യ്​്ക്ക് പരിക്കേൽപ്പിക്കുമെന്നും അത് രാജ്യതാൽപര്യത്തിന് എതി രാണെന്നും വ്യാഖ്യാനിച്ച് ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താം എന്നതിലെത്തി ച്ചേരുന്ന നിയമപരിഷ്ക ‌ ാരങ്ങൾ. രാജ്യതാൽപര്യം എന്താണെന്ന് ഭരിക്കുന്നവരാണ് നിശ്ചയിക്കു ന്നത്. അതനുസരിച്ച് നാളെ ഏത് വ്യക്തിയേയും ഭീകരനാക്കാനും വിചാരണയില്ലാതെ തടവിലിടാനും സർക്കാരിന് കഴിയും. വിവരാവകാശ നിയമങ്ങളെ ഓർക്കുന്നുണ്ടോ? അതായത് Right to Information Act (RTI) 2005ൽ നിലവിൽ വന്ന ഈ നിയമത്തിൽ പ�ൊതുസ്ഥാപനങ്ങളുടെ പ്രവർ

ത്തനത്തെക്കുറിച്ചും അവയുടെ രീതിയെക്കുറിച്ചുമെല്ലാം ഉള്ള വിവരങ്ങൾ ഒരു പൗരന് അറി യുവാൻ സാധിക്കുമായിരുന്നു. 30 ദിവസത്തിനുള്ളിൽ അപ്പീൽ ക�ൊടുത്ത വ്യക്തിക്ക് മറുപടി ലഭി ക്കണമെന്ന് ചുരുക്കം. എന്നാൽ രണ്ടാം എൻ.ഡി.എ ഗവണ്മെന്റ് അതും പാടെ പ�ൊളിച്ചെഴുതിക്കൊ ണ്ടിരിക്കുകയാണ്. 2005ൽ ഈ നിയമത്തിന് എന്തൊക്കെ സാധ്യ തകളുണ്ടായിരുന്നോ അവയെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി ബിൽ രൂപം ക�ൊണ്ടിരി ക്കുന്നത്. തീർന്നിട്ടില്ല.. ഇന്ത്യയെ അവർ പലവിധത്തിൽ പ�ൊളിച്ചെ ഴുതിക്കൊണ്ടേയിരിക്കും. കവി എഴുതിയതുപ�ോലെ ആദ്യമവർ കമ്മ്യൂണിസ്റ്റുകൾക്ക് നേരെ തന്നെ പടപ�ൊരുതും. കാരണം നാടുമുടിക്കാൻ കാവൽ ക്കാരെ ആദ്യം ഇല്ലായ്മ ചെയ്യ ണമല്ലോ. ഇല്ലാതാവും എന്നത് ചാണകബുദ്ധിയിലെ അമിതാ വേശം ആണെങ്കിൽ കൂടിയും അവരുടെ രീതി ഇങ്ങനെ തന്നെ ആയിരിക്കും. ശേഷമവർ നായാട്ട് തുടങ്ങും . ദളിതനെ മുസ്ലീമിനെ മറ്റു ന്യൂനപക്ഷവിഭാഗങ്ങളെ, സ്ത്രീ കളെ, എഴുത്തുകാരെ, ദരിദ്രനെ.. അങ്ങനെ നായാട്ടിന്റെ ലഹരിയിൽ താൻ സുരക്ഷിതനെന്ന് കരുതിയ ഭൂരിപക്ഷസവർണർക്കെതിരേയും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

വരും. അന്നും ആരുമ�ൊന്നും പ്രതി കരിക്കരുത്. സ്വന്തം പ�ോക്കറ്റിൽ 2000ന്റെ 5 ന�ോട്ടുകൾ തരുന്നവനെ ദൈവം കണക്കെക്കണ്ട് പ�ൊരിവെ യിലത്ത് ബാങ്കിന് മുന്നിൽ ക്യൂ നി ന്നത�ൊക്കെ നാം അങ്ങ് മറക്കും. പദവിക്കും പണത്തിനും വേണ്ടി ആത്മാഭിമാനവും അന്തസ്സും പണയപ്പെടുത്താൻ യാത�ൊരു ഉളു പ്പുമില്ലാത്തവര്‍ സ്യൂട്ട്‌കേസുകളുടെ കനം ന�ോക്കി കൂറ് മാറും.. നാടിനെ വിൽക്കാൻ കൂട്ട് നിൽക്കും.. അത�ൊന്നും ഇത�ൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന് കരുതി നമ്മൾ ജീവിക്കും. ഒടുവിൽ ഇരുകാലു കുത്താൻ പ�ോയിട്ട് ഒരു വിരലുവെക്കാൻ പ�ോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെ ന്നറിഞ്ഞാൽ ശബ്ദമില്ലാതെ നിലവി ളിക്കുമായിരിക്കും.. 'And remember, where you have a concentration of power in a few hand, all too frequently men with the mentality of gangsters got controll. History has proven that' അഭിപ്രായങ്ങളെഴുതി പേന താഴ വയ്ക്കുമ്പോൾ ഇനിയെ ഴുതുവാൻ വിലങ്ങുകളണിയാത്ത കൈകളുണ്ടാവുമെന്ന ഭയത്തോ ടെ.. ഉയരാൻ നാവുകളുണ്ടാവുമെ ന്ന ആശങ്കയ�ോടെ... 'Power tends to corrupt, and absolute power corrupt absolutely' - Lord Acton


49

A-iz-Xn sI

_n F Cw-¥ojv

C-¶n-sâ C-´y

ല�ോ

കത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. നാനാജാതി മതസ്ഥർ സഹവസിക്കുന്ന ഈ രാജ്യത്ത് ബഹുസ്വരതയ്ക്കും ഭിന്ന വിശ്വാസങ്ങൾക്കും കലാവിഷ്ക ‌ ാ രങ്ങൾക്കും നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയസംഹിത നിലനിൽക്കുമ്പോൾ ഇവിടെ ഇന്ത്യ വൈവിധ്യങ്ങളുടെ ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല. സാംസ്ക ‌ ാ രിക വൈജാത്യങ്ങൾ നമ്മുടെ പ്രത്യേകതയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ വരവ�ോടെ മതേതര സാമൂഹികാടിസ്ഥാനത്തി ലാണ് ഈ സമൂഹം രൂപം ക�ൊണ്ടി രിക്കുന്നത്. അനേകം രണധീരരായ രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഫലമായി ച�ോര ചീന്തി നേടിയ താണ് ഈ സ്വാതന്ത്ര്യം.എന്നാൽ മതേതര ജനാധിപത്യ ഫെഡറലി സ്‌റ്‌റ് ഘടനയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും ജനാധിപത്യ സംവിധാനത്തിന്റെ ദൗർബല്യങ്ങൾ നമുക്ക് ഇന്ന് നിരീ ക്ഷിക്കുവാൻ സാധിക്കും. ഇന്ന് ഇന്ത്യ നേരിടുന്ന അപചയ ത്തിന്റെയും പ്രതിസന്ധികളുടെ യും പ്രധാനകാരണങ്ങളില�ൊന്ന് ഇന്ത്യൻ ബഹുസ്വരതയ്ക്ക് ഭീഷ ണിയാകുന്ന അസഹിഷ്ണുതയും മതമൗലീക വാദികളുടെ ഫാസിസ്റ്റ് മന�ോഭാവവുമാണ്. ഇന്ത്യ വിവിധ വിശ്വാസങ്ങളാലും ഭാഷകളാലും ആചാരങ്ങളാലും ബന്ധപ്പെട്ട് കിടക്കുന്ന ഒരു വലിയ വൃക്ഷമാണ്. എന്നാൽ നമ്മുടെ സാംസ്ക ‌ ാരിക സാമൂഹിക പ്രകൃതിയെ തന്നെ

കാർന്നുതിന്നാൻ തക്കവണ്ണമാണ് അസഹിഷ്ണുതയുടെ വിഷപ്പുക വമിക്കുന്നത് എന്ന് കാണാൻ കഴിയും. ഇവിടെ ഭിന്നവിശ്വാസ ങ്ങൾക്കെതിരെ അഭിപ്രായങ്ങൾ , സ്വതന്ത്ര ചിന്തകൾ കലാസാഹിത്യ സാസ്‌കാരിക നായകന്മാർ , നി ക്ഷ്പക്ഷ മാധ്യമങ്ങൾ ഇവർക്കൊ ക്കെയും ശബ്ദമില്ലാതായിത്തീരുന്ന അവസ്ഥയാണ് സംജാതമായിരി ക്കുന്നത്. ആർട്ടിക്കിൾ 19 (1) (a) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഇന്ത്യയിലെ ഏത�ൊരു ഇന്ത്യൻ പൗരന്റെയും മൗലീകാവകാശങ്ങ ളില�ൊന്നാണ്. തന്റേതായ അഭി പ്രായ വീക്ഷണങ്ങൾ , ചിന്തകൾ, ഇവയ�ൊക്കെയും ആവിഷ്ക ‌ രിക്കു വാൻ എല്ലാ പൗരന്മാർക്കും സ്വാത ന്ത്ര്യം നൽകുന്ന രീതിയിലാണ് ഈ ആർട്ടിക്കിൾ ഇവിടെ ഒരു വ്യക്തി ക്ക് സ്വന്തമായ സ്വത്വം രൂപീകരിക്കു വാനും ആശയ ദർശനങ്ങൾ കെ ട്ടിപ്പെടുക്കുവാനും കഴിയുന്നുണ്ട്. എന്നാൽ ഇന്ന് നമ്മുടെ ഇന്ത്യൻ പുര�ോഗമന ചിന്താഗതിക്കാരും കലാ സാഹിത്യ സാംസ്ക ‌ ാരിക പ്രവർത്തകർക്കും ജീവിക്കുവാനും തങ്ങളുടേതായ ആശയങ്ങൾ പ്രകടിപ്പിക്കുവാനും കഴിയാത്ത ഒരിടമായി മാറുന്നു. ഇത് ഏറെ ദുഃഖകരമായ ഒരു സത്യമാണ്. ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിധ്വംസക പ്രവർത്തനങ്ങൾക്കെ തിരെ, അഴിമതികൾക്കെതിരെ , അധികാര ദുർവിനിയ�ോഗത്തി നെതിരെ തൂലിക ചലിപ്പിക്കുന്ന വര�ൊക്കെയും ക�ൊല്ലപ്പെടുന്നു. ഇവിടെ ജനാധിപത്യം കാറ്റിൽ

പറക്കുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. എന്തെന്നാൽ ആശ യങ്ങളെ ആയുധങ്ങൾക�ൊണ്ട് നേരിടുമ്പോൾ നാം കെട്ടിപ്പടു ത്തുയർത്തിയ ദേശീയ മതേതര ജനാധിപത്യ മൂല്യങ്ങൾ തകർന്നടി യുകയാണ് ചെയ്യുന്നത്. നരേന്ദ്ര ധബ�ോൽക്കർ, ഗ�ോവിന്ദ് പൻസാരെ, എം.എം കൽബുർഗി തുടങ്ങിയ എഴുത്തുകാരും കലാ സാംസ്‌കാരിക പുര�ോഗമന പ്രവർ ത്തകരും വളർന്നുവരുന്ന ഫാസിസ ത്തിന്റെ ഇരകളായി തീർന്നു. 2017 സെപ്തംബർ 5ന് ഹിന്ദു തീവ്രവാ ദികളുടെ കരങ്ങളാൽ ക�ൊല്ലപ്പെട്ട നിർഭയയായ പത്രപ്രവർത്തകയാ യിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വിലങ്ങു തടിയായവര�ൊക്കെയും വിലക്കെ ടുക്കാതെ തന്റേതായ രീതിയിൽ പ്രവർത്തിച്ചിരുന്ന ധീരയായ ആ പത്രപ്രവർത്തകയും ഒടുവിൽ ക�ൊല്ലപ്പെട്ടു. തങ്ങൾക്കെതിരെ തി രിയുന്ന ശബ്ദങ്ങളെ പാടെ ഇല്ലാതാ ക്കുക എന്ന ഫാസിസ്റ്റ് മന�ോഭാവം ഇന്ത്യയിൽ പാടെ പടർന്നിരിക്കുന്നു എന്നത് ദുഃസൂചനയാണ്. പക്ഷേ ആശയങ്ങൾക്ക് മരണമില്ല.,. അവ പടർന്നുക�ൊണ്ടേയിരിക്കും....... വ്യക്തികളെ ക�ൊല്ലാം. പക്ഷേ അവർ സമൂഹത്തിന് നൽകിയ ആശയങ്ങൾ, ആദർശങ്ങൾ കാലാധിവർത്തിയായി ജീവിച്ചുക�ൊ ണ്ടിരിക്കും. മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിലടിപ്പിക്കുന്ന വിഘടന വർഗ്ഗീയ വാദികളുടെ യഥാർത്ഥ ലക്ഷ്യം ഇന്ത്യൻ ദേശീ യതയെ തകർക്കുകയാണ്. മേൽ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


50

സൂചിപ്പിച്ച അസഹിഷ്ണുതയും ഇതേ കാരണങ്ങൾ ക�ൊണ്ട് ചർച്ച ചെയ്യപ്പെടേണ്ട വിഷയമായിത്തീർ ന്നിരിക്കുന്നു. എന്ത് കഴിക്കണം എന്ത് പറയണം എന്ത് എഴുതണം എന്നുള്ളത് തികച്ചും വ്യക്തികേന്ദ്രീ കൃതമാണ്. ഒരാളുടെ മൗലീകാവ കാശമാണ്. അതിന്മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റം ഒരു കാരണവശാലും അനുവദിച്ചുകൂട. കലാവിഷ്ക ‌ ാരങ്ങള്‍ തീർച്ചയായും ഒരു സംസ്ക ‌ ാരത്തിന്റെ, നാടിന്റെ സ്പന്ദനങ്ങളാണ്. ജനാധിപത്യമൂ ല്യങ്ങളും ബഹുസ്വരതയും ഉയർ ത്തിപ്പിടിക്കുന്ന ഇന്ത്യയിൽ കലാ നിര�ോധനം ആവശ്യപ്പെട്ട് ഒരുകൂട്ടം മതമൗലീക വാദികൾ രംഗപ്രവേശം ചെയ്യുമ്പോൾ അവിടെ തകർന്നുവീ ഴുന്നത് സർഗാത്മകതയും കലാ മികവുമാണ്. ജാതിമത സംഘടന കൾ ഇത്തരം കലാസൃഷ്ടികൾക്ക് നേരെ കയ്യേറ്റം നടത്തുമ്പോൾ പൗരസ്വാതന്ത്ര്യവും ആവിഷ്ക ‌ ാര സ്വാതന്ത്ര്യവും ബഹുദൂരം പിന്നോട്ട്​് പ�ോവുകയാണ്. എന്തെന്നാൽ ചിന്തിക്കുന്ന ആശയപരമായി വിയ�ോജിക്കുന്ന ആളുകളെ ക�ൊലക്കയറിന് ഇരയാ ക്കുക എന്ന തന്ത്രം തന്നെയാണ് കലാവിഷ്ക ‌ ാരത്തിന് നേരെയും

നമുക്ക് ശ്രവിക്കാൻ കഴിയുന്നത്. ഈയിടെ ഹിന്ദി ചലച്ചിത്രമായ പത്മാവതിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് സുപ്രീം ക�ോടതി നടത്തിയ പരാമർശം വളരെ സമ കാലീക പ്രസക്തി അർഹിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ സൂഫി കവി മാലിക്ക് മുഹമ്മദ് ജായസി യുടെ മഹാകാവ്യത്തിന്റെ ശീർഷ കമായ പത്മാവത് ഏറെ ചരിത്ര പ്രാധാന്യമുള്ള സിനിമയാണ്. 13-14 നൂറ്റാണ്ടുകളിലായി ജീവിച്ചി രുന്ന രജപുത്രറാണി പത്മാവതി (റാണി പത്മനി)യുടെ ജീവിതത്തെ അടിസ്ഥാനമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് തന്നെ എതിർ പ്പുകൾ കാരണം മാറ്റേണ്ടിവന്നു. സമുദായ ശക്തികൾ പത്മാവ തിനു നേരെ രംഗത്തുവന്നപ്പോൾ സംവിധായകനും, സിനിമയുടെ അണിയറപ്രവർത്തകരും നേരിട്ട മാനസിക സംഘർഷം വളരെ വലു തായിരുന്നു. ഇവിടെ പത്മാവതിന് പ്രദർശനാനുമതി നൽകിയതിലൂടെ ജനാധിപത്യത്തിനും ആവിഷ്ക ‌ ാര ത്തിനും ഊന്നൽ നൽകുകയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ചെയ്യുന്നത്. ഈ ഒരവസരത്തിൽ അസഹിഷ്ണുതയും എതിർ ശബ്ദ ങ്ങൾക്ക് നേരെയുള്ള ഭീഷണിയും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

വർദ്ധിക്കുമ്പോൾ ഇത്തരം സുപ്ര ധാന തീരുമാനങ്ങൾ ഏറെ അഭിന ന്ദനാർഹമാണ്. സനൽകുമാർ ശശി ധരന്റെ 'സെക്സ ‌ ി ദുർഗ്ഗ' എന്ന കലാസൃഷ്ടിയും ഏറെ വിവാദങ്ങൾ ക്കൊടുവിൽ 'എസ് ദുർഗ്ഗ' എന്ന പേരിൽ പ്രദർശിപ്പിക്കേണ്ടി വന്നു. ജനാധിപത്യവും സർഗാത്മക പ്രതിഭയും ച�ോദ്യം ചെയ്യപ്പെടുന്ന ഇത്തരം ചെയ്തികൾക്കെതിരെ പ്രതികരിക്കേണ്ടതാണ്. വിഘടനവാദവും, തീവ്രവാദവും, വർഗ്ഗീയവാദവും തുടച്ചുനീക്കി ജാതിമതഭേദമന്യേ നാം ഒന്നിക്കേ ണ്ട സമയം ആഗതമായിരിക്കുന്നു. സ്വാർത്ഥ താൽപരരായ മൂല്യബ�ോ ധമില്ലാത്ത രാഷ്ട്രീയക്കാർ ഭരിക്കു ന്ന ഇന്ത്യയിൽ കക്ഷിരാഷ്ട്രീയ ഭേദ മന്യേ ഏവരും സമഭാവനയ�ോടെ ജീവിക്കേണ്ടത് അനിവാര്യമാണ്.് യുവത്വം നാളെയുടെ ഭാവി രചിക്കേ ണ്ടവരാണ്. പ്രതികരണശേഷിയും ധാർമ്മികബ�ോധവും അടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള യുവത്വമാണ് നമുക്ക് വേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ പുന രുജ്ജീവിപ്പിക്കാൻ ആവശ്യമായ സർഗ്ഗാത്മക, കലാസാംസ്ക ‌ ാരിക, സാമൂഹികപരമായ ക്രിയാത്മക പ്രവർത്തനങ്ങൾക്കായി നമുക്കേ വർക്കും അണിചേരാം.


A\\y

_n F s]m-fn-än-¡Â k-b³kv

പഴയദൈവം പുതിയ ലേബലിൽ വീർപ്പുമുട്ടുകയാണ്. മാപ്പപേക്ഷിച്ച് മുട്ടുമടക്കുകയാണ്.. ആത്മഹത്യ പ�ോലും അന്യമായ വീരപുരുഷനെ വിശുദ്ധ 'ഭക്തർ' പെട്രോള�ൊഴിക്കാതെ പച്ചക്കുകത്തിച്ച് ക�ൊല്ലാതെ വിടുന്നു നെഞ്ചിനുമുറിവേറ്റൊരമ്മ മുടിപറത്തി ഭ്രാന്തിയായി ഇതല്ല ഞാൻ... ഞാനിതല്ല എന്നലറിക്കരഞ്ഞു എല്ലുടഞ്ഞ് ച�ോരയ�ൊലിപ്പിച്ച് താടിവെച്ചൊരു ജന്മം മുടിപറത്തിയ ഭ്രാന്തിയെ ചൂണ്ടിപ്പറഞ്ഞു അവളുടെ പേര് ഇന്ത്യയെന്നായിരുന്നു 'ഇര'യെന്ന് മുദ്രകുത്തിയ പെണ്ണിന്റെ അച്ഛനാദ്യം കുറ്റം ചെയ്യാത്ത പ്രതിയായ് ഇരുമ്പഴിക്കുള്ളിൽ മരിച്ചു ബന്ധങ്ങളും കൂട്ടായ�ോരും ചരമക�ോളങ്ങളിൽ ചിരിച്ചു നിൽക്കുന്നു അവൾ 'ഇര'യ്ക്കപ്പുറം അനാഥയായ�ൊരു ഇരയാകുന്നു നെഞ്ചിനുമുറിവേറ്റ മുടിപറത്തിയ ഭ്രാന്തിയമ്മ പാതിവെന്തൊരു കുഞ്ഞുജീവൻ ചേർത്ത് ചിരിക്കാനറിയാതെ കരയുന്നു കരയാനറിയാതെ ചിരിക്കുന്നു വിശുദ്ധ പശു മുടി കടിച്ചെടുത്ത് അവളെ ത�ൊഴിച്ചെറിയുന്നു ശൂലങ്ങൾ കാവലിരുത്തി അവർ അവളെ കുഴിച്ചുമൂടുന്നു...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

51


52

A-`n-cm-Kv hn

_n F-kv kn t_m«Wn

BÀ¯-hw... A-bn¯w... എ

ഴുത്തുകൾ നിര�ോധിക്കുന്ന കാലമാണ്. അഭിപ്രായ സ്വാ തന്ത്ര്യത്തിനുമേൽ കടന്നുകയറുന്ന തൂലികകളെ ചലനമറ്റതാക്കാൻ ഒരുമ്പെടുന്ന രാജ്യസ്‌നേഹികളുള്ള സമൂഹമാണ്. അങ്ങനെയ�ൊരു കാലത്ത് ആർത്തവത്തെക്കു റിച്ചും ആചാരങ്ങളെക്കുറിച്ചും എഴുതുമ്പോൾ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ കൽബുർഗിയുടേയും ഗൗരിലങ്കേഷിന്റെയും ജീവനെടുത്ത ത�ോക്കുകൾ നമുക്കുനേരെയും പാഞ്ഞടുത്തേക്കും. എന്നാൽ അത്തരം ഭീഷണികൾക്കു മുമ്പിൽ അടിയറവ് പറയാത്ത കൃത്യമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം ആളുകൾ ഈ രാജ്യത്ത് ജീവിക്കുന്നുണ്ട്. അത്തരം ആളുക ളുടെ ജീവനെടുത്താൽ ആ ശബ്ദം അവിടെ നിലയ്​്ക്കുമെന്ന് കരുതു ന്നവർക്ക് നല്ല നമസ്ക ‌ ാരം. കാലം അതിനുള്ള മറുപടി തരിക തന്നെ ചെയ്യും. അയിത്തം ആർത്തവം ഏറെ അർത്ഥ വ്യത്യാസമുള്ള വാക്കുകൾ എന്ന് ആർക്കും ത�ോന്നും. അയി ത്തവും ആർത്തവവും തമ്മിൽ എന്ത് ബന്ധമെന്ന് ചിന്തിച്ചേക്കാം. അയിത്തം സമൂഹത്തിനകത്ത് നിലനിന്ന ഒരു അനാചാരവും ആർ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


ത്തവം സ്ത്രീത്വത്തിന്റെ സവിശേ ഷതയുമാണ്. ഇവ തമ്മിൽ എന്ത് ബന്ധമാണെന്ന് ത�ോന്നുന്നത് സ്വാ ഭാവികം. ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന ജാതീയമായ ഒരു അനാചാരമാണ് അയിത്തം. ഉയർ ന്ന ജാതിയിൽ പെട്ടവർക്ക് താഴ്ന്ന ജാതിക്കാരെ ത�ൊട്ടാൽ അശുദ്ധി ഉണ്ടാകുമെന്ന സങ്കൽപമാണ് ഇതി ലേക്ക് നയിച്ചത്. അശുദ്ധം എന്ന സംസ്ക ‌ ൃത പദമാണ് അയിത്തം ആയത്. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 17 പ്രകാരം അയിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചുവെ ങ്കിലും മറ്റൊരു രൂപത്തിൽ ഇന്നും നിലനിൽക്കുന്നു. അത് ആർത്ത വത്തിന്റെ പേരിലാണ് എന്ന ഒരു വ്യത്യാസം മാത്രം. ആർത്തവം സ്ത്രീത്വത്തിന്റെ പ്രത്യേകതയാണ്. അതെങ്ങനെയാണ് അവളെ അശുദ്ധയാക്കുന്നത്. ആർത്തവം ദൈവങ്ങളെ ഏതു രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്. ദൈവങ്ങൾ പ�ോലും ആർത്തവത്തെ ഭയപ്പെ ടാൻ എന്താണ് കാരണം? ആർത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയ ആണെങ്കിലും അത് അശുദ്ധമായ ഒന്നായിട്ടാണ് കരുതിപ�ോരുന്നത്. 'ആർത്തവം' എന്നത് ഒരു മ�ോശം പദമായ് ഇന്ന് മാറിയിട്ടുണ്ട്. സ്വകാര്യമായ് സംസാരിക്കേണ്ട ഒന്നാണെന്നാണ് പ�ൊതുവേ അഭിപ്രായം . ആർത്ത വസമയത്ത് സ്ത്രികളെ 'തീണ്ടാ രിമുറികളിലേക്ക്' മാറ്റിപാർപ്പിച്ചി രുന്നൊരു കാലം ഉണ്ടായിരുന്നു. ആ സമയത്ത് അവൾ ആരെയും ത�ൊടാൻ പാടില്ല. അവൾക്ക് വേണ്ട ഭക്ഷണം അവൾ തന്നെ പാകം ചെയ്യണം. മറ്റുള്ള ‌ വർ അവൾ ഉണ്ടാ ക്കുന്ന ഭക്ഷണം കഴിക്കരുത്. ആർ ത്തവസമയത്ത് അവളുണ്ടാക്കുന്ന ഭക്ഷണം അശുദ്ധമാണ്. ഇങ്ങനെ യ�ൊരു കാലം ഉണ്ടായിരുന്നു. അത്തരമ�ൊരു കാലത്തിലേക്കുള്ള തിരിച്ചുപ�ോക്ക് അനുവദിച്ചുകൂടാ. ക്ഷേത്രങ്ങളിൽ നിന്നും ആർ ത്തവസമയത്ത് സ്ത്രീകൾ മാറി നിൽക്കണമെന്ന നിയമം ആരാണ് ഉണ്ടാക്കിയത്. അതിനുപിന്നിലുള്ള

53

കാരണങ്ങൾ എന്താണ്? ആർത്ത വസമയത്ത് എങ്ങനെയാണ് സ്ത്രീ കൾ അശുദ്ധരാകുന്നത്. അങ്ങനെ യെങ്കിൽ മനുഷ്യകുലം ഒന്നാകെ അശുദ്ധരല്ലേ. സ്ത്രീകളിലൂടെ ജന്മമെടുക്കുന്ന ഓര�ോ മനുഷ്യനും അശുദ്ധരല്ലേ. ശബരിമല ക്ഷേത്ര വുമായ് ബന്ധപ്പെട്ടുണ്ടായ ക�ോടതി വിധി ഏറെ പ്രശംസ അർഹിക്കുന്ന ഒന്നാണ്. 10നും 40നുമിടയിൽ പ്രാ യമുള്ള സ്ത്രീകൾ ശബരിമലയിൽ കയറരുത് എന്ന നിയമം മാറ്റപ്പെ ടുന്നു. കാലം ആഗ്രഹിക്കുന്ന ഒരു മാറ്റം തന്നെയാണത്. ഈ ആധുനി കകാലഘട്ടത്തിൽ കേരളം പ�ോലെ സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തെ ക്ഷേത്രത്തിൽ 10നും 40നുമിടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റിനിർ ത്തുന്നു എന്നത് വളരെ ഖേദകര മായ ഒരു വസ്തുതയാണ്. ക്ഷേത്രത്തിൽ സ്ത്രീകൾക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കണം. ആരാധനാലയങ്ങൾ ആർക്കും അന്യമാകരുത്. നിയമങ്ങൾ ഉണ്ടാ ക്കുന്നത് ദൈവങ്ങളല്ല., മനുഷ്യരാ ണ്. സ്ത്രീകൾ ആർത്തവകാലത്ത് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെ ന്നും ആർത്തവകാലത്ത് അവൾ അശുദ്ധയാണെന്നുമെല്ലാം ഉള്ള നിയമങ്ങൾ ഉണ്ടാക്കിയതും മനു ഷ്യരാണ്. അല്ലാതെ ഒരു ദൈവവും ഉണ്ടാക്കിയ നിയമമല്ല. ആർത്തവം ഒരു മ�ോശമായ പദമല്ല. ആർത്തവകാലത്ത് സ്ത്രീകൾ ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നു

ണ്ട്. അങ്ങനെയുള്ള സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ അശു ദ്ധയാക്കുകയല്ല വേണ്ടത്. അവളെ ബഹുമാനിക്കുകയും അവൾക്ക് സമൂഹത്തിനകത്ത് തുല്ല്യസ്വാത ന്ത്ര്യം നൽകുകയുമാണ് വേണ്ടത്.

ക്ഷേത്രത്തിൽ സ്ത്രീകൾ ക്കും തുല്യസ്വാതന്ത്ര്യം അനുവദിക്കണം. ആരാ ധനാലയങ്ങൾ ആർക്കും അന്യമാകരുത്. നിയ മങ്ങൾ ഉണ്ടാക്കുന്നത് ദൈവങ്ങളല്ല., മനുഷ്യരാ ണ്. സ്ത്രീകൾ ആർത്തവ കാലത്ത് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്നും ആർത്തവകാലത്ത് അവൾ അശുദ്ധയാണെ ന്നുമെല്ലാം ഉള്ള നിയമ ങ്ങൾ ഉണ്ടാക്കിയതും മനുഷ്യരാണ്.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


54

tKm-]n-I

_n.F. Cw-¥ojv

എങ്ങുനിന്നോ ഒരു പെൺകുഞ്ഞിൻ അലർച്ച കേൾക്കുന്നു ചെവിയിലേക്ക് തുളച്ചുകയറീടുന്നു ശബ്ദം എവിടെ പ�ോയന്വേഷിക്കും ഞാനവളെ? ആരുപെറ്റുനിന്നെ, ഇപ്പോൾ ആരുപേക്ഷിച്ചൂനിന്നെ? പെണ്ണായ് ജനിച്ചുപ�ോയതാണ�ോ കുറ്റം അത�ോപെണ്ണായ് ജീവിപ്പതില�ോ... കഷ്ടം ഇരുണ്ടകരാള ഹസ്തങ്ങൾ കവർന്നെടുക്കും മുന്നേ വളർന്നുപന്തലിച്ച് ഒരു പെണ്ണായ് മാറിടും മുന്നേ.. കഴുത്തുനീട്ടി ഒരുവനു മുന്നിൽ നിന്നിടും മുന്നേ. ഒരമ്മയായ് കുഞ്ഞിനെപെറ്റ് പ�ോറ്റിടും മുന്നേ.. വൃദ്ധ മാതാവായ് മക്കളുപേക്ഷിക്കും മുന്നേ.. നാലഞ്ചുനാൾ പ്രായമെഴും നീ കരുണയുള്ള കൈകളിലെത്തിപ്പെടേണ്ടതനിവാര്യം... ജനിക്കും മുന്നെ ജീവനെടുപ്പതായിരുന്നിതിലും ഭേദം കറുത്തിരുണ്ട മുഖമുള്ള പുരുഷനും ഒരു പക്ഷേ നിവർത്തികേടിനാൽ നിന്നെ ഉപേക്ഷിച്ച അമ്മയും ഈ ജന്മനാടിൻ സന്താനങ്ങൾത്തന്നെ.. തിരിഞ്ഞുന�ോക്കാൻ ഇനി സമയമില്ല.. തിരിച്ചുപ�ോയീടാൻ ഇടവുമില്ല.. കുഞ്ഞേ നിന്റെ രക്ഷക നീ തന്നെ.. നിനക്ക് തുണ നീ മാത്രം കാരണം നിന്റെ പേരാണ് പെണ്ണ്..!

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


tIm-tf-Pv sse-{_-dn \-S-¯n-b I-Ym-cN-\m a-Õ-c¯n k-½m-\mÀ-lam-b IY

55

lrZym kp-tcjv

_n F s]m-fn-än-¡Â k-b³kv

shfn-¨w Zpx-J-am-Wp-®o... പ�ൊ

ട്ടിയ ഓടിന്റെ വിട വിലൂടെ വെളിച്ചം ഒഴുകിയെത്തി. ഓര�ോ നാളും അരികിലെത്തുന്നത് ഈ വിടവിലൂ ടെയാണ്. അകന്നു പ�ോകുന്നതും ഇതിലൂടെ തന്നെ. പ്രളയം വന്നു മടങ്ങിയ ശേഷം ഇങ്ങനെത്തന്നെ. ഒന്നും ചിട്ടയായില്ല, ചിട്ടയാക്കിയില്ല ആയുസു മുഴുവൻ അധ്വാനിച്ചത് അവിടെവിടെ ചിന്നിചിതറിക്കിട ന്നിരുന്നു, ചിലത് പറമ്പിലും ചിലത് പുഴയിലും. ആഴ്ചയേറെ കഴിഞ്ഞി ട്ടും കഞ്ഞിക്കലത്തിൽ കിടന്ന മൂർഖന്റെ തല ഏത�ോ ക�ോണിൽ നിന്നും ന�ോക്കുന്ന പ�ോലെ.. ചിന്തിച്ചു നിന്നാൽ ഇനിയുള്ള കാലം മുഴുക്കെ അങ്ങനെ തന്നെ, ഇപ്പോൾ എഴുന്നേറ്റില്ലെങ്കിൽ പിന്നെ എഴുന്നേക്കാനേ പറ്റില്ല. തണുപ്പുക�ൊണ്ട് ചീർത്ത വാതിൽ വലിച്ചു തുറന്ന് മുറ്റത്തെ കരിയില കളുടെ എണ്ണമെടുത്തു, പെറുക്കി കളഞ്ഞു ബാക്കിയുള്ളവ അവിടെ കിടന്നു. വീടെല്ലാം വൃത്തിയാക്കി, ത�ൊഴിലു റപ്പിനു പ�ോണം, ഇന്ന് പുഴവക്കി ലെ കളകളെല്ലാം വലിച്ചു പറിച്ചു കളഞ്ഞാമതി; കൂടാതെ ഇന്നല ത്തെ പ്രധാന ചർച്ചയ്ക്ക് മറുപടി പറയണം ഇന്നലെ ഇത്തിരിയില്ലാ ത്ത പെങ്കൊച്ച് തന്റെ വായടപ്പിച്ചാ പ�ോയേ, പകരം ച�ോദിക്കണം, ഏതാണ്ടൈല്ലാമ�ോ ചിന്തിച്ചും പാഞ്ഞുക�ൊണ്ട് കള്ളിത്തോർത്ത് ഇടതുവശത്തേക്കിട്ട് ആ സ്ത്രീരൂ പം പടികളകന്നു പ�ോയി. ആർക്കും വേണ്ടാത്ത കാട്ടുപൂ ക്കൾ പുഴയ�ോരത്തു വിരിഞ്ഞു നിന്നിരുന്നു കുഴിനഖം വന്ന തന്റെ കൈ വിടർത്തിക്കൊണ്ട് വലിച്ചു പാച്ച് ദൂരെ കളഞ്ഞു ഏതെല്ലാ മ�ോ ചെത്തുപിള്ളാർ അത് ചവിട്ടി അരച്ചുപ�ോയി പിന്നീടതെപ്പൊഴ�ോ മണ്ണിനടിയിലേക്ക് ചുരുങ്ങിപ്പോയി.

ഇതെന്തിനാ താൻ ശ്രദ്ധിക്കുന്ന തെന്നു പറഞ്ഞുക�ൊണ്ട് തലക്ക് രണ്ട് ക�ൊട്ടും ക�ൊടുത്ത് ഇന്നത്തെ പ്രധാന ചർച്ചയെ പറ്റി ചിന്തിച്ചു ക�ൊണ്ട് പണിയെടുത്തു, പൂള യ്ക്കും ചായക്കുമായി മനസ്സുവെ മ്പി, പത്തുമണിയ�ൊന്ന് കറങ്ങി തിരിഞ്ഞ് വന്നപ്പോ, കണ്ണുകൾ വിടർന്നു, ത�ൊണ്ട വികസിച്ചു, അണകെട്ടിയ വാക്കുകൾ പുറത്തേ ക്ക് ചാടി,

എടി പെണ്ണെ, എന്റെ സ്വാമി അവി ടെത്തന്നെ നിലക�ൊള്ളും, ഈ വാക്യങ്ങള�ോടെ പുത്തൻ പെണ്ണ് അനുവിന്റെയും മാധവിത്തള്ളയു ടെയും ചർച്ചക്ക് ആരംഭം കുറിച്ചു, വാക്‌പ�ോര് മുറുകി, മാധവിത്ത ള്ളയുടെ ചരിത്ര പുരാണങ്ങൾ അനുവിന്റെ നാക്കിന് മൂർച്ച കൂട്ടി പെണ്ണുങ്ങളെല്ലാം മൂക്കത്ത് വിരൽ വെച്ചു, ചുറ്റും കൂടിയ പുരുഷന്മാർ സന്തോഷിച്ചു, തങ്ങളുടെ ഭാര്യമാ രെല്ലാം കുശുമ്പു വിട്ട് ആഭ്യന്തര ചർച്ചകൾ തുടങ്ങിയപ്പോൾ ആദ്യം കണ്ണുതള്ളി പിന്നെ പരമ്പരകണ്ണീ രാല�ോചിച്ചപ്പോൾ വീണ്ടും സന്തോ ഷിച്ചു. ഇന്നത്തെ പ�ോരിലും പുത്തൻ പെണ്ണ് മുന്നിലായിരുന്നു മാധവി

ത്തള്ള അന്ധാളിച്ചത് അവളുടെ അവസാന വാക്കിലായിരുന്നു കണ്ണ് തെറ്റിയാ കാലിലൂടെ ഒലിച്ചിറങ്ങുന്ന ച�ോര അവൾക്ക് അലങ്കാരമാണ ത്രേ, അത്രയും കേട്ടപ്പോൾ നാക്ക് പ�ൊന്തിയില്ല, അവള�ോട് സംസാ രിക്കാൻ കൂടി അറപ്പു ത�ോന്നി, അയ്യേ... തലച്ചോറിലേക്കുള്ള ഏത�ോ ധമനികളിൽ ച�ോരയ�ൊഴുക്ക് മന്ദഗ തിയിലായപ�ോലെ... തിരിച്ചു പ�ോരാൻ നേരത്ത് വലി ച്ചുകൂട്ടിയ വസ്തുക്കളെല്ലാം കുഴിയിലേക്ക് മറയ്ക്കണം, ഒരു പ്ലാസ്റ്റിക്ക് ഫ്ള ‌ ക്സ ‌ ിന്റെ തണലിൽ കളകളെല്ലാം ഒതുങ്ങിക്കൂടി ആ പ്ലാസ്റ്റിക്ക് ഫ്ള ‌ കസിലെ കുഞ്ഞു മുഖം തന്നെ ന�ോക്കി, എവിടെയ�ോ കണ്ട മുഖം, കുഞ്ഞുചിരി, അധികം ന�ോക്കിയില്ല, സാക്ഷരതാക്ലാസി നുപ�ോയതുക�ൊണ്ട് ആ ഫ്ള ‌ ക്‌സി ലെ അവസാന വാക്ക് വായിച്ചു കുഴിയിലേക്കെല്ലാം തട്ടി മാപ്പെന്നോ ക�ോപ്പെന്നോ ആയിരിക്കണം. മുണ്ടുമുറുക്കിയുടുത്ത് ത�ോർത്ത് ത�ോളത്തിട്ട് സഞ്ചിയും തൂമ്പയുമാ യി ചാഞ്ഞും ചെരിഞ്ഞും കാറ്റി ന്റെ ഗതിക്കെന്നപ�ോലെ അവർ നടന്നു. അലസമായ പകൽ തന്ന മടുപ്പിക്കലിൽ നിന്ന് മൂർഖനെയും സ്വപ്ന ‌ ം കണ്ട് നീണ്ടു നിവർന്നു കിടന്നപ്പോൾ പുത്തൻ പെണ്ണിനെ ആല�ോചിച്ചു 'ചെ എന്തൊരു കുട്ടി, താനിനി അതിന�ോട് മിണ്ടുകയില്ല എന്ന വാശിയിൽ ഏത�ോ നേരം ഉറങ്ങി... പക്ഷേ പിറ്റേന്ന് അവരെത്തേടി വെളിച്ചം ഒഴുകിയെത്തിയില്ല പതി വിലേറെ നേരമായിട്ടും വെളിച്ചത്തെ കാത്തിരുന്നു, അത് വന്നില്ല. വലിച്ചു തുറന്ന വാതിലിലൂടെ മുന്നോട്ട് നടന്നപ്പോൾ വെളിച്ചം വരുന്നത് കണ്ടു, കൂടെ തന്റെ പാതിജീവനെ ക�ൊണ്ടുപ�ോയ പ്രളയവും.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


56

{io-e-£v-an F-kv _n F Cw-¥ojv

ന്നലെ അമ്പലത്തിലെ ഉത്സവം ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ ഒരുപാട് വൈകി ക്ഷീണം കാരണം ഉണരാനും എഴുന്നേറ്റ് കണ്ണും തിരുമ്മി കു റച്ചുനേരം അങ്ങനെ ഇരുന്നു. കുറച്ചു പേടിയ�ോടെ ആണെങ്കിലും ആ കസേരയില�ോട്ട് ഞാന�ൊന്ന് ന�ോക്കി. വെറുതെ ആയില്ല അവൾ അവിടെ തന്നെ ഇരിപ്പുണ്ട് ഉണ രുന്നതും ന�ോക്കി ഇരിക്ക്യായിരു ന്നൂന്ന് ത�ോന്നുന്നു. കണ്ടപാടെ പല്ലിളിച്ചൊരു ചിരി ദേഷ്യാ വന്നത്, കണ്ടാലറിയാം നല്ല അസ്സൽ നാട�ോടി

ആദ്യം കരുതിയത് ത�ോന്നലാ ണെന്നാണ് നേരം വെളുക്കുമ്പോ പ�ൊയ്‌ക്കോളൂന്ന് കരുതി.

ആളെ കളിയാക്കുന്ന പ�ോലെ ഒരു പുളിച്ചചിരിയും ക�ൊണ്ട് ദേ എന്റെ അട്‌ത്തേക്ക് വരുന്നു

'എവടെ! ദേ ഇരിക്കുന്നു ന്റെ മുറീൽ തന്നെ

'നീ ഇന്നലെയും എന്നെ ഓർത്തി ല്ലേ? എന്നോട് വരാൻ പറഞ്ഞില്ലേ?'

ഏതാണാവ�ോ ഇവൾ? അച്ഛനും അമ്മേം അറിഞ്ഞിട്ടൊക്കെ തന്നെ ആയിരിക്ക്വോ ഇനി?

'പ�ോവണ്ടേ നമ്മക്ക് അങ്ങനെ ഒരു യാത്ര?'

ഈ സിനിമയില�ൊക്കെ പറഞ്ഞത് പ�ോലെ ഒരു 'ന്യൂ ജെൻ നാട�ോടി'

വേഗം എണീച്ച് പ�ൊയ്‌ക്കോ, ന്തിനാ ന്റെ മുറീൽ കേറി ഇരിക്ക ണേ?'

എവട�ൊക്ക്യോ കറങ്ങിത്തിരിഞ്ഞ് വന്നിരിക്കണത് കണ്ടോ വേറ�ൊരു സ്ഥലവും കിട്ടീലെ കേറി വരാൻ ആരാന്നോ ഏതാന്നോ അറിയില്ല ഇന്നലെ ഒരു ഫെയ്സ ‌ ്ബുക്ക് പ�ോസ്റ്റ് കണ്ടതിനുശേഷം മുതൽ കക്ഷി എന്റെ മുറീല്ണ്ട്. ആരുടെ പ�ോസ്റ്റാന്ന് ഓർക്കണില്ല. 'ഒരു ബസ്സിൽ കേറി അതിൽ ലാസ്റ്റ് സ്റ ‌ ്റോപ്പ് വരെ പ�ോകണം എന്നിട്ട് ഒരു ചായയും കുടിച്ച് കുറെ ഓർമ്മ കളുമായി തിരിച്ചുവരണം' രഹസ്യായിട്ടാണേലും ഞാനും ആഗ്രഹിച്ച കാര്യം തന്നെയാ അയാൾ എഴുതീത്.

രണ്ടും കൽപ്പിച്ച് ഞാനങ്ങട് ച�ോദിച്ചു. 'അല്ല, എന്താപ്പൊ നിന്റെ ഭാവം? ആരാ നീ?

ആളെ ദഹിപ്പിക്കുന്ന ഒരു ന�ോട്ടം ന�ോക്കി മിണ്ടാതിരിക്കാ അവൾ കുറച്ച് നേരത്തെ മൗനത്തിന�ൊടു വിൽ അവൾ വാ തുറന്നു 'ഞാൻ എങ്ങോട്ട് പ�ോണ�ോന്നാ നീ ഈ പറയണേ; ന്റെ വീടല്ലേ ഇത്, ന്റെ മുറിയല്ലേ ഇത്. ഞാൻ വേറെ അങ്ങോട്ടേക്കാ പ�ോവണ്ടെ?' ആഹാ ഇത്രയും ആവുമ്പോഴേ ക്ക് എന്റെ ക്ഷമ നശിച്ചു അവള് ന�ോക്കിയത് പ�ോലെ ഞാനും ഒന്ന് ന�ോക്കി എവടെ! അതാ നിക്കണു അത് പ�ോലെ തന്നെ 'ആരാ നീ? ന്തിനാ ഇവടെ വന്നെ? ന്റെ മുറീല്?'

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ഞാനങ്ങ് അന്താളിച്ച് പ�ോയി ഞാനെങ്ങനെയാ അവളാവ്‌ന്നേ? കാണാന�ൊക്കെ എന്നെപ്പോലെ ഉണ്ടെന്നല്ലാതെ ഈ ഊരുതെണ്ടി ഞാനാവ്വേ? ഒരു വഴിയും ഇല്ല. ഒന്നാല�ോചിക്കുമ്പോ എന്ത് രസാ അവർക്കൊക്കെ ത�ോന്ന്യേടത്തൊ ക്കെ പ�ോവാ നമ്മള�ൊന്ന് പുറ ത്തിറങ്ങും നൂറ് ച�ോദ്യം എങ്ങടാ പ�ോണേ ന്തിനാ പ�ോണേ... മടുത്ത് പ�ോവും. ഒരു നിമിഷം ഞാൻ ചിന്തകളിലേ ക്ക് വഴിമാറിപ്പോയി പ�ോയ വഴി തിരിച്ചെത്തിയിട്ടും അവള് ദേ മുറീൽ തന്നെ. വല്ല്യ ധൈര്യത്തില�ൊക്കെ ആണ് നിന്നതെങ്കിലും ധൈര്യത്തിന്റെ മേലെ പേടി ചെക്ക വിളിച്ചു ഞാൻ ഓടി അടുക്കളയിലെത്തി 'എന്നാലും ഞാനെങ്ങന്യാ അവളാ വ്‌ന്നേ?' ചില്ലലമാരയിലെ പളുങ്ക് പാത്ര ങ്ങൾ എന്നെ ന�ോക്കി കളിയാക്കി ചിരിച്ചു.


57

A-\man-I

_n F Cw-¥ojv

അവളുടെ ശബ്ദങ്ങൾ മുറികളുടെ ക�ോണുകളിൽ തട്ടി പ്രതിധ്വനിച്ചു രാവും പകലും നിശബ്ദമായി ഒച്ചയാക്കിക്കൊണ്ടിരുന്നു ആരാലും ശ്രദ്ധിക്കപ്പെടാതെ വഴക്കുകൂടലുകളും തേങ്ങലുകളും എല്ലാം മുറിക്കോണുകളിൽ തളം കെട്ടി. ചട്ടിയും കലവും മാത്രം ശബ്ദമുണ്ടാക്കി മറ്റുള്ളവ ശ്വാസം അടക്കിപ്പിടിച്ചു. പകലന്തിയ�ോളം ഓടിയ ഒരു വണ്ടി പുക തുപ്പി വിറച്ചുക�ൊണ്ട് നന്നാക്കാനാവാതെ പിടഞ്ഞുക�ൊണ്ട് ഒരു നേർത്ത ശബ്ദം തീർത്ത് പ്രതിധ്വനിച്ചുക�ൊണ്ടിരുന്നു. മറ്റുള്ളവർക്ക്, ജൽപ്പനങ്ങൾ മാത്രമായ അവളുടെ സ്വന്തം ശബ്ദം..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


58

A-`-bv-Zm-kv F-kv BÀ _n F Cw-¥o-jv

'ശി

വ ശിവാ.. അമ്പലപ്പറമ്പിൽ എന്തോ ചത്തുകിടക്കു

ന്നു...

കീഴ്ശാന്തി അലമുറയിട്ടുക�ൊണ്ട് ഓടി... എവിടെ നിന്നില്ലാതെ ആൾക്കൂട്ടം അവിടെ കിതച്ചെത്തി. നായ്ക്കൾ കടിച്ച് വികൃതമാക്കിയ ഒരു ജഢം. അവശേഷിക്കുന്ന മാംസങ്ങൾ മുഴുവൻ കറുത്ത പുഴുക്കൾ കയ്യട ക്കിയിരിക്കുന്നു... ഒരു വശത്ത് പരിഹാരകർമ്മങ്ങൾ ക്കുള്ള മണിമുഴക്കം.. ചത്ത ജീവിയുടെ ജാതകം തിരയു ന്ന ഒരു കൂട്ടർ മറുവശത്ത്... ചത്തത് ഒരു നാൽക്കാലി ആണെന്ന അഭ്യൂഹത്തിന്മേൽ നാട്ടിലെ അറവുശാലകളും പള്ളി ക്കൂടങ്ങളും മതം പ�ൊട്ടി ഓടിയ ചില മതമൗലീകവാദികൾ അഗ്നി ക്കിരയാക്കിയിരുന്നു. ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീ

കരിച്ചു, ജഢത്തിന്റെ ഉടമ ഒരു പെൺകുട്ടി. എട്ടിഞ്ച് സ്‌ക്രീനുകളിൽ പ്രതിഷേ ധമിരമ്പി.. ആതപം പകരാത്ത വിളക്കുകൾ അവൾക്കായി തെളിഞ്ഞു.. ആമ�ോദമില്ലാത്ത പുഷ്പങ്ങൾക�ൊ ണ്ട് അവൾക്ക് അർച്ചന നടത്തി.. കമ്പിവേലിക്കപ്പുറത്ത് നിന്നും അവൾക്ക് വേണ്ടി കണ്ണീർ പ�ൊഴിഞ്ഞു.. വാർത്താ വിപണി സജീവമായിരു ന്നു.. കുട്ടി ചത്ത തന്തയുടെ കണ്ണീർ വമ്പൻ തുകക്ക് ന്യൂസ് റൂമിൽ വിറ്റ് പ�ോയ്‌ക്കൊണ്ടിരുന്നു..

വിസർജ്യത്തിൽ നിന്നുണ്ടാക്കിയ സുഗന്ധലേപനത്തെക്കുറിച്ചുള്ള വർണനകളിൽ ആകൃഷ്ടരായിരുന്നു കൗമാര യൗവനങ്ങൾ.. അവർ എല്ലാം മറന്ന് തുടങ്ങിയിരു ന്നു.. അധികാരികൾ ഇരുട്ടിൽ തപ്പുക യാണ്​്. മനം മടുത്ത ജനകൻ ഒരിക്കൽ കൂടി ഏകദൃക്സ ‌ ാക്ഷിക്ക് മുമ്പിൽ വന്നു... നീതിക്കായി പ്രതീക്ഷയ�ോടെ കൈകൂപ്പി.. ഇതുകണ്ട മേൽശാന്തി മന്ദഹാസ ത്തോടെ പറഞ്ഞു..

എങ്ങും പ്രതിഷേധത്തിന്റെയും ദുഃഖത്തിന്റെയും അലയ�ൊലികൾ..

അതേയ്... ഇദ്ദേഹം ഇപ്പോ ഇവിടെ വരാറില്ല...

ഒരു സൂര്യാസ്തമയത്തിനിപ്പു റം കറുത്ത നാടകൾ പലതും അഴിഞ്ഞു വീണിരുന്നു..

തിരഞ്ഞെടുപ്പ് കാലമല്ലേ... പെട്ടെ ന്ന് പ�ോയാൽ പാർട്ടി ഓഫീസിൽ കാണാം... അവിടെ പറഞ്ഞാൽ മതി...

ഇസ്രയേൽ രാജാവിന്റെ പട്ടിപെ റ്റതായിരുന്നു അന്നത്തെ ദേശീയ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

ചർച്ച..

am-K-kn³ 2017þ18


59

A\p-{io Fw.F.

_n.F. s]m-fn-än-¡Â k-b³kv

നാ

ളെ സ്വാതന്ത്ര്യ ദിനാത്രേ. പെണ്ണ്ങ്ങടെ അവകാശ ത്തെപ്പറ്റി പ്രസംഗിക്കാൻ പ�ോയ ന്റെ കെട്ട്യോന�ോട് ഞാനും കൂടെ വന്നോട്ടെന്ന് ച�ോയ്ച്ചപ്പോ പറ ഞ്ഞതെന്താണെന്നോ ! നമ്മുടെ സമുദായത്തിലെ പെണ്ണ്ങ്ങക്ക് രാത്രി സഞ്ചാരം പാടില്ല പ�ോലും. ഇതെന്തൊരു കഥയാ. രാത്രി

അവൾ ഒന്നും മിണ്ടാതെ അടു ക്കളയിലേക്ക് പ�ോയി. കരിപ്പിടിച്ച അവസാനത്തെ കലവും കഴുകുന്ന തിനിടയിൽ അറിയാതെ വായിലേ ക്ക് കയറിവന്ന ഗസലിന്റെ ഏത�ോ രണ്ടു വരി പാടിക്കൊണ്ടിരിക്കു

മ്പോൾ അകത്തെ മുറിയിൽ നിന്ന് ആര�ോ വിളിച്ചുപറഞ്ഞു. പെണ്ണി ന്റെ ഒച്ച മ�ോന്തായം തട്ട്ന്ന്ണ്ടല്ലോ. ഇത്രേം നേരായിട്ടും അനക്ക് ഒറങ്ങാനായില്ല്യേ...

ഞമ്മളെ പിടിച്ച് വിഴുങ്ങോ ? അല്ലാ ഇതിത്രേം കേട്ടിട്ട് ഇങ്ങളൊക്കെന്താ മിണ്ടാത്തേ ? ഒന്നും കേട്ടില്ലെന്ന ഭാവത്തിൽ ഒരു കൂസലുമില്ലാതെ ജിബ്രാൻ അപ്പോഴും ഷെൽഫിലി രുന്ന് മേരിയ്ക്ക് കത്തുകളെഴുതി ക്കൊണ്ടിരുന്നു. അടുത്തിരുന്ന ബഷീർ താടിക്ക് കൈ ക�ൊടുത്തു ക�ൊണ്ട് പറഞ്ഞു. ' ഇത�ൊക്കെ നീ എഴുതിക്കൂട്ടുന്നതി ന്റെ കുഴപ്പമാ. കവിതകള�ൊക്കെ വിപ്ലവങ്ങളാക്ക്യാലെ ജീവിക്കാൻ പറ്റൂലാ.. നല്ല കുടുംബത്തിലെ പെണ്ണുങ്ങള�ൊക്കെ കെട്ട്യോൻ പറേണത് കേട്ടോണം'

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


60

Èv H-¨-bp-@ ­ m-¡-cp-Xv F-¶v ]-d-bp¶-h-tcmSv H-¨-bp-@ ­ m¡pw F-¶v ]-d-bm³ \n-§Ä-t¡m-tcm-cp-¯À-¡p-ambn H-gn-¨n-Sp-s¶m-cn-Sw... hm-¡pIÄ-sIm@-v­A-£-c§Ä-sIm@-v­Cu-bn-Sw k-¼p-ã-am-¡q.....

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


61

bqWn-b³ `m-c-hm-lnIÄ

sNbÀam³ Pm-^À Sn.Sn.

ssh-kv sNbÀ-t]-gvk¬ A-\p{io

P\d sk-{I«dn A£-bv Sn.sI.

tPm. sk-{I«dn kpa¿

kväpUâ v F-UnäÀ hn-th-Iv hn-t\mZv

bp.bp.kn. Pn-jv-Wp sI.Fw.

bp.bp.kn. A-`n-cm-Kv hn.

ss^³-BÀ-Sv-kv sk-{I-«dn hnXp _m_p

P\d Iym-]vä³ A-aÀ Zo]Iv

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


62

Atkm-kn-tb-j³ sk-{I-«-dnamÀ

t_m«Wn hn-im KuXw

sIan-kv{Sn ]q˨na

sIm-ta-gvkv Xm-en_v

C¡tWm-an-Ivkv A-cp¬-IpamÀ

Cw¥o-jv c-ay{io

lnkvädn AÐpÄ kaZv

amXvkv \ocPv

^nkn-Ivkv AXp sI.]n.

s]m-fn-än-¡Â k-b³kv {io-Pn¯v

kpthmfPn ^pBZv

CbÀ sd-{]-k-tâ-äo-hvkv

H¶mw-hÀjw A-¶m-Pm-kvan³

cïmw-hÀjw B-bp-jv ]n._n.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

aq¶mw-hÀjw A-izn³ Fkv. taml³

]n.Pn. th-Z-hymk³


63

UNION INAUGURATION

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


64

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

ONAM CELEBRATIONS am-K-kn³ 2017þ18


t{i-b

_n F-kv kn ^n-kn-Ivkv

രാത്രിയുടെ അന്ത്യയാമങ്ങളിൽ അസഹ്യമായ�ൊരു വേദന വന്നവളെ പുൽകി തന്റെ തുടയിടുക്കിലൂടെ ഒലിച്ചിറങ്ങിയ നനവ് അവളിൽ ഭയത്തിന്റെ വിത്തുകൾ പാകി ബാല്യത്തിന്റെ ചാപല്യങ്ങൾ മാറിടാത്ത ആ കുരുന്നിന് അത�ൊരു ദുസ്വപ്ന ‌ മായിരുന്നു ഞെട്ടിയുണർന്നപ്പോൾ തന്റെ കിടപ്പിടത്തിൽ കണ്ട ച�ോരത്തുള്ളികൾ അവളിൽ ഭയത്തിന്റെ തീജ്വാല ആളിപ്പടർത്തി... ആ കുരുന്നറിഞ്ഞിരുന്നില്ല ഈ ഭയം അവളിലെ സ്ത്രീത്വത്തിന്റെ അടയാളമാണെന്ന്‌

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

65


66

A£-b ap-c-fo-[c³

_n F s]m-fn-än-¡Â k-b³kv

ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടവളെ തിരിച്ചറിയാനെളുപ്പമാണ് അവസാനത്തെ ഇലയും പ�ൊഴിഞ്ഞ് കിളികളുപേക്ഷിച്ച ഉണങ്ങിയ�ൊരു മരം അവളിൽ ഉറച്ചുപ�ോയിക്കാണും. ഒറ്റയ്ക്കു കുടിച്ചുതീർക്കുന്ന ജീവിതത്തിന്റെ കയ്പ്പ് രുചികളാൽ അവളുടെ മുഖം കനം വെച്ചിരിക്കും ഏത�ൊരിരുട്ടിലും ഒരു നക്ഷത്രത്തെ തുന്നുന്ന മാന്ത്രികത അവൾ പഠിച്ചിരിക്കും കാലം തെറ്റിപെയ്യുന്ന മഴ ദിശയറി യാതെ അവളുടെ കണ്ണിലൂടെ ഇടയ്ക്കിടെ എത്തിന�ോക്കും. സ്വപ്‌നങ്ങളെല്ലാം മുങ്ങിമരിച്ച ഒരു കടലിനെ ദൈവം അവളിൽ മടക്കി വെയ്ക്കും പുറത്തുവരാനാകാതെ ന�ൊന്തു ന�ൊന്ത് ഒരു കവിത ഗർഭപാത്രത്തിൽ കുരുങ്ങി കിടപ്പുണ്ടാകും

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


67

Zriy

_n.F-kv.kn amÕv

വിടരുവാൻ ക�ൊതിച്ചിടുന്നുവെങ്കിലും നിശ്ചലമാകുന്നുവെൻ തൂലിക പാതി ഇരുളടഞ്ഞയീ യാമങ്ങളിലും എനിക്ക് കൂട്ട് കരിഞ്ഞുപ�ോയെൻ അക്ഷരങ്ങൾ മാത്രം. കാണാമെനിക്കീ പ്രകൃതിതൻ പ്രഭച�ൊരിയുന്ന കണ്ണുകളെ കേൾക്കാമെനിക്കീ ഇരുളിൻ മൃതിയഞ്ഞ മ�ോഹങ്ങൾ തൻ ആത്മന�ൊമ്പരത്തെ അറിയാം എനിക്കീ കാറ്റിൽ പ�ൊഴിയുന്ന ഇതളുകൾ തൻ മാധുര്യം അതിലുണ്ട് ചില ജീവിത കവിതകൾ അതില�ൊരിതളായി എൻ ഹൃദയവും .................................................................................... എനിക്കായി പ്രണയം വർഷിച്ച മേഘമിന്ന് എൻ അക്ഷരങ്ങൾക്കായ് കണ്ണീർ പ�ൊഴിച്ചിടുന്നു ശിഖരത്തോട് പിണങ്ങി നിലതെറ്റി വീഴുന്ന ഇലകൾ പ�ോലെ എൻ തൂലികയിൽ നിന്നും അക്ഷരങ്ങൾ ചിന്നിതെറിച്ചിടുന്നു എൻ തൂലിക എനിക്ക് ശാപമ�ോക്ഷം നല്കുമെങ്കിൽ, പിറക്കണമീ ഭൂവിൽ ഒരിക്കൽക്കൂടി നിൻ ഹൃദയത്തിലെ കവിതയായ് സ്‌നേഹത്തിൻ ഗന്ധമുള്ള, നന്മയുടെ നിറമുള്ള നിന്നിലെ അക്ഷരപ്പൂക്കളാൽ ക�ോർത്തിണക്കിയ�ൊരു കവിതയായ്... അന്നെൻ ഹൃദയം ധന്യമാകും അന്നെൻ ജന്മം പൂർണമാകും അന്ന് ചലിക്കുമീ തൂലിക

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


68

{io-e-£v-an F-kv.BÀ _n.F-kv.kn amÕv

ടവപ്പാതിയുടെ വശ്യമന�ോഹ രമായ പ്രഭാതം; ഞാനവളെ ആദ്യമായി കാണുന്നത് അന്നാണ്. കൃത്യമായി പറഞ്ഞാൽ 2008 ജൂലൈ മാസം 6ാം തിയ്യതി. ദിവസവും മാസവും ക�ൊല്ലവുമ�ൊ ക്കെ ഇത്ര കൃത്യമായി ഓർത്തു വയ്ക്കാൻ കാരണം അന്നെന്റെ പിറന്നാളുകൂടിയായിരുന്നു. അമ്മ യുടെ വിളി കേട്ട് ഉണർന്ന ഞാൻ പതിവ് തെറ്റിയ്ക്കാതെ നേരെ അടുക്കളയിലേക്ക്. അമ്മയുടെ കൈയ്യിൽ നിന്ന് പിറന്നാൾ സമ്മാ നമായി ഒരുമ്മയും വാങ്ങി നേരെ അമ്പലത്തിലേക്ക്. ഭഗവാനെയും കണ്ട് തിരിച്ചെത്തിയ എന്നെക്കാ ത്ത് വീട്ടിൽ രണ്ട് അതിഥികളു ണ്ടായിരുന്നു. അടുക്കളയുടെ ഒരു മൂലയിലിരുന്ന് ആർത്തിയ�ോടെ ഭക്ഷണം കഴിക്കുന്ന ഒരു ക�ൊച്ച് കുഞ്ഞ്. കാഴ്ചയിൽ അഞ്ച് വയസ്സ് പ്രായം ത�ോന്നിക്കും. കണ്ണുകളിൽ എന്തിനെയ�ോ അവൾ ഭയക്കുന്ന തായ് എനിക്ക് ത�ോന്നി. എന്നെ കണ്ടപാടെ പുറകിലേക്ക് അവൾ മാറിനിന്നു. 'ആരാ അമ്മേ ഇത്?' 'ഇത് ശാരദേച്ചീടെ മകന്റെ കുട്ടിയാ ഇന്നലെ ക�ോഴിക്കോട്ന്ന് വന്നതാ!' അമ്മയുണ്ടാക്കിയ പായസത്തി ന്റെ സ്വാദിൽ പകുതിയെ ഞാൻ

കേട്ടുള്ളൂ. സ്‌കൂളിൽ സയൻസ് പ്രോജക്ടിന്റെ ചർച്ചകൾ തകൃതിയായി നടക്കുന്നു ണ്ട്. നാളെ ടീച്ചറിനെ ഞെട്ടിക്കുന്ന വിഷയവുമായിട്ടേ സ്ക ‌ ൂളിൽ ചെല്ലൂ ന്നുറപ്പിച്ചിട്ടാണ് സ്ക ‌ ൂളീന്ന് ഇറങ്ങി യത്. അത്രയും ദൂരം ഓടിക്കിതച്ച് വന്ന ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. ശരിയ്ക്കും ഗ്രാമത്തിന്റെ സൗന്ദര്യം പൂർണമായി ആവാഹി ച്ചിട്ടുണ്ട് എന്റെയീ ക�ൊച്ചുഗ്രാമം. സ്ക ‌ ൂൾവിട്ട് വീട്ടിലേയ്ക്കുള്ള വഴിയിൽ ആ സൗന്ദര്യം പലകുറി ഞാൻ കണ്ണ് വച്ചിട്ടുള്ളതാണ്. 'ഈ പ്രകൃതിയെ ഇത്രകണ്ട് സുന്ദരിയാക്കിയതാരാണാവ�ോ?' ഒന്ന്​് തെറ്റിയാൽ ചളിയിൽ വീഴുമെ ന്നുറപ്പുണ്ടായിരുന്നിട്ടും വരമ്പത്ത് കൂടി ഓടിയാണ് റ�ോഡിലെത്തിയത് ദൂരെനിന്ന് ആരുടെയ�ൊക്കെയ�ോ കരച്ചില�ോ, ബഹളമ�ോ എന്തൊ ക്കെയ�ോ കേൾക്കുന്നുണ്ടായിരു ന്നു. ചില ദിവസം ഇങ്ങനെ സ്ക ‌ ൂൾ വിട്ട് വരുമ്പോൾ ശാരദേച്ചീടെ വീട്ടിൽ കയറുന്ന പതിവുണ്ടെനിക്ക്. നല്ല് അരിനുറുക്ക് കിട്ടുമെന്നുള്ള തിനാൽ അധികവും ആ പതിവ് തെറ്റിക്കാറുമില്ല്. കയറിച്ചെല്ലുന്ന വഴിയിൽ വച്ച് ആര�ൊക്കെയ�ോ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നത് ഞാൻ ശ്രദ്ധിച്ചു. ഒന്നു രണ്ട് പേര�ൊ ഴിച്ച് ബാക്കിയ�ൊക്കെ പരിചിതമു

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ഖങ്ങളാണ്. ജനപ്രതിനിധികളും, സംഘടനാപ്രതിനിധികളും, പ�ോലീ സുകാരും ഒക്കെയുണ്ട്. 'എന്താ ശാരദേച്ച്യേ?' ' എന്ത് പറയാനാ മ�ോളേ? എനിക്കീ ക�ൊച്ചിന്റെ കാര്യം ആല�ോചിച്ചിട്ടാ ആധി. അമ്മമാര് ഇങ്ങനേണ്ടാ വ്വ്വോ? ഈ ക�ൊച്ചിന്റെ മുഖത്ത് കണ്ടോ? ച�ോദിച്ചോര�ൊട�ൊക്കെ ഞാൻ പറഞ്ഞിരിക്കണത് അറിയാ ണ്ട് ഇസ്തിരിപ്പെട്ടി ക�ൊണ്ടതാന്നാ. അത�ൊന്നൂല്ല മ�ോളേ...! പെറ്റമ്മ ചട്ടുകം ചൂടാക്കി വെച്ചതാ. അതും ഒരു കഷ്ണം അപ്പം ച�ോദിച്ചേന്. കലികാലം അല്ലാണ്ടെന്താ?' സ്വസ്ഥതയില്ലാതായി ശാരദേച്ചിക്ക്. ആരെയ�ൊക്കെയ�ോ ശപിച്ച് ഒന്നും മനസ്സിലാവാതെ ഞാൻ നടന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് നിറയെ ആ രൂപം, കണ്ണുകളിലെ നിസ്സഹായത, ഭയം, കൂടാതെ ഇന്നത്തെ സംഭവം. പിറ്റേന്ന് അമ്മയാണെന്നെ വിളിച്ചു ണർത്തിയത് ശാരദേച്ചിയെ അന്വേ ഷിച്ച് പ�ോലീസ് വന്നിരിക്കണ്. നീ ചെന്ന് അച്ഛനെ വിളിക്ക്. അച്ഛനും പ�ോലീസും സംസാരിക്കുന്നത് ജന ലിലൂടെ ഞാൻ കാണുന്നുണ്ടായിരു ന്നു. അവർ പ�ോയി കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയ�ോട് പറയുന്നത് ഞാൻ കേട്ടു.


' ആ കുട്ടിയുടെ അമ്മ ആളത്ര ശരിയല്ല. പെൺവാ ണിഭം തുടങ്ങി എന്തൊക്കെയ�ോ കുഴപ്പത്തിൽ പെ ട്ടിരിക്കുന്ന സ്ത്രീയാണ്. ഈ കുട്ടി മലപ്പുറത്ത് ഒരു ഓർഫനേജിൽ ആയിരുന്നു. അവിടുന്ന് ഓടിപ്പോന്നതാ. ശാരദേച്ചീടെ മകൻ സഹതാപം ത�ോന്നി കല്യാണം കഴിച്ചു. ഈ കുഞ്ഞ് പിറന്നേപ്പിന്നെ രണ്ടുപേരും അത്ര അടുപ്പത്തിലല്ല. കുഞ്ഞിന്റെ അമ്മയ്ക്ക്​് ഏത് വിധ ത്തിലും പണമുണ്ടാക്കണം അതിന് എന്തും ചെയ്യാൻ മടിക്കാത്ത സ്ത്രീയാണ്.'

ഭൂമിയിൽ പിറവിയെടുക്കുന്ന ഓര�ോ ജീവിയും അതിന്റെ മാതാവുമായി അഭേദ്യമായ ഒരു ബന്ധം പുലർത്തുന്നു. കണ്ണുക�ൊണ്ട് കാണാൻ കഴിയാത്ത ആ ശക്തി ആയുസ്സിന്റെ അവസാനം വരെ നമ്മെ പിന്തുടരുന്നു. 'തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല' എന്ന പഴമ�ൊഴി അന്വർത്ഥമാക്കുന്നതായിരുന്നു നമ്മുടെ പഴമ. ജീവിതസാഹചര്യങ്ങള്‍ ക�ൊണ്ട് സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന കുന്തിമാർ ഉണ്ടാ

പതിവായി വീട്ടിൽ വരാറുണ്ടായിരുന്ന ശാരദേച്ചി പിന്നെ തീരെ വരാതായി. പിറ്റേന്നറിഞ്ഞു 'കുഞ്ഞിനെ കാണാ നില്ലത്രേ!' കുഞ്ഞിനെയുമെടുത്ത് ആര�ോടും ഒന്നും പറയാതെ ആ സ്ത്രീ എവിടേക്കോ സ്ഥലം വിട്ടു. എന്നും ചിരിച്ച് മാത്രമേ ഞാൻ ശാരദേ ച്ചീനെ കണ്ടിട്ടുള്ളൂ. ഒരമ്മയെപ്പോലെ സ്​്‌നേഹിച്ച തന്നെ കബളിപ്പിച്ച് കുഞ്ഞി നെയുമെടുത്ത് അവൾ പ�ോയിരിക്കു ന്നു. സ്വസ്ഥമായി കഴിയാന�ൊരിടവും സ്‌നേഹവും എല്ലാം ലഭിച്ചിട്ടും അവ ളെന്തിനിങ്ങനെ ഓടിപ്പോയി? സ്വന്തം അമ്മുമ്മയ�ോട് പ�ോലും പറയാതെ കുഞ്ഞിനെ കൈക്കലാക്കി കടന്നുകള ഞ്ഞതെന്തിനാ?. 'കാലം മാറുന്നതിനനുസരിച്ച് മാതൃത്വ വും മാറ്റത്തിന്റെ പാതയിലാണ�ോ? ' അല്ല മാതൃത്വത്തിന്റെ പ്രശ്ന ‌ മല്ല. ഇവിടെയും മാറ്റം മനുഷ്യന് തന്നെ യാണ്. ആ സ്ത്രീയിലുണ്ടായിരുന്നത് മാതാവിന്റെ സ്‌നേഹമ�ോ വാത്സല്യമ�ോ അല്ലെന്ന് ശാരദേച്ചി നേരത്തെ മനസ്സി താക്കിയിരുന്നു എന്നതാണ് സത്യം. നാട്ടുകാരും വീട്ടുകാരും ചേർന്ന് കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. വലിയ ബിരുദമ�ോ ഒന്നും തന്നെ കൈമുതലായിട്ടില്ലാതി രുന്നിട്ടും കുഞ്ഞിനു വേണ്ടി ശാരദേച്ചി പ�ോകാത്ത വഴികളില്ല. അവസാനം തിരുവനന്തപുരം ചൈൽഡ് ലൈൻ പ്രവർത്തകരുടെയും പ�ോലീസിന്റെയും നേതൃത്വത്തിൽ ആ സ്ത്രീ കെണിയിലകപ്പെട്ടു. ഞെ ട്ടിക്കുന്ന വിവരങ്ങളാണ് പ�ോലീസ് അവരിൽ നിന്ന് ശേഖരിച്ചത്. കുട്ടിയെ 15 ലക്ഷം രൂപയ്ക്ക് ആർ്‌ക്കോ വിൽക്കാൻ ഉറപ്പിച്ചിരുന്നു. 15 ലക്ഷം കിട്ടുന്ന മുറ യ്ക്ക് ബ�ോംബെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ശാരദേച്ചിയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും തണലിൽ ആ കുഞ്ഞ് ഇന്നും ജീവിക്കുന്നു. സ്വന്തം അമ്മയിൽ നിന്നല്ലെങ്കിലും മാതൃത്വം അറിഞ്ഞ് വളരു ന്നു.

യിട്ടുണ്ടെന്നല്ലാതെ സ്വന്തം കുഞ്ഞിനെ വില്പനചരക്കാ യി വലിച്ചെറിഞ്ഞ അമ്മമാരുണ്ടായിട്ടില്ല ഇതുവരെ നമുക്കിടയിൽ. ഓര�ോ അമ്മയും തന്റെ കുഞ്ഞിനെ സ്വന്തം പ്രാണനേ ക്കാളേറെ സ്‌നേഹിക്കുന്നു. പക്ഷെ എന്തുക�ൊണ്ട് ആ അമ്മ ഇങ്ങനെയായി എന്നെനിക്കറിയില്ല. അതെന്തു തന്നെയായാലും അവർക്ക് മാപ്പില്ല! കാരണം അവർ ചതിച്ചിരിക്കുന്നത് അവരെത്തന്നെയാണ്; അതും അവരുടെ സ്വന്തം മകളിലൂടെ.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

69


70

kzm-Xn Fkv.

_n.F-kv.kn. sI-an-kv{Sn

ഫ�ോ

ൺ സ്‌ക്രീനിൽ പതിവില്ലാത്തവണ്ണം സന്ദേശങ്ങളുടെ പ്രസരിപ്പുകണ്ട് അയാൾ അമ്പരന്നു. മിക്കതും അമ്മമാരുമ�ൊത്തുള്ള പലരുടെയും സെൽഫികളാണ്. സന്ദേശങ്ങളിലൂ ടെ ചീറിപ്പാഞ്ഞ അയാളുടെ കണ്ണു കൾ ആ വാചകത്തിൽ തട്ടിനിന്നു. 'ഹാപ്പി മദേഴ്സ ‌ ് ഡേ' ഇന്നലെ രാത്രി മുഴുവൻ ഓൺലൈ നിൽ ഉണ്ടായിരുന്നിട്ടും ഈ വിവരം അറിയാതെ പ�ോയതിൽ അയാൾ ക്ക് തന്നോടുതന്നെ പുച്ഛം ത�ോന്നി. ഇനി ഒട്ടും വൈകിക്കൂടാ... അയാൾ തന്നെ മലയാളം പഠിപ്പിച്ച എല്ലാ ഗുരുക്കന്മാരെയും മനസ്സിൽ ധ്യാ നിച്ച് അമ്മയുടെ മഹത്വം വിളമ്പി ഒരുഗ്രൻ പ�ോസ്റ്റിട്ടു. കൂടെ, തന്നെ ഒക്കത്ത് എടുത്ത് ക�ൊഞ്ചിക്കുന്ന അമ്മയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫ�ോട്ടോയും. സംഗതി ഉഷാ റായിരിക്കുന്നു... തന്റെ ക്രിയാത്മക മായ കഴിവിൽ അയാൾക്ക് തന്നോ ടുതന്നെ മതിപ്പുത�ോന്നി... ക്ലിനിക്കിലേക്കുള്ള യാത്രയിലുട നീളം അയാളുടെ മനസ്സിൽ ഉണ്ടാ യിരുന്നത് ആ പ�ോസ്റ്റിനുകിട്ടുന്ന ലൈക്കുകളുടെയും കമന്റുകളുടെ യും എണ്ണം മാത്രമായിരുന്നു. ഓര�ോ ര�ോഗിയെ പരിശ�ോധിച്ച തിനുശേഷവും അയാൾ പതിയെ കീശയിൽ നിന്നും ഫ�ോൺ പു റത്തെടുക്കും ലൈക്കുകളുടെ എണ്ണത്തിൽ കാര്യമായ പുര�ോഗതി യുണ്ട്. തിരക്കുകളുടെ ല�ോകത്ത് തന്റെ ഈ ചെറിയ പ�ോസ്റ്റിനു ലൈ ക്കുനൽകാൻ ആളുകൾ കാണിച്ച

സന്മനസ�ോർത്ത് അയാൾ കൃതാർ ത്ഥനായി. ഇടയ്‌ക്കെപ്പോഴ�ോ ഫ�ോൺ ന�ോ ക്കിയപ്പോഴായിരിക്കണം ആ നമ്പർ ശ്രദ്ധിച്ചത്. സ്‌നേഹതീരം വൃദ്ധസദനത്തിന്റെ നമ്പർ...! ലൈക്കുകളുടെ വെപ്രാളത്തിനിട യിൽ അയാൾ പലതും ശ്രദ്ധിക്കാൻ വിട്ടുപ�ോയിരുന്നു... പ�ൊടുന്നെനെ, അയാളിൽ ഭയം പിടിമുറുക്കി. അമ്മയ്ക്കുവല്ലതും? പലതവണ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ആരും ഫ�ോ ണെടുത്തില്ല. വൃദ്ധസദനത്തിന്റെ മറ്റേതെങ്കിലുമ�ൊരു നമ്പറിനായി അയാൾ ഫ�ോണിലെ 'ക�ോൺടാക്ട് ലിസ്റ്റി'ൽ പരതി ന�ോക്കി. ബന്ധ ത്തെ 'ലൈക്കി'ൽ ഒതുക്കുന്നവരെ മാത്രമേ അതിൽ കാണാൻ കഴി ഞ്ഞുള്ളൂ.. മറ്റൊന്നും ആല�ോചിക്കാതെ അയാൾ തന്റെ ബെൻസ് കാറു മെടുത്ത് നാട്ടിലേക്കു തിരിച്ചു. ഏതാണ്ട് അമ്പതുകില�ോമീറ്റർ ദൂരമുണ്ട് നാട്ടിലേക്ക്... തറവാട്ടിൽ നിന്നും വളരെ അടു ത്താണു അമ്മയെ പാർപ്പിച്ചിരിക്കു ന്ന സ്‌നേഹതീരം എന്ന വൃദ്ധസ ദനം. അച്ഛൻ മരിച്ചതിനുശേഷം 'ഒറ്റയ്ക്കായി'പ്പോയ അമ്മയെ നഗരത്തിലേക്ക് കൂട്ടിക�ൊണ്ടുവന്ന താണ്... പക്ഷേ, ഇടയ്‌ക്കെപ്പോഴ�ോ അമ്മയുടെ വാർദ്ധക്യം തന്റെ സ്വൈര്യമായ കുടുംബജീവിത്തിനു ബാധ്യതയായി മനസ്സിൽ നീറിപ്പുക

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ഞ്ഞു.. ജീവിത്തതിന്റെ ത്രാസിൽ 'സ്റ്റാറ്റസ് എന്ന ഭാഗം താണുകിടന്നതുക�ൊ ണ്ടായിരിക്കണം, അന്നു സ്‌നേഹ തീരത്തിന്റെ പടിവാതിൽ കടന്ന് പുറത്തിറങ്ങുമ്പോൾ അമ്മയുടെ നിറഞ്ഞ കണ്ണുകളെ ഗൗനിക്കാതി രുന്നത്... എങ്ങോ പറന്നുപ�ോയ ചിന്തക ളെ തന്നിലേക്ക് ഒതുക്കിനിർത്തി അയാൾ സ്‌നേഹതീരത്തിന്റെ പടിവാതിൽക്കൽ ഒരിക്കൽകൂടി ചെന്നുനിന്നു... അയാളെ മാത്രം കാത്തുനിന്ന അവിടുത്തെ രണ്ടുപേർ അയാളെ അമ്മയുടെ മുറിയിലേക്ക് കൂട്ടിക�ൊ ണ്ടുപ�ോയി... അമ്മയുടെ കട്ടിലുനുചുറ്റും കൂടി നിന്ന വയ�ോജനം കരച്ചിലടക്കാൻ പാടുപെടുന്നു. 'എപ്പോഴായിരുന്നു?' 'അല്പം മുമ്പ്... മകനെ കാണണ മെന്നു പറഞ്ഞിരുന്നതുക�ൊണ്ട് ഞങ്ങൾ പലതവണ വിളിച്ചിരു ന്നു..., പക്ഷേ...' അയാളുടെ കുറ്റബ�ോധം നിറഞ്ഞ കണ്ണുകൾ ചുമരിൽ പതിച്ച വലിയ ഘടികാരത്തിൽ തങ്ങിനിന്നു. ശബ്ദ മുണ്ടാക്കിക�ൊണ്ട് വേഗത്തിൽ പാഞ്ഞിരുന്ന ആ സൂചികൾ പതുക്കെ അതിന്റെ വേഗതയെ നിയന്ത്രിച്ചുക�ൊണ്ട് നിശ്ചലമായി, എന്നന്നേക്കുമായി...


71

taLv\

_n.F-kv.kn. sI-an-kv{Sn

A½sb-¶pÅ c-­@£-c-aÃ-tbm... മെ

യ് 12ആം തീയതി മാതൃദിനത്തിൽ മുൻ പേജിൽ കണ്ട ഒരു ചിത്രം എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു പക്ഷേ പ�ൊതുവേ എല്ലാവരും കാണുന്ന ഒരേ അർത്ഥമേ അതിനുള്ളൂ. എങ്കിലും ആ ചിത്രം ഇപ്പോഴും എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു കേറി.ക്കൊണ്ടിരിക്കുകയാണ്. എന്തായാലും ആ ചിത്രം ഇങ്ങനെ യായിരുന്നു. 'ഒരിഷ്ടിക ചൂളയ്ക്കു സമീപം തന്റെ പ�ൊന്നോമനയേയും ഒക്കത്തെടുത്ത് ഇഷ്ടിക, തന്റെ മറ്റേ കൈക�ൊണ്ട് കൈമാറി , വേനൽചൂടിന്റെ കാഠിന്യത്തിലും തന്റെ ശരീരത്തിൽ നിന്ന് ച�ോര പ�ൊടിയുമ്പോഴും ആ വയറിനു വേണ്ടി കഠിനമായി ജ�ോലി ചെയ്യു ന്ന ഒരമ്മ. മാതൃദിനത്തിൽ ഇതിൽ പരം കൺകുളിർക്കുന്ന കാഴ്ചയു ണ്ടോ? അമ്മ എന്ന രണ്ടക്ഷരത്തെ പറ്റിയുള്ള വർണ്ണനയ്ക്ക് ഒരിക്കലും അറുതി വരില്ല. കാരണം സൃഷ്ടാവി ന്റെ കർമ്മം നിർവ്വഹിക്കുന്ന ഒരു ദേവതയാണ് അമ്മ. പത്തുമാസം വയറ്റിലിട്ട് ക�ൊണ്ടുന ടക്കുമ്പോഴും പിന്നെ ജനിച്ചുവീണ് ആ കണ്ണടയുന്ന വരെയും മാറാട ണക്കുന്ന അമ്മ എന്ന സത്യത്തെ ആത്മാവിനുള്ളിൽ നമുക്കും ചേർ ത്തുപിടിക്കാം. പക്ഷേ ഇന്നത്തെ ചില സംഭവങ്ങളും അവയുടെ പരന്ന ഭീതിയുമാണീ ലേഖനത്തി

നിടയാക്കിയത്. അടിക്കടിയായ സ്വന്തം അമ്മയാൽ പ്രഹരം ഏൽ ക്കുകയും ജീവൻ വരെ നഷ്ടപ്പെട്ട കുറേ കുഞ്ഞുങ്ങൾ. 'സാക്ഷാൽ ബ്രഹ്മാവുതന്നെ പരമശിവനാ യാല�ോ? സൃഷ്ടാവാണ് സൃഷ്ടിക്ക് കാരണം. അതായത് ബ്രഹ്മാവ് പക്ഷേ പരമേശ്വരൻ മഹാകാല നാണ്. സംഹാരമാണ് അദ്ദേഹ ത്തിന്റെ ജ�ോലി. ബ്രഹ്മാവ് തന്നെ പരമേശ്വരന്റെ ജ�ോലിയും കൂടെ ചെയ്താല�ോ? അതെ .. ആധുനിക യുഗത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ ഇതാ ഇപ്പോൾ അങ്ങനെയും സംഭവിക്കുന്നു. ന�ൊന്തുപെറ്റ കുഞ്ഞിനെ കഴുത്തുഞെരിച്ചും മർദ്ദിച്ചും കത്തിച്ചും ക�ൊല്ലാനായി രണ്ടാനച്ഛന് ഇട്ടുക�ൊടുക്കുകയും ചെയ്യുന്ന അമ്മമാർ. ഇവരെ അമ്മ യെന്ന് വിളിക്കാൻ പറ്റുമ�ോ? ഇവർ ചെയ്ത കർമ്മപ്രകാരം അമ്മയാ ണ് ജന്മം ക�ൊടുത്തത്. പക്ഷേ പിന്നെയ�ോ? അപ്പോൾ അമ്മയെ വീണ്ടും നിർവചിക്കേണ്ടതുണ്ടോ? എന്നാൽ അമ്മയെ അല്ല നിർ വ്വചിക്കേണ്ടത്, അമ്മയാവുന്ന ഓര�ോ സ്ത്രീകളെയുമാണ്. ഒരു ഭ്രൂണത്തിൽ നിന്നും ഒരു ജീവനി ലേക്കുള്ള വളർച്ചയിൽ അമ്മയുടെ പങ്ക് എത്ര മഹനീയമാണ്. പക്ഷേ ആ ജീവനെ നശിപ്പിക്കുന്നത് നീചമായ പ്രവർത്തിയും . നാലഞ്ചു മാസങ്ങൾക്കുമുമ്പ് ചാനൽ മാറ്റി

മാറ്റി നിൽക്കുമ്പോഴാണ് സൂര്യാ ടി വി യിൽ കഥകൾക്കപ്പുറം കാണാ നിടയായത്. സംഭവം ജിത്തു എന്ന കൗമാരക്കാരന്റെ 'ദാരുണ അന്ത്യം'. തലക്കടിച്ചുക�ൊന്ന ശേഷം ആ ശരീരത്തെ മുറിക്കുകയും പിന്നെ വലിച്ചിഴച്ച് കത്തിക്കുകയും ചെയ്തിരിക്കുന്നു. ശത്രുക്കൾ പ�ോലും ചെയ്യാനറക്കുന്ന ഈ കർമ്മം ചെയ്തതാരെന്നറിയാൻ പ�ോലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ ആ അന്വേഷണം അവ സാനിക്കുന്നത് ജിത്തുവിന്റെ സ്വന്തം അമ്മയായ ജയമ�ോളിലാ യിരുന്നു. കുടുംബ വഴക്കാണത്രെ കാരണം. ഭർതൃമാതാവിന�ോടും പിതാവിന�ോടുമുള്ള വൈരാഗ്യം. ഇത്തരം സ്ത്രീകളെ അമ്മയെന്ന് വിളിക്കാൻ കഴിയുമ�ോ. ഒരുപക്ഷെ നാളെ വയ്യാതെ കിടക്കുമ്പോൾ പരിചരിക്കേണ്ട, മലയാളനാട്ടിൽ പറഞ്ഞാൽ വായ്ക്കരിയിടേണ്ട മകനെ ക�ൊന്ന ഒരമ്മ. ഏറെ ഞെട്ടലുകള�ോടെയാണ് ആ ന്യൂസ് ഞാൻ ന�ോക്കികണ്ടത്. തീർന്നില്ല, അടുത്ത. ദിവസങ്ങളി ലും വന്നു കുഞ്ഞുങ്ങള�ോടുള്ള ക്രൂരത. ഒച്ച വെച്ചതിന് കുഞ്ഞിനെ തലയണക്കടിയിൽ വെച്ച് ക�ൊല പ്പെടുത്തിയ അമ്മ. ക�ൊലപാതക കാരണം 'കുഞ്ഞിന്റെ കരച്ചിൽ', അതിനു മുൻപ് വടി ക�ൊണ്ട് കുഞ്ഞിനെ തല്ലിക�ൊണ്ടിരുന്ന

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


72

അമ്മ. ഇവര�ൊക്കെ 'ഒരമ്മയാണ�ോ', നമ്മൾ എഴുന്നേറ്റ് നിന്ന് ച�ോദിച്ച് പ�ോകും. ജന്മം ക�ൊടുത്തു, പക്ഷെ 'കർമ്മം' അതിനും നിർവചനം ഉണ്ടല്ലോ അല്ലേ? ഈ വാർത്തയുടെ പകപ്പ് പ�ോകുന്നതിന് മുൻപേ, വീണ്ടും ക�ൊല്ലിക്കലും ക�ൊല്ലലുമായുള്ള താണ്ഡവങ്ങൾ പത്രത്തിൽ നിറഞ്ഞു. ആയിടയ്ക്കാണ് ഒരു നരഭ�ോ ജിയുടെ മുൻപിൽ തന്റെ രണ്ടുമക്കളെ ഇട്ടുക�ൊടുത്ത ഒരമ്മയുടെ കഥ വാർത്തയാകുന്നത്. ആ യുവതിയുടെ രണ്ടാമത്തെ ഭർത്താവാണ് ഇതിയെ വില്ലൻ അരുൺ ആനന്ദ്. ക�ൊച്ചുകുട്ടികളെ ഇരുമ്പുവടി ക�ൊണ്ടടിച്ചും എടുത്തെറിഞ്ഞും സന്തോഷിച്ച നരഭ�ോജി. പക്ഷെ അയാളെ സംബന്ധിച്ചിടത്തോളം ആ പര്യവേ ഷത്തിൽ സഹജീവിയ�ോട് സ്‌നേഹമില്ലാതെ,ഒരു ഗുണ്ട, മാനസികമായ താളം തെറ്റലുള്ള ഒരു ര�ോഗി അങ്ങനെ കുറേ വിശേഷണങ്ങൾ ഒരു പക്ഷേ അയാൾക്കൊപ്പം ഉണ്ടാകും. എന്നാൽ ന�ൊന്തു പ്രസവിച്ച ഒരമ്മ അവിടെ ഉണ്ടായിരുന്നല്ലോ. തന്റെ മക്കള�ോട് ഇങ്ങനെയ�ൊക്കെ ചെയ്യുന്നവര�ോട് എതിർക്കാനുള്ള ധൈര്യം അവരെ ന്തേ കാണിച്ചില്ല. അർദ്ധരാത്രികളിൽ വീടും അടച്ചിട്ട് കുഞ്ഞുങ്ങളേയും ഒറ്റക്കാക്കി ആ സുഹൃത്തിന�ൊപ്പം പ�ോകുന്ന അവള�ൊക്കെ ഒരമ്മയാണ�ോ? മരണഭീതി യാണവളുടെ മറുപടിയെങ്കിൽ അവളെ ക�ൊല്ലുമെന്ന ഭീതിയാണ് മിണ്ടാട്ടം മുട്ടിപ്പിച്ചതെങ്കിൽ, ഒന്നു ച�ോദി ക്കട്ടെ 'ഇടശ്ശേരിക്ക് തെറ്റിയ�ോ'! പൂതപ്പാട്ടിൽ തന്റെ ഉണ്ണിക്ക് വേണ്ടി പൂതത്തിന് സ്വന്തം കണ്ണുകൾ വരെ സമർപ്പിക്കാൻ ശ്രമിച്ച അമ്മയുണ്ടല്ലോ, അതാണ് ഓര�ോ സ്ത്രീയിലേയും അമ്മ. അർദ്ധരാത്രിയിൽ കു ഞ്ഞൊന്നുണർന്നാൽ അമ്മയുണരും. പിന്നെ കുഞ്ഞു റങ്ങുന്നവരെ ഉറങ്ങില്ല. കുഞ്ഞിനെ ഭർതൃമാതാവിന്റെയ�ോ സ്വന്തം മാതാവി ന്റെയ�ോ ബന്ധുവിന്റെയ�ോ അടുത്താക്കി ജ�ോലിക്കു പ�ോയാൽ തിരിച്ചെത്തുന്നതു വരെ ടെൻഷനും ഇടക്കി ടക്ക് വിവരം അന്വേഷിക്കുകയും ചെയ്യുന്ന അമ്മമാരെ നമ്മള്‍ ദിനം പ്രതി കാണാറുണ്ട്. ഓഫീസിൽ നിന്നും തിരിച്ചെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി ആ കവിളത്ത് മു ത്തിക്കുന്ന മാലാഖമാർ, അവരെല്ലാം നിറഞ്ഞ സമൂഹ ത്തിലാണ്, അമ്മ എന്ന പേരും കെട്ടി ഇവരെപ�ോലുള്ള ക്രൂരർ നടക്കുന്നത്. പ�ോളിയ�ോ വാക്സ ‌ ിനേഷന് ഹെൽത്ത് സെന്റ റിൽ പ�ോയാൽ കാണാവുന്ന കാഴ്ച്ചയാണ്, തന്റെ കുഞ്ഞിന് ഇൻജക്ഷൻ വക്കുമ്പോൾ കുഞ്ഞിനേ ക്കാൾ വേദനിക്കുന്ന അമ്മമാരെ, ഒരുപക്ഷെ കത്തി ക�ൊണ്ട് അവരുടെ വയറ് മുറിക്കുമ്പോൾ പ�ോലും അവർ വേദന അറിഞ്ഞിട്ടുണ്ടാവില്ല. തന്റെ കുഞ്ഞി ന്റെ വേദന തന്റെ പ്രാണവേദനയായ് കാണുന്ന അമ്മമാർ. സിസ്റ്റർ ലിനിയെ പ�ോലുള്ള അമ്മമാർ 'നിപ' ബാധിച്ച് മരണക്കിടക്കയിൽ കിടക്കുമ്പോഴും തന്റെ ഭർത്താവിനുള്ള അവസാന എഴുത്തിൽ ആ അമ്മ ഉറപ്പാക്കിയത് മക്കളുടെ സുരക്ഷയാണ്. നമ്മൾ കാണുന്ന ഒരു കാഴ്ച്ചയാണ് പലപ്പോഴായി ഭക്ഷണം കഴിച്ചുക�ൊണ്ടിരിക്കുമ്പോൾ കുഞ്ഞ് കിടന്ന്

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

കരഞ്ഞാൽ ഭക്ഷണം പാതിവഴിയിലിട്ട് കുഞ്ഞിനെ എടുക്കുന്ന അമ്മമാരെ. യന്ത്രവൽകൃതവും കമ്പ്യൂട്ടറ ധിഷ്ഠിതവുമായ സമൂഹമാണല്ലോ നമ്മുടേത്. എന്ന് കരുതി നമ്മുടെ പൈതൃകത്തിൽ യാത�ൊരു മാറ്റവും വന്നിട്ടില്ല. ഏതു നാട്ടിലും ഏതു ഭാഷയിലും മാറാത്ത ഒന്നെയുള്ളൂ, അത് അമ്മയുടെ സ്‌നേഹമാണ്. ഇനി ഒരിക്കലും ഇത്തരം സ്ത്രീകൾ ഉണ്ടാകാതിരിക്ക ട്ടെ, സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മക്കളെ ക�ൊന്നു തിന്നുന്ന അമ്മമാർ പുരാണങ്ങളിൽ പ�ോലും ഞാൻ കേട്ടിട്ടില്ല. അവസാനമായി ഞാന�ൊരു കഥ പറയാനാ ഗ്രഹിക്കുകയാണ്. ഒരു നദി കടന്നുക�ൊണ്ടിരിക്കുന്ന മാൻ, പുറകെ മാനിനെ ലക്ഷ്യമിട്ട് ചീറിപായുന്ന മുതല. മുതലയുടെ ഭക്ഷണമായ് മാൻ മാറാനെത്തു ന്ന സമയം, അമ്മ മാൻ, മുതലയുടെ വായിലേക്ക് ഭക്ഷണമായ് ഓടിക്കയറുന്നു. സ്വന്തം ജീവൻ പ�ോലും ത്യാഗം നൽകി തന്റെ കുഞ്ഞിന്റെ ഉയിരു കാക്കുന്ന മാനാവട്ടെ നമ്മുടെ മാതൃക. അമ്മയ�ോളം കരുത്തുറ്റവ ള�ോ, അമ്മയ�ോളം വലിയ പ�ോരാളിയ�ോ, അമ്മയ�ോളം സ്‌നേഹഖനിയ�ോ വേറെയില്ല.


73

Po-jv-Wm-cmPv

_n F-kv kn sI-an-kv{Sn

മ്മയുടെ സങ്കടം ആര് കാണാനാ ആര് അറിയാനാ സങ്കടമുറയുന്ന അടുക്കള ക�ോനായിലെ കറി പുരണ്ട പാത്രവും കുഴച്ചുവെച്ച മാവും വാതിൽ കടന്നിപ്പുറമെത്തുമ്പോൾ തിളങ്ങുകയാണ് പലഹാരമായി മാറുകയാണ്. ആഹ്ലാദവും, ആർപ്പുവിളിയും കഴിഞ്ഞ് ക്ലാസില�ൊന്ന് കയറാം എന്നിരിക്കെയാണ് ക്ലാസും കഴിഞ്ഞെന്ന് ടീച്ചർ പറഞ്ഞത്. ചെറുനഷ്ടങ്ങള�ൊക്കെയും നഷ്ടങ്ങളാണെന്ന് പാഠവും ച�ോക്കും തെളിയിച്ചു തന്നു.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


74

A-`n-\-µv F Fkv

_n F-kv kn kp-thmfPn

എല്ലുകൾ നുറുങ്ങുകയായിരുന്നു ഹൃദയം ശിഥിലമായിരിക്കുന്നു വേദനയെന്തെന്ന് ഓർത്തുമില്ല അവൾ അവളെത്തന്നെ മറന്നിരുന്നു സഹനമതവളിൽ പിറവിക�ൊണ്ടു ഒരുപക്ഷേ പര്യയാമെന്നോണം കപടമാണെന്നറിഞ്ഞിട്ടും അറിയാത്തപ�ോൽ എല്ലാം ഉൾക്കനലിൽ എരിഞ്ഞൊടുങ്ങി ഉടൽ പ�ോൽ മനമായവളുടെ ആത്മാവിലലിയുമ�ോ വേദന മൂർച്ചയിൽ അവൻ പിറന്നു മാറ�ോടണഞ്ഞുക�ൊണ്ടാ സ്‌നേഹ ചൂടേറ്റവൾ ചൂരത്തിടും മുലപ്പാൽ നുണഞ്ഞു ക�ൊണ്ടേങ്ങിക്കരഞ്ഞു അശുദ്ധയാണവൾ അശുദ്ധം..

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


75

A-Xp sI ]n

_n.F-kv.kn ^n-kn-Ivkv

ബാ

ഗുമേന്തി ക�ോളേജിൽ പ�ോകവെ ചിരി നല്ലതെ ന്നൊരു മാന്യൻ ക്ലാസും കഴിഞ്ഞ് വീട്ടിൽ മടങ്ങവെ ക്ലാസുകൾ നിശബ്ദമാകരുതെന്ന് ടീച്ചറും വീടിനു കുറച്ചകലയായി തെരുവിൽ വാ ത�ോരാതെ സംസാരിക്കുന്ന വാ അടക്കാതെ ചിരിക്കുന്ന ഒരുവനെ ചൂണ്ടി ഭ്രാന്തെനന്നൊരുകൂട്ടം മാന്യനും ടീച്ചറും മനസ്സിൽ നിൽക്കെ കണ്ണുകൾ കൂട്ടത്തിലേക്ക് വഴുതി വീണു. അതേ ചിരി, അതേ സ്വരം പക്ഷേ വിരലുകളിപ്പോഴും തെരുവിലെ ആ ഒരുവനു നേരെ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


76

lrZym kp-tcjv

_n F s]m-fn-än-¡Â k-b³kv

ലസമായ പകലിനു മേൽ രാത്രി ഒഴുകി തുടങ്ങിയ പ്പോൾ അവൻ പുറത്തേക്ക് തല നീട്ടി. ഇനി തന്റെ സമയമാണ്. അർദ്ധരാത്രിയിൽ അരങ്ങേറുന്ന തന്റെ സർക്കീട്ടിന് ആരംഭം കുറി ച്ചുക�ൊണ്ട് ആ മന്ത്രികുമാരൻ നീട്ടി ഓരിയിട്ടു. തന്റെ അനുചരന്മാർ കാഹളം മുഴക്കി. പണ്ടൊക്കെ പ്രേതങ്ങൾക്ക് പശ്ചാത്തല സം ഗീതമ�ൊരുക്കിയിരുന്നത് തങ്ങ ളായിരുന്നു. ഞങ്ങളുടെ ശബ്ദം ആരുടെയ�ൊക്കെയ�ോ പേടിസ്വപ്ന ‌ മായിരുന്നു. പിന്നെ പിന്നെ വിളക്ക് മരത്തിലേറിയത�ോടെ യക്ഷിക്ക് വംശനാശം സംഭവിച്ചു. പിന്നാലെ ഞങ്ങളും കുറയാൻ തുടങ്ങി. പൂർ വികന്മാർക്ക് സ്തുതി. അവനും കൂട്ടാളികളും തലയെടു പ്പോടെ കാര്യങ്ങൾ അവല�ോകനം ചെയ്യാൻ തുടങ്ങി. അവർ രണ്ടു ഭാഗമായി തിരിഞ്ഞു. നഗരത്തിനു കീഴിലെ പ്രധാന കുപ്പത്തൊട്ടി യിൽ തിരച്ചിലാരംഭിച്ചു. എതിരെ വന്നൊരു മാർജാരൻ മീശ വിറപ്പി

ച്ചു. പക്ഷെ അവനെ വിരട്ടിയ�ോടിച്ചു 'ഇത് ഞങ്ങളുടെ ഏരിയ' ആദ്യം കണ്ട കൂപ്പകളില�ൊക്കെത്ത ന്നെ പ്ലാസ്റ്റിക്ക് നിറഞ്ഞു നിന്നു. ഇവിടുള്ളവർ പ്ലാസ്റ്റിക്ക് സദ്യ ഉണ്ണുന്നതും റെഡിമെയ്ഡ് ഓണം ആഘ�ോഷിക്കുന്നതും ഞങ്ങടെ ശനിദശ തുടങ്ങിയതും ഒരു കാല ത്തായിരുന്നല്ലോ. നിശബ്ദത തളം കെട്ടിയ നിശാകാല ത്ത് ചീവിടുകൾ മാത്രം സംവദിച്ചു. രാത്രി പലർക്കും സഹായിയാണ്, തനിക്കും, പമ്പുകളും ക്ലബുകളും ഉണർന്നിട്ടും അവിടേക്കുള്ള ഒഴുക്ക് വല്ലാതെ കുറഞ്ഞിരിക്കുന്നു. എന്തോ കാര്യമായി സംഭവിക്കാൻ പ�ോകുന്ന പ�ോലെ, അസാധാര ണമായി തെരുവുവിളക്കുകൾ മങ്ങിതുടങ്ങുന്നു. മൂടിനിൽക്കുന്ന കാർമേഘകൂട്ടം പുറത്തേക്ക് വന്നു. മൗനം കനത്തിൽ മൂളുന്നു. രാത്രി ആരെയ�ോ പേടിച്ചിരിപ്പാണ് രാത്രിയുടെ മൂന്നാം യാമത്തിൽ അവർക്ക് ഈ കറുത്ത തെരുവ് സ്വാഗതമരുളി.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ആ കുറുക്കന്മാർ പലവഴിക്കോടി, കഥാനായകൻ കാറില�ൊളിച്ചു. പ�ൊളിഞ്ഞ കാറിനുള്ളിലൂടെ അവൻ പുറത്തേക്ക് ന�ോക്കി. കള്ളക്കടത്തും കഞ്ചാവുമല്ല, പതിവിനു വിപരീതമായി മറ്റെന്തോ ഉദ്ദേശിച്ചാണവൻ വന്നിരിക്കുന്നത്. ജീപ്പിൽ നിന്ന് അവർ ആറുപേർ ഇറങ്ങി. തെരുവ് വിളക്കിന്റെ പതിഞ്ഞ വെളിച്ചത്തിൽ അവരുടെ മുഖം കണ്ടു. അവർ ആരെയ�ോ തിരയുകയാണ്. പലരും പലവഴിക്ക് നടക്കുകയാണ്. കുപ്പകള�ൊക്കെ മറിച്ചിട്ടു, അവരുടെ കൈയ്യിലുള്ള നീളത്തിലുള്ള കമ്പി വാനിലുയർന്ന് ആരെയ�ോ പിടു ത്തമിട്ടു. തന്റെ വർഗമല്ലെങ്കിലും താനുമായി സാമ്യമുള്ളയാൾ, ആ ജന്തു വ്യസനം ക�ൊണ്ടു. 'പട്ടി പിടുത്തക്കാർ വന്നിരിക്കുന്നു' അവരുടെ കണ്ണ് തന്നിൽ പതിയാതി രിക്കാനായ് ഒളിഞ്ഞിരുന്നു. പക്ഷെ അവരുടെ കാല�ൊച്ച കാറിനെ സമീപിച്ചിരുന്നു.


A-Xp ]n

_n F-kv kn kp-thmfPn

വൾക്കൊരതിജീവനം വേണം അവളുടെ രക്തക്കറയുടെ മറവിൽ നിന്നും ഒറ്റപ്പെടലിന്റെ കടലിൽ നിന്നും പിച്ചിച്ചീന്താൻ, ച�ോരകുടിക്കാൻ തക്കം പാർക്കുന്ന കഴുകൻ കണ്ണുകളിൽ നിന്നും അടുക്കളക്കരി പൂണ്ട ചുമരിൽനിന്നും ആളിയെരിയുന്ന തീയിൽ നിന്നുയാത്ര ഓർമ്മകൾ എന്നെയും വലിച്ച് പുറകിലേക്കോടുന്നു. ചിന്തകൾ മുന്നിലേക്ക് പ�ോവാൻ ആഞ്ഞു തള്ളുന്നു ഇതിനിടയിൽ, വീണുപ�ോയ കണ്ണടപരതി ദിശയറിയാതെ നടക്കുന്നു.. ഞാനും.. കാണേണ്ട കേൾക്കേണ്ട അറിയേണ്ട നീ അവളിലെ തീ കെട്ടണയുന്ന നാൾവരെയ്ക്കും അവളെ തിരയേണ്ട എങ്ങുമേ നീ... അതിജീവനത്തിന്റെ അലയടികൾ മുഴക്കി അവളിന്നുമിരിപ്പൂ... അതറിയേണ്ട നീ...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

77


78

{]-tim`v

മു

റിഞ്ഞുപ�ോയ സ്വപ്ന ‌ ങ്ങളെ വായിച്ചു തുടങ്ങിയ ഒരു പെൺകുട്ടി, കാൽക്കൽ തുളുമ്പി വീണ ഒരു മഞ്ചാടിയിൽ മൗനത്തെ ചുവന്ന സ്വപ്ന ‌ മായി വായിക്കുന്നു. മൗനത്തിൽ അടയിരിക്കുമ്പോൾ, അവൾ, നഗരങ്ങൾക്കിടയിലേക്ക് ഗതിമാറി ഒഴുകിയ നദിയെ പ�ോലെ കറുത്ത സ്വപ്ന ‌ ങ്ങളാൽ മലിനപ്പെടുന്നു. അരുവിയായിരുന്നപ്പോൾ ചിരിച്ചു മറിഞ്ഞത�ൊക്കെയും ഓർത്തെടുത്ത് നദി കടലിലേക്ക് തിരിച്ചുചെല്ലുമെന്നറിയാം. പക്ഷെ, വാക്കുകളെ ഹൃദയത്തിൽ നിന്നും ഒഴുകിക്കളയുന്ന എന്തോ ഒന്നിൽ കുരുക്കി മൗനം അവളുടെ ചിറക�ൊതുക്കുന്നു. പിണങ്ങിയിരിക്കുമ്പോൾ നനഞ്ഞ തലയിണകളിൽ അമർന്നുപ�ോയ തേങ്ങലുകളെ മൗനത്തിന്റെ അടരുകളിൽ ഒളിച്ചുവയ്​്ക്കുമ്പോൾ ഓർത്തിരുന്നില്ല, പ്രണയ ചഷകങ്ങളിലെ നുരകളായി, സീൽക്കാരങ്ങളുടെ ശ്രുതിയിൽ അത് പുറത്തേക്ക്​് വന്നേക്കുമെന്ന് അവളുടെ കാടകങ്ങളിൽ മഴ മൗനിയായി കരിയിലകളെ തല�ോടി പെയ്‌ത�ൊഴിയുമ്പോൾ അതുവരെ മിണ്ടാതിരുന്ന കാറ്റ് അവളെ തണുപ്പിച്ച്, മരം പെയ്യിച്ച് കൂക്കിവിളിച്ച്, തിരിച്ചുപ�ോകുന്നു. നിലാവിൽ,

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


മുറിഞ്ഞുപ�ോയ സ്വപ്ന ‌ ങ്ങളെ വായിച്ചു തുടങ്ങിയ ഒരു പെൺകുട്ടി, കാൽക്കൽ തുളുമ്പി വീണ ഒരു മഞ്ചാടിയിൽ മൗനത്തെ ചുവന്ന സ്വപ്ന ‌ മായി വായിക്കുന്നു. മൗനത്തിൽ അടയിരിക്കുമ്പോൾ, അവൾ, നഗരങ്ങൾക്കിടയിലേക്ക് ഗതിമാറി ഒഴുകിയ നദിയെ പ�ോലെ കറുത്ത സ്വപ്ന ‌ ങ്ങളാൽ മലിനപ്പെടുന്നു. അരുവിയായിരുന്നപ്പോൾ ചിരിച്ചു മറിഞ്ഞത�ൊക്കെയും ഓർത്തെടുത്ത് നദി കടലിലേക്ക് തിരിച്ചുചെല്ലുമെന്നറിയാം. പക്ഷെ, വാക്കുകളെ ഹൃദയത്തിൽ നിന്നും ഒഴുകിക്കളയുന്ന എന്തോ ഒന്നിൽ കുരുക്കി മൗനം അവളുടെ ചിറക�ൊതുക്കുന്നു. പിണങ്ങിയിരിക്കുമ്പോൾ നനഞ്ഞ തലയിണകളിൽ അമർന്നുപ�ോയ തേങ്ങലുകളെ മൗനത്തിന്റെ അടരുകളിൽ ഒളിച്ചുവയ്​്ക്കുമ്പോൾ ഓർത്തിരുന്നില്ല, പ്രണയ ചഷകങ്ങളിലെ നുരകളായി, സീൽക്കാരങ്ങളുടെ ശ്രുതിയിൽ അത് പുറത്തേക്ക്​് വന്നേക്കുമെന്ന് അവളുടെ കാടകങ്ങളിൽ മഴ മൗനിയായി കരിയിലകളെ തല�ോടി പെയ്‌ത�ൊഴിയുമ്പോൾ അതുവരെ മിണ്ടാതിരുന്ന കാറ്റ് അവളെ തണുപ്പിച്ച്, മരം പെയ്യിച്ച് കൂക്കിവിളിച്ച്, തിരിച്ചുപ�ോകുന്നു. നിലാവിൽ, നിഴലുകൾ മൗനംമ�ോന്തി ഉൻമത്തരായി നാട്ടുവഴികളിൽ വീണുറങ്ങുമ്പോൾ വെളിച്ചം അവളുടെ വള്ളിപ്പടർപ്പു കളിലൂടെ ഊർന്ന് വന്ന് ചുംബിക്കുന്ന ജാരനാവുന്നു. ആദ്യമായി കണ്ടപ്പോൾ മൗനത്താൽ അതിരിട്ട ഒരു ഭൂപടം അവൾ കൈമാറിയിരുന്നതായി സന്ദേശമയച്ചിരുന്നു. ഒരു പക്ഷി നിലച്ചുപ�ോയ ഘടികാര ങ്ങളുടെ ശ്മശാന സൂക്ഷിപ്പുകാരിയായി അവളെ അവസാനമായി

79

കണ്ടത് ഒരു ചിത്രശലഭമാണ് അപ്പോൾ, അവളുടെ മൗനത്തെ ഇരട്ടവരയിട്ട ഒരു പുസ്തകത്തിലേക്ക് അക്ഷരങ്ങളായി ഒതുക്കി വയ്ക്കുകയായിരുന്നു ഒരു മഞ്ഞക്കിളി അവസാനത്തെ ചിറകടിയ�ൊച്ച കേൾക്കും മുൻപ് നെടുവീർപ്പിന്റെ ഒരാകാശക്കീറ് കൈമാറി രണ്ടു മഞ്ഞക്കിളികൾ ചക്രവാളത്തിലേക്ക് നിശബ്ദമായി പറന്നുപ�ോയതായി പറയുന്നു ഒരു സ്വപ്ന ‌ ാടകൻ.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


80

\n-f taml³

_n F-kv kn amÕv

യാത്ര ഓർമ്മകൾ എന്നെയും വലിച്ച് പുറകിലേക്കോടുന്നു. ചിന്തകൾ മുന്നിലേക്ക് പ�ോവാൻ ആഞ്ഞു തള്ളുന്നു ഇതിനിടയിൽ, വീണുപ�ോയ കണ്ണടപരതി ദിശയറിയാതെ നടക്കുന്നു.. ഞാനും..

പ്രതിമ കഴിഞ്ഞുപ�ോകെ വഴികൾ രണ്ടായി നിഴലിനെ പ�ോലും കൂടെ കൂട്ടാതെ തിരിഞ്ഞുന�ോക്കാതെ നടന്നകന്ന നീ വഴിമാറി പ�ോവാനാകാതെ... കൂടെ വരാനാകാതെ.. ഞാനിവിടെ... നിശ്ചലം.. നിത്യം.. എങ്ങോട്ടെങ്കിലും പ�ോവണമെന്ന് പറഞ്ഞുകേൾക്കുന്നുണ്ട് എവിടേക്കെന്ന് അറിയില്ല അനിശ്ചിതത്വത്തെയും ചാരി ഇവിടെയിങ്ങനെ നിൽക്കാനാ ണെനിക്കു മ�ോഹമെന്ന് ആര�ോട് പറയാൻ ?? ആര് കേൾക്കാൻ ??

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


81

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


82

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


83

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


84

t]m-cm-«-§-fp-sS I-\Â-ho-Yn-Ifn Po-h³ sIm-cp-¯n-« am-¨n-\m-cn-bpsS {]n-b-k-Jm-th....

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

k: ]n.sI. c-tai³ am-K-kn³ 2017þ18


[z\n ss^-\mÀ-Sv-kv s^-kv-äv

85

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


86

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


Ifnbpw Im-cy-amWv

87

a´c¯qÀ k-lI-c-W dq-d _m¦v en-anä-Uv \-¼À F-^v.1226

(¢m-kv 1 kv-s]jy t{K-Uv _m¦v)

sl-Uv-Hm-^okv: t_-¦v tdmUv, ]-Xn-bm-c-¡-c ]n.H. E-mail: mcrbltd@gmail.com

sa-bn³-im-J: 2528741 Xn-cp-h-ÅqÀ 2591770 ]-Xn-bmc-¡-c : 2536399 a-Wn-bqÀ 2536187 ]m-e-bm-Sv 2536515 N-§-tcm-¯v Xm-sg 2536150 Zn-hmI-c³ ]n.sI. {]-kn-Uâ v

h-Õ-IpamÀ Sn.sI. sk-{I«dn

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


88

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


NCC

Lt. Arabhi N.(ANO)

NSS PROGRAMME OFFICERS

Sidharth (SUO)

Ajmal T.

Deepa AK

NSS SECRETARIES

Neethu

Abhishek A.S.

Sneha S.

Vithul Babu

NATURE CLUB

Ajith Kumar

Adith V.S.

Shonima KC

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

89


NCC PROGRAMMES

90

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


91

NSS PROGRAMMES

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


92

A¶w X-cp-¶ IÀ-j-IÀ sX-cp-hn-eq-sS X-§Ä-¡v Po-hn-¡m-\p-Å A-SnØm-\ A-h-Im-i-§Ä-¡v th@n 180Hm-fw In-tem-ao-äÀ tem-Mv-amÀ-¨v \-S-¯n N-cn{Xw kr-ãn-¨ Ime-¯v Cu am-K-kn\pw A-hÀ-s¡m-¸w Ah³ a-cn-¨-Xn-\v \n-§Ä-¡v sX-fn-hnÃm-bn-cn¡mw ]-t£ A-h³ Po-hn-¨-Xn-\v R-§Ä-¡v sX-fn-hp@­v. -k-¨n-Zm\µ³ Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

A-Wn-tN-cp-¶p..


93

നിശ്ചിതത്വങ്ങൾ ക�ൊണ്ട് ബി സ�ോൺ ഫെസ്റ്റിനെ ഇല്ലാതാ ക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ കലയുടെ പുത്തൻ പ്രതിര�ോ ധങ്ങൾ പെരുമഴയായ് പെയ്തിറങ്ങിയ ഗ�ോർണിക്ക 2018 ന് തിരശ്ശീല വീഴുകയാണ്. മാച്ചിനാരിക്കുന്നിന്റെ സർഗ്ഗസൗന്ദര്യം നിലനിന്ന ആറുവേദികളും നിറഞ്ഞൊഴുകിയ സദസ്സും ആശയങ്ങളും വാക്കു കളും ഏറ്റുമുട്ടിയ 39 സ്‌റ്റേജിതര പരിപാടികളും ദൃശ്യചാരുതയും ആശയ ബലാബലങ്ങളും ക�ൊമ്പുക�ോർത്ത 64 സ്‌റ്റേജ് പരിപാടികളും ഗ�ോർണിക്ക 2018ന്റെ വൈവിധ്യങ്ങളാണ്. ഒരു ജനതയുടെ മുഴുവൻ ആവിഷ്ക ‌ ാര ബഹിസ്ഫുരണമാണത്. കല�ോത്സവത്തിന്റെ അന്ത്യ ത്തിലെത്തുമ്പോൾ നമുക്ക് വീക്ഷിക്കാനാവുന്നത്. സംഘാടന മികവി ന്റെ സർഗ്ഗപരതയും ഓരങ്ങൾ കരയെ പുണരുന്നത് പ�ോലെ വശ്യവും മന�ോഹരവും ആവേശഭരിതവുമായ ഈ കല�ോത്സവം ചരിത്രത്തിൽ ഇടം പിടിക്കുന്നത് അതിന്റെ സംഘാടന മികവിന്റെ വ്യത്യസ്തതക�ൊ ണ്ടാണ്. ജനുവരി 20ന് മടപ്പള്ളി ക�ോളേജിൽ വച്ച് നടന്ന സ്വാഗതസം ഘം രൂപീകരണ യ�ോഗം ഉദ്ഘാടനം ചെയ്ത വടകര എം എൽ എ ശ്രീ സി കെ നാണുവേട്ടനും അധ്യക്ഷത വഹിച്ച ക�ോളേജ് യൂണിയൻ ചെയർമാൻ ജാഫർ ടി ടി ക്കും ആശംസ അറിയിച്ച ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണൻ അവർകൾക്കും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പങ്കജാക്ഷി, എൻ നിധിൻ, മടപ്പള്ളി ക�ോളേജ് വൈസ് പ്രിൻസിപ്പൾ ഉദയകുമാർ അവർകൾക്കും നന്ദി അർ പ്പിച്ച് സംസാരിച്ച സ്വാഗതംസംഘം കൺവീനർ ലിന്റോ ജ�ോസഫിനും, ല�ോഗ�ോ ഉദ്ഘാടനം ചെയ്ത കേരള ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സ ‌ ി ക്കുട്ടിയമ്മയ്ക്കും ആശംസയർപ്പിച്ച കേരളാ യുവജനകമ്മീഷൻ അംഗം ടി പി ബിനീഷേട്ടനും കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയന്റെയും സംഘാടകസമിതിയുടെയും പേരിൽ നന്ദി രേഖപ്പെടു ത്തുന്നു. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച കഥാകൃത്ത് വി.ആർ സുധീഷ് അവർകൾക്കും സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച പ്രശസ്ത ന�ോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ അവർകൾക്കും, രക്ഷാധി കാരി പ്രസംഗം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സ ‌ ിറ്റി പ്രോ വൈസ് ചാൻസലർ ഡ�ോ മ�ോഹൻ പി അവർകൾക്കും , ക�ോളേജ് പ്രിൻസിപ്പൾ ചിത്രലേഖ അവർകൾക്കും പ്രശസ്ത സാഹിത്യകാരനും മടപ്പള്ളി ക�ോളേജ് അധ്യാപകനുമായ വീരാൻകുട്ടി മാഷിനും ക�ോളേജ് അധ്യാപ കൻ ജിനീഷ് അവർകൾക്കും കാലിക്കറ്റ് സർവ്വകലാശാല യൂണിയന്റെ യും സംഘാടന സമിതിയുടെയും നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ പരിപാടിയുടെ നല്ല നടത്തിപ്പിന് വേണ്ടി സഹകരിച്ച ഡി എസ് എസ് ലൈറ്റ് & സൗണ്ട്‌സിനും ഗ�ോർണിക്ക 2018 ഒരു ഉത്സവമാ ക്കി മാറ്റിയ മടപ്പള്ളി ക�ോളേജിലെ പ്രബുദ്ധ വിദ്യാർത്ഥികൾക്കും സ്വാ ഗതസംഘ കമ്മറ്റിക്ക് കീഴിലുള്ള വിവിധ അനുബന്ധ കമ്മറ്റികളുമായി സഹകരിച്ചു പ്രവർത്തിച്ച മറ്റ് ക�ോളേജ് വിദ്യാർത്ഥികൾക്കും , മുഴുവൻ അധ്യാപകർക്കും മാച്ചിനാരിക്കുന്നിലേക്ക് കയറിവന്ന മുഴുവൻ പേരെയും നെഞ്ചോട് ചേർത്ത്പിടിച്ച പ്രിയപ്പെട്ട നാട്ടുകാർക്കും കാലിക്കറ്റ് യൂണിവേഴ്സ ‌ ിറ്റി യൂണിയന്റെയും സംഘാടന സമിതിയുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു...

സംഘാടകസമിതി

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


94

Xm-en_v

_n tImw

N-X-ª-c-bp-¶ P-\X ഒ

രു നഗരം നിർമ്മിക്കപ്പെടു മ്പോൾ അതിനു പിന്നിൽ ചതഞ്ഞരഞ്ഞു പ�ോകുന്ന ഒരുപാട് ജീവിതങ്ങളുടെ അതിജീവനത്തി ന്റെയും, വഴിതെറ്റലിന്റെയും, പ�ോരാട്ടങ്ങളുടെയും കഥയാണ് കമ്മട്ടിപ്പാടം. ഒരു നഗരത്തിന്റെ നിർ മ്മാണചരിത്രം പറയുന്ന സിനിമ എന്ന നിലയിൽ കമ്മട്ടിപ്പാടം മലയാള ചലച്ചിത്ര ചരിത്രത്തിലെ തി ളക്കമുള്ള ഒരു കാഴ്ചയാണ്. സമൂ ഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ അപരജീവിതങ്ങളുടെ കഥയാണിത്. ഇന്ന് കാണുന്ന എറ ണാകുളത്തെ അംബരചുംബിക ളായ ഫ്ല ‌ ാറ്റുകളത്രയും കെട്ടിയുയർ ത്തപ്പെട്ട ക�ൊച്ചിയുടെ ചതുപ്പിലെ അപരജീവിതങ്ങളുടെ, ച�ോരയുടെ കഥയാണിത്. ആർഭാടങ്ങളുടെയും, അധീശത്വങ്ങളുടെയും, ഏച്ചുകെ ട്ടലില്ലാതെ ചങ്കൂറ്റം മാത്രം ആയു ധമാക്കി ജീവിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ച�ോരയുടെ മണം നിറഞ്ഞ വഴിയ�ോരങ്ങളിലൂ

ടെയുള്ള പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക ‌ ാരം യാഥാർത്ഥ്യത്തോട് നൂറു ശതമാനം നീതി പുലർത്തി ഈ ചിത്രത്തിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നു. ദളിത് രാഷ്ട്രീയത്തിന്റെ അങ്ങേയറ്റം ചൂടുപിടിച്ച ചർച്ചകളും, വേദനക ളുമാണ് ഇത് പ്രേക്ഷകന് സമ്മാ നിക്കുന്നത്. വികസനത്തിന്റെ പുറമ്പോക്കിൽ പുറന്തള്ളപ്പെട്ടു പ�ോകുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ. നായക കഥാപാത്രമെന്നു വിശേഷിപ്പിക്കാവുന്ന കൃഷ്ണ നെക്കാൾ ഗംഗയുടെയും, ബാല ന്റെയും, അനിതയുടെയും കഥ. പ�ൊള്ളയായ വികസനത്തെ കുറിച്ച് പറയുന്ന ആദ്യത്തെ സിനിമയല്ല ഇത്. ആ രീതിയിൽ ചിന്തിക്കുമ്പോൾ മനസ്സിലേക്ക് വരുന്നവ പറയാം. 'മുബൈ ഹമാരാ ഷഹർ' എന്ന ഷ�ോർട്ട് ഫിലിമിൽ ആനന്ദ് പട്വർഥൻ ചേരിനിവാസിക ളുടെ കഥ പറയുന്നുണ്ട് ഒരു നഗരം നിർമ്മിക്കാൻ അത്യാവശ്യമായ, എന്നാൽ നിർമ്മിച്ചു കഴിഞ്ഞാൽ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

നിഷ്ക ‌ ാസിതരാവുന്ന ജനതയുടെ കഥ. സ്വതന്ത്ര ഇന്ത്യയുടെ വ്യാവസാ യിക വിപ്ലവത്തിന്റെ പ്രതീകമായ കൽക്കരി ഖനികളുടെ കഥ മൂന്നു തലമുറകളിലൂടെ പറഞ്ഞ 'Gangs of Wasseypur' ആണ് ശ്രദ്ധേയമായ വേറ�ൊന്നു. വലതുപക്ഷരാഷ്ട്രീയ -ക�ോർപ്പറേറ്റ് ബാന്ധവത്തിന്റെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെ യും കഥ പറഞ്ഞ ഷാങ്ങ്ഹായി ഇതേ രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. എന്തിന് ഹ�ോളിവു ഡിലെ തന്നെ ഏറ്റവും വമ്പൻ ഹിറ്റുകളില�ൊന്നായ ജെയിംസ് കാമറ�ോണിന്റെ 'അവതാർ' പ�ോലും പറഞ്ഞത് ജനതയുടെ ചെറുത്തു നിൽപ്പിന്റെ കഥയായിരുന്നു. ല�ോ കത്തെവിടെയും വികസനത്തിന്റെ വേലിയേറ്റത്തിൽ Collateral damage ആയി പുറന്തള്ളപ്പെട്ടു പ�ോകുന്ന ഒരു ജനതയുണ്ട്. എവിടെയും അവർക്ക് ഒരേ വികരമാണ്, ഒരേ നിറമാണ്.


95

A-iz-´v

_n F ln-Ìdn

hn-em-]§Ä പ്ര

ണയം ല�ോകത്തിലെ ഏറ്റവും മന�ോഹരമായ വികാരങ്ങ ളിൽ ഒന്ന്. ഒരിക്കൽ എങ്കിലും പ്രണയം എന്ന തീക്ഷ്ണ വികാരം അനുഭവിക്കാൻ കഴിയാത്തവർ നിർഭാഗ്യവാന്മാർ എന്ന് കരുതുന്ന വർ ഏറെ. ആരാണ് ഭാഗ്യവാനും ഭാഗ്യവതികളും.? തന്റെ പ്രണയ ഭാജനത്തെ തന്റെ ജീവശ്വാസം നിലക്കും വരെ മാറാടുചേർത്തുപി ടിക്കാൻ ഭാഗ്യം ലഭിച്ചവരെ നമുക്ക് ആ ഗണത്തിൽ പെടുത്താം. പക്ഷേ ചിലപ്പോഴ�ൊക്കെ ല�ോക ത്തിലെ മന�ോഹര പ്രണയങ്ങൾ ഒരു ദുരന്തകാവ്യം പ�ോലെ നമ്മുടെ മന്സ്സിനെ കുത്തിന�ോവിക്കാറുണ്ട്. നമ്മുടെ സാക്ഷര കേരളത്തിലും ഉണ്ട് അത്തരത്തിൽ ഒന്ന്. ഭാഗ്യം നിർഭാഗ്യത്തിന് വഴിമാറിക്കൊ ടുത്തപ്പോൾ താൻ ജനിച്ചുവീണ നാട്ടിൽ നിന്നും കില�ോമീറ്ററുകൾ ക്കപ്പുറത്തുള്ള കനാലിലെ പരൽ മീനുകൾ ക�ൊത്തിവലിച്ച ഒരു ദുരന്തപ്രണയം. ദുരഭിമാനക്കൊല എന്ന് കേരളം വിളിപ്പേരും ചാർ ത്തിക്കൊടുത്തു. പ്രണയത്തിനു മതമില്ല ജാതിയില്ല നിറമില്ല എന്ന് പറഞ്ഞവരുടെ മുമ്പിലേക്ക് കണ്ണീർ പ�ൊഴിച്ചുക�ൊണ്ട് ജീവിതം കൈ വിടേണ്ടിവന്ന കെവിൻ ജ�ോസഫ്

എന്ന് ദളിത് ക്രിസ്ത്യാനിയായ ഒരു ഇരുപത്തിമൂന്നുകാരന്റെ കഥ. പ്രണയം ദളിതനെ സംബന്ധിച്ച് അന്നും ഇന്നും കിട്ടാക്കനി തന്നെ. 'ഉയർന്ന ജാതിബ�ോധം ' ദളിതന്റെ പ്രണയത്തെ കൂച്ചുവിലങ്ങിടു ന്ന ദയനീയാവസ്ഥ പലതവണ കാണേണ്ടി വന്നിട്ടുണ്ട്. സ്വപ്ന ‌ ങ്ങളെ കൈപ്പിടിയില�ൊതുക്കി ജീവിതം ചേർത്തുപിടിച്ച കെവിൻ ജ�ോസഫിന് പക്ഷേ പ്രണയത്തിന്റെ സങ്കീർണതകളെ അതിജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നമുക്ക് പരിതപിക്കാം. ഒരിക്കലും തിരിച്ചുവരാത്ത തന്റെ പ്രിയതമന്റെ സാമീപ്യത്തെ അവന്റെ വസ്ത്ര ത്തെ മാറ�ോടിണക്കി വിലപിച്ച നീനുവെന്ന ഹതഭാഗ്യയായ ഭാര്യയെ കേരളക്കര കണ്ണുനിറയെ കണ്ടതല്ലോ. ഇനിയും ഒരുപാട് കെ വിൻമാർ തങ്ങളുടെ ഊഴം കാത്തു കിടക്കുന്നില്ല എന്ന് ആര് കണ്ടു. ശാന്തമായി ഒഴുകുന്ന പുഴകളും കനാലുകളും ത�ോടുകളും ഇനിയും ഉണ്ട്. ഒഴുകി നടക്കാൻ ഇനി ഒരു കെവിൻ ഇല്ലാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

യറുന്ന മരണത്തിന്റെ തണുപ്പിനെ ഞാൻ അറിഞ്ഞുക�ൊണ്ടിരിക്കു ന്നു. ദളിതന്റെ പ്രണയത്തിന് നിങ്ങളുടെ മനസ്സിലെ വർണ്ണ പ്പൊലിമയില്ല. കാരണം ദളിതന്റെ ച�ോരയുടെ നിറം ചുവപ്പല്ലല്ലോ... കറുപ്പല്ലേ.. ചില മനുഷ്യരുടെ മനസ്സി നെ ബാധിച്ച അന്ധകാരത്തിന്റെ ്അതേ നിറം.. കറുപ്പ്.. ദളിതൻ നിങ്ങൾ ശ്വസിക്കുന്ന വായുവല്ല ശ്വസിക്കുന്നത് . നിങ്ങളെ പ�ോലെ പഞ്ചേന്ദ്രിയങ്ങളില്ല. പിന്നെങ്ങിനെ അവൻ പ്രണയി ക്കും.? ജീവനില്ലാത്ത പ്രണയത്തെ പാടിപ്പുകഴ്ത്താൻ പാണന്മാരി ല്ലല്ലോ ഈ നാട്ടിൽ. കെവിനിനെ ഓർത്തെടുത്ത് എഴുതിയ ഈ കൈകളും കണ്ടേക്കാം ആറ്റില�ോ ത�ോട്ടില�ോ. ചിലപ്പോൾ കാഴ്ച്ചയ്ക്ക് പ�ോലും അവസരം നൽകാതെ കുഴിച്ചുമൂടപ്പെട്ടേക്കാം. 'ജാതിക്കു മപ്പുറം ' പെണ്ണിനെ സ്‌നേഹിച്ച ദളി തന്റെ ദുരന്തകഥകൾ ആവർത്തി ക്കപ്പെട്ടേക്കാം. അന്നും നിങ്ങൾ ഉറക്കേ പറഞ്ഞുക�ൊണ്ടിരിക്കണം, 'പ്രണയത്തിനും മതമില്ല ജാതിയില്ല നിറമില്ല' എന്ന്.

ഈ വരികളത്രയും എഴുതുമ്പോൾ എന്റെ വിരലുകളിലേക്ക് പടർന്നുക

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


गीतिका

96

बी एस सी फीसीक्स

समानता भू

मि, जल , अग्नि , वायु के अणु जो साथ मिले तो अपना कार्य साध सकते है , पर भिन्न हो तो कार्यसाधाक नहीं बनते । कु छ ऐसा ही है मनुष्य भी । हर जाती , कु ल, प्रांत संस्कार के लोग साथ आने से ही मानव जाती की उन्नती होगी । लेकिन जब विश्व भर की मनुष्य की समानता का विषय आता है तो मानवतावादी मनुष्य भी मूक और बधिर बन जाते है । दुनिया भर में ऊं चे और नीचे नामक दो वर्गों में इन्सानों की बंटवारा एक स्थायी नज़ारा है समाज की उच्च वर्ग ( ऐसा उनके द्वारा कहा जाने वाला) दूसरों को अपनी मुष्टी में कराने का प्रयास बहुत सालों से करते आए है रो अब भी जारी है । इस धरती पर हर प्राणी का तुल्य अधिकार है। लेकिन कु छ लोगों की निहित स्वार्थ ने मानविक मूल्यों की ही हत्या कर डाला है । ऐसे अधिकार हीन लोगों की अधिकार के लिए शब्द उठाने वाले लोग तो अनेक है , लेकिन वो सफल होता है , बहुत कम । समाज की ऐसी बंटवारी का अनेक कारण बताया जा सक्ता है । ऐतिहासिक , सामाजिक

, धार्मिक और अर्थिक स्तर पर वर्गीकरण दिखाई देते है । प्राचीन भारत में प्रचलित जाति प्रथा में ऊं चे कु ल की लोग दूसरों पर अपना अधिकार स्थापित करते थे । ऐसे लोगों द्वारा रचित नियमों का उन्हें पालन करना पडता था । कु छ ऐसे ही थी आफ्रिक्का में प्रचलित रंगभेद । रंग के आधार पर लोगों को दो विभाग बनाकर, एक वर्ग को समाज की सीमा में ही रख दिया गया । इस नरह मनुष्य , मनुष्य को ही पीठित कर रहे है। 2017 में भारत में आए रोहिंग्या शरणार्थ इस प्रार्श्व समाज के प्रतिनिधी है । म्यानमर में बर्मी कब्जा के बाद अत्याचार के महोल से तंग आकर वे बडी संख्या से अपने राज्य को छोडा । उनका स्थिति बहुत दयनीय है - न गुद का घर, न राज्य । इसी तरह पीटा और दुःख सहने वाला अनेक लोग हमारे चारों ओर है। सिर्फ एक श्रेणी की विकास से कभी समाज की तरक्की नही हो पाएगी । इसलिए समूह की उन्नती के लिए योजना बनाते समय ऐसे पार्श्व लोगों का ध्यान रखना जरूरी है । मतराष्ट्रीय और राष्ट्रीय मानवाधिकार

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

आयोग , अनेक ऐच्छिक संगठन ऐसे लोगों को समाज की मुख्यधारा में लाने का लगातार प्रयास कर रहे है। समाज के नीचे स्तर पर कु चलाए गए लोगों की ज़ पुनरुद्धार के लिए आर अनेक अभियान का आयोजन विश्व भर मे हो रहा है। स्कू लों , कॉलजों एसे समाज के नीव से ही सबकी समत्व को सुनिश्चित कराने का जोरदार प्रयास चल रहा है। हमारे समाज में धन और अधिकार का वितरण समान नहीं है। जिनके पास ये दोनों में वह दूसरों पर राज करते है । प्रसिद्ध अर्थशास्त्री अमर्त्या सॆन ना एक बार कहा था कि- ‘ दुनिया बर की परेशानियॉं किसी न किसी असमानता से उलपन्न है’ । विश्व में शांति फै लाने के लिए अवसरों की तुल्य प्राप्ति अति आवश्यक है। पहले की तुलने मं अब लोग अपने अधिकार के लिए आवाज उठा रहे है, स्वतन्त्रता पाने के लिए क्रांतिकारी बन रहे है। एक नया खयाल सिर्फ ‘हेश्डाग’ से क्षणभर में पूरे विश्व में फै ल जाते है। ऐसे में ऊं चे वर्ग का पतन निश्चित हे।


97

A£bv Sn.sI. P\-d sk-{I«dn

tIm-tf-Pv bq-Wn-b³ 2017þ18 {]-hÀ-¯-\-dn-t¸mÀ-«v ക്യാ

മ്പസ് രാഷ്ട്രീയത്തിന്റെ ചൂടുപിടിച്ച ചർച്ചകൾ കലാലയങ്ങളെ പ�ൊള്ളിച്ചുതുട ങ്ങിയ സാഹചര്യത്തിലാണ് 201718 അധ്യയന വർഷത്തെ ക�ോളേജ് യൂണിയൻ പ്രവർത്തനം ആരംഭി ച്ചത്. സെമസ്റ്റർ സമ്പ്രദായത്തിലെ പരീക്ഷകളുടെ ആധിക്യവും പരിമി തമായ പ്രവർത്തന കാലയളവിൽ ക്യാമ്പസിലെ പാഠ്യപാഠ്യേതര വി ഷയങ്ങളിൽ ഇടപെടാൻ ക�ോളേജ് യൂണിയൻ ശ്രമിച്ചിട്ടുണ്ട്.

പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹ ത്തെ ക�ോളേജ് യൂണിയനുവേണ്ടി ആദ്യമേ അഭിവാദ്യം ചെയ്തുക�ൊ ള്ളട്ടെ.

മാനവികതയുടെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജനകീയ വിദ്യാ ഭ്യാസത്തിനും മതനിരപേക്ഷ ക്യാമ്പസിനും വേണ്ടി പ�ോരാട്ടങ്ങൾ സംഘടിപ്പിച്ചുവരുന്ന പുര�ോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റ പ്രവർ ത്തകരെ തിരഞ്ഞെടുത്തുക�ൊണ്ട്, നിഷ്പക്ഷതയുടെ കുപ്പായമണി ഞ്ഞ് ക്യാമ്പസിനകത്ത് കടന്നു കയറാൻ നിരന്തരം ശ്രമിച്ചുക�ൊ ണ്ടിരിക്കുന്ന വർഗീയതയുടെയും മതതീവ്രവാദത്തിന്റെയും അരാ ഷ്ട്രീയവാദത്തിന്റെയും വിഷവിത്തു കൾക്ക് വളമൂറുന്ന മണ്ണല്ല മാച്ചിനാ രിയെന്ന് ഒരിക്കൽക്കൂടി ഉറക്കെ വിളിച്ചുപറഞ്ഞ മടപ്പള്ളിയിലെ

പുര�ോഗമന പ്രസ്ഥാനത്തിന്റെ പ്ര തിനിധികളായി ചെയർമാൻ ജാഫർ ടി.ടി, വൈസ് ചെയർ പേഴ്സ ‌ ൺ അനുശ്രീ, ജനറൽ സെക്രട്ടറി അക്ഷയ് ടി.കെ, ജ�ോയിന്റ് സെക്ര ട്ടറി സുമയ്യ, യു.യു.സി ജിഷ്ണു കെ എം, അഭിരാഗ് വി, ഫൈൻ ആർട്സ ‌ ് സെക്രട്ടറി വിതുൽ ബാബു എൻ, ജനറൽ ക്യാപ്റ്റൻ അമർ ദീപക് സ്റ്റുഡന്റ് എഡിറ്റർ വിവേക് വിന�ോദ് എന്നിവർ തിര ഞ്ഞെടുക്കപ്പെട്ടു.

നാക്കുള്ളവരെയെല്ലാം കാണാതാ വുന്ന കാലത്ത്, ഇന്ത്യൻ ജനതയെ ഭയം ഭരിക്കുന്ന ഇന്നിന്റെ സാഹച ര്യത്തിൽ 'ശബ്ദം നൽകുക' എന്ന അർഥം വരുന്ന 'Darvoz' (Giving voice to the voiceless) എന്ന വാക്ക് യൂണിയൻ നാമമായി സ്വീകരിച്ചത് ഏറെ പ്രസക്തമാണ്.

പ്രിൻസിപ്പാളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക�ോളേജ് യൂണിയന്റെ പ്രഥമ യ�ോഗത്തിൽ സ്റ്റാഫ്

അഡൈ്വസർ ആയി കെമിസ്ട്രി വിഭാഗം അദ്ധ്യാപകൻ സുഭിൻ സർ, സ്റ്റാഫ് എഡിറ്റർ ആയി ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ സിജേഷ് സർ, ഫൈൻ ആർട്സ ‌ ് അഡൈ്വസർ ആയി ക�ൊമേഴ്സ ‌ ് വിഭാഗം അദ്ധ്യാപകൻ പ്രവീൺ സർ, യൂണിയൻ എക്സ ‌ ിക്യൂട്ടീവ് പ്ര തിനിധികളായി വിതുൽ, അഭിരാഗ്, ആയുഷ്, ജിഷ്ണു എന്നിവരെയും തിരഞ്ഞെടുത്തു. പൂവിളിയും നിറമുള്ള സ്വപ്ങ്ങളു മായി കടന്നുവന്ന പ�ൊന്നോണ ത്തെ വരവേറ്റായിരുന്നു ക�ോളേജ് യൂണിയന്റെ പ്രഥമ പ്രവർത്തനം. നന്മയും, സ്‌നേഹവും, സൗഹാർ ദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക�ോളേജ് യൂണിയൻ ഓണപരിപാടികൾക്ക് നേതൃത്വം നൽകിയത്. August 29,30 തിയ്യതികളിൽ നടന്ന പരിപാടികളു ടെ ഉദ്ഘാടനം ക�ോളേജ് വൈസ് പ്രിൻസിപ്പാൾ ഉദയകുമാർ സർ നിർവ്വഹിച്ചു. ഈ ചടങ്ങിൽ നിരൂപ ണത്തിനുള്ള സി.പി ശിവദാസൻ പുരസ്‌കാരത്തിന് അർഹനായ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ സജയ് സാറിനെ ആദരിക്കുക

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


98

യുണ്ടായി. ക�ോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അക്ഷയ് ടി.കെ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘ�ോഷത്തിന്റെ ഒന്നാം ദിവസം ഓണ സദ്യയും ഓണക്ക ളികളുമായി ക�ൊണ്ടാടിയപ്പോൾ രണ്ടാം ദിവസം പൂക്കള മത്സരവും കേരളത്തിന്റെ സാംസ്‌കാരിക തനിമയെ വിളിച്ചോതുന്ന പ്രൗഢഗം ഭീരമായ ഘ�ോഷയാത്രയും ഓണ സ്വപ്‌നങ്ങൾക്ക് നിറം പകർന്നു. പൂക്കള മത്സരത്തിന് മാത്സ്-വിഭാ ഗം 1-ാം സ്ഥാനം നേടിയപ്പോൾ ഘ�ോഷയാത്രയിൽ ക�ൊമേഴ്സ ‌ ് വിഭാഗമാണ് 1-ാം സ്ഥാനത്തിന് അർഹരായത്.

എത്തിയത് സന്തോഷകരവും ആശാവഹമായ കാര്യമാണെന്ന് ആശംസ പ്രസംഗത്തിനിടെ പ്രശ സ്ത നിരൂപകനും ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ സജയ് സർ സൂചിപ്പിക്കുകയുണ്ടായി. യൂത്ത് ഒളിംപിക്സ ‌ ിൽ പങ്കെടുത്ത് ക�ോളേ ജിന്റെ അഭിമാനമായ് മാറിയ കെമി സ്ട്രി- വിഭാഗം വിദ്യാർത്ഥി അസർ അലിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാലയത്തെ ആഘ�ോഷ ലഹരിയിലാഴ്ത്തി വിദ്യാർത്ഥികളു ടെ കലാപരിപാടികളും ഗാനമേള യും അരങ്ങേറി.

അടങ്ങാത്ത പ്രതിഷേധത്തോടെ കണ്ണീരുണങ്ങാത്ത ഗ�ൊരഖ്പൂ രിന�ൊപ്പം മടപ്പള്ളി ക�ോളേജ് യൂണിയൻ പ്രവർത്തകരും വിദ്യാർ ത്ഥികളും അണിനിരന്നുക�ൊണ്ട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ക്യാംപസ് രാഷ്ട്രീയത്തിന് നിര�ോധനം ഏർപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണ ത്തെ തുടർന്ന്, നിര�ോധനങ്ങളുടെ കാലത്ത് നിശബ്ദമാകാൻ മനസ്സില്ല എന്ന പ്രഖ്യാപനത്തോടെ നടന്ന പ്ര തിഷേധ സദസ്സ് യുവജന കമ്മീഷൻ അംഗം ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

സപ്തംബർ 26-ാം തിയ്യതി യൂണി യന്റെയും ഫിസിക്കൽ എഡ്യുക്കേ ഷൻ വിഭാഗത്തിന്റെയും ആഭിമുഖ്യ ത്തിൽ നടന്ന ഡിപ്പാർട്ട്‌മെന്റ് തല വടംവലി മത്സരത്തിൽ ആൺകരു ത്ത് തെളിയിച്ചുക�ൊണ്ട് എക്കണ�ോ മിക്സ ‌ ് വിഭാഗവും പെൺകരുത്ത് തെളിയിച്ചുക�ൊണ്ട് ബ�ോട്ടണി വിഭാഗവും ഒന്നാം സ്ഥാനം നേടി.

ഐക്യ കേരളത്തിന്റെ 61-ാം പിറവി ദിനത്തിൽ നവംബർ ഒന്നാം തിയ്യതി കേരള സംസ്ക ‌ ാരത്തിന്റെ ഭാഗമായ തിരുവാതിരക്കളി മത്സരം സംഘടിപ്പിച്ചു. ഡിപ്പാർട്ട്‌മെന്റ് തലത്തിൽ സംഘടിപ്പിച്ച ഈ മത്സ രത്തിൽ കെമിസ്ട്രി വിഭാഗം ഒന്നാം സ്ഥാനവും ബ�ോട്ടണി വിഭാഗം രണ്ടാം സ്ഥാനവും നേടി.

ഒക്ടോബർ 11-ന് കാലിക്കറ്റ് സർവ്വ കലാശാല യൂണിയൻ കലാജാഥ 'ഒപ്പേര ഹൗസിന്' ക�ോളേജിൽ സ്വീകരണം നൽകി.

ഗ�ോസായികുന്നിലൂടെയും സ്മാര കശിലകളിലൂടെയും മാച്ചിനാരിയെ യും മടപ്പള്ളിയെയും കേരളത്തിന് സുപരിചിതമാക്കിയ കാരക്കാടിന്റെ കഥാകാരൻ പുനത്തിൽ കുഞ്ഞ ബ്ദുള്ളയുടെ വിയ�ോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചുക�ൊ ണ്ട് നവംബർ 2ന് 'കാരക്കാടിന്റെ കഥാകാരന് സ്മാരക ശിലകൾ' എന്ന പേര�ോടെ പുനത്തിൽ അനു സ്മരണം നടന്നു.

ക�ോളേജ് യൂണിയന്റെ ഔപചാ രികമായ ഉദ്ഘാടനം ഒക്ടോബർ 12-ന് വയലാർ അവാർഡ് ജേതാവ് യു.കെ കുമാരൻ നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടന്നു. അക്ഷരങ്ങൾ ആയു ധമാക്കിയ ഗൗരി ലങ്കേഷും, എം.എം കൽബുർഗിയും, നരേന്ദ്ര ധാബ�ോൽക്കറുമെല്ലാം വെടിയു ണ്ടകൾക്കിരയായപ്പോൾ, പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമാ യി ഒരു സാഹിത്യകാരൻ യൂണിയൻ ഉദ്ഘാടനം നിർവഹിക്കാൻ

കാടുകൾ വെട്ടിത്തെളിച്ച് ക�ോൺ ക്രീറ്റ് കാടുകൾ സൃഷ്ടിക്കപ്പെടു മ്പോൾ നാശത്തിലേക്ക് നീങ്ങിയ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'തണല�ൊഴി യും മുൻപേ' പശ്ചിമഘട്ടദിനാചര ണം സംഘടിപ്പിച്ചു.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ഡിസംബറിന്റെ കുളിരുമായി വന്ന ക്രിസ്തുമസിനെ സ്വാഗതം ചെയ്തത് ഡിസംബർ 22 ന് നടന്ന പുൽക്കൂട് നിർമ്മാണ മത്സരത്തിലൂ ടെയായിരുന്നു. ഡിപ്പാർട്ട്‌മെന്റുകൾ ആവേശത്തോടെ ഏറ്റെടുത്ത പുൽക്കൂട് നിർമ്മാണ മത്സരത്തിൽ എക്കണ�ോമിക്സ ‌ ് വിഭാഗം ഒന്നാം സ്ഥാനം നേടി. പിന്നീട് പായസ വിതരണത്തിനു ശേഷം ആവേശക രമായ DJ പാർട്ടിയും നടന്നു. ക�ോളേജ് യൂണിയനും ക�ോളേജിലെ വിദ്യാർത്ഥിനി കൂട്ടായ്മയായ മാതൃകവും സംയുക്തമായി 'Queen' സിനിമയുടെ അണിയറ പ്രവർത്ത കരുമായി സംവദിക്കാൻ വിദ്യാർ ത്ഥികൾക്ക് അവസരമ�ൊരുക്കി. ജനുവരി 15,16,18,19 തിയ്യതിക ളിൽ നടന്ന ധ്വനി 2018 ഫൈൻ ആർട്സ ‌ ് ഫെസ്റ്റ്, വിദ്യാർത്ഥികളു ടെ സർഗാത്മക ശേഷിയുടെയും കലാപരമായ കഴിവുകളുടെയും പ്രകടനമായി. പുതിയ തലമുറയുടെ പ്രതിഷേധ ധ്വനികളും സർഗാത്മക കഴിവുകളും പ്രകടിപ്പിക്കപ്പെടുന്ന പുത്തൻ ഇടനാഴികളാണ് നവമാ ധ്യമങ്ങൾ എന്ന തിരിച്ചറിവിലാണ് ഗ്രൂപ്പുകൾക്ക് വാട്സ ‌ ് ആപ്പ്, ഫേ സ്ബുക്ക്, ഹൈക്ക്, ഇൻസ്റ്റഗ്രാം എന്നീ നാമകരണങ്ങൾക്ക് ആധാ രമായത്. പ്രശസ്ത സിനിമ-ക�ോമ ഡി ആർടിസ്റ്റ് ശിവദാസ് മട്ടന്നൂർ ക�ോളേജ് ഫൈൻ ആർട്സ ‌ ് ഉദ്ഘാ ടനം ചെയ്തു. ഗ്രൂപ്പുകൾ തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പ�ോരാട്ടത്തി ന�ൊടുവിൽ മാത്സ്, പ�ൊളിറ്റിക്സ ‌ ്, കെമ്സ ‌ ്ട്രി വിഭാഗങ്ങൾ അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് കിരീടമണിഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി യൂണിയൻ, NCC, NSS ഉം നാട്ടു കാരും കൈക�ോർത്തുക�ൊണ്ട് സംഘടിപ്പിച്ച 'ഗ്രീൻ മടപ്പള്ളി ക്ലീൻ മടപ്പള്ളി' ആയിരുന്നു മറ്റൊരു പദ്ധതി. മടപ്പള്ളി ടൗണിലും ക�ോളേജ് പരിസര പ്രദേശങ്ങളിലും അനധികൃതമായി മാലിന്യം നിക്ഷേ പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെ തിരെ മാലിന്യ നിർമാർജനത്തിലൂ ടെ താക്കീത് നൽകി. നിർമ്മാണം പൂർത്തീകരിച്ചിട്ടും കാലങ്ങളായി അടഞ്ഞുകിടന്ന


ലേഡീസ് ഹ�ോസ്റ്റൽ തുറന്നു പ്രവർത്തനം ആരംഭിച്ചത് യൂണിയന്റെ വിപ്ലവകരമായ നേട്ടങ്ങളില�ൊന്നാണ്. ഡിസംബർ 16,17 തിയ്യതികളിൽ ക�ോളേജ് യൂണിയൻ ചെയർമാൻ ജാഫറിന്റെ നേതൃത്വത്തിൽ നടത്തിയ നിരാഹാരസമരം വിജയിക്കുകയും വടകര നിയ�ോജക മണ്ഡലം MLA സി.കെ നാണു ലേഡീസ് ഹ�ോസ്റ്റൽ ഉടൻ തുറന്നു പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകിയതി നെ തുടർന്നാണ് ഫെബ്രുവരി 1-ാം തിയ്യതി ലേഡീസ് ഹ�ോസ്റ്റൽ പ്രവർത്തനം ആരംഭിച്ചത്. മത്സ്യ മാർക്കറ്റുകളിലും ബസ് സ്റ്റാന്റുകളിലും വച്ച് നടന്നു ക�ൊണ്ടിരുന്ന Bzone കല�ോത്സവം കലാലയ ത്തിന്റെ പൂർവ്വകാല പ്രൗഡിയിലേക്ക് ഏഴു വർഷങ്ങൾ ക്കു ശേഷം വരികയായിരുന്നു ഗ�ോർണിക്കയിലൂടെ. ക�ോളേജിനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ മാധ്യമങ്ങളിലും പുറം ല�ോകത്തും ക�ൊട്ടി ഘ�ോഷിക്ക പ്പെട്ടെങ്കിലും, സംഘാടനമികവുക�ൊണ്ടും വിദ്യാർത്ഥി പങ്കാളിത്തം ക�ൊണ്ടും വേദിയിലെ നിറഞ്ഞ ആസ്വാ ദന സാന്നിധ്യം ക�ൊണ്ടും ചരിത്രത്തിൽ ഇടം നേടി. 60 മത്സര ഇനങ്ങളിൽ 83 മത്സരാർത്ഥികൾ ക�ോളേജിൽ നിന്ന് പങ്കെടുത്തപ്പോൾ 5 മത്സര ഇനങ്ങളിൽ ഇന്റർ സ�ോൺ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നേടി. യൂണിയന്റെയും ഫിസിക്കൽ എഡ്യുക്കേഷൻ വിഭാ ഗത്തിന്റെയും ആഭിമുഖ്യത്തിൽ മാർച്ച് 6 ന് നടന്ന സ്‌പ�ോർട്സ ‌ ് ഡേയിലും ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാമ്പ്യന്മാ രായി. മാർച്ച് 9-ാം തിയ്യതി നടന്ന ഡിപ്പാർട്ട്‌മെന്റ് തല ഫുട്‌ബ�ോൾ മത്സരത്തിൽ മാത്സ് വിഭാഗം ജേതാക്കളാ യി.

ഇത്. അതുക�ൊണ്ട് തന്നെ കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അർപ്പണബ�ോധത്തോടുകൂ ടിയും തികഞ്ഞ ആത്മാർത്ഥതയ�ോടും കൂടിയാണ് യൂണിയൻ പ്രവർത്തിച്ചിട്ടുള്ളത്. യൂണിയന്റെ കൂടെ നിന്ന് സാമ്പത്തികവും അല്ലാത്തതുമായ സഹായ ങ്ങൾ നൽകിയ പി.ടി.എ യ്ക്ക് യൂണിയന്റെ സ്‌നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ. ഞങ്ങളുടെ എല്ലാ പ്രവർത്ത നത്തിനും കൂടെനിന്ന് യൂണിയനെ ദ്രുദഗതിയിൽ ചലി പ്പിക്കാൻ സഹായിച്ച സ്റ്റാഫ് അഡൈ്വസർ സുബിൻ സർ, ഫൈൻ ആർട്സ ‌ ് അഡൈ്വസർ പ്രവീൺ സർ, സ്റ്റാഫ് എഡിറ്റർ സിജേഷ് സർ, മറ്റു അധ്യാപകർക്കും അനധ്യാപകർക്കും ജീവനക്കാർക്കും സ്‌നേഹം നിരഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അകാലത്തിൽ പ�ൊലിഞ്ഞുപ�ോയ ക്യാമ്പസിന്റെ പ്രിയ കൂട്ടുകാരൻ, യൂണിയൻ പ്രവർത്തനങ്ങളിൽ നിറസാനി ധ്യമായ മാച്ചിനാരിയുടെ പ്രിയപ്പെട്ട സഖാവ്. അശ്വിൻ രാജിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ രക്തപു ഷ്പങ്ങൾ അർപ്പിച്ചുക�ൊള്ളുന്നു. എല്ലാറ്റിനും ഉപരിയായി ഇവിടുത്തെ വിദ്യാർത്ഥി സമൂഹവും യൂണിയൻ നേടിയ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനവും നൽകിയ പിന്തുണ നിസ്സീമമായിരുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിച്ചുക�ൊ ണ്ട് ഈ റിപ്പോർട്ട് നിങ്ങളുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു. അക്ഷയ് ടി.കെ. (ജനറല്‍ സെക്രട്ടറി)

ആനുകൂല്യങ്ങൾക്ക് ചങ്ങലയിട്ട്, ബാധ്യതകൾ ക�ൊണ്ട് തലക്കനം കൂട്ടി ആത്മഹത്യക്കൊരുങ്ങിയ ഇന്ത്യൻ കർഷകർ പ്രതിഷേധമായി മാർച്ച് 12-ന് സം ഘടിപ്പിച്ച ല�ോങ് മാർച്ചിൽ യൂണിയൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മൂന്ന് വർഷം മാച്ചിനാരിയുടെ എല്ലാമായിരു്ന്ന പ്രിയ പ്പെട്ട സീനിയേർസിന് വിവിധ അസ�ോസിയേഷനുകളു ടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വിദ്യാർത്ഥി പ്രശ്ന ‌ ങ്ങൾ പരിഹരിക്കുന്നതിൽ ക�ോളേജ് യൂണിയൻ എന്നും മുൻപിൽ ഉണ്ടായിരുന്നു. ഉചിതമായ ഇടപെടലുകളിലൂടെ പുതിയ ഗേൾസ് ട�ോയ്ല ‌ റ്റുകൾ നിർമ്മിക്കുകയും നിലവിലുള്ളവയുടെ പ�ോരായ്മകൾ പരിഹരിക്കുകയും ഇൻസിനറേറ്ററുകൾ സ്ഥാപിക്കുകയും, ക്യാമ്പസിനെ വലച്ച കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി പുതിയ കൂളറുകൾ സ്ഥാ പിക്കുകയും, അപകട സാധ്യതയുള്ള സീലിങ്ങുകളുടെ പ്രശ്‌നം പരിഹരിക്കുകയും കേടായ ഫ�ോട്ടോസ്റ്റാറ്റ് മിഷ്യനുകൾ പുനസ്ഥാപിക്കുകയും ചെയ്തത് യൂണിയ ന്റെ നേട്ടങ്ങളിൽ ചിലത് മാത്രമാണ്. ഒക്ടോബർ മുതൽ പ്രവർത്തന സജ്ജമായ ഏഴര മാസം നീണ്ടുനി്ന്ന കാലയളവാണ് ഈ യൂണിയന് പ്രവർത്തിക്കാൻ സാധിച്ചത്. സെമസ്റ്റർ പാടേ പ്രതികൂ ലമായി ബാധിച്ച ഒരു യൂണിയൻ കാലയളവായിരുന്നു

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

99


100

NATIONAL SERVICE SCHEME UNIT NO 11, 127 Environmental Day 05-062017

Independence Day 2017

Environmental Day of the year is celebrated by N S S unit by sapling trees at the campus and both sides of the campus from Madappally town to the campus. The theme of the year was connecting people to the nature. Principal inaugurated the program.

N S S unit of Govt. College Madappally celebrated the independence day with its spirit. Honorable Principal unfurled the flag and convey the Independence Day message. . Volunteers participated in cleaning activities and sweets were distributed.

International Yoga Day 21-062017

Onam Celebration at old age home

Since the UNGA announced June 21 as the International Yoga Day, it is celebrated through out the world .Like previous year N S S units of Govt.College Madappally celebrated the day with class on the important of yoga and a training session. Honorable . Principal Inaugurated the program and the trainer had a brief talk on the importance of Yoga and how it will unite the mind and body through the rhythmic action and body

movement and how it will be useful for the students to improve the concentration in reading and learning activities . Stem cell Donation and Registration 27-07-2017 In association with B Positive Charitable Trust the N S S unit of Govt.College Madappally conducted stem cell donation camp . All the volunteers and almost all students donated the blood stem cell.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

15-08-

N S S volunteers of the unit celebrated the onam festival of the year at old age home vatakara. Volunteers prepared the onam feast and had with the inmates. Students along with them arranged Pookalam. Students conducted cultural program also. AIDS day 01-12-2017 N S S unit of Govt.College Madappally observed the AIDS day by conducting Rally and poster pasting. The main


101 objective of the program is to aware the public and youth about the threat of the dreaded communicable disease AIDS. Volunteers were carrying the placard having message. After that a magic show was also performed at the auditorium. Vegetable Harvesting 10-012017 Students harvested the vegetable that was cultivated at the organic farm in the campus .Principal inaugurated the program . The cultivated vegetables are donated to the near by primary school Legal Awareness Class N S S unit of the college conducted legal awareness class for girls. Principal inaugurated the program. Ozone Day Celebration 2017 The N S S unit of Govt .college Madappally , under the sponsorship of Kerala State Council for Science ,Technology and Environment(KSCSTE) conducted Ozone Day Celebration with its spirit. The main objective of the program is to aware the public and students about the importance of ozone and ozone layer protection. The theme of this year is Caring for all life under the sun. Ajmal Thayyullathil, The Program Officer, N S S , Govt. College .Madappally prepared the draft proposal and submitted the same to KSCSTE for sanctioning requisite fund. The KSCSTE has approved the proposal and offered the financial assistance of Rs 20000/. (FileNo.014/E&E/17/

KSCSTE). When the proposal was prepared the programs were scheduled to be held on 19th September 2017. But due to heavy rain the programs were conducted on 22nd and 23rd September 2017. 22/09/2017 As mentioned in the proposal Quiz Competition , Slide Show Competition and Essay writing Competition were held on 22nd September 2017. Dr. Sumodan. Asst. Professor Dept of Zoology was the Quiz master. Eighteen teams contested in the preliminary round, out of this 5 team selected to the final round. The first prize awarded to Anusree K &Surya P IIIrd B.A English , Second prize awarded to Aswanth (I st B A History ) &Mishal(Ist B.Sc Physics) and third prize awarded to Sreenath & Ajay Krishna of ( Ist B.Sc Physics). The theme of Essay Writings was Environment and Environmental Protection Laws. Thirty nine students contested the event. Aswathi K of Ist BA English,Anagha A P of IstB Sc Botany and Mufeela A K of Ist B Sc Chemistry have got First, Second, and Third prizes respectively. Sadhique P of Ist B Com and Niranjana R I st B Sc Physics were the winners of Slide show Competition 23/09/2017 Theme based demonstration was held at 10. am . 353 students participated in the demonstration. Dr Preetha B, Principal in charge has done the flag off ceremony.

Procession started from College Campus to Nadapuram Road and returned to college completing one round. The demonstration concluded at 12.30 pm at the college campus. Refreshments were provided to the participants during the program.Students were carrying placards showing the messages of the importance of ozone layer.The prize distribution for the winners of each events was done by Sri U K Kumaran , renowned writer during College Union Inauguration function. Gramika 2017 Seven Day Special Camp of unit No 11of the Govt.College Madappally for the year 2017 was held at Nedumparaba U. P School ,Vanimal Panchayth Sri C .H. Balakrishnan President, Block Panchayath ,Tuneri inaugurated the camp. Ward member O. K Vasu presided over the function. The major activities during the camp was 1. Road Construction 2. Socio Economic Health Survey 3. Fire and Safety Class 4. Trucking to Vilangad Forest 5. Other activities In addition to this we have conducted Health Education Classes, motivational class , Personality development ,yoga class , Self defenses training for girls etc

Ajmal Thayyullathil Deepa A K Programme officer unit no 11 Programme officer unit no 127

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


102

NATIONAL CADET CORPS REPORT T

he NCC Unit of Govt. College Madappally under 30 <K> Bn NCC which has its history celebrated from the time of the origin of the college. Its one of the best colleges under the calicut group and takes care to cater the overall personality development of each cadet enrolled. The unit comprising of 107 cadets and ANO always stood up to put forward various activities such as International Day celebrations, blood and stem cell donation camp, serving the needy, bringing the marginalised into the mainstream, nature awareness classes, swachata abhiyan, Yoga day celebrations, visit to old age home, flood relief programmes, NCC day Celebration, NCC fest, trucking and various awareness classes. The activities conducted over the years have been displayed and highlighted below. 1. OLD AGE HOME VISITS Cadets of our unit, for the past two years have been a source of happiness for couple of hours for the old gets of Madithattu Vatakara. The Cadets became compassionate caring and responsible towards their elders after these visits.

Flood was a major hit for the entire state and the cadets stood as strong pillars in the relief programme. 4. NCC FEST AND NCC DAY CELEBRATION NCC Cadets gets their opportunity to show off their cultural skills in front of college. On the year on 4th Sunday of November the NCC Day is celebrated remembering and honouring all those who stood b ehind this organization. 2. SWACHATA ABHIYAN Clean surroundings give way to clean body and mind imbibing this principles of swachata abhiyan promote the cleaning of surroundings which have been conducted in Mokacheri beach, Vatakara, government hospitals and colleges premises. 3. NATURE AWARENESS CLASS AND FLOOD RELIEF PROGRAMS Nature is the only reason humankind sustains. Our cadets are taught the conservation of nature in every way possible and to spread the message. So yearly classes are conducted under the wildlife sanctuary board of Kerala for the cadets.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

5. BLOOD AND STEM CELL DONATION CAMP We are always ready to help the needy and that turns out to be our greatest spirit. The unit has been a great source for the organization of blood and stem cell donation camp which will definitely be a source for saving life and the happiest part is one of the samples found matching for the donation. 6. CADETS ENROLLED TO INDIAN ARMY Six of our most promising cadres Yadukrishna, anurag K. T. K, Arun Lal B. R, Sreerag, Arun have been recruited to the Indian Army at their early ages and they being our cadets, We find extreme in them.


103

ANNUAL REPORT 2017-18

DEPARTMENT OF PHYSICAL EDUCATION D

uring the academic year 2017-18 the department of physical education organised special coaching camps in volleyball, cricket, softball, baseball by providing refreshment, uniform and equipment to the participants. Also conducted a 21 days “kalaripayattu” training programme for students to develop physical fitness and also empower them to face difficult situations. The department also conducted inter department football tournament and tug of war competition. Our college have participated in calicut university athletic meet ,interzone competitions in Baseball (men & women), judo (men & women), wushu, tae-kwon-do, swimming, softball (men), kalaripayattu (men & women), crosscountry...etc and intercollegiate tournaments in cricket, volleyball, football. Baseball men team won fourth position in calicut university inter zone tournament and volleyball team won fourth position in

calicut university A zone volleyball tournament. Kalaripayattu men team bagged first position in “Pidimura” and second position in valpayattu”.Our girls team won third position in “Kettukari”. The team comprises of sahaludheen (II BA History), Shihabudheen (III BSC maths), Asif.MP (III Bcom), Muhammed Aslam (III BA English), Anagha.R (III Bsc Maths), Sonylakshmi (III Bsc Maths). Siyad shameer (11Bcom) bagged bronze medal in Calicut university interzone judo and wushu championship & Sruthi.P.V. (I Bsc Mathematics) bagged bronze in judo(women). Five students from our college have participated in state kalaripayattu championship and won first position. Adarsh.T.U and Rishikesh. R.M has participated in the National pickle ball championship held at Uttarkhand. Amal .C.K was Mr. Calicut and also he won fifth position in kerala state body building championship. Muhammed Ashar Ali. M.V of II

Msc Chemistry got selection to the Indian Volleyball team for International Students Olympiad. Our college volley ball team got first prize in inter collegiate volley ball tournament organized by Govt college , mokeri and also become the runners up in intercollegiate tournament conducted by Silver arts and science College, Perambra, Faseela, Sumaya, Anaswara Sanjes and Sruthi took part in the state softball legue.Muhammed savad N.K. got third place in state judo championship. Aparna.N.V, Sruthi.P.V also took part in the state judo championship. The 59 th Annual athletic meet was conducted on 6th march 2018. Medals and trophies were given to the winners. The meet was inaugurated by our respected principal Prof. M. Chithralekha. The Instagram (maths, politics, chemistry) -were the overall champions and Hike (zoology and Economics) won the everrolling trophy for marchpast. Amal CK and Aanagha surendran were the individual champions.

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


104

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


105

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18


106

രു യാത്രയുടെ കഥ ഇവിടെ പറയട്ടെ... വൈകിത്തുടങ്ങി വൈകിയവസാനിച്ച ആ കഥ.. എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണമെന്നറിയാതെ ആരം ഭിച്ച ഈ യാത്ര.. തുടക്കത്തിൽ തന്നെ മാഗസിൻ എഡിറ്ററുടെ ജീവിതം എന്ന് പറഞ്ഞ ഒരു വാട്ട്‌സാപ്പ് മെസേജ് ഇമേജുമായി എത്തിയ പ്രിയപ്പെട്ട സുഹൃത്ത്.. ഒറ്റപ്പെടൽ.. സപ്ലി.. അങ്ങനെ കുറേ കാര്യങ്ങൾ.. അവിടെ വച്ചായിരുന്നു തുടക്കം.. അതിൽ സപ്ലി ഒഴികെ ബാക്കി എല്ലാം അനുഭവത്തിലൂടെ ഞാനറിഞ്ഞു.. സത്യം പറഞ്ഞാൽ എല്ലാമവസാനിക്കുമ്പോൾ ഈ യാ ത്രയ�ോട്​് വല്ലാത്ത പ്രണയമാണ്... ഇലക്ഷൻ കഴിഞ്ഞതിന് ശേഷം എപ്പോഴെങ്കിലും കയറിചെല്ലുന്ന ക്ലാസ്.. യൂണിയന്റെ പ്രവർത്ത നങ്ങൾ... ഇതിനിടയില�ൊക്കെ ഇത�ൊക്കെ കഴിഞ്ഞ് കാത്തിരിക്കു ന്ന ചെയ്ത് തീർക്കാനിരിക്കുന്ന ആ വലിയ ഉത്തരവാദിത്തത്തെ പ്പറ്റിയുള്ള ആവലാതികൾ.. ഒരു വലിയ ഒറ്റപ്പെടലായിരുന്നു ഈ മാഗസിൻ എനിക്ക് ബാക്കിവെച്ച ത്... പക്ഷേ അവിടെയും കൂടെ കൂടി താങ്ങായി മാറിയ ചിലർ.. ഈ യാത്ര തുടങ്ങാൻ , ഈ

ത�ോണിയിലെ മുൻ യാത്രക്കാരൻ ബാക്കിവെച്ച ചില സാങ്കേതിക പ്രശ്ന ‌ ങ്ങൾ കാരണം ലേശം വൈകിയിരുന്നു.. എന്നിരുന്നാ ലും ആ യാത്രയങ്ങ് തുടങ്ങി... ഏത�ൊരു യാത്രയേയും പ�ോലെ ആദ്യം ആവേശത്തോടെ എല്ലാ രുമുണ്ടായിരുന്നു.. പക്ഷേ പിന്നെ അതങ്ങ് ചുരുങ്ങി.. പിന്നെ വിവേ കേട്ടാ മാഗസിൻ എന്തായീ എന്ന ച�ോദ്യത്തിലേക്കൊതുങ്ങി.. ഇത് ആരേം കുറ്റപ്പെടുത്തുന്നതല്ല.. കാരണം ഇത�ൊക്കെ മനുഷ്യസഹ ജാണ്.. ആദ്യ കടമ്പ ക്വൊട്ടേഷൻ പിടിക്കൽ... കണ്ണുരും ക�ോഴിക്കോ ടിന്നുമ�ൊക്കെ ക്വൊട്ടേഷൻ പിടിച്ച് എന്നത്തേയും പ�ോലെ കണ്ണൂരെ ക�ോ ഓപ്പറേറ്റീവ് പ്രസ്സിന് തന്നെ പ്രിന്റിംഗ് അനുമതി.. ആ അനുമതി കൈയിൽ കിട്ടാൻ കുറേ നൂലാമാ ലകൾ.. അതിനും കുറേ കാലം.. ക്വൊട്ടേഷനിൽ മിസ്റ്റേക്ക് ന്ന് പറഞ്ഞ് പിന്നേം വൈകൽ.. ആ സപ്ലൈ ഓർഡറിനായി ക�ോളേജ് ഓഫീസിലെ സ്ഥിരം അതിഥിയാ യി... ഒടുവിൽ എല്ലാം റെഡിയാ യീന്ന് കരുതി പ്രസ്സിൽ പ�ോയ ആ ദിനം അത്രമേൽ നിരാശയ�ോടെയാ യിരുന്നു മടക്കം.. മുൻ മാഗസിന്റെ പൈസ സർക്കാരിൽ നിന്ന് അവി

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

ടേക്കെത്തിയില്ല.. അത് കിട്ടിയാലേ തുടങ്ങൂന്ന്... എന്താക്കാൻ 1 ലക്ഷം രൂപ അത്ര ചെറിയ പൈസ അല്ലാല�ോ.. അവരുടെ അവസ്ഥ അങ്ങനേം .. അങ്ങനെ വൈകി ത്തുടങ്ങിയ ഈ യാത്രക്ക്​് വീണ്ടും കിട്ടിയ പണി.. ഇതിനിടയില�ൊക്കെ മാഗസിൻ എന്തായി എന്ന ച�ോദ്യ ശരങ്ങൾക്ക് മുമ്പിൽ പതറിക്കൊ ണ്ടേയിരുന്നു... ഈ മാഗസിന്റെ ജനനം വരെ എത്ര നാൾ... ഉറക്കം കെടുത്തുന്ന ആ കിനാവുകൾ.. പെട്ടെന്ന് തീർക്കണം ന്ന് അത്രേം ആഗ്രഹം എനിക്കും ഉണ്ട്. പക്ഷേ .... സാങ്കേതികത്വങ്ങളുടെ ചുവപ്പു നാടകൾ അതിന് എല്ലായിടത്തും തടസ്സമായി നിന്നു.. ഒരു മാഗസിന്റെ ജീവൻ അതിലെ രചനകളാണ്... ഈ ഉത്തരവാദി ത്തം ഏറ്റെടുക്കുമ്പോൾ ആകെ മനസ്സിൽ ഉണ്ടായിരുന്ന ഒരേയ�ൊരു കാര്യം മടപ്പള്ളി പ�ോലെ, അത്രയും പ�ൊളിറ്റിക്കലൈസ് ചെയ്യപ്പെട്ട ഒരു കലാലയത്തിന്റെ മാഗസിൻ ജനതയ്ക്കുവേണ്ടി സംസാരിക്കു ന്നതായിരിക്കണം എന്നത് മാത്ര മായിരുന്നു... ്അങ്ങനെയുള്ള ഒരു തീമിനെ പറ്റിയുള്ള ചർച്ചകൾ... അതിൽ കടന്നുപ�ോയ നിരവധി ആശയങ്ങൾ.. ഒടുവിൽ യൂണിയൻ


നാമകരണം ചെയ്ത അതേ ആശയത്തിൽ തന്നെ.. ശബ്ദം നൽകുക എന്ന പ്രഖ്യാപനത്തിൽ രാജ്യത്ത് അടിച്ചമർത്തപ്പെടുന്ന ജനതയ്‌ക്കൊപ്പം നിൽക്കുക.. ഒപ്പം മനുസ്മൃതി വാഴ്ത്തപ്പെടുന്ന കാലത്ത്​് പെണ്ണായതിന്റെ പേരിൽ വിവേചനം നേരിടുമ്പോൾ അവൾ ക്കൊപ്പം ചേർന്നു നിൽക്കുക.. ഇനിയും നാം അങ്ങനെ ചെയ്തി ല്ലെങ്കിൽ പിന്നെ എപ്പോൾ... അങ്ങനെയങ്ങനെ തീമും സെറ്റ് ചെയ്ത് മറ്റ് പണികൾക്കിറങ്ങി .. പേരിനായി ഉള്ള ആല�ോചനകൾ.. ശബ്ദവുമായി ബന്ധപ്പെട്ട പേര്... ആ അലച്ചിൽ 'ശ്ശ് ഒച്ചയുണ്ടാക്ക ല്ലേ...' ൽ എത്തി... ഒച്ചയുണ്ടാക്കരു ത് എന്ന് പറയുന്നവര�ോട് ഞങ്ങൾ ഒച്ചയുണ്ടാക്കും എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയാണിവിടെ... അടുത്ത കടമ്പ... പരസ്യം... കാൽ ലക്ഷത്തിനുമേൽ പൈസയ്ക്ക്​് പരസ്യം കണ്ടെത്തണം... അതിനു മുമ്പ് താരിഫ് അടിക്കണം.. അതിനും മുടിഞ്ഞ പൈസ.. ഒടുവിൽ എക്സ ‌ ലന്റിൽ കുത്തിരു ന്ന് ആ പണി തീർത്തു.. പരസ്യം പിടിക്കാൻ ഒരു നല്ലൊരു താരീഫ് ഓര് അടിച്ചുതന്നു.. ഇത�ൊക്കെ പ്രിൻസിപ്പളുടെ അധ്യക്ഷതയിലുള്ള മീറ്റിങ്ങിൽ അവതരിപ്പിച്ച് അനുമതി വാങ്ങി അതിന്റെ മിനുട്സ ‌ ് ബുക്ക്​് ക�ോപ്പി ഓഫീസിൽ എത്തിക്കുവേം വേണം.. പിന്നെ പരസ്യത്തിനാ യുള്ള ഓട്ടം.. ആ അലച്ചിൽ ഒരു ഒന്നൊന്നര അലച്ചിലായിരുന്നു.. പ്രിയപ്പെട്ട സഖാവ് ബിനീഷേട്ടൻ പല ബാങ്കുകളെയും ക�ോണ്ടാക്ട് ചെയ്തു തന്നു.. അങ്ങനെ അഭി രാഗിനേം ആയുഷിനേം കൂട്ടി ഉള്ള ആ ഓട്ടം.. ജീവിതത്തിൽ ആദ്യായിട്ട് പരസ്യം പിടിക്കാൻ അങ്ങനെ ഞങ്ങള് അഴിയൂരെ വനിതാ ബാങിൽ പ�ോയി.. സ്‌നേ ഹത്തോടെ ഇങ്ങനെ പ�ോയാൽ ആരും പരസ്യം തരൂലാന്ന്​് പറഞ്ഞ് പരസ്യം പിടിക്കാനുള്ള ടെക്ന ‌ ിക്ക് പറഞ്ഞ് തന്ന അവിടത്തെ സെക്ര ട്ടറിയെ ഇപ്പോൾ ഓർക്കട്ടെ.. 2000 പറഞ�ോരെ അവസ്ഥ പറഞ്ഞ് 3000 ര�ോം 4500 ഒക്കെ ആക്കിയും ഒക്കെ അത് തുടർന്നു. ബാക്ക്

കവർ എന്ന ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത പരസ്യത്തി നായുള്ള വാതിൽ തുറന്ന് തന്ന ഷീബാ മാഡത്തെയും ഈ അവ സരത്തിൽത ഓർക്കുകയാണ്. അങ്ങനെ പരസ്യം പിടിക്കുന്ന ആ കടമ്പ കഴിഞ്ഞു.. പക്ഷേ.. പ്രിന്റ് ചെയ്ത് കൈയിൽ ക�ൊടുത്താൽ മാത്രമേ ആ തുക കിട്ടുകയുള്ളൂ.. പക്ഷേ സപ്ലൈ ഓർഡർ കിട്ട ണമെങ്കിൽ ആ പരസ്യത്തിന്റെ തുക ക�ോളേജിൽ അടക്കുകയും വേണം.. മാഗസിനു വേണ്ടി വീട്ടിൽ നിന്ന് കടം വാങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഫ�ോണുമെടുത്ത് ക�ോണ്ടാക്ട്‌സ് സ്‌ക്രോൾ ചെയ്തു. 1-2 മാസം ക�ൊണ്ട് തരാമെന്നൊ ക്കെയുള്ള ഉറപ്പിൽ അധ്യാപകർ ഉൾപ്പെടെ ക�ോളേജിലെ പ്രിയപ്പെ ട്ടോര് പല ആവശ്യത്തിനും എടു ത്തുവച്ച പൈസ എടുത്തുതന്നു.. ഫ�ോണിന്റെ മെയിൻ സ്‌ക്രീനിൽ തന്നെ ആ കടങ്ങളുടെ വലിയ ലിസ്റ്റ് സൂക്ഷിച്ചു.. അന്നത്തെ ആ ഫ�ോൺവിളികൾ തന്ന ആത്മവിശ്വാസം അത്രമേൽ വലുതായിരുന്നു.അന്ന്​് അവർ തന്ന് ആ താങ്ങാണ് ഈ മാഗസിന്റെ പിറവിക്കുള്ള അടിത്തറ. മറുത്ത് പറയാതെ പെട്ടെന്ന് തന്നെ ആ പൈസ ഒപ്പിച്ചുതന്ന പ്രിയപ്പെട്ടവർ ക്കും മനസ്സ്​് നിറഞ്ഞ നന്ദി... വിചാരിച്ചത�ൊന്നും ആ സമയത്ത് നടത്താൻ പറ്റാത്ത നിർഭാഗ്യവാ നായ എഡിറ്ററായിരുന്നു ഞാൻ.. കാരണം സാഹചര്യങ്ങൾ എല്ലായർ ത്ഥത്തിലും എന്നെ അങ്ങനെയാ ക്കുകയായിരുന്നു. സാങ്കേതികത്വ ങ്ങളുടെ ചുവപ്പപുനാടകളിൽ എല്ലാ ഉറപ്പുകളെയും തകിടം മറിച്ചു. ഒരു വെക്കേഷൻ മ�ൊത്തം ആ ഓഫീസിൽ വന്ന് മടങ്ങിയ ഹതഭാ ഗ്യനായിരുന്നു ഞാൻ.. പിന്നീട് പല പല കാരണങ്ങളാൽ വൈകുന്തോ റും മനസ്സ്​് മടുക്കുകയായിരുന്നു.. മറ്റൊന്നിലേക്കും മനസ്സ് കേന്ദ്രീ കരിക്കാനും പറ്റാത്ത അവസ്ഥ... വൈകുന്തോറും കൂടുതൽ കൂടുതൽ ഉയരുന്ന ച�ോദ്യങ്ങൾ.. ക�ോളേജിന്റെ പടിയിറങ്ങിയിട്ടും തു ടരേണ്ടിവന്ന മാഗസിൻ യാത്രകൾ.. വടകര-കണ്ണൂർ യാത്രകൾ എറ

ണാകുളം- കണ്ണൂർ യാത്രകളായി മാറി.. അതിന്റെ ചിലവുകൾ.. ഒരു ഘട്ടത്തിൽ പ�ോലും സുഗമമായി നടക്കാത്ത പ്രോസസുകൾ.. എല്ലാ ഘട്ടത്തിലും എന്തെങ്കിലുമ�ൊക്കെ സാങ്കേതികത്വങ്ങൾ.. ഇതിന്റെയ�ൊ ക്കെ പ്രാരാബ്ദങ്ങളും സങ്കടങ്ങളും ഗതികേടുക�ൊണ്ട്​് ്‌കേൾക്കേണ്ടി വന്ന പ്രിയപ്പെട്ടവരെയും ഇവിടെ ഓർക്കട്ടെ.... ശേഷം വീണ്ടും പ്രസ്സിലേക്ക്.. വൈ കിയ�ോടിക്കൊണ്ടിരിക്കുന്ന ഈ വണ്ടി അങ്ങനെ വീണ്ടും കണ്ണൂർ വടകര യാത്രകൾ തുടങ്ങി... വലിയ വലിയ തിരക്കുകൾക്കിടയിൽ ഈ മാഗസിന്റെ സാക്ഷാത്കാരത്തിനാ യി കൂടെ നിന്ന പ്രസ്സിലെ പ്രിയപ്പെട്ട രാജീവേട്ടനെ ഒരു കാലത്തും മറക്കൂല.. എപ്പോ വിളിച്ചാലും കൂടെ കണ്ണൂരേക്ക് പ�ോന്ന പ്രിയപ്പെട്ട സഖാക്കൾ... പ്രസ്സിലെ സെക്രട്ടറി.. ആശ്വാസമായി കൂടെ നിന്ന സ്റ്റാഫ് എഡിറ്റർ സിജേഷ് സാർ, പ്രിൻസി പ്പാൾ മീര ടീച്ചർ..മാറ്ററ�ൊപ്പിക്കാൻ കൂടെ നിന്ന എഡിറ്റോറിയൽ ബ�ോർഡ്, യൂണിയൻ അംഗങ്ങൾ, ക�ോളേജിലെ അധ്യാപകർ.. നന്ദി എന്ന രണ്ടക്ഷരത്തിൽ ഇവയെ ഒതുക്കാനാവില്ല.. കാരണം ഈ യാത്രയുടെ ഭാഗം തന്നെയായിരു ന്നു അവരും.. ഒടുവിൽ കുഞ്ഞ് ജനിക്കാൻ പ�ോവുമ്പോൾ മാതാ പിതാക്കൾക്കുണ്ടാവുന്ന അതേ ആകാംക്ഷയ�ോടെ ആദ്യ ക�ോപ്പി ക്കായി ഞാനും.... പൂർണമാവും വരെ ഉറക്കം കെ ടുത്തുന്ന ഒരു കിനാവായി ഇത്.. പ്രാരാബ്ദക്കണക്കുകൾ മാത്രമുള്ള കിനാവ്.. പക്ഷേ അത് പൂർണമാ വുമ്പോൾ അത�ൊരു പ്രണയമാവു ന്നു... ആ പ്രണയത്തിന്റെ ബാക്കിപത്രമാ ണ് ഈ മാഗസിൻ.. അത്​് നിങ്ങൾക്കായി സമർപ്പിക്കു കയാണ്... സ്‌നേഹപൂർവ്വം...

വിവേക് വിന�ോദ് സ്റ്റുഡന്റ് എഡിറ്റർ

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18

107


108

സ്ത്രീകൾ... ദളിതർ... ന്യൂനപക്ഷങ്ങൾ.. സാംസ്‌കാരിക പ്രവർത്തകർ... കമ്മ്യൂണിസ്റ്റുകാർ... മാധ്യമപ്രവർത്തകർ.. അവർ മിണ്ടരുത് എന്ന് പറഞ്ഞുക�ൊണ്ടേയിരിക്കും... ശ്ശ്... മിണ്ടരുത് എന്ന്... അത് ത�ോക്കുചൂണ്ടിയാവാം... ശൂലമേന്തിയാവാം... അധികാരത്തിന്റെ ചങ്ങലകളുപയ�ോഗിച്ചാവാം.. പക്ഷേ .. നാം ശബ്ദിച്ചുക�ൊണ്ടേയിരിക്കും... ഒറ്റക്കെട്ടായി.. ഈ മാഗസിൻ അതിവിടെ പ്രഖ്യാപിക്കുകയാണ്...

Èv...! H-¨-bp-­@m-¡-tÃ..... Kh. tIm-tf-Pv, a-S¸-Ån

am-K-kn³ 2017þ18




Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.