Uniquetimes Malayalam

Page 1

Vol 6 Issue No.61 Nov - Dec 2018

ഐഎല്‍ആന്റ് എഫ്എസ് നാണക്കേട്എന്‍ബിഎഫ്സ ‌ ികള്‍ക്കൊരു പാഠം

Sri V P Nandakumar, MD & CEO Manappuram Finance Ltd.

മംഗ�ോളിയന്‍ സുന്ദരി അസായ മിസ് ഏഷ്യ 2018



LIMITED EDITION

TM

WATC H E S

Your Style Icon TM


Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Bejoy George Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, Saneesh Ashok Your wing Dr. Susan S Sunny Director Shwetha Menon Photographer Ashique Hassan Creative Design PEGASUS Cover Photograph Miss Asia

Editorial

ഷ്യയിലെയും യൂറേഷ്യയിലെയും തന്നെ ഏറ്റവും വലിയ സൗന്ദര്യമത്സരമായ മിസ് ഏഷ്യ 2018 ന്റെ വിശേഷങ്ങളാണ് ഇക്കുറി കവർസ്റ്റോറിയിൽ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അറബിക്കടലിന്റെ റാണിയായ ക�ൊച്ചിയിൽ നടന്ന ഈ മത്സരത്തിൽ മംഗ�ോളിയൻ സുന്ദരി മിസ് ഏഷ്യ 2018 ആയും ഖസാക്കിസ്ഥാൻ സുന്ദരി മിസ് ഏഷ്യ ഗ്ലോബൽ 2018 ആയും തിരഞ്ഞെടുക്കപ്പെട്ടു ഈ ലക്കത്തിൽ ചൈനയിൽ സ്ഥിരതാമസക്കാരനായ കേരളത്തിൽ സീരിയൽ വ്യവസായസംരംഭങ്ങൾ നടത്തുന്ന ജിതു സുകുമാരൻനായരെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ജിതു ഒരിയ്ക്കലും പണത്തെയല്ല, പകരം തന്റെ അഭിനിവേശങ്ങളെയാണ് പിന്തുടർന്നത്. ഒരു ബഹുമുഖ വ്യക്തിത്വമായതിനാൽ, അദ്ദേഹം കപ്പൽ നിർമ്മാണം, ഭക്ഷണം, സിനിമ എന്നീ കാര്യങ്ങളിൽ തൽപരനാണ്. വെയ്െപയ് എന്ന ഇന്തോചൈന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബിസിനസ് വികസനച്ചുമതല ജിതുവിനാണ്. ഏറെ ഊർജ്ജം പകരുന്ന ഈ വിജയത്തിളക്കത്തിന്റെ കഥ വായിക്കാം. തന്റെ സ്ഥിരം ക�ോളത്തിൽ മണപ്പുറം ഫിനാൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡ�ോ .വി.പി. നന്ദകുമാർ ഐഎൽ ആന്റ് എഫ്എസ് പരാജയത്തിന്റെ പിന്നാമ്പുറക്കഥകളാണ് ചികയുന്നത്. ഒപ്പം സ്വർണ്ണവായ്പാ രംഗത്തെ എൻബിഎഫ്സി കമ്പനികളുടെ നേട്ടങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ന�ോർത്ത് ക�ൊറിയ എന്ന അധികമാരും യാത്ര ചെയ്യാത്ത രാജ്യത്തെക്കുറിച്ചാണ് ഇക്കുറി യാത്രയിൽ. മഹീ�യുടെ മരാസ�ോയെ പരിചയപ്പെടുത്തുന്നു ഓട്ടോയിൽ. ഓഹരി വിപണി, സൗന്ദര്യം, പാചകം, ബാങ്കിംഗ്, ചലച്ചിത്ര നിരൂപണം, പുസ്തക പരിചയം തുടങ്ങിയ സ്ഥിരം ക�ോളങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഈ ലക്കം നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടുമെന്ന് വിശ്വാസത്തോടെ.

Ajit Ravi

RNI Reg No.KERMAL/2013/60988


Tel: 0 98 46 12 88 22 www.aiswariaooh.com

OOH MEDIA OWNERS SINCE 1990


20

CONTENTS

12

28

16 ഐഎല്‍ആന്റ് എഫ്എസ് നാണക്കേട്എന്‍ബിഎഫ്‌സികള്‍ക്കൊരു പാഠം

12

ഇത് സ്റ്റാര്‍ട്ടപിന്റെ കാലം

16

മംഗ�ോളിയന്‍ സുന്ദരി അസായ മിസ് ഏഷ്യ 2018

20

The inspiring tale of an exceptional entrepreneur

28

മീടൂ സംഘടനകള്‍ ചെയ്യേണ്ടതെന്ത്?

38


46

48

52

54

58

46

ഗാഡ്ജറ്റ്സ്

48

പാചകം

52

വേനല്‍ച്ചുടിലും നിങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാം...

54

ഇരുമ്പുമറയുടെ രാജ്യമായ ഉത്തരക�ൊറിയയിലേക്ക് ഒരു യാത്ര

58

മഹീ� മരാസ�ോ


bpWn¡v Ubdn

ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന ചെലവ് കുറഞ്ഞ വിമാനസർ�ീസിന്റെ വിപണി: കാപ

ചെ

ലവ് കുറഞ്ഞ വിമാനസേവനം നടത്തുന്ന വിപണിയെ നിലയില്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് ഏവിയേഷന്‍ ഗവേഷണത്തില്‍ സെന്റര്‍ ഫ�ോര്‍ ഏഷ്യ പസഫിക് എവിയേഷന്‍ എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനം തെളിയിക്കുന്നു. ചെലവ് കുറഞ്ഞ വിമാനസർ�ീസ് രംഗത്ത് ഇന്ത്യയ്ക്കുള്ള സാധ്യതയാണ് പഠനം തെളിയിക്കുന്നത്. ഈ പഠനം വിമാനസേവന രംഗത്ത് പുതിയ ഉണർ�് നല്‍കുമെന്ന് കരുതുന്നു. ചെലവ് കുറഞ്ഞ വിമാനസർ�ീസിന്റെ കാര്യത്തില്‍ ല�ോകത്തിലെ തന്നെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യയുടേതെന്ന് പഠനം തെളിയിക്കുന്നു. പഠനപ്രകാരം, വര്‍ഷാവര്‍ഷമുള്ള ചെലവ് കുറഞ്ഞ വിമാനസർ�ീസ് രംഗത്തിന്റെ വളര്‍ച്ചയും വലുതാണ്. വരുംനാളുകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് ഈ സൂചികകള്‍ പറയുന്നത്.

ആഗ�ോള വളര്‍ച്ച ഇപ്പോഴും 3.7 ശതമാനം: ഐഎംഎഫ്

"aäp-Å-h-cp-am-bn k-lI-cn-¡m-\pw A-h-cp-sS {]-hÀ-¯-\§-sf kzm-[o\n-¡m-\pw I-gn-bp-saóXm-Wv _n-kn-\-kn-se G-ähpw h-en-b I-cp¯v.'' tPm¬ lm³-tIm-¡v

8

\hw_ÀþUnkw_À 2018

ല�ോ

ക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 3.7 ശതമാനത്തില്‍ മുരടിച്ചുനില്‍ക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ് ) പറയുന്നു. പുര�ോഗതി നേടണമെങ്കില്‍ കാലാനുസൃതമായി പരിഹരിക്കേണ്ട ഒരു പാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഐഎംഎഫ് താക്കീത് നല്‍കു​ുവെന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ല�ോകസമ്പദ്ഘടന തുല്ല്യമല്ലാത്തതും ബാലന്‍സില്ലാത്തതുമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുതെന്ന് നിരീക്ഷിക്കുന്നു. നേരത്തെ ആഗ�ോള സമ്പദ് വ്യവസ്ഥ 3.9 ശതമാനം എന്ന തൃപ്തികരമായ വളര്‍ച്ച കൈവരിക്കുമെന്നുമാണ് ഐഎംഎഫ് കരുതിരുന്നത്. സമീപകാലസംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള വളര്‍ച്ച അടുത്ത കാലത്ത് കൈവരിക്കാന്‍ സാധിക്കില്ലെന്നാണ്. ഇപ്പോള്‍ ഐഎംഎഫും പര�ോക്ഷമായി ഇക്കാര്യം തന്നെയാണ് സമ്മതിക്കുന്നത്.


അല്‍ഫോണ്‍സ മാങ്ങയ്ക്ക് ജിഐ മുദ്ര

ല്‍ഫോണ്‍സ മാങ്ങയ്ക്ക് ജി ഐ മുദ്ര നല്‍കാന്‍ തീരുമാനിച്ചു. ഈ മുദ്ര ഒരു ഉല്‍പന്നം അത് ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ പേരില്‍ അറിയപ്പെടുന്നുവെങ്കിലാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും വരുന്ന വിലകുറഞ്ഞ മാങ്ങകളുമായുള്ള കിടമത്സരത്തില്‍ നിന്നും ഈ മുദ്ര ലഭിക്കുന്നത�ോടെ അല്‍ഫോണ്‍സ മാങ്ങ രക്ഷ നേടും. ജി ഐ മുദ്ര നേടുന്ന ആദ്യ ഉല്‍പ്പന്നം ഡാര്‍ജലിംഗ് ചായയാണ്. 2004ല്‍ ആണ് ഡാര്‍ജലിംഗ് ചായയ്ക്ക് ഈ മുദ്ര ലഭിക്കുന്നത്. ബനാറസി സാരി, തിരുപ്പതി ലഡ്ഡു, ജയ്പൂര്‍ ട്ടുപ�ോട്ടറി തുടങ്ങി 325 ഉല്‍പങ്ങള്‍ക്ക് ഇതുവരെ ജി ഐ ടാഗ് ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തേയില കയറ്റുമതിയെ പിന്തുണയ്ക്കണം: ടീ ബ�ോര്‍ഡ്

""t\XrXz¯nsâ {] hÀ¯\w IqSpXð t\ Xm¡sfbpw IqSpXð AWnIsfbpw krãn¡emWv.'' dmð^v

രാ

ജ്യം തേയില കയറ്റുമതിയെ പിന്തുണയ്ക്കണമെന്നും തേയില ഉല്‍പാദനത്തിന് പ്രോത്സാഹനം നല്‍കണമെന്നും ടീ ബ�ോര്‍ഡ് ആവശ്യപ്പെട്ടു . തേയില വിലയില്‍ തൃപ്തികരമായ മാറ്റമുണ്ടാകണമെങ്കില്‍ 300 മില്യ കില�ോഗ്രാം എന്ന പരിധിയ്ക്ക് മുകളില്‍ കയറ്റുമതി വരണമെന്നാണ് ടീ ബ�ോര്‍ഡ് പറയുന്നത്. തേയില വില, അത് ഉല്‍പാദിപ്പിക്കാന്‍ ത�ോട്ടങ്ങളില്‍ ചെലവിടുന്ന പണത്തേക്കാള്‍ കുറവാണെന്നും ടീ ബ�ോര്‍ഡ് സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയേക്കാള്‍, തേയില ഉല്‍പാദനത്തില്‍ അല്‍പം കൂടി ആദായകരമാണ് വടക്കേയിന്ത്യയിലെ തേയിലത്തോട്ടങ്ങള്‍. കാരണം ഇവിടെ കൂലി തീരെ കുറവാണെന്ന് പറയപ്പെടുന്നു .

\hw_ÀþUnkw_À 2018

9


bpWn¡v Ubdn

ചൈനയിലേക്ക് അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ

ല�ോ

കത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ ചൈനയിലേക്ക് ആദ്യമായി അരി കയറ്റുമതി ചെയ്യാന�ൊരുങ്ങുന്നു. ല�ോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയുമായുള്ള വ്യാപാരകമ്മിയാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. ചൈനയുമായുള്ള വ്യാപരകമ്മി കുറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കൂടുതല്‍ കാര്‍ഷിക ഉല്‍പങ്ങള്‍ സ്വീകരിക്കണമെന്നാണ് ഇന്ത്യ ചൈനയ�ോട് പറയുന്നത്. ഇരു രാജ്യങ്ങളിലേയും ഉന്നതനേതാക്കളുടെ സമ്മേളനമാണ് അരി കയറ്റുമതിയ്ക്ക് തീരുമാനമെടുത്തത്. ല�ോകത്തില്‍ വെച്ച് ഏറ്റവുമധികം പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. പഞ്ചസാര പ�ോലുള്ള കാര്‍ഷിക�ോല്‍പങ്ങള്‍ക്ക് കൂടി ചൈനയില്‍ വിപണി കണ്ടെത്താന്‍ ബെയ്ജിംഗിനെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ബ്രിട്ടാനിയ ഇന്ത്യയിലെ പാലുല്‍പ്പന്ന മേഖലയില്‍ സാന്നിദ്ധ്യം ശക്തമാക്കു​ുന്നു

""_nkn\Ên\v cïv {]hÀ¯\§fmWv DÅXvhn]W\hpw \ho\Xbpw-'' ]oäÀ {U¡À

ബ്രി

ട്ടാനിയ ഇന്ത്യയില്‍ പാലുല്‍പ്പന്ന മേഖലയില്‍ പിടിമുറുക്കുന്നു. ബ്രിട്ടാനിയ മില്‍ക്ക് ഷേക്കുമായി വിപണിയില്‍ എത്താനാണ് ആല�ോചിക്കുന്നത്. വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ഉല്‍പന്നങ്ങളുമായി എത്തുമെന്ന് കമ്പനി പറയുന്നു. ബ്രിട്ടാനിയയുടെ പ്രഖ്യാപനം ഈ മേഖലയിലെ വമ്പന്മാരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. ചെറുകിട ഡയറി ബിസിനസ് സ്ഥാപനങ്ങളെ എങ്ങിനെയാണ് ഇത് ബാധിക്കുകയെന്ന് വ്യക്തമല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മേഖലയിലെ നിക്ഷേപം കൂടിവരികയാണ്.

10

\hw_ÀþUnkw_À 2018



_nkn\Êv

പലിശനിരക്ക് ഉയരുന്നത�ോടെ ബാങ്കുകളും മ്യൂച്വല്‍ഫണ്ടുകളും ക്രെഡിറ്റുകള്‍ പുതുക്കിയില്ലെങ്കില്‍ എന്‍ബിഎഫ്‌സി മേഖല കാര്യമായി പണലഭ്യതയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കും. അവരില്‍ ഹ്രസ്വകാല ഫണ്ട് ദീര്‍ഘകാല വായ്പകളാക്കി മാറ്റിയ, പ്രത്യേകിച്ചും ഭവന, വാഹന വായ്പകളാക്കി മാറ്റിയ പലരും ആസ്തി-ബാധ്യത പ�ൊരുത്തക്കേടില്‍ കുഴങ്ങും. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

ഐഎല്‍ആന്റ് എഫ്എസ് നാണക്കേട്എന്‍ബിഎഫ്‌സികള്‍ക്കൊരു പാഠം അടിസ്ഥാനസൗകര്യവികസനരംഗത്ത് വായ്പ നല്‍കിയിരുന്ന ബാങ്കിംഗ് ഇതര സ്ഥാപനമായ ഐഎല്‍ ആന്റ് എഫ്എസ് എന്ന സ്ഥാപനത്തിന് അതിന്റെ ചില കടങ്ങള്‍ കൃത്യസമയത്ത് വീട്ടാന്‍ കഴിയാതിരുന്നത�ോടെ ഈയിടെ ഓഹരിവിപണി കുഴപ്പങ്ങളിലേക്ക് വീഴുകയുണ്ടായി. തിരിച്ചടവില്‍ വീഴ്ച വന്നതിന് ഒരു കാരണം കമ്പനിയുടെ വരവ് ചെലവില്‍ ഉണ്ടായ പ�ൊരുത്തക്കേടാണ്. ഇത് ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) വരവ് ചെലവ് മാനേജ്‌മെന്റിലെ (അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് -എഎല്‍എം) പ�ൊരുത്തക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എന്താണ് എഎല്‍എം? എല്ലാ വായ്പനല്‍കുന്ന കമ്പനികളും, അത് ബാങ്കായാലും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളായാലും, കൂടുതല്‍ പണമുള്ളവരില്‍ നിന്നും പണം വാങ്ങുകയും (നിക്ഷേപം) പണം ആവശ്യമുള്ളവര്‍ക്ക് അത് കടം ക�ൊടുക്കുകയും(വായ്പ) ചെയ്യുന്നു . നിക്ഷേപത്തിന് നല്‍കുന്ന പലിശയും വായ്പയ്ക്ക് ഈടാക്കുന്ന പലിശയും തമ്മിലുള്ള 12

\hw_ÀþUnkw_À 2018

വ്യത്യാസമാണ് സ്ഥാപനത്തിന്റെ ലാഭം. ഇതില്‍ നിന്നാണ് എല്ലാ ചെലവും കഴിച്ച് ലാഭം ഉണ്ടാകുന്നത്. ക�ൊടുക്കാനുള്ള പലിശ കുറയ്ക്കുകയും കിട്ടാനുള്ള പലിശ കൂട്ടുകയും ചെയ്ത് തങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ വിവേകമുള്ള ഏത് കമ്പനികളും ശ്രമിക്കും. ഈ സാഹചര്യത്തില്‍ ഒരു ഭാഗത്ത് കുന്നുകൂടുന്ന ബാധ്യതകളെക്കുറിച്ചും (പ�ൊതുജനങ്ങളില്‍ നിന്നുള്ള നിക്ഷേപവും ബാങ്കുകളില്‍ നിന്നും ധനകാര്യവിപണിയില്‍ നിന്നുമുള്ള വായ്പകളും) മറുഭാഗത്തെ നിക്ഷേപങ്ങളെക്കുറിച്ചും (വീട്, വാഹനങ്ങള്‍, വ്യക്തിഗതവായ്പകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള വായ്പകള്‍, സ്വര്‍ണ വായ്പകള്‍) നമ്മള്‍ മനസ്സിലാക്കണം. ഇതിന് രണ്ടിനും ഒരു പൂര്‍ണ്ണവളര്‍ച്ചയെത്താനുള്ള കാലാവധിയുമുണ്ട്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ഹ്രസ്വകാലാവധി മുതല്‍ ദീര്‍ഘകാലാവധി വരെയുള്ള കാലയളവുകള്‍ക്കനുസരിച്ച് തിരിച്ചടവും തിരിച്ചുപിടിക്കലും വിവിധ കാലയളവില്‍ വരുന്നു. അസറ്റ് ലയബലിറ്റി മാനേജ്‌മെന്റില്‍ ഉറപ്പാക്കേണ്ടത് എപ്പോഴാണ് നിങ്ങളുടെ ബാധ്യതകള്‍

തിരിച്ചടവിന്റെ കാര്യത്തില്‍ വീഴ്ചയാകുതെന്നാണ്. അതുപ�ോലെ നിങ്ങളുടെ കയ്യില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായാല്‍ നിങ്ങളുടെ പ്രതിബദ്ധത പാലിക്കണമെന്നും ഉള്ള കാര്യവും മറക്കരുത്. അസറ്റ് ലയബിലിറ്റി താളപ്പിഴ സാധാരണയായി ഉയരുന്നത് ഹ്രസ്വകാല ബാധ്യതകള്‍ ദീര്‍ഘകാല നിക്ഷേപങ്ങളായി വിന്യസിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ഇതാണ് പല എന്‍ബിഎഫ്‌സികളും കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ത്വരയില്‍ ചെയ്യുന്നത്. എന്തായാലും, ഹ്രസ്വകാലവായ്പയ്ക്ക് ദീര്‍ഘകാലവായ്പയേക്കാള്‍ പലിശ നിരക്ക് കൂടുതലായിരിക്കും. അതുപ�ോലെ നിങ്ങളുടെ ഫണ്ട് ദീര്‍ഘകാലനിക്ഷേപമായി നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കും. ഇക്കാര്യത്തില്‍ റിസ്‌കെന്തെന്നാല്‍, എടുത്ത വായ്പ ബാധ്യതയാകാതെ ക�ൊണ്ടുപ�ോകുക എന്ന നിങ്ങളുടെ മിടുക്കിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ മുന്നേറ്റം . അതുപ�ോലെ ബിസിനസ്


നടത്തിക്കൊണ്ടുപ�ോകാന്‍ ഹ്രസ്വകാല വായ്പ സംഘടിപ്പിക്കുന്നതും നിങ്ങളുടെ മിടുക്കിനെ ആശ്രയിച്ചിരിക്കുന്നു . പലിശനിരക്ക് കുറയുകയും ഇഷ്ടംപ�ോലെ വായ്പ ലഭിക്കുകയും ചെയ്യുന്ന\ ഒരു സ്ഥിതിവിശേഷത്തില്‍ ഇത് ഒരു പ്രശ്‌നമാകാറില്ല. 2014 തുടക്കം മുതല്‍ 2017 വരെ പലിശനിരക്ക് കുറയുകയും ഇഷ്ടം പ�ോലെ വായ്പ ലഭിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമായിരുന്നു ഇന്ത്യയില്‍. എല്ലാവരും ചെറിയ പലിശയ്ക്ക് ഹ്രസ്വകാലവായ്പയെടുത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാനുതകുന്ന ദീര്‍ഘകാല നിക്ഷേപം ഒരുക്കുകയായിരുന്നു. ഇക്കാലയളവില്‍ ഈ വായ്പനല്‍കുന്ന കമ്പനികള്‍ക്കെല്ലാം അസാധാരണ വളര്‍ച്ചയും ലാഭവും ഉണ്ടായി. എന്നാല്‍, ഈ സ്ഥിതിവിശേഷത്തിന് മാറ്റം വന്നു. പലിശ നിരക്ക് കുറയുകയും വായ്പ സുലഭമായി ലഭിക്കുകയും ചെയ്യാത്ത അവസ്ഥ വന്നു. ഇത് പലര്‍ക്കും തലവേദന സൃഷ്ടിച്ചു. ഐഎല്‍ ആന്റ് എഫ് എസിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ജൂ ല ാ യ ി ല്‍ , ഐ എ ല്‍ ആ ന്റ് എ ഫ് എ സ ി ല്‍ അ സ ്വാ സ് ഥ്യം

വര്‍ധിക്കുകയായിരുന്നു. കമ്പനി സ്ഥാപകന്‍ രവി പാര്‍ത്ഥസാരഥി വിരമിച്ചു. ഐഎല്‍ആന്റ് എഫ്എസിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും അഞ്ച് എസ്പിവികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്മാള്‍ ഡവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി)യുടെ ബ�ോണ്ടുകളുടെയും കമേഴ്‌സ്യല്‍പേപ്പറുകളുടെയും കാര്യത്തില്‍ വീഴ്ച വരുത്തുകയുണ്ടായി. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സിഡ്ബി ഒരു ഇന്‍സോള്‍വന്‍സി പെറ്റീഷന്‍ ഐഎല്‍ ആന്റ് എഫ്എസിനെതിരെ നല്‍കിയത�ോടെ ഇന്ത്യയിലെ ധനകാര്യ വിപണികളില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ഐഎല്‍ആന്റ് എഫ്എസ് ദീര്‍ഘകാല ഇന്‍ഫ്രാസ്ട ്രക്ചര്‍ പദ്ധതികള്‍ക്കാണ് വായ്പ നല്‍കിയിരുന്നത്. ഈ പദ്ധതികള്‍ പലപ്പോഴും സ്ഥലമെടുപ്പിലെ പ്രശ്‌നങ്ങള്‍ കാരണം സങ്കീര്‍ണ്ണതകളില്‍ കുടുങ്ങുകയും പദ്ധതി തന്നെ അപ്രായ�ോഗികമായിപ്പോവുകയും ചെയ്തു. ഇത് ഈ കമ്പനികളുടെ ഹ്രസ ്വക ാ ല പ ണ മ ി ട പ ാ ടു ക ളെ ബാധിച്ചു. മാര്‍ജിനല്‍ ഫണ്ടിംഗിന്റെ നേട്ടം ക�ൊയ്യാന്‍ കമ്പനി പലപ്പോഴും

ഹ്രസ്വകാല വായ്പകളെയാണ് ആശ്രയിച്ചത്. ഇത് ദീര്‍ഘകാല പദ്ധതികള്‍ക്ക് കടം നല്‍കി ഉയർന്ന ലാഭം ക�ൊയ്യാനായിരുന്നു പദ്ധതി. ഇത് അനിവാര്യമായും ആസ്തിയും ബാധ്യതയും തമ്മിലുള്ള പ�ൊരുത്തക്കേടുകളിലേക്ക് നയിച്ചു. അടുത്തിടെ പല എന്‍ബിഎഫ്‌സികളും രേഖപ്പെടുത്തിയ ഉയര്‍ന്ന ക്രെഡിറ്റ് ഗ്രോത്തും ഉയര്‍ന്ന ലാഭവുമടങ്ങുന്ന വിജയകഥ പ്രധാനമായും ആധാരമാക്കിയത് ചെറിയ പലിശയുള്ള ഫണ്ടുകള്‍ ഹ്രസ്വകാല വായ്പയായെടുത്താണ് സാധിച്ചത്. ഇത്തരം വായ്പകള്‍ക്ക് പ്രധാനമായും എന്‍ബിഎഫ്‌സികള്‍ ആശ്രയിച്ചത് ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയെയാണ്. അതുപ�ോലെ ബ�ോണ്ടുകള്‍ വിപണിയിലിറക്കുകയായിരുന്നു മറ്റൊരു വരുമാനമാര്‍ഗ്ഗം. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയുള്ള എന്‍ബിഎഫ്‌സ ികളുടെ ഫണ്ടിംഗ് മാര്‍ച്ച് 2018ല്‍ 22 ലക്ഷം ക�ോടിയില്‍ എത്തി. ഇത് സെപ്തംബര്‍ 2017നെ അപേക്ഷിച്ച് ഇരട്ടിയാണ്. ഈ ഫണ്ടിംഗുകളില്‍ അധികവും കമേഴ്‌സ്യല്‍ പേപ്പര്‍ ആയിരുന്നു . ഇതേ സമയം,

\hw_ÀþUnkw_À 2018

13


ബാങ്കുകളില്‍ നിന്നുള്ള ബാധ്യതാകുടിശ്ശിക 27 ശതമാനമായി ഉയര്‍ന്നു . മാര്‍ച്ച് 2018ല്‍ ഇത് വെറും 8 ശതമാനമായിരുന്നു. ഒരു നല്ല പണനയമുള്ള കാലത്ത് പലിശ നിരക്ക് ഹിതകരമായ അന്തരീക്ഷത്തില്‍ എന്‍ബിഎഫ്‌സികള്‍ക്ക് അനുകൂലമായിരിക്കും സ്ഥിതിവിശേഷം എന്നാണ് ഇതില്‍ നിര്‍ത്ഥമാക്കേണ്ടത്. അല്ലാത്ത കാലങ്ങളില്‍ സ്ഥിതിവിശേഷം കഠിനമാകും.

പലിശനിരക്കിലെ മാറ്റം എന്‍ബിഎഫ്‌സികള്‍ക്ക് തിരിച്ചടിയായി

ഒരു അനുകൂല പണനയമുള്ളപ്പോള്‍ വായ്പാചെലവ് കുറഞ്ഞിരിക്കുന്ന കാലത്താണ് ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ വിപണിയില്‍ നിന്നുമുള്ള ഉയര്‍ന്ന തുകയുടെ വായ്പകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് അനുകൂലമാവുക. പക്ഷെ പണലഭ്യതയ്ക്ക് ല�ോകമെമ്പാടും ഞെരുക്കം നേരിടുമ്പോള്‍ വിദേശ നിക്ഷേപകര്‍ പണം പിൻവലിക്കുമെന്നതിനാൽ അതിന്റെ പ്രത്യാഘാതം ആഭ്യന്തര വിപണിയിലും ഉണ്ടാകും. പണലഭ്യത എളുപ്പമാക്കുന്ന നയം ക്രമേണ മാറ്റി വിപണിയില്‍ സ്ഥിരത ക�ൊണ്ടുവരാന്‍ റിസേർവ് ബാങ്കും ഇടപെട്ടു. രണ്ട് തവണ തുടര്‍ച്ചയായി അവര്‍ പലിശനിരക്ക് വര്‍ധിപ്പിച്ചു. പണനയസമിതിയുടെ നയം സൂചിപ്പിക്കുന്ന സമീപഭാവിയില്‍ പലിശനിരക്ക് കുറയ്ക്കുന്നതിന് സാധ്യതയില്ലെന്നാണ്. നയമാറ്റം തീര്‍ച്ചയായും എല്ലാ മേഖലയിലും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, എന്‍ബിഎഫ്‌സികള്‍ക്കുള്ള വായ്പച്ചെലവും വര്‍ധിപ്പിക്കും. പലിശനിരക്ക് ഉയരുന്നത�ോടെ ബാങ്കുകളും മ്യൂച്വല്‍ഫണ്ടുകളും ക്രെഡിറ്റുകള്‍ പുതുക്കിയില്ലെങ്കില്‍ എന്‍ബിഎഫ്‌സി മേഖല കാര്യമായി പണലഭ്യതയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കും. അവരില്‍ ഹ്രസ്വകാല ഫണ്ട് ദീര്‍ഘകാല വായ്പകളാക്കി മാറ്റിയ, പ്രത്യേകിച്ചും ഭവന, വാഹന വായ്പകളാക്കി മാറ്റിയ പലരും ആസ്തി-ബാധ്യത പ�ൊരുത്തക്കേടില്‍ കുഴങ്ങും. ഒരു സമീപകാല റിപ്പോര്‍ട്ടില്‍, എന്‍ബിഎഫ്‌സികള്‍ ഉള്‍പ്പെടെയുള്ള ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് 78,000 ക�ോടി രൂപയുടെ കാലാവധി പൂര്‍ത്തിയാക്കാനുള്ള കടം 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുണ്ട്.

സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്‌സികള്‍

മറ്റ് എന്‍ബിഎഫ്‌സികളില്‍ നിന്നും വ്യത്യസ്തായ കഥയാണ് സ്വര്‍ണ്ണവായ്പാ എന്‍ബിഎഫ്‌സ ികളുടേത്. ഇവരുടെ ശ്രദ്ധ സ്വര്‍ണ്ണവായ്പ നല്‍കുന്നതിലാണ്. 14

\hw_ÀþUnkw_À 2018

ഇതാകട്ടെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല വായ്പകളാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്‌സികള്‍ക്ക് വിഷമിക്കേണ്ടതായ�ൊന്നുമില്ല. കാരണം ഇവയ്ക്ക് ആസ്തി-ബാധ്യത പ�ൊരുത്തക്കേടുകള്‍ ഉണ്ടാകേണ്ട കാര്യമില്ല. മണപ്പുറം ഫിനാന്‍സ് പ�ോലുള്ള സ്വര്‍ണ്ണവായ്പാ എന്‍ബിഎഫ്‌സികളെക്കുറിച്ചും ച�ോദ്യങ്ങളുണ്ടാകാം. പ്രത്യേകിച്ചും മണപ്പുറം മൈക്രോഫിനാന്‍സ്, വാഹന ഭവന വായ്പകള്‍ തുടങ്ങി പണം ദീര്‍ഘകാലത്തേക്ക് തടസ്സപ്പെടുന്ന ഇടപാടുകളിലേക്ക് വൈവിധ്യവല്‍ക്കരിക്കപ്പെട്ട കമ്പനിയാണ്. ഇക്കാര്യത്തില്‍ മണപ്പുറത്തിന് വിഷമിക്കാന�ൊന്നുമില്ല. മണപ്പുറത്തിന്റെ മ�ൊത്തമായ 17,000 ക�ോടിയുടെ വായ്പാ നിക്ഷേപത്തില്‍ 75 ശതമാനവും സ്വര്‍ണ്ണവായ്പാ ഇനത്തില്‍പ്പെടുന്നു . ഇനിയ�ൊരു 15 ശതമാനം മൈക്രോഫിനാന്‍സില്‍പ്പെടുന്നു . മൈക്രോഫിനാന്‍സിന്റെ കാര്യത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് വായ്പ നല്‍കുക, അത് 18 മാസത്തില്‍ തിരിച്ചടക്കപ്പെടുകയും ചെയ്യുന്നു . അതായത് മണപ്പുറത്തിന്റെ 90

ശതമാനം ആസ്തിയും ഹ്രസ്വകാലവായ്പകളിലാണ്. അത് ബാങ്കുകളില്‍േ നിന്നും ധകാര്യവിപണികളില്‍ നിന്നും എടുത്ത വായ്പകള്‍ കൈകാര്യം ചെയ്യാന്‍ ഇത് ധാരാളമാണ്. തീര്‍ച്ചയായും ഞങ്ങള്‍ നല്‍കിയ വാഹനവായ്പകള്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ളതാണ്. പക്ഷെ ഓഹരിവിപണിയിലെ നിക്ഷേപകരും ഇത്രയും കാലം ഞങ്ങള്‍ കൈവരിച്ച ലാഭവും എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ ശേഷിയുള്ള ഒന്നാണ്. ഞങ്ങളുടെ മാത്രമായ 4,000 ക�ോടി രൂപ ബിസിനസിലുണ്ട്. നല്ല ആസ്തിയുള്ള കമ്പനിയാണ് ഞങ്ങളുടേത്. ആസ്തി-ബാധ്യത മാനേജ്‌മെന്റില്‍ നിലവാരം കളഞ്ഞുകുളിച്ച് ലാഭത്തെ മാത്രം പിന്തുടരുമ്പോള്‍ പടുകുഴിയില്‍ വീണുപ�ോകുന്നുവ�ൊണ് ഐഎല്‍ ആന്റ എഫ്എസ് പരാജയത്തിന്റെ കാരണം. സ്വര്‍ണ്ണവായ്പാ ബിസിനസ് മാതൃകയുടെ പരമ്പരാഗതമായ കരുത്തും ഈ ഉദാഹരണം തെളിയിക്കുന്നു . ഈ പ്രതിസന്ധി താല്‍ക്കാലികമാണെ കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. അതുവരെ ഈ പ്രതിസന്ധി സാധാരണമായി തുടരും



_nkn\Êv

cmtPjv \mbÀ UbdIvSÀ/amÀ¡ävkv G¬kväv & bwKv F F ]n ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

ഒരു സംരംഭകനെ നിലയില്‍ നിങ്ങള്‍ കൂട്ടായ ചിന്തയില്‍ വിശ്വസിക്കണം. കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മാത്രമല്ല, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാര്യത്തിലും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാനസികഘടന മറ്റുള്ളവര്‍ക്ക് ചുമതല ഏല്‍പ്പിക്കാനും വിശ്വാസം വളര്‍ത്തുന്നതിലും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മൂല്യം വളര്‍ത്താനും ഉപകരിക്കും. മാനസികമായി ഈ മാറ്റത്തിന് നിങ്ങള്‍ തയ്യാറാകണം.

ഇത് സ്റ്റാര്‍ട്ടപിന്റെ കാലം

യിടെ ഐക്യകണ്‌ഠേന ഒത്തുതീര്‍ന്ന ഒരു വാഗ്വാദം ഉണ്ടായി. സ്റ്റാര്‍ട്ടപുകളുടെ തഴച്ചുവളരലും എങ്ങിനെയാണ് ഒരു കൂട്ടം ധീരരായ പ്രതിഭാശാലികള്‍ റിസ്‌കെടുത്ത് അവരുടെ സ്വപ്നത്തിലേക്ക് നടന്നുനീങ്ങുന്നത് എതാണത്. ഇത് തീര്‍ച്ചയായും സ്റ്റാര്‍ട്ടപ് വ്യവസായ സംരംഭകത്വത്തിന്റെ കാലമാണ്. ചെറുപ്രായത്തിലേ ബിസിനസ് തുടങ്ങുക, നവീനമായ ഉല്‍പങ്ങളും സേവനങ്ങളും തേടുക, ബിസിനസ് സംരംഭങ്ങള്‍ക്ക് ധൈര്യപൂർവ്വം ഇറങ്ങുക- ഇതെല്ലാം പുതിയ പ്രവണതയായി മാറിയിരിക്കുന്നു. ഇത് കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായ മാനസികഘടനയുടെ ഉദാഹരണമാണ്. ഇത് ചെറുപ്പക്കാരുടെ മുന്നില്‍ പഴയ കാലത്തെ സ്ഥിരം ജ�ോലിയ്ക്കും കരിയറിനും പകരം പുതിയ ത�ൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുന്നു. പുതിയ ആശയങ്ങള�ോടുള്ള താല്‍പര്യവും മാറ്റങ്ങള്‍ ക�ൊണ്ടുവരാനുള്ള ദാഹവും പുതിയ സംരംഭകന്റെ പുതിയ മൂല്യമാണ്. 16

\hw_ÀþUnkw_À 2018

ആ ശ യ ത്തി ല്‍ ന ി ന്ന് പ്രയ�ോ ഗത്തിലേക്ക്

ഏത് സംരംഭത്തിന്റെയും വിത്ത് ആശയമാണ്. അതിന്റെ മൂല്യം കുറച്ചുകാണാനാവില്ല. എന്നാല്‍ ആശയം പ്രയ�ോഗത്തില്‍ വരുത്തുക എന്നത് പ്രയാസകരമാണ്. ഏത് ആശയവും പ്രവര്‍ത്തിപഥത്തില്‍ ക�ൊണ്ടുവന്നാലേ പരിപൂര്‍ണ്ണമാവുകയും അതിലെ നന്മകള്‍ പ്രദര്‍ശിപ്പിച്ച് കാണിക്കാനും സാധിക്കൂ. കമ്പനി സ്ഥാപിക്കുന്നയാള്‍ക്ക് കൈചുരുട്ടി, ചെളിയിലിറങ്ങാന്‍ കഴിയില്ലെങ്കില്‍ അതു ചെയ്യാന്‍ അറിയുന്നവരെ ജ�ോലിക്കെടുക്കണം. ഒരു ആശയം പ്രവര്‍ത്തിച്ചുകാണിക്കുന്നതിലെ കഴിവാണ് വ്യത്യാസമുണ്ടാക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ മനസ്സിലാക്കേണ്ട സമയമാണിത്.

വ്യക്തി മുതല്‍ കൂട്ടായ ചിന്ത വരെ

സംഘമായി ചേര്‍ന്ന് പണിയാനാണ് ശീലമെങ്കിലും ഒറ്റയ്ക്ക് ചിന്തിക്കാനാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. ഇത് ഒരു സംരംഭകന്റെ മരണമണിയാണ്. ഒരു സംരംഭകനെ നിലയില്‍ നിങ്ങള്‍ കൂട്ടായ ചിന്തയില്‍ വിശ്വസിക്കണം. കാര്യങ്ങള്‍

പ്രവര്‍ത്തിക്കുന്നതില്‍ മാത്രമല്ല, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാര്യത്തിലും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാനസികഘടന മറ്റുള്ളവര്‍ക്ക് ചുമതല ഏല്‍പ്പിക്കാനും വിശ്വാസം വളര്‍ത്തുന്നതിലും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മൂല്യം വളര്‍ത്താനും ഉപകരിക്കും. മാനസികമായി ഈ മാറ്റത്തിന് നിങ്ങള്‍ തയ്യാറാകണം.

സര്‍ഗ്ഗാത്മകതയില്‍ നിന്നും ത�ൊഴില്‍ ഘടനയിലേക്ക്

ഞങ്ങളുടേത് ഒരു സാധാരണ സ്ഥാപനമാണ്. ഞങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത ആവശ്യമില്ല കാരണം അത് ഞങ്ങളുടെ സ്ഥാപനത്തിലെ ത�ൊഴില്‍ ഘടനയെ ശ്വാസം മുട്ടിക്കും- സാധാരണയായി സംരംഭകരും പ്രൊഫഷണലുകളും പറഞ്ഞുകേള്‍ക്കുന്ന വാചകമാണിത്. ത�ൊഴില്‍ ചെയ്യാന്‍ ഒരു ക്രമം ആവശ്യമാണ്. ഒരു ഘടനയുണ്ടെങ്കില്‍ മാത്രമേ ആ ക്രമം സൃഷ്ടിക്കാന്‍ സാധിക്കൂ. മറ്റുള്ളവരെ ഉത്തരവാദിത്വമേല്‍പ്പിക്കുക എന്നത് ഒരു സുപ്രധാന മാനേജ്‌മെന്റ് ശീലമാണ്. അതിന് നിങ്ങള്‍ക്ക് ചുറ്റും ത�ൊഴിലിന്റേതായ ഒരു ഘടന രൂപപ്പെടണം. എപ്പോഴും


ഒരു സ്ഥാപനത്തിന്റെ ഘടന കൂടുതല്‍ ത�ൊഴില്‍ വിഭജനം ആവശ്യപ്പെടുന്നു. ലക്ഷ്യങ്ങള്‍ തിരിച്ചുക�ൊടുക്കാനും പുര�ോഗതി കണക്കാക്കാന്‍ ഫലപ്രദമാക്കാനും ഇതാവശ്യമാണ്. നിരന്തരം മാറുന്ന ഒരു ബിസിനസ് ജൈവസംവിധാനത്തിന്റെ ഭാഗമായാല്‍ പ�ോലും, ത�ൊഴില്‍ ഘടന ആവശ്യമാണ്.

ട�ോപ് ലൈന്‍ മുതല്‍ ബ�ോട്ടം ലൈന്‍ ശ്രദ്ധ വരെ

ഉപഭ�ോക്താക്കളെ നേടിയെടുക്കല്‍ മുതല്‍ വില്‍പന വരെയുള്ള കാര്യങ്ങള്‍ ഒരു വ്യവസായസംരംഭകന്റെ മനസ്സിന്റെ ഉപരിതലത്തില്‍ സ്ഥാനംപിടിക്കുന്നു. എന്നാല്‍ ആശയരൂപീകരണത്തിന്റെ തലത്തില്‍ നിന്നും പുര�ോഗമിക്കുത�ോടെ സമ്പാദ്യം, മാസംത�ോറുമുള്ള ചെലവ് എന്നിവ നിങ്ങളുടെ തീരുമാനങ്ങള്‍ ഭരിക്കാന്‍ തുടങ്ങും. നിങ്ങളുടെ

\hw_ÀþUnkw_À 2018

17


18

\hw_ÀþUnkw_À 2018


നഷ്ടങ്ങള്‍ എഴുതിത്തള്ളാനും നിങ്ങളുടെ ഉപഭ�ോക്താക്കളുടെ ഉടമസ്ഥതയ്ക്കും നിങ്ങളുടെ ഭാവിവളര്‍ച്ചയ്ക്കും ഫണ്ടുകള്‍ ഉണ്ടായിരിക്കാം. പക്ഷെ നഷ്ടങ്ങളില്‍ നിന്നും ഒരിക്കലും പണമുണ്ടാക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. ഇത് ഒരു സമയ�ോചിതമായ ഉണര്‍ത്തുവിളിയാണ്. ചിന്തകളിലെ ഈ മാറ്റങ്ങള്‍ക്ക് പുറമെ, തീരുമാനങ്ങളെടുക്കുതില്‍ വീഴ്ചകളും ഉണ്ടാകാം.

റ�ോള്‍ തീരുമാനങ്ങള്‍

കൂട്ടുകാര്‍ കമ്പനികള്‍ തുടങ്ങുന്നതും ക�ോളേജ് സഹപാഠികള്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതും ദമ്പതികള്‍ കൈക�ോര്‍ത്ത് ബിസിനസിലേക്ക് ചുവടുവെക്കുന്നതും നമ്മള്‍ കാണാറുണ്ട് . ഇതില്‍ ആശങ്കയ്ക്ക് സ്ഥാനമില്ല. പക്ഷെ നിങ്ങള്‍ ഓര�ോരുത്തരുടെയും റ�ോളുകള്‍ കൃത്യമായും നിർവ്വചിച്ചിരിക്കണം. ആരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്? ആരാണ് സിഇഒ? ആരാണ് ഫിനാന്‍സ് ന�ോക്കേണ്ടത്? ആരാണ് ഉപഭ�ോക്താക്കളെ ആകര്‍ഷിക്കുതിനുള്ള ചുമതലയേല്‍ക്കേണ്ടത്?

ഇത�ൊന്നും അവഗണിക്കാന്‍ സാധിക്കില്ല. എന്തായാലും സംരംഭത്തില്‍ ഓര�ോരുത്തരുടെയും ത�ൊഴിലുകള്‍ കൃത്യമായി എഴുതിത്തയാറാക്കിയിരിക്കണം.

പ്രതിഫലം ലഭിക്കുന്ന തീരുമാനങ്ങള്‍

എത്രയാണ് ഒരു സംരംഭകന്‍ ശമ്പളമായി കൈപ്പറ്റേണ്ടത്? ആദ്യനാളുകളില്‍ നിങ്ങള്‍ ശമ്പളം എടുക്കേണ്ടതില്ലെന്നുണ്ടോ ആദ്യ മാസങ്ങള്‍ എന്റെ ശമ്പളം വേണ്ടന്നും വെക്കേണ്ടതുണ്ടോ? ഇതിന് നിയമങ്ങളാരും സുവര്‍ണ്ണലിപികളില്‍ എഴുതിവെച്ചിട്ടില്ല. പക്ഷെ ഇതേക്കുറിച്ച് ചിന്തകള്‍ അത്യാവശ്യമാണ്.

നിക്ഷേപം മറ്റൊരാള്‍ക്ക് നല്‍കാനുള്ള തീരുമാനം

ആദ്യവര്‍ഷങ്ങളില്‍, നിങ്ങളുടെ കമ്പനിയുടെ പങ്കാളിത്തത്തില്‍ ഒരു പങ്ക് നിങ്ങള്‍ ഉപദേശത്തിനും പ്രതിഫലത്തിനും വേണ്ടി വാഗ്ദാനം ചെയ്യാന്‍ പ്രല�ോഭനമുണ്ടാകും. ഇതില്‍ നാണക്കേടില്ല. പ്രത്യേകിച്ചും മേശപ്പുറത്ത് നിങ്ങള്‍ക്കാവശ്യമായ തുക ഇരിക്കുമ്പോള്‍ അതല്ലെങ്കില്‍ നിങ്ങളെ ശരിയായ വഴിയിലെത്തിക്കാനുതകുന്ന ഉപദേശം

നിങ്ങളുടെ ത�ൊട്ടരികില്‍ എത്തുമ്പോള്‍. പക്ഷെ അധികമായി കമ്പനിയിലെ മൂലധനം നല്‍കും ത�ോറും നിങ്ങളുടെ സ്ഥാപനത്തിന് അതിന്റെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെടും. പകരം നിങ്ങള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരു സ്ഥാപനമാണ് നിങ്ങളുടെ മുമ്പില്‍ എത്തുക ചെറുപ്പക്കാരായ സംരംഭകര്‍ക്ക് ശ്രദ്ധ മാറിപ്പോകുന്നതും വെല്ലിവിളിയാണ്. ഇക്കാര്യത്തില്‍ സംരംഭകര്‍ക്ക് മാറിയ ഒരു മാനസികഘടന ആവശ്യമാണ്. അവരുടെ ചിന്താഗതിയിലും വലിയ�ൊരു മാറ്റം വേണം. 1 . അ ന്വേഷ ണ ത് തില്‍ ന ി ന്നും കാര്യപ്രാപ്തിയിലേക്ക് 2. സമ്പൂണ്ണ സ്വയംഭരണാധികാരത്തിന് പകരം ചില അടിസ്ഥാന ചട്ടങ്ങളിലേക്ക്. 3. ഹ്രസ്വകാലനേട്ടങ്ങളില്‍ നിന്നും ദീര്‍ഘകാല സാധ്യതകളിലേക്ക്. വിവിധ സംരംഭകര്‍ക്ക് അവരവരുടെ യാത്രയ്ക്ക് വ്യത്യസ്തമായ വളവ് തിരിവുകള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു കാര്യം ഉറപ്പ്. എന്തായാലും ഇത് ഒരു കുലുങ്ങിക്കുലുങ്ങിയുള്ള യാത്രയായിരിക്കും

\hw_ÀþUnkw_À 2018

19


20

\hw_ÀþUnkw_À 2018


മംഗ�ോളിയന്‍ സുന്ദരി അസായ മിസ് ഏഷ്യ 2018

ഷ്യയിലെയും യൂറേഷ്യയിലെയും സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ നവംബര്‍ 10 ന് ഗ�ോകുലം കൺവെൻഷൻ സെന്ററില്‍ നടന്നു പ്രസ്തുത മത്സരത്തില്‍ മംഗ�ോളിയന്‍ സുന്ദരി അസായ മിസ് ഏഷ്യ 2018 കിരീടം കരസ്ഥമാക്കി . ഖസാക്കിസ്ഥാന്‍ സുന്ദരി അസം എസ്സെന്‍ഗെ മിസ് ഏഷ്യ ഗ്ലോബല്‍ 2018 പട്ടം സ്വന്തമാക്കി. മിസ് ഫിലിപ്പീന്‍സ് ആപ്പിള്‍ ജ�ോയ് ഫസ്റ്റ് റണ്ണര്‍ അപ്പായും മിസ് ശ്രീലങ്ക ചാലിനി രത്‌നാകര സെക്കന്‍ഡ് റണ്ണര്‍ അപ്പായും തിരഞ്ഞെടുത്തു. വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു. മൂന്ന് റൗണ്ടുകളുള്ള മത്സരത്തില്‍ ആദ്യ റൗണ്ടായ നാഷണല്‍ ക�ോസ്റ്റും റൗണ്ടില്‍ ഏഷ്യയിലെയും യുറേഷ്യയിലെയും 25 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികള്‍ സ്വന്തം രാജ്യത്തിന്റെ ദേശീയ വസ്ത്രങ്ങളണിഞ്ഞ് റാംപില്‍ ചുവടുവച്ചപ്പോള്‍ കാണികള്‍ നിറഞ്ഞ കരഘ�ോഷങ്ങള�ോടെ അവരെ വരവേല്‍ക്കുകയായിരുന്നു. ഗിന്നസ്സ് റെക്കോര്‍ഡ്, യൂ ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ്

\hw_ÀþUnkw_À 2018

21


സബ്‌ടൈറ്റിൽ വിജയികള്‍

മിസ് ബ്യൂട്ടിഫുള്‍ഹെയര്‍: ഖസാക്കിസ്ഥാന്‍ മിസ് ബ്യൂട്ടിഫുള്‍സ്‌മൈല്‍: സൗത്ത്‌ക�ൊറിയ മിസ് ബ്യൂട്ടിഫുള്‍സ്‌കിന്‍: വിയറ്റ്‌നാം മിസ് ബ്യൂട്ടിഫുള്‍ഫേസ്: മ്യാന്മര്‍ മിസ് ബ്യൂട്ടിഫുള്‍ഐസ്: ഇറാന്‍ മിസ്‌കണ്‍ജീനിയാലിറ്റി: ഭൂട്ടാന്‍ മിസ്‌പേഴ്സ ‌ ണാലിറ്റി: മംഗ�ോളിയ മിസ്‌ ക്യാറ്റ് വാക്ക്: റ�ൊമാനിയ മിസ്‌പെര്‍ഫെക്റ്റ്‌ടെന്‍: ഇന്ത്യ മിസ് ടാലൻഡ് : ഇന്തോനേഷ്യ മിസ്‌ഫ�ോട്ടോജനിക്: റഷ്യ മിസ് വ്യുവേഴ്സ ‌ ്‌ച�ോയ്സ ‌ ്: ടിബറ്റ് മിസ് സ�ോഷ്യല്‍ മീഡിയ: ടിബറ്റ് മിസ് ഫിറ്റ്നസ് : മംഗ�ോളിയ മിസ്ഹ്യുമേനസ്: തായ്‌ലന്‍ഡ് ഗ�ോര്‍മെറ്റ്ക്വീന്‍: ഫിലിപ്പിന്‍സ്

വയലിനിസ്റ്റ് എം എസ്. വിശ്വനാഥന്റെ ശ്രുതിമധുരമായ വയലിന്‍ വാദനവും സദസ്സിനെ ഇളക്കിമറിച്ച ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ലക്ഷ്മി ജയന്റെ ഗാനാലാപനവും വളരെയധികം ആസ്വാദ്യകരമായിരുന്നു. ദീപ കര്‍ത്തയും സംഘവും ബ�ോണി കാവ്യ ജ�ോഡിയും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍ വേദിയെ ധന്യമാക്കി.

22

\hw_ÀþUnkw_À 2018


ബ്ലാക്ക് ക�ോക്‌ടൈല്‍ റൗണ്ട് , വൈറ്റ് ഗൗണ്‍ റൗണ്ട് എന്ന റൗണ്ടുകളിലുമായി അതി മന�ോഹരമായ ഒരു രാവ് ക�ൊച്ചിക്ക് സമ്മാനിച്ചുക�ൊണ്ടാണ് നാലാമത് മിസ് ഏഷ്യ മത്സരം സമാപിച്ചത്. 25 മത്സരാര്‍ഥികളില്‍ നിന്നും 4 പ്രധാന വിജയികൾക്ക് പുറമെ വിവിധ 17 സബ് ടൈറ്റിലുകള്‍ കൂടെ വിജയികള്‍ക്ക് സമ്മാനിച്ചു . പ്രളയനാന്തര കേരളത്തിലെ ടൂറിസം മേഖ ലയെ പു ന രു ജ്ജീ വ ി പ്പി ക്കു ക എ ന്നു ള്ള

\hw_ÀþUnkw_À 2018

23


ഉദ്ദേശത്തോടുകൂടി ഇരുപത്തിയഞ്ച് രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത്തവണ മിസ്സ് ഏഷ്യ മത്സരം സംഘടിപ്പിച്ചത്. ഈ ദുരിതകാലഘട്ടത്തില്‍ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത മഹത്തായ ഈ സംരംഭം കേരളത്തിലെത്തിച്ചുവെന്നത് പ്രശംസനീയം തന്നെയാണ്. വമ്പന്‍ കമ്പനികള്‍ പരാജയപെട്ടിടത്തുനിന്നും തുടങ്ങി അന്താരാഷ്ട്ര സൗന്ദര്യ മത്സര രംഗത്ത് നമ്മുടെ കേരളത്തിന്റെ പേര്

24

\hw_ÀþUnkw_À 2018

തങ്കലിപികളില്‍ ആലേഖനം ചെയ്യാന്‍ പെഗാസസിന്റെ അമരക്കാരന്‍ ഡ�ോ . അജിത് രവിക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനര്‍ഹമായ കാര്യമാണ് അമിതാബച്ചന് ശേഷം ആദ്യമായി മുപ്പത്തൊന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചുക�ൊണ്ട് മിസ്സ്ഗ്ലാം വേള്‍ഡ് മത്സരവും വളരെ വിജയകരമായി കേരളത്തില്‍ സംഘടിപ്പിച്ചതും ഡ�ോ. അജിത് രവിയുടെ ശ്രമഫലമാണെന്നുള്ളതും എടുത്തുപറയേണ്ട കാര്യമാണ്. ഇന്ന് സൗന്ദര്യമത്സരങ്ങളുടെ പേരില്‍ കേരളം പ്രശസ്തമാകാന്‍ കാരണം ഡ�ോ . അജിത് രവി തന്നെയാണെന്നതില്‍ സംശയമില്ല . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസം വ ി ക സ ന ം കൂ ടെ ലക്ഷ്യം വച്ചിട്ടാണ് ഇത്തരം മത്സരങ്ങള്‍ പെഗാസസ് സംഘടിപ്പിക്കുന്നത്. കൂടാതെ മൂന്ന് ലക്ഷം രൂപ 100 ലൈഫ് ചാലന്‍ജ് പദ്ധതിയിലൂടെ നിര്‍ധനരായ ര�ോഗികള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് ധനസഹായം നല്‍കുമെന്നും ഡ�ോ. അജിത് രവി അറിയിച്ചു


കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ശരീര പ്രദര്‍ശനത്തിന് അമിത പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണ്ണമായും ഒഴിവാക്കിക�ൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ ആദ്യമായി ബിക്കിനി റൗണ്ട് ഇല്ലാതെ മത്സരം നടത്തിയതും പെഗാസസ് ആണ്.

മിസ് ഏഷ്യ 2018 വിജയിക്ക് മുന്‍ ജേതാവ് ഹണി ടിയാന്‍ മെന്‍ സുവര്‍ണ്ണകിരീടം അണിയിച്ചു. മിസ് ഏഷ്യ ഗ്ലോബല്‍ 2018, ഫസ്റ്റ് റണ്ണര്‍ അപ്പ്, സെക്കന്റ് റണ്ണര്‍ അപ്പ് എന്നിവര്‍ക്ക് മണപ്പുറം എം .ഡി ആന്‍ഡ് സി ഇ ഓ ഡ�ോ. വി. പി. നന്ദകുമാര്‍ സുവര്‍ണ്ണകിരീടം അണിയിച്ചു . മിസ്ഏഷ്യ 2018-ന്റെ മുഖ്യപ്രായ�ോജകര്‍

\hw_ÀþUnkw_À 2018

25


മണപ്പുറംഫിനാന്‍സും ഡിക്യു വാച്ചസുമാണ്. ജ�ോയ്ആലുക്കാസ്, മെഡിമിക്‌സ് ടി-ഷൈന്‍ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണര്‍സ് ക്രിസ്റ്റീന്‍ഹുവാങ് (ഗ്ലോബല്‍ചാരിറ്റിക്വീന്‍ ), അഞ്ജലിറൂത്(മ�ോഡല്‍), യൂലിയദദ�ോവ (മിസ്യുറേഷ്യ 2014 ട�ോപ് 10), റ്റോഷ്മബിജു (മാനേജിങ്എഡിറ്റര്‍ കന്യക), ഹണി ടിയാന്‍ മി(മിസ്ഏഷ്യ 2017) എന്നിവരാണ്ജഡ്ജിംഗ്പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ്‌സ ബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്. 26

\hw_ÀþUnkw_À s^{_phcnþamÀ¨v 182018


മിസ്ഏഷ്യ,മിസ്ഏഷ്യഗ്ലോബല്‍ വിജയികള്‍ക്കുള്ള സമ്മാനത്തുകള്‍ നല്‍കിയത്‌ഡ�ോ. എലിസബത്ത്ചാക്കോയാണ് (കല്‍പ്പനഇന്റര്‍നാഷണല്‍ ) പറക്കാട് ജൂവല്ലേഴ്‌സ് രൂപകല്‍പ്പനചെയ്ത സുവര്‍ണ്ണ കിരീടമാണ് വിജയികളെ അണിയിച്ചത്. എലീനകാതറിന്‍അമ�ോണ്‍ (മിസ്സ്ഗ്ലാംവേള്‍ഡ്‌റണ്ണര്‍അപ്പ് ), സമീര്‍ഖാന്‍ (ഫാഷന്‍കൊറിയ�ോഗ്രാഫര്‍), റെജിഭാസ്‌കര്‍ (ഫാഷന്‍ഫോട്ടോഗ്രാഫര്‍), സുദക്ഷണതമ്പി (യ�ോഗട്രെയിനര്‍), ഡ�ോ.ത�ോമസ്‌നെച്ചിപ്പാടം (ദന്തിസ്റ്റ് ), വിപിന്‍സേവ്യര്‍ (ഫിറ്റ്‌നസ്‌ട്രെയിനര്‍) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത് . യൂടിടിവി, കല്‍പന ഇന്റര്‍നാഷണല്‍, യൂടിവേള്‍ഡ്, യൂണിക്ടൈംസ്, കന്യക സഞ്ജീവനം, പറക്കാട്ട്‌റിസ�ോര്‍ട്‌സ്, ഗ�ോകുലംപാര്‍ക്ക് , സാജ്എര്‍ത്‌റിസ�ോര്‍ട്ട്‌ഐശ്വര്യഅഡ്വര്‍ടൈസിംഗ്, വീകെവീകാറ്റേറേഴ്‌സ്എന്നിവരാണ്മിസ്ഏഷ്യ 2018 ഇവന്റ്പാര്‍ട്‌ണേഴ്സ ‌ ്

\hw_ÀþUnkw_À 2018

27


28

\hw_ÀþUnkw_À 2018


ഒരു അസാധാരണ സംരംഭകന്റെ വിജയഗാഥ ജിതു സുകുമാരന്‍ നായർ

ജി

തു സുകുമാരന്‍ നായരെ പരിചയപ്പെടുത്തുന്നതില്‍ യുണീക് ടൈംസ് മാഗസിന്‍ അഭിമാനം ക�ൊള്ളുന്നു . ചൈനയിലെ ഷെന്‍സെനില്‍ ജീവിക്കുന്ന ബഹുമുഖ വ്യക്തിത്വമുള്ള ചെറുപ്പക്കാരനാണ് ജിതു സുകുമാരന്‍ നായര്‍. അദ്ദേഹത്തിന്റെ സംരംഭങ്ങളില്‍ അധികവും ഇന്ത്യക്ക് വേണ്ടിയാണെന്ന് മാത്രമല്ല, ഭാരതത്തിന്റെ പുതിയ തലമുറയെ വളര്‍ത്തുന്നതിന് വേണ്ടിയുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതദൗത്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ അമ്പരപ്പിക്കുകയും പ്രച�ോദിപ്പിക്കുകയും ചെയ്യും. എണ്ണ-പ്രകൃതിവാതക വ്യവസായത്തില്‍ ഉപയ�ോഗിക്കുന്ന ആധുനികമായ ഡൈനാമിക് പ�ൊസിഷനിംഗ് ഡൈവിംഗ് സബ്‌സ ീ കണ്‍സ്ട്രക്ഷന്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലാണ് ഇപ്പോള്‍ ജിതുവിന്റെ മുഖ്യശ്രദ്ധ. ലണ്ടനിലെ മാരിടൈം അക്കാദമിയില്‍ നിന്നും ഷിപ്പ് ബില്‍ഡിംഗ് ആന്റ് നേവല്‍ ആര്‍കിടെക്ചറില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. 2014 മുതല്‍ സിംഗപ്പൂരിലെ അള്‍ട്രാഡീപ് സബ്‌സീയില്‍ ഷിപ് ബിൽഡിങ് ആന്റ് ഡിസൈനില്‍ ജനറല്‍ മാനേജരാണ്.

ഭക്ഷണതല്‍പരനും അതിനെ വിലയിരുത്തുന്നതില്‍ വിദഗ്ധനുമായ ജിതുവിന് കേരളത്തില്‍ അഞ്ച് സബ് വേ അമേരിക്കന്‍ റെസ്റ്റോറന്റുകളുടെ ഫ്രാഞ്ചൈസി സ്വന്തമായുണ്ട്. പ്രസിദ്ധ ഷാന്‍ ഇ പഞ്ചാബിന്റെ കേരളത്തിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയും ജിതുവാണ്. രണ്ട് മലയാളം ചിത്രങ്ങളുടെ സഹനിര്‍മ്മാതാവാണ്. തന്റെ നൈപുണ്യത്തിന്റെ വൈവിധ്യവല്‍ക്കരണം തുറന്നു കാണിക്കാന്‍ അദ്ദേഹത്തെ ഇന്ത്യയിലെ ബിസിനസ് വികസനത്തിന്റെ ചുമതല എല്‍പ്പിച്ചിരിക്കുകയാണ് വെയ്ചി എന്ന ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശതക�ോടി ആസ്തിയുള്ള കമ്പനി. സിംഗപ്പൂരിലെ ക്ര്യൂസ് സബ്സ ‌ ീ എന്ന കമ്പനിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നു . ടെക്‌നിപ് എഫ്എംസി, ഹര്‍കാന്‍ഡ് സബ്സ ‌ ീ, ആംഗ്ലോ ഈസ്റ്റേ ഗ്രൂപ്പ് എന്നീ ബഹുരാഷ്ട്രക്കമ്പനികളിലും പ്രവര്‍ത്തിച്ചു. സീനിയര്‍ മാനേജ്‌മെന്റ് സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരില്‍ ഒരാളും കൂടിയാണ്. ക�ൊച്ചിയിലെ നേവല്‍ പട്ടിക് സ്‌കൂളില്‍ നിന്നാണ് സ്കൂ ‌ ള്‍ പഠനം പൂര്‍ത്തിയാക്കിയത്. മറൈന്‍ എഞ്ചിനീയറിംഗ്

വിഷയത്തില്‍ സവിശേഷ പഠനത്തോടെ ഗ�ോവയിലെ ഇന്‍സ്റ്റിറ്റിയൂടെ ഓഫ് മറൈന്‍ എഞ്ചിനിയേഴ്‌സ ില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒണേഴ്‌സ് നേടി. തുടര്‍ന്ന് മര്‍ച്ചന്റ് നേവി ഷിപ്പുകളില്‍ സെയ്‌ലിംഗ് തുടങ്ങി. 2010ലാണ് ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഹൈഡ്രോളിക് എഞ്ചിനീയറായി വലിയ നേട്ടം കൈവരിച്ചത്. ഇവിടെ ഡൈവര്‍മാര്‍ 300 മീറ്ററ�ോളം താഴ്ചയില്‍ പ�ോയി ഇന്‍സ്‌പെക്ഷനും മെയിന്റനന്‍സും റിപ്പെയറും ഇന്‍സ്റ്റലേഷനും നടത്തും. 300 മീറ്ററിനപ്പുറം താഴ്ചയില്‍ 4,000 മീറ്ററ�ോളം വരെ ഈ പണി ചെയ്യുന്നത് റ�ോബ�ോട്ടുകളാണ്. 2011ല്‍ സിംഗപ്പൂരില്‍ ഒരു പുതുതായി ബില്‍ഡ് ചെയ്യുന്ന സബ്‌സീ വെസ്സലില്‍ പ്രൊജക്ട് കമ്മീഷനിംഗ് സൂപ്രണ്ടായി. സിംഗപ്പൂരിലെ ഉടമസ്ഥന് വേണ്ടി ചൈനയില്‍ ആദ്യമായി നിര്‍മ്മിച്ച അത്യാധുനിക ഡൈവിംഗ് വെസ്സല്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ പ്രൊജക്ട് മാനേജരായി. ഒരു വര്‍ഷത്തോളം ഇതിനായി ചൈനയില്‍ പ�ോയി. പിന്നീട് സിംഗപ്പൂരിലേക്ക് മടങ്ങി. 2016ല്‍ ചൈനയില്‍ ഹ�ോങ്കോംഗിനരികല്‍ ഷെന്‍സെന്‍ എന്ന സ്ഥലത്ത്

\hw_ÀþUnkw_À 2018

29


താമസമാക്കി. ഇതിനിടെ 2013-ല്‍ സബ് വേ റെസ്റ്റോറന്റിന്റെ ഫ്രാഞ്ചൈസി ശാഖ ക�ൊച്ചിയില്‍ തുടങ്ങി. അത് വിജയിച്ചത�ോടെ ഇപ്പോള്‍ ക�ൊച്ചിയിലും തിരുവനന്തപുരത്തുമായി അഞ്ച് ശാഖകള്‍. ഡ�ോമിന�ോസ്, പിസ ഹട്ട് എന്നിവയുമായി പാര്‍ട് ടൈം ഡെലിവറി ബ�ോയായി ജിതു ജ�ോലി ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നാണ് സബ് വേ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ പ്രച�ോദനം ലഭിച്ചത്. ഇന്ത്യ വികസിതരാഷ്ട്രമാകണമെ സ്വപ്നം ജിതുവിനുണ്ട് . ഇവിടെ ത�ൊഴിലവസരങ്ങള്‍ സൃഷ്ടിക്കുതില്‍ ജിതു അങ്ങേയറ്റം തല്‍പരനുമാണ്. ഇന്ത്യയില്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഉപയ�ോഗിക്കുന്നത് 37 വര്‍ഷം വരെ പഴയ കപ്പലുകളാണ്. അതുക�ൊണ്ടാണ് ജിതു പെട്രോളിയം മ�ിയെ കണ്ട്ത്. ഇന്ത്യയിലെ ഓയില്‍ കമ്പനികള്‍ ഇനി പുതിയ കപ്പുലുകള്‍ ഉപയ�ോഗിക്കണമെന്നതായിരുന്നു ജിതുവിന്റെ ആവശ്യം. മാത്രമല്ല, ഇതിന്റെ ഭാഗമായി ഒരു ഉന്നത സാങ്കേതിക വിദ്യയുള്ള കപ്പല്‍ എണ്ണ പര്യവേക്ഷണമേഖലയില്‍ ക�ൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ത�ൊഴിലുടമയായ അള്‍ട്രാഡീപ് ഓഫ്‌ഷ�ോര്‍ സബ്‌സ ീ ഡൈവിംഗിലും റിമ�ോട്ടില്‍ പ്രവര്‍ത്തിക്കുന്ന അണ്ടർ വാട്ടർ വെഹിക്കിളുകളുടെ (ആര്‍ഒവി) നിര്‍മ്മാണത്തിലും ഏര്‍പ്പെടുന്ന കമ്പനിയാണ്. ഈ റ�ോളില്‍, അദ്ദേഹം ഹൈടെക് ഡൈവിംഗ് സബ്‌സീ കൺസ്ട്രക്ഷൻ വെഹിക്കിളുകളുടെ ഡിസൈന്‍ വികസിപ്പിക്കാന്‍ തുടങ്ങി. ഇതില്‍ ന�ോർവേയിലെ മറിന്‍ ടെക്‌നിക് ഡിസൈന്‍, സാള്‍ട് ഡിസൈന്‍, റ�ോള്‍സ് റ�ോയ്‌സ്, എബിബി, ക�ോംഗ്‌സ്‌ട്ടെബര്‍ഗ്, വാര്‍ട്‌സില എന്നീ കമ്പനികള്‍ പങ്കാളികളായിരുന്നു. വാണിജ്യ കപ്പല്‍നിര്‍മ്മാണകേ�ങ്ങളുമായും മറ്റ് കപ്പല്‍ നിര്‍മ്മാതാക്കളുമായി വിലപേശുന്നതിലുള്ള വിപുലമായ അനുഭവപരിചയവും ഇദ്ദേഹം നേടി. 6000 മില്ല്യൺ യുഎസ് ഡ�ോളറിനേക്കാള്‍ അധികം ചെലവുവരുന്ന ഹൈടെക് ഡൈവിംഗ് വെസലുകള്‍ അള്‍ട്രാഡീപിന് വേണ്ടി ജിതു നിര്‍മ്മിക്കുന്നു. അള്‍ട്രാഡീപിന്റെ സ്ഥാപകന്‍ ഷെല്‍ഡന്‍ ഹുട്ടന�ോട് ജിതുവിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഇദ്ദേഹം ജിതുവിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 30

\hw_ÀþUnkw_À 2018


സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങുക എന്നത് ജിതു സുകുമാരന്‍നായരുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. ഹരിത�ോര്‍ജ്ജം അഥവാ ഗ്രീന്‍ എനര്‍ജിക്ക് വേണ്ട പരിഹാരം കണ്ടെത്താനും പരിസ്ഥിതിയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും കൂടുതല്‍ മൂല്യം പകരുന്ന ഒരു കമ്പനിയാണ്

ലക്ഷ്യം. ചൈന വര്‍ഷം ത�ോറും 30 മില്ല്യൺ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് വിപണിയില്‍ ക�ൊണ്ടുവരുന്നത്. പിന്നീട് എന്‍ ഐയു ജിപിഎസ് ട്രാക്കിങും ഇന്‍ബില്‍റ്റ് ആപും അടങ്ങിയ സ്മാര്‍ട്ട് ഇലക്ട്രിക് സ്കൂ ‌ ട്ടറുകള്‍ ക�ൊണ്ടുവന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ല�ോകത്തിലെ തന്നെ ഒന്നാംകിട കമ്പനിയായി വളരാന്‍ എന്‍ ഐ യുവിന് കഴിഞ്ഞു. ഇപ്പോള്‍ നാസ്ഡാക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. ഇത്തരം സ്‌കൂ ട്ടറുകള്‍ ഇന്ത്യയിലും ഇറക്കണമെന്ന് ജിതു ആഗ്രഹിച്ചു. ഇപ്പോള്‍ ഒരു ഓസ്ട്രിയന്‍ കമ്പനിയുമായി ജിതു ഇലക്ട്രിക് സ്‌കൂ ട്ടര്‍ നിര്‍മ്മാണത്തിനായി കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. ജിതുവിന്റെ ഡിസൈന്‍ പങ്കാളിയാണ് ഈ ഓസ്ട്രിയന്‍ കമ്പനി. അവര്‍ ഇന്ത്യയില്‍ ഡിസൈന്‍, ബ്രാന്റ് വികസനത്തിനായി ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇന്ത്യയിലെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പഠനം നടത്തി. ടെക്‌ന�ോളജിയുടെ ഗുണനിലവാരത്തി്‌ന്റെ കാര്യത്തില്‍ ജിതുവിന് ശാഠ്യമുണ്ട്. തന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കിക്കഴിഞ്ഞു. ഏഷ്യ, യൂറ�ോപ് വിപണികളാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വേഗത, മികച്ച റേഞ്ച്,

ചെറിയ വലിപ്പം, കുറഞ്ഞ ഭാരം, കൂടുതല്‍ ട�ോര്‍ക് എന്നിവ ലക്ഷ്യമാക്കുന്നു . അതായത് ഒരു ലൈറ്റ് വെയ്റ്റ് ഇ-സ്‌കൂട്ടറാണ് ലക്ഷ്യം. ഇതില്‍ ആക്‌സിയല്‍ ഫ്‌ലക്‌സ് മ�ോട്ടോറും(ഇത് ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല), മാറ്റാവുന്ന ട്വിന്‍ ബാറ്ററിയും ആപും ജിപിഎസും ഇടിവെട്ട് ഡിസൈനുമാണ് ജിതുവിന്റെ ഇ-സ്‌കൂട്ടര്‍. ഇ്ന്ത്യയിലെ ജീവിതരീതിക്കും പ്രായ�ോഗികതയ്ക്കും ചേര്‍ന്ന വിധത്തിലുള്ള ഒരു മാതൃകയാണ് വികസിപ്പിക്കുന്നത്. ആസ്ട്രയയിലെ പരിശീലനത്തില്‍ നിന്നും സവിശേഷ ബ്രാന്‍ഡ് വികസിപ്പിക്കുന്നതിന്റെ ത�വും ജിതു ഹൃദിസ്ഥമാക്കിയിരിക്കുന്നു. ഇപ്പോള്‍ ജിതുവിന്റെ ഇ-സ്‌കൂ ട്ടര്‍ സ്വപ്നപദ്ധതി എഞ്ചിനീയറിംഗ് പ്രോട്ടോടൈപ്പ് വികസനത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു . ഇത് അഞ്ചാമത്തെ ഘട്ടമാണ്. ഇന്ത്യയില്‍ ഇതിന്റെ നിര്‍മ്മാണത്തിനുള്ള ശരിയായ ല�ൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ജിതു. ഗ്രീന്‍ എനര്‍ജിയുടെ കാര്യത്തിലും ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയുടെ കാര്യത്തിലും പ്രത്യേകം താല്‍പര്യമുള്ള ഇന്ത്യയിലെ സംസ്ഥാനസര്‍ക്കാരുകളിലാണ് ജിതുവിന്റെ പ്രതീക്ഷ. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ച

\hw_ÀþUnkw_À 2018

31


വിവിധ ഘട്ടങ്ങളില്‍ പുര�ോഗമിച്ചുവരുന്നു. മിക്കവാറും മൂന്ന് മാസത്തിനകം കമ്പനി രൂപീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജിതു. മിക്കവാറും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ താരത്തിളക്കമുള്ള പദ്ധതിയായി ജിതുവിന്റെ ഇ-സ്‌കൂട്ടര്‍ പദ്ധതി മാറിയേക്കും. മികച്ച മൈലേജും വിശ്വാസ്യതയും സർവ്വീസിംഗ് മികവും സമ്മാനിക്കുക വഴി സ്‌കൂട്ടര്‍ സവാരിയിലേക്ക് ഫണും ആവേശവും ആനന്ദവും ക�ൊണ്ടുവരാന്‍ ജിതുവിന്റെ ഇ-സ്‌കൂട്ടറിനായേക്കും. പാരിസ്ഥിക മലിനീകരണം കുറയ്ക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം. ഡിസൈനിങ്ങിലും ഷിപ്പ് ബില്‍ഡിംഗിലുമുള്ള പ്രത്യേക താല്‍പര്യം കാരണം ജിതു തന്റെ ഗ�ോഡ് ഫാദറായ ഷെല്‍ഡന്‍ ഹട്ടനുമായി ചേര്‍ന്ന് ഒരു സപ്ത നക്ഷത്ര അള്‍ട്രാ ലക്ഷ്വറി പ�ോളാര്‍ എക്‌സ്‌പെഡിഷന്‍ ക്രൂസ് യാട്ട് രൂപകല്‍പന ചെയ്തുക�ൊണ്ടിരിക്കുകയാണ്. 416 യാത്രികരേയും 200 ക്രൂവിനേയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ യാട്ടില്‍ കസീന�ോ, റെസ്റ്റൊറന്റുകള്‍, ലൗഞ്ചുകള്‍, കടലാഴങ്ങളിലെ ല�ോകം കാണാന്‍ 500 മീറ്റര്‍ മുങ്ങിക്കപ്പലും അടങ്ങിയ എല്ലാ തരം ആഡംബരസൗകര്യങ്ങളും ഉണ്ടാകും. സ്വകാര്യജീവിതത്തിലെത്തുമ്പോള്‍ 32

\hw_ÀþUnkw_À 2018

ജിതു സുകുമാരന്‍ ഒരു സ്‌നേഹനിധിയായ കുടുംബനാഥനാണ്. അദ്ദേഹം ഇന്ത്യയെ ഹൃദയത്തിന്റെ ആഴത്തോളം സ്‌നേഹിക്കുന്നു . തന്റെ അറിവ് പുതിയ തലമുറയുടെ ഉയര്‍ച്ചയ്ക്കും വികസനത്തിനും ഉതകണമെന്ന് ആഗ്രഹിക്കുന്നു . ഭാര്യ അഞ്ജു, യാഹൂ, ഇന്‍ഫോസിസ് എന്നീ കമ്പനികളില്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ ഹ�ോംമേക്കറാണ്. മകള്‍ വയാഗ�ോ അതിവേഗതയില്‍ കുതിക്കുന്ന ജിതുവിന്റെ ജീവിതത്തിന്

കുളിരാണ്. എന്‍. സുകുമാരന്‍ നായരും ശ്രീകല എസ് നായരും, അച്ഛനും അമ്മയും, ജീതുവിനെ ശരിയായ പാതയില്‍ നയിക്കുന്ന വഴികാട്ടികളാണിപ്പോഴും. ഒരു വികൃതിയായ കുട്ടിയെ ദൈവഭയമുള്ള കുട്ടിയായി വളര്‍ത്തിയത് അച്ഛനും അമ്മയുമാണെ് ജിതു വിശ്വിസിക്കുന്നു . ഇപ്പോള്‍ ജിതുവിന്റെ സങ്കല്‍പങ്ങളില്‍ 'മാതാ പിതാ ഗുരു ദൈവം' എന്ന സങ്കല്‍പവും പച്ചപിടിച്ച് നില്‍പുണ്ട്



കഠിനമായ ജ�ോലികള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ഉല്‍പാദകന് നല്ല ധൈര്യവും കഴിവും വേണം. ത�ോൽവിയും നിരാശയും നഷ്ടങ്ങളും ഉള്‍ക്കൊള്ളാനുള്ള മനക്കരുത്ത് വേണം. ഉല്‍പാദകനായതിനാല്‍ നല്ല ലാഭം കിട്ടും. അതേ സമയം റിസ്‌കും ഉയര്‍ന്നതാണ്. hnt\mZv IpamÀ

വൈ

വ്യക്തി

കാരിതകയുടെ രീത ി ക ളെ നിങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ സാധിക്കില്ല. ഞാന്‍ തീര്‍ച്ചായും അത്ഭുതപ്പെടുന്നു. നിങ്ങള്‍ ഇതില്‍ അത്ഭുതമില്ലേ? ഇന്ത്യയില്‍ ഹൈസ് വൈഫ് എന്ന ഒരു ത�ൊഴില്‍പദവി ഉണ്ട്. എന്ത്? വീട്ടമ്മ എന്ന് വിളിക്കുന്ന ത�ൊഴില്‍ പദവി. എന്താണ് ഈ വാക്കിന്റെ അര്‍ത്ഥം? കൂടുംബത്തിന്റെ ദൈനംദിനകാര്യങ്ങളും ആഭ്യന്തരകാര്യങ്ങളും ന�ോക്കി നടത്തുന്ന ഒരു സ്ത്രീ. അവര്‍ക്ക് തങ്ങളുടെ കുട്ടികളും ഭര്‍ത്താവും കഴിച്ച് യാത�ൊരു പുറംകാര്യങ്ങളിലും അവര്‍ക്ക് താല്‍പര്യമില്ല. പക്ഷെ ആധുനിക കാലത്ത് ഈ ത�ൊഴില്‍ പദവിയില്‍ മാറ്റം വന്നു. ഈ വാക്ക് ഇപ്പോള്‍ ഹ�ോം മേക്കര്‍ എന്നായി മാറി. ഹൈസ് വൈഫ്, ഹ�ോം മേക്കര്‍ എന്നീ വാക്കുകളുടെ സംജ്ഞയെക്കുറിച്ച് നിങ്ങള്‍ക്ക് വാദിക്കാം. ഈ ത�ൊഴില്‍പദവികളെല്ലാം വികാരങ്ങളാല്‍ ഭരിക്കപ്പെടുന്നു. എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും ക�ോര്‍പറേറ്റ് മേഖലയിലും മറ്റ് ത�ൊഴില്‍ പദവികള്‍ യുക്തിവാദത്താലും വിവേകത്താലും നിയ�ിക്കപ്പെടുന്നവയാണ്. എവിടെയാണ് യുക്തി ചിന്ത? തീര്‍ച്ചയായും മാതാപിതാക്കള്‍ വൈകാരിക തീരുമാനങ്ങള്‍ എടുക്കുന്നു. പ�ൊതു കാര്യങ്ങളും പ�ൊതു അഭിപ്രായങ്ങളും വിശകലനങ്ങള്‍ക്കും 34

\hw_ÀþUnkw_À 2018

പരിശ�ോധനകള്‍ക്കും വിധേയമാണ്. വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ജഡ്ജികള്‍ നല്‍കുന്ന വിധികളും സൂക്ഷ്മപഠനത്തിനും ഗവേഷണത്തിനും വിധേയമാണ്. ജഡ്ജികള്‍ നിഷ്പക്ഷരായിരിക്കണം. അതായത് അവരുടെ വിധി ന്യായം സ്വത�വും നീതിയുക്തവും ആയിരിക്കണം. വാദം കേള്‍ക്കലിന് ജഡ്ജികള്‍ ധാരാളം പ്രധാന്യം നല്‍കുന്നു. അഭിഭാഷകര്‍ രണ്ട് ഭാഗങ്ങളും പ്രതിനിധീകരിക്കുന്നു. ഓര�ോ ഭാഗവും എറ്റുമുട്ടും. അവരവരുടെ ഭാഗം വാദിക്കാന്‍ അവര്‍ക്ക് അതുവഴി അവസരം ലഭിക്കുന്നു. ഇവിടെ വൈകാരിക തീരുമാനങ്ങള്‍ ഇല്ല. നീതിയും നിയമ തത്വങ്ങളും വിജയിക്കുന്നു. മുൻവിധികളിലും നിന്നും ചായ്‌വുകളിൽ നിന്നും സ്വത�രാണെന്ന് ജഡ്ജികള്‍ കണക്കാക്കപ്പെടുന്നു . സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിരവധി പേര്‍ക്ക് ഒരു ആവര്‍ത്തനവിരസമായ മന�ോഭാവമാണ്. അവര്‍ മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ഒന്നും ഒരിക്കലും വില്‍ക്കേണ്ടതായി വരുന്നില്ല അതിനാല്‍ അവരുടെ മാനസിക ഘടന രൂപപ്പെട്ടഒന്നാണ്. അവര്‍ക്ക് ശമ്പളം കിട്ടുമെന്നുറപ്പാണ്. പെന്‍ഷനും ഉറപ്പാണ്. പെന്‍ഷന്‍ രൂപത്തില്‍ പണം വരുമെന്ന് ചിന്തയില്‍ ഉണ്ടായിതനാല്‍ അവര്‍ക്ക് ഉല്‍ക്കണ്ഠയുടെ ആവശ്യമില്ല. അവര്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ അവരുടെ ഭരണപ്രാപ്തി നടപ്പാക്കുന്നു. ഇത്

അവരുടെ നല്ല പെരുമാറ്റമ�ോ പുഞ്ചരിയ�ോ ഒന്നും സൂക്ഷ്മപരിശ�ോധനയക്കോ വിലയിരുത്തലിന�ോ വിധേയമാക്കുന്നില്ല. ഒരു ആക്ടിവിസ്റ്റ് പ�ൊതുവേ അസ്വസ്ഥനായിരിക്കും. അപൂര്‍ണ്ണതയെക്കുറിച്ചും തെറ്റുകുറ്റങ്ങളെപ്പറ്റിയും അവര്‍ക്ക് നല്ല ബ�ോധ്യമുണ്ട്. ആക്ടിവിസ്റ്റ് ഒരു വിമര്‍ശകനായാണ് ആരംഭിക്കുക. പിന്നീട് ആക്ടിവിസ്റ്റ് ഒരു പ്രതീക്ഷ പ്രതികരണമ�ോ ഫലമ�ോ ഇച്ഛിക്കുന്നു. അത് കിട്ടില്ലെന്ന് വരുമ്പോള്‍ ആക്ടിവിസ്റ്റ് ആക്ഷന് ഒരുങ്ങുന്നു. ആക്ടിവിസ്റ്റ് പ�ൊതുവേ അക്ഷമനായി കാണപ്പെടുന്നു. സമരം ചെയ്യാനും വിയ�ോജിക്കാനും അവര്‍ക്ക് ധൈര്യം വേണം. അവര്‍ക്ക് പ്രത്യാഘാതങ്ങളെക്കുറിച്ചും എതിര്‍പ്പിനെക്കുറിച്ചും ഭയമില്ല. അവര്‍ സ്വയം ഒരു സാമൂഹ്യമ�ോ രാഷ്ട്രീയമ�ോ ആയ പരിഷ്‌കര്‍ത്താവായി സ്ഥാനം പിടിക്കുന്നു . പ�ൊതുജനങ്ങളുടെ അഭിപ്രായപ്രകടനവും വികാരങ്ങളും രൂപപ്പെടുത്താന്‍ ഇവര്‍ക്ക് കഴിവുണ്ട്. ഇത് ഒരു ട്രേഡര്‍ ആണ്. ഉപഭ�ോക്താക്കള�ോട് നന്നായി പെരുമാറുയാളാണ് ട്രേഡര്‍. അങ്ങേയറ്റം തീവ്രമായ കാഴ്ചപ്പാട് ട്രേഡര്‍ക്ക് പ്രകടിപ്പിക്കാനാവില്ല. ട്രേഡര്‍ ഒരു ഉപഭ�ോക്താവിന് ഉല്‍പന്നം വില്‍ക്കുന്നു. അവര്‍ക്ക് അതിനാല്‍ പ്രേരിപ്പിക്കാനുള്ള കഴിവുണ്ടായിരിക്കണം. ട്രേഡര്‍ക്ക് നല്ല ആകര്‍ഷകത്വം വേണം. തന്റെ ഉല്‍പന്നത്തിലേക്ക് ശ്രദ്ധ കിട്ടത്തക്കവിധം ആകര്‍ഷകത്വം വേണം. നല്ല വിനയവും നന്ദിബ�ോധവും


പ്രകടിപ്പിക്കണം. അധികാരം അടിച്ചേല്‍പ്പിലാകരുത് അവരുടെ അവബ�ോധം. വാങ്ങാന്‍ വരു�യാള�ോട് ഒരു ആതിഥ്യമര്യാദ പ്രകടിപ്പിക്കാന്‍ സാധിക്കണം. കഠിനമായ ജ�ോലികള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ഉല്‍പാദകന് നല്ല ധൈര്യവും കഴിവും വേണം. ത�ോൽവിയും നിരാശയും നഷ്ടങ്ങളും ഉള്‍ക്കൊള്ളാനുള്ള മനക്കരുത്ത് വേണം. ഉല്‍പാദകനായതിനാല്‍ നല്ല ലാഭം കിട്ടും. അതേ സമയം റിസ്‌കും ഉയര്‍ന്നതാണ്. കണക്കുകൂട്ടാനും അളന്ന്തൂക്കാനും മിടുക്ക് വേണം. എല്ലാം കൃത്യമായ കണക്കുകൂട്ടല�ോടെ വേണം നടത്താന്‍. കൃത്യമായ അളവുകളും സവിശേഷതകളും ലംഘിക്കാന്‍ സാധിക്കില്ല. എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും കര്‍ശനമായ സമയനിഷ്ഠയില്‍ വേണം രൂപപ്പെടുത്താന്‍. ഉയര്‍ന്ന നിക്ഷേപവും ഓഹരിപങ്കാളിത്തവും സ്റ്റോക്കും കാരണം ഒരു ഉല്‍പാദകന്‍ അടുക്കുംചിട്ടയും ഉള്ള ആളായിരിക്കണം. ജനസേവക് പ്രത്യേകിച്ച് റിസ്‌കു കളില്ല. അവര്‍ ഹൃദയത്തിന�ോടടുത്ത് നില്‍ക്കുന്നു ഒരു ലക്ഷ്യത്തിന് വേണ്ടി നിലക�ൊള്ളുവരാണ്. സന്നദ്ധസേവകന്‍

കഠിനാധ്വാനത്തിന് തയ്യാറുള്ളയാളായിരിക്കും. എപ്പോഴും ലക്ഷ്യം പ്രചരിപ്പിക്കാനാണ് താല്‍പര്യം. അവര്‍ തങ്ങളെ സ്വയം ഒരു സാമൂഹ്യലക്ഷ്യവുമായി ബന്ധപ്പെടുത്തുന്നു. എന്തെങ്കിലും നേട്ടങ്ങളാല്‍ പ്രച�ോദിതരാകുന്നവരല്ല ഇവര്‍. സന്നദ്ധസേവകര്‍ മറ്റ് മാതൃകാപുരുഷന്മാരുമായി അതിവേഗം അടുക്കുന്നു . അവര്‍ സ്വയം പ്രച�ോദിതരാണ്. അവരുടെ ആവശ്യങ്ങള്‍ ലഘുവായിരിക്കും. എളുപ്പം അവര്‍ പുതിയ കൂട്ടുകാരെ ഉണ്ടാക്കുന്നു. സ്വത�മനസ്സോടെയായിരിക്കും അവര്‍ ജ�ോലി ചെയ്യുക. അതേ സമയം നിങ്ങള്‍ സമൂഹത്തിലെ ഏതാനും പേരെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. എല്ലാ സമൂഹത്തിലും കുറ്റകൃത്യവാസനകള്‍ ഉള്ളവര്‍ ഉണ്ടായിരിക്കും. വഞ്ചകരും നുണപറയുന്ന ശീലമുള്ളവരും ഉണ്ട് . നിങ്ങള്‍ ശ്രദ്ധ പാലിക്കണം. ചില സൂത്രശാലികള്‍ക്കും കുബുദ്ധികള്‍ക്കും നിങ്ങളെ നശിപ്പിക്കാനാവും. കൗശലക്കാരായ ആളുകളാല്‍ ത�ോല്‍പ്പിക്കപ്പെട്ടാല്‍ നിങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുവീണെന്ന് വരും. കള്ളന്മാരെ മനസ്സിലാക്കി അവരില്‍ നിന്നും മാറി നില്‍ക്കണം. നിങ്ങളുടെ

വികാരങ്ങളെക്കുറിച്ച് അല്‍പം പ�ോലും ആദരവില്ലാത്തവരാണിവര്‍. ജ�ോലിക്കാരാകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ട്. റിസ്‌കെടുക്കാന്‍ ഇഷ്ടമില്ലാത്തവരാണവര്‍. പക്ഷെ ഇവര്‍ക്ക് കൂടുതല്‍ സ്വത്ത് സമ്പാദിക്കാന്‍ സാധിച്ചെന്ന് വരില്ല. അവര്‍ അവരുടെ അടുത്ത കുടുംബക്കാര�ോട് പ്രതിബദ്ധതയുള്ളവരായിരിക്കും. അവരുടെ സമൂഹത്തിലെ ഇമേജ് ഉറച്ചതായിരിക്കും. സംസ്‌കാരത്തിന�ോടും പാരമ്പര്യത്തോടും ചേര്‍ന്നവരായിരിക്കും ഇവര്‍. മാറ്റങ്ങള�ോട് പ�ൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കും. പക്ഷെ അവര്‍ സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുവരായിരിക്കും. അവര്‍ എപ്പോഴും കയ്യിലെ ജ�ോലിയില്‍ തൂങ്ങിനില്‍ക്കുവരായിരിക്കും. ഇന്‍സ്‌പെക്ടര്‍മാരുടെ ത�ൊഴിലിന് പ്രത്യേക അഭിരുചി വേണം. അവര്‍ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കണം. പല കാര്യങ്ങളെക്കുറിച്ചും സംശയാലുക്കളായിരിക്കണം അവര്‍. അവരുടെ ചിന്തകള്‍ കൃത്യമായി പ്രകടിപ്പിക്കാനും അവര്‍ക്ക് കഴിവുണ്ടായിരിക്കണം. എപ്പോഴും ശരിയായ ച�ോദ്യങ്ങള്‍ ച�ോദിക്കുന്നവരായിരിക്കും ഇവര്‍.

\hw_ÀþUnkw_À 2018

35


ച�ോദ്യം ചെയ്യുന്നവരുമായിരിക്കും. മറ്റ് ആളുകളുടെ ത�ൊഴില്‍ സംസ്‌കാരം നിരീക്ഷിക്കുന്നവരായിരിക്കും. മറ്റ് ആളുകള്‍ കാര്യങ്ങള്‍ ചെയ്യുന്നത് തിരഞ്ഞെടുക്കുന്നതിനെ നിയ�ിക്കാന്‍ ഇവര്‍ക്കാകും. അക്കൗണ്ടിംഗ് പ്രൊഫഷനിലെ ഓഡിറ്റര്‍മാരും ഇന്‍സ്‌പെക്ടര്‍മാരെപ്പോലെയാണ്. എല്ലാ സമൂഹത്തിലും സമുദായത്തിലും അസഹിഷ്ണുതയുള്ള ആളുകള്‍ ഉണ്ട്. അവര്‍ എപ്പോഴും തീവ്രമായ കാഴ്ചപ്പാടുകളും ചിന്താഗതികളും പുലര്‍ത്തുന്നവരാണ്. മൗലികവാദികള്‍ക്കും തീവ്രവാദികള്‍ക്കും തീവ്രമായ നിലപാടുകളായിരിക്കും. അക്രമാസ്‌കതവും ഇളകിമറിയുന്നതുമായിരിക്കും അവരുടെ മന�ോനില. വരട്ട് തത്വവാദങ്ങളില്‍

36

\hw_ÀþUnkw_À 2018

ന ി ന്നും ആ ശ യ സ ്വാ ധ ീ ന ങ്ങ ള ി ല്‍ നിന്നുമാണ് ഇവരുടെ പ്രവര്‍ത്തികള്‍ രൂപപ്പെടുക. ഇക്കൂട്ടരുമായി വിലപേശാനും കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും വിഷമമായിരിക്കും. ഒരു യുദ്ധസാഹചര്യത്തില്‍ മാത്രമേ ഇവര്‍ക്ക് വളരാനാകൂ. ഭ്രാന്തമായ ആക്രമണ�ോത്സുകമായ വ്യക്തിത്വങ്ങള്‍ക്ക് നവീനതയ�ോ ചിന്താശേഷിയും കുറവായിരിക്കും. സിവില്‍ സ�ൊസൈറ്റിയെ അട്ടിമറിക്കുകയാണ് ലക്ഷ്യം. ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ നിന്നും ശക്തി സംഭരിക്കുവരാണിവര്‍ . നിങ്ങളുടെ പരിസരത്തുള്ള ആര്‍ക്കെങ്കിലും ഇത്തരം സ്വാഭവ സവിശേഷതകള്‍ ഉണ്ടോ? എങ്ങിനെയാണ് ആളുകള്‍ നിങ്ങള�ോട് പെരുമാറുതെന്നത്

സംബന്ധിച്ച് ഒരു ആഴത്തിലുള്ള പഠനം നടത്തുക. എന്തുക�ൊണ്ടാണ് ചില ത�ൊഴില്‍മേഖലകള്‍ അതിന്റെ പതാകാവാഹകര�ോട് നല്ല പ്രസന്നമായ പെരുമാറ്റരീതിയും കീഴ് വഴക്കങ്ങളും നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നു . ഓര�ോ പെരുമാറ്റവും മന�ോഗുണവും മറ്റാളുകളില്‍ നിങ്ങളുടെ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നു . മറ്റ് ചില പ്രതിഭകള്‍ക്ക് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പലതിനെയും രക്ഷിക്കാനും സാധിച്ചേക്കും. നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ പെരുമാറ്റം വിലയിരുത്താന്‍ കഴിയുമെന്നത് വലിയ കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലേക്ക് രൂപപ്പെടുത്തപ്പെട്ടയാളാണ�ോ അത�ോ നിങ്ങളും വെറും ഒരു സാധാരണ മനുഷ്യന�ോ?


WATCHES


^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

ക്യരാഷ്ട്രസംഘടന ഇന്ത്യയെ ഏറ്റവുമധികം യൂവാക്കളുള്ള രാഷ്ട്രമായാണ് കണക്കാക്കുന്നത്. ല�ോകബാങ്കാട്ടെ ത�ൊഴില്‍സമൂഹത്തിന്റെ കാര്യത്തില്‍ ല�ോകത്തിലെ രണ്ടാമത്തെ സ്ഥാനമുള്ള രാഷ്ടമായാണ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയിലെ നിയമാനുസൃതമായ ത�ൊഴില്‍സമൂഹത്തില്‍ 25 ശതമാനത്തോളം സ്ത്രീകളാണ്. ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ മുകളിലേക്ക് കുതിക്കുന്നത�ോടെ, ഈ ശതമാനം കൂടുതല്‍ വര്‍ധിക്കാനാണ് സാധ്യത. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇന്ത്യ മറ്റു പ്രശ്‌നങ്ങള�ോട�ൊപ്പം തുടര്‍ച്ചയായി യുദ്ധം ചെയ്യുന്നുണ്ട്. അതുപ�ോലെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന പ�ൊതുജനങ്ങളുടെ കാഴ്ചപ്പാടിനെതിരെയും ഇന്ത്യ യുദ്ധം ചെയ്യുന്നുണ്ട്. ഈയിടെ ഉണ്ടായ മിടൂ ക�ൊടുങ്കാറ്റോടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു . ലൈംഗികചൂഷണം വെളിപ്പെടുത്തുന്ന മിടൂ പരാതികളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം കണ്ട് ല�ോകം തന്നെ അമ്പരന്നിരിക്കുകയാണ്. സിനിമാതാരങ്ങള്‍ മുതല്‍ ഒളിമ്പിക്‌സ് താരങ്ങളും 38

\hw_ÀþUnkw_À 2018

ഇന്ത്യന്‍ ഭരണഘടന പുരുഷനും സ്ത്രീയ്ക്കും തുല്ല്യ അവകാശമാണ് നല്‍കുന്നത്. ത�ൊഴിലിടത്തില്‍ സ്ത്രീയെ പീഢിപ്പിക്കുന്നത്, തുല്ല്യത, ജീവിക്കാനുള്ള അവകാശം എന്നീ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (തുല്ല്യതയ്ക്കുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 15 (വിവേചനത്തിനത്തെ നിര�ോധിക്കല്‍), ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിപരമായ സ്വാത��വും) എന്നിവയുടെ ലംഘനമാണ്.


മീടൂ സംഘടനകള്‍ ചെയ്യേണ്ടതെന്ത്? ക�ോളേജ് വിദ്യാര്‍ത്ഥിനികളും സാധാരണ ജീവനക്കാരികളും വരെ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവരും പരാതിയായി എത്തിയത�ോടെ ഈ പ്രസ്ഥാനം അങ്ങേയറ്റം വിപുലമായിരിക്കുന്നു. ഇന്ത്യയുടെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്താല്‍, മിടൂ പ്രസ്ഥാനത്തിലേക്ക് ഇന്ത്യ വളരെ സാവധാനത്തിലാണ് ചുവടുവെച്ചത്. ഇന്ത്യന്‍ ഭരണഘടന പുരുഷനും സ്ത്രീയ്ക്കും തുല്ല്യ അവകാശമാണ് നല്‍കുന്നത്. ത�ൊഴിലിടത്തില്‍ സ്ത്രീയെ പീഢിപ്പിക്കു ന്നത്, തുല്ല്യത, ജീവിക്കാനുള്ള അവകാശം എന്നീ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (തുല്ല്യതയ്ക്കുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 15 (വിവേചനത്തിനത്തെ നിര�ോധിക്കല്‍), ആര്‍ട്ടിക്കിള്‍ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിപരമായ സ്വാത��വും) എന്നിവയുടെ ലംഘനമാണ്. ഇന്ത്യയിലെ ത�ൊഴില്‍മേഖലയിലെ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സ്വാത��ം സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച പുതിയ വെല്ലുവിളികളും തുറന്നിരിക്കുകയാണ്. വിശാഖയുടെ സുപ്രധാന കേസിലാണ് സുപ്രീംക�ോടതി ത�ൊഴിലിടത്തിലുള്ള സ്ത്രീകളുടെ ലൈംഗികപീഡനത്തെ കണക്കിലെടുത്തത്. അന്ന് വിശാഖ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീംക�ോടതി ഒരു രേഖ ഉണ്ടാക്കിയത്. വിശാഖ വിധിയില്‍ ലൈംഗികചൂഷണത്തിനെ സൂചിപ്പിക്കുന്ന പെരുമാറ്റരീതികള്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: 1. ശാരീരികബന്ധവും ശാരീരികമായ സാമീപ്യത്തിന് മുതിരലും 2. ലൈംഗികതാല്‍പര്യം നിറവേറ്റാന്‍

\hw_ÀþUnkw_À 2018

39


ആഭ്യന്തര പരാതി സമിതി (ഐസിസി)യുടെ ഘടന താഴെ പട്ടികയില്‍ വിവരിക്കുന്നു Presiding Officer

Woman employed at a senior level at the workplace from amongst the employees

Members

Not less than 2 members from amongst employees. Preferably committed to the cause of women or who have had experience in social work or have legal knowledge

External member

From an NGO or association committed to the cause of women or person familiar with issues relating to sexual harassment

Not less than half of the ICC members shall be women. The term of the ICC members shall not exceed 3 years. A minimum of 3 members of the ICC including the Presiding Officer are to be present for conducting the inquiry.

ആവശ്യപ്പെടല്‍ 3. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ പറയല്‍ 4. അശ്ലീലചിത്രങ്ങള്‍ കാണിക്കല്‍ 5. മറ്റേതെങ്കിലും തരത്തിലുള്ള ശാരീരികമ�ോ വാചികമ�ോ അവാചികമ�ോ ആയ ലൈംഗിക സ്വഭാവത്തിലുള്ള പെരുമാറ്റം മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഇരയുടെ ത�ൊഴിലിടത്തില്‍ അവര്‍ക്ക് ഭയമുണ്ടാക്കുന്ന വിധത്തില്‍ പറയുകയ�ോ അവര്‍ക്ക് അപമാനമുണ്ടാക്കുകയ�ോ അവരുടെ ആര�ോഗ്യത്തിനും സുരക്ഷിതത്വത്തിനും പ്രശ്‌നമുണ്ടാക്കുകയ�ോ ചെയ്യുതിനെ ത�ൊഴിലിടത്തിലെ ലൈംഗിക ചൂഷണമെന്ന് പറയാം. തനിക്കെതിരെയുണ്ടാകു ലൈംഗികചൂഷണത്തെ എതിര്‍ക്കു�ത് മൂലം അവള്‍ക്ക് ജ�ോലിയില�ോ സ്ഥാനക്കയറ്റത്തിന�ോ തടസ്സമുണ്ടാവുകയ�ോ ത�ൊഴിലിടത്തിലെ അന്തരീക്ഷം തന്നെ ശത്രുതാപരമായ രീതിയില്‍ മാറുകയ�ോ ചെയ്താല്‍ അത് വിവേചനപരമാണ്. തനിക്ക് നേരെയുള്ള വഴിവിട്ട പെരുമാറ്റരീതികള്‍ സ്ത്രീകളുടെ സമ്മതപ്രകാരമല്ലെ�് ബ�ോധ്യപ്പെട്ടാല്‍ , അതല്ലെങ്കില്‍ അത്തരം പെരുമാറ്റരീതികളെ സ്ത്രീ എതിര്‍ക്കുകയ�ോ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം കഠിനമായിരിക്കും. ത�ൊഴിലിടത്തിലെ സ്ത്രീക്കെതിരായ ചൂഷണം തടയാന്‍ ഈ മാര്‍ഗ്ഗരേഖ സഹായകമായി. പിന്നീട് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാര്‍ഗ്ഗരേഖ ഇത് സംബന്ധിച്ച പുതിയ�ൊരു നിയമത്തിന്, സെക്ഷ്വല്‍ ഹാരസ്‌മെന്റ് ഓഫ് വിമന്‍ അറ്റ് വര്‍ക്ക്‌പ്ലേസ് (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍, ആന്റ് റിഡ്രസല്‍) നിയമം 2013 (പ�ോഷ് ആക്ട് ). പ�ോഷ് ആക്ട് ഇന്ത്യയിലാകെ 40

\hw_ÀþUnkw_À 2018

പ്രാബല്യത്തിലുണ്ട്. സ്വകാര്യ-പ�ൊതുമേഖലാ കമ്പനികള്‍ എല്ലാം അത് അനുസരിക്കുന്നുണ്ട്. ജീവനക്കാരി, ത�ൊഴിലിടം എന്നീ വാക്കുകള്‍ക്ക് പ�ോഷ് നിയമം വളരെ വിപുലമായ നിർവ്വചനമാണ് ക�ൊടുക്കുന്നത്. ജീവനക്കാരി എന്ന പദത്തിന് താല്‍ക്കാലികം, സ്ഥിരം, അഡ്‌ഹ�ോക്, ഡെയ്‌ലിവേജസ്, ക�ോട്രാക്ട് ത�ൊഴിലാളികള്‍, സഹപ്രവര്‍ത്തകര്‍, പരിശീലനം നടത്തുവര്‍, ട്രെയ്‌നികള്‍, അപ്രന്റീസുകള്‍, പ്രധാന ത�ൊഴിലുടമയുടെ അറിവില്ലാതെയും അറിവ�ോടെയും പ്രവര്‍ത്തിക്കുന്നവര്‍, സ്വമേധയാ കൂലി കാംക്ഷിക്കാതെ ജ�ോലി ചെയ്യുന്നവര്‍ എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങള്‍ നല്‍കിയിരിക്കുന്നു. ത�ൊഴിലിടം എന്ന പദത്തിന് ജീവനക്കാരി ത�ൊഴില്‍ചെയ്യാനായി സന്ദര്‍ശിക്കുന്ന സ്ഥലം എന്നണ് നിർവ്വചനം. വീട്ടില്‍ നിന്നും ത�ൊഴിലിടത്തേക്ക് യാത്രചെയ്യുന്നതും ത�ൊഴിലിടത്തിന്റെ ഭാഗമാണ്. പ�ോഷ് നിയമം പരാതി പരിഹാരത്തിന് ഒരു ഘടനാപരമായ സംവിധാനം ഉണ്ടാക്കി. പ�ോഷ് നിയമത്തിന്റെ മൂലക്കല്ല് എന്നത് സംഘടനാ തലത്തില്‍ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റിയുടെ രൂപീകരണവും തദ്ദേശ സര്‍ക്കാര്‍ തലത്തില്‍ പ്രാദേശിക പരാതി സമിതിയുടെ രൂപീകരണവുമാണ്. എല്ലാ സ്ഥാപനങ്ങളും 10 കൂടുതല്‍ ജീവനക്കാരുള്ള ഓര�ോ ശാഖയിലും ആഭ്യന്തര പരാതി സമിതിയെ രൂപീകരിക്കണമെന്ന് പ�ോഷ് നിയമം പറയുന്നു. ആഭ്യന്തര പരാതി സമിതിയുടെ ഉരകല്ല് അതിന്റെ സ്വയംഭരണാധികാരവും രഹസ്യസ്വഭാവവുമാണ്. ഐസിസിക്ക് രണ്ട് തലത്തില്‍ പ്രവര്‍ത്തനമുണ്ട്. പരാതിയുള്ള വ്യക്തി ഒത്തുതീര്‍പ്പിന്റെ വഴി ആവശ്യപ്പെട്ടാല്‍ അതിന്റെ പ്രക്രിയയ്ക്ക്

മേല്‍നോട്ടം വഹിക്കുക, അതുപ�ോലെ പരാതിയില്‍ അന്വേഷണം നടത്തുക. ഐസിസി ഒരു നിഷ്പക്ഷസമിതിയായാണ് ഏത് ഘട്ടത്തിലും പ്രവര്‍ത്തിക്കേണ്ടത്. പരാതിയിലുള്‍പ്പെട്ട പാര്‍ട്ടികളുടെ അവകാശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഇടത്ത് ഒരിക്കലും ഇഷ്ടത്തിന് പ്രവര്‍ത്തിക്കുകയുമരുത്. ഐ സ ി സ ി ക്ക് ത ാ ഴെ പ റയു താല്‍ക്കാലിക നടപടികളും എടു ക്കാവുന്നതാണ്; 1. പരാതിക്കാരിയായ സ്ത്രീയെ മറ്റൊരു ശാഖയിലേക്ക് സ്ഥലം മാറ്റുക. 2.പരാതിക്കാരിക്ക് മൂന്ന് മാസത്തെ ലീവ് അനുവദിക്കുക. ഇത് സ്ഥിരം ല ഭ ി ക്കു ല ീ വ് ആ നു കൂ ല ്യങ്ങ ള്‍ക്ക് പുറമെയായിരിക്കണം. 3. പരാതിക്കാരിയുടെ ത�ൊഴില്‍ പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുതില്‍ നിന്നും ക�ോൺഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് എഴുതുതില്‍ നിന്നും കേസിലെ പ്രതിയെ ഒഴിവാക്കണം. അത് പകരം മറ്റാരെയെങ്കിലും ഏല്‍പിക്കണം. പ�ോഷ് നിയമം ഒട്ടേറെ ശിക്ഷാനടപടികളും മുന്നോട്ട് വെക്കുന്നു . അതില്‍ മാപ്പ് എഴുതിവാങ്ങല്‍, താക്കീത് നല്‍കല്‍, പ്രൊമ�ോഷന്‍ തടഞ്ഞുവെക്കല്‍, ശമ്പള വര്‍ധനയും ഇന്‍ക്രിമെന്റും തടഞ്ഞുവെക്കല്‍, പ്രതിയെ സർവ്വീസില്‍ നിന്നും പിരിച്ചയക്കല്‍, കൗണ്‍സിലിങ്ങിന് അയക്കാന്‍, സമൂദായ സേവനങ്ങള്‍ക്ക് പറഞ്ഞയക്കല്‍ അതല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ സർവ്വീസ് ചട്ടങ്ങളില്‍ പറയുന്ന ശിക്ഷകള്‍ നല്‍കുകയ�ോ ആവാം. അതുപ�ോലെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടാലും ഇതേ ശിക്ഷകള്‍ തിരിച്ച് പരാതിക്കാരിക്കെതിരെയും നല്‍കാമെന്ന് നിയമം അനുശാസിക്കുന്നു



sl¯v

tUm. jn_ne sI

BAMS. MS(Ayu), Dept. Gynaecology & Obstetrics

Akn. s{]m^ÊÀ, tImtfPv , Xr¸pWn¯pd

പ�ൊതുവെ PCOS ലക്ഷണങ്ങള്‍ പ്രായമനുസരിച്ച് വ്യത്യസ്തമായിരിക്കും. കൗമാരക്കാരില്‍ ആര്‍ത്തവം തുടങ്ങിയ ശേഷം അണ്‌ഡ�ോല്‍പ്പാദനം നടക്കുന്നതുവരെ ആദ്യത്തെ 1-2 വര്‍ഷക്കാലം ക്രമമായിരിക്കണമെന്നില്ല. അത് സാധാരണമാണ്. എന്നാല്‍ ഈ കാലയളവ് കഴിഞ്ഞും ആര്‍ത്തവ ക്രമക്കേടുകള്‍ (അതായത് ക്രമം തെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവം തുടങ്ങി പിന്നീട് വരാതിരിക്കുക, ക്രമാതീതമായ ആര്‍ത്തവം തുടങ്ങിയവ) നിലനില്‍ക്കുകയാണെങ്കില്‍ ഡ�ോക്ടറുടെ ഉപദേശം തേടണം

Govt.BbpÀtÆZ

Email: shibila.k@gmail.com

ആര്‍ത്തവക്രമക്കേടും PCOS ഉം

ര്‍ത്തവക്രമക്കേടിന�ൊപ്പം അമിതവണ്ണം, മുഖത്തെ ര�ോമ വളര്‍ച്ച, മുഖക്കുരു തുടങ്ങിയ ആര�ോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിനായി നിങ്ങള്‍ സൗന്ദര്യസംരക്ഷണത്തില്‍ മാത്രമാണ�ോ ഊന്നല്‍ നല്‍കുന്നത്? പകരം ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരം വിശദമായ പരിശ�ോധനകളിലൂടെ ഇത് PCOS (Polycystic Ovarian Syndrone) മൂലമാണ�ോ അല്ലയ�ോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കാരണം അടുത്ത കാലങ്ങളിലായി ഇത്തരം അവസ്ഥകള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളില്‍ കണ്ടു വരുന്ന ആര�ോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് PCOS. കൗമാരപ്രായം മുതല്‍ ആര്‍ത്തവവിരാമം വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു endocrine disorder ആണിത്. PCOS സാധാരണയായി ആര്‍ത്തവ ക്രമക്കേടുകള്‍ ആയി തുടങ്ങി ഭാവിയില്‍ വന്ധ്യതയ്ക്ക് വരെ കാരണമായിത്തീരുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ആര്‍ത്തവക്രമക്കേടിനെ വളരെ സൗകര്യ പ്രദമായ കാര്യമായാണ് കാണുന്നത്. അതുക�ൊണ്ട് തന്നെ പലരും ചികിത്സ തേടുന്നത് വിവാഹത്തോടനുബന്ധിച്ചോ അല്ലെങ്കില്‍ വിവാഹശേഷം ഗര്‍ഭധാരണം നടക്കാതിരിക്കുകയ�ോ ചെയ്യുമ്പോഴാണ്. 42

\hw_ÀþUnkw_À 2018

ഹ�ോര്‍മോണുകളുടെ വ്യതിയാനങ്ങളാണ് ഈ ര�ോഗത്തിന് പ്രധാനകാരണമായി പറയുന്നത്. ഇന്‍സുലിന്‍ ഹ�ോര്‍മോണിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യതിയാനം, പുരുഷ ഹ�ോര്‍മോണ്‍ കൂടിയിരിക്കുക, തൈറ�ോയിഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസങ്ങള്‍ വരിക, ഹൈപ്പോതലാമ�ോ - പിറ്റിയൂട്ടറി - ഒവേറിയന്‍ ആക്‌സിസിന്റെ (HPO axis) അസന്തുലിതാവസ്ഥ - അത�ോട�ൊപ്പം തന്നെ ജനിതകമായ കാരണങ്ങള്‍, ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ എന്നിവയും PCOS ലേക്ക് നയിക്കുന്നു. തലച്ചോറിനകത്ത് ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്ന് വരുന്ന ഹ�ോര്‍മോണുകള്‍ (FSH, LH) അണ്ഡാശ യ ത് തില്‍ പ്രവ ര്‍ത്തി ക്കു മ്പോള്‍ അണ്‌ഡ�ോല്‍പ്പാദനം (Ovulation) നടക്കുന്നു. അത�ോട�ൊപ്പം തന്നെയുണ്ടാകുന്ന ഹ�ോര്‍മോണുകളുടെ (Estogen, progesterone) ഫലമായി ആര്‍ത്തവം ഉണ്ടാകുന്നു. സാധാരണയായി ഒന്നിലധികം ഫ�ോളിക്കിളുകള്‍ ആര്‍ത്തവ ചക്രത്തിന്റെ തുടക്കത്തില്‍ അണ്‌ഡ�ോല്‍പ്പാദനത്തിനായി തയ്യാറെടുക്കുന്നു. കുറച്ച് ദിവസത്തിനകം അതില്‍ ഒന്ന് മാത്രം പൂര്‍ണ വളര്‍ച്ച പ്രാപിച്ച് അണ്‌ഡ�ോല്‍പ്പാദനം നടക്കുന്നു. പക്ഷേ PCOS എന്ന അവസ്ഥയില്‍ ഇങ്ങനെ തയ്യാറെടുക്കുന്ന ഫ�ോളിക്കിളുകള്‍ കുമിളകളായി PCOS അണ്ഡാശയത്തില്‍

രൂപപ്പെടുന്നു. ഇവ നെക്ലേസ് രൂപത്തില്‍ അടുക്കിയ�ോ, എണ്ണത്തില്‍ കൂടുതലായ�ോ കാണപ്പെടുന്നു. പ�ൊതുവെ PCOS ലക്ഷണങ്ങള്‍ പ്രായമനുസരിച്ച് വ്യത്യസ്തമായിരിക്കും. കൗമാരക്കാരില്‍ ആര്‍ത്തവം തുടങ്ങിയ ശേഷം അണ്‌ഡ�ോല്‍പ്പാദനം നടക്കുന്നതുവരെ ആദ്യത്തെ 1-2 വര്‍ഷക്കാലം ക്രമമായിരിക്കണമെന്നില്ല. അത് സാധാരണമാണ്. എന്നാല്‍ ഈ കാലയളവ് കഴിഞ്ഞും ആര്‍ത്തവ ക്രമക്കേടുകള്‍ (അതായത് ക്രമം തെറ്റിയുള്ള ആര്‍ത്തവം, ആര്‍ത്തവം തുടങ്ങി പിന്നീട് വരാതിരിക്കുക, ക്രമാതീതമായ ആര്‍ത്തവം തുടങ്ങിയവ) നിലനില്‍ക്കുകയാണെങ്കില്‍ ഡ�ോക്ടറുടെ ഉപദേശം തേടണം, പ്രത്യേകിച്ച് അമിത വണ്ണം ഉള്ളവരില്‍. വണ്ണമുള്ളവരില്‍ മാത്രമല്ല മെലിഞ്ഞിരിക്കുന്നവരിലും PCOS കാണപ്പെടുന്നു. ഇത് കൂടാതെ മറ്റ് ലക്ഷണങ്ങളായ മേല്‍ചുണ്ട്, കീഴ്ത്താടി, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ വരുന്ന അമിത ര�ോമവളര്‍ച്ച (Hirsutism), മുടിക�ൊഴിച്ചില്‍, അമിതമായ മുഖക്കുരു (Acne Vulgaris))െ, കഴുത്ത്, കക്ഷം എന്നിവിടങ്ങളിലെ കറുത്ത പാടുകള്‍ (Acanthosis Nigricans) എന്നിവയും കാണപ്പെടുന്നു. PCOS ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ എന്ന ഹ�ോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാത്തതുക�ൊണ്ട് ഗ്ലൂക്കോസ് ക�ൊഴുപ്പായി രൂപപ്പെട്ട് അമിതവണ്ണം ഉണ്ടാകുന്നു. ഇതെല്ലാം ചേര്‍ന്ന് PCOSഎന്ന ര�ോഗാവസ്ഥ ഉണ്ടാകുന്നു.


മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, രക്ത പരിശ�ോധന ((Hormonal Assa) എന്നിവയിലൂടെ PCOS ര�ോഗനിര്‍ണ്ണയം ചെയ്യാം. മിക്ക ആളുകളിലും PCOSന് ഒപ്പം കാണപ്പെടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കരളില്‍ ക�ൊഴുപ്പടിയുന്ന അവസ്ഥ (Fally Liver). PCOS ഉ ള്ള എ ല്ലാ വ ര്‍ക്കും അണ്‌ഡ�ോല്‍പ്പാദനം നടക്കാതിരിക്കണമെന്നില്ല. എന്നാല്‍ ഇവര്‍ ഗര്‍ഭം ധരിച്ചാല്‍ വളരെ നേരത്തെത്തന്നെ ഗര്‍ഭം അലസിപ്പോകാന്‍ (Early Misscarriage) സാധ്യത കൂടുതലാണ്. മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് ഭാവിയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ ര�ോഗങ്ങള്‍, ഗര്‍ഭാശയ അര്‍ബുദം, സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ര�ോഗിയുടെ പ്രായം, ര�ോഗലക്ഷണങ്ങള്‍ എന്നിവക്കനുസരിച്ചാണ്

ചികിത്സ. ര�ോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വളരെ വേഗം ചികിത്സിച്ച് ആര്‍ത്തവചക്രം ക്രമപ്പെടുത്തണം. ചികിത്സയില്‍ ഏറ്റവും പ്രധാനം ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളാണ്(life style modifications). ഓര�ോ സ്ത്രീയുടേയും ശാരീരികസ്ഥിതിക്കനുസരിച്ചും ര�ോഗാവസ്ഥക്കനുസരിച്ചും ഡ�ോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഔഷധസേവ അതുപ�ോലെ പഞ്ചകര്‍മ്മാധിഷ്ഠിതമായ ചികിത്സകളും ഫലപ്രദമാണ്. സപ്തസാരം, വരണാദി, ത്രായന്ത്യാദി, കണാശതാഹ്വാദി മുതലായ ഔഷധയ�ോഗങ്ങള്‍ അവസ്ഥക്കനുസരിച്ച് ഡ�ോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രയ�ോഗിക്കുക. വിവാഹിതരായ സ്ത്രീകളില്‍ ഉത്തരവസ്തി മുതലായവയും ചെയ്തു വരുന്നു. പിന്നീട് ര�ോഗം വരാതിരിക്കാന്‍ സുകുമാരഘൃതം, സുകുമാര രസായനം, ധാത്ര്യാദിഘൃതം മുതലായവ അവസ്ഥക്കനുസരിച്ച് ക�ൊടുക്കാം.

ജീവിതശൈലി ര�ോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് PCOS .അതുക�ൊണ്ടു തന്നെ മരുന്നിനേക്കാള്‍ പ്രധാനം ചിട്ടയായ ആഹാര ജീവിതശൈലികള്‍ ശീലിക്കുന്നതാണ്. ഫാസ്റ്റ് ഫുഡ്, ജങ്ക്ഫുഡ്, ശീതികരിച്ച പാനീയങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, മാംസാഹാരങ്ങള്‍, മൈദ ചേര്‍ന്ന ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ അധികമായി ശീലിക്കാതിരിക്കുക. ദിവസവും അരമണിക്കൂര്‍ നന്നായി വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുക. ഭക്ഷണത്തില്‍ ച�ോറിന്റെ അളവ് കുറച്ച് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യവര്‍ഗ്ഗങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക. Body Mass Index (BMI) 25 ന് താഴെ നിലനിര്‍ത്തുക. ഇപ്രകാരം കൃത്യമായ ഭക്ഷണരീതി, വ്യായാമം തുടങ്ങിയവ കൗമാരപ്രായം മുതല്‍ ശീലിക്കുന്നതിലൂടെ PCOS എന്ന ജീവിതശൈലി ര�ോഗത്തെ ഒരു പരിധിവരെ നിയ�ിക്കാം

\hw_ÀþUnkw_À 2018

43


tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

ക�ോഫീഷ�ോപ്പില്‍ അവരവരുടെ മ�ൊബൈലുകളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന എത്രയ�ോ പേരെ ഇന്ന് കാണാം. ആളുകള്‍ സ�ോഷ്യല്‍ മീഡിയയില്‍ മറഞ്ഞിരുന്ന് വെര്‍ച്വല്‍ യുദ്ധത്തിലേര്‍പ്പെടുന്നു. നേരിട്ട് ഒരാളുടെ അടുത്ത് ചെന്ന് കാര്യം പറയുന്നതിന് പകരം ഇത്തരം വെര്‍ച്വല്‍ യുദ്ധമാണ് പലര്‍ക്കും ഇഷ്ടം.

ബന്ധങ്ങളിലെ വിള്ളലുകൾ തുന്നിച്ചേർക്കാം ഫ

ലപ്രദമായി സംവേദനം ചെയ്യാന്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മള്‍ ഓര�ോരുത്തരും ല�ോകത്തെ കാണുന്ന രീതി വ്യത്യസ്തമാണെന്ന് തിരിച്ചറിയുക എന്നതാണ്. മറ്റുള്ളവരുമായി സംവേദനം ചെയ്യാന്‍ ഈ തിരിച്ചറിവിനെ ഒരു വഴികാട്ടിയായി ഉപയ�ോഗിക്കണം. - ആന്റണി റ�ോബിന്‍സ് മനുഷ്യരെന്ന നിലയില്‍ നമ്മള്‍ എല്ലാവരും ഒരേ തരം ക�ോശങ്ങളും അവയവങ്ങളും ജന്മസിദ്ധമായ വിശകലന സിദ്ധികളും ഉള്ളവരാണ്. നമ്മുടെ തലച്ചോറിനും ഒട്ടേറെ സാമ്യങ്ങളുണ്ട്. ഉദാഹരണത്തിന് റ�ോസിന്റെ മണം, മന�ോഹരമായ പ്രകൃതിദൃശ്യം, ഒരു സാഹസികാനുഭവം അനുഭവിക്കുമ്പോഴും രാത്രി ഉറങ്ങുമ്പോള്‍ ഗ്ലാസ് പ�ൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയം ഇതെല്ലാം എല്ലാവരും ഒരേ രീതിയിലാണ് അനുഭവിക്കുന്നത്. വ്യക്തികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്നതിലെ സംഘടിതസ്വഭാവത്തിന് പെര്‍സ്വെപ്ചല്‍ സൈക്കോളജിയും ബ്രെയിന്‍ സയന്‍സിനെക്കുറിച്ചുള്ള പഠനങ്ങളും ഊന്നല്‍ നല്‍കുന്നു . എന്നാല്‍ ജനിതകപരമായും മാനസികസ്വാഭാവത്തിലും മനുഷ്യര്‍ വ്യത്യസ്തരാണ്. 44

\hw_ÀþUnkw_À 2018

അവര്‍ തങ്ങളുടെ കഴിവിലും അറിയാനുള്ള കഴിവിലും മറ്റും വ്യത്യസ്തരാണ്. എന്തുക�ൊണ്ടാണ് ആളുകള്‍ വ്യത്യസ്തമായി ചിന്തിക്കുന്നത്? ട�ോണി റ�ോബിന്‍സ് കൃത്യമായി പറഞ്ഞുതരുന്നതുപ�ോലെ നമ്മള്‍ ഓര�ോരുത്തരും സവിശേഷവ്യക്തിത്വങ്ങളാണ്. അതേ സമയം ഒരാള്‍ മറ്റൊരാളില്‍ നിന്നും വ്യത്യസ്തമാണ്. ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലും കാര്യങ്ങള്‍ ന�ോക്കിക്കാണുന്നതിലും. സാധാരണ നമ്മള്‍ മറന്നു പ�ോകുന്നതും ഇതാണ്. മറ്റുള്ളവരുമായി വാര്‍ത്താവിനിമയം നടത്തേണ്ടി വരുമ്പോള്‍ പ്രത്യേകിച്ചും. ഫലപ്രദമായ സംവേദനം ഇക്കാലത്ത് അസാധ്യം തന്നെയായിത്തീര്‍ന്നിട്ടുണ്ട് . മിടുക്കില്ലാത്തതും, അറിവില്ലാത്തതും അതിനായി വേണ്ടത്ര പരിശീലനം നടത്താത്തതും കാരണമാണ്. മാത്രമല്ല, ല�ോകം കൂടുതല്‍ സാങ്കേതികവിദ്യകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു . മനുഷ്യരുമായി നേരിട്ട് സംസാരിക്കുന്ന തിന് പകരം വാട്‌സ്ആപ് ചെയ്യുകയും ഇ-മെയില്‍ അയക്കുകയും വഴിയാണ് നമ്മള്‍ അധികവും സംവദിക്കുന്നത്. നമ്മള്‍ വ്യത്യസ്താന്തരീക്ഷങ്ങളിലാണ് ജനിക്കുന്നത്. നമ്മളെ വളര്‍ത്തി വലുതാക്കു മാതാപിതാക്കളും അവരുടെ അച്ഛനമ്മമാരും വ്യത്യസ്തരാണ്.

നമുക്ക് വ്യത്യസ്തമായ സംസ്‌ക ാരങ്ങളും വ്യത്യസ്തമായ മാനസികഘടനയും ഉള്ളവരാണ്. നമ്മള്‍ വിവിധ തരത്തിലുള്ള വിശ്വാസങ്ങളും മൂല്യങ്ങളും തത്വങ്ങളും ഉള്ളവരാണ്. അത് വെച്ചാണ് നമ്മള്‍ വളര്‍ന്നുവരുന്നത്. നമ്മള്‍ ജീവിക്കുന്ന പരിസരത്താല്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെടുന്നവരാണ് നമ്മള്‍. ജനനം മുതല്‍ നിങ്ങള്‍ ഇടപഴകുന്ന സംസ്‌കാരം, സാമൂഹ്യവും മതപരവുമായ സ്ഥിതിവിശേഷങ്ങളും മാതാപിതാക്കള്‍. ഇതെല്ലാം നമ്മെ സ്വാധീനിക്കുന്നു. പക്ഷെ പഠനങ്ങള്‍ തെളിയിക്കുന്നത്, ഇതിനെല്ലാമപ്പുറം നമ്മുടെ ജനതിക ക�ോഡുകള്‍ വ്യത്യസ്തമാണെന്നാണ്. ഓര�ോ കുട്ടിയും ഒരു കുടുംബത്തിനകത്ത് തന്നെ വ്യത്യസ്തരാകുന്നത് അങ്ങിനെയാണ്. ഓര�ോ കുട്ടിയും ജീവിതത്തില്‍ വിവിധ വീക്ഷണക�ോണുകള്‍ പുലര്‍ത്തുന്നത് കാണാറുണ്ട്. അവര്‍ അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷങ്ങള�ോട് വ്യത്യസ്തരീതിയില്‍ പ്രതികരിക്കുന്നത് കാണാറുണ്ട്. ഇതാണ് വിവിധതരം വ്യക്തിത്വങ്ങളിലേക്ക് നയിക്കുന്നത്. വിവിധങ്ങളായ പെരുമാറ്റ രീതികള്‍ വളര്‍ത്തുന്നത്. ചിലരുടെ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാകുന്നത് അങ്ങിനെയാണ്.


പരസ്പരമുള്ള ആശയവിനിമയം എന്നത് ഒഴിവാക്കാനാവില്ല. മനുഷ്യന്റെ നിലനില്‍പ് തന്നെ ആശയവിനിമയത്തിനുള്ള കഴിവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും, ഈയിടെ ആളുകള്‍ നേരിട്ട് വാക്കുകളാല്‍ ആശയവിനിമയം നടത്തുന്നത് കുറവാണ്. ചില ആളുകള്‍ക്ക് സംസാരിക്കുക എന്നത് തന്നെ കഠിനമാണ്. ബാഹ്യമായ പ്രോത്സാഹനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ മനസ്സ് തുറക്കുകയ�ോ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയ�ോ ചെയ്യുത്. പക്ഷെ ഇന്നത്തെ ല�ോകത്ത് ഇക്കാര്യത്തിലുള്ള പ്രോത്സാഹനം കുറഞ്ഞുവരികയാണ്. ഭൂരിഭാഗം പേരും അവരവരുടെ ഉപകരണങ്ങളില്‍ മുഴുകുന്നവരും അവരവരിലേക്ക് തന്നെ ചുരുങ്ങുന്നവരുമാണ്. ക�ോഫീഷ�ോപ്പില്‍ അവരവരുടെ മ�ൊബൈലുകളില്‍ മുഖം പൂഴ്�nയിരിക്കുന്ന എത്രയ�ോ പേരെ ഇന്ന് കാണാം. ആളുകള്‍ സ�ോഷ്യല്‍ മീഡിയയില്‍ മറഞ്ഞിരുന്ന് വെര്‍ച്വല്‍ യുദ്ധത്തിലേര്‍പ്പെടുന്നു. നേരിട്ട് ഒരാളുടെ അടുത്ത് ചെന്ന് കാര്യം പറയുന്നതിന് പകരം ഇത്തരം വെര്‍ച്വല്‍ യുദ്ധമാണ് പലര്‍ക്കും ഇഷ്ടം. ബന്ധങ്ങളില്‍ തന്നെ ഇണകള്‍ പരസ്പരം കാര്യങ്ങള്‍ കൈമാറുന്നില്ല. കൂട്ടുകാര്‍ക്കും ദമ്പതികള്‍ക്കും പരസ്പരം വളരെ കുറച്ച് മാത്രമേ അറിയൂ. കാരണം അവര്‍ കൂടുതല്‍ അറിയുത് ഫേസ്ബുക്കിലൂടെയാണ്. ഒരു സംഭാഷണം തുടര്‍ന്നുക�ൊണ്ടുപ�ോകാന്‍ പലരുടേയും ഈഗ�ോ അനുവദിക്കുന്നില്ല. ഒരു ബന്ധത്തില്‍ എങ്ങിനെ, എന്ത് സംസാരിക്കണമെന്നതാണ് ബന്ധത്തിന്റെ ചുറുചുറുക്ക് നിലനിര്‍ത്തുന്നത്. അതാണ് പരസ്പരം ബഹുമാനവും വിശ്വാസവും സ്‌നേഹവും തുടര്‍ന്നുക�ൊണ്ടുപ�ോകുന്നത്. ആശയവിനിമയത്തിന്റെ ഫലപ്രാപ്തിയാണ് നിങ്ങളുടെ ബന്ധത്തിന്റെ ആഴം അളക്കുന്നത്. നിങ്ങള�ോട് നിരന്തരമായി ആശയവിനിമയം നടത്താത്ത

ഒരു പങ്കാളിയെ വിശ്വസിക്കാന്‍ സാധിക്കില്ല. നന്നായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുക എന്നതിനര്‍ത്ഥം എത്രത്തോളം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ സ്‌നേഹിക്കുന്നു എന്നതാണ്. അപ്പോള്‍ ജീവിതത്തില്‍ വിജയിക്കുന്നതിന് എങ്ങിനെയാണ് നന്നായി ആശയവിനിമയം നടത്തുക? ആദ്യത്തെ കാര്യം വ്യത്യസ്തതകള്‍ സ്വീകരിക്കുക എന്നതാണ്. നമ്മള്‍ ജൈവികമായ ഒരുപ�ോലെയുള്ള ജീവികളാണെങ്കിലും നമ്മുടെ ധാരണകള്‍ വ്യത്യസ്തമാണ്. ഓര�ോരുത്തരും ല�ോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതികള്‍ വ്യത്യസ്തമാണ്. ലളിതമായി പറഞ്ഞാല്‍, മറ്റൊരാളുടെ അവസ്ഥയില്‍ നിന്നുക�ൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതിന് ശേഷം മാത്രമേ നമ്മള്‍ അവരെക്കുറിച്ച് വിധിക്കാന്‍ പാടൂള്ളൂ . ഓര�ോ ദമ്പതികളും പങ്കാളികളും ബ�ോസും ജീവനക്കാരനും കൂട്ടുകാരും അവരവര്‍ക്കിണങ്ങുന്ന ആശയവിനിമയ സംവിധാനങ്ങള്‍ തിരിച്ചറിയണം. ഇതിന് ഒരു പാട് ചിന്തകളും പരിശ്രമങ്ങളും ചെലവഴിക്കണം. അതുക�ൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടത് എങ്ങിനെയെന്ന് പഠിക്കണം. നിങ്ങളുടെ പ്രതിബദ്ധത നടപ്പാക്കുന്നതിന്, ധാരാളം ഊര്‍ജ്ജവും സമയവും പരിശ്രമവും ചെലവഴിക്കണം. മറ്റൊരാളെ മനസ്സിലാക്കാന്‍ അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുക തന്നെ വേണം. നമ്മളില്‍ പലരും അതിവേഗം തീരുമാനങ്ങളില്‍ എത്തുന്നവരാണ്. നമ്മളില്‍ പലര്‍ക്കും നമ്മളെക്കുറിച്ച് തന്നെ വലിയ സങ്കല്‍പ്പങ്ങളാണ് ഉള്ളത്. ഇത് ആശയവിനിമയത്തിനും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും തടസ്സമായി മാറുന്നു . ഇത് ക്രമേണ നമ്മള്‍ തീരുമാനിക്കുന്നത് തന്നെയാണ് ശരിയെ ബ�ോധത്തിലേക്ക് നമ്മളെ എത്തിക്കുന്നു.

ഇത് ചങ്ങാത്തത്തിന് അങ്ങേയറ്റം തടസ്സമാണ്. ശരിയായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയാത്തതാണ് ദൈനംദിനജീവിതത്തിലെ നിരവധി അനാവശ്യപ്രശ്‌ന ങ്ങള്‍ക്ക് കാരണം. പക്ഷെ നിങ്ങള്‍ ധരിക്കുന്നത് പ്രശ്‌നമെല്ലാം മറ്റുള്ളവരുടേതാണെന്നാണ്. നിങ്ങളുടെ ചിന്തകളെ വിശകലനം ചെയ്യുക. മറ്റുള്ളവര്‍ക്ക് നേരെ നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് പറയുന്ന വാക്കുകളെയും ചെയ്യുന്ന പ്രവര്‍ത്തികളെയും വിലയിരുത്തുക. ആദ്യം ചെയ്യേണ്ടത് കേള്‍ക്കാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കലാണ്. അവരുടെ വാക്കുകളെ, പ്രവര്‍ത്തികളെ, വികാരങ്ങളെ, ശരീരചേഷ്ടകളെ , വികാരങ്ങളെ കേള്‍ക്കാള്‍ ശ്രമിക്കുക. അതുപ�ോലെ നിങ്ങളെയും കേള്‍ക്കാന്‍ ശ്രമിക്കുക. മറ്റുള്ളവരെ മനസ്സിലാക്കാന്‍ മനപ്പൂർവ്വം ശ്രമിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പുറംല�ോകവുമായി സംവദിക്കാന്‍ സാധിക്കില്ല. ഉപരിപ്ലവമായ അറിവ് കരുത്തുറ്റ സൗഹൃദം കെട്ടിപ്പടുക്കാന്‍ സഹായിക്കില്ല. നിങ്ങള്‍ ആഴത്തിലേക്ക് പ�ോകണം. മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശ്രമിക്കുമ്പോള്‍ നിങ്ങളുടെ സംഘര്‍ഷങ്ങളും വിശകലനം ചെയ്ത് പരിഹാരം തേടാന്‍ സാധിക്കും. ശരിയായ ലെവലില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എങ്ങിനെ പ്രതികരിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കും. ആഗ�ോള താപനത്തേക്കാളും സ്ത്രീസമത്വത്തേക്കാള്‍ നമ്മള്‍ ഒരു പക്ഷെ ശ്രദ്ധപതിപ്പിക്കേണ്ട വിഷയമാണ് ആശയവിനിമയം നടത്താന്‍ കഴിവില്ലാത്ത സ്ഥിതിവിശേഷം മാറ്റുക എന്നത്. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത് ജീവിതം മന�ോഹരമാക്കുന്ന കാര്യത്തില്‍ പ്രധാനമാണ്. ശുഭകരമായ തുടക്കവും ആഹ്ലാദകരമായ ഒടുക്കവും നേടുന്നതിന് ഇത് പ്രധാനമാണ്. നമുക്ക് മുമ്പത്തേക്കാളുമധികം കരുത്തോടെ പരസ്പരം സംവദിക്കാന്‍ ശ്രമിക്കാം

\hw_ÀþUnkw_À 2018

45


GADGETS

Sharp Aquos S3

MRP: `26,790 (approximately)   Android v8.0 (Oreo) OS   6.0 inches Display   12 MP + 13 MP Primary Cameras   16 MP Secondary Camera   4 GB RAM   64 GB Internal Memory   128 GB Expandable Memory   3200 mAh Battery Capacity

Mafe Style

MRP: `1,190 (approximately)  2.8 inches Display  0.3 MP Primary Camera  16 GB Expandable Memory  2400 mAh Battery Capacity

46

\hw_ÀþUnkw_À 2018


BLU Vivo One

MRP: `8,999 (approximately)  Android v7.1.1 (Nougat) OS  5.5 inches Display  12 MP Primary Camera  8 MP Secondary Camera  2 GB RAM  16 GB Internal Memory  64 GB Expandable Memory  3000 mAh Battery Capacity

CAT S61

MRP: `71,990 (approximately)  Android v8.0 (Oreo) OS  5.2 inches Display  16 MP Primary Camera  8 MP Secondary Camera  4 GB RAM  64 GB Internal Memory  4500 mAh Battery Capacity

\hw_ÀþUnkw_À 2018

47


]mNIw

tämjva _nPp

ബട്ടേർഡ് റം ക്രിസ്മസ് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍

ഉപ്പില്ലാത്ത ബട്ടർ-225 ഗ്രാം ബ്രൗൺ ഷുഗർ-225 ഗ്രാം മുട്ട-4 എണ്ണം മൈദ-225 ഗ്രാം കറുവാപ്പട്ട, ഗ്രാമ്പു തക്കോലം ഇവ ഒരുമിച്ച് പ�ൊടിച്ചത്-2 ടീസ്പൂൺ ഓറഞ്ച്തൊലി ചീകിയെടുത്തത്-1 ഓറഞ്ചിന്റേത് വാല്നട്ട്സ് ചൂടാക്കി ചെറുതായി അരി ഞ്ഞടുത്തത് - 85 ഗ്രാം ആപ്പിൾ ജ്യൂസ് - 150 മില്ലി ലിറ്ററ് ഉപ്പില്ലാത്ത ബട്ടർ-50 ഗ്രാം തേൻ-2 ടേബിൾ സ്പൂൺ ഡാർക്ക് റം-5 ടേബിൾ സ്പൂൺ മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് -800 ഗ്രാം ഡ്രൈഡ് കാൻബറീസ് - 175 ഗ്രാം ഡാർക്ക് റം-2 ടേബിൾ സ്പൂൺ തേൻ -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

150 മില്ലി ലിറ്റർ ആപ്പിൾ ജ്യൂസ് ഒരു സ�ോസ് പാനില�ൊഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. ഇതിലേക്ക് 50 ഗ്രാം ബട്ടർ ചേർത്ത് ഉരുകുന്നതുവരെ ചൂടാക്കുക. ശേഷം അടുപ്പിൽ നിന്നിറക്കി വയ്ക്കാം. 2 ടേബിൾ സ്പൂൺ തേൻ 2 ടേബിൾ സ്പൂൺ റം, 800 ഗ്രാം മിക്സഡ് ഡ്രൈ ഫ്രൂട്ട്സ്, 175 ഗ്രാം ഡ്രൈഡ് കാൻബറീസ് ഇവ ഒരു വലിയ ബൗളിലെടുത്ത് അതിലേക്ക് റം ആപ്പിൾ ജ്യൂസ് മിശ്രിതം ഒഴിച്ച് നന്നായി ഇളക്കിയ�ോജിപ്പിച്ച് ഒരു രാത്രി മൂടിക്കെട്ടി വയ്ക്കുക. ഓവൻ 160 ഡിഗ്രി സെൽഷ�സിൽ ചൂടാക്കിയിടുക. 20 സെന്റിമീറ്റർ വട്ടത്തിലുള്ള കേക്ക് പാനിൽ ബട്ടർ പുരട്ടി

48

\hw_ÀþUnkw_À 2018

വയ്ക്കുക. 225 ഗ്രാം ബട്ടറും 225 ഗ്രാം പഞ്ചസാരപ്പൊടിയും ഒന്നിച്ചടിച്ച് വയ്ക്കുക. ഇതിലേക്ക് 4 മുട്ട ഓര�ോന്നുവീതം ചേർത്തടിക്കുക. 1 ടേബിൾ സ്പൂൺ മൈദകൂടി ചേർത്ത് വീണ്ടും അടിക്കുക. ശേഷം 2 ടീസ്പൂൺ കറുവാപ്പട്ട, ഗ്രാമ്പു തക്കോലം ഇവ ഒരുമിച്ച് പ�ൊടിച്ചത്, 1 ഓറഞ്ചിന്റെ ത�ൊലി ചീകിയെടുത്തത്, 85 ഗ്രാം വാൽനട്സ് ചൂടാക്കി ചെറുതായി അരിഞ്ഞെടുത്തത് നേരത്തെ തയാറാക്കി വച്ച മൈദക്കൂട്ട് ഇത്രയും ചേർത്ത് ഒരു ഇലക്ട്രിക് മിക്സർ ക�ൊണ്ട് അടിച്ച് യ�ോജിപ്പിച്ചശേഷം കേക്ക് പാനിലേക്ക് പകർത്തുക. 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. തണുത്തശേഷം തേനിൽ അല്പ്പം റം മിക്സ് ചെയ്ത് അത് കേക്കിനുമുകളിൽ പുരട്ടി വിളമ്പാവുന്നതാണ്.


ടൂട്ടി ഫ്രൂട്ടി വീറ്റ് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍

ഗ�ോതമ്പുപ�ൊടി-1 1/4 കപ്പ് ക�ോൺഫ്ലോർ-1/4 കപ്പ് ബേക്കിംഗ് സ�ോഡ-1 ടീസ്പൂൺ ഉപ്പ് -1/4 ടീസ്പൂൺ പഞ്ചസാര പ�ൊടിച്ചത് -1 കപ്പ് പാൽ -1 കപ്പ് വെജിറ്റബിൾ ഓയിൽ-1/2 കപ്പ് വാനില എസ്സൻസ് -1 ടീസ്പൂൺ ടൂട്ടിഫ്രൂട്ടി-1/2 കപ്പ്

തയാറാക്കുന്ന വിധം

ഓവൻ 180 ഡിഗ്രി സെൽഷ�സിൽ ചൂടാക്കിയിടുക. 18 സെന്റിമീറ്റർ സ്ക്വയർ കേക്ക് പാനിൽ ബട്ടർ പേപ്പർ നിരത്തി വയ്ക്കുക. ഒരു ബൗളിലേക്ക് 1/2 കപ്പ് ടൂട്ടിഫ്രൂട്ടി എടുത്ത് 1 ടേബിൾ സ്പൂൺ ഗ�ോതമ്പുപ�ൊടികൂടി ഇട്ട് ഇളക്കിയ�ോജിപ്പിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിൽ 1 1/4 കപ്പ് ഗ�ോതമ്പുപ�ൊടി, 1/4 കപ്പ് ക�ോൺഫ്ലോർ, 1/4 ടീസ്പൂൺ ഉപ്പ്, 1 ടീസ്പൂൺ ബേക്കിംഗ് സ�ോഡ ഇവ ഒന്നിച്ചെടുത്ത് വയ്ക്കുക. ഇതിലേക്ക് 1 കപ്പ് പഞ്ചസാരപ്പൊടി ചേർത്തിളക്കുക. 1 കപ്പ് പാലും 1/2 കപ്പ് വെജിറ്റബിൾ ഓയിലും 1 ടീസ്പൂൺ വാനില എസൻസു൦ കൂടി ഇതിലേക്ക് ചേർത്തിളക്കി ടൂട്ടിഫ്രൂട്ടിയും ചേർത്ത് യ�ോജിപ്പിക്കാം. ഈ മാവ് കേക്ക്പാനിലേക്കൊഴിച്ച് 50 മുതൽ 60 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം. തണുത്തശേഷം മുറിച്ച് വിളമ്പാം.

\hw_ÀþUnkw_À 2018

49


]mNIw

ജിഞ്ചർ ബ്രഡ്ഡ് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍

മൈദ-150 ഗ്രാം ബേക്കിംഗ് പൗഡർ-1 1/2 ടീസ്പൂൺ ബേക്കിംഗ് സ�ോഡ-1/2 ടീസ്പൂൺ കറുവാപ്പട്ട പ�ൊടിച്ചത്-3/4 ടീസ്പൂൺ ചുക്ക് പ�ൊടിച്ചത്-1/2 ടീസ്പൂൺ ഗ്രാമ്പു പ�ൊടിച്ചത്-1 നുള്ള് ഉപ്പ്-1/4 ടീസ്പൂൺ തേൻ-1/2 കപ്പ് വെജിറ്റബിൾ ഓയിൽ-1/2 കപ്പ് മുട്ട-1 എണ്ണം ബ്രൗൺ ഷുഗർ-1/2 കപ്പ് വെള്ളം-3/4 കപ്പ്

തയാറാക്കുന്ന വിധം

ഓവൻ 160 ഡിഗ്രി സെൽഷ�സിൽ ചൂടാക്കിയിടുക. 20 സെന്റീമീറ്റർ കേക്ക് പാനിൽ ബട്ടർ പേപ്പർ നിരത്തി വയ്ക്കുക. ഒരു സ�ോസ്പാനിൽ 1/2 കപ്പ് വെള്ളം തിളപ്പിക്കുക. അടുപ്പിൽ നിന്ന് വാങ്ങി വച്ചശേഷം ചൂടുവെള്ളത്തിലേക്ക് 1/2 കപ്പ് തേനും 1/2 ടീസ്പൂൺ ബേക്കിംഗ് സ�ോഡയും ചേർത്തിളക്കുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം കൂടി ചേർത്ത് തണുക്കാൻ അനുവദിക്കുക. മറ്റൊരു ബൗളിൽ 150 ഗ്രാം മൈദ, 1 1/2 ടീസ്പൂണ് ബേക്കിംഗ് പൗഡർ , 1/4 ടീസ്പൂൺ ഉപ്പ് ഇവ ഒന്നിച്ചെടുത്ത് ഇളക്കി യ�ോജിപ്പിച്ചുവയ്ക്കുക. 3/4 ടീസ്പൂൺ കറുവാപ്പട്ട പ�ൊടിച്ചതും 1/2 ടീസ്പൂൺ ചുക്ക് പ�ൊടിച്ചതും 1 നുള്ള് ഗ്രാമ്പു പ�ൊടിച്ചതും ഒന്നിച്ച് അരിച്ച്

50

\hw_ÀþUnkw_À 2018

മൈദക്കുട്ടിലേക്ക് ചേർത്തിളക്കുക. മറ്റൊരു ബൗളിൽ 1/2 കപ്പ് വെജിറ്റബിൾ ഓയിൽ , 1/2 കപ്പ് ബ്രൗൺ ഷുഗർ എന്നിവയെടുത്ത് 1 മുട്ടയും പ�ൊട്ടിച്ചൊഴിച്ച് ഒന്നിച്ചടിച്ചെടുക്കുക. ശേഷം പകുതി മൈദക്കൂട്ടും വെള്ളവും തേനും യ�ോജിപ്പിച്ചുവച്ചതും ചേർത്തടിച്ച് ബാക്കി പകുതി മൈദക്കൂട്ടുകൂടി ചേർത്ത് ഇലക്ട്രിക്ക് മിക്സർ നന്നായി അടിച്ചെടുക്കുക. ഈ മാവ് കേക്ക് പാനിലേക്ക് പകർന്ന് 40 മുതല് 45 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം. ഒരു ടൂത്ത് പിക്കുക�ൊണ്ട് കേക്കിനു നടുവിൽ കുത്തി വേവ് ന�ോക്കാവുന്നതാണ്. തണുത്തശേഷം കേക്ക് കമിഴ്ത്തിയിട്ട് കേക്ക്പാനിൽ നിന്ന് അടർത്തിയെടുത്ത് കഷണങ്ങളാക്കി മുറിച്ച് വിളമ്പാവുന്നതാണ്.


ബനാന ബ്രഡ്ഡ് ആവശ്യമുള്ള സാധനങ്ങള്‍

ഗ�ോതമ്പുപ�ൊടി - 180 ഗ്രാം പഞ്ചസാര - 1/2 കപ്പ് റ�ോബസ്റ്റ പഴം അരച്ചത് - 1 കപ്പ് ബേക്കിംഗ് സ�ോഡ - 1/2 ടീസ്പൂൺ ബേക്കിംഗ് പൗഡർ - 1.5 ടീസ്പൂൺ വെജിറ്റബിൾ ഓയിൽ - 3/4 കപ്പ് വാനില എസൻസ് - 2 ടീസ്പൂൺ സൺഫ്ലവർ സീഡ്സ് - 1 ടേബിൾ സ്പൂൺ കശുവണ്ടിപ്പരിപ്പ് - 1/2 കപ്പ്

തയാറാക്കുന്ന വിധം

ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക. ഒരു ബൗളിൽ 180 ഗ്രാം ഗ�ോതമ്പുപ�ൊടി, 1/2 ടീസ്പൂൺ ബേക്കിംഗ് സ�ോഡ, 1.5 ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇവ ഒന്നിച്ചെടുത്ത് യ�ോജിപ്പിച്ചുവയ്ക്കുക. മറ്റൊരു ബൗളിൽ 3/4 കപ്പ് വെജിറ്റബിൾ ഓയിലും 2 ടീസ്പൂൺ വാനില എസന്സും 1/2 കപ്പ് പഞ്ചസാരയും ചേർത്തിളക്കി അതിലേക്ക് 1 കപ്പ് റ�ോബസ്റ്റ പഴം അരച്ചതും ചേർത്തിളക്കാം. ഇതിലേക്ക് ഗ�ോതമ്പുപ�ൊടി കൂട്ട്, 1 ടേബിൾ സ്പൂൺ സൺഫ്ലവർ സീഡ്സ്, 1/2 കപ്പ് കശുവണ്ടിപ്പരിപ്പ് ഇവയും കൂടിയിട്ട് ഇത് കട്ടിയുള്ള മാവാകുന്നതുവരെ ഒരു ഇലക്ട്രിക് മിക്സർ ക�ൊണ്ട് നന്നായി അടിച്ച് യ�ോജിപ്പിച്ചെടുക്കുക. ഇത് കേക്ക് പാനിലേക്ക് പകർന്ന് 40 മുതൽ 45 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം.

ക�ോക്കനട്ട് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍

മൈദ-രണ്ട് കപ്പ് നെയ്യ്-ഒരു കപ്പ് വെള്ളം-ഒരു കപ്പ് തേങ്ങ ചിരവിയത്-ഒരു കപ്പ് പഞ്ചസാര-നാല് ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക്-ഒരു ടിൻ ബേക്കിംഗ്പൗഡർ-രണ്ട് ടീസ്പൂൺ ബേക്കിംഗ് സ�ോഡ-ഒരു ടീസ്പൂൺ നാരങ്ങാനീര് -കാൽ ടീസ്പൂൺ കശുവണ്ടിപ്പരിപ്പ് - 1/2 കപ്പ്

തയാറാക്കുന്ന വിധം

മൈദ, ബേക്കിംങ് പൗഡർ , ബേക്കിംഗ് സ�ോഡ ഇവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. കണ്ടൻസ്ഡ് മിൽക്ക്, നെയ്യ്, വെള്ളം, പഞ്ചസാര എന്നിവ ഒരുമിച്ച് അഞ്ചുമിനിറ്റ് അടിക്കുക. മൈദ അരിച്ചത് ഇതിൽ ചേർത്ത് അടിച്ച് യ�ോജിപ്പിക്കുക. ഇതിലേക്ക് തേങ്ങയും നാരങ്ങാനീരും ചേർത്തിളക്കുക. കേക്ക് ഡിഷിൽ നെയ്യ് പുരട്ടി മൈദ തട്ടി കേക്ക് കൂട്ട് ഒഴിക്കുക. നേരത്തെ ചൂടാക്കിയ ഓവനിൽ മുക്കാൽ മണിക്കൂർ ബേക്ക് ചെയ്യുക. തണുപ്പിച്ച് മുറിച്ച് വിളമ്പാം.


വേനല്‍ച്ചുടിലും നിങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാം... വേ

നല്‍ ഇതാ എത്താറായി. ഭൂമിയുടെ ചൂട് ഓര�ോ വര്‍ഷവും കൂടിവരികയാണ്. അതിനനുസരിച്ച് നമ്മുടെ ശരീരവും മുന്‍കരുതല്‍ എടുക്കണം. ചൂടുള്ള അന്തരീക്ഷം കാരണം ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതിനെയാണ് ഹൈപ്പര്‍തെര്‍മിയ എന്ന് വിളിക്കുന്നത് . ഇതിനെ ചെറുക്കുന്ന ശരീരത്തിന്റെ പ്രതിര�ോധസംവിധാനമാണ് ചുരുക്കിപ്പറഞ്ഞാല്‍ വിയര്‍പ്പ് . ഇങ്ങിനെയ�ൊക്കെപ്പറഞ്ഞാലും, അമിതമായി വിയര്‍ത്താല്‍ നിങ്ങള്‍ ഒരു ഡ�ോക്ടറുമായി ചര്‍ച്ച ചെയ്യണം. ദിവസവും മേക്കപ്പ് ചെയ്യുവര്‍ക്ക് ഇത് ഒരു തലവേദനയാണ്. പക്ഷെ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് ആകര്‍ഷകമായി അണിഞ്ഞൊരുങ്ങാന്‍ വഴിയുണ്ട്. പൗഡര്‍ ഒഴിവാക്കൂക. വിയര്‍ക്കുമ്പോള്‍ അത് ഒരു ച�ോക്കുപ�ൊടി പ�ോലെ ത�ോന്നിക്കും. ചര്‍മ്മത്തിന്റെ ജലാംശം വറ്റിയാല്‍, ചുളിവുകള്‍ എടുത്തകാണിക്കും. പകരം ക്രീം ഉപയ�ോഗിക്കാം. ചര്‍മ്മത്തെ ഡ്രൈ ആയി നിലനിര്‍ത്താം. മേക്കപ്പിന് മുമ്പ് ശരീരം തണുത്തിരിക്കുന്നു എന്ന് ഉറപ്പാക്കണം. തിരക്കിലാണെങ്കില്‍, മുഖത്ത് തണുത്ത വെള്ളം തളിക്കണം. അത് തുടച്ചുകളഞ്ഞ ശേഷം വേണം മേക്കപ്പ് ഇടാന്‍. ഇളംചൂടുള്ള ചര്‍മ്മം മേക്കപ്പിലെ അംശങ്ങള്‍

വലിച്ചെടുക്കുമ്പോള്‍ ചര്‍മ്മം കൃത്രിമമായി വെട്ടിത്തിളങ്ങാതിരിക്കും. കടുത്ത ഫൗണ്ടേഷനുകള്‍ ഒഴിവാക്കാം. കാരണം നന്നായി വിയര്‍ക്കുന്ന ഭാഗത്ത് അത് കട്ട പിടിച്ചിരിക്കും. അത് ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടായാല്‍ പ�ോലും മുഖം നല്ലതുപ�ോലെ കഴുകി വൃത്തിയാക്കിയശേഷം വേണം ഉപയ�ോഗിക്കാന്‍. കണ്ണുകളുടെ മേക്കപ്പിന് ഒരു ഐ ലിഡ് പ്രൈമര്‍ ഉപയ�ോഗിക്കാം. ജലാംശത്തെ ചെറുക്കു മേക്കപ്പ് ഉല്‍പങ്ങള്‍ ഉപയ�ോഗിക്കാം. വാട്ടര്‍ പ്രൂഫ് ആയ ഐ ലൈനര്‍, ക്രീമുകള്‍, ഫൗണ്ടേഷനുകള്‍ എന്നിവ ലഭ്യമാണ്. മെച്ചപ്പെട്ട ലുക്കിന് ലൈറ്റായ മേക്കപ്പാണ് ഉപയ�ോഗിക്കേണ്ടത്. വാസ്തവത്തില്‍, ശരിയായ ഫൗണ്ടേഷന്‍ ഉപയ�ോഗിച്ചാല്‍, വിയര്‍ക്കുമ്പോള്‍ പ�ോലും ചര്‍മ്മം വെട്ടിത്തിളങ്ങും. വെള്ളം നന്നായി കുടിക്കണം. പല മാഗസിനുകളിലും വെബ്‌സൈറ്റുകളിലും വായിച്ചതിനാല്‍ ഇതിന്റെ പ്രാധാന്യം നിങ്ങള്‍ക്കറിയാമായിരിക്കും.എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഹാനികരമാണ് . ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉള്ളില്‍ നിന്നേ തണുപ്പ് നല്‍കും. അത് ചര്‍മ്മത്തെ പാകത്തിന് മാത്രം ഡ്രൈ ആയി നിലനിര്‍ത്തും. വിയര്‍ക്കുമ്പോള്‍

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

52

\hw_ÀþUnkw_À 2018

ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുതിനെ ചെറുക്കാനും ഈ ശീലത്തിന് കഴിയും. ചൂടുകാലത്ത് വെയിലിലേക്ക് ഇറങ്ങേണ്ടിവരുന്ന ദിവസങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ഉപയ�ോഗിക്കണം. ഇക്കാലങ്ങളില്‍ ലിപ്സ്റ്റിക്കും സണ്‍സ്‌ക്രീനും മാത്രം ദിനചര്യയുടെ ഭാഗമാക്കാം. എപ്പോഴും ഒരു ടവലും ഹാന്‍ഡ് കര്‍ച്ചീഫും ഉപയ�ോഗിക്കാം. കര്‍ച്ചീഫ് ഉപയ�ോഗിച്ച് മുഖം തുടക്കുതാണ് ആളുകള്‍ ചെയ്യുന്ന ഒരു സാധാരണ അബദ്ധം. ഒരിക്കലും അത് ചെയ്യരുത്. വിയര്‍പ്പുള്ള ഭാഗം മാത്രം ഒപ്പണം. എപ്പോഴും ഒരു ഈര്‍പ്പമുള്ള ലുക്കാണ് ചര്‍മ്മത്തിന് നല്ലത്. ഒരു കാര്യം മനസ്സിലാക്കണം- ചൂടുള്ളപ്പോള്‍, അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശരീരത്തിന് വിയര്‍ത്തേ മതിയാവൂ. ഈ ടെക്‌നിക്കുകള്‍ ഉപയ�ോഗിക്കൂ. വെയിലിന്റെ വരാനിരിക്കുന്ന നാളുകള്‍ ആസ്വദിക്കൂ


\hw_ÀþUnkw_À 2018

53


bm{X

ഇരുമ്പുമറയുടെ രാജ്യമായ ഉത്തരക�ൊറിയയിലേക്ക് ഒരു യാത്ര

ളരെയധികം പ്രത്യേകതയുള്ള ഒരു യാത്രയെക്കുറിച്ചാണ് ഈ ലക്കത്തില്‍ പറയുന്നത്. എന്തുക�ൊണ്ട്? ഈ പതിപ്പില്‍ എഴുത്തുകാരന്‍ എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തായാലും യാത്രയ�ോടുള്ള ആസക്തി തീര്‍ക്കാന്‍ ഏതറ്റം വരെയും പ�ോകാന്‍ ഇഷ്ടപ്പെടുന്ന സാഹസികരായ യാത്രക്കാരെക്കുറിച്ചാണ് എഴുതുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എഴുത്തുകാരന്‍ എന്തായാലും 54

\hw_ÀþUnkw_À 2018

സാധാരണമായ ഒരു രാജ്യത്തെക്കുറിച്ചല്ല പറയുതെന്ന് . അമേരിക്കയാണ് ല�ോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി അറിയപ്പെടുന്നത്. സ�ോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ�ോടെ അമേരിക്ക ല�ോകത്തിലെ ഒരേയ�ൊരു ല�ോകശക്തിയായി ഉയര്‍ന്നു വന്നു. പക്ഷെ ഒരു രാജ്യം യുഎസിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചു. അമേരിക്ക അവരുടെ അടിച്ചമര്‍ത്തല്‍ മന�ോഭാവം കാണിക്കാത്ത ല�ോകത്തിലെ ഒരു

രാജ്യമാണ് ഉത്തരക�ൊറിയ. ഉത്തരക�ൊറിയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഈ ച�ോദ്യത്തിനെ ഒരു മറുച�ോദ്യം ക�ൊണ്ട് ഉത്തരം നല്‍കുതാണ് നല്ലത്. യാത്രയില്‍ കണ്ടുമുട്ടുന്ന ആരെയും ഒപ്പം കൂട്ടാമെന്ന് വന്നാല്‍ ആ യാത്രയെ അപകടം പതിയിരിക്കുന്ന, സാഹസികമായ യാത്ര എന്ന് വിളിക്കാമ�ോ? പരമ്പരാഗതമായി വിന�ോദസഞ്ചാര വ്യവസായവുമായി സൗഹൃദമില്ലാത്ത


രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഉത്തരക�ൊറിയയിലെ സര്‍ക്കാരിന്റെ നീല ട്രാവല്‍ പേപ്പര്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അധികൃതര്‍ ഈ രേഖകളിലാണ് എന്‍ട്രി പ�ോയിന്റില്‍ സ്റ്റാമ്പ് പതിപ്പിക്കുക. അതല്ലാതെ പാസ്‌പ�ോര്‍ട്ടിലും വിസയിലും അല്ല.

രാജ്യമാണ് ഉത്തരക�ൊറിയ. ഇത�ോട�ൊപ്പം ഉത്തരക�ൊറിയ വിന�ോദസഞ്ചാരത്തെ നശിപ്പിക്കുന്ന ഒട്ടേറെ തടസ്സങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നീക്കുകയുണ്ടായി. ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്. മറ്റ് രാജ്യങ്ങളെപ്പോലെ സ്വകാര്യ ടൂര്‍ കമ്പനികള�ൊന്നും ഉത്തരക�ൊറിയയില്‍ ഇല്ല. ഉത്തരക�ൊറിയയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴിലാണ് ഒരു പിടി ടൂര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ക�ൊറിയന്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ കമ്പനി, ക�ൊറിയന്‍ ഇന്റര്‍നാഷണല്‍ സ്‌പ�ോര്‍ട്‌സ് ട്രാവല്‍ കമ്പനി, ക�ൊറിയന്‍ ഇന്റര്‍നാഷണല്‍ യൂത്ത് ട്രാവല്‍ കമ്പനി എന്നിവ അതില്‍ ചിലതാണ്. ഉത്തരക�ൊറിയയിലേക്ക് യാത്ര ചെയ്യുവര്‍ക്ക് ഇവരെ ആശ്രയിക്കാതെ മാര്‍ഗ്ഗമില്ല. ശ്രദ്ധേയമായ ഒരു കാര്യം ഉത്തരക�ൊറിയയില്‍ എത്തുന്ന സഞ്ചാരിക്ക് യാത�ൊരു തരത്തിലുള്ള വിലക്കുമില്ലെന്നതാണ്. എങ്കിലും പത്രപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് ആര�ോപണമുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഉത്തരക�ൊറിയയിലെ സര്‍ക്കാരിന്റെ നീല ട്രാവല്‍ പേപ്പര്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. അധികൃതര്‍ ഈ രേഖകളിലാണ് എന്‍ട്രി പ�ോയിന്റില്‍ സ്റ്റാമ്പ് പതിപ്പിക്കുക. അതല്ലാതെ പാസ്‌പ�ോര്‍ട്ടിലും വിസയിലും അല്ല. ഈ രേഖയാണ് നിയമാനുസൃതമായ യാത്രാ രേഖ. തന്റെ നീല യാത്രാ രേഖയില്‍ സൂചിപ്പിച്ചിട്ടുള്ള

പ്രദേശങ്ങളില്‍ മാത്രമേ വിന�ോദസഞ്ചാരിക്ക് സന്ദര്‍ശനം നടത്താന്‍ സാധിക്കൂകയുള്ളൂ. ഈ രാജ്യത്തിന്റെ നിയമവും നിയ�ണങ്ങളും ലംഘിച്ചാല്‍ ശക്തമായ ശിക്ഷ നല്‍കുന്ന രാജ്യമാണ് ഉത്തരക�ൊറിയയെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. നിയ�ണങ്ങള്‍ക്കും പരിമിതികള്‍ക്കും അപ്പുറം, ഉത്തരക�ൊറിയ വിന�ോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. സുസ്ഥിരമായ ഈ വളര്‍ച്ചയ്ക്ക് കാരണം ജിജ്ഞാസ എന്ന ഘടകമാണ്. നിങ്ങളുടെ കയ്യകലത്തില്‍ നിന്നും എന്തെങ്കിലും മാറ്റിനിര്‍ത്തപ്പെടുകയാണെങ്കില്‍, സ്വാഭാവികമായും അതിനടുത്തെത്താന്‍ നിങ്ങളുടെ ഉള്ളിലെ ജിജ്ഞാസ നിങ്ങളെ പ്രേരിപ്പിച്ചുക�ൊണ്ടിരിക്കും. അതുതന്നെയാണ് പല യാത്രികരെയും അവരുടെ യാത്രാപട്ടികയില്‍ ഈ രാജ്യത്തെ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്. ഈ രാജ്യം ഇപ്പോഴും അയൽരാജ്യമായ തെക്കന്‍ ക�ൊറിയയുമായി യുദ്ധത്തിലാണ്. വാസ്തവത്തില്‍, വെടിനിറുത്തല്‍ കരാര്‍ ക�ൊറിയന്‍ പ്രവിശ്യയില്‍ സമാധാനം ക�ൊണ്ടുവന്നുവെങ്കിലും അത് യുദ്ധത്തെ പൂര്‍ണ്ണമായും ശമിപ്പിച്ചില്ല, താല്‍ക്കാലികമായി നിറുത്തിയെന്ന് മാത്രം. സാങ്കേതികമായ ഉത്തര തെക്കന്‍ ക�ൊറിയകള്‍ ഇപ്പോഴും യുദ്ധത്തിലാണ്. സാമ്രാജ്യത്വ ജപ്പാന്റെ ക�ൊറിയന്‍ പ്രവിശ്യയുടെ കൂട്ടിച്ചേര്‍ക്കല്‍ ഈ പ്രദേശത്തെ ബാധിച്ച ആദ്യ ദുരന്തം. ഇതേ തുടര്‍ന്ന്, സഖ്യകക്ഷികള്‍ ക�ൊറിയന്‍

പ്രവിശ്യയെ മ�ോചിപ്പിച്ചപ്പോള്‍ പ്രതിസന്ധി വര്‍ധിച്ചു. ഇത�ോടെ ജപ്പാന്റെ പങ്കാളിയായ റഷ്യ ഉത്തര ക�ൊറിയയില്‍ കമ്മ്യൂണിസ്റ്റ് ഭരണം രൂപീകരിച്ചു. അമേരിക്കയാകട്ടെ തെക്കന്‍ ക�ൊറിയയെ ഒരു മുതലാളിത്ത ഭരണത്തിലേക്ക് ക�ൊണ്ടുവന്നു . പിന്നീട് ഉത്തര ക�ൊറിയ അവരുടെ ആധിപത്യം തെളിയിക്കാന്‍ ബലപ്രയ�ോഗം നടത്തിയത�ോടെ കാര്യങ്ങള്‍ വഷളായി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം മാനസികമായും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും അപരിഹാര്യമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. ദുഖകരമായ സത്യം എന്തെന്നാല്‍ ക�ൊറിയന്‍ യുദ്ധം അവരെ തള്ളിവിട്ട ദുരിതത്തില്‍ നിന്നും ഈ പ്രവിശ്യ കരകയറിയിട്ടില്ല. യുദ്ധം സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാന്‍ ടൂറിസം സഹായിച്ചു. പന്‍മുഞ്‌ജ�ോം, മ്യോഹയാങ് സാന്‍, ടവര്‍ ഓഫ് ജുചെ ഐഡിയ, കിം രണ്ട് സങ് സ്‌ക്വയര്‍, മംങ്യോംഗ്‌ഡേ റസിഡന്‍സ് ഓഫ് രണ്ട് സങ്, ദി പ്യോങ്യാങ് മെട്രോ, ക�ോറ്യോ മ്യൂസിയം, യുഎസ്എസ് പ്യൂട്ടോ, ച�ോമില്ല സ്റ്റാച്യു, ദി ആര്‍ച്ച് ഓഫ് ട്രയംഫ് എന്നിവയാണ് മികച്ച ടൂറിസ്റ്റ് കേ�ങ്ങൾ. പന്‍മുഞ്‌ജ�ോം ഉപേക്ഷിക്കപ്പെട്ട ഗ്രാമമാണ്. ഉത്തര, ദക്ഷിണക�ൊറിയകളുടെ നടുക്കാണ് സ്ഥാനം. ഇവിടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വെടിനിറുത്തല്‍ ഒപ്പുവെച്ചത്. ഈ മേഖലയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേ�മാണ് ആമസ്റ്റസ്

\hw_ÀþUnkw_À 2018

55


ട�ോക്സ ‌ ് ഹാള്‍ (വെടിനിറുത്തല്‍ ചര്‍ച്ച നടന്ന ഹാള്‍). മ്യോഹ്യാങ് സാന്‍ എന്നത് വിശുദ്ധ പർവ്വതമാണ്. കാരണം ഇവിടെയാണ് ക�ൊറിയക്കാരുടെ പൂർവ്വപിതാവായ കിംഗ് ടാംഗുന്‍ ജനിച്ചത്. അന്താരാഷ്ട്ര ഫ്രണ്ട്ഷിപ്പ് എക്‌സിബിഷന്‍ സെന്റര്‍ നിലനില്‍ക്കുന്നത് ഇവിടെയാണ്. മറ്റൊരു ആകര്‍ഷണ കേ�൦ ജുചെ ഐഡിയയുടെ ടവറാണ്. ഈ കെട്ടിടം വ്യത്യസ്തമാണ്. കാരണം ജുചെ എന്ന ആശയസംഹിതയെ പ്രതിനിധീകരിക്കുന്ന കെട്ടിടമാണ്. ഉത്തരക�ൊറിയയുടെ കിം രണ്ട് സങ് ആണ് ഈ ആശയസംഹിത പരിചയപ്പെടുത്തിയത്. ഉത്തരക�ൊറിയയുടെ ദേശീയതയെ കൃത്യമായി നിർവ്വചിക്കുന്ന മറ്റൊരു ആശയസംഹിത ഇല്ല. കിം രണ്ട് സംഗ് സ്‌ക്വയര്‍ ആണ് രാജ്യത്തെ മറ്റൊരു പ്രധാന കെട്ടിടം. ഇത് ഒരു വലിയ ചത്വരമാണ്. ഇത്തരം 32 ചത്വരങ്ങളില്‍ ഒന്നാണത്. കിംഗ് രണ്ട് സങിന്റെ മങ്യോംഗ്‌ഡെ റസിഡന്‍സ് ഒരു പ്രധാന ടൂറിസ്റ്റ് കേ�മാണ്. ഉത്തരക�ൊറിയക്കാരുടെ പ്രിയപ്പെട്ട നേതാവ് കുട്ടിക്കാലം ചെലവഴിച്ചത് ഇവിടെയാണ്.

56

\hw_ÀþUnkw_À 2018

പ്യോങ് യാംഗ് മെട്രോയാണ് ക�ൊറിയക്കാര്‍ എത്രത്തോളം സാങ്കേതികവിദ്യയില്‍ മുന്നേറി എന്ന് മനസ്സിലാക്കാനുള്ള കേ�൦. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യമുള്ള പ്യോങ് യാങിലെ ഏറ്റവും വിലകൂടിയ സമ്പത്തായാണ് പ്യോങ് യാങ് മെട്രോയെ കണക്കാക്കുന്നത്. ക�ോറ്യോ മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കാന്‍ ഒരു യാത്രികനും സമ്മതിക്കില്ല. ഒരു കാലത്ത് ക�ൊറിയന്‍ ദ്വീപിലെ സാംസ്‌കാരിക വിദ്യാഭ്യാസ കേ�മാണ് ഇത്. മ്യൂസിയത്തില്‍ വിലപിടിച്ച ഒട്ടേറെ വസ്തുക്കളുണ്ട്. ക�ൊറിയന്‍ ദ്വീപിന്റെ സമ്പത്ത് സംസ്ക ‌ ാരത്തിലേക്ക് ഉള്‍ക്കാഴ്ച പകരുന്ന വസ്തുക്കളാണിവ. ഈ നിമിഷത്തില്‍പ്പോലും തടവിലാക്കപ്പെട്ട ഒരേയ�ൊരു അമേരിക്കന്‍ കപ്പല്‍ ഇവിടെയാണ്യുഎസ് എസ് പ്യൂട്ടോ . ഉത്തരക�ൊറിയക്കാരാണ് ഇതിനെ ആക്രമിച്ച് കീഴടക്കിയത്. ഈ കപ്പല്‍ ഇപ്പോള്‍ ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു . വര്‍ഷം ത�ോറും നിരവധി ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നു . ക�ൊറ ി യ ക് കാ രു ടെ ഊ ര്‍ജ്ജം സത്യസന്ധമായി പ്രതിനിധീകരിക്കുന്ന ഒന്നാണ് ച�ൊല്ലിമാ സ്റ്റാച്യു.

ക�ൊറിയക്കാരുടെ കെട്ടുകഥയിലെ വീടാണിത്. ഇതിന് ദിവസവും നൂറുകണക്കിന് കില�ോമീറ്ററുകള്‍ താണ്ടാനുള്ള ശേഷിയുണ്ട്. ഉത്തരക�ൊറിയക്കാര്‍ അവരുടെ രാജ്യത്തെക്കുറിച്ച് അങ്ങേയറ്റം അഭിമാനികളാണ്. സാമ്രാജ്യത്വ അധിനിവേശങ്ങള�ോട്, പ്രത്യേകിച്ചും ജപ്പാന്‍കാരുടെയും പാശ്ചാത്യ രാഷ്ട്രങ്ങളുടേയും അധിനിവേശങ്ങള�ോട് ചെറുത്ത് നില്‍ക്കുന്നതിന്റെ പേരിലും ഉത്തരക�ൊറിയക്കാര്‍ അഭിമാനം ക�ൊള്ളുന്നു . ദി ആര്‍ക് ഓഫ് ട്രയംഫ് എന്ന പ്യോങ്യാങിലെ കെട്ടിടം ക�ൊറിയക്കാര്‍ അവരുടെ ചെറുത്തുനില്‍പ്പിന്റെ കാര്യത്തില്‍ എത്രത്തോളം അഭിമാനികളാണെ് തുറന്ന് കാണിക്കുന്ന സ്മാരകമാണ്. ല�ോകത്തില്‍ തന്നെ വിജയത്തിന്റെ സ്മാരകമായി ഉയര്‍ത്തപ്പെട്ട ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഉത്തരക�ൊറിയ എന്തായാലും പുറംല�ോകത്ത് പ്രചരിക്കുന്ന പ്രതിച്ഛായയില്‍ നിന്നും വ്യത്യസ്തമായ രാജ്യമാണ്. നിങ്ങള്‍ക്ക് ഈ രാജ്യവുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചായും നിങ്ങള്‍ പല സങ്കല്‍പങ്ങളും മാറ്റും. എന്തായാലും, ഈ രാജ്യം സന്ദര്‍ശിക്കാ ന്‍ അവസരം കിട്ടിയാല്‍ പാഴാക്കരുത്


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


Hmt«m dnhyq

hnthIv thWptKm]mÂ

ന്നോവ ക്രിസ്റ്റയ്ക്കും വരാനിരിക്കുന്ന എര്‍ട്ടിഗയ്ക്കും മഹീ�യ്ക്കുള്ള ഉത്തരമാണ്. മരാസ്സോ വര്‍ഷങ്ങളായി ഇറങ്ങിയ മഹീ�യുടെ ഏറ്റവും നല്ല മ�ോഡലാണിത്. ല�ോകനിലവാരത്തിലെന്ന് ത�ോന്നിപ്പിക്കുന്ന ഒന്നാണിത്. ഈ കാറിന്റെ അധികം വികസനങ്ങളും നടന്നത് എസ്മിഷിഗനിലെ മഹീ� ന�ോര്‍ത്ത്അമേരിക്കന്‍ ടെക്‌ന ിക്കല്‍ സെന്ററിലാണ്. ഒരു മഹീ� ശൈലിയില്‍ നിന്നുംവ്യത്യസ്തമായ രീതിയിലാണ് രൂപകല്‍പ്പന. ഇത് തീര്‍ച്ചയായും ഒരു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ആണെന്ന്പറയാം. വാഹനത്തിലെ വശങ്ങളിലും മുകള്‍ത്തട്ടിലും വാഹന രൂപത്തിന്റെ വ്യക്തിത്വം വിളിച്ചോതുന്ന ചെരിവുകളും കട്ടുകളും ഉണ്ട്. മു ന്‍ഭാഗം പു ത ി യ ക ാ ല ത്തെ മഹീ�യുടെ ഗ്രില്ലാണ്. ടാക്ക്ഡ്ഔട്ട്‌ഹെഡ്‌ലാമ്പുകളും ആണ്. ഒരു സ്രാവിന്റെ വാലിന�ോട് സാമ്യം ത�ോന്നുന്ന രീതിയിലാണ്പിന്‍ഭാഗലൈറ്റുകളുടെ രൂപകല്‍പന. അതാണ്ഈ കാറിന്റെ ഡിസൈനെ മ�ൊത്തത്തില്‍ സ്വാധീനിച്ചിരിക്കുന്നതെന്നും മഹീ�പറയുന്നു . 17 ഇഞ്ചിന്റെ വീലുകള്‍ക്ക് സവിശേഷ ഡിസൈനാണ്. സ്രാവിന്റെ പല്ലിന്റെ കഷണങ്ങള�ോട് സാദൃശ്യമുള്ളതാണ് വീലിലെ 58

\hw_ÀþUnkw_À 2018

സ്‌പ�ോക്കുകള്‍. ടയറുകളുടെ വലിപ്പം 215/ 60 R 17 ആണ്. ഉള്ളില്‍ കടക്കുമ്പോള്‍ ഒരു മികച്ച അനുഭവമാണ് മരാസ്സോ. മഹീ�യുടെ പഴയ കാലത്തെ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമാണിത്. എക്‌സ്യുവിയില്‍ നിന്നുള്ള എച്ച് വി എ സി പ�ോലുള്ള നിയ�ണങ്ങളില്‍ നിന്നുള്ള രക്ഷയാണിത്. മികച്ച ഗുണനിലവാരമാണ് ഡാഷ്‌ബ�ോര്‍ഡിന്. ഒന്നിച്ച്‌ചേര്‍ത്തുപയ�ോഗിച്ചാല്‍ അത് നല്ലതായിരിക്കും. റിവേഴ്സ ‌ ്ക ‌ ്യാമറയും ആന്‍ഡ്രോയ്ഡ്ഓട്ടോയും ഉള്‍പ്പെടെ ഏഴിഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഉണ്ട്. കേ� ടിഎഫ്ടി സ്‌ക്രീനിന് മികച്ച ഗ്രാഫിക്‌സുണ്ട്. ക്യാബിനിലെ സ്റ്റോറേജ് ഇടം വ്യാപ്തിയേറിയതാണ്. പിന്നിലെ ഡ�ോര്‍ പ�ോക്കറ്റുകള്‍ പ�ോലെ ചിലതെല്ലാംഎത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതാണ്.അടിയിലെകണ്‍സോളില്‍ മുന്‍സീറ്റിനും ഡാഷ്‌ബ�ോര്‍ഡിനുമിടയിലും വലിയ സ്റ്റോറേജ് ഇടം ഒരുക്കിയിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സീറ്റുകള്‍ വീതിയേറിയതും സൗകര്യങ്ങള്‍ ഉള്ളവയുമാണ്. മുന്നിലത്തേത്തും മധ്യനിരയിലേയും സീറ്റുകള്‍ അങ്ങിനെയാണ്. ആവശ്യത്തിന് ലെഗ്‌റൂംഉണ്ട്. മധ്യനിരയിലെ ക്യാപ്റ്റന്‍ ചെയറുകള്‍ മൂന്നിലേക്ക് നീക്കിയാല്‍ പിന്നിലെ യാത്രക്കാര്‍ക്ക്‌നല്ലലെഗ്‌റൂം കിട്ടും


ഇത് തീര്‍ച്ചയായും ഒരു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ ആണെന്ന്പറയാം. വാഹനത്തിലെ വശങ്ങളിലും മുകള്‍ത്തട്ടിലും വാഹന രൂപത്തിന്റെ വ്യക്തിത്വം വിളിച്ചോതുന്ന ചെരിവുകളും കട്ടുകളും ഉണ്ട്.

മഹീ� മരാസ്സോ

\hw_ÀþUnkw_À 2018

59


നിസ്സാരമായ പരസ്യ ക്യാമ്പയിനുംപേരിലെ പ�ോരായ്മയും ഒഴിച്ചു നിര്‍ത്തിയാല്‍, ഇത് മഹീ�യുടെ നല്ലൊരു പരിശ്രമമാണ്. മുന്‍പത്തെ ഏത് മഹീ�യേക്കാളും മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് മരാസ�ോ.

60

\hw_ÀþUnkw_À 2018


ഏറ്റവും പിന്നിലെ സീറ്റ്‌നല്ല സ്‌പേസുള്ളതാണ്. പ്രായപൂര്‍ത്തിയായവരെ ഹ്രസ്വദൂരത്തില്‍ യാത്ര ചെയ്യിക്കാനാകും. മധ്യത്തിലായി ഒരു എസി കണ്‍സോള്‍ പിടിപ്പിച്ചിട്ടുണ്ട് . ഇത് യാത്രക്കാര്‍ക്ക് കഠിനമല്ലാത്ത കൂളിംഗ് നല്‍കും. 190 ലിറ്ററുള്ള ബൂട്ട് ഒന്നോ രണ്ടോ സ�ോഫ്റ്റ്ബാഗ് വെയ്ക്കാന്‍ ക�ൊള്ളാം. ഒടുവിലെ നിര സീറ്റുകള്‍ മടക്കിയാല്‍ 1055 ലിറ്റര്‍ ഇടമാണ് സ്റ്റോര്‍ ചെയ്യാന്‍ ലഭിക്കുക. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ നാല് സിലിണ്ടറുകളുണ്ട്.ഇതിന് 123 ബിഎച്ച്പികരുത്തും 300 എന്‍ എം ട�ോര്‍കും നല്‍കാന്‍ കഴിയും. എത്രത്തോളം പരിഷ്‌കൃതമാണ്ഈ വാഹനത്തിന്റെ ഉള്ളിലെന്നത് അകത്ത് കടന്നാല്‍ മനസിലാകും. മൂളലും വിറയലും കുറവാണ്. എഞ്ചിന്‍ മൗണ്ടിംഗ് വളരെ ചിന്തയ�ോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരട്ട മാസ്ഫ്‌ളൈവീലും ഉണ്ട്. ക്യാബിന്‍ ഇന്‍സുലേഷനും ഉയര്‍ന്ന വശത്ത്കാണാം. ഇന്നോവ ക്രിസ്റ്റയില്‍ ഉള്ളതിനേക്കാളും

പരിഷ്‌കൃതമായ എഞ്ചിനാണ്ഇതെന്നും കാണാം . ഭാരം കുറഞ്ഞ ക്ലച്ചാണ്ഉള്ളത്. അത് സിറ്റിയിലെ ഡ്രൈവിങ് രസകരമാക്കിമാറ്റുന്നു. ഗിയര്‍ മാറ്റുന്നത് അനായാസമാക്കുന്നു. കുറഞ്ഞ സ്പീഡിലും എളുപ്പത്തില്‍ വലിക്കും. പക്ഷെ കുതിപ്പിലാണ്എഞ്ചിന്റെ പ�ോരായ്മ. 1.6 ടണ്ണാണ്ഭാരം. 80 കില�ോമീറ്റിനേക്കാള്‍ മുകളിലേക്ക് സ്പീഡ്കുതിയ്ക്കുമ്പോള്‍ എഞ്ചിന്‍ വിഷമിക്കും. പക്ഷെ സിറ്റി ഡ്രൈവിംഗില്‍ ഇത്പ്രശ്‌ന മാകില്ല. റ�ോഡില്‍ മികച്ച രീതിയില്‍ പെരുമാറാനുളള കഴിവ് മരാസ�ോയ്ക്കുണ്ട്. മികച്ച സസ്‌പെന്‍ഷന്‍ കാരണം കുണ്ടിലുംകുഴിയിലും സുഗമമായി മുന്നേറാനാകും. ഭാരം വലിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ച സസ്‌പെന്‍ഷന്‍ സംവിധാനമായതിനാല്‍, ഡ്രൈവര്‍ മാത്രമാകുമ്പോള്‍ കുറഞ്ഞ വേഗതകളില്‍ പ�ോകുമ്പോള്‍ അല്‍പം തടസ്സം അനുഭവപ്പെടും.സ്റ്റിയറിംഗ്കൃത്യതയും പാകത്തിന്ഭാരവും ഉള്ളതിനാല്‍ മരാസ�ോ വിചാരിച്ചതു പ�ോലെനീങ്ങും. ഒരേ നേർരേഖയിൽ

ഓടാനുള്ള കൃത്യതയും വാഹനത്തിനു ണ്ട് . ഡ ി സ് ‌ക് ‌ബ്രേക് ചു റ്റു മു ള്ള ത ി നാല്‍ വിചാരിച്ചിടത്ത്‌നിര്‍ത്താനും സാധിക്കും. നിസ്സാരമായ പരസ്യക്യാമ്പയിനുംപേരിലെ പ�ോരായ്മയും ഒഴിച്ചുനിര്‍ത്തിയാല്‍, ഇത് മഹീ�യുടെ നല്ലൊരു പരിശ്രമമാണ്. മുന്‍പത്തെ ഏത് മഹീ�യേക്കാളും മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് മരാസ�ോ. നല്ല റൈഡ്സു ‌ ഖം, ഡ്രൈവര്‍ക്ക് അനായാസം കൈകാര്യം ചെയ്യാനുള്ള സുഗമത. ഇതെല്ലാം ദീര്‍ഘദൂരയാത്ര സുഖകരമാക്കും. എഞ്ചിന്‍ കുറെക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന ത�ോന്നലില്ലാതില്ല. കീ കൂടാതെയുള്ള എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും നമ്മള്‍ മ�ോഹിക്കുമെങ്കിലും, ഒരു കാര്യം ഉറപ്പ്. മരാസ്സോ ഈ വിഭാഗത്തില്‍ മികച്ച വാഹനമാണ്. 9.99 മുതല്‍ 13.90 ലക്ഷം വരെയാണ് വിലയുടെ ശ്രേണിയില്‍ ഇത് തീര്‍ച്ചയായും പണത്തിന് യ�ോജിച്ച മേന്മ നല്‍കുന്നു

\hw_ÀþUnkw_À 2018

61


aqhn dnhyq

കായംകുളം ക�ൊച്ചുണ്ണി

ഹനടനും നിർമ്മാതാവുമ�ൊക്കെയായി മലയാള സിനിമയിൽ കുറച്ചു കാലമായി സജീവമായുള്ള ജ�ോജു ജ�ോർജിൻ്റെ അഭിനയ ജീവിതത്തിൽ പ�ൊൻതൂവലാകുന്ന കഥാപാത്രമാവും ജ�ോസഫ് എന്നതിൽ തർക്കമില്ല. ചെറുതെങ്കിലും ദിലീഷ് പ�ോത്തനും ഒരു മികച്ച വേഷം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, മാളവിക മേന�ോൻ, ഇടവേള ബാബു, ഇർഷാദ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാധാരണ ത്രില്ലർ സിനിമകൾക്കുള്ള വേഗതയ�ോ ഭയങ്കരമായ ആക്ഷൻ രംഗങ്ങള�ോ ഒന്നുമില്ലെങ്കിലും പ്രേക്ഷക മനസ്സിനെ അവസാനം വരെ ആകാംഷയ�ോടെ പിടിച്ചിരുത്തുന്ന കരുത്തു തിരക്കഥയ്ക്കും അതവതരിപ്പിച്ച സംവിധാന രീതിക്കുമുണ്ടെന്നതിൽ തർക്കമില്ല. റിട്ടയേർഡ് പ�ോലീസുദ്യോഗസ്ഥനായ ജ�ോസഫ് പ്രിയപ്പെട്ടവരുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ തേടി ചെന്നെത്തുന്നത് വലിയ ഒരു സാമൂഹിക വിപത്തിനെ കുറിച്ചുള്ള തെളിവുകളിലേക്കാണ്.

തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ

വി

ജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണിത്. തന്റെ കഠിനാധ്വാനവും പ്രതിബദ്ധതയും മൂലം ടെലിവിഷൻ, സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വിജയ് കൃഷ്ണ. കഫെഷൻ ഓഫ് എ തഗ് എന്ന പേരിൽ 1839ൽ ഫിലിപ് മീഡ�ോ ടെയ്ലർ എഴുതിയ ന�ോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന ക�ൊള്ളക്കാരെ ആരാധിക്കുന്ന സംസ്കാരത്തിന്റെ കലാപരമായ ചിത്രീകരണമാണ് ഈ സിനിമ. അമീർ അലിയുടെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. നിരവധി നടന്മാർ ഈ ചിത്രത്തിലുണ്ട്. അമീർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിലെ ഏറ്റവും ജനപ്രിയരായ കഥാപാത്രങ്ങൾ.

62

\hw_ÀþUnkw_À 2018


ദസറ

നീഷ് വാത്സല്യ എന്ന ചെറുപ്പക്കാരനായ സംവിധായകന്റെ ആക്ഷൻ ത്രില്ലർ ചിത്രം. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് ചിത്രീകരിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാർ എങ്ങിനെയാണ് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ലെന്ന സ്ഥിതിവിശേഷം ക്രിമിനൽ സംഘങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കുതെന്ന് തുറന്ന് കാണിക്കുന്നു. എങ്ങിനെയാണ് ഈ അഴിമതിയിൽ മുങ്ങിയ സംവിധാനം പ്രതിബദ്ധതയ�ോടെ ജ�ോലി ചെയ്യുന്ന നിയമപാലകരെ ബാധിക്കുന്നതെന്നും ചിത്രം വിവരിക്കുന്നു. നീൽ നിതിൻ മുകേഷ്, ടിന ദേശായി, അശ്വിനി കൽസേകർ, ഗ�ോവിന്ദ് നാംദേവ്, സംവിധായകൻ മനീഷ് വാസ്തല്യ എന്നിവരാണ് അഭിനയിക്കുന്നത്. ശക്തമായ ഒരു രാഷ്ട്രീയ ത്രില്ലർ എന്ന വിശേഷണം ചിത്രത്തിന് ചേരും. നിരവിധി അമ്പരപ്പിക്കുന്ന ആക്ഷൻ സീനുകൾ ചിത്രത്തിലുണ്ട്.

ഹണ്ടർ കില്ലർ

നപ്രിയ സംവിധായകൻ ഡ�ൊണ�ോവൻ മാർഷ് എടുത്ത ആക്ഷൻ ചിത്രമാണിത്. ഡ�ൊ കെയ്തും ജ�ോർജ്ജ് വാലെസും ചേർന്ന് 2012ൽ എഴുതിയ ത്രില്ലർ ന�ോവലായ ഫയറിംഗ് പ�ോയിന്റിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഒരു അമേരിക്കൻ മുങ്ങിക്കപ്പലിൽ ക്യാപ്റ്റനായ ജ�ോ ഗ്ലാസാണ് മുഖ്യകഥാപാത്രം. മൂന്നാം ല�ോകമഹായുദ്ധം തടയുക എന്ന ചരിത്രദൗത്യവുമായി പ്രധാനകഥാപാത്രം പ�ോകുന്നു. വിചിത്രമായ ആക്ഷൻ സീനുകളാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഈ അപകടകരമായ ദൗത്യത്തിന് പുറപ്പെടുന്ന നായകനായി ജെറാൾഡ് ബട്ട്ലർ രംഗത്തെത്തുന്നു. ബട്ലറിന് പുറമെ, ഗാരി ഓൾഡ് മാൻ, മൈക്കേൽ നിക്വിസ്റ്റ്, ലിന്റ കാർഡെല്ലിനി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

\hw_ÀþUnkw_À 2018

63


_p¡v dnhyq

ഹെഡ്‌സ് യു വിന്‍ രചന വില

: ജെഫ്രി ആര്‍ചര്‍ : 279 രൂപ

രിത്രകഥയെ� വിഭാഗത്തില്‍പ്പെടു�താണ് ഈ പുസ്തകം. അലക്‌സാണ്ടര്‍ കര്‍പെങ്കോ എന്ന വ്യക്തിയുടെ കഥയാണിത്. ഒരു ട്രാജഡിയ�ോടെയാണ് കഥയുടെ ആരംഭം. പ്രധാനകഥാപാത്രത്തിന്റെ അച്ഛന്‍ റഷ്യന്‍ രഹസ്യപ്പൊലീസായ കെജിബിയുടെ കൈകളാല്‍ വധിക്കപ്പെടുന്നു. ഇതിനാല്‍ പ്രധാനകഥാപാത്രവും അമ്മയും രാജ്യം വിട്ടോടുന്നു. കഥയുടെ ഏറ്റവും ആവേശകരമായ കഥാതന്തുവാണ് ഇനി. കഥാന്ത്യത്തില്‍ ഒരു വലിയ ട്വിസ്റ്റും സംഭവിക്കുന്നു. ഓര�ോ പേജും സവിശേഷവും ആവേശകരവും വ്യത്യസ്തവും ആക്കി നിലനിര്‍ത്തിയതില്‍ എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലഖ്‌ന�ോ ഡയറീസ്: ഓഫ് ലവ് ആന്റ് ല�ോംഗിങ് രചന വില

: പാര്‍ത്ഥ സാരഥി സെന്‍ ശര്‍മ്മ : 240 രൂപ (പേപ്പര്‍ ബാക് )

ത്യന്തം ആവേശകരമായ കഥയാണ്. പ്രണയത്തെയും സൗഹൃദത്തെയും കുറിച്ച് മറ്റുള്ളവര്‍ എഴുതിയതിനേക്കാള്‍ വ്യത്യസ്തമാണ് ഈ കഥ. ഈ മന�ോഹര ന�ോവലില്‍ ആഗ്രഹത്തിന് വലിയ�ൊരു റ�ോള്‍ ഉണ്ട്. ലഖ്‌ന�ോ നഗരത്തിന്റെ സൗന്ദര്യം മന�ോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വായനക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം പുസ്തകം ജനിപ്പിക്കുന്നു. ദിനേഷ്, ഫിറ�ോസ്, രാഹുല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ കുട്ടിക്കാലം മുതല്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ വരെ അഭിമുഖീകരിക്കുന്ന ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ എഴുത്തുകാരന്‍ വിവരിക്കുന്നു. അവര്‍ ആരാണ്? അത് കണ്ടെത്താന്‍ വായിക്കുക.

64

\hw_ÀþUnkw_À 2018



_p¡v dnhyq

ദി ബിഗ് റിവേഴ്സ ‌ ്: ഹൗ ഡീമ�ോണിറ്റൈസേഷന്‍ ന�ോക്ക്ഡ് ഇന്ത്യ ഔട്ട് രചന വില

: മീര സന്യാല്‍ : 449 രൂപ

5

00, 1000 എന്നീ ഉയര്‍ന്ന മൂല്യമുള്ള ന�ോട്ടുകള്‍ 2016 നവമ്പര്‍ 8 നാണ് ഇന്ത്യ അസാധുവാക്കി വിപണിയില്‍ നിന്നും പിൻവലിച്ചത്. പലരുടെയും, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ, ജീവിതത്തില്‍ ഈ സംഭവം വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. കള്ളപ്പണം, അഴിമതി, നികുതി വെട്ടിപ്പ് എന്നിവ പിഴുതുമാറ്റുന്ന അവശ്യനടപടി എന്ന നിലയിലാണ് ഈ പരിഷ്ക ‌ ാരം ക�ൊണ്ടുവത്. അധികം ജനങ്ങളും ഈ നയം സൃഷ്ടിച്ച കഷ്ടപ്പാടുകളെ സന്തോഷത്തോടെ സഹിച്ചു. നയം ആഗ്രഹിച്ച ഫലം നല്‍കിയ�ോ? പ�ൊതുജീവിതത്തില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി എഴുത്താകാരന്‍ ഈ നയം വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തില്‍. വിഷയം സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഈ പുസ്തകത്തിന് കഴിവുണ്ട്.

മാസ്റ്ററിംഗ് ദി മാര്‍ക്കറ്റ് സൈക്കിള്‍: ഗെറ്റിംഗ് ദി ഓഡ്‌സ് ഓ യുവര്‍ സൈഡ് രചന വില

: അനില്‍ ലാംബ : 559 രൂപ (ഹാര്‍ഡ് കവര്‍)

മ്പദ്ഘടനയും കമ്പനികളും വിപണികളും തമ്മില്‍ ഒരു ബന്ധമുണ്ട്. ഇത് മൂന്നും മനുഷ്യസ്വഭാവവുമായും സമകാലിക സംഭവങ്ങളുമായും പ്രതികരിക്കുന്നുണ്ട്. ഈ മൂന്ന് ഘടകങ്ങളുടെയും താളം മനസ്സിലാക്കേണ്ടത് ഒരു ബിസിനസ്സുകാരനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. എങ്കിലേ ആപത്ഘട്ടങ്ങളില്‍ സുരക്ഷിതമായിരിക്കാനും വലിയ നേട്ടങ്ങള്‍ ക�ൊയ്യാനും സാധിക്കൂ. ഈ താളം എങ്ങിനെ പഠിക്കാമെന്ന് പഠിപ്പിക്കുന്ന വഴികാട്ടിയാണ് ഈ പുസ്തകം. ഈ താളം കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ നിങ്ങള്‍ ചെയ്യുന്ന ഏത് ബിസിനസ്സായാലും നിങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ സാധിക്കും. അവസരങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള ബിസിനസുകാരന് ഒരിക്കലും പരാജയം ഉണ്ടാകില്ല. അതിനാല്‍ വിജയമ�ോഹമുള്ള ഓര�ോ ബിസിനസ്‌കാരനും നിക്ഷേപകനും ഈ ഗൈഡിലൂടെ കടന്നുപ�ോകുന്നത് നല്ലതാണ്.

66

\hw_ÀþUnkw_À 2018



Printed On 18/ 11/ 2018

RNI Reg No.KERMAL/2013/60988


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.