UT Aprill

Page 1

Vol 6 Issue No.66 Apr - May 2019

ഭൂമിയ�ോളം സുന്ദരമായ ഒരിടം ഉയര്‍ന്ന എല്‍ടിവിയും ഗ�ോള്‍ഡ് ല�ോണും

Sri V P Nandakumar, MD & CEO Manappuram Finance Ltd.

വിജയത്തിളക്കത്തോടെ

വി-സ്റ്റാര്‍



TM

BUY ONLINE

DISTRIBUTORS INVITED

+91 9846050283 Available at: CHUNGATH JEWELLERY, K PCC Junction, Mahatma Gandhi Road, Ernakulam, Kerala 682011

MANAPPURAM RITI JEWELLERY, All over South India


Editorial

Chief Mentor Mr. V.P. Nandakumar Director & CEO Jebitha Ajit ല്ലാ വായനക്കാര്‍ക്കും ഹൃദയം നിറ Editor Jebitha Ajit ഞ്ഞ വിഷു-ഈസ്റ്റര്‍ ആശംസകള്‍! Legal Advisor Latha Anand ആത്മവിശ്വാസം, ദൃഢനിശ്ചയം, ശു B.S.Krishnan Associates ഭാപ്തിവിശ്വാസം എന്നിവ കൈമുതലാക്കി bskrishnanassociates@gmail.com വെല്ലുവിളികള്‍ നിറഞ്ഞ മേഖലയിലേSub-Editor Sheeja CS ക്ക് ധൈര്യപൂർ�ം ഇറങ്ങിച്ചെന്ന് വെAssociate Editor Ravi Saini ന്നിക്കൊടി പാറിച്ച വനിത സംരംഭക Correspondents Dr. Thomas Nechupadam ശ്രീമതി. ഷീല ക�ൊച്ചൗസേപ്പ് ചിറ്റിലപ്പ Vivek Venugopal- Quarter Mile ള്ളിയുടെ വിജയത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇത്തവണ കവര്‍ Amrutha V Kumar സ്റ്റോറിയില്‍. Creative Design PEGASUS Cover Photographer Ashique Hassan മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറMarketing UAE ക്ടറുമായ വി.പി. നന്ദകുമാര്‍ തന്റെ സ്ഥിരം പംക്തിയില്‍ ഉയര്‍ന്ന Phygicart.com എല്‍ ടി വി യും ഗ�ോള്‍ഡ് ല�ോണും എന്ന വിഷയത്തില്‍ എല്‍ P.O. Box: 92546, Al Karama Dubai ടി വി അനുപാതത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്‌ക്കാMr. Anish K Joy രങ്ങളുടെ പ�ോരായ്മകള്‍ വിശകലനം ചെയ്യുകയാണ്. Mob: +971528946999 ഓട്ടോയില്‍ പുതിയ നിസ്സന്‍ കിക്‌സ്‌നെക്കുറിച്ച് വായി info@phygicart.com ക്കാം. തടസ്സങ്ങളെല്ലാം അറിയാതെ താണ്ടുന്ന രീതിയിലുള്ള Plot No 19A, 9th Floor, സ്റ്റിയറിംഗ് അനുഭവം നല്‍കുന്ന ഈ വാഹനം അര്‍ബന്‍ ജീ Green Building, Film City, വിതശൈലിക്കിണങ്ങുന്ന സ്‌റ്റൈലിഷ് ക്രോസ്സോവറാണ്. Sector - 16A, Noida - 201301 യാത്രയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ മേTamil Nadu ഖലയില്‍ സ്ഥിതിചെയ്യുന്ന ബീച്ചുകളും പർ�തങ്ങളും കാടു Vice president കളും ജലാശയങ്ങളും നിറഞ്ഞൊരു അനുഗൃഹീത രാജ്യമായ Uma Riyas Khan ബെനിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . chennai, Mob: 9841072955 ബ്യൂട്ടി, ബാങ്കിംഗ്, സക്‌സസ്, മൂവിറിവ്യു, ബുക്ക് റിവ്യു തുട Unique Times, No.6/31, ങ്ങിയ പതിവ് ലേഖനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ Arunachalam main road, വായനക്കാര്‍ക്കും നല്ലൊരു വായനാസുഖം ആശംസിക്കുന്നു. Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Jebitha Ajit Sunilkumar NN, RIM Media Rajesh Nair Dr. Susan S Sunny

Director Shwetha Menon

Printed at Sterling Print House Pvt. Ltd. Cochin Published at Pegasus Global Pvt. Ltd. L5-106, Changampuzha Nagar Kalamassery, Ernakulam-682 033 e-mail: editor@uniquetimes.org uniquetimesindia@gmail.com Ph:0484 2532040, 2532080 Mob:+91 98460 50283, 94470 50283

RNI Reg No.KERMAL/2013/60988

Cover Photograph Sheela Kochouseph Chittilappilly, Chairman and MD, V- Star Creations Pvt Ltd

Printer & publisher Pegasus Global Pvt. Ltd. Kalamassery, Ernakulam on behalf of Ajit Ravi. Printed at Sterling Print House Pvt. Ltd. Cochin.



20

16

26

CONTENTS

12

ഉയര്‍ന്ന എല്‍ടിവിയും ഗ�ോള്‍ഡ് ല�ോണും

12

അഗ്രിപ്രെന്യുര്‍മാര്‍ ഉയര്‍ത്തെണീക്കേണ്ടതിന്റെ ആവശ്യം

16

വിജയത്തിളക്കത്തോടെ വി-സ്റ്റാര്‍

20

ക�ൊച്ചിയുടെ സ്വന്തം ഡി ജെ-ഹാർവി സ്റ്റീഫന്‍

26

2019-ലെ ഇടക്കാല ബജറ്റിലെ സവിശേഷതകള്‍

34


42

44

48

50

58

44

ഗാഡ്ജറ്റ്സ്

46

പാചകം

48

താരന്‍ തടയാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

52

ഭൂമിയ�ോളം സുന്ദരമായ ഒരിടം

58

നിസ്സന്‍ കിക്‌സ്


bpWn¡v Ubdn

താങ്ങുവില: പഞ്ചസാരമില്ലുകള്‍ സര്‍ക്കാര്‍ നയം പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്ന് കേ�ം

ഞ്ചസാരമില്ലുകളുള്ള സംസ്ഥാനങ്ങള്‍ പഞ്ചസാരയ്ക്ക് താങ്ങുവില ഉറപ്പാക്കാന്‍ മില്ലുകള്‍ കേ� നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് കേ�ം. പഞ്ചസാരയുടെ താങ്ങുവിലക്കാര്യത്തില്‍ തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പഞ്ചസാരമില്ലുകള്‍ കേ�നയങ്ങള്‍ ലംഘിച്ചുവരുന്നതിനാലാണ് ഈ നിര്‍ദേശം. 2018 ലെ പഞ്ചാസര വിലനിയ�ണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഇപ്പോള്‍ പഞ്ചസാരയുടെ താങ്ങുവില 31 രൂപയാണ്. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിപണി പിടിക്കാന്‍ തെക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടുവരുന്നത്. കിഴക്ക് ആവശ്യത്തിന് പഞ്ചസാരമില്ലുകള്‍ ഇല്ല. ഇത് ഒഴിവാക്കാനാണ് കേ�നിര്‍ദേശം.

ഒരു ക�ോടി ത�ൊഴില്‍ നഷ്ടപ്പെട്ടവരില്‍ 90 ശതമാനവും സ്ത്രീകള്‍: സി എം ഐ ഇ

"\n-§Ä-¡v I-g-nbpw A-sñ-¦nð I-gn-bnñ. F§-s\ Nn-´n-¨m-epw \n-§Ä i-cn-bmWv.'' slân t^mÀ-Uv, ^uïÀ, ^mÀ-Uv tamt«mÀ I-¼-\n-

പു

തിയ ത�ൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് കേട് ഗൗരവതരമായ പ്രശ്‌നമാണ്. അതിനപ്പുറം ത�ൊഴിലില്ലായ്മയെ അഭിസംബ�ോധനചെയ്യാനുള്ള സര്‍ക്കാരിന്റെ കഴിവ് കേടാണ് അതിനേക്കാള്‍ ഗൗരവമായ പ്രശ്‌നം. ഈയിടെ നടന്ന പഠനപ്രകാരം പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ത�ൊഴില്‍ നഷ്ടം നേരിടുന്നത്. സെന്റര്‍ ഫ�ോര്‍ ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം നഷ്ടമായ ഒരു ക�ോടി ത�ൊഴിലവസരങ്ങളില്‍ 90 ശതമാനവും നഷ്ടമായത് സ്ത്രീകള്‍ക്കാണ്. ഇതില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ചവരാണ് കൂടുതല്‍ ത�ൊഴില്‍നഷ്ടം അനുഭവിച്ചത്. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ധനസഹായം പക്ഷെ ഈ ദുര്‍ബലരായ ആളുകള്‍ക്ക് ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.

8

G{]nÂþsabv 2019


വിളനഷ്ടം വിലയിരുത്താന്‍ സംവിധാനം വേണമെന്ന് ഐ ആര്‍ഡി എ ഐ

കാ

ര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് പ്രവര്‍ത്തകര�ോട് വിളനഷ്ടപരിഹാരം ആവശ്യപ്പെടുന്ന എല്ലാ അപേക്ഷകളും പരിശ�ോധിക്കാന്‍ കുറ്റമറ്റതും കരുത്തുറ്റതുമായ സംവിധാനം ക�ൊണ്ടുവരണമെന്ന് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അത�ോറിറ്റി ഓഫ് ഇന്ത്യ(ഇര്‍ഡ) ആവശ്യപ്പെട്ടു . കാര്‍ഷികവിളനിഷ്ടത്തിനുള്ള പരിഹാരം ആവശ്യപ്പെട്ട ഒരു അപേക്ഷ തള്ളുകയാണെങ്കില്‍ അതിന് തക്കതായ വിശദീകരണം നല്‍കണമെന്നും ഇര്‍ഡ ആവശ്യപ്പെട്ടു . എല്ലാ വിളനഷ്ടപരിഹാര അപേക്ഷകളും നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ചായിരിക്കണം പരിശ�ോധിക്കേണ്ടത്. ഇതുവഴി ഇന്‍ഷുറന്‍സെടുക്കുന്ന കര്‍ഷകരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഇര്‍ഡയ്ക്ക് കഴിയും.

ഇന്ത്യ ആഫ്രിക്കയുമായി ഫ്രീ ട്രേഡ് കരാറില്‍

""GsXmcp Imcyhpw ]qÀ¯nbm¡póXphsc AXv Akm[yambn tXmópw.'' s\ðk³ atïe

ഫ്രിക്കയുമായി ഒരു സ്വത� വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ കേ�മ�ി സുരേഷ് പ്രഭു തീരുമാനിച്ചു. ദില്ലിയില്‍ നടന്ന 14ാം സി ഐ ഐ-എക്‌സിം ബാങ്ക് ക�ോണ്‍ക്ലേവില്‍ സംസാരിക്കുമ്പോഴായിരുന്നു മ�ിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ആഫ്രിക്കന്‍ പദ്ധതി ആഫ്രിക്കയെ കേ�ീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം പര�ോക്ഷമായി സൂചിപ്പിച്ചു. ഈ പദ്ധതി വഴി ആഫ്രിക്കയ്ക്ക് ആദ്യം ഗുണം കിട്ടണമ�ൊണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ല�ോക സമ്പദ്ക്രമത്തില്‍ പരമാവധി ഗുണം കിട്ടാന്‍ ഇന്ത്യയും ആഫ്രിക്കയും കൈക�ോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്വാത��ത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

G{]nÂþsabv 2019

9


bpWn¡v Ubdn

ഡബ്ലിയൂ പി ഐ അടിസ്ഥാന നാണ്യപ്പെരുപ്പത്തില്‍ വര്‍ധന

മ�ൊ

ത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള (ഡബ്ലിയൂ പി ഐ) നാണ്യപ്പെരുപ്പം 0.18 ശതമാനം വര്‍ദ്ധിച്ചു . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് ഈ വര്‍ധന. കഴിഞ്ഞ ഫിബ്രവരിയില്‍, ഡബ്ലിയൂ പി ഐ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 2.74 ശതമാനം കൂടുതലായിരുന്നു . ഈ ഫിബ്രവരിയില്‍ അത് 2.93 ശതമാനം വര്‍ധിച്ചു. വരും മാസങ്ങളില്‍ ഡബ്ലിയൂ പി ഐ അടിസ്ഥാന നാണ്യപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അസംസ്‌കൃത എണ്ണവിലയുടെ വര്‍ദ്ധനയും ചില ഭക്ഷ്യവസ്തുക്കളിലെ വിലയിലെ തിരിച്ചുവരവും ആണ് ഇതിന് പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ജിഎസ്ടി കൗണ്‍സില്‍' 'അഫ�ോഡബിള്‍ ഹൗസിംഗ് ' നിർ�ചനം മാറ്റും

"aäp-Å-h-cp-am-bn k-l-I-cn¡m-\pw A-h-cp-sS {]-hÀ-¯\§-sf kzm-[o-\n-¡m-\pw I-gn-bp-saó-Xm-Wv _n-kn-\-kn-se G-ähpw h-en-b I-cp¯v.'' tPm¬ lm³-tIm-¡v

10

G{]nÂþsabv 2019

തി

രഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അഫ�ോഡബിള്‍ ഹൗസിംഗ് (താങ്ങാവുന്ന വിലയിലുള്ള വീട് ) പുനര്‍നിർ�ചിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു . നിരവധി സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ചിരുന്നു . അഫ�ോഡബിള്‍ ഹൗസിംഗ് എന്ന പദത്തെ പുനര്‍നിർ�ചിക്കണമെന്നതായിരുന്നു ആവശ്യം. അഫ�ോഡബിള്‍ ഹൗസിംഗ് എന്ന മേൽവിലാസമുള്ള വീടുകള്‍ക്ക് ഒരു ശതമാനം മാത്രമാണ് ജിഎസ്ടിയുള്ളൂ എന്നതാണ് പ്രത്യേകത. മെട്രോയ്ക്ക് പുറത്ത് കാര്‍പറ്റ് ഏരിയ 90 ചതുരശ്രയടിയും മെട്രോയ്ക്കകത്ത് 60 ചതുരശ്രയടിയും വിസ്തീര്‍ണ്ണമുള്ള, 45 ലക്ഷത്തില്‍ കുറവ് ചെലവുള്ള വീടാണ് അഫ�ോര്‍ഡബിള്‍ ഹൗസിംഗ് എന്ന നിർ�ചനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി സംസ്ഥാനങ്ങളില്‍ ഈ മൂല്യനിര്‍ണ്ണയം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കാരണം സംസ്ഥാനങ്ങള്‍ മാറും ത�ോറും വിലയില്‍ വ്യത്യാസം വരുന്നുവെന്നതാണ് പ�ൊതുവെയുള്ള അഭിപ്രായം.



_nkn\Êv

ക�ൊള്ളപ്പലിശക്കാരും സ്വര്‍ണ്ണപ്പണയവ്യാപാരികളുമടങ്ങിയ അസംഘടിതമേഖലയിലുള്ളവര്‍ക്ക് എല്‍ടിവി അനുപാതം ഇല്ലാതിരിക്കുകയും എന്‍പിഎഫ്‌സികള്‍ക്ക് 75 ശതമാനം എന്ന നിയ�ണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് അസംഘടിത മേഖലയുടെ ആധിപത്യത്തിനാണ് വഴിതെളിക്കുക. നിയ�ണങ്ങള്‍ വാസ്തവത്തില്‍ പാവങ്ങളെ സഹായിക്കാനും അവര്‍ക്ക് ഏറ്റവും മികച്ച ഫലം നല്‍കാനും ഉദ്ദേശിച്ചുള്ളതായിരിക്കണം. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

വൈരുദ്ധ്യത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുന�ോക്കൂ. ഒരു വശത്ത് ഇന്ത്യയിലെ ബാങ്കുകള്‍ വന്‍തോതില്‍ നിക്ഷേപഞെരുക്കം അനുഭവിക്കുകയും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രെഡിറ്റ് നല്‍കാന്‍ കഴിയാതെ വിഷമിക്കുകയും ചെയ്യുന്നു . ഈ ക്രെഡിറ്റ് സംവിധാനത്തിലെ പ�ോരായ്മ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും ഇന്ത്യയുടെ മൂന്നാം സാമ്പത്തികപാദത്തിലെ ജിഡിപി വളര്‍ച്ച 6.6 ശതമാനത്തില്‍ നിര്‍ത്തുകയും ചെയ്യുന്നു. മറുവശത്താകട്ടെ, നല്ല സാമ്പത്തിക അടിത്തറയുള്ള ഗ�ോള്‍ഡ് ല�ോണ്‍ എന്‍ബിഎഫ്‌സി കള്‍ കൃത്രിമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയ�ണങ്ങളിലെ മറികടന്ന്, സ്വര്‍ണ്ണം പണയം വെക്കാനെത്തുന്നവര്‍ക്ക് 75 ശതമാനത്തില്‍ അധികം മൂല്യം വായ്പയായി നല്‍കുന്നു. ഗ�ോള്‍ഡ് ല�ോണ്‍ എന്‍ബിഎഫ്‌സ ികളുടെ ബിസിനസ് അർദ്ധ പട്ടണങ്ങളില്‍ ജീവിക്കുന്ന, ബാങ്ക് അക്കൗണ്ട് പ�ോലുമില്ലാത്ത സാധാരണക്കാര്‍ക്ക് വായ്പ നല്‍കുക എന്നതാണ്. ഗ�ോള്‍ഡ് ല�ോണില്‍ 70 ശതമാനത്തിലധികവും മൈക്രോ വായ്പകളാണ്. 50,000 രൂപയില്‍ താഴെ നല്‍കുന്ന വായ്പകളാണ് മൈക്രോ വായ്പകള്‍. ഇന്ത്യക്കാര്‍ സ്വര്‍ണ്ണത്തെ സ്‌നേഹിക്കുന്നവരാണ്. ല�ോകത്തില്‍ വെച്ച് 12

G{]nÂþsabv 2019

സ്വകാര്യമായി സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നത് നമ്മുടെ വീടുകളിലാണ്. 2012- ല്‍ ഇന്ത്യ കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തതിനാല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുതിച്ചുയര്‍ന്നു. രൂപ പുറത്തേക്കൊഴുകുന്നത് തടയാന്‍, റിസർ�v ബാങ്ക് കുറച്ച് നടപടികള്‍ എടുക്കുകയുണ്ടായി. അതില്‍ ഒന്ന് അമിതമായ സ്വര്‍ണ്ണ ഇറക്കുമതി തടയുക എന്നതായിരുന്നു. കൃത്രിമമായ തടസ്സങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു അത് ചെയ്തത്. സ്വര്‍ണ്ണഇറക്കുമതിയുടെ കസ്റ്റംസ് തീരുവ 10 ശതമാനം ഉയര്‍ത്തുകയും തീരുവകള്‍ ഏര്‍പ്പെടുത്തുന്നതല്ലാതെ കുറച്ച് നടപടികള്‍ എടുക്കുകയും ചെയ്തു. തീരുവകളില്ലാതെയുള്ള നടപടികളില്‍ ഒന്നാണ് വായ്പവെക്കുന്ന സ്വര്‍ണ്ണത്തിന് നല്‍കേണ്ട തുക തീരുമാനിക്കുന്ന മൂല്യത്തിനുള്ള വായ്പാ അനുപാതത്തിന് (എല്‍ടിവി) പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി. നേരത്തെ പണയസ്വര്‍ണ്ണത്തിന് എത്ര വേണമെങ്കിലും വായ്പ അനുവദിക്കാമായിരുന്നു. എ�ാല്‍ ഒര�ൊറ്റ രാത്രിക�ൊണ്ട് എല്‍ടിവി ഏര്‍പ്പെടുത്തുക വഴി പണയസ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ വിലയുടെ 60 ശതമാനം മാത്രമേ വായ്പ നല്‍കാവൂ എന്ന വ്യവസ്ഥ കൈവന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരിധി 75 ശതമാനമാക്കി ഉയര്‍ത്തി. ബാങ്കുകള്‍ നല്‍കുന്ന സ്വര്‍ണ്ണവായ്പാ തുകയുടെ പരിധി 75 ശതമാനമാണ്.

ഈ നിയ�ണങ്ങള്‍ അന്ന് ഒരു ശരിയായ ചുവടുവെയ്പായിരുന്നു. ഇപ്പോള്‍ ഏഴ് സംഭവബഹുലമായ വര്‍ഷങ്ങള്‍ക്ക് ശേഷം, സാഹചര്യങ്ങള്‍ മാറി. ഈ നിയ�ണങ്ങളില്‍ ഒരു പുനര്‍ചിന്തയും പരിഷ്‌കരണവും ആവശ്യമായി വന്നു. എന്തൊക്കെയായാലും ഒരു നല്ല പ്രതിര�ോധശേഷിയുള്ള ഒരു സാമ്പത്തികസംവിധാനത്തിന്റെ അടിത്തറ നിയ�ണച്ച�ങ്ങളിലധിഷ്ഠിതമായ മുന്‍കരുതലുകളാണ്. എങ്കിലും സാമ്പത്തികസാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് അത് രൂപപ്പെട്ടുവരേണ്ടതുണ്ട്. ഈ വര്‍ഷങ്ങളില്‍ ഇന്ത്യ ന�ോട്ട് നിര�ോധനവും ജിഎസ്ടിയും പ�ോലുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗ�ോള്‍ഡ് ല�ോണ്‍ എന്‍ബിഎഫ്‌സികള്‍ കാലത്തിനനുസരിച്ച് രൂപാന്തരപ്പെട്ടു . ഉപഭ�ോക്താക്കള്‍ക്ക് സൗകര്യങ്ങള�ൊരുക്കുന്ന സാങ്കേതികവിദ്യകള്‍ ഉപയ�ോഗപ്പെടുത്തുകയും പ്രക്രിയകള്‍ പരിഷ്‌കരിക്കുകയും ചെയ്തു. അടിസ്ഥാസൗകര്യവികസനങ്ങള്‍ക്കായി ഇന്ത്യയിലുടനീളം നിക്ഷേപമിറക്കിക്കൊണ്ട് ഗ�ോള്‍ഡ് ല�ോണ്‍ കമ്പനികള്‍ സാമ്പത്തികമായി കൂടുതല്‍ പേരെ ഉള്‍ച്ചേര്‍ക്കാനുള്ള ദൗത്യം മുന്നോട്ട് ക�ൊണ്ട് പ�ോകുകയാണ്. അതിന്റെ ഭാഗമായി അവര്‍ ഉള്‍നാടുകളില്‍ പ�ോലും ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭിക്കാത്ത പാവങ്ങളെ സഹായിച്ചുക�ൊണ്ടിരിക്കുകയാണ്.


ഉയര്‍ന്ന എല്‍ടിവിയും ഗ�ോള്‍ഡ് ല�ോണും

G{]nÂþsabv 2019

13


എല്‍ടിവി ക്യാപ്പിങ് പ�ോലുള്ള നിയ�ണങ്ങള്‍ സാധാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് മാത്രമല്ല അത് അസംഘടിത മേഖലയിലെ ക�ൊള്ളപ്പലിശക്കാര്‍ക്കും സ്വര്‍ണ്ണപ്പലിശക്കാര്‍ക്കും അവസരം നല്‍കുകയും ചെയ്യുന്നു. അവര്‍ക്ക് ഈ നിയ�ണങ്ങള്‍ ബാധകമല്ലാത്തതിനാല്‍ പണയം വെക്കാന്‍ വരുന്നവര്‍ക്ക് ഉയര്‍ന്ന വായ്പ നല്‍കാന്‍ സാധിക്കും. ചരിത്രവും സാമാന്യബ�ോധവും മാത്രമാണ് ഭാവിയിലെ റിസ്‌കുകളില്‍ നിന്നും നമുക്ക് വഴികാട്ടുന്നത്. ഇപ്പോള്‍ സ്വര്‍ണ്ണപ്പണയത്തിന് ആകെ സ്വര്‍ണ്ണവിലയുടെ 75 ശതമാനം മാത്രമേ പണയം വെക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ പാടുള്ളൂ. അങ്ങിനെയാണ് എല്‍ടിവി അനുപാതം നിശ്ചയിച്ചിരിക്കുന്നത്. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ എല്ലാ വായ്പാ ഉൽപ്പന്നങ്ങളെയും തട്ടിച്ചുന�ോക്കിയാല്‍, സ്വര്‍ണ്ണവായ്പയുടെ കാര്യത്തില്‍ മാത്രം യഥാര്‍ത്ഥ വിലയുടെ 75 ശതമാനം മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന എല്‍ടിവി നിയ�ണം ന്യായീകരിക്കാന്‍ വിഷമമാണ്. വാഹനവായ്പയുടെ കാര്യത്തില്‍ 80 ശതമാനം എന്നതാണ് എല്‍ടിവി അനുപാതം. അവിടെ ആദ്യ വര്‍ഷം തന്നെ 30 ശതമാനത്തോളം നഷ്ടം സംഭവിക്കാറുണ്ട്.

14

G{]nÂþsabv 2019

എന്നാല്‍ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ മുതലിന് യാത�ൊരു വിധത്തിലുള്ള നഷ്ടവും സംഭവിക്കുന്നില്ല. എന്നിട്ടും പണയം വെക്കാനെത്തുന്നവര്‍ക്ക് ആകെ മൂല്യത്തിന്റെ 75 ശതമാനം മാത്രമേ നല്‍കാന്‍ പാടൂള്ളൂ. സ്വര്‍ണ്ണപ്പണയത്തിന്റെ കാര്യത്തില്‍ മുതല്‍ എപ്പോഴും വായ്പ ക�ൊടുക്കുന്നവരുടെ പക്കലാണ്. അവര്‍ക്ക് അത് ഏത് സമയത്തും പണമാക്കിമാറ്റാനും സാധിക്കും. അതുക�ൊണ്ട് വിവേകത്തോടുകൂടിയ റിസ്‌ക് മാനേജ്‌മെന്റ് നിര്‍ദേശിക്കുന്നത് ഇതിലെ പ�ോരായ്മ നികത്തേണ്ടത് ഇനിയും നീട്ടിക്കൊണ്ടുപ�ോകാനാവില്ലെന്നതാണ്. ആര്‍ബി ഐയുടെ ബേസല്‍-III മാര്‍ഗ്ഗനിര്‍ദേശപ്രകാരം സ്വര്‍ണ്ണവും സ്വര്‍ണ്ണാഭരണങ്ങളും സാമ്പത്തിക ഈട് എന്ന നിലയില്‍ സ്വീകാര്യമാണ്. സ്വര്‍ണ്ണവും സ്വര്‍ണ്ണാഭരണങ്ങളും വഴി നേടുന്ന പേഴ്‌സണല്‍ വായ്പയുടെ കാര്യത്തില്‍ ഒരു സമഗ്രമായ സമീപനം വേണമെന്നതാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഊന്നിപ്പറയുന്നത്. എന്തായാലും പരമ്പരാഗതമായ റിസ്‌ക്-അടിസ്ഥാനത്തിലുള്ള രീതിയ്ക്ക് പകരം സ്വര്‍ണ്ണവായ്പയുടെ കാര്യത്തില്‍ വിവേകത്തോടുകൂടിയ റിസ്‌ക് മാനേജ്‌മെന്റ് രീതി വരണമെന്നര്‍ത്ഥം. ക�ൊള്ളപ്പ ല ി ശ ക് കാരും സ ്വര്‍ണ്ണപ്പണയവ്യാപാരികളുമടങ്ങിയ

അസംഘടിതമേഖലയിലുള്ളവര്‍ക്ക് എല്‍ടിവി അനുപാതം ഇല്ലാതിരിക്കുകയും എന്‍പിഎഫ്‌സികള്‍ക്ക് 75 ശതമാനം എന്ന നിയ�ണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് അസംഘടിത മേഖലയുടെ ആധിപത്യത്തിനാണ് വഴിതെളിക്കുക. നിയ�ണങ്ങള്‍ വാസ്തവത്തില്‍ പാവങ്ങളെ സഹായിക്കാനും അവര്‍ക്ക് ഏറ്റവും മികച്ച ഫലം നല്‍കാനും ഉദ്ദേശിച്ചുള്ളതായിരിക്കണം. എല്‍ടിവി നിയ�ണം എടുത്തുകളഞ്ഞാല്‍ സ്വര്‍ണ്ണപ്പണയത്തിനെത്തുന്ന പാവങ്ങള്‍ക്ക് സഹായമാവുമെന്ന് മാത്രമല്ല, ഇടത്തരം-ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ബിസിനസിന് സമയ�ോചിതമായ വായ്പ ലഭ്യമാക്കലുമായിരിക്കും. ഇത് പാവപ്പെട്ടവരെ കൂടുതല്‍ പണത്തിനായി ക�ൊള്ളപ്പലിശക്കാരെ സമീപിക്കുന്നതില്‍ നിന്നും തടയും. അവരെ പകരം സംഘടിതമേഖലയിലേക്ക് ക�ൊണ്ടുവരും. ഇത് ഗ�ോള്‍ഡ് ല�ോണ്‍ എന്‍ബിഎഫ്‌സികളെ ഉത്തേജിപ്പിക്കുകയും പാവങ്ങള്‍ക്ക് പരമാവധി സാമ്പത്തികസഹായം നല്‍കുകയും ചെയ്യുക വഴി രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യാനും സാധിക്കും. ബാങ്കുകള്‍ കിട്ടാക്കടത്തില്‍പ്പെട്ടുഴലുമ്പോഴാണ് എന്‍ബിഎഫ്‌സ ികളുടെ ഈ വിജയമെന്നോര്‍ക്കണം



_nkn\Êv

cmtPjv \mbÀ ]mÀSvWÀþFsaÀPv shtâgvkv Pte ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

മാനേജ്‌മെന്റ് രംഗത്തെ ന്യൂതന പദമാണ് അഗ്രിപ്രെന്യുര്‍. ഇത് ഈ രംഗത്തേക്ക് പുതിയതായി കടന്നുവന്ന ഒരു സംഘം വ്യവസായസംരംഭകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫാമിങ്ങിലും കൃഷിയിലും താല്‍പര്യമുള്ള അതേ സമയം അതിനെ ഒരു ബിസിനസ് സമീപനത്തിലൂടെ കാണുവരാണ് ഈ പുതിയ തലമുറ.

അഗ്രിപ്രെന്യുര്‍മാര്‍ ഉയര്‍ത്തെണീക്കേണ്ടതിന്റെ ആവശ്യം

രാ

ജ്യത്തിന്റെ സാമ്പത്തികസ്ഥിതിയാണ് ഇന്ന് ഏ റ്റവുമധ ി ക ം ച ര്‍ച്ച ചെയ്യുന്ന വിഷയം. ഒരു സമ്പദ്ഘടനയ്ക്കും അതിന്റെ പൗരന്മാരുടെ പ്രാഥമികത�ൊഴിലായ കൃഷിയെ അവഗണിക്കാന്‍ സാധിക്കില്ല. ടെക്‌ന�ോളജിയ്ക്കും ബിസിനസ് മ�ോഡലുകള്‍ക്കും സാമ്പത്തിക പരിതസ്ഥിതിയെ മാറ്റിമറിക്കാനാവും. എങ്കിലും ഒരു വികസനവും എല്ലാവരേയും ഉള്‍പ്പെടുത്തുന്നതല്ലെങ്കില്‍ പൂര്‍ണ്ണമാവില്ല. ചില പരമ്പരാഗത പ്രവര്‍ത്തനങ്ങളില്‍ ഈ പുതിയ തത്വങ്ങളും സയന്‍സും ഒരു പ�ോലെ പ്രയ�ോഗിക്കണം. താത്വികമായി, നഗരവല്‍ക്കരണത്തെ പുകഴ്ത്തുന്നത് എളുപ്പമാണ്. വ്യാപാരകേ�മായ നഗരങ്ങളിലേക്ക് സാധാരണക്കാര്‍ പുതിയ അവസരങ്ങള്‍ തേടി നീങ്ങുന്നതിനെയും അഭിനന്ദിക്കാം. അതേ സമയം ഗ്രാമങ്ങളിലും ഗ്രാമ പരിസരങ്ങളിലും വളര്‍ച്ച സൃഷ്ടിക്കുക എന്നതില്‍ തീര്‍ച്ചയായും ഒരു മൂല്യവും നന്മയും ഉണ്ട്. സാമ്പത്തിക അഭിവൃദ്ധയെക്കുറിച്ച് പറയുമ്പോള്‍ ഒരു രാജ്യത്തിന് നമ്മള്‍ നല്‍കുന്ന ശരിയായ സ്‌ക�ോര്‍ കാര്‍ഡ് 16

G{]nÂþsabv 2019


G{]nÂþsabv 2019

17


എന്താണ്? മ�ൊത്ത ആഭ്യന്തര വരുമാനമാണ�ോ? ബാലന്‍സ് ഓഫ് ട്രേഡ് ആണ�ോ? ആള�ോഹരി വരുമാനമാണ�ോ? മനുഷ്യ വികസന സൂചികയാണ�ോ? അത�ോ സാക്ഷരതാ നിലവാരമാണ�ോ? ഈ വാദം എത്ര വേണമെങ്കിലും തുടര്‍ന്നുക�ൊണ്ടുപ�ോകാം. എന്തായാലും നമുക്ക് കൂടുതല്‍ ആഴത്തില്‍ ഈ വിഷയം പരിശ�ോധിക്കാം. പക്ഷെ ഒരു സാമ്പത്തികവിദഗ്ധനായ എനിക്ക് ത�ോന്നുത് ഒരു സമ്പദ്ഘടനയുടെ പ്രധാന അളവ് ക�ോല്‍ എന്നത് ത�ൊഴില്‍ സൂചികയാണ്. എത്രയാളുകളാണ് നല്ല വരുമാനമുണ്ടാക്കാവുന്ന ത�ൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്, അവരുടെ വേണ്ടപ്പെട്ടവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്, അയാളുടെ കുടുംബം സാധനങ്ങള്‍ വാങ്ങി ഉപയ�ോഗിക്കുന്നത് വഴി മറ്റ് ബിസിനസ്സ് കാര്‍ക്ക് എത്രത്തോളം സ്വത്ത് സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്, എന്നുള്ളതെല്ലാം ഇത് വഴി പരിശ�ോധിക്കാനാവും. വ ള ര്‍ ന്നു വ രു ന്ന സ ാമ്പ ത് തി ക ശക്തിയായ ഇന്ത്യ വിവിധ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപ�ോയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാര്യമായ ജീവിതശൈലി വ്യതിയാനങ്ങളുണ്ടാകുകയും അത് ഉപഭ�ോക്തൃസംസ്‌ക ാരത്തില്‍ വലിയ മാറ്റം ഉണ്ടാക്കിക്കൊണ്ടിരിക്കുകയുമാണ്.

18

G{]nÂþsabv 2019

1. ജീവിതശൈലീ ര�ോഗങ്ങളായ പ്രമേഹം, ആസ്തമ, പ�ൊണ്ണത്തടി എന്നിവ ആര�ോഗ്യം നിലനിര്‍ത്താനുള്ള ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്റ് സൃഷ്ടിക്കുന്നു . 2. കാര്‍ഷികമേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ ഏറ്റവും ആധുനികമായ വെര്‍ട്ടിക്കല്‍ അഗ്രിക്കള്‍ച്ചര്‍, പ്രിസിഷന്‍ അഗ്രിക്കള്‍ച്ചര്‍, ഹൈഡ്രോഫ�ോണി, പ�ോളി ഹൗസസ് എന്നിവ സൃഷ്ടിക്കുന്നു . 3. മാധ്യമങ്ങളുടെ വളര്‍ച്ചയ�ോടെ ഉപഭ�ോക്താക്കള്‍ക്ക് കൂടുതല്‍ അവബ�ോധം വരുന്നത�ോടെ സെലിബ്രിറ്റികളായ പാചകവിദഗ്ധര്‍ പുതിയ ഭക്ഷ്യവിഭവങ്ങളും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങളും അര്‍ബന്‍ ഇന്ത്യയിലും ഗ്രാമീണ ഇന്ത്യയിലും സൃഷ്ടിക്കപ്പെട്ടുക�ൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ വിപണിയില്‍ നിലവിലുള്ളവര്‍ക്ക് തന്നെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഒപ്പം കഴിവുള്ള പുതിയ സംരംഭകര്‍ക്ക് പുതിയ വാതില്‍ തുറക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

ഇതാണ് അഗ്രിപ്യൂണര്‍മാര്‍ അഥവാ കാര്‍ഷികബിസിനിസ് സംരംഭകരുടെ പുതിയ ഉദയത്തിന് ഇന്ത്യയില്‍ കാരണമാക്കുന്നത്. മാനേജ്‌മെന്റ് രംഗത്തെ ന്യൂതന പദമാണ് അഗ്രിപ്രെന്യുര്‍. ഇത് ഈ രംഗത്തേക്ക് പുതിയതായി കടന്നുവന്ന ഒരു സംഘം വ്യവസായസംരംഭകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫാമിങ്ങിലും കൃഷിയിലും താല്‍പര്യമുള്ള അതേ സമയം അതിനെ ഒരു ബിസിനസ് സമീപനത്തിലൂടെ കാണുവരാണ് ഈ പുതിയ തലമുറ. എല്ലാ മേഖലകളിലെയും ബിസിനസുകള്‍ക്കും കാരണങ്ങള്‍ എന്താണ�ോ അതു തന്നെയാണ് ഇവിടെയും. കൃഷിയുടെ പ്രാധാന്യം കൂടിയത�ോടെ പുതിയ പുതിയ മേഖലകള്‍ രൂപപ്പെട്ടു. അഗ്രിപ്രെന്യൂര്‍മാര്‍ താഴെ പറയുന്ന കാര്യങ്ങള്‍ അത്യന്താപേക്ഷിതമായും ചെയ്തിരിക്കണം. 1. ഗ്രാമീണമേഖലകളില്‍ ത�ൊഴിലും വ്യവസായസംരംഭകത്വവും സൃഷ്ടിക്കല്‍ 2 . സ്ത്രീ ക ള്‍ക്ക് പ ര ി ഗ ണ ന


നല്‍കുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക. 3. കൃഷിയില്‍ സാങ്കേതികവിദ്യ കൂടുതലായി ഉള്‍പ്പെടുത്തല്‍. ഇനി ഈ ഓര�ോ ഘടകങ്ങളും പരിശ�ോധിക്കാം.

ഗ്രാമീണമേഖലകളിലും ത�ൊഴിലും വ്യവസായസംരംഭകത്വവും സൃഷ്ടി ക്കല്‍

സാക്ഷരതാ നിലവാരം കൂടിയതിനാലും നാഗരികതയുടെ സ്വാധീനത്താലും കേരളത്തിലെ ചെറുപ്പക്കാര്‍ കൃഷിയില്‍ നിന്നും അകന്നുപ�ോയ്‌ക�ൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയുടെ ഉപയ�ോഗം കുറയുന്നതിലേക്ക് നയിക്കുന്നു. ഈ മേഖലയില്‍ സാങ്കേതികവിദ്യ വലിയ ത�ോതില്‍ സ്വീകരിക്കാത്തതിനാല്‍ കുറഞ്ഞ ത�ൊഴില്‍ ഉല്‍പാദനക്ഷമതയേ സൃഷ്ടിക്കപ്പെടുന്നുള്ളൂ. ഒപ്പം ഗതാഗതം, വെയര്‍ഹൗസിംഗ്, വായ്പ എന്നിങ്ങനെ പിന്തുണ ആവശ്യമുള്ള മേഖലകളും വേണ്ടത്ര വികസിച്ചിട്ടില്ല.

സ്ത്രീകളുടെ പങ്കാളിത്തം

അ ടു ക്ക ള ത്തോട്ട ത് തി ന ും ബു ദ്ധി

ആധുനിക ശാസ്ത്രം കാര്‍ഷികമേഖലയിലേക്കും കടന്നെത്തുകയാണ്. ജെന�ോമിക്‌സിന്റെ വരവ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഡിഎന്‍എ സീക്വന്‍സിങ് ഉപയ�ോഗിച്ച് വിളകളുടെ സവിശേഷഗുണങ്ങള്‍ മെച്ചപ്പെടുത്താനായത് കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിച്ചു.

പരമായി സ്ഥലം ഉപയ�ോഗപ്പെടുത്തലിനും കൂടുതലായി ശ്രദ്ധ ലഭിക്കുന്നത�ോടെ കൃഷി സ്ത്രീകളെക്കൂടി വ്യവസായസംരംഭകത്വത്തിലേക്ക് ക�ൊണ്ടുവരാന്‍ സഹായിക്കുന്ന സാധ്യതാമേഖലയാണ്. സ്ത്രീകളുടെക്കൂടി സജീവമായ പങ്കാളിത്തത്തോടെ കൃഷിയെ ഇന്ത്യയിലെ ഐടി മേഖല പ�ോലെ തന്നെ രാജ്യവ്യാപകമായി വ്യാപിപ്പിക്കാന്‍ സാധിക്കും. വ്യവസായ വിദഗ്ധര്‍ പറയുന്നത് സാധാരണയായി കുട്ടികളുടെയും പ്രായമേറിയവരുടെയും പരിചരണത്തില്‍ ഒതുങ്ങിപ്പോകുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് സമ്പദ്ഘടനയിലേക്ക് വിലപ്പെട്ട സംഭാവന ചെയ്യാനും ഇത് വഴി സാധിക്കും.

കൃഷിയില്‍ സാങ്കേതികവിദ്യ

ആധുനിക ശാസ്ത്രം കാര്‍ഷികമേഖലയിലേക്കും കടന്നെത്തുകയാണ്. ജെന�ോമിക്‌സ ിന്റെ വരവ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഡിഎന്‍എ സീക്വന്‍സിങ് ഉപയ�ോഗിച്ച് വിളകളുടെ സവിശേഷഗുണങ്ങള്‍ മെച്ചപ്പെടുത്താനായത് കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിച്ചു. ശാസ്ത്രീയരീതികളുടെ പുത്തൻവഴികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ ഫീന�ോടൈപുകള്‍ വര്‍ധിപ്പിക്കുന്നതിലേക്ക് ഉറ്റുന�ോക്കാനും സാധിച്ചു. പുതിയ സ്‌ക ീമുകള്‍ രൂപകല്‍പനചെയ്യുകയും ചെറുകിട സംരംഭങ്ങള്‍ സ്ഥാപിക്കുന്ന പ്രക്രിയ ലളിതമാക്കുകയും ചെയ്യുക വഴി നമുക്ക് ചെറിയ സംഘങ്ങള്‍ സൃഷ്ടിക്കാനാകും. ഇത് അഗ്രിപ്രെന്യൂര്‍മാരെ പ്രോ ത്സാഹിപ്പിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാനും സഹായിക്കും. കാര്‍ഷികമേഖലയിലെ സംരംഭകരുടെ റ�ോള്‍ എന്നത് ഉല്‍പ്പാദ രെയും സ ം സ്‌ക ര ി ക്കു വ രെയും

ഉപഭ�ോക്താക്കളെയും ബന്ധപ്പെടുത്തുക എന്നതാണ്. ഇന്ത്യയില്‍ വിതരണശൃംഖല ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണ്. അഗ്രിപ്രെന്യൂര്‍മാരുടെ എണ്ണത്തിലെ വര്‍ധന താഴെപ്പറയുന്ന ഘടകങ്ങളെ പ്രോത്സാഹിപ്പിക്കും: 1. ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ചും സുതാര്യതയും: കാര്‍ഷിക�ോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള വിലകളെക്കുറിച്ചുള്ള അറിവും കരാറിലെ വകുപ്പുകളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ അറിവുകള്‍ നല്‍കുകയും വഴി കാര്‍ഷിക സംഘങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യത വളര്‍ത്താന്‍ സാധിക്കും. 2. കര്‍ഷക പിന്തുണാസംവിധാനം: കരാര്‍ പ്രകാരം ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും അളവും കൂട്ടാന്‍, കമ്പനികള്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ അസംസ്‌കൃത സാധനങ്ങളായ വിത്തുകള്‍, കാര്‍ഷികരീതികളുടെ വിവരം തുടങ്ങി എല്ലാം കര്‍ഷകര്‍ക്ക് നല്‍കണം. കേരളത്തിലെ ഫാമിങ് എന്നത് വായ്പ ലഭ്യമല്ലാത്ത മേഖലയായതിനാല്‍, ധനകാര്യസ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച് പഠനം നടത്തി പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. 3. ലാഭം പങ്കിടല്‍: പദ്ധതികള്‍ നവീകരിക്കുകയും ഉല്‍പ്പാദകനുമായി ലാഭം പങ്കിടുന്ന ഒരു സ�ോഴ്‌സ ിംഗ് മാതൃക സൃഷ്ടിക്കുകയും വേണം. ഇത് ഒന്നുകില്‍ കര്‍ഷകന് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നേരിട്ട് പ്രതിഫലം നല്‍കുന്ന രീതിയില�ോ, അതല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ സമാഹരിക്കുന്ന ഇടത്തില്‍ കമ്മ്യൂണിറ്റി നിക്ഷേപങ്ങള്‍ നടത്തുന്ന രീതിയില�ോ ആസൂത്രണം ചെയ്യാം. മിടുക്കരായ ചെറുപ്പക്കാര്‍ക്ക് നല്ലൊരു ത�ൊഴില്‍മാര്‍ഗ്ഗം എന്ന നിലയ്ക്ക് കൃഷിയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്

G{]nÂþsabv 2019

19


വിജയത്തിളക്കത്തോടെ

വി-സ്റ്റാര്‍ ആ

ത്മവിശ്വാസം, ദൃഢനിശ്ചയം, ശുഭാപ്തിവിശ്വാസം എന്നിവ കൈമുതലാക്കി വെല്ലുവിളികള്‍ നിറഞ്ഞ മേഖലയിലേക്ക് ധൈര്യപൂർ�ം ഇറങ്ങിച്ചെന്ന് വിജയഗാഥ രചിച്ച വനിത സംരംഭക. വി-സ്റ്റാര്‍ എന്ന ബ്രാന്‍ഡ് ജനകീയമാക്കിയ ശ്രീമതി. ഷീല ക�ൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുമായി യുണീക് ടൈംസ് സബ് എഡിറ്റര്‍ ഷീജ നായര്‍ നടത്തിയ അഭിമുഖം.

പത്തുപേരില്‍ നിന്നും നൂറുക�ോടിയില്‍പ്പരം വിറ്റുവരവുള്ള കമ്പനിയുടെ ഉടമ. ഒരു വനിതാസംരംഭക എന്നുള്ള നിലയ്ക്ക് ഈ വിജയത്തെ എങ്ങനെ ന�ോക്കിക്കാണുന്നു? തീര്‍ച്ചയായും സംതൃപ്തിയുണ്ട്. നിങ്ങള�ൊക്കെ ഇങ്ങനെ പറയുമ്പോഴാണ് ഇത�ൊക്കെ ഓര്‍ക്കുന്നതുതന്നെ. ഒത്തിരി കഷ്ടപ്പാടും വിഷമതകളും ഉണ്ടായിരുന്നു ആദ്യകാലത്ത്. എനിക്ക് വിജയിക്കണം എന്നുള്ളതായിരുന്നു എന്റെ തീരുമാനം. ബിസ്സിനസ്സ് തുടങ്ങുന്നത് ചുരിദാര്‍ നിര്‍മ്മിച്ചുക�ൊണ്ടായിരുന്നു. ദിനംപ്രതി പതിനഞ്ചെണ്ണമാണ് ആദ്യകാലങ്ങളിൽ ഉണ്ടാക്കിയത്. ചെറിയ കാലയളവുക�ൊണ്ട് അത് അന്‍പതിലേക്കും നൂറിലേക്കുമാക്കി ഉയര്‍ത്തിക�ൊണ്ട് വരിക എന്നതായിരുന്നു ലക്ഷ്യം. ഒരു വലിയ ബിസിനസ്സ്‌കാരിയാകണം എന്നൊന്നും

20

G{]nÂþsabv 2019

എന്റെ സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു സ്ഥാപനമായി വളര്‍ന്നു വന്നപ്പോള്‍ എന്റെ ത�ൊഴിലാളികളുടെ പ്രോത്സാഹനവും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവരുടെ പ്രേരണയും വിജയത്തിലെ ഒരു പ്രധാനഘടകമാണ്. വി-സ്റ്റാര്‍ കുടുംബത്തിലെ ഇരുന്നൂറ്റിമുപ്പതില്‍പ്പരംപേരുടെ പ്രോത്സാഹനമാണ് കൂടുതല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ എനിക്ക് പ്രേരകമായത്. ആദ്യം ചുരിദാര്‍, ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രാ, പാന്റീസ്, കമ്മീസ�ോള്‍, മെന്‍സ് ഇന്നര്‍ വെയര്‍, പിന്നെ ലെഗ്ഗിന്‍സ്, മെന്‍സ് ടി-ഷര്‍ട്ട് , അതിന് ശേഷമാണ് കിഡ്‌സ് വെയര്‍ വിപണിയിലിറക്കിയത്. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും വി സ്റ്റാര്‍ വിമെന്‍സ് വെയറും വി സ്റ്റാര്‍ കിഡ്‌സ് വെയറുമാണ്. അമ്മമാരാണ് വി സ്റ്റാറിന്റെ ഭൂരിപക്ഷം ഉപഭ�ോക്താക്കളും. അവരാണ് വി സ്റ്റാര്‍ കിഡ്‌സ് എന്ന ബ്രാന്‍ഡിനെ ഇത്രയും വിജയിപ്പിച്ചതിലെ മുഖ്യഘടകം. മെന്‍സ് വെയറിന് ഏറ്റവും കൂടുതല്‍ മത്സരമുള്ളൊരു വിപണിയാണ് നമുക്കുള്ളത്. അസാധ്യമായി ഒന്നുമില്ല എന്ന വാക്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുക�ൊണ്ട് ഞാന്‍ മെന്‍സ് വെയറിലും ഒന്നാമതായി എത്തും എന്ന വിശ്വാസം എനിക്കുണ്ട്.


വി-സ്റ്റാര്‍ കുടുംബത്തിലെ ഇരുന്നൂറ്റിമുപ്പതില്‍പ്പരം പേരുടെ പ്രോത്സാഹനമാണ് കൂടുതല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ എനിക്ക് പ്രേരകമായത്.

G{]nÂþsabv 2019

21


അടിവസ്ത്രത്തെക്കുറിച്ച് പറയാന്‍തന്നെ മടിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ 'വി-സ്റ്റാര്‍ ' എന്ന ബ്രാന്‍ഡുമായി വിപണിയിലേക്കിറങ്ങിയതിനെക്കുറിച്ച് ?

ബ്രാ നിര്‍മ്മിക്കാന്‍ ആല�ോചിക്കുമ്പോള്‍ അത് മറ്റൊരു ഉല്‍പ്പന്നം എന്നുമാത്രമേ ചിന്തിച്ചിരുന്നുള്ളു. അത�ൊരു ചീത്ത പ്രോ ഡക്റ്റ് ആണെന്നത�ോന്നല്‍ എനിക്കുണ്ടായിരുന്നില്ല. കേരളത്തിന്റെതായി സ്ത്രീകള്‍ക്കാവശ്യമുള്ള നല്ലൊരു അടിവസ്ത്രം അന്ന് വിപണിയില്‍ ഉണ്ടായിരുന്നില്ല. അന്ന് ലഭ്യമായിരുന്ന ബ്രാകളുടെ മ�ോഡലുകള്‍ വാങ്ങി അഴിച്ചുന�ോക്കി, സൈസ് ഗ്രേഡ്‌ചെയ്യാന്‍ പഠിച്ച് കട്ടിങ് മാസ്റ്ററുടെ സഹായത്താല്‍ പുതിയ മാറ്റങ്ങള�ോടെ പുതിയ മാതൃകകളുണ്ടാക്കി വിപണിയിലിറക്കുകയായിരുന്നു. സത്യത്തില്‍ എന്റെ ഭര്‍ത്താവിന�ോടുപ�ോലും ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് പറയും എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് ശരിയെന്ന് ത�ോന്നുന്നത് ഞാന്‍ ചെയ്യും. ആ കാര്യങ്ങള്‍ എന്റെ മനസിന് സംതൃപ്തി നല്‍കുന്നതായിരിക്കണം. മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് തരംതാഴ്ത്തി തുടങ്ങിയപ്പോള്‍ ഞാന്‍ അത�ൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. പരസ്യം നിര്‍മ്മിച്ച് വനിതകള്‍ക്കായുള്ള ഒരു പ്രമുഖ മാസികയ്ക്ക് ക�ൊടുത്തപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഹ�ോര്‍ഡിങ് വച്ചുകഴിഞ്ഞപ്പോള്‍ ചാണകം എറിയുന്നതുള്‍പ്പടെയുള്ള പ്രതികരണമാണ് കിട്ടിയത്. മലബാര്‍ മേഖലയിലും എതിര്‍പ്പുകളായിരുന്നു നേരിട്ടത്. ഇത�ൊന്നും എന്നെ തളര്‍ത്തിയില്ല പിന്നെ വള്‍ഗാരിറ്റിയില്ലാതെ മ�ോഡലുകളെ വച്ച് പുതിയ പരസ്യങ്ങളുണ്ടാക്കി കേബിള്‍ ടീവി വഴിയ�ൊക്കെ പരസ്യം ചെയ്തു. ഇന്ത്യയിലുള്ള ജനങ്ങള്‍ക്ക് സ്ത്രീകള�ോടുള്ള മന�ോഭാവമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാക്കിയത്. പുരുഷന്മാരുടെ വസ്ത്രങ്ങള്‍ പ�ോലെയാണ് സ്ത്രീകളുടെയും. അത�ൊരു ചീത്തകാര്യമായി എനിക്ക് ത�ോന്നിയിട്ടില്ല. ഇപ്പൊ ഏത�ൊരു മാസികയെടുത്തലും രണ്ടോ മൂന്നോ ബ്രാകളുടെ പരസ്യം കാണാന്‍ സാധിക്കും. ഉപഭ�ോക്താക്കളുടെയും ഡീലേര്‍സിന്റെയും ഭാഗത്തുനിന്നും വളരെ വലിയ പിന്തുണയാണ് എനിക്ക് കിട്ടിയത്. അത് തന്നെയായിരുന്നു വി സ്റ്റാറിന്റെ വിജയവും. അടിവസ്ത്രങ്ങള്‍ ല�ോകത്തിന്റെ ഏതുഭാഗത്തും വില്‍ക്കാം 22

G{]nÂþsabv 2019

എന്നുള്ളതും ഒരു നേട്ടമാണ്.

ബ ി സ ി ന സ്സു കാ ര ി യ ാ കു മ ്പോ ള്‍ പ്രത്യേകിച്ച് സ്ത ്രീ സംരംഭക എന്നുള്ള നിലയ്ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ?

എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നുവച്ച് മറ്റുള്ളവരെ ഇതിന�ോട് താരതമ്യപ്പെടുത്തുന്നതിന�ോട് യ�ോജിപ്പില്ല എനിക്ക് വി - ഗാര്‍ഡില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. എല്ലാവിധ സഹായങ്ങളും അവിടെ നിന്നും കിട്ടിയിട്ടുണ്ടായിരുന്നു. അതുക�ൊണ്ട് ഞാന്‍ തനിയെ നേരിട്ടു എന്ന് പറയാനാവില്ല. സാധാരണ ഒരു സംരംഭക അല്ലെങ്കില്‍ സംരംഭകന്‍ ഉള്ള സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് ഒരു വ്യവസായം തുടങ്ങുമ്പോള്‍ പ്രാരംഭനടപടികള്‍ക്കായിത്തന്നെ പതിനഞ്ചില്‍പ്പരം ഓഫീസുകള്‍ കയ-

ക്വാളിറ്റിയില്‍ യാത�ൊരു ക�ോംപ്രമൈസും ചെയ്യാതിരുന്നതിന്റെ അനന്തരഫലം സന്തോഷവും സംതൃപ്തിയുമാണ്.

റിയിറങ്ങേണ്ട അവസ്ഥയാണ്. അതും പലവട്ടം. സംരംഭകരെ പ്രോത്സാഹിപ്പിക്കുകയില്ല എന്ന് മാത്രമല്ല പരമാവധി ദ്രോഹിക്കുകയും ചെയ്യും എന്നുള്ളതാണ് നമ്മുടെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ ചെയ്യുന്നത്. എന്നിട്ട് വിദേശങ്ങളില്‍ പ�ോയി നിക്ഷേപകരെ ഇവിടേക്ക് ക്ഷണിക്കാനും അവര്‍ അങ്ങേയറ്റം താൽപര്യപ്പെടുന്നു എന്നുള്ളതാണ് വിര�ോധാഭാസം. സംഭരംഭകര്‍ക്ക് വേണ്ട സഹായം ചെയ്തിരുന്നെങ്കില്‍ ധാരാളം വ്യവസായങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നേനെ. നല്ല കാലാവസ്ഥയും, നിക്ഷേപകരും വെള്ളവും തുടങ്ങി വ്യവസായത്തിന് വളക്കൂറുള്ള മണ്ണാണ് കേരളം. മുന്‍പ് ഗ്ലാസ് വ്യവസായം പ�ോലെ ധാരാളം വ്യവസായങ്ങള്‍ നിലനിന്നിരുന്ന സഥലമാണ് നമ്മുടെ സംസ്ഥാനം. ഇവിടത്തെ ജ�ോലിക്കാരുടെ

മനഃസ്ഥിതിയും വ്യത്യസ്തമാണ്. അധികം പണിയെടുക്കാതെ സമ്പാദിക്കാനാണ് അവര്‍ക്ക് ഇഷ്ടം. ഉല്‍പ്പാദനം കൂടിയാല്‍ മാത്രമേ വ്യവസായം ലാഭകരമാകു. എങ്കില്‍ മാത്രമേ ത�ൊഴിലാളികള്‍ക്ക് ഗുണമുണ്ടാകുകയുള്ളു. അത് മനസിലാകാതെ ത�ൊഴിലുടമയെ ശത്രുവിനെപ്പോലെ കാണുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പിന്നെ രാഷ്ട്രീയത്തിന്റെ അതിപ്രസരവും വലിയ വെല്ലുവിളി തന്നെയാണ്. ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ കേരളത്തില്‍ ഒരു വലിയ വ്യവസായം തുടങ്ങി മുന്നൂറ് പേര്‍ക്ക് ജ�ോലിക�ൊടുക്കാന്‍ ? എനിക്ക് ധൈര്യമില്ല. ഇത് തന്നെയാണ് ത�ൊഴിലില്ലായ്മയുണ്ടാകാനുള്ള കാരണവും.

ഉത്തരേന്ത്യയുടെ വസ്ത്രമായിരുന്നല്ലോ സൽവാര്‍ കമ്മീസ് , അത് താങ്കള്‍ കേരളത്തിലേക്ക് പ്രചാരത്തിലെത്തില്‍ക്കൊണ്ടുവന്നപ്പോള്‍ എന്ത് മാറ്റമാണ് വിപണിയില്‍ സൃഷ്ടിക്കപ്പെടാനായത് ?

കേരളത്തിലെ ആദ്യത്തെ സൽവാര്‍ കമ്മീസ് ബ്രാന്‍ഡ് വി-സ്റ്റാര്‍ ആയിരുന്നു. പെര്‍ഫെക്ട് കട്ടിങ്ങോ,ഷെയ്‌പ്പോ, കൃത്യമായ അളവ�ോ ഇല്ലാത്ത ബ�ോംബെയില്‍ നിന്നും വരുന്ന സൽവാര്‍ കമ്മീസ് ആണ് അന്ന് ലഭ്യമായിരുന്നത്. ടൈലറിംഗ് എനിക്കറിയാമായിരുന്നതുക�ൊണ്ട് ഇത്തരം ഡിസൈന്‍ കാണുമ്പോള്‍ എനിക്ക് അതിന്റെ കുറവുകള്‍ മനസിലാകുമായിരുന്നു. ഇപ്പോഴും ഉത്തരേന്ത്യയില്‍ നിന്നുവരുന്ന സൽവാര്‍ കമ്മീസ് അങ്ങനെ തന്നെയാണ്. ചുരിദാര്‍ നിര്‍മ്മാണം നിര്‍ത്തിയിട്ട് പത്തുവര്‍ഷത്തോളമായി. നല്ല വിപണനവും ഉണ്ടായിരുന്നു. നിര്‍ത്താനുള്ള കാരണം ശാസ്ത്രീയമായി ഡൈ ചെയ്യാനുള്ള ഡൈയിങ് യൂണിറ്റോ പ്രിന്റിങ് യൂണിറ്റോ കേരളത്തില്‍ ഇല്ലയെന്നുള്ളതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ ജയ്പുർ , ഡല്‍ഹി, പ�ോലുള്ള സ്ഥലങ്ങളില്‍ അയക്കണമായിരുന്നു. എന്റെ താല്‍പര്യത്തിനനുസരിച്ചുള്ള ഡിസൈന്‍സ് ഉണ്ടാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ചിലവും കൂടുതലായിരുന്നു. കേരളത്തില്‍ ഈ ബിസിനസ്സ് മുന്നോട്ടുക�ൊണ്ടുപ�ോകാന്‍ കഴിയാതെയായി. ഇത�ൊക്കെയാണ് ചുരിദാര്‍ നിര്‍മ്മാണം നിര്‍ത്താന്‍ കാരണം. ഇപ്പോഴും സംതൃപ്തി തരുന്ന ഒരു കാര്യം, പഴയ ചുരിദാര്‍ കേടുപാടില്ലാതെ ഇപ്പോഴും നിലല്‍ക്കുന്നു എന്ന് ഉപഭ�ോക്താക്കള്‍ പറയുമ്പോഴാണ്. ക്വാളിറ്റിയില്‍ യാത�ൊരു ക�ോംപ്രമൈസും ചെയ്യാതിരുന്നതിന്റെ അനന്തരഫലം


സന്തോഷവും സംതൃപ്തിയുമാണ്.

വീട്ടമ്മ , സംരംഭക എന്നീ റ�ോളുകള്‍ ഒരുപ�ോലെ മുന്നോട്ട് ക�ൊണ്ട് പ�ോകുന്നതിനെക്കുറിച്ച് ?

സ്ത്രീയെക�ൊണ്ട് മാത്രമേ അതിനു സാധിക്കുള്ളു. വീട്ടു ജ�ോലികളും, ഓഫീസ് ജ�ോലികളും ഒരുപ�ോലെ നടത്തിക്കൊണ്ട്‌പ�ോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പുരുഷന്മാര്‍ വീട്ടുകാര്യങ്ങളില്‍ സ്ത്രീയെ സഹായിക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ വളരെ വിരളമാണ്. കുടുംബത്തിന്റെ ചുമതലകള്‍ നിറവേറ്റാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരു ഹ�ോംസയന്‍സ് ബിരുദധാരിണിയാണ്. വിവാഹിതയായി ഇവിടേക്ക് വരുമ്പോള്‍ വി-ഗാര്‍ഡ് എന്ന കമ്പനി ആരംഭദിശയിലായിരുന്നു. നാല�ോ അഞ്ചോ ത�ൊഴിലാളികളുമായി ഒരു ചെറിയ റൂമില്‍ തുടങ്ങിയതായിരുന്നു.അതിന്റെ വളര്‍ച്ച ഞാന്‍ കണ്ടറിഞ്ഞതാണ്. പിന്നെ വീട്ടമ്മയെന്ന നിലയില്‍ ജ�ോലികള്‍ ഞാന്‍ ആസ്വദിച്ച് ചെയ്യാറുണ്ട്. വളരെ വേഗം പണികള്‍ ചെയ്ത്തീര്‍ക്കാന്‍ എനിക്ക് കഴിയും കൂടാതെ സഹായികളും ഉണ്ട്. ഈ രണ്ട് റ�ോളുകളും ഞാന്‍ ആസ്വദിക്കാറുണ്ട്.

നിരവധി പുതിയ ഫാഷനുകള്‍, അന്താരാഷ്ട ്ര ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നുണ്ടല്ലോ? ഇത്തരം കിടമത്സരങ്ങള്‍ എങ്ങനെയാണ് തരണം ചെയ്യുന്നത് ?

തീര്‍ച്ചയായും മത്സരം നിലനില്‍ക്കുന്നുണ്ട്. ഞാന്‍ ഈ മേഖലയിലേക്ക് വരുമ്പോള്‍ വി-സ്റ്റാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. രാഷ്ട്ര, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് വില കൂടുതലാണ്. പിന്നെ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ശക്തമായ ഉപഭ�ോക്താക്കളുണ്ട്.അവര്‍ നമ്മുടെ ഉല്‍പ്പന്നങ്ങളില്‍ സംതൃപ്തരാണ് വലിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ചെറുപ്പക്കാരാണ്. ഞങ്ങളും പുതിയ വിലകൂടിയ ഇന്നേഴ്‌സ് ഇറക്കുന്നുണ്ട്. പ്രഷ്യസ് പര്‍പ്പിള്‍ എന്നാണ് അതിന്റെ പേര് . ഗുണനിലവാരം തന്നെയാണ് വി -സ്റ്റാറിന്റെ പ്രധാനവിഷയം. ഒരു ബ്രായുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇലാസ്റ്റിക് ആണ്. ആദ്യമായി വിപണിയിലിറക്കിയപ്പോള്‍ തന്നെ ഗുണനിലവാരമുള്ള ഇലാസ്റ്റിക് ഉപയ�ോഗിച്ചപ്പോള്‍ വിപണിയില്‍ അന്ന് നിലവിലുണ്ടായിരുന്നവയെക്കാള്‍ പത്ത് രൂപ കൂടുതലായിരുന്നു വി-സ്റ്റാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്. കൂടാതെ ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ

G{]nÂþsabv 2019

23


ആവശ്യങ്ങള്‍ അറിഞ്ഞ് ഡിസൈന്‍ രൂപപ്പെടുത്തുന്നു എന്നത് തന്നെയാണ് വിസ്റ്റാറിന്റെ പ്രത്യേകത .

ഒരു സംരംഭകയായില്ലെങ്കില്‍ താങ്കള്‍ എന്താകുമായിരുന്നു ?

എന്താകുമായിരുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.വെറുതെയിരിക്കുന്ന സ്വഭാവം എനിക്കില്ല. ജീവിതത്തിലെ ഒരു നിമിഷം പ�ോലും പാഴാക്കാന്‍ ഇഷ്ടമുള്ള ഒരാളല്ല ഞാന്‍. ഒരുപക്ഷെ ഞാന്‍ ഒരാര്‍ട്ടിസ്റ്റ് ആയിരുന്നേനെ. പെയിന്റിംഗ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ക്രിയേറ്റിവിറ്റിയില്ലാതെ ജീവിക്കാന്‍ എനിക്കാകില്ല. എന്തെങ്കിലും ആയിത്തീരണം എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല. അന്നൊക്കെ സ്ത്രീകള്‍ ജ�ോലിക്ക് പ�ോകുന്നതും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ബാങ്ക് ജ�ോലി ഇഷ്ടമായിരുന്നു. ബിസിനസിലേക്ക് വന്നതും വരുമാനം പ്രതീക്ഷിച്ചായിരുന്നില്ല. ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ നഷ്ടത്തിലായിരുന്നു. ആ കാലയളവില്‍ വിഗാര്‍ഡില്‍ നിന്നും കിട്ടിയിരുന്ന ല�ോണ്‍ എനിക്ക് വലിയ സഹായമായിരുന്നു. സംരംഭകയായില്ലെങ്കില്‍, ഒരു കാര്യം സത്യമാണ് ഞാന്‍ ഒരിക്കലും ഒരു കുടുംബിനിയായി ഒതുങ്ങികൂടില്ലായിരുന്നു.

താങ്കളുടെ ഭര്‍ത്താവായ ക�ൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യക്തിയുടെ സാമൂഹിക ഇടപെടലുകള്‍

24

G{]nÂþsabv 2019

(പ്രത്യേകിച്ച് ഹര്‍ത്താല്‍, ന�ോക്കുകൂലി പ�ോലുള്ള വിഷയങ്ങളില്‍ ) ഒരു സംരംഭക എന്നുള്ള നിലയില്‍ എങ്ങനെ ന�ോക്കിക്കാണുന്നു ?

പൂര്‍ണ്ണമായും അനുകൂലിക്കുന്നു. അനീതിക്കെതിരെ പ്രതികരിക്കുന്നയാളാണ് ഞാന്‍. സാമൂഹികപരമായ, ജനദ്രോഹപരമായ വിഷയങ്ങളില്‍ തീര്‍ച്ചയായും സാമൂഹികജീവി എന്നുള്ളനിലയ്ക്ക് പ്രതികരിക്കേണ്ടത് എല്ലാ മനുഷ്യരുടെയും കടമയാണ്. ഇത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.

ഒരു പുരുഷന്റെ വിജയത്തി ന് പിന്നില്‍ സ്ത്രീയാണ് എന്നതാണല്ലോ ച�ൊല്ല് അങ്ങനെയാണെങ്കില്‍ താങ്കളുടെ വിജയത്തിനുപിന്നിലെ വലിയ പ്രച�ോദനമായ ഭര്‍ത്താവിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍?

എന്റെ ബിസിനസ്സില്‍ പരിപൂര്‍ണ്ണ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത് വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടുകാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ന�ോക്കി നടത്തുന്നത്. അതു കാരണം അദ്ദേഹത്തിന് ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിരുന്നു പിന്നെ കുട്ടികളെ വളരെ സപ്പോര്‍ട്ട് ചെയ്യുന്ന സ്‌നേഹമുള്ള ഒരച്ഛനാണ്. എന്റെ ജീവിതം സന്തോഷകരവും സുരക്ഷിതവുമാണെന്ന് മാത്രമല്ല വളരെ സ്‌നേഹമുള്ള ഭര്‍ത്താവുമാണ് അദ്ദേഹം. പിന്നെ എല്ലാ

വിഷയങ്ങളിലും, അത് സ്വന്തം കാര്യമായാല്‍പ്പോലും ശക്തമായ നിലപാടുള്ളയാളാണ്. ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ചെയ്തിരിക്കും. അതിനു ശേഷമാണ് ആ കാര്യം ഞാന്‍പോലും അറിയുന്നത്. കിഡ്‌നി ദാനം ചെയ്യാനുള്ള തീരുമാനംപ�ോലും അതുപ�ോലെയായിരുന്നു. ഇതെല്ലാമാണ് എന്റെ ഭര്‍ത്താവ് ക�ൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

താങ്കളുടെ സ്ട്രങ്തും വീക്‌നെസ്സും?

എന്നിലെ വീക്‌നെസ്സ് എന്നത് ന�ോ പറയാനുള്ള ബുദ്ധിമുട്ടാണ്. അത് കാരണം ധാരാളം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടിയിട്ടുമുണ്ട്. ഇപ്പൊള്‍ ഞാന്‍ ന�ോ പറയാന്‍ പഠിച്ചു വരികയാണ്. പെട്ടന്ന് മനസ്സലിയുന്നതും മറ്റൊരു വീക്‌നെസ്സാണ്. വിചാരിച്ചാല്‍ സാധിക്കാത്ത കാര്യങ്ങളില്ല എന്നുള്ള ദൃഢനിശ്ചയം എനിക്കുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവും ശുഭാപ്തിവിശ്വാസവുമാണ് എന്റെ സ്‌ട്രെങ്ത്.

ഹ�ോബീസ് എന്തൊക്കെയാണ്?

പെയിന്റിംഗ്, ഗാര്‍ഡനിങ്, ഇന്റീരിയര്‍ ഡെക്കറേഷന്‍, കുക്കിംഗ്, സ്റ്റിച്ചിങ്, സിംഗിംഗ് ഇവയ�ൊക്കെയാണ് എന്റെ ഹ�ോബികള്‍. ഞാന്‍ ഹ�ോക്കി കളിച്ചിരുന്നു. ഈ വീട്ടിലെ പെയിന്റിങ്ങുകളെല്ലാം ഞാന്‍ ചെയ്തതാണ്. വെറുതെയിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


ക�ൊച്ചിയുടെ സ്വന്തം

ഡി ജെ-ഹാർവി സ്റ്റീഫന്‍ സം

ഗ ീ ത ത് തിന് റെ യും ചടുല താള ത് തിന് റെ യും വേഗത്തിന്റെയും സമന്വയമായ ഡി ജെ രംഗത്തെ താരം ഹാർവി സ്റ്റീഫന്‍ യുണീക് ടൈംസ് വായനക്കാര്‍ക്കായി മനസ്സ് തുറക്കുന്നു ....

വിദേശരാജ്യങ്ങളില്‍ സമ്പന്നരുടെ കുത്തകയായിരുന്ന ഡി ജെ എന്ന, ഇന്ത്യയില്‍ അധികം പ്രചാരമില്ലായിരുന്ന മേഖലയിലേക്ക് ആകൃഷ്ടനാകാന്‍ കാരണം എന്തായിരുന്നു ?

1943 മുതല്‍ വിദേശരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ഒരു വിന�ോദ�ോപാധിയാണ് ഡി ജെ. അതിഥികളെ സന്തോഷിപ്പിക്കാനായിരുന്നു ഇത് നടത്തിയിരുന്നത്. സാവീല്‍ എന്ന ഒരു വ്യക്തിയാണ് ആദ്യമായി ഡി ജെ ല�ോകത്തിന് മുന്നില്‍ ക�ൊണ്ടുവരുന്നത്. തീര്‍ച്ചയായും ഒരുകാലത്ത് അത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു. ഞാന്‍ ഒരു ഡ്രമ്മര്‍ ( റിഥം പ്രോഗ്രാമര്‍ ) ആണ്. പല പാട്ടുകള്‍ക്കും പല താളമാണ്. ഒരു പാട്ടിന്റെ മെലഡി കിട്ടിക്കഴിഞ്ഞാല്‍ അതിന് യ�ോജിക്കുന്ന താളം ക�ൊടുക്കാന്‍ എനിക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവാണ് . ഡി ജെ എന്നുള്ള രീതിയില്‍ പല പാട്ടുകള്‍ക്കും പല ബീറ്റുകള്‍ ക�ൊടുത്ത് പല സ്‌റ്റൈലില്‍ പ്രോഗ്രാം ചെയ്യാന്‍ കഴിയും എന്നുള്ള എന്റെ ആത്മവിശ്വാസമാണ് എന്നെ ഈ മേഖലയിലേക്ക് ആകൃഷ്ടനാക്കിയത്.അത്യാവശ്യം പാടാനുള്ള കഴിവും എനിക്കുണ്ട്. ഡ്രമ്മര്‍, റിഥം പ്രോഗ്രാമര്‍, സിംഗര്‍ എന്നീ മേഖലയില്‍ കഴിവുള്ളതുക�ൊണ്ടും അത് നല്ല രീതിയില്‍ മുന്നോട്ട് ക�ൊണ്ടുപ�ോകാന്‍ കഴിയും എന്നുള്ളതുക�ൊണ്ടാണ് ഈ മേഖല തെരഞ്ഞെടുത്തത്. 26

G{]nÂþsabv 2019

സംഗീതത്തിന്റെ ല�ോകത്തിലേക്ക് വരാനായിട്ട് കുടുംബത്തില്‍ സംഗീതപാരമ്പര്യം അവകാശപ്പെടാനുണ്ടോ ? തീര്‍ച്ചയായും. വളരെ അഭിമാനത്തോടെ പറയട്ടെ എന്റെ പപ്പ ഒരു ഗിറ്റാറിസ്റ്റ് ആണ്. എന്റെ അമ്മ പാട്ടുകാരിയാണ് പള്ളികളില്‍ കളിച്ചിരുന്ന നാടകങ്ങളില്‍ അഭിനയിക്കുന്നത�ോട�ൊപ്പം

ഡി ജെ എന്നുള്ള രീതിയില്‍ പല പാട്ടുകള്‍ക്കും പല ബീറ്റുകള്‍ ക�ൊടുത്ത് വിവിധ സ്റ്റൈലുകളിൽ പ്രോഗ്രാം ചെയ്യാന്‍ കഴിയും എന്നുള്ള എന്റെ ആത്മവിശ്വാസമാണ് എന്നെ ഈ മേഖലയിലേക്ക് ആകൃഷ്ടനാക്കിയത്.

പാട്ടുകളും പാടിയിരുന്നു. എന്റെ അമ്മാവന്‍ ഹാര്‍മോണിയം വായിച്ചിരുന്നു. അമ്മ ഇപ്പോഴും പള്ളിക്വയറിലെ പാട്ടുകാരിയാണ്. ചെറുതിലേ മുതല്‍ ഒത്തിരി സമ്മാനങ്ങള്‍ അമ്മ നേടിയിട്ടുണ്ട്. പിന്നൊരു കാര്യം പപ്പയുടെ കൈയില്‍ പാട്ടുകളുടെ നല്ല ശേഖരം ഉണ്ടായിരുന്നു. അന്നദ്ദേഹം സൗദിഅറേബ്യയയില്‍ ആയിരുന്നു. അവിടന്ന് വരുമ്പോള്‍ ധാരാളം കാസറ്റുകള്‍ ക�ൊണ്ടുവന്നിരുന്നു.

അബ്ബാ, ബ�ോണി തുടങ്ങിയവ ഇന്നും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ്. ചെറുപ്പത്തിലേ പാട്ടുകള്‍ കേട്ട് വളരാന്‍ സാധിച്ചതും എന്റെ ഭാഗ്യമായി കരുതുന്നു.

എത്ര വര്‍ഷങ്ങളായി ഹാർവി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു? അത്‌ക�ൊണ്ടുണ്ടായ ഗുണങ്ങള്‍ എന്തൊക്കെയാണ് ?

1991- 2000 വരെ ഞാന്‍ ഡ്രമ്മറായിട്ടും സിംഗറായിട്ടും റിഥം പ്രോഗ്രാമറായിട്ടും ഒത്തിരി ഗാനമേള ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ആല്‍ബങ്ങളുടെ കാസെറ്റുകളുടെ മ്യൂസിക് പ്രോ ഗ്രാമിങ് എന്നീ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. 2000 മുതല്‍ 2012 വരെ ഡ്രമ്മറായിട്ടും സിംഗറായിട്ടും റിഥം പ്രോഗ്രാമറായിട്ടും ദുബായിലും പ്രവര്‍ത്തിച്ചിരുന്നു. 2013 മുതലാണ് ഞാന്‍ ഡ്രമ്മിങ് സിംഗിംഗ് റിഥം പ്രോഗ്രാമര്‍ എന്നുള്ളതില്‍ നിന്നും ഡി ജെ എന്നത്കൂടെ കൂട്ടിചേര്‍ക്കുകയായിരുന്നു . 2013 - 2019 വരെയുള്ള ആറുവര്‍ഷങ്ങളാണ് ഡി ജെ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് . 1991 മുതല്‍ 2019 വരെ സംഗീതമേഖലയില്‍ തുടര്‍ച്ചയായി നിലനില്‍ക്കാന്‍ കഴിയുന്നുവെന്നത് തന്നെ വളരെ വലിയ നേട്ടമാണ്. ഞാന്‍ ആഗ്രഹിച്ചിരുന്ന സംഗീത�ോപകരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതും ഒരു സ്റ്റുഡിയ�ോ തുടങ്ങാന്‍ സാധിച്ചതും നേട്ടങ്ങള്‍ തന്നെയാണ്. പിന്നണി ഗായിക ചിത്രച്ചേച്ചിയുടെ കൂടെ പാടാനും, മ്യൂസിക് പ്രോഗ്രാം ചെയ്യാനും ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടം തന്നെയാണ്. കൂടാതെ നിരവധി പിന്നണി ഗായകര്‍ക്ക് റിഥം പ്രോ ഗ്രാമിങ് ചെയ്യാന്‍ സാധിച്ചതും ഒരു


വലിയ നേട്ടം തന്നെയാണെന്നുള്ളതില്‍ തര്‍ക്കമില്ല.

ഇത്രനാളത്തെ അനുഭവസമ്പത്തുക�ൊണ്ട് ഒരു ഉത്തമ ഡി ജെ ആകാന്‍ എന്തൊക്കെ യ�ോഗ്യതകളാണ് വേണ്ടത് എന്നാണ് താങ്കള്‍ കരുതുന്നത് ?

സ്വയം സമര്‍പ്പണമാണ് ആദ്യം വേണ്ടത്. ഏത�ൊരു മേഖലയായാലും അതിന�ോട് സ്‌നേഹവും ആത്മാര്‍ഥതയും വേണം. പിന്നെ വേണ്ടത് ടൈമിംഗാണ്. ഓര�ോ റിഥമിക് ന�ോട്ട്‌സും കറക്റ്റ് ടൈമിങ്ങില്‍ സെറ്റ് ചെയ്യണം. ഓര�ോന്നിനും ഓര�ോ താളമുണ്ട്. നമ്മുടെ ഹൃദയമിടിപ്പിനുമുണ്ടൊരു താളം. ഒരാള്‍ നടക്കുന്നതിനും എന്തിന് സംസാരിക്കുന്നതിനുപ�ോലും ഓര�ോ താളവും ടൈമിംഗുമുണ്ട്. അത് മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഡി ജെ യുടെ ക�ോഴ്‌സുകള്‍ അമേരിക്ക പ�ോലുള്ള

G{]nÂþsabv 2019

27


ഈ അമ്മയുടെ മകനായിപ്പിറന്നതും വലിയ�ൊരു ഭാഗ്യമായി കരുതുന്നു. എന്റെ മാതാപിതാക്കള�ോട്, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പെഗാസസിന്റെ എല്ലാ ഫാഷന്‍ ഷ�ോകളിലും പ്രശസ്തമായ സൗന്ദര്യമത്സരങ്ങളായ മിസ് സൗത്ത് ഇന്ത്യ തുടങ്ങി മിസ് ഗ്‌ളാo വേള്‍ഡ് മത്സരങ്ങളില്‍ വരെ ഡി ജെ ആയും മ്യൂസിക് പ്രോഗ്രാമിങ്ങും ചെയ്യുന്നുണ്ട്. അതിന്റെ അമരക്കാര്‍ ഡ�ോ. അജിത് രവിയ�ോടും, ജെബിത അജിത്തിന�ോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. പിന്നെ ഗൂഗിളിന�ോടാണ് കടപ്പാടുള്ളത്. സാങ്കേതികവിദ്യ ഇത്രത്തോളം വികസിതമായിരിക്കേ എന്ത് സംശയങ്ങള്‍ ഉണ്ടായാലും ആദ്യം സേര്‍ച്ച് ചെയ്യുക ഗൂഗിളില്‍ ആണല്ലോ. പുതിയ ഒരു ഉപകരണം വാങ്ങിയാല്‍ അതിന്റെ ഡീറ്റെയില്‍സ് ന�ോക്കണമെങ്കില്‍ ഗൂഗിള്‍ ചെയ്താല്‍ മാത്രം മതിയാകും എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കും.

ഈ മേഖലയില്‍ വന്നിട്ട് നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവങ്ങളും ഗുണാനുഭവങ്ങളും വായനക്കാരുമായി പങ്കുവയ്ക്കാമ�ോ ?

വിദേശ രാജ്യങ്ങളില്‍ ഉണ്ട്. വളരെ ചിലവേറിയതിനാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. എല്ലാ വിദേശ ഡി ജെ കളുടെ പാട്ടുകള്‍ കേള്‍ക്കാനും അത�ൊക്കെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും ശ്രമിക്കുക എന്നതാണ് ഞാന്‍ ചെയ്തത്. നല്ല പാട്ടുകളുടെ ശേഖരം വേണം കൂടാതെ പാട്ടുകളെക്കുറിച്ച് നല്ല ജ്ഞാനം വേണം. വിദേശീയരെയാണ് ഈ വിഷയത്തില്‍ നമ്മള്‍ പിന്തുടരേണ്ടത്. ഉദാഹരണത്തിന്, ഹാര്‍ഡ്വെല്‍ , ഡി ജെ സ്‌നേക്ക്, മാഷ്‌മെല�ോ തുടങ്ങിയവരുടെ ജ�ോണറുകളും ഒക്കെയാണ്. ഇത�ൊക്കെയുണ്ടായാലും ഒരു പരിപാടിയുടെ സദസ്സിന്റെ പള്‍സറിയണം. അവരെ രസിപ്പിക്കാന്‍ 28

G{]nÂþsabv 2019

കഴിയുന്നിടത്താണ് ഒരു ഡി ജെ യുടെ വിജയം .

ഹാർവിയുടെ ഗുരുക്കന്മാരാര�ൊക്കെയാണ്? താങ്കള്‍ക്ക് ആര�ോടെങ്കിലും കടപ്പാടുണ്ടോ?

തീര്‍ച്ചയായും. എന്റെ ആദ്യ ഗുരു എന്റെ അമ്മയാണ്. കുഞ്ഞിലെത്തന്നെ എന്റെ ഉള്ളിലുള്ള താളബ�ോധം മനസിലാക്കി എന്നെ ഒരു ഡ്രമ്മര്‍ ആക്കിയതിനുപിന്നിലെ ശക്തി എന്റെ അമ്മ തന്നെയാണ്. പിന്നെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു മാഷ് ഡ്രംസ് പഠിപ്പിച്ചു എന്നതല്ലാതെ എനിക്ക് വേറെ ഗുരുക്കന്മാരില്ല. എന്റെ സ്വപ്രയത്‌നവും എന്റെ അമ്മയുടെ അനുഗ്രഹവുമാണ് എന്റെ ഗുരുക്കന്‍മാര്‍.

എല്ലാ മേഖലകളിലും ഉള്ളതുപ�ോലെ ഇതിലും കിടമത്സരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരിപാടികള്‍ ലഭിക്കുന്നതിന് വേണ്ടി നിലവാരം കുറഞ്ഞപരിപാടികള്‍ കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കരുന്ന പ്രവണത ഏറിവരികയാണ്. അവിടെ ടാലന്റ് അംഗീകരിക്കപ്പെടാതെ വരുന്നു ഇപ്പൊ ബന്ധങ്ങള്‍ക്കും പണത്തിനുമാണ് പ്രാധാന്യം. അതിന�ൊരു മറുവശം കൂടിയുണ്ട്. ഒരു പരിപാടി കഴിഞ്ഞാല്‍ പിന്നെ അവസരങ്ങള്‍ അവര്‍ക്ക് കുറയും എന്നുള്ളതാണ്. കൂടാതെ അറിയാത്ത ആള്‍ക്കാര്‍ പ�ോലും അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു എന്നതുമാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ദുരനുഭവം. അതിനുള്ള എന്റെ മറുപടി നല്ലൊരു പെര്‍ഫോമെന്‍സിലൂടെ എന്റെ കഴിവുകള്‍ ജനങ്ങള്‍ക്ക് കാണിച്ചുക�ൊടുക്കുക എന്നതാണ് പിന്നെ എനിക്ക് ഉണ്ടായിട്ടുള്ള ഗുണാനുഭവങ്ങള്‍ ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ നിരവധി വിദേശീയരായ മഹാന്മാര�ോട�ൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതും പുതിയ പുതിയ സംഗീതഉപകരണങ്ങള്‍ സ്വന്തമാക്കാനും അതിനെക്കുറിച്ച് പഠിക്കാനും കഴിഞ്ഞു എന്നുള്ളതും എന്റെ നേട്ടങ്ങളാണ് പിന്നെ കുറെ നല്ല സുഹൃത്തുക്കള്‍ ഈ മേഖലയില്‍ നിന്നും എന്നുള്ളതും ഏറ്റവും വലിയ നേട്ടമാണ്.


കുട്ടിക്കാലവും വിദ്യാഭ്യാസകാലഘട്ടവും ?

എന്റെ വീട്ടിലെ ഒറ്റ മകനാണ് ഞാന്‍ എനിക്ക് സഹ�ോദരങ്ങള്‍ ഇല്ല. അതുക�ൊണ്ടുതന്നെ ഏറെ ലാളന അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്റെ പപ്പ വിദേശത്തായിരുന്നു ജ�ോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ധാരാളം കാസ്സറ്റുകള്‍ വാങ്ങി വരുമായിരുന്നു അദ്ദേഹം. ഇപ്പോഴും ഞാന്‍ അവയ�ൊക്കെ സൂക്ഷിച്ചിട്ടുണ്ട്. പാട്ടുകേള്‍ക്കുക

എന്നതാണ് കുട്ടിക്കാലത്തെ എന്റെ വിന�ോദങ്ങളില�ൊന്ന്. പിന്നെ പ�ൊട്ടിയ ബലൂണ്‍ വിവിധ പാത്രങ്ങളില്‍ വലിച്ചുകെട്ടി അതില്‍ ക�ൊട്ടുമ്പോള്‍ ഉണ്ടാകുന്ന വിവിധശബ്ദങ്ങള്‍ ആസ്വദിക്കുക.ഒരു പാട്ട് കേട്ടിട്ട് അതിന്റെ താളത്തിനനുസരിച്ച് ക�ൊട്ടുക മുതലായവയായിരുന്നു എന്റെ കുട്ടിക്കാലത്തെ വിന�ോദങ്ങള്‍. പിന്നെ എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചതും എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. പ്രൈമറി സ്‌കൂ ള്‍

നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂ ള്‍ ആലുവ, അതിന് ശേഷം വിദ്യാധിരാജ വിദ്യാഭവന്‍ ആലുവ. പിന്നെ ഡി പ�ോള്‍ അങ്കമാലി, പിന്നെ സംഗീതമായിരുന്നു എല്ലാം. ദുബായില്‍ ഒരു പ്രോഗ്രാമിങ് ക�ോഴ്‌സ് ചെയ്തിരുന്നു. ഇത�ൊക്കെയാണ് എന്റെ കുട്ടിക്കാലഓര്‍മ്മകള്‍.

പുതിയ പ്രൊജക്റ്റ് എന്താണ് ? ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളവയില്‍ മറക്കാനാവാത്ത അനുഭവം വിവരിക്കാമ�ോ ?

മലേഷ്യ, സിംഗപ്പൂര്‍, കാന , ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കാനും നിരവധി പ്രശസ്തരായ സംഗീതജ്ഞര�ോട�ൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത പിയാന�ോ, വയലിന്‍ വിദഗ്ധന്‍ ഫ്രഡറിക് ജെയിംസിന�ോട�ൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നത് മാത്രമല്ല അദ്ദേഹത്തിന്റെ ആല്‍ബങ്ങളില്‍ മ്യൂസിക് പ്രോഗ്രാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത�ൊക്കെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളാണ്.നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലും ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനീക സൗകര്യങ്ങള�ോടുകൂടിയ ഒരു റെക്കോഡിങ് സ്റ്റുഡിയ�ോ തുടങ്ങുക എന്നുള്ളതാണ് ഭാവി പരിപാടി. അതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇത്രകാലവും ഈ രംഗത്ത് പ്രവര്‍ത്തിച്ചിട്ട് അര്‍ഹതപ്പെട്ട അംഗീകാരം കിട്ടിയിട്ടില്ല എന്ന് ത�ോന്നിയിട്ടുണ്ടോ? ഇതുവരെ ലഭിച്ച അംഗീകാരങ്ങള്‍ എന്തൊക്കെയാണ് ?

ചിലപ്പോഴേക്കെ അങ്ങനെ എനിക്ക് ത�ോന്നിയിട്ടുണ്ട്. എന്നിരുന്നാലും 2000 തുടങ്ങി 2013 വരെ ഞാന്‍ വിദേശത്തായിരുന്നു. അതിന് ശേഷവും ഞാന്‍ സ്ഥിരമായി നാട്ടില്‍ ഉണ്ടായിരുന്നില്ല. ഈ കാരണമാകാം ഞാന്‍ അംഗീകരിക്കപ്പെടാതെപ�ോയത് എന്നും കരുതുന്നു. ജെ സി ഫൗണ്ടഷന്റെ അംഗീകാരം കിട്ടിയിട്ടുണ്ട് ചിത്രചേച്ചിയ�ോട�ൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു വലിയ അംഗീകാരമായി കണക്കാക്കുന്നു. ദുബായിലെ മിലന്‍ സിറ്റി ഫെസിലിറ്റീസിന്റെ ബെസ്റ്റ് റിഥംപ്രോഗ്രാമ്മര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കുടുംബം ?

എന്റെ പപ്പ സ്റ്റീഫന്‍ ജ�ോര്‍ജ്ജ്, അമ്മ മേരി സ്റ്റീഫന്‍, ഭാര്യ ഹേഡന്‍ ഹാർവി, മകന്‍ സ്റ്റീവ് ഹാർവി, മകള്‍ സ്റ്റീന്‍ ഹാർവി. മകന്‍ ആറാംക്ലാസ്സില്‍ മകള്‍ ഒന്നാം ക്ലസ്സിലും പഠിക്കുന്നു. ഇതാണെന്റെ ചെറിയ സന്തുഷ്ടകുടുംബം

G{]nÂþsabv 2019

29


മാറിയ ജീവിതരീതികളും സസ്യാഹാരത്തിന്റെ ലഭ്യതകുറവും നമ്മെ കൂടുതലായി സസ്യേതര ആഹാരങ്ങളിലേയ്ക്ക് ആകര്‍ഷിക്കാനിടയാക്കി. പ്രസ്തുത ആഹാരരീതികളുടെ ദ�ോഷവശങ്ങൾ മനസ്സിലാക്കി വികസിതരാഷ്ട ്രങ്ങളിലുള്ളവർ സസ്യാഹാരരീതികളിലേയ്ക്ക് മടങ്ങിവന്നുതുടങ്ങിയിരിക്കുന്നു. യശ്ശശരീരനായ വൈദ്യവാചസ്പതിഃ എന്‍.കെ. പദ്മനാഭന്‍ വൈദ്യര്‍

ആഹാരവും

ആര�ോഗ്യവും

ര�ോഗ്യത്തിനെന്നതുപ�ോലെ അനാര�ോഗ ്യത് തി ന ും അ ഥ വ ാ ര�ോഗത്തിനും കാരണം ആഹാരമാണ്. ശരീരവ്യാപാരങ്ങൾ നിമിത്തം ശരീര ധാതുക്കൾ എപ്പോഴും ക്ഷയിച്ചുക�ൊണ്ടിരിക്കുന്നു. ഈ ക്ഷയത്തെ ഇല്ലാതാക്കി ധാതുക്കളെ പൂർ�സ്ഥിതിയിലെത്തിക്കാനാണ് നാം ആഹാരംകഴിക്കുന്നത്. ആഹാരം എന്തായിരിക്കണം എപ്പോൾ എ ങ് ങിനെ ക ഴ ി ക്ക ണ മെ ന്നു ള്ള ത് ഓര�ോരുത്തരും സ്വന്തം വിവേചനബുദ്ധി ഉപയ�ോഗിച്ചു തീരുമാനിക്കേണ്ടതാണ്. ഓര�ോരുത്തരും അധിവസിക്കുന്ന സ്ഥലത്തിന് ചുറ്റും സുലഭമായി കിട്ടുന്ന വസ്തുക്കളായിരിക്കണം ഭക്ഷണത്തിന് ഉപയ�ോഗിക്കേണ്ടത്. ആയത് ആര�ോഗ്യത്തിന് ഹിതകരമായിരിക്കും. 30

G{]nÂþsabv 2019

മനുഷ്യന്റെ ശരീരഘടന സസ്യഭുക്കുകളുടേതിന് തുല്യമാണ്. പ്രാചീനകാലം മുതൽ വിവിധതരം സസ്യങ്ങൾ ആഹാരങ്ങള്‍ക്കായി ല�ോകത്തിന്റെ വിവിധഭാഗങ്ങളിൽ അധിവസിച്ചിരുന്നവർ ഉപയ�ോഗപ്പെടുത്തിയിരുവെന്നുള്ളത് ചരിത്രപരമായ വസ്തുതയാണ്. ഇതുക�ൊണ്ട് മത്സ്യമാംസാദികൾ ഉപയ�ോഗിച്ചിരുന്നില്ല എന്ന് അർഥമാക്കരുത്. അഷ്ടാംഗഹൃദയത്തിലും, ചരക, ശുശ്രുത സംഹിതകളിലും, ജാഗല, അനൂപ മാസങ്ങളെയും അവയുടെ ഗുണങ്ങളെയും വിവരിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ചികിത്സയുടെ വിവിധഘട്ടങ്ങളിൽ വിവിധതരം മാംസങ്ങളുടെയും മാംസരസങ്ങളുടെയും ഉപയ�ോഗം കാണാവുന്നതാണ്. ചുരുക്കത്തിൽ മനുഷ്യരുടെ ആഹാരത്തിൽ

സസ്യേതരഭക്ഷണം കുറച്ചുമാത്രമേ പൂർ�ികർ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. മാറിയ ജീവിതരീതികളും സസ്യാഹാരത്തിന്റെ ലഭ്യതകുറവും നമ്മെ കൂടുതലായി സസ്യേതര ആഹാരങ്ങളിലേയ്ക്ക് ആകര്‍ഷിക്കാനിടയാക്കി. പ്രസ്തുത ആഹാരരീതികളുടെ ദ�ോഷവശങ്ങൾ മനസ്സിലാക്കി വികസിതരാഷ്ട്രങ്ങളിലുള്ളവർ സസ്യാഹാരരീതികളിലേയ്ക്ക് മടങ്ങിവന്നുതുടങ്ങിയിരിക്കുന്നു. അതേസമയം ശാസ്ത്രീയമായ ഒരാഹാരക്രമവും പാചകരീതിയും മറ്റുമുണ്ടായിരുന്ന കേരളീയർ അത് പാടെ ഉപേക്ഷിച്ച്‌വിദേശീയർ വലിച്ചെറിഞ്ഞ ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലേയ്ക്ക് ഓടിയടുക്കുകയാണ്. ഇന്ന് ചികിത്സാ രംഗത്ത് ച�ോദ്യചിഹ്നങ്ങളായിവര്‍ത്തിക്കുന്ന കാൻസർ, ഹൃദ്രോഗം തുടങ്ങി പല ര�ോഗങ്ങള്‍ക്കും


മുഖ്യമായ കാരണം ഇപ്രകാരമുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയ�ോഗമാണെന്ന് പരീക്ഷണനിരീക്ഷണങ്ങൾ വഴി പലരും തെളിയിച്ചു കഴിഞ്ഞിട്ടുളളതാണ്. വിശപ്പുള്ളപ്പോൾ മാത്രമേ ഭക്ഷണം കഴിക്കാൻ വിധിയുള്ളൂ. പക്ഷെ നമ്മിൽ എത്രപേർ വിശപ്പുവന്നശേഷം മാത്രം ആഹാരം കഴിക്കാൻ ശ്രമിക്കുന്നു എന്ന്ചിന്തിച്ചു ന�ോക്കേണ്ടതാണ്. സമശനം, അത്യശനം, വിഷമാശനം എന്നിവയെല്ലാം ര�ോഗകാരണങ്ങളാകാമെന്ന് ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് യാത�ൊരു വിലയും കല്പിക്കാതെ ബെഡ്‌ക�ോഫി മുതൽ രാത്രി ഉറങ്ങുന്നതു വരെ പാനീയമായും, ഖരവസ്തുക്കളായും വിവിധതരം ആഹാരങ്ങൾ കഴിക്കുന്നവരാണ് കൂടുതല്‍പേരും. ഈ രീതി ശീലിക്കുന്നത് പചനവ്യവസ്ഥയെ തകരാറിലാക്കാൻ ഇടയാക്കും. ഇപ്രകാരം ദിവസങ്ങള�ോളം സംഭവിക്കുന്നത് കാലാന്തരത്തിൽ വിവിധതരം ര�ോഗങ്ങൾക്ക് കാരണമായി ഭവിക്കുന്നു. ചുരുക്കത്തിൽ ആയുർവ്വേദശാസ്ത്രം ആഹാരകാര്യങ്ങളിൽ പാലിക്കപ്പെടാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളെ പ�ൊതുജനങ്ങളെ ബ�ോധവല്ക്കരിക്കപ്പെടേണ്ടിയിരിക്കുകയാണ്.

പ്രധാനഭക്ഷണം രണ്ടുനേരം മാത്രം. ഒരിക്കൽ കഴിച്ച ഭക്ഷണം നല്ലവണ്ണം ദഹിച്ചതിനുശേഷം മാത്രമേ പിന്നീട്കഴിക്കാവൂ. ആഹാരം മധുര രസ പ്രധാനമാണെങ്കിലും അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതിനും വായുവിനെ അനുല�ോപിപ്പിക്കുന്നതിനും ദേഹത്തെ പുഷ്ടിപ്പെടുത്തുന്നതിനും മറ്റ്‌രസങ്ങളും ഉണ്ടാകേണ്ടതാണ്. (രസങ്ങൾ മധുര, അമ്ല, ലവണ, കട്ട, കഷായ, തിക്ത) അമ്ലം ക�ൊണ്ട് അമ്ലം വര്‍ദ്ധിക്കുമെന്നത് സാമാന്യനിയമമാണല്ലോ. ദ�ോഷാല്‍ക്ലേശത്തെ ഉണ്ടാക്കുകയും അതിനെ ശരീരത്തിൽ നിന്നും പുറംതള്ളാതിരിക്കുകയും ചെയ്യുന്ന അന്നമാണ് വിരുദ്ധാന്നം. അത്എല്ലാ ദ�ോഷങ്ങളെയും, ദാതുക്കളെയും ദുഷിപ്പിക്കുന്നു. വിരുദ്ധാന്നം അമ്ല പിത്തകാരിയാകുന്നത് അഗ്നിയെ ദുഷിപ്പിച്ചാണ്. വിരുദ്ധാന്നത്തിന് ഉദാഹരണമായി പറയുന്നത് പലതും നമ്മുടെ നാട്ടുകാര്‍ക്ക്ശീലമില്ലാത്തവയാണ്. അവർ സാഹചര്യം ക�ൊണ്ടോ സഹവാസം ക�ൊണ്ടോ അനുകരണ പ്രവണതക�ൊണ്ടോ വിരുദ്ധാന്നം ഭക്ഷിക്കാൻ ഇടവരുന്നു. ഒരു ദേശവാസിയുടെ വിരുദ്ധാന്നം മറ്റൊരു ദേശവാസിക്ക് സാമ്യമല്ലെങ്കിൽ

വിരുദ്ധാന്നമാകുന്നില്ല. വിരുദ്ധാന്നത്തിന് ഗ്രന്ഥകാരന്മാർ ആദ്യം ചൂണ്ടിക്കാട്ടുന്നത് ക്ഷീരമത്സ്യങ്ങളെയാണ്. ചൈത്രരഥത്തിൽ മഹർഷിമാർ ഒന്നിച്ച് കൂടി നടത്തിയ ശാസ്ത്രചർച്ചയിൽ ആത്രേയൻ മത്സ്യം പാല�ോടുകൂടി കഴിക്കരുതെന്ന് പറഞ്ഞപ്പോൾ ഭദ്രാകാപ്യന് ചിലിചിമം എന്ന മത്സ്യം ഒഴികെ മറ്റെല്ലാമത്സ്യങ്ങളും പാല�ോടുകൂടി ഭക്ഷിക്കാമെന്ന് പറഞ്ഞു. ഇതിൽ നിന്നും ഭദ്രാകാപ്യന്റെ ദേശത്ത് ക്ഷീരമത്സ്യങ്ങൾ ഒരുമിച്ച് കഴിക്കുന്നത് വിരുദ്ധാന്നമല്ലെന്നനുമാനിക്കാം. ര�ോഗപരീക്ഷയിൽ ഈ വ്യത്യാസങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. വിരുദ്ധാഹാരത്തിന് അനേകം ഭേദങ്ങളുണ്ട്. റഫറന്‍സിനുവേണ്ടി അവയെ ഉദാഹരണസഹിതം താഴെ ഉദ്ധരിക്കുന്നു.

1. ദേശവിരുദ്ധം:

ജാംഗലദേശത്തോ മരുപ്രദേശത്തോ താമസിക്കുന്നവർ രൂക്ഷതീഷ്ണാദി ഗുണങ്ങളുള്ള ആഹാരാധികൾ ശീലിക്കുക . അനൂപദേശത്തുള്ളവർ സ്നിഗ്ദ്ധധി ഗുണങ്ങളുള്ള ആഹാരങ്ങൾ ശീലിക്കുക .

2. കാലവിരുദ്ധം: ദി

ശ ീ ത ക ാ ല ത്ത് രൂ ക്ഷ ശ ീ ത ാ ആഹാരാധികൾ ശീലിക്കുക.

G{]nÂþsabv 2019

31


ഉഷ്‌ണകാലത്ത് കടുരസവും ഉഷ്ണ വീര്യത്വമുള്ള ആഹാരാധികൾ ശീലിക്കുക..

3. അഗ്നിവിരുദ്ധം:

അ ഗ് നി ക്ക് അ നു രൂ പ മ ല് ലാ ത്ത ആഹാരാദികള്‍ശീലിക്കുക.

4. മാത്രാവിരുദ്ധം:

തേനും നെയ്യും പഞ്ചസാരയും സമം ചേർത്ത് ശീലിക്കുക .

5. സാത്മ്യവിരുദ്ധം:

കടുരസവും, ഉഷ്ണവീര്യവും സാത്മ്യമായവന് മധുരരസവും, ശീതവീര്യവുമായ ആഹാരം.

6. ദ�ോഷവിരുദ്ധം:

വാതാദിദ�ോഷങ്ങൾക്ക് സമാന ഗുണങ്ങളുള്ള ആഹാരാദികൾ .

7. സംസ്‌ക്കാരവിരുദ്ധം:

മയിലിന്റെ മാംസം ആവണക്കിൻ കമ്പിൽ ക�ോർത്ത് ആവണക്കിന്റെ വിറകിൽ വേവിച്ച് ആവണക്കെണ്ണ ചേർത്ത് ഭക്ഷിച്ചാലെന്ന പ�ോലെ ആഹാരസാധനം സംസ്‌കരണംക�ൊണ്ട് വിഷസദൃശമായത്..

8. വീര്യവിരുദ്ധം:

ശീതവീര്യ ദ്രവ്യവും ഉഷ്ണവീര്യ ദ്രവ്യവും ചേര്‍ത്ത്ശീലിക്കുന്നത്.

9. ക�ോഷ്ഠവിരുദ്ധം: ക്രൂര ക�ോഷ്ഠ ന്

32

അ ത ്യല്‍ പ്പ വ ും

G{]nÂþsabv 2019

മന്ദവീര്യവും മലശ�ോധനയെ ഉണ്ടാക്കാത്തതുമായ ദ്രവ്യം ക�ൊടുക്കുന്നതും മൃദുക�ോഷ്ഠന് ഗുരുത്വമുള്ളതും മലശ�ോധനയെ ധാരാളം ഉണ്ടാക്കുന്നതുമായ ദ്രവ്യം ധാരാളം ക�ൊടുക്കുന്നതും.

10. അവസ്ഥാവിരുദ്ധം:

പരിശ്രമം, മൈഥുനം, വ്യായാമം ഇവ അതിയായി ശീലിക്കുന്നവര്‍ക്ക്‌ വാതം ക�ോപിക്കുന്ന ആഹാരവും ഉറക്കം ക�ൊണ്ടുള്ള ആലസ്യമുള്ളവർക്ക് കഫം ക�ോപിക്കുന്ന ആഹാരവും അവസ്ഥാവിരുദ്ധമാകുന്നു.

11. ക്രമവിരുദ്ധം:

മലമൂത്രങ്ങൾ വിസ്സര്‍ജ്ജിക്കാതെയും വിശക്കാതെയും അധികം വിശന്നും ഭക്ഷണം കഴിക്കുന്നത്.

12. പരിഹാര വിരുദ്ധം:

വരാഹമാംസാദികൾ ഭക്ഷിച്ചിട്ട് ഉഷ്ണപദാര്‍ത്ഥം ഉപയ�ോഗിക്കുന്നത്.

13. ഉപചാരവിരുദ്ധം:

നെയ്യ് സേവിച്ചിട്ട് തണുത്ത പദാര്‍ത്ഥം ഉപയ�ോഗിക്കുന്നത്.

14. പാകവിരുദ്ധം:

ദുഷിച്ചതും ചീത്തതുമായ വിറക് കത്തിച്ച് വേവിക്കുക, അരി വേവാതിരിക്കുക, അധികം വെന്തു പ�ോവുക, കരിഞ്ഞു പ�ോകുക ഇവ പാകവിരുദ്ധമാണ്.

15. സംയ�ോഗവിരുദ്ധം:

പുളിയും പാലും ഒരുമിച്ചുകഴിക്കുന്നത്.

16. ഹൃദ്വിരുദ്ധം:

മ ന സ്സി ന് രു ച ി ക് കാത്ത ത് ഹൃദ്വിരുദ്ധമാകുന്നു.

17. സമ്പത്ത് വിരുദ്ധം:

ഏതെങ്കിലും ദ്രവ്യത്തിന് രസപൂര്‍ത്തി വരാതിരിക്കുകയ�ോ രസം അധികമായിരിക്കുകയ�ോ ചെയ്യുന്നത് സമ്പത്ത് വിരുദ്ധമാകുന്നു.

18. വിധി വിരുദ്ധം:

സ്വകാര്യമല്ലാത്ത സ്ഥലത്ത്‌വച്ചല്ലാതെ ആഹാരം കഴിക്കുന്നത് വിധി വിരുദ്ധമാകുന്നു. ആധുനിക മനുഷ്യനെ അത്ഭുതപ്പെടുത്തുവാൻ ആയുർവേദത്തിന്റെ ഗഹനമായ ഉള്ളടക്കം ല�ോകത്തെ ബ�ോദ്ധ്യപ്പെടുത്തുവാനും ല�ോക നന്മയ്ക്കായി വികസിപ്പിച്ചെടുക്കാനും വൈകിക്കൂടാ! രക്തചംക്രമണത്തെക്കുറിച്ച് ആദ്യമായി സുശ്രുതാചാര്യൻ ബി.സി. നാലാം നൂറ്റാണ്ടിൽ സുശ്രുതംസൂത്രസ്ഥാനം പതിനാലാം അദ്ധ്യായം ശ�ോണിതവര്‍ണ്ണനീയത്തില് പ്രതിപാദിച്ചിരിക്കുന്നു. പാശ്ചാത്യ ശാസ്ത്രജ്ഞനായ വില്യം ഹാർേവ എ.ഡി. 1578 -1657 De Motus Cordis-ൽ പ്രതിപാദിച്ചിരിക്കുന്നു


DIRECTED BY

Dr. AJIT RAVI PEGASUS GLOBAL PRIVATE LTD

& presents

powered by

EARTH RESORT & CONVENTION CENTER

@


^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

ബെ

ഞ്ചമിന്‍ ഫ്രാങ്ക് ‌ള ി ന്‍ ഒ രു ര ാ ഷ്ട്രീ യ വിഷയം പരാമര്‍ശിച്ചപ്പോള്‍ പ്രതികരിച്ചതിങ്ങിനെ: 'ഈ ല�ോകത്തെ മരണവും ടാക്‌സും ഒഴിച്ച് മറ്റൊന്നും നിശ്ചയമുള്ള കാര്യങ്ങളല്ല. രാജ്യത്തെ നികുതി സംവിധാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങളെ അന്ധരാക്കുന്നതുപ�ോലെയാണ്. 2019 - ല്‍ കേ�ം അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ ചില മുഖ്യസവിശേഷതകളാണ് ചൂണ്ടിക്കാട്ടുന്നത്:

വിശാലമായ കാഴ്ച്ചപ്പാട്

സ ാ മ്പ ത് തിക

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആസൂത്രിതച്ചെലവ് 27.84 ലക്ഷം ക�ോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ കൂടിയ തുകയുടെ നല്ലൊരു ശതമാനം കൃഷിയിലേക്കാണ് തിരിച്ചുവിടുന്നത്. കൃഷിയ്ക്ക് വേണ്ടിയുള്ള വകയിരുത്തല്‍ 63,000 ക�ോടിയില്‍ നിന്നും 1.5 ലക്ഷം ക�ോടിയാക്കി ഉയര്‍ത്തിയിരിക്കുന്നു. ഉദാഹരണത്തിന്, കാര്‍ഷികമേഖലയില്‍, ധനമ�ി ജെയ്റ്റ്‌ലി കര്‍ഷകര്‍ക്ക് ഒരു മിനിമം താങ്ങ് പദ്ധതി അവതരിപ്പിച്ചു. ഇത് പ്രകാരം രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള കാര്‍ഷകര്‍ക്ക് ഒരു വര്‍ഷം 6,000 രൂപ വരെ സര്‍ക്കാര്‍ നല്‍കും. 2018 34

G{]nÂþsabv 2019

റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യത്തിന്റെ ജിഡിപിയ്ക്ക് സംഭാവന ചെയ്യുന്നുണ്ടെങ്കിലും, കുറെ നാളായി ഈ മേഖല സര്‍ക്കാരില്‍ നിന്നും ചില കൈത്താങ്ങുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ജിഎസ്ടി കുറച്ചതുമായി ബന്ധപ്പെട്ടുള്ള എന്റെ കാഴ്ചപ്പാടുകളാണ് ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.

ഡിസംബര്‍ ഒന്നിന് ഈ പദ്ധതി ആരംഭിച്ചു . അനിമല്‍ ഹസ്ബന്ററി, ഫിഷറീസ് എന്നീ മേഖലയിലുള്ള കൃഷിക്കാര്‍ക്കും പലിശയില്ലാ ധനസഹായം ലഭ്യമാക്കും. ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായങ്ങള്‍ക്ക് ഒരു ക�ോടി വരെ വായ്പ നല്‍കും. ധനമ�ി അസംഘടിതമേഖലയിലുള്ള ത�ൊഴിലാളികള്‍ക്ക് 3,000 രൂപ മാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിമാസം 55 രൂപ നല്‍കിയാല്‍ 60 വയസ്സാകുമ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതാണ് ഈ പദ്ധതി. നികുതി വരുമാനം കൂട്ടിക്കൊണ്ട് ഇതിനുള്ള ചെലവ് കണ്ടെത്താനാണ് ശ്രമം. അതേ സമയം ധനകമ്മി 3.4 ശതമാനമായി നിലനിര്‍ത്താനും ആല�ോചിക്കുന്നു. 3-4 ശതമാനം വരെയുള്ള വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിക്കൊണ്ട് ധനകമ്മി 3.4 ശതമാനത്തില്‍ നിര്‍ത്തുക വിഷമകരമായിരിക്കുമെന്ന് പറയപ്പെടുന്നു.

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പിന്തുണ

ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രാദേശികമായി ശേഖരണം 20 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്നു. സ്ത്രീകളുടെ

ഉടമസ്ഥതയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് 3 ശതമാനം എന്ന ഉപപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടില്‍ ഇത് തീര്‍ച്ചയായും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കുതിച്ചുചാട്ടത്തിന് സഹായിക്കും. കാരണം ഇവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായിരിക്കും ഇത്തരം ചരക്കുകളുടെ പ്രധാന ഉപഭ�ോക്താക്കള്‍.

നികുതി നിര്‍ദേശങ്ങള്‍

കേ� ബജറ്റ് പ്രധാനമായും ശ്രദ്ധ കേ�ീകരിക്കുന്നത് താഴേക്കിടയിലുള്ള നികുതിദായകരെയാണ്. പുതിയ നികുതിയിളവ�ോ നികുതിഒഴിവാക്കല�ോ നിര്‍ദേശിക്കാത്തതിനാല്‍ ബിസിനസ് സംരംഭങ്ങള്‍ സന്തുഷ്ടരാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം നികുതി ഘടനയില്‍ മാറ്റമില്ല. പക്ഷെ ശ്രദ്ധിക്കേണ്ട കാര്യം നികുതി നിയമങ്ങളില്‍ വരുത്തിയ ചില മാറ്റങ്ങളാണ്. അത് ഒരു നികുതിദായകനെ മുൻ വിധികള�ോടെ സമീപിക്കാന്‍ ഇടയാക്കും. ബജറ്റിലെ പുതുതായുള്ള പ്രധാന നിര്‍ദേശങ്ങള്‍ താഴെപ്പറയുന്നവയാണ് : അഞ്ച് ലക്ഷമ�ോ അതിന് താഴെയ�ോ വാര്‍ഷിക വരുമാനമുള്ള എല്ലാവരെയും വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് നിയമം,


2019-ലെ ഇടക്കാല ബജറ്റിലെ സവിശേഷതകള്‍

G{]nÂþsabv 2019

35


1961 സെക്ഷന്‍ 87എന്ന പ്രകാരമുള്ള നികുതിയിളവ് 2,500 രൂപയില്‍ നിന്നും 12,500 രൂപയാക്കി ഉയര്‍ത്തി. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികളുടെ നികുതിപ്പട്ടികയില്‍ മാറ്റമില്ല. വ്യക്തിപരമായ വരുമാനം അഞ്ച് ലക്ഷം രൂപവരെയുള്ളവര്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും അവര്‍ നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മേല്‍ സൂചിപ്പിച്ച റിബേറ്റിലെ വര്‍ധനയുടെ ഒരു പ്രധാന സ്വഭാവം 9.85 ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികള്‍ ഒരു നികുതിയും നല്‍കാതിരിക്കാം. ഈ നിയമപ്രകാരം ലഭ്യമായ വിവിധ കിഴിവുകള്‍ താഴെ പറയുന്നു :

അനുമതി തേടിയിരുന്നു . ഇത് പെന്‍ഷന്‍കാര്‍ക്കും സഹായകരമാകും. കാരണം നികുതിയിളവ് പെന്‍ഷന്‍ വരുമാനമനുസരിച്ച് മാറ്റം വരും. ബജറ്റിലെ വലിയ�ൊരു ആശ്വാസം ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വീടിന്റെ സാങ്കല്‍പികമായ വാടക ഒഴിവാക്കലാണ്. തന്റെ പ്രസംഗത്തില്‍ ധനമ�ി പറഞ്ഞത് സ്വന്തം നാട്ടില്‍ നിന്നും ജ�ോലിയുടെ പേരില്‍ നഗരത്തില്‍ താമസിക്കേണ്ടി വരുന്ന രണ്ടാമത�ൊരു വീടുകൂടിയുള്ള ആളുകളെ മുന്നില്‍ കണ്ടാണ് ധനമ�ി ഇത്തരമ�ൊരു പരിഷ്‌കാരം വരുത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേ-

Particulars

Amount (in INR)

Gross Total Income

985,000

Less: Standard Deduction in respect of salaries

(50,000)

Interest on housing loan

(200,000)

Investments under section 80C

(150,000)

Contributions to New Pension Scheme

(50,000)

Medical insurance

(25,000)

Deduction towards bank interest

(10,000)

Net Taxable Income

500,000

Applicable Tax

എഴുത്തുകാരന്റെ കാഴ്ചപ്പാടനുസരിച്ച്, മേല്‍ സൂചിപ്പിച്ച ഭേദഗതി നികുതിദായകരായ നിരവധി പേര്‍ക്ക് സഹായകരമാകും. പ്രത്യേകിച്ചും പ്രതിമാസം 50,000 രൂപയ്ക്കും 80,000 രൂപയ്ക്കും ഇടയില്‍ ശമ്പളവരുമാനം ഉള്ളവര്‍. ധനമ�ി പ്രതിമാസം 40,000 രൂപ മുതല്‍ 50,000 രൂപ വരെ ശമ്പളം വാങ്ങുവരുടെ നികുതിയിലെ ഇളവ് കൂട്ടാന്‍

36

G{]nÂþsabv 2019

NIL

ജകം നല്‍കുന്നതിന്റെ ഭാഗമായി സ്വന്തമായി സ്വത്ത് കൈവശം വെച്ചിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഡവലപര്‍ തന്റെ സ്വത്തിന്റെ പണിപൂര്‍ത്തിയാക്കിയ ശേഷം രണ്ടാമത്തെ സാമ്പത്തിക വര്‍ഷം മുതല്‍ക്കേ സാങ്കല്‍പിക വാടക ഈടാക്കിത്തുടങ്ങുകയുള്ളൂ. അതുപ�ോലെ ഒരു വ്യക്തി ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടത്തിന്മേലുള്ള

നികുതിയില്‍ ഇളവ് നല്‍കാനും ധനകാര്യ ബില്‍ നിര്‍ദേശിക്കുന്നു. ഈ ഇളവ് ചെറുകിട-ഇടത്തരം കൂടുംബങ്ങള്‍ക്ക് മാത്രമായി നിലനിര്‍ത്തിയിരിക്കുന്നു. രണ്ട് ക�ോടി വരെ ലാഭമുള്ള റസിന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പനയില്‍ മാത്രമാണ് നികുതി ഈടാക്കുക. രണ്ട് വീടുകള്‍ വാങ്ങുതിന്റെ നേട്ടം ജീവിതകാലത്തില്‍ ഒരിയ്ക്കല്‍ മാത്രമേ ഉപയ�ോഗിക്കാന്‍ സാധിക്കൂ. ടിഡിഎസ് പരിധി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു. 1961 ലെ ഇന്‍കംടാക്‌സ് നിയമത്തിലെ 194 എ പ്രകാരം സ�ോഴ്‌സില്‍ നികുതി ഇളവ് നല്‍കാനുള്ള പരിധി 10000ല്‍ നിന്ന് 40,0000 രൂപയാക്കി ഉയര്‍ത്തി. അതുപ�ോലെ 194 ഐ സെക്ഷന്‍ പ്രകാരം വാടകയിന്മേലുള്ള നികുതി കുറയ്ക്കാനുള്ള പരിധി 180,000 രൂപയില്‍ നിന്നും 2,40,000 രൂപയാക്കി ഉയര്‍ത്തി. നികുതി റിപ്പോ പ്രക്രിയ വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന നടപടികളും ധനമ�ി പ്രഖ്യാപിച്ചിട്ടുണ്ട്. അതുപ�ോലെ റിപ്പോ പ്രക്രിയ പൂര്‍ത്തിയാകുത�ോടെ റീഫണ്ടുകളും വേഗത്തിലാക്കുന്ന പ്രക്രിയയും ത്വരിതഗതിയിലാക്കാന്‍ മ�ി നിര്‍ദേശിക്കുന്നു . ചുരുക്കത്തില്‍, കര്‍ഷകര്‍ക്ക് വരുമാനത്തിന്റെ താങ്ങ് നല്‍കുന്നതിനും അതുവഴി ഗ്രാമീണ ഇന്ത്യയ്ക്ക് കരുത്ത് പകരാനും കേ�ബജറ്റ് ലക്ഷ്യമിടുന്നു. 2019 ല്‍ ല�ോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാരിന് ഈ നിര്‍ദേശങ്ങള്‍ ഒരിക്കല്‍ കൂടി പരിശ�ോധിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യയിലെ നികുതി പശ്ചാത്തലത്തിലും പരിശ�ോധിക്കുമ്പോള്‍, താല്‍പര്യമുണര്‍ത്തുന്ന നാളുകളാണ് വരാനിരിക്കുന്നത്. ത�ോമസ് ജെഫേഴ്‌സന്റെ വാക്കുകളിലും പറഞ്ഞാല്‍ ഒരു ഭരണക്രമം മനുഷ്യനെ അവന്‍ വിശ്വസിക്കാത്ത ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി ഫണ്ടുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നു



ത�ോറ്റ് തുന്നം പാടിയവരെ കുറിച്ചാണ് ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് ത�ോന്നുന്നുണ്ടോ? ഇവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.

tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

പരിശ്രമങ്ങള്‍ അവസരങ്ങള്‍ക്ക് വഴിതുറക്കുമ്പോൾ

ത്രാധ ി പ ര്‍ അ യ ാളെ ആട്ടിയ�ോടിച്ചു: കാരണം 'അയാള്‍ക്ക് നല്ല ഭാവനയുടെയും, ആശയങ്ങളുടെയും അഭാവം ഉണ്ടായിരുന്നു'. ഇയാള്‍ ക�ോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവനാണ്! ഒരു എഞ്ചിനീയര്‍ ആവണമെന്ന ആഗ്രഹത്തോടെ ട�ൊയ�ോറ്റ മ�ോട്ടോര്‍ ക�ോര്‍പ്പറേഷനില്‍ ഇന്റർവ�വിന് ചെന്ന ഇയാള്‍ ജ�ോലി ലഭിക്കാതെ വര്‍ഷങ്ങള�ോളം ത�ൊഴിൽരഹിതനായി നടന്നു. സമ്പാദ്യം എന്നു പറയുവാന്‍ ഒരു നാണയതുട്ടു പ�ോലും അവളുടെ കൈയ്യില്‍ ഇല്ലായിരുന്നു. വിവാഹ മ�ോചിത, മാനസീകമായി തളര്‍ന്നവള്‍, തന്റെ കുട്ടിയെ വളര്‍ത്തുവാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ ന�ോവല്‍ എഴുതാന്‍ സമയം കണ്ടെത്തിയവള്‍. ഇയാളുടെ ആദ്യകാല അഞ്ച് ബിസിനസ്സും പരാജയമായിരുന്നു. ഇവന്‍ നാല് വയസ്സുവരെ സംസാ 38

G{]nÂþsabv 2019

രിക്കില്ലായിരുന്നു. ഏഴ് വയസ്സു വരെ വായിക്കുവാന്‍ അറിയില്ലായിരുന്നു. അദ്ധ്യാപകരും, മാതാപിതാക്കളും ഇവന്‍ മാനസീക വൈകല്യമുള്ളവനും, മന്ദബുദ്ധിയും, സമൂഹത്തോട് പ�ൊരുത്തപ്പെടാത്തവനുമായി ഇവനെ കരുതി. എന്തെങ്കിലും പഠിക്കുവാന്‍ കഴിയാത്ത പമ്പര വിഡ്ഢിയാണ് അവനെന്ന് അദ്ധ്യാപകര്‍ അവന്റെ മുഖത്ത് ന�ോക്കി പറഞ്ഞു. ഇയാള്‍ പഠനകാലത്ത് ആറാം ക്ലാസ്സില്‍ പരാജയപ്പെട്ടു. ജീവിതത്തിലും. നിരവധി തവണ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളില്‍ ത�ോറ്റു; പബ്ലിക് ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ത�ോൽക്കുന്നതും പതിവായിരുന്നു. ത ന് റെ ബാ ല ്യക ാ ല ത്ത് ത ന്നെ ഇവള്‍ക്ക് നിരവധിയായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ ജ�ോലി നഷ്ടപ്പെട്ടു. ഒരിക്കല്‍ ടെലിവിഷന്‍ 'സ്‌ക്രീനിന് യ�ോജിക്കാത്തവള്‍' എന്ന് പറഞ്ഞ്

ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. 'ഇയാളുടെ ക�ോപ്രായങ്ങള്‍' ഹ�ോളിവുഡില്‍ ചിലവാകില്ല എന്നു പറഞ്ഞ് പലരും ഇയാളെ ആദ്യം തഴഞ്ഞിട്ടുണ്ട്. ഹൈസ്‌കൂ ള്‍ ബാസ്‌ക റ്റ് ബാള്‍ ടീമില്‍ നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്. 9,000 - ത്തില്‍ അധികം ഷ�ോട്ടുകള്‍ ഇയാള്‍ പാഴാക്കുകയും 300-ഓളം മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടുമുണ്ട്. ത�ോറ്റ് തുന്നം പാടിയവരെ കുറിച്ചാണ് ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് ത�ോന്നുന്നുണ്ടോ? ഇവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇനിയും മറച്ചു വയ്ക്കുന്നില്ല; അവര്‍ യഥാക്രമം വാള്‍ട്ട് ഡിസ്‌നി , സ്റ്റീവ് ജ�ോബ്‌സ്, സ�ൊയ്ഷിറ�ോ ഹ�ോണ്ട, ജെ.കെ.റൗളിംഗ്, ഹെന്റി ഫ�ോര്‍ഡ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ത�ോമസ് എഡിസണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഓപ്‌റാഹ് വിന്‍ഫ്രി, ചാര്‍ളി ചാപ്ലിന്‍,


G{]nÂþsabv 2019

39


മൈക്കല്‍ ജ�ോര്‍ദ്ദാന്‍ എന്നീ വിശ്വോത്തര പ്രതിഭകളാണ്. അതെ, ഇങ്ങനെയുള്ളവരുടെ ശ്രേണി ഇവിടെ അവസാനിക്കുന്നില്ല. ഇവരെല്ലാവരും തന്നെ തങ്ങളുടേതായ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരാണ്. ഇവര�ൊക്കെ ഒര�ൊറ്റ രാത്രിക�ൊണ്ട് പ്രശസ്തരായവര്‍ ആണെന്ന് നമുക്ക് ഇന്ന് ത�ോന്നിയേക്കാം. എന്നാല്‍ ജീവിതത്തില്‍ കയ്പ്പുനീര് വേണ്ടുവ�ോളം കുടിച്ചിട്ടുള്ളവരാണ് ഇവര്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മനുഷ്യന് പരിശീലനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം താന്‍ ആഗ്രഹിക്കുന്ന മേഖലയില്‍ പ്രാവീണ്യം കൈവരിക്കുന്നതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് പഠനങ്ങള്‍ പറയുന്നു. ഏതായാലും ഇവരുടെ ജീവിതത്തെക്കുറിച്ചും, ജീവിതചര്യകളെക്കുറിച്ചും അവര്‍ അവലംബിച്ചിരിക്കുന്ന ദീര്‍ഘക്ഷമയും, ലക്ഷ്യബ�ോധവും നമുക്കൊന്ന് വിശകലനം ചെയ്യാം. വിജയം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ വിജയം നേടുന്നത് അതിനായി

40

G{]nÂþsabv 2019

ശരിയായ രീതിയില്‍ പരിശ്രമിക്കുന്നവര്‍ മാത്രമാണ്. ഇത് വളരെ എളുപ്പമുള്ള കാര്യമായിരുന്നെങ്കില്‍ നമ്മളെല്ലാവരും തന്നെ വിജയം കൈവരിച്ചവര്‍ ആയിരിക്കുമല്ലോ? ചിലര്‍ പറയുന്നത് വിജയം എന്നത് 'വിധി' അല്ലെങ്കില്‍ 'തലവര' എന്നൊക്കെയാണ്. മറ്റു ചിലര്‍ ഭാഗ്യം എന്നും. ഇവരുമായി തര്‍ക്കത്തിനില്ല, എന്നാലും ഭാഗ്യം കടാക്ഷിക്കുകയാണെങ്കില്‍ തന്നെ അതിനുമുമ്പ് നാം വേണ്ട പരിശീലനങ്ങള്‍ ചെയ്ത് സുസജ്ജരായിരിക്കേണ്ടേ? ഒരു വ്യക്തിയെ വിജയത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങളെ പ്രതിപാദിച്ച് അനേകം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിജയിച്ചവര്‍ കടന്നുപ�ോയ വഴികളെ അപഗ്രഥിച്ച് ചില സുപ്രധാന വസ്തുതകളെ ഞാന്‍ നിങ്ങളുമായി പങ്ക് വെയ്ക്കാം. 1. എന്തിലാണ�ോ വ്യാപൃതമായിരിക്കുന്നത്, അവര്‍ അതിനെ പ്രണയിക്കുന്നവരാണ്: ഇന്ന് ജീവിതലക്ഷ്യം നേടിയവരെല്ലാം തന്നെ തങ്ങളുടെ സ്വപ്നസാക്ഷാത്കാരങ്ങള്‍ക്ക് മീതെ ഉറങ്ങുകയാണ് പതിവ്. കാരണം അവര്‍ സ്വപ്നം

കണ്ടിരുന്നത് ഉറങ്ങുമ്പോഴല്ല. മറിച്ച് ഉണര്‍ന്നിരിക്കുമ്പോഴാണ്. എന്തുക�ൊണ്ടാണ് മഡ�ോണ പ�ോപ് ഗായിക എന്ന നിലയില്‍ പ്രശസ്തയും, സമ്പന്നയും ആയതിനുശേഷവും തന്റെ മ്യൂസിക് റെക്കോര്‍ഡിംഗ് തുടരുന്നത്? എന്തുക�ൊണ്ടാണ് സ്റ്റീവ് ജ�ോബ്‌സ് വീണ്ടും അപ്പിളിലേക്ക് മടങ്ങി വന്ന് പുതിയ തലമുറയ്ക്ക് വെല്ലുവിളി ആയിരിക്കുന്നത്? കാരണം വിജയിച്ചവര്‍ ഒരിക്കലും 'വിരമിക്കല്‍' എന്ന അഭിപ്രായത്തോട് യ�ോജിക്കുന്നവരല്ല. നേട്ടങ്ങളും, പുരസ്‌ക ാരങ്ങളും ഒരായുഷ്‌ക ാലത്തേക്ക് നേടിയാലും അവര്‍ തങ്ങളുടെ കര്‍മ്മപഥത്തില്‍ നിരന്തരം തുടരുക തന്നെ ചെയ്യും. 'വിജയം എന്നത് പര്യവസാനമില്ലാത്ത യാത്രയാണ് ' എന്ന് പറയാറുണ്ട്. അതുക�ൊണ്ട് നിങ്ങളുടെ മനസ്സിനെ ഉണര്‍ത്തുക, വിജയം ഒരു ആവേശമായി നിങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിക്കട്ടെ. 2. അവര്‍ തീവ്രമായി ആഗ്രഹിക്കുന്നവരാണ്: ലക്ഷ്യം നേടിയ ആര�ോടെങ്കിലും നിങ്ങള്‍ സംസാരിക്കുക. അവരുടെ കണ്ണുകളില്‍ തന്റെ ലക്ഷ്യത്തോടുള്ള


തീവ്രമായ അഭിനിവേശം നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ചിലപ്പോഴ�ൊക്കെ നിങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന് വരാം; എന്നാലും മുന്നോട്ട് തന്നെ നീങ്ങുക. തീവ്രമായി ലക്ഷ്യത്തെ ആഗ്രഹിക്കുന്നവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരും അത് നേടുന്നതിന് എന്ത് പ്രതിസന്ധികളെയും സന്തോഷത്തോടെ സ്വീകരിക്കുന്നവരുമാണ്. ലക്ഷ്യത്തിനായി ദാഹിക്കുന്നവര്‍ക്ക് ഈ ല�ോകത്തെ മികച്ചതാക്കി മാറ്റാം എന്ന് സ്റ്റീവ് ജ�ോബ്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം കൂട്ടിനുള്ളില്‍ സമാധിയിരിക്കുന്നതിനേക്കാള്‍ എന്തുക�ൊണ്ടും എളുപ്പമായിരിക്കും അവിടെ നിന്നും പറക്കുന്നത്. അതേ, നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പറന്നുയരുക! 3. ല�ോകത്തിന്റെ ചിന്തകളെ ഇവര്‍ ഗൗനിക്കുന്നില്ല: മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് പരാജയത്തിലേക്കുള്ള ആദ്യ ചുവടാണ്. അതുല്യങ്ങളായ നേട്ടങ്ങളെല്ലാം തന്നെ നേടിയവര്‍ ഒരു ഘട്ടത്തില്‍ തിരസ്‌കരിക്കപ്പെട്ടവരായിരുന്നു. ഗലീലിയ�ോ മുതല്‍ കേണല്‍ സാന്‍ഡേഴ്‌സും, ജെ.കെ. റൗളിംഗും വരെ. എന്നാല്‍ ഇവര�ൊക്കെ തങ്ങളുടെ ലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിച്ചവരല്ല എന്ന നിങ്ങള്‍ക്ക് കാണാം. പുതിയ ആശയങ്ങളുമായി കടന്നുവന്നിട്ടുള്ളവര്‍ക്ക് മുന്നില്‍ സമൂഹം എന്നും തടസ്സങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. മറ്റുള്ളവരെ ശ്രവിക്കുന്നത് ഉചിതം തന്നെ, പക്ഷേ അന്തിമ തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കണം. നിങ്ങള്‍ ഒരു പക്ഷേ ല�ോകത്തിലെ ഏറ്റവും മധുരമുള്ളതും, പഴുത്തതുമായ ഒരു മുന്തിരിയായിരിക്കാം. എന്നാലും മുന്തിരി

ഇഷ്ടമില്ലാത്ത ആരെങ്കിലും നിങ്ങളുടെ മുന്നില്‍ വന്നേക്കാം. സ്വന്തം മനസ്സിനെ ശ്രവിക്കുന്നത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കും. മറ്റുള്ളവര്‍ നിങ്ങളെ വിലയിരുത്തുവാന്‍/വിധിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. കാരണ നിങ്ങള്‍ സഞ്ചരിച്ച വഴികളിലൂടെ അവര്‍ ഒരിക്കലും നടന്നിട്ടില്ല എന്നതു തന്നെ. 4. നിശ്ചയദാര്‍ഢ്യം: നാലാമതായി എനിക്ക് നിങ്ങള�ോട് പറയുവാനുള്ളത് വിജയിക്കുന്നവര്‍ അവരുടെ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല എന്നതാണ്. ഇവരില്‍ നല്ലൊരു ശതമാനവും ദാരി��ത്തിന്റെ നെല്ലിപ്പലക കണ്ടിട്ടുള്ളവരാണ്. എന്നാല്‍ എല്ലാ വെല്ലുവിളികളെയും പരിഹാസങ്ങളെയും അതിജീവിക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ശാന്തമായ സമുദ്രം ഒരിക്കലും ഒരു കഴിവുറ്റ നാവികനെ മെനഞ്ഞിട്ടില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പതറരുത്. അപ്രകാരം കരുത്താര്‍ജ്ജിക്കുന്നവര്‍ കാറ്റും ക�ോളും കടന്നുപ�ോയാലും അനക്കമില്ലാതെ നില്‍ക്കും. ബാഹ്യപ്രേരണകളില്‍ ആശ്രയിക്കാതെ സ്വയം മനസ്സിന് പ്രേരണയും, ഉത്തേജനവും നല്‍കുക. ലക്ഷ്യം എന്ന നിധി തേടി യാത്ര ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക: നിങ്ങളുടെ പാതയില്‍ പൂമെത്ത വിരിച്ചിട്ടുണ്ടാവില്ല. 5. ഉത്തരവാദിത്വം: ഒരു കാര്യം നിർവഹിക്കുവാന്‍ നിശ്ചയിച്ചുറപ്പിച്ചാല്‍ ആ നിമിഷം മുതല്‍ അത് പൂര്‍ണ്ണമായും നിങ്ങളുടെ ഉത്തരവാദിത്വമാകും. ഇക്കാലത്ത് ആളുകള്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുടെ ചുമലിലേക്ക് വച്ചൊഴിയുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. കാര്യങ്ങള്‍

'സ്വയം' ശരിയാവും എന്ന ചിന്താഗതി വെടിഞ്ഞ് കാര്യങ്ങള്‍ ശരിയാക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങണം എന്ന ചിന്താധാരയിലേക്ക് വരിക. ഒരു വിജേതാവ് എന്നും തന്റെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്വം ഏല്‍ക്കുന്നവനായിരിക്കും. അനന്തരഫലങ്ങള്‍ എന്തുമായിക്കൊള്ളട്ടെ തീരുമാനങ്ങള്‍ തനിക്ക് സ്വീകരിക്കാനാവുമെന്ന് അയാള്‍ക്കറിയാം. നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന എല്ലാ വസ്തുതകള്‍ക്കും നിങ്ങളുടെ പ്രതീക്ഷകള്‍, ലക്ഷ്യം, സമയക്രമീകരണം, സത്യസന്ധത, സ്വയം പ്രേരണ, സംതൃപ്തി, നിലപാടുകള്‍ എല്ലാറ്റിനും നിങ്ങള്‍ മാത്രമായിരിക്കും വിധേയനാവുന്നത്. ഇവിടെ പ്രതിപാദിച്ച വിഷയങ്ങള്‍, വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ അനുഷ്ഠിക്കേണ്ട നിരവധി കാര്യങ്ങളില്‍ ചിലതുമാത്രമാണ്. ഉപദേശങ്ങള്‍ ലഭിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാവില്ല. എന്നാല്‍ തീരുമാനങ്ങളും, പ്രവൃത്തികളും നിങ്ങളുടേത് മാത്രമായിരിക്കും. നിങ്ങള്‍ നടക്കേണ്ട പാതയില്‍ നിങ്ങള്‍ക്ക് പകരം നടക്കുവാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതല്ല, നിങ്ങള്‍ അതിന് എപ്രകാരം പ്രതികരിക്കുന്നു എന്നതാണ് മുഖ്യം. ഓര്‍ക്കുക വിജയത്തിലേക്കുള്ള പാത മിനുസമുള്ളതല്ല. അതുക�ൊണ്ട് സ്വയം കരുത്താര്‍ജ്ജിച്ച് തന്നെ ഒരുക്കുക. മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്നുറപ്പിച്ച് മുന്നിട്ട് ഇറങ്ങുക, ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ നടക്കുക. നിങ്ങള്‍ക്ക് മുമ്പേ ഇതേ പാതയിലൂടെ നടന്ന് ലക്ഷ്യം കൈവരിച്ചവരെ പ�ോലെ ഈ യാത്ര ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു

G{]nÂþsabv 2019

41


GADGETS

Xiaomi Poco F2

` 26,990 (approximately)   Android v9.0 (Pie) OS   6.3 inches Display   16 MP + 8 MP + 5 MP Triple Primary Cameras   20 MP Secondary Camera   6 GB RAM   128 GB Internal Memory   256 GB Expandable Memory   4100 mAh Battery Capacity

Samsung Galaxy A20

` 14,900 (approximately)  Android v9.0 (Pie) OS  6.4 inches Display  13 MP + 5 MP Dual Primary Cameras  8 MP Secondary Camera  3 GB RAM  32 GB Internal Memory  512 GB Expandable Memory  4000 mAh Battery Capacity

42

G{]nÂþsabv 2019


Samsung Galaxy A60

` 27, 990 (approximately)  Android v9.0 (Pie) OS  6.7 inches Display  32 MP + 5 MP + 8 MP Triple Primary Cameras  32 MP Secondary Camera  6 GB RAM  128 GB Internal Memory  512 GB Expandable Memory  4500 mAh Battery Capacity

Realme 3 Pro

` 18, 990 (approximately)  Android v9.0 (Pie) OS  6.3 inches Display  16 MP + 5 MP Dual Primary Cameras  20 MP Secondary Camera  6 GB RAM  64 GB Internal Memory  256 GB Expandable Memory  4500 mAh Battery Capacity

G{]nÂþsabv 2019

43


]mNIw

tämjva _nPp

ഫിഷ് പെരളന്‍ ചേരുവകള്‍

ദശക്കട്ടിയുള്ള മീന്‍ - 1/2 കില�ോ തക്കാളി - 2 എണ്ണം(ചെറുത് ) സവാള - ഒരെണ്ണം ഉപ്പ് - പാകത്തിന് വിനാഗിരി - ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ - പാകത്തിന് ഉണക്കമുളക് - 10 എണ്ണം(അരച്ചത് ) വെളുത്തുള്ളി - 10 അല്ലി(അരച്ചത് ) ചെറിയ ഉള്ളി - 4 എണ്ണം(അരിഞ്ഞത് )

44

G{]nÂþsabv 2019

തയാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും അരച്ചത് ചേര്‍ക്കുക. നന്നായി വഴന്ന ശേഷം തക്കാളി ചേര്‍ക്കാം. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് വറ്റിച്ചെടുക്കാം. വെള്ളം വറ്റി ഗ്രേവി കട്ടിയാകുമ്പോള്‍ ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഓര�ോന്നായി നിരത്തിവയ്ക്കാം. ഇത് അടച്ചുവച്ച് വേവിക്കണം. ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചുമിടാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് അല്‍പ്പം വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് വീണ്ടും അടച്ചുവച്ച് വേവിക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കി കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് കറിക്കുമുകളില�ൊഴിച്ച് വിളമ്പാം.


ബീഫ് മപ്പാസ് ചേരുവകള്‍

ബീഫ് ചെറിയ ചതുരകഷണങ്ങളായി മുറിച്ചത് - 1/2 കില�ോ മഞ്ഞള്‍ പ�ൊടി - 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി - 4 ടേബിള്‍ സ്പൂണ്‍ മുളകുപ�ൊടി - 2 ടേബിള്‍ സ്പൂണ്‍ ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ് ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുളളി - 10 അല്ലി തേങ്ങ ചിരകിയത് - 2 കപ്പ് (കുറച്ച് വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുക്കുക.) കറിവേപ്പില - 2 തണ്ട് വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ കടുക് - 1/2 ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച് അടുപ്പില്‍ നിന്നിറക്കിയ ശേഷം ബീഫ് അതിലിട്ട് അഞ്ച് മിനിറ്റ് വാട്ടിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മാറ്റിവയ്ക്കുക. ഒരു സ�ോസ് പാനില്‍ എണ്ണയ�ൊഴിക്കാതെ മല്ലിപ്പൊടി, മുളകുപ�ൊടി, മഞ്ഞള്‍പൊടി ഇവയെടുത്ത് ചെറിയ തീയില്‍ വറുക്കുക. ഇതിലേക്ക് ബീഫ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തീയണയ്ക്കുക. ഇതിലേക്ക് വറുത്ത ഉള്ളി ചേര്‍ത്ത് കടുകും കറിവേപ്പിലയും താളിച്ച് വിളമ്പാം.

G{]nÂþsabv 2019

45


മസാല റൈസ് ചേരുവകള്‍

ബസുമതി അരി - 2 കപ്പ് വെജിറ്റബിള്‍ ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍ പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ക്യാപ്‌സിക്കം - ഓര�ോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളായരിഞ്ഞത് സവാള - ചതുരത്തില്‍ അല്പ്പം വലിപ്പമുള്ള കഷണങ്ങളായരിഞ്ഞത് വൈറ്റ് പെപ്പര്‍ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍ ചിക്കന്‍ ക്യൂബ്‌സ് - 4 എണ്ണം ഉപ്പ് - പാകത്തിന്

46

G{]nÂþsabv 2019

തയാറാക്കുന്ന വിധം

കുക്കറില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ക്യാപ്‌സിക്കവും സവാളയും അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളകുപ�ൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കാം . ഇതിലേക്ക് അരിയും നാല് കപ്പ് വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി ആവി പ�ോയ ശേഷം തുറന്ന് ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്ത് ചൂട�ോടെ ഇളക്കി വിളമ്പാം.


ക്രഷ്ഡ് ബീഫ് മസാല

ചേരുവകള്‍

ബീഫ് - 1/2 കില�ോ വെളുത്തുള്ളി ചതച്ചത് - 3 തുടം ഇഞ്ചി - ഒരു കഷണം സവാള - ഒരെണ്ണം വലുത് കറിവേപ്പില- 2 തണ്ട് ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 250 ഗ്രാം മുളകുപ�ൊടി - 2 ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാല - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്തിളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്‌സിയിലിട്ട് ചെറുതായ�ൊന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, ഇവ ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ഇതിലേക്ക് മുളകുപ�ൊടിയും ചേര്‍ത്ത് മ�ൊരിയിച്ചെടുക്കാം.

G{]nÂþsabv 2019

47


tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

48

G{]nÂþsabv 2019


താരന്‍ തടയാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആ

ണ്‍ പെണ്‍ ഭേദമന്യേ ഏ വ രേ യും അലട്ടുന്ന ഗുരുതരമായ ഒരു സൗന്ദര്യപ്രശ്‌നമാണ് താരന്‍. വാസ്തവത്തില്‍ ഇത് ഗൗരവമായ ഒരു ര�ോഗാവസ്ഥയ�ൊന്നുമല്ല . തലയിലെ വിട്ടുമാറാത്ത ച�ൊറിച്ചിലാണ് പ്രധാന ര�ോഗലക്ഷണം ശിര�ോചര്‍മ്മം അടര്‍ന്നുപ�ോകലാണ് മറ്റൊരു ലക്ഷണം. ശിര�ോചര്‍മ്മത്തിലെ ച�ൊ റ ി ച്ചി ല ി നേ ക് കാ ള്‍ അസ്വസ്ഥതയാണ് ത�ൊലി അടര്‍ന്നുപ�ോകല്‍. തലയില്‍ എപ്പോഴും വെളുത്തപ�ൊടി തൂവിയതുപ�ോലെ കാണുന്നത് ശിര�ോചര്‍മ്മം ഇളകിപ്പോകുന്നതിന്റെ ലക്ഷണമാണ്. താരന്‍ കളയുന്ന ഷാമ്പൂവിന്റെ പ്രയ�ോഗമാണ് ഈ ര�ോഗലക്ഷണത്തോട് പ�ൊരുതാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷെ അത് മാത്രമല്ല പ�ോംവഴിയെന്ന് മനസിലാക്കുക. ഒരു രാസവസ്തുക്കളും പ്രകൃതിദത്ത പ�ോംവഴികള�ോളം വരില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്. താരന്‍ കളയാന്‍ പ്രകൃതിയുടേതായ ഒരു പാട് മാര്‍ഗ്ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ചില മാര്‍ഗ്ഗങ്ങളിതാ .......

ടീ ട്രീ ഓയില്‍

താരന്‍ കളയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്

ടീ ട്രീ ഓയില്‍. ഇതിന് ഫംഗസിന�ോടും ബാക്ടീരിയകള�ോടും പ�ൊരുതാനുള്ള ശേഷിയുണ്ട്. ഇതിന് പുറമെ ആന്റി ഇന്‍ഫ്‌ള മേറ്ററിയുമാണ്. താരന്‍ 41 ശതമാനത്തോളം കുറയ്ക്കാന്‍ ഇതിന് കഴിയും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടീ ട്രീ ഓയില്‍ പുരട്ടുക. അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് ഈ എണ്ണയുടെ കട്ടി കുറയ്ക്കുന്നത് നല്ലതാണ്.

നല്ലതാണെന്ന് ഈയിടെയാണ് കണ്ട് പിടിച്ചത്. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. കറ്റാര്‍ വാഴയുടെ കാമ്പ് തലയില്‍ തേച്ച് പിടിപ്പിച്ച് ഏതാനും മ ി ന ി ട്ടു ക ള്‍ക്ക് ശേ ഷ ം ശുദ്ധജലം ഉപയ�ോഗിച്ച് കഴുകിക്കളയണം. സ്ഥിരമായി ഉപയ�ോഗിക്കുന്നതുക�ൊണ്ട് താരന്‍ അകറ്റാന്‍ സാധിക്കും.

ഏറ്റവും ജനപ്രിയമായ പ്രകൃതിദത്ത പരിഹാരമാര്‍ഗ്ഗമാണിത്. മുടി വളരാന്‍ എല്ലാവരും ഉപയ�ോഗിക്കുന്നതാണ് വെളിച്ചെണ്ണ. ലഭ്യത ധാരാളമായതിനാലാകാം വെളിച്ചെണ്ണ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയത്. ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കാനുള്ള ശേഷിയും വെളിച്ചെണ്ണയ്ക്കുണ്ട്. ടീ ട്രീ ഓയില്‍ പ�ോലെ തന്നെ താരന്‍ നശിപ്പിക്കാന്‍ വെളിച്ചെണ്ണയ്ക്കും ശേഷിയുണ്ട്. അത് ദിവസേന ശിര�ോചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കണം.

താരനകറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത മാര്‍ഗമാണ് മൈലാഞ്ചി. ഇതിന്റെ ഇലകള്‍ അരച്ചതില്‍ മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയ�ോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് രണ്ടാഴ്ചയില�ൊരിക്കല്‍ വീതം ചെയ്താല്‍ താരന്റെ ഉപദ്രവം ഇല്ലാതാകും. അതുപ�ോലെ മാനസികസമ്മര്‍ദ്ദവും താരനും തമ്മില്‍ ബന്ധമുണ്ടെന്ന് ഈയിടെ കണ്ടെത്തിയിട്ടുണ്ട്. മാനസികസമ്മര്‍ദ്ദം കൂടുന്തോറും താരനും കൂടുന്നതായും സമ്മര്‍ദ്ദം കുറയുന്നതനുസരിച്ച് താരനും കുറയുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു . അപ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ചുക�ൊണ്ടേയിരിക്കണം

വെളിച്ചെണ്ണ

കറ്റാര്‍ വാഴ

പ�ൊള്ളലിനും പഴുപ്പിനും വളരെ നല്ല ഔഷധമാണ് കറ്റാര്‍ വാഴ. താരന്‍ പ്രതിര�ോധിക്കാനും കറ്റാര്‍ വാഴ ഉപയ�ോഗിക്കുന്നത്

മൈലാഞ്ചി

G{]nÂþsabv 2019

49


bm{X

ഭൂമിയ�ോളം

സുന്ദരമായ ഒരിടം ജലാശയങ്ങള്‍ എപ്പോഴും യാത്രികരെ ആവേശം ക�ൊള്ളിക്കുന്നവയാണ്. ബെനിന്റെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത് അവിടുത്തെ ജലാശയങ്ങള്‍ കാരണമാണ്. പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗമാണിവിടം. നിരവധി അപൂർ� ആഫ്രിക്കന്‍ പക്ഷികളെ ഈ തടാകത്തിലും ചുറ്റിലുമായി കാണാം.

50

G{]nÂþsabv 2019


ഭൂ

മി എത്രത്തോളം സുന്ദരമാണെന്ന് നിങ്ങള്‍ക്കറിയാമ�ോ? ഈ പ്രപഞ്ചത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വസ്തുവാണ് ഭൂമി. വാക്കുകളില്‍ ആ സൗന്ദര്യം വിവരിക്കാനാവില്ല. വിഖ്യാതരായ പ്രകൃതികവികള്‍ക്ക് പ�ോലും അതിനാവില്ല. അവര്‍ണ്ണനീയമായ സൗന്ദര്യം ലഭ്യമായ വാക്കുകളില്‍ എങ്ങിനെയാണ് കവികള്‍ക്ക് വിവരിക്കാനാവുക? മുഴുവനായും വിവരിക്കാന്‍ കഴിയില്ലെന്നത് വാസ്തവമാണ്. ഭാഗികമായെങ്കിലും കവികള്‍ക്ക് അത് വിവരിക്കാനാവുമ�ോ? തീര്‍ച്ചയായും. ഭൂമിയെപ്പോലെ സുന്ദരമായ ഒരു ചെറിയ ഇടം കിട്ടിയാല്‍ എങ്ങിനെയാവും വര്‍ണ്ണിക്കാനാവുക ?. അത്തരമ�ൊരു സുന്ദരഭൂമിയാണ് ബെനിന്‍ എന്ന ചെറിയ ആഫ്രിക്കന്‍ രാഷ്ട്രം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ബീച്ചുകളും പർ�തങ്ങളും കാടുകളും ജലാശയങ്ങളും നിറഞ്ഞൊരു അനുഗൃഹീത രാജ്യമാണ് ബെനിന്‍.

നിന്നുമാണ് ആരംഭിക്കുന്നത് . അതിന് മുമ്പ് അടിമകളുടെ ഒരു ക�ോളനി മാത്രമായിരുന്നു ബെനിന്‍. ഫ്രാന്‍സ് ക�ോളിനിയാക്കിയതിന് ശേഷം രാജ്യം സമ്പൂര്‍ണ്ണമായും മാറി. ക�ോളനിവല്‍ക്കരണത്തിന്റെ

കാലത്താണ് രാജ്യം ഇന്ന് ക�ൊട്ടിഘ�ോഷിക്കുന്ന പല വികസനങ്ങളും നേടിയെടുത്തത്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനങ്ങള്‍ എല്ലാം ക�ൊള�ോണിയല്‍ കാലഘട്ടത്തിന്റെ

ഒരു ലഘുചരിത്രം

ബെനിന്റെ ചരിത്രം ഫ്രാന്‍സിന്റെ ക�ൊള�ോണിയല്‍ ചരിത്രത്തില്‍

G{]nÂþsabv 2019

51


സംഭാവനയാണ്. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തെങ്കിലും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളത് ബെനിന്റെ ചരിത്രത്തില്‍ അക്ഷരാര്‍ഥത്തില്‍ സത്യമാണ്. രാജ്യത്തെ പരമ്പരാഗത കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് തന്നെയാണ് പുതിയവ ഫ്രാന്‍സ് കെട്ടിപ്പൊക്കിയത് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്.

സ്വാത��ത്തിന് ശേഷം

1960 - ല്‍ രാജ്യം സ്വത�മായി. സ്വാത��ത്തിന്റെ മാധുര്യം അധികം നീണ്ടുനിന്നില്ല. അധികം വൈകാതെ ആഭ്യന്തര കലാപം പ�ൊട്ടിപുറപ്പെടുകയും അട്ടിമറികളും പട്ടാളഭരണവും നിലവില്‍ വരികയും ചെയ്തു. നിര്‍ദ്ദയമായ മാര്‍ക്സ ‌ ിസ്റ്റ് ഭരണത്തിന്‍ കീഴിലേക്ക് രാജ്യം ആനയിക്കപ്പെട്ടു. ജനാധിപത്യവിരുദ്ധ ശക്തികള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ജനങ്ങളുടെ ഭാഗ്യത്തിന് 1991-ല്‍ ജനാധിപത്യസര്‍ക്കാര്‍ ഇവിടെ നിലവില്‍ വന്നു.

ഭൂമിയ�ോളം സുന്ദരമായ ബെനിന്‍

ഐക്യരാഷ്ട്രസഭയിലെ അംഗമാണ് കാര്‍ഷികാടിത്തറയുള്ള ഈ രാജ്യം. ഫ്രാന്‍സിന്റെ പിന്തുണ ഇപ്പോഴും ഈ രാജ്യത്തിനുണ്ട്. കൃഷിയല്ലാതെ മറ്റ് സാമ്പത്തിക സ്രോതസ്സോന്നും രാജ്യത്തിനില്ല. ബാഹ്യശക്തികളുടെ സഹായമില്ലാതെ

52

G{]nÂþsabv 2019


രാജ്യത്തെ ഉന്നത്തിയിലെത്തിക്കുക എളുപ്പമല്ല. അതേ സമയം ഇപ്പോഴത്തെ ബെനിന്‍ സാമ്പത്തിക സഹായത്തിന്റെ മറയില്‍ രാജ്യത്തിന്റെ നയങ്ങളെ നിയ�ിക്കാനുള്ള മറ്റൊരു രാജ്യത്തിന്റെ ഒരു വിധത്തിലുള്ള നീക്കത്തേയും അനുവദിക്കില്ല.

ബെനിന്‍ ചുരുക്കത്തില്‍

പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ ചെറുരാഷ്ട്രം നിലക�ൊള്ളുന്നത്. നൈജീരിയ, ബര്‍ക്കിന ഫാസ�ോ, നൈഗര്‍ എന്നിവയ്ക്കടുത്താണ് ബെനിന്‍. ക്രിസ്ത്യന്‍ ആധിപത്യമുള്ള രാഷ്ട്രമാണ്. രാജ്യത്തെ 42.8 ശതമാനം പേരും ക്രിസ്ത്യാനികളാണ്. യ�ൊരുബ പ�ോലുള്ള ഭാഷയാണ് സംസാരിക്കുന്നത്. ഔദ്യോ ഗിക ഭാഷ ഫ്രഞ്ചാണ്. സാക്ഷരതയുടെ കാര്യത്തില്‍ ബെനിന്‍ പിന്നിലാണ്. 38.4 ശതമാനമാണ് സാക്ഷരതാ നിരക്ക്. ആര�ോഗ്യ അടിത്തറയും അത്രയ്ക്ക് ശുഭകരമല്ല. ഒടുവിലത്തെ സർവ്വേ പ്രകാരം 30 ശതമാനം ജനതയ്ക്ക് മാത്രമാണ് ആര�ോഗ്യ സേവനം ലഭിക്കുന്നത്. സാമ്പത്തിക പരിമിതികള്‍ മൂലം വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ആര�ോഗ്യം എന്നീ മേഖലകളില്‍ വികസനം ക�ൊണ്ടുവരാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ടൂറിസം മേഖലയിലാണ് ബെനിന്‍ ഇപ്പോള്‍ വിശ്വാസം അര്‍പ്പിക്കുന്നത്.

ബെനിന്റെ സൗന്ദര്യം

ഊയിദ, പ�ോര്‍ട്ടോ ന�ോവ�ോ, ബ�ോഹിക�ൊന്‍, പറാകൂ, ലെയ്ക് ന�ോക�ൊവു,

നിക്കി എന്നിവയാണ് പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേ�ങ്ങള്‍. പ�ോര്‍ച്ചുഗീസ്, ഫ്രഞ്ച് സംസ്‌ക ാരങ്ങള്‍ എങ്ങിനെയാണ് രാജ്യത്തെ സ്വാധീനിച്ചതെന്നറിയാന്‍ ഊയിദ സന്ദര്‍ശിക്കണം. ക�ൊള�ോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി ഇവിടെ കാണാം. ബീച്ചുകളുടെ സൗന്ദര്യം അവര്‍ണ്ണനീയമാണ് . ബെനിന്റെ തലസ്ഥാനനഗരിയാണ് പ�ോര്‍ട്ടോ ന�ൊവ�ൊ. ഇവിടത്തെ രാജക�ൊട്ടാരമാണ് പ്രധാന ആകര്‍ഷണം. പ�ോര്‍ട്ടോ ന�ൊവ�ൊ രാജാക്കന്മാരുടെ മ്യൂസിയമാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ക�ൊട്ടാരത്തിന്റെ അകത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഗാര്‍ഡനുകളും പാര്‍ക്കുകളുമാണ് ബെനിനെ ആകര്‍ഷകമാക്കുന്നത്. ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം പിടികിട്ടണമെങ്കില്‍ അവിടുത്തെ മാര്‍ക്കറ്റ് തിരയണം. ബ�ോഹിക�ോന്‍ ആണ് ബെനിലെ ഏറ്റവും വലിയ വിപണി. ഈ ഭാഗത്തെ വിവിധ കടകളും ചായക്കടകളും നിര�ോധിച്ചിട്ടുണ്ട്. ബെനിന്റെ വാസ്തുശില്‍പ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ പറാകൂ സന്ദര്‍ശിക്കണം. ഇവിടുത്തെ വാസ്തുശില്‍പകലയാണ് പറാകൂവിന്റെ ആകര്‍ഷണം. ബെനിന്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ കേ�ത്തിന്റെ ആത്മാവും പറാകൂവിലാണ്. പരുത്തി തുണി വ്യവസായകേ�ങ്ങള്‍ ഇവിടം

കേ�ീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ പറാകൂവിനെ ഇത് സമ്പന്നമാക്കി മാറ്റുന്നതും ഈ വ്യവസായമാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശവും ഇതാണ്. ഇവിടുത്തെ ഫാക്ടറികളില്‍ നിര്‍മ്മിച്ച പരമ്പരാഗത ബിയര്‍ രുചിക്കാതെ ഒരു പറാകൂ സന്ദര്‍ശനവും പൂര്‍ത്തിയാവില്ല എന്നുതന്നെ പറയാം. ജലാശയങ്ങള്‍ എപ്പോഴും യാത്രികരെ ആവേശം ക�ൊള്ളിക്കുന്നവയാണ്. ബെനിന്റെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത് അവിടുത്തെ ജലാശയങ്ങള്‍ കാരണമാണ്. പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗമാണിവിടം. നിരവധി അപൂർ� ആഫ്രിക്കന്‍ പക്ഷികളെ ഈ തടാകത്തിലും ചുറ്റിലുമായി കാണാം. പക്ഷെ ഈ തടാകം അങ്ങേയറ്റം മലിനീകരിക്കപ്പെട്ടിരിക്കുന്നത് വലിയ�ൊരു പ്രശ്‌നമാണ്. രാജ്യത്ത് നിരവധി പുരാതന സ്ഥലങ്ങളുണ്ട്. നിക്കിയില്‍ സന്ദര്‍ശനത്തിന് പറ്റിയ ഒരു പുരാതന ക�ൊട്ടാരമുണ്ട്. അത് ടൂറിസത്തിന് വേണ്ടി മാത്രം പ്രത്യേകം കാത്തുസൂക്ഷിക്കുന്ന സ്ഥലമാണിത്. ബെനിനേക്കാള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുന്ദരമായ സ്ഥലം പടിഞ്ഞാറന്‍ ആഫ്രിക്കയിലില്ല. ഉടന്‍ തന്നെ നിങ്ങളുടെ ബെനിനിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യൂ

G{]nÂþsabv 2019

53


Xkv- \- nw Akokv

RECIPES

മുഗ്ളായ് കബാബ് ആവശ്യമുള്ള സാധനങ്ങള്‍

മട്ടന്‍ - 500 ഗ്രാം അരച്ചത് പച്ചമുളക് - 4 എണ്ണം വെളുത്തുള്ളി - 4 അല്ലി സവാള - 1 വലുത് ഇഞ്ചി - ഒന്നര ഇഞ്ച് കഷണം ചിരകിയ തേങ്ങ - 1 ടേബിള്‍ സ്പൂണ്‍ ബദാം പ�ൊടിച്ചത് - 2 ടീ സ്പൂണ്‍ കടലമാവ് - 1 ടീ സ്പൂണ്‍ മല്ലി പ�ൊടി - 1 ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ഗരംമസാല പൗഡര്‍ - അരടീസ്പൂണ്‍ ഫ്രഷ് ക്രീം - 2 ടേബിള്‍ സ്പൂണ്‍ മല്ലിയില - കാല്‍ കപ്പ് ക്യാരറ്റ് ഗ്രേറ്റ ഡ് - 2 ടേബിള്‍ സ്പൂണ്‍ ലൈം ജ്യൂസ് - ഒരു നാരങ്ങയുടേത് എണ്ണ ഉപ്പ് - ആവശ്യത്തിന്

54

G{]nÂþsabv 2019

തയാറാക്കുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ സവാള വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചത്, മല്ലിപ്പൊടി മുളകുപ�ൊടി മഞ്ഞള്‍പ്പൊടി ഗരം മസാല പൗഡര്‍ എന്നിവയും ചേര്‍ത്ത് ചെറുതായ�ൊന്ന് വഴറ്റുക. ഇതിലേക്ക് അരച്ച മട്ടനും ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ 5-10 മിനിറ്റ് വരെ വേവിക്കുക. ചൂടാറിയ ശേഷം ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കി, മിക്‌സ ി യില്‍ അരക്കുക. കുറേശ്ശെ എടുത്ത് കയ്യില്‍ വെച്ച് ഉരുട്ടി ചൂടായ എണ്ണയില്‍ വറുത്തു ക�ോരുക.


ക�ൊഴുക്കട്ട ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി - 1 കപ്പ് തേങ്ങ ചിരകിയത് - 1/2 കപ്പ് കിസ്മിസ്, അണ്ടിപ്പരിപ്പ് - 1 ടേബിള്‍ സ്പൂണ്‍ കടല പരിപ്പ് വേവിച്ചത് - 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര - ആവശ്യത്തിന് നെയ്യ് - 1 1/2 ടേബള്‍സ്പൂണ്‍ ഏലക്ക പ�ൊടിച്ചത് - 1 നുള്ള് ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു കപ്പ് വെളളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് അതില്‍ അരിപ്പൊടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് 1/2 ടേബള്‍സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നന്നായി കുഴക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ നെയ്യ് ചേര്‍ത്ത് ചൂടാവുമ്പോള്‍ അണ്ടിപ്പരിപ്പ് , കിസ്മിസ് എന്നിവ ചേര്‍ത്ത് ഇളക്കുക. തേങ്ങ, കടലപ്പരിപ്പ്, ഏലക്ക പ�ൊടിച്ചത്, പഞ്ചസാര എന്നിവയും ചേർക്കുക. ഈ മാവില്‍ നിന്നും കുറേശ്ശെ എടുത്ത് കയ്യില്‍ വെച്ച് ഒന്നു പരത്തി തേങ്ങ കൂട്ട് നടുവില്‍ ഇട്ട് ഉരുട്ടി ആവി യില്‍ വേവിച്ച് എടുക്കുക. മ�ോള്‍ഡ് ഉണ്ടെങ്കില്‍ അതില്‍ നിറച്ച് എടുത്തും ഉണ്ടാക്കാം. പിങ്ക് കളര്‍ കിട്ടാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ഒരു ചെറിയ കഷണം ബീറ്റ്‌റൂട്ട് അരച്ച് അരിച്ചെടുത്ത ജ്യൂസ് ചേര്‍ക്കുക.

G{]nÂþsabv 2019

55


ഡെത്ത് ബൈ ച�ോക്കലേറ്റ് ബ്രൗണി ആവശ്യമുള്ള സാധനങ്ങള്‍

ബട്ടര്‍ - 185 ഗ്രാം ഡാര്‍ക് ച�ോക്ലേറ്റ് - 185 ഗ്രാം മൈദ - 85 ഗ്രാം ക�ോക്കോ പൗഡര്‍ - 40 ഗ്രാം മുട്ട - 3 എണ്ണം ഉപ്പ് - ഒരു നുള്ള് പഞ്ചസാര പ�ൊടിച്ചത് - 275 ഗ്രാം ബദാം - 1/2 കപ്പ്

56

G{]nÂþsabv 2019

തയാറാക്കുന്ന വിധം

മൈദ, ക�ോക്കോ പൗഡര്‍, ഉപ്പ് നന്നായി യ�ോജപ്പിക്കുക. ബട്ടറും, ഡാര്‍ക് ച�ോക്ലേറ്റും ഡബിൾ ബ�ോയിൽ ചെയ്‌ത�ോ, മൈക്രോ ചെയ്‌ത�ോ ഉരുക്കി മാറ്റിവയ്ക്കുക . എഗ്ഗ് ബീറ്റർ ഉപയ�ോഗിച്ച് പഞ്ചസാരയും, മുട്ടയും നന്നായി ബീറ്റ് ചെയ്യുക. ബദാം ചെറുതായി മുറിച്ചത് മൈദയിലിട്ട് നന്നായ�ൊന്നു ഇളക്കി മാറ്റി വെയ്ക്കുക. മുട്ടകൂട്ടിലേക്ക് മൈദ ചേര്‍ത്ത് നന്നായി യ�ോജപ്പിക്കുക. ഇതിലേയ്ക്ക് ച�ോക്കലേറ്റ് കൂട്ട് കുറേശ്ശേ ചേര്‍ത്ത് യ�ോജിപ്പിക്കുക.ഇതിലേക്ക് പകുതി ബദാം ചേര്‍ത്ത് ഇളക്കുക. ഒരു 8' കേക്ക് ടിന്നില്‍ ബട്ടര്‍ പുരട്ടി ബട്ടര്‍ പേപ്പര്‍ വിരിച്ച് കൂട്ട് ഒഴിക്കുക. ബാക്കിയുള്ള ബദാം വിതറുക. ശേഷം 180'ഡിഗ്രി ടെമ്പറെച്ചറില്‍ നേരത്തെ ചൂടാക്കിയ ഓവനില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.


മിക്‌സഡ് കീമ ബിരിയാണി ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ കീമ - അര കില�ോ ചെമ്മീന്‍ - 150 ഗ്രാം ബീന്‍സ്, ക്യാരറ്റ് - 100 ഗ്രം ബിരിയാണി അരി - 2 കപ്പ് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് - 2 ടേബള്‍സ്പൂണ്‍ പച്ചമളക് ചതച്ചത് - 6 എണ്ണം തക്കാളി - 2 വലുത് ഗരമസാല പൗഡര്‍ - 1 ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് - ഒരു നാരങ്ങയുടെത് ഏലക്ക ഗ്രാമ്പൂ ഗ്രാമ്പൂ പട്ട - 2 വീതം മല്ലിയില, പുതിനയില - മുക്കാല്‍ കപ്പ് ബിരിയാണി കളര്‍ - കുറച്ച് മുളകു പ�ൊടി - 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പ�ൊടി - 1/2 ടീസ്പൂണ്‍ നെയ്യ്, എണ്ണ ,ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീനിൽ മുളകുപ�ൊടി, മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ പാകത്തിന് ചേര്‍ത്ത് അധികം മ�ൊരിഞ്ഞ് പ�ോകാതെ വറുത്തെടുക്കുക. ഒരു വലിയ പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഒരു സവാള അരിഞ്ഞത് മാറ്റി വച്ചു ബാക്കി യുള്ള സവാള നീളത്തില്‍ മുറിച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുളളി പച്ചമുളക് എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കഴുകി പിഴിഞ്ഞെടുത്ത കീമ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പച്ചക്കറി ചേര്‍ത്തിളക്കുക. കീമ വെന്ത് കഴിയുമ്പോള്‍ ചെമ്മീന്‍ മുക്കാല്‍ ടീസ്പൂണ്‍ ഗരംമസാലയും, അര കപ്പ് മല്ലിയില, പ�ൊതിന ഇലയും, പകുതി ചെറുനാരങ്ങ നീരും ചേര്‍ത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ മൂടി വെക്കുക. ഒരു കുക്കര്‍ ചൂടാക്കി,3 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാവുമ്പോള്‍ സവാള ചേര്‍ത്ത് ഇളക്കുക. സവാള കളര്‍ മാറുന്നതിന് മുന്‍പ് കഴുകി വെച്ച അരി, മൂന്ന് കപ്പ് ചൂടുവെള്ളം, ഏലക്ക, ഗ്രാമ്പൂ പട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി, കുക്കര്‍ മൂടി വെക്കുക. ഒരു വിസില്‍ വന്ന ശേഷം ഓഫ് ചെയ്യുക. മസാല കൂട്ടിന് മുകളിലായി ച�ോറ് നിരത്തുക, ചെറുനാരങ്ങാ നീരില്‍ കലക്കിയ ബിരിയാണി കളര്‍ തൂവുക. ഒരു ടേബള്‍സ്പൂണ്‍ നെയ്യ്, ഗരംമസാല പൗഡര്‍, മല്ലിയില പുതിനയില എന്നിവ വിതറുക. ചെറിയ തീയ്യില്‍ 5 മിനിറ്റ് മൂടി വെക്കുക. ച�ോറും, മസാലയും ഇടകലര്‍ത്തിയും ദം ചെയ്യാം.

G{]nÂþsabv 2019

57


Hmt«m dnhyq

hnthIv thWptKm]mÂ

C´ybnse Xsó ap³\ncbnepÅ Hmt«mtam«nhv teJIcnð HcmfmWv hnthIv thWptKm]mð. At±lw Ct¸mÄ Izm«À ssað amKknsâ FUnäÀ Bbn tkh\a\pjvTn¡póp. IqSmsX \nch[n ap³\nc amKkn\pIfnepw ]{X§fnepw FgpXmdpïv

ടെ

റാന�ോയ്ക്ക് ശേഷം പ്രീമിയം ക�ോംപാക്ട് എസ് യൂ വി വിപണിയിലേക്കുള്ള നിസ്സന്‍ കമ്പനിയുടെ ഉല്‍പ്പന്നമാണ് നിസ്സന്‍ കിക്‌സ്. അര്‍ബന്‍ ജീവിതശൈലിക്കിണങ്ങുന്ന സ്‌റ്റൈലിഷ് ക്രോസ്സോവറാണ് ഈ വാഹനം. പുതിയ മാഗസിന്‍ പതിപ്പ് പ്രിന്റിന് പ�ോകുന്നതിന് ത�ൊട്ടുമുന്‍പാണ് ഞങ്ങള്‍ക്ക് നിസ്സന്‍ കിക്‌സ് ടെസ്റ്റിന് കിട്ടിയത്. വിദേശത്ത് വില്‍ക്കുന്ന കിക്‌സ ില്‍ നിന്നും ഇന്ത്യയിലെ മ�ോഡലിന്റെ സവിശേഷത ഇത് ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫ�ോമിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നതാണ്. റെന�ോ കാപ്റ്ററിന്റെ ഇന്ത്യന്‍ 58

G{]nÂþsabv 2019

നിങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്ന കിക്‌സ് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. തടസ്സങ്ങളെല്ലാം അറിയാതെ താണ്ടുന്ന രീതിയിലുള്ളതാണ് സ്റ്റിയറിംഗ് അനുഭവം. നേർരേഖയിലൂടെയുള്ള ചലനം മികച്ചതാണ് . റ�ോഡിന്റെ സ്ഥിതിവിശേഷം വണ്ടിയുടെ പെരുമാറ്റത്തെ ബാധിക്കില്ല. ബ്രേക്കുകള്‍ കരുത്താര്‍ന്നതാണ്.


നിസ്സന്‍ കിക്‌സ്

G{]nÂþsabv 2019

59


പതിപ്പാണ് കിക്‌സ്. അതേ ലുക്കും വിലക്കുറവിന്റെ നേട്ടവും ഈ മ�ോഡലിന്റെ പ്രത്യേകതകളായി നിലക�ൊള്ളുന്നു. ചരിഞ്ഞ വിന്‍ഡ് സ്‌ക്രീനും ഡ�ോര്‍സില്‍ വരെ ഇറങ്ങുന്ന ക്ലാഡിങ്ങും ആണ് ഇന്ത്യന്‍ മ�ോഡലിന്റെ പ്രത്യേകത. ഇന്റര്‍നാഷണല്‍ മ�ോഡലിനേക്കാള്‍ നീളക്കൂടുതലും ഉണ്ട്. കിക്‌സ് വലിപ്പത്തില്‍ കാപ്ചര്‍, ക്രെറ്റ എന്നിവയേക്കാള്‍ വലുതാണ്. സ്‌റ്റൈലിങും മികച്ചതാണ്. മെലിഞ്ഞ ഹെഡ്‌ല ാമ്പുകളും നിസ്സന്‍ എസ് യു വി ഗ്രില്ലും വ്യത്യസ്ത കളറിലുള്ള റൂഫും 17 ഇഞ്ച് അല�ോയ് വീലുകളും നല്ല ആകര്‍ഷകത്വം നല്‍കുന്നു. വ്യത്യസ്തരീതിയിലുള്ള ബൂട്ട് ലിഡും മികച്ച ടെയ്ല്‍ ലാമ്പും സ്‌റ്റൈലിംഗ് മികച്ചതാക്കുന്നു . കാപ്റ്ററിനേക്കാള്‍ മികച്ചതാണ് ഉള്‍ഭാഗത്തെ സ്‌റ്റൈലിംഗ്. മികച്ച ക്വാളിറ്റിയും കൂടുതല്‍ സ്‌പേസും ഉണ്ട്. ച�ോക്കലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കവറ�ോട് കൂടിയ ക്യാബിനും ഡാഷ്‌ബ�ോര്‍ഡും ആഡംബരസ്വഭാവമുള്ളതാണ്. സീറ്റുകളില്‍ ക്വില്‍റ്റോടുകൂടിയ ലെതര്‍ 60

G{]nÂþsabv 2019

ആണുള്ളത്. സ്റ്റിയറിംഗിലും അതുള്ളതിനാല്‍ ഡ്രൈവ് ചെയ്യാന്‍ പിടിക്കുന്നത് സുഖകരമായ അനുഭവമാണ്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ യൂണിറ്റിനായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ധാരാളം ഫീച്ചറുകളും ഉണ്ട്. 360 ഡിഗ്രി സറൗണ്ട് ക്യാമറയ�ോട്

10.85 ലക്ഷം രൂപയാണ് ഏറ്റവും വില കുറഞ്ഞ മ�ോഡലിന്റെ വില. 14.65 ലക്ഷമാണ് ഡീസല്‍ വാഹനത്തിന്റെ വില.

കൂടി വരുന്ന ആദ്യ കാറാണ്. നാല് എയര്‍ ബാഗുകളും ഹില്‍ ഹ�ോള്‍ഡും വെഹിക്കിള്‍ ഡൈനാമിക് കൺട്രോളും ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകളും മഴയെ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ക്രൂസ് കണ്‍ട്രോളും ക്ലൈമറ്റ് കണ്‍ട്രോ ളും ഉണ്ട്. ക്ലൈമറ്റ് കണ്‍ട്രോളും മീറ്റര്‍ കൺസ�ോളും കാപ്റ്ററില്‍ നിന്നും അതുപ�ോലെ പകര്‍ത്തിയിരിക്കുന്നു. ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ വലിക്കുമ്പോഴും ഗിയര്‍ മാറ്റുമ്പോഴും എര്‍ഗണ�ോമിക്‌സ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. സെന്റര്‍ കണ്‍സോളില്‍ കപ്പ് വെക്കാനുള്ള സംവിധാനമില്ല. കാറിന് ആകെ ഒരു യുഎസ്ബി കണക്ടറേയുള്ളൂ. മുന്‍സീറ്റുകള്‍ വലുതാണ്. നല്ലതുപ�ോലെ ആളുകളെ ഉള്‍ക്കൊള്ളാനും പുറംകാഴ്ചകള്‍ കൃത്യമായി കാണാനും കഴിയും. പിന്‍സീറ്റുകള്‍ നല്ല വീതി കൂടിയതാണ്. നല്ല ഹെഡ് റൂമും ലെഗ് റൂമും ഉണ്ട്. ബൂട്ട് സ്‌പേസ് 400 ലിറ്ററാണ്. 1.5 ലിറ്റര്‍ കെ 9കെ ഡീസര്‍ എഞ്ചിനാണ് കിക്‌സ ിനെ കുതിപ്പിക്കുന്നത്. 110 ബിഎച്ച് പി പവറും 240 എന്‍എം


ട�ോര്‍കും ഉണ്ട് ഈ എഞ്ചിന്. ഒരു പഴയ എഞ്ചിനാണെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യവുമുണ്ട്. നല്ല ഡ്രൈവിംഗ് ശേഷിയുള്ള എഞ്ചിന്‍ അങ്ങേയറ്റം പരിഷ്‌കൃ തവുമാണ്. കാപ്റ്ററിനേക്കാള്‍ മികച്ച മിഡ് റേഞ്ച് പവര്‍ ഉണ്ട്. ആറ് സ്പീഡ�ോട് കൂടിയ മാനുവല്‍ എഞ്ചിന്‍ അനായാസം ഉപയ�ോഗിക്കാനാവും. ക്ലച്ചിന്റെ ഉപയ�ോഗവും പ�ോസിറ്റീവാണ്. നിങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്ന കിക്‌സ് കൈകാര്യം

ചെയ്യാന്‍ എളുപ്പമാണ്. തടസ്സങ്ങളെല്ലാം അറിയാതെ താണ്ടുന്ന രീതിയിലുള്ളതാണ് സ്റ്റിയറിംഗ് അനുഭവം. നേർരേഖയിലൂടെയുള്ള ചലനം മികച്ചതാണ് . റ�ോഡിന്റെ സ്ഥിതിവിശേഷം വണ്ടിയുടെ പെരുമാറ്റത്തെ ബാധിക്കില്ല. ബ്രേക്കുകള്‍ കരുത്താര്‍ന്നതാണ്. 10.85 ലക്ഷം രൂപയാണ് ഏറ്റവും വില കുറഞ്ഞ മ�ോഡലിന്റെ വില. 14.65 ലക്ഷമാണ് ഡീസല്‍ വാഹനത്തിന്റെ വില. 1.5 ലിറ്റര്‍ എഞ്ചിന�ോട് കൂടിയ പെട്രോള്‍ മ�ോഡല്‍ പരീക്ഷിക്കാന്‍

സാധിച്ചിട്ടില്ല. കിക്‌സിന്റെ രൂപകല്‍പനയില്‍ നിസ്സന്‍ നല്ലവണ്ണം അധ്വാനിച്ചിട്ടുണ്ട്. നല്ല സ്‌പേസ്, കാഴ്ചയ്ക്ക് അപാര ഭംഗി, നല്ല ഡ്രൈവിംഗ് അനുഭവം, ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മികച്ച റിസള്‍ട്ട് തരുന്ന ഡീസല്‍ എഞ്ചിന്‍ ഇതെല്ലാം വാഹനത്തെ ദൈനംദിന ജീവിതത്തിന് ഇണങ്ങുന്ന വാഹനമാക്കി മാറ്റുന്നു. വിപണിയിലെ ഒപ്പം മത്സരിക്കുന്ന മ�ോഡലുകള�ോട് കിടപിടിക്കാനുള്ള എല്ലാം ഗുണങ്ങളും കിക്‌സ ില്‍ ഉണ്ട്

G{]nÂþsabv 2019

61


aqhn dnhyq

ലൂസിഫര്‍ ആശീർ�ാദ് സിനിമാസിന്റെ ബാലൂസിഫര്‍, നറില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാ-

ണത്തില്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം. മുന്നണിയിലും പിന്നണിയിലും സമ്പൂര്‍ണ്ണ താരത്തിളക്കവുമായെത്തുന്ന ചിത്രം. പി കെ ആര്‍ എന്ന രാഷ്ട്രീയ അധികായകന്റെ മരണത്തോടെ ആരംഭിക്കുന്ന ചിത്രം, ആദ്യ അരമണിക്കൂറില്‍ നല്‍കുന്നത് കഥാപാത്രങ്ങളുടെ ആമുഖമാണ്. ആദ്യപകുതിയില്‍ അല്‍പ്പം ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നെടുനീളന്‍ ആക്ഷന്‍ രംഗങ്ങള�ോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നായക കഥാപാത്രം മ�ോഹന്‍ ലാലിന്റെ കൈകളില്‍ ഭദ്രമാണ്. മുരളി ഗ�ോപി തിരക്കഥയും, ദീപക് ദേവ് സംഗീതവും നിർ�ഹിച്ചിരിക്കുന്നു. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്. മഞ്ജുവാര്യര്‍, സായികുമാര്‍, ട�ോവിന�ോ ത�ോമസ്, വിവേക് ഒബ്‌റ�ോയ്, കലാഭവന്‍ ഷാജ�ോണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരും മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു.

അതിരന്‍

റ്റൊരു സിനിമയുമായും താരതമ്യം ചെയ്യാന്‍ കഴിയാത്ത വ്യത്യസ്തമായ മേക്കിങ്ങിലൂടെയാണ് അതിരന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആകാംക്ഷ നിലനിര്‍ത്തി പ്രേക്ഷകരെ അവസാനനിമിഷം വരെ പിടിച്ചുനിര്‍ത്തിയത് നവാഗതനായ വിവേകിന്റെ സംവിധാനമികവ് തന്നെയാണ്. ഛായാഗ്രാഹണം അനു മൂത്തേടത്തും പശ്ചാത്തല സംഗീതം ജിബ്രനും നിർ�ഹിച്ചിരിക്കുന്നു. പ്രകാശ് രാജ്, അതുൽ കുൽ�ർണി, സുദേവ് നായർ, സുരഭി, നന്ദു, ലെന എന്നിവരാണ് മറ്റ് താരങ്ങള്‍. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തില്‍ കലിക്ക് ശേഷം സായി പല്ലവി മലയാളത്തില്‍ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷകളുമായി എത്തുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമാണ് അതിരന്‍.

62

G{]nÂþsabv 2019


റ�ോമിയ�ോ അക്ബര്‍ വാള്‍ട്ടര്‍

റ�ോ

ബി ഗ്രെവാള്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറാണിത്. കൗശലക്കാരനായ ഒരു ചാരന്റെ കഥയാണ് സിനിമ പറയുന്നത്. 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. അമ്പരപ്പിക്കുന്ന ഒട്ടേറെ സീക്വന്‍സുകളും ചിത്രത്തിലുണ്ട്. ജ�ോണ്‍ എബ്രഹാമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൗനി റ�ോയ്, ജാക്കി ഷ്‌റ�ോഫ്, സികന്തര്‍ ഖേര്‍, സുചിത്ര കൃഷ്ണമൂര്‍ത്തി എന്നിവരും അഭിനയിക്കുന്നു. ഇതുവരെ ചിത്രത്തെക്കുറിച്ച് ഒരു നെഗറ്റീവ് വിമര്‍ശനവും ഉണ്ടായിട്ടില്ല. നായകവേഷത്തില്‍ വിദഗ്ധമായാണ് ജ�ോണ്‍ എബ്രഹാം കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഇതുവരെ ചെയ്തതില്‍ വെച്ച് മികച്ച പ്രകടനമാണ് ജ�ോണ്‍ എബ്രഹാം നടത്തുന്നത്.

ന�ോട്ട് ബുക്ക്

നി

തിന്‍ കക്കര്‍ എന്ന യുവസംവിധായകന്റെ റ�ൊമാന്റിക് ചിത്രമാണ് ന�ോട്ട് ബുക്ക് . സ്‌കൂ ള്‍ ടീച്ചറായി മാറിയ ആര്‍മി ഓഫീസറുടെയും ഒരു പുസ്തകത്തിന്റെയും കഥയാണിത്. ഈ സ്‌കൂള്‍ ടീച്ചര്‍ക്ക് ത�ൊട്ട്മുമ്പ് ജ�ോലിയിലുണ്ടായിരുന്ന ഒരു സ്ത്രീ അധ്യാപികയുടെ പുസ്തകമാണിത്. ഈ പുസ്തകത്തിലൂടെ നായകനായ ടീച്ചര്‍ അധ്യാപികയ�ോട് പ്രണയത്തിലാവുന്നു. അസാധാരണായ ഒരു പ്രണയ കഥയാണിത്. പ്രേക്ഷരില്‍ നിന്നും മികച്ച വിമര്‍ശനങ്ങളാണ് ചിത്രം നേടുന്നത്. സല്‍മാന്‍ ഖാന്‍ മറ്റ് ഏതാനും പേരുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രണുതാന്‍ ബാല്‍, സഹീര്‍ ഇഖ്ബാല്‍, മിര്‍ സര്‍വാര്‍, മൗസം ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത റ�ൊമാന്റിക് ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ചിത്രമാണിത്.

G{]nÂþsabv 2019

63


_p¡v dnhyq

ഇന്ത്യ മിസ്ഇന്‍ഫോമ്ഡ്: ദി ട്രൂ സ്റ്റോറി രചന വില

: പി സിന്‍ഹ, എസ് ഷെയ്ഖ്‌സ എ സിദ്ധാര്‍ത്ഥ് : 299 രൂപ

ഫെ

യ്ക് ന്യൂസ് അഥവാ വ്യാജവാര്‍ത്ത ഒരു വലിയ പ്രശ്‌നമാണിന്ന്. സാമൂഹ്യമാധ്യമങ്ങളുടെ വരവ�ോടെ ആര്‍ക്കും ഏത് നിമിഷവും വലിയ ചെലവില്ലാതെ ഒരു വ്യാജവാര്‍ത്ത പ്രചരിപ്പിക്കാം എന്നായിരിക്കുന്നു. വ്യാജവാര്‍ത്തയും യഥാര്‍ത്ഥ വാര്‍ത്തയും വേര്‍തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ആര്‍ക്കും വ്യാജവാര്‍ത്തയുടെ വിതരണം തടയാന്‍ സാധിക്കുന്നില്ല. വ്യാജവാര്‍ത്ത പ്രചരിക്കുന്നതിലൂടെ ആള്‍ക്കൂട്ടക്കൊലപാതകം മുതല്‍ ലഹള വരെ നടക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു . വ്യാജവാര്‍ത്തയെയും തെറ്റായ വിവരങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ പുസ്തകത്തില്‍. രണ്ടും വേര്‍തിരിച്ചറിയാനുള്ള ചില അത്യാവശ്യവൈദഗ്ധ്യവും പുസ്തകം പകര്‍ന്നു നല്‍കുന്നു .

ദി ഹൺഡ്രഡ് യേര്‍ മാരത്തോൺ രചന വില

യു

: മിഷേല്‍ പില്‍സ്ബറി : 499 രൂപ

എസ് കഴിഞ്ഞാല്‍ സാമ്പത്തികശക്തിയുടെ കാര്യത്തില്‍ രണ്ടാമത്തെ ശക്തിയാണ് ചൈന. യുഎസാണ് ചൈനയെ ഇത്രയും ഉയരത്തില്‍ എത്തിച്ചത്. ഇപ്പോള്‍ ആഗ�ോള ആധിപത്യത്തിന്റെ കാര്യത്തില്‍ യുഎസ് ചൈനയില്‍ നിന്നും യാത�ൊരു ഗൗരവതരമായ ഭീഷണിയും പ്രതീക്ഷിക്കുന്നില്ല. ചൈനയെ ആഗ�ോളക്രമത്തിലേക്ക് അമേരിക്ക സ്വന്തം താല്‍പര്യപ്രകാരം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. പക്ഷെ ഈ പുസ്തകം ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. ചൈന ആഗ�ോള മേധാവിത്വത്തിനായി കൃത്യമായ കണക്കുകൂട്ടലുകള�ോടെയാണ് മാര്‍ച്ച് ചെയ്യുന്നത്. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ കമ്മ്യൂണിസ്റ്റ് രാജ്യം ലക്ഷ്യത്തിലെത്തും. ചൈനയ�ോടുള്ള വിദേശനയത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാന്‍ ഈ പുസ്തകം നിര്‍ബന്ധിക്കുന്നു.

64

G{]nÂþsabv 2019



_p¡v dnhyq

ഡെയര്‍ ഈറ്റ് ദാറ്റ്: എ ഗൈഡ് ടു ബിസാര്‍ ഫുഡ്‌സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് രചന വില

: ദിവ്യ ആനന്ദ് : 240 രൂപ

ളുകള്‍ സാഹസികത ഇഷ്ടപ്പെടുന്നു . ആളുകളില്‍ സന്തോഷവും ആവേശവും ജിജ്ഞാസയും നിറയ്ക്കാന്‍ സാഹസികത എന്ന വാക്ക് ധാരാളമാണ്. വിവിധ തരം സാഹസികതകള്‍ ഉണ്ട്. ഇതില്‍ ട്രിപ് അഡ്വഞ്ചര്‍ ആണ് ഏറ്റവും ജനപ്രിയമായത്. പുതിയ ഒരു തരം സാഹസികതയാണ് ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും സാഹസികത എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ അധികം ചിന്തിക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യമാണിത്. അതാണ് ഭക്ഷണ സാഹസികത. പക്ഷെ ഈ പുസ്തകത്തിലൂടെ കടന്നുപ�ോകുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കും ഇത്തരമ�ൊരു സാഹസികത അത്രയ്ക്ക് ലളിതമല്ലെന്ന് . ദിവ്യ, വിവേക് എന്നീ ഭക്ഷ്യ സാഹസികരായ ദമ്പതികളുടെ യാത്രയാണ് ഈ പുസ്തകം വിവരിക്കുന്നത്. തീന്‍മേശയില്‍ എത്തുന്ന എന്തും ഏതും രുചിച്ചുന�ോക്കാന്‍ സാഹസികത കാട്ടുന്നവരാണ് ഇരുവരും. നമ്മളില്‍ കൗതുകമുണര്‍ത്തുന്ന ഏത് ഭക്ഷ്യവിഭവവും രുചിച്ചുന�ോക്കാന്‍ മാസങ്ങള�ോളം യാത്ര ചെയ്യാന്‍ ആവേശമുള്ളവരാണ് ഇരുവരും.

ദി 10 എക്‌സ് റൂള്‍ രചന വില

നി

: ഗ്രാന്റ് കാര്‍ഡന്‍ : 374 രൂപ

ങ്ങളുടെ ബിസിനസ് ശരിയായ ദിശയിലല്ല പ�ോകുതെന്ന് ഭയപ്പെടുന്നുണ്ടോ? അത് പല കഷണങ്ങളായി ചിതറിപ്പോകുന്ന ഘട്ടത്തിലാണ�ോ? അതല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് ആഴത്തിലുള്ള പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതുന്നുണ്ടോ? വിഷമിക്കേണ്ട. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാജിക് ഫ�ോര്‍മുലയാണ് നിങ്ങള്‍ക്കാവശ്യം. അതാണ് ഈ പുസ്തകം തുറന്നുതരുന്നത്. നിങ്ങള്‍ ബിസിനസിനെ സമീപിക്കുന്ന രീതിയെത്തന്നെ ഈ പുസ്തകം പൂര്‍ണ്ണമായും മാറ്റിമറിക്കും. പ്രത്യേകിച്ചും നിങ്ങള്‍ ബിസിനസ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയെത്തന്നെ മാറ്റാന്‍ പ്രേരണയാകും. ഈ അപൂർ� ഫ�ോര്‍മുല ശരിയായ രീതിയില്‍ ഉപയ�ോഗിച്ചാല്‍ നിങ്ങള്‍ക്ക് ബിസിനസില്‍ പരാജയമുണ്ടാകില്ലെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു .

66

G{]nÂþsabv 2019



Printed On 18/ 04/ 2019

RNI Reg No.KERMAL/2013/60988


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.