October 2018 Malayalam

Page 1

Vol 5 Issue No.60 Oct - Nov 2018

എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയെ ഡിജിറ്റൽവല്‍ക്കരിക്കുന്ന എന്‍ബിഎഫ്‌സി Sri V P Nandakumar, MD & CEO Manappuram Finance Ltd.

നാലാമത് മിസ് ഏഷ്യ സൗന്ദര്യമത്സരം

കേരളത്തിൽ



LIMITED EDITION

TM

WATC H E S

Your Style Icon TM


Printed by: Ajit Ravi Published by: Ajit Ravi Owned by: Ajit Ravi Printed at: Sterling Print House Pvt. Ltd. Cochin Published at: Pegasus, L5-106 Changampuzha Nagar Kalamassery Ernakulam-682 033 e-mail: editor@uniquetimes.in uniquetimesindia@gmail.com Ph:0484 3242220, 3292223, 4025666 Mob:+91 98460 50283, 94470 50283 Editor Ajit Ravi Sub Editor Sheeja CS Editor-In-charge Jebitha Ajit Legal Advisor Adv. Latha Correspondents Dr. Thomas Nechupadam Vivek Venugopal- Quarter Mile Bejoy George Amrutha V Kumar Marketing UAE Phygicart.com P.O. Box: 92546, Al Karama Dubai Mr. Anish K Joy Mob: +971528946999 info@phygicart.com Tamil Nadu Vice president Uma Riyas Khan chennai, Mob: 9841072955 Unique Times, No.6/31, Arunachalam main road, Saligramam, Chennai – 600093 Andhrapradesh & Karnataka PEGASUS Ph: 09288800999 Sunilkumar NN, Saneesh Ashok Your wing Dr. Susan S Sunny Director Shwetha Menon Photographer Ashique Hassan Creative Design PEGASUS Cover Photograph Miss Asia

Editorial

ഠിന പരിശ്രമവും, സ്ഥിര�ോത്സാഹവും, ലക്ഷ്യബ�ോധവുമുണ്ടെങ്കില്‍ ഏത�ൊരു കാര്യവും കൈപിടിയില�ൊതുങ്ങും എന്നുള്ളത് അഖണ്ഡ നിയമമാണ്. ഇക്കുറി കവര്‍‌സ്റ്റോറി തുറന്നുകാട്ടുന്നതും അത്തരമ�ൊരു വിജയഗാഥയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കേരള ജനതയെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തിന് ശേഷം ആര്‍ജ്ജവമുള്ള ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നേര്‍ചിത്രമാണ് നമ്മള്‍ കേരളത്തില്‍ കാണുന്നത്. പ്രളയത്തെതുടര്‍ന്ന് തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോട് കൂടി ഇക്കുറി മുപ്പത�ോളം ഏഷ്യന്‍, യൂറേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികളുമായാണ് അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ നാലാമത് എഡിഷന്‍ നവംബര്‍ 10ന് ക�ൊച്ചിയില്‍ നടത്തുന്നത് മണപ്പുറം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേ ജിംഗ്ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ തന്റെ സ്ഥിരം ക�ോളത്തില്‍ ഇക്കുറി എങ്ങിനെയാണ് ആധുനീക ടെക്‌ന�ോളജിയിലൂടെ ഗ�ോള്‍ഡ് ല�ോണ്‍ എന്ന പഴയ ഒരു പ്രക്രിയയെ മണപ്പുറം മാറ്റിമറിച്ചതെന്ന് വിശദമാക്കുന്നു. ഇന്ത്യയുടെ ധനകാര്യസ്ഥാപനങ്ങള്‍ കൂടിയായ ബാങ്കിങ് ഇതര ഇടപാട് സ്ഥാപനങ്ങള്‍ മറ്റൊരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണെന്നും ഇദ്ദേഹം പറയുന്നു. ഞങ്ങളുടെ ഓട്ടോമ�ോട്ടീവ് വിദഗ്ധന്‍ പുതുതായി വിപണിയില്‍ എത്തുന്ന ഹ�ോണ്ട സിആർവിയുടെ വിശേഷങ്ങളാണ് ഇക്കുറി പങ്കുവെക്കുന്നത്. യാത്രയില്‍ ആഫ്രിക്കയിലെ ഇരുണ്ട ഭൂഖണ്ഡത്തിലെ വെളുത്തദ്വീപായി അറിയപ്പെടുന്ന ഫ്രഞ്ചുകാര്‍ ഭരിക്കുന്ന മെയ�ോട്ടെ എന്ന ദ്വീപിനെകുറിച്ചാണ് വിവരിച്ചിരിക്കുന്നത് . പാചകം, ബ്യൂട്ടി, ആധാര്‍, ബാങ്കിംഗ്, സിനിമാറിവ്യൂ, പുസ്തക നിരൂപണം തുടങ്ങി പതിവുള്ള ഒട്ടേറെ വിഭവങ്ങളുമുണ്ട്. എല്ലാ വായനക്കാര്‍ക്കും നല്ലൊരു വായനാനുഭവം ആശംസിക്കുന്നു.

Ajit Ravi

RNI Reg No.KERMAL/2013/60988



20

CONTENTS

12

16 എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയെ ഡിജിറ്റൽവല്‍ക്കരിക്കുന്ന എന്‍ബിഎഫ്‌സി

12

നാളത്തെ ബിസിനസ് സാഹചര്യത്തിലെ ജ്ഞാനവൈവിധ്യം

16

നാലാമത് മിസ് ഏഷ്യ സൗന്ദര്യമത്സരം കേരളത്തിൽ

20

കീഴാ�ൂരിൽനിന്നും ഒരു ജനകീയ താര�ോദയം

26

ആധാര്‍: ഭരണഘടനയുടെ വെല്ലുവിളി

36


46

48

52

54

58

46

ഗാഡ്ജറ്റ്സ്

48

പാചകം

52

ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍

54

ആഫ്രിക്കയുടെ ഫ്രാന്‍സിനെ പ്രണയിക്കുമ്പോള്‍....

58

New Honda CR-V


bpWn¡v Ubdn

ജലസേചന സംവിധാനം പുനരുജ്ജീവിപ്പിക്കാന്‍ നബാര്‍ഡ്

93

ജലസേചന പദ്ധതികള്‍ വികസിപ്പിക്കുന്നതിന് 65,635 ക�ോടിയുടെ സഹായമാണ് നബാര്‍ഡ് അനുവദിച്ചത്. കാര്‍ഷികമേഖലയെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. രാജ്യത്തുടനീളം, പ്രത്യേകിച്ചും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിലെ, നിരവിധി ഫലഭൂയിഷ്ഠമായ കൃഷിഭൂമികള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ ഈ സഹായം നല്ലതാണ്. പ്രധാനമ�ി കൃഷി സഞ്ചയ് യ�ോജനയുടെ ഭാഗമായാണ് മേല്‍പറഞ്ഞ ജലസേചന പദ്ധതകള്‍ രൂപകല്‍പന ചെയ്തിരിക്കു�ത്. പദ്ധതിപ്രകാരം കേ�സര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളും നിര്‍ദേശിക്കപ്പെട്ട ജലസേചന പദ്ധതിയ്ക്ക് ധനസഹായം നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ നബാര്‍ഡ് നല്‍കിയിരിക്കുന്നത്, സംസ്ഥാനങ്ങളും കേ�വും നല്‍കേണ്ടതായ തുകയാണ് ഇപ്പോള്‍ നബാര്‍ഡ് നല്‍കിയിരിക്കുന്നത്.

കാപ്പിക്കര്‍ഷകര്‍ക്ക് ദീര്‍ഘകാല ആഘാതം നല്‍കിയ പ്രളയം

""Po-hn-X-¯n-sâ \-sñm-cp `m-Kw tPm-en ka-bw IhÀsó-Sp-¡p-ó-Xn-\mð, a-l-¯-camb sXm-gnð F-óv \n-§Ä hn-iz-kn¡p-ó tPm-en am{Xw sN-¿p-I. kw-Xr-]vXn-tbmsS tPm-en sN-¿m-\p-Å G-I-amÀ-¤w sN-¿pó sXm-gn-en-s\ kv-t\-ln¡p -I F-ó-Xm-Wv.'' Ìo-hv tPm-_vkv

8

HIvtSm_Àþ\hw_À 2018

കാ

പ്പിക്കര്‍ഷകരുടെ മനസ്സില്‍ ഭയവും ആകുലതകളും സമ്മാനിച്ച ഭയാനകമായ പ്രളയം കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും കാപ്പി ,തേയില കര്‍ഷകരെ ദീര്‍ഘകാലത്തേക്കാണ് ബാധിച്ചത്. കാരണം ഏക്കറുകണക്കിന് കൃഷിഭൂമിയാണ് പ്രളയത്തില്‍പ്പെട്ട് നശിച്ചത്. റിപ്പോര്‍ട്ടനുസരിച്ച് ഈ രണ്ട് സംസ്ഥാനങ്ങളിലെയും അഞ്ചില�ൊന്ന് കാപ്പികൃഷിക്കളങ്ങളാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട കാപ്പിക്കര്‍ഷകരെ സഹായിക്കാനുള്ള പ്രായ�ോഗിക പദ്ധതികളുമായി അതത് സംസ്ഥാനങ്ങളിലെ അധികൃതര്‍ രംഗത്ത് വരുന്നുണ്ട്.


അവശ്യവസ്തുക്കളല്ലാത്ത ചരക്കിന്റെ ഇറക്കുമതിയില്‍ നിയ�ണം

ന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചില ചരക്കുകളുടെ അനിയ�ിതമായ ഇറക്കുമതി മൂലം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേ� സര്‍ക്കാര്‍ ചില ഇറക്കുമതി നിയ�ണങ്ങള്‍ ക�ൊണ്ടുവരുന്നു. ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഇനങ്ങള്‍, സ്റ്റീല്‍ എന്നീ ഇനങ്ങളിന്മേലാണ് ഇറക്കുമതി നിയ�ണം ബാധിക്കുന്നത്. അവശ്യവസ്തുക്കളല്ലാത്ത ചരക്കുകളുടെ മേല്‍ ഇറക്കുമതി നിയ�ണം ഏര്‍പ്പെടുത്തിയാല്‍ ഇപ്പോഴത്തെ ധനക്കമ്മി കുറയ്ക്കാനാവുമെന്നും അത് രൂപയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. കേ� കാബിനറ്റ് യ�ോഗമാണ് ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുക. ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം നിയ�ണങ്ങളെ പിന്തുണയ്ക്കുന്നു .

യുഎസ് ചരക്കുകള്‍ക്ക് തിരിച്ചടിച്ചുങ്കം ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറല്ല

""]-W-s¯-b-ñ, e-£y-s¯bm-Wv ]n-´p-S-tc-ïXv. e-£y¯nð F-¯n-t¨À-ómð ] Ww \n§-sf ]n-´p-SÀópsIm-Åpw.'' tSm-Wn kosb, kn-C-H km-t]m-kv

യു

എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ തിരിച്ചടിച്ചുങ്കം ഏര്‍പ്പെടുത്താല്‍ ഒരുക്കമല്ലെന്ന് ഇന്ത്യ. യുഎസുമായി ആക്രമണ�ോത്സുകമായ വ്യാപാരയുദ്ധത്തിന് ഇല്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്. ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലൂമിനിയം ചരക്കുകള്‍ക്കും കടുത്ത തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡ�ൊണാള്‍ഡ് ട്രംപിനെ പാഠം പഠിപ്പിക്കാനായി തിരിച്ചടി ച്ചുങ്കം ഏര്‍പ്പെടുത്താന്‍ ഇന്ത്യ ആല�ോചിച്ചതാണ്. ആഗസ്ത് നാലിന് ഇക്കാര്യം ഇന്ത്യ തുറന്നടിക്കുകയും ചെയ്തു. പക്ഷെ തീരുമാനം നടപ്പാക്കുന്നതിനുള്ള തീയതി സപ്തംബര്‍ 18ലേക്ക് നീക്കിവെച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കാന്‍ 45 ദിവസം കൂടി നല്‍കിക്കൊണ്ട് സപ്തംബര്‍ 18ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു .

HIvtSm_Àþ\hw_À 2018

9


bpWn¡v Ubdn

ഇന്തോ-അഫ്ഗാന്‍ വ്യാപാര റൂട്ട് വേണ്ടെന്ന് പാകിസ്ഥാന്‍

ന്ത്യയേയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാന്‍ വഴി ബന്ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്ന ഇന്തോ-അഫ്ഗാന്‍ വ്യാപാര റൂട്ടായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഇന്ത്യന്‍ സൗത്ത് ഏഷ്യന്‍ അഫയേവ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞത് ഈ വര്‍ഷം സാധ്യമാകുമെന്നും പ്രവചിച്ചിരുന്നു . ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന റ�ോഡിന്റെ പ്രധാന്യത്തെക്കുറിച്ച് അമേരിക്ക പാകിസ്ഥാനെ ബ�ോധ്യപ്പെടുത്തിയിരുന്നു . മേലെ സൂചിപ്പിച്ച ഊഹാപ�ോഹങ്ങളെ പാകിസ്ഥാനിലെ ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു.

ഉത്തരാഖണ്ഡിന് അനുമ�ോദനം

"\n-§Ä-¡v I-g-nbpw A-sñ¦nð I-gn-bnñ.. F§-s\ Nn-´n-¨m-epw \n-§Ä i-cnbmWv.'' slân t^mÀ-Uv, ^uïÀ, ^mÀ-Uv tam-t«mÀ I-¼-\n-

പ്ര

ധാനമ�ി ഗ്രാം സഡക് യ�ോജന പദ്ധതി നടപ്പാക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം നല്‍കിയ ഉത്താരഖണ്ഡിന് അനുമ�ോദനം. കേന്ദ്രസര്‍ക്കാര്‍ സ്‌പ�ോസര്‍ ചെയ്യുന്ന പദ്ധതികളും സ്‌കീമുകളും നടപ്പാക്കുതില്‍ തണുപ്പന്‍മട്ട് കാണിച്ച സംസ്ഥാനങ്ങള്‍ക്ക് ആഘാതമാണ് ഈ സംഭവം. ഈ പദ്ധതി പ്രകാരം 1,500 കില�ോമീറ്റര്‍ എതാണ് ഓര�ോ സംസഥാനത്തിന്റെയും ലക്ഷ്യം. പക്ഷെ ഉത്തരാഖണ്ഡ് ഈ പരിധി ലംഘിച്ച് ഏകദേശം 1839 കില�ോമീറ്റര്‍ റ�ോഡ് നിര്‍മ്മിച്ചു. ഈ സംരംഭത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ഉത്തരാഖണ്ഡ് മുഖ്യമ�ി അഭിനന്ദിച്ചു.

10

HIvtSm_Àþ\hw_À 2018



_nkn\Êv

ഗ�ോള്‍ഡ് ല�ോണ്‍ എന്ന ബിസിനസ് പ്രക്രിയ വളരെ പരമ്പരാഗതമായ ഒരു രീതിയാണ്. അത് വര്‍ഷങ്ങളായി മാറാതെ നില്‍ക്കുകയാണ്. 90കളില്‍ എന്‍ബിഎഫ്‌സികള്‍ ഗ�ോള്‍ഡ് ല�ോണ്‍ ബിസിനസ് നടത്താന്‍ തുടങ്ങിയത�ോടെയാണ് ഇതില്‍ മാറ്റം സംഭവിച്ചത്. പ്രത്യേകിച്ചും മണപ്പുറം ഫിനാന്‍സിന്റെ വരവ�ോടെ. ഈ പുരാതന ബിസിനസ് പ്രക്രിയയിലേക്ക് സാങ്കേതികവിദ്യ ക�ൊണ്ടുവതിന്റെ തുടക്കക്കാര്‍ മണപ്പുറമാണ്. hn.]n. \-µ-Ip-amÀ MD & CEO

a-W-¸p-dw ^n-\m³-kv en-an-äUv.

എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയെ ഡിജിറ്റൽവല്‍ക്കരിക്കുന്ന എന്‍ബിഎഫ്സ ‌ി

ലിയ�ൊരു വിഭാഗം ജനങ്ങളും ദാരി��ത്തില്‍ കഴിയുന്നവരായതിനാല്‍, ഒരു വികസ്വരരാഷ്ട്രമെന്ന നിലയില്‍ സാമ്പത്തികമായി എല്ലാവരേയും പങ്കാളികളാക്കേണ്ടത് ഇന്ത്യയിലെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന മുന്‍ഗണനയാണ്. സാമ്പത്തിക വളര്‍ച്ച മുന്നേറുന്നത�ോട�ൊപ്പം ധനകാര്യഇടപാടുകളില്‍ എല്ലാവരേയും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എങ്കിലേ വളര്‍ച്ചയുടെ ഫലം എല്ലാപേരിലേക്കും വ്യാപകമായി വിതരണം ചെയ്യാന്‍ സാധിക്കൂകയുള്ളു. ഇന്ത്യയില്‍ സാമ്പത്തികപ്രക്രിയയില്‍ നിന്നും പലരും പുറത്താക്കപ്പെടുന്നത് ദാരി��വും കുറഞ്ഞ വരുമാനവും കാരണമാണ്. അതുപ�ോലെ സാമ്പത്തിക നിരക്ഷരത, ഉയര്‍ന്ന ഇടപാട് വില, അടിസ്ഥാനസൗകര്യം ഇല്ലാതിരിക്കല്‍, പ്രത്യേകിച്ചും ഐടി സൗകര്യങ്ങളുടെ പ�ോരായ്മ എന്നിവ പ്രധാന ഘടകങ്ങളാണ്. ബാങ്കിംഗ് സംവിധാ നവും കടം ക�ൊടുക്കുന്ന പ്രക്രിയയ്ക്ക് മുന്‍ഗ ണന നല്‍കലും മുന്‍കാലങ്ങളില്‍ വ്യാപ കമായി ഉപയ�ോഗിക്കപ്പെട്ടിരുന്നു. 12

HIvtSm_Àþ\hw_À 2018

അക്കൗണ്ട് ഉള്ള പ്രായപൂര്‍ത്തിയായവരു ടെ ആഗ�ോള ശരാശരി 62 ശതമാനമാണെങ്കില്‍, ഇന്ത്യയില്‍ അത് വെറും 53 ശതമാനം മാത്രമാണ്. ഈ പശ്ചാത്തലത്തില്‍, ബാങ്കിംഗ് മേഖലയുമായി പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) പ്രാധാന്യം നിഷേധിക്കാനാവില്ല. ബാങ്കിംഗ് പ്രക്രിയകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ എന്‍ബിഎഫ്‌സിയുടെ റ�ോള്‍ പ്രധാനമാണ്. വാസ്തവത്തില്‍, ബാങ്കിംഗ് സൗകര്യമില്ലാത്ത ഉപഭ�ോക്താക്കളെ അതിലേക്ക് എത്തിക്കുന്നതില്‍ ഇന്ത്യയിലെ എന്‍ബിഎഫ്‌സികളുടെ വളര്‍ച്ചയ്ക്ക് അതിപ്രാധാന്യമുണ്ട്. വായ്പ തേടുന്ന ഉപഭ�ോക്താക്കള്‍ക്ക് ഏറ്റവും പ്രശ്‌നം ആവശ്യമായ രേഖകളുടെ പ�ോരായ്മയാണ്. കാരണം ഇവരില്‍ പലരും അസംഘടിത മേഖലയില്‍ ജ�ോലി ചെയ്യുവരാണ്. പാരമ്പര്യരൂപത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍, ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങള്‍ ഉപയ�ോഗിക്കേണ്ടത് (സ�ോഷ്യല്‍ മീഡിയ ഉള്‍പ്പെടെ) അത്യാവശ്യമാണ്.

ഡിജിറ്റല്‍ ത�ം

ഡിജിറ്റല്‍ ഫിനാന്‍സിന്റെ നേട്ടങ്ങ ള്‍-അതായത് മ�ൊബൈല്‍ ഫ�ോണിലൂ ടെ ഇന്റര്‍നെറ്റ് സഹായത്തോടെയ�ോ നല്‍കുന്ന ധനകാര്യസേവനങ്ങള്‍- വ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഡിജിറ്റല്‍ ത�ം പുതിയ ഉപഭ�ോക്താക്കളിലേക്ക് അതിവേഗം ധനസഹായമെത്തിക്കുതില്‍ ധനകാര്യ ഇടപാട് സ്ഥാപനങ്ങളെ സഹായി�ം. സാങ്കേതികവിദ്യ ബിസിനസിനെ വിപുലമാക്കാന്‍ സാഹയിക്കുന്ന ഒന്നാണ്. അത് ഇതുവരെ കടക്കാന്‍ കഴിയാത്ത ഉപഭ�ോക്താക്കളുടെ മേഖലയിലേക്ക് തുളച്ചുകയറാന്‍ ബിസിനസ്സിനെ സഹായിക്കുന്നു. കൃത്യവും തത്സമയവുമായ വിവരങ്ങളുടെ ലഭ്യത അതിവേഗത്തില്‍ തീരുമാനമെടുക്കുന്നതിനും വായ്പാവിതരണം വേഗത്തിലാക്കാനും സഹായിക്കും. മാനുഷികമായ ഇടപെടല്‍ പരമാവധി കുറച്ചുക�ൊണ്ട് തെറ്റുകള്‍ സംഭവിക്കാതെ, ലളിതമായി, അതിവേഗത്തില്‍ വായ്പ അനുവദിക്കാന്‍ സാധിക്കുന്നു എന്നതാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നേട്ടം. വായ്പ നിയ�ണങ്ങള്‍


കണിശമായി പാലിക്കാനും ഉപഭ�ോക്താക്കളുടെ ഇടപാടുകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ഇത് മൂലം സാധിക്കും. കുറഞ്ഞ ചെലവില്‍ ധനകാര്യസേവനങ്ങള്‍ നല്‍കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹായിക്കുന്നത�ോടെ, ഇത്തരം ധനകാര്യഇടപാടുകള്‍ കൂടുതല്‍ ലാഭകരമായി നടത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍ സാധിക്കുന്നു. ഇത് പാവങ്ങളിലേക്ക് കൂടി ധനകാര്യ ഇടപാടുകള്‍ എത്തിക്കുന്നതിന് സഹായിക്കുന്നു . ഒരിക്കലും ധനകാര്യഇടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്ത പാവങ്ങള്‍ക്ക് ധനകാര്യസേവനം നല്‍കുതിനുള്ള കഴിവ് ഡിജിറ്റല്‍ ഫിനാന്‍സിനുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ വായ്പ നല്‍കുന്നതിനെ ഇത് സഹായിക്കും. അടുത്തിടെ സ്മാര്‍ട്ട് ഫ�ോണുകളുടെ വരവാണ് ഡിജിറ്റല്‍ ധനകാര്യ ഇടപാടിനെ സഹായിച്ച ഒരു വലിയ ഘടകം. ഇന്റര്‍നെറ്റ് ഉപയ�ോക്താക്കളുടെ എണ്ണത്തില്‍

ല�ോകത്തില്‍ വെച്ച് രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ചൈന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സ്മാര്‍ട്ട് ഫ�ോണ്‍ വിപണിയുമാണ് ഇന്ത്യ. മ�ൊബൈല്‍ ഉപയ�ോക്താക്കളുടെ എണ്ണം അനുദിനം ഇന്ത്യയില്‍ വര്‍ധിച്ചുക�ൊണ്ടിരിക്കുകയുമാണ്. ധനകാര്യസേവനം നല്‍കുന്നതിനുള്ള ചെലവ് ഏതാണ് 80 മുതല്‍ 90 ശതമാനം വരെ കുറയ്ക്കാനുള്ള കഴിവ് സ്മാര്‍ട്ട് ഫ�ോണിനുണ്ട്. പാവങ്ങള്‍ക്ക് കൂടി സേവനം നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങളെ ഇത് സഹായിക്കും. 2016ല്‍ ഇന്ത്യാ സ്റ്റാക് എന്ന പുതിയ പദ്ധതി ഇന്ത്യ ക�ൊണ്ടുവന്നിരുന്നു. ഉപഭ�ോക്താക്കളുടെ വിലാസം, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മെഡിക്കല്‍ റെക്കോഡ്, ജ�ോലി ചെയ്ത ഇടങ്ങളുടെ വിശദാംശങ്ങള്‍, നികുതി അടയ്ക്കല്‍ എന്നീ വിവരങ്ങള്‍ സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യാനുള്ള സംവിധാനമാണിത്. ആധാര്‍ ബയ�ോമെട്രിക് ആധികാരികത വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ നേടുന്നതിനും പങ്കുവെക്കുന്നതിനും ഉള്ള

സംവിധാനം എളുപ്പമാക്കുന്നു. ഇന്ത്യാ സ്റ്റാക് എന്ന സംവിധാനം പുതിയ ഡിജിറ്റല്‍ സമ്പദ്ഘടനയെ സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഇത് മ�ൊബൈല്‍ ഫ�ോണ്‍ വഴി എല്ലാ ധനകാര്യ സേവനങ്ങളും സുഗമമായി നല്‍കുന്നതിന് ധനകാര്യസ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു. ബാങ്കിംഗ് സേവനങ്ങള്‍ പേപ്പര്‍ സഹായമില്ലാതെ, ക്യാഷ് ഇല്ലാതെ, വ്യക്തിയുടെ സാന്നിധ്യം കൂടിയില്ലാതെ കൈമാറാന്‍ ഡിജിറ്റല്‍ സംവിധാനം സഹായിക്കുന്നു. തത്സമയ പ്രവര്‍ത്തനം സാധ്യമാക്കുക വഴി, മുന്‍പ് അക്കൗണ്ട് തുറക്കാനും ല�ോണ്‍ അനുവദിക്കാനും ദിവസങ്ങള്‍ എടുത്തിരുന്ന സ്ഥാനത്ത് ഞ�ൊടിയിടയില്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നു. അതിന് വെറും ഒരു വിരലടയാളമ�ോ, കണ്ണിന്റെ സ്‌കാനിങ്ങോ മതി എന്നര്‍ത്ഥം. ഈ ല�ോകനിലവാരത്തിലുള്ള അടിസ്ഥാനസമ്പദ്ഘടന വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ധനകാര്യ സേവനങ്ങളിലും ധനകാര്യ ഉള്‍ച്ചേര്‍ക്കലുകളിലും

HIvtSm_Àþ\hw_À 2018

13


പുതുമ ക�ൊണ്ടുവരാന്‍ സന്നദ്ധമായി നിലക�ൊള്ളുന്നു. ഇ-സൈന്‍, ഇ-കെവൈസി, ഡിജില�ോക്കര്‍, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നീ കാര്യ ങ്ങള്‍ ഇന്ത്യാ സ്റ്റാകില്‍ ഉള്‍പ്പെടുന്നു . ഉപഭ�ോക്താക്കള്‍ക്ക് റിക്കറിംഗ് പേമെന്റ് ഓട്ടോമേറ്റഡ് ആയി ചെയ്യാന്‍ കഴിയുന്ന ഇ-നാച് എന്ന സംവിധാനവും ഇതില്‍ പെടും. ഇത്തരം സംവിധാനങ്ങള്‍ ഡ�ോക്യുമെന്റുകള്‍ ഇലക്ട്രോണിക് ആയി ഒപ്പുവെക്കുന്നതിനും പ്രായം തുടങ്ങിയ രേഖകള്‍ നല്‍കുന്നതിനും ഐഡന്റിറ്റി ആധികാരികത ഉറപ്പുവരുത്തുന്നതിനും ഇല്‌ക്ട്രോണിക് വഴി ഇഎംഐ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. മ�ൊബൈല്‍ ഇന്റര്‍നെറ്റും പേപ്പര്‍ സഹായമില്ലന്നുള്ള ധനകാര്യ സേവനങ്ങളും കൂടിച്ചേരുമ്പോള്‍, അത് ഇന്ത്യയെ മാറ്റിമറിക്കുമെന്ന് മാത്രമല്ല, ല�ോകത്തിന്റെ തന്നെ സാങ്കേതികവിദ്യാമേധാവിയാക്കി ഇന്ത്യയെ മാറ്റിയെടുക്കുകയും ചെയ്യും. മിക്ക വികസിത രാ ഷ്ട്രങ്ങള്‍ക്കുപ�ോലും ഉപഭ�ോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിയ�ിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ധനകാര്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലന്നതാണ് യാഥാര്‍ത്ഥ്യം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നമ്മള്‍ നന്ദി പറയേണ്ടതുണ്ട്. സാമ്പത്തികസേവന മേഖലയില്‍ ല�ോകത്തിലെ മറ്റ് രാഷ്ട്രങ്ങളെ ബഹുദൂരം പിന്നിലാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്‍ഫര്‍മേഷന്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ ധനകാര്യ ഉള്‍ച്ചേര്‍ക്കലില്‍ കണ്ണ് നട്ട് സര്‍ക്കാര്‍ അടിസ്ഥാസൗകര്യം വികസി പ്പിക്കാനാണ് ശ്രമിക്കുന്നത്.

ടെക്‌ന�ോളജിയും എന്‍ബിഎഫ്‌സികളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടവും

ഇതുവരേക്കും, ഗ�ോള്‍ഡ് ല�ോണ്‍ എന്‍ബിഎഫ്സ ‌ ികള്‍ ടെക്‌ന�ോളജിയെ ഉപയ�ോഗിച്ചത് അവരുടെ പ്രവർത്തനക്ഷമത വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ്. കേ�ീകൃതമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ആപ്ലിക്കേ ഷന്‍ ഉപയ�ോഗിച്ച് ഒരേ സമയം എല്ലാ ശാഖകളേയും ഇടപാടുകളേയും ഒരേ സമയം ബന്ധപ്പെടുന്നത് വഴിയാണ് ഇത് എന്‍ബിഎഫ്‌സികള്‍ സാധ്യമാക്കിയത്. പാരമ്പര്യമായി ഇതുവരേക്കും ശാഖകളെ അടിസ്ഥാനമാക്കിയുള്ള മാതൃക എന്ന നിലയിലാണ് ഗ�ോള്‍ഡ് ല�ോണ്‍ ബിസി നസ് നടന്നുവന്നിരുന്നത്. കാരണം

14

HIvtSm_Àþ\hw_À 2018

സ്വര്‍ണ്ണം എന്ന വായ്പാദ്രവ്യം അതാത് ശാഖകളില്‍ ക�ൊണ്ടുവരികയും അതിന്റെ ഗുണമേന്മയും ശുദ്ധതയും ഉറപ്പാക്കിയശേഷം മാത്രമേ വായ്പ ലഭിക്കൂ. മാത്രമല്ല, പണയദ്രവ്യം സൂക്ഷിക്കണമെങ്കിലും അതാത് ശാഖകളില്‍ സുരക്ഷിതമായ സൂക്ഷിപ്പ് സംവിധാനവും ആവശ്യമാണ്. ടെക്‌ന�ോളജി ഇടപെടലുകള�ോടെ, ഈ പ്രക്രിയകള്‍ ഫലപ്രദവും പേപ്പര്‍ ഉപയ�ോഗമില്ലാതെയും നടത്താനുള്ള അവസരമാണ് കൈവരുന്നത്. പേനയും പേപ്പറും ഉപയ�ോഗിച്ച് എടുക്കുന്ന വിവരങ്ങളില്‍ തെറ്റുവരാന്‍ സാധ്യതകള്‍ ധാരാളമാണ്. അത് ശേഖരിക്കാന്‍ കൂടുതല്‍ സമയവും എടുക്കും. ഇതിനുള്ള പരിഹാരം ചാറ്റ്‌ബ�ോട്ടുകളും ആര്‍പിഎ (റ�ോബ�ോട്ടിക് പ്രോസസ്

കേ�ീകൃതമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ ഉപയ�ോഗിച്ച് ഒരേ സമയം എല്ലാ ശാഖകളേയും ഇടപാടുകളേയും ഒരേ സമയം ബന്ധപ്പെടുന്നത് വഴിയാണ് ഇത് എന്‍ബിഎഫ്‌സികള്‍ സാധ്യമാക്കിയത്. ഓട്ടോമേഷന്‍)യും ആണ്. ഇമേജ് പ്രോ സസിംഗ് സ�ോഫ്റ്റ്‌വെയർ കൂടി ഉണ്ടെങ്കില്‍ വ�ോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് മുതലായ സര്‍ക്കാര്‍ ഡ�ോക്യുമെന്റുകള്‍ വായ്പാ അപേക്ഷാ ഫ�ോറങ്ങള്‍ പൂരിപ്പിക്കുന്നത് എളുപ്പമാക്കും. ഗ�ോള്‍ഡ് ല�ോണ്‍ ബിസിനസില്‍ സ്പര്‍ശിക്കാതിരുന്ന സാങ്കേതികവിദ്യയുടെ ഒരു മേഖല ല�ോക്കറുകളാണ്. ഗ�ോള്‍ഡ് ല�ോണ്‍ ബിസിനസിലെ പ്രധാന ഘടകമാണ് ല�ോക്കറുകള്‍. ഇടയ്ക്കിടെ ല�ോക്കറുകള്‍ തുറക്കേണ്ടതുണ്ടെന്നതിനാല്‍

ല�ോക്കറിന്റെ താക്കോല്‍ എപ്പോഴും ശാഖാ മാനേജരുടെ കയ്യിലായിരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ ല�ോക്കറുമായി ബന്ധപ്പെട്ട മാനേജര്‍ ല�ോക്കറില്‍ നിന്നും അഞ്ച് മീറ്ററിനുള്ളിലായിരിക്കണം. ഇതില്‍ നല്ലൊരു റിസ്‌ക് അടങ്ങിയി�ണ്ട്. ഈ റിസ്‌ക് മാനേജ് ചെയ്യാനുള്ള ഒരു സാധ്യമായ പരിഹാരം ഇന്റര്‍നെറ്റ് ഓഫാ തിംഗ്‌സ് (ഐഒടി) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-ല�ോക്കറുകളാണ്. ഈ ല�ോക്കറുകള്‍ ഒരു കേ� സെർവറുമായി ഐടി നെറ്റ് വര്‍ക്ക് വഴി ബന്ധപ്പെടുത്തിയിരിക്കുന്നു . വണ്‍ ടൈം പാസ് വേഡ് അഥവാ ഒടിപി ഉപയ�ോഗിച്ചാണ് ഇവ തുറക്കാന്‍ കഴിയുക. എന്‍ക്രിപ്റ്റഡ് ഐടി സംവിധാനം ഉപയ�ോഗിച്ചാണ് ഇ-ല�ോക്കറുക ള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഇ-ല�ോക്ക റില്‍ സൂക്ഷിച്ച സ്വര്‍ണ്ണത്തിന്റെ സുരക്ഷി തത്വം വര്‍ധിപ്പിക്കുന്നു . ഇതിന് പുറമെ, സൂക്ഷിച്ച ഗ�ോള്‍ഡ് എം2എം (മെഷീന്‍ ടു മെഷീന്‍) കമ്മ്യൂണിക്കേഷന്‍സ് പ്രോ ട്ടോക്കോള്‍ ഉപയ�ോഗിച്ച് റിമ�ോട്ടായി മ�ോണിറ്ററിംഗ് നടത്താനുമാകും. ഗ�ോള്‍ഡ് ല�ോണ്‍ എന്ന ബിസിനസ് പ്രക്രിയ വളരെ പരമ്പരാഗതമായ ഒരു രീതിയാണ്. അത് വര്‍ഷങ്ങളായി മാറാതെ നില്‍ക്കുകയാണ്. 90കളില്‍ എന്‍ബിഎഫ്‌സികള്‍ ഗ�ോള്‍ഡ് ല�ോണ്‍ ബിസിനസ് നടത്താന്‍ തുടങ്ങിയത�ോടെയാണ് ഇതില്‍ മാറ്റം സംഭവിച്ചത്. പ്രത്യേകിച്ചും മണപ്പുറം ഫിനാന്‍സിന്റെ വരവ�ോടെ. ഈ പുരാതന ബിസിനസ് പ്രക്രിയയിലേക്ക് സാങ്കേതികവിദ്യ ക�ൊണ്ടുവതിന്റെ തുടക്കക്കാര്‍ മണപ്പുറമാണ്. ഗ�ോള്‍ഡ് ല�ോണ്‍ ബിസിനസ് ആധുനിക മാനേജ്‌മെന്റ് സംവിധാനത്തിലൂടെ വിപുലമാക്കിയതും മണപ്പുറമാണ്. ഇപ്പോള്‍, ഇന്ത്യയുടെ ധനകാര്യസേവന മേഖല മറ്റൊരു സാങ്കേതികവിദ്യാവിപ്ലവത്തിന്റെ വക്കത്തിരിക്കുകയാണ്. ഇവിടെയും ഗ�ോള്‍ഡ് ല�ോണ്‍ നല്‍കുന്ന എന്‍ബിഎഫ്‌സികളായിരിക്കും കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുക



_nkn\Êv

cmtPjv \mbÀ UbdIvSÀ/amÀ¡ävkv G¬kväv & bwKv F F ]n ssS t¥m-_- tI-c-f Nm-]v-äÀ {]-knUâv Iq-Sn-bm-Wv cm-tP-jv \mbÀ.

അക്കാദമിക് ല�ോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ളതും ആവേശത്തോടെ സമീപിക്കുന്നതുമായ വിഷയമായി മാനേജ്‌മെന്റ് കഴിഞ്ഞ വര്‍ഷങ്ങളിലൂടെ വളര്‍ന്നുവന്നിട്ടുണ്ട്. സയന്‍സോ അത�ോ ആര്‍ട്ടോ എന്ന ച�ോദ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അത് വിഷയത്തിന്റെ മാത്രം സ്വഭാവവുമായി ചേര്‍ന്നു പ�ോകുന്ന ല�ോജിക്കും സമൃദ്ധിയുമാണ് നല്‍കിയത്.

നാളത്തെ ബിസിനസ് സാഹചര്യത്തിലെ ജ്ഞാനവൈവിധ്യം

മ്മള്‍ ഭാവിയിലേക്ക് സാധാ രണ ന�ോക്കുന്നത് ഭൂതകാല ത്തിന്റെ തുടര്‍ച്ച എന്ന നില യ്ക്കാണ്. സാങ്കേതിവിദ്യയുടെ കുതിച്ചു ചാട്ടത്തെയാണ് നമ്മുടെ ഊഹങ്ങളും അനുമാനങ്ങളും അടിസ്ഥാനമാക്കുന്നത്. പുതുമകളുടെയും മാറ്റങ്ങളുടെയും വന്‍കുതിച്ചുചാട്ടം ഭാവിയെ ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്താക്കിയേക്കാം. ഈ മാറ്റങ്ങളുടെ അടിത്തറ മൂര്‍സ് ല�ോയില്‍ നിന്നും മനസ്സിലാക്കാം. മൂര്‍സ് ല�ോ അഥവാ മൂര്‍സ് നിയമം എന്നത് 70 കളിലെ സങ്കല്‍പമാണ്. നമ്മള്‍ കുറ ഞ്ഞത് 1000 ഡ�ോളറെങ്കിലും ക�ൊടുത്ത് വാങ്ങുന്ന കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് വേഗത ഓര�ോ 18,24 മാസങ്ങള്‍ക്കകം ഇരട്ടിയാകുമെന്നാണ് ഈ നിയമം പറയുന്നത്. ഇത് എഞ്ചിനീയറിംഗ് ടെക്‌ ന�ോളജിയില്‍ മാത്രമല്ല, ബയ�ോളജിയി ലും ഈ മാറ്റും കാണാം. ഹ്യൂമ ജീന�ോം സീക്വന്‍സിംഗിന്റെ ചെലവ് 2008ല്‍ 10 16

HIvtSm_Àþ\hw_À 2018

മില്യൺ ഡ�ോളറില്‍ നിന്നും 2018 ആകുമ്പോ ഴേക്കും വെറും 800 ഡ�ോളറിലേക്ക് ചുരുങ്ങി. ഈ ചെലവ് ചുരങ്ങലിന് പിന്നി ല്‍ രണ്ട് ഘടകങ്ങളാണ് ക�ോംബിനറ്റോ റിയലും റീകര്‍സീവും. ക� ോ ം ബ ി നേറ്റോ റ ി യ ല്‍ ഇ ന്നോ വേഷന്‍: മുമ്പെത്തേക്കാളും ഇപ്പോഴത്തെ പുതിയ ടെക്‌ന�ോളജികള്‍ പരസ്പരബന്ധിതവും പരസ്പരസമന്വയവുമാണ്. മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ഐഒടി എന്നിവ ജെന�ോമിക്‌സുമായി കൂടിച്ചേര്‍ന്ന് ജീന്‍ എഡിറ്റിംഗില്‍ ആകര്‍ഷകമായ ശേഷിയാണ് ഉണ്ടായിരിക്കുന്നത്. നവീനതകള്‍ ഇന്ന് വിവിധ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ക�ൊണ്ടുവരുന്നത്. സാങ്കേതികമായി പരിഷ്‌കരിക്കപ്പെട്ട കാസ് 9 എറിയപ്പെടുന്ന പുത്തന്‍ ജീന്‍ എഡിറ്റിംഗ് ടെക്‌ന�ോളജനികള്‍ അര്‍ബുദം പ�ോലു ള്ള വലിയ ര�ോഗങ്ങളെ ഭേദമാക്കുന്നതിന് സഹായിക്കുന്ന മാറ്റങ്ങളാണ്

ക�ൊണ്ടുവന്നിരിക്കുന്നത്. റീകര്‍സീവ് ഇന്നോവേഷന്‍: സ്വയം നിരീക്ഷിയ്ക്കുന്ന തെറ്റുകള്‍ തിരുത്തുന്ന ഇത്തരം പുതുമകളും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടുക�ൊണ്ടിരിക്കുകയാണ്. ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സും ക�ോഗ്ന ‌ ിറ്റീവ് കംപ്യൂട്ടറിങ്ങും റ�ോബ�ോട്ടുകളെ റീപ്രോഗ്രാം ചെയ്യുന്നതിനും സ്വയം അപ്‌ഗ്രേഡ് ചെയ്യുന്നതിനും സഹായിക്കു​ുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ കടത്തിവെട്ടുന്ന സന്ദര്‍ഭത്തിലാണ് മാനവരാശിയ്ക്കും ല�ോകത്തിനും മികച്ച ഭാവിയുണ്ടാവുകയെന്ന് നിരവധി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഫ്യൂച്ചറിസ്റ്റായ റേ കര്‍സ് വെല്‍ ഇതിനെ സിംഗുലാരിറ്റി എന്ന് വിളിക്കാനിഷ്ടപ്പെടുന്നു. കമ്പ്യൂട്ടറുകള്‍ മനുഷ്യന് മേല്‍ വിജയം നേടുന്നു, മനുഷ്യബുദ്ധിയെ കമ്പ്യൂട്ടറുകള്‍ അതിലംഘിക്കുന്നു ആ സന്ദര്‍ഭത്തെയാണ് സിംഗുലാരിറ്റി എന്ന് വിളിക്കുന്നത്. നമ്മള്‍ ദൈവത്തിന്റെ


റ�ോള്‍ അഭിനയിച്ചുക�ൊണ്ടിരിക്കുകയാണ�ോ? ക്രെയ്ഗ് വെന്റര്‍ എന്ന ജീനിയസ് ഇതിനെ ശരിവെയ്ക്കുന്നു. ജെന�ോമിക്‌സില്‍ ചില ഗംഭീര കണ്ടുപിടുത്തങ്ങള്‍ നടത്തിയ വ്യക്തിയാണ് ക്രെയ്ഗ് വെന്റര്‍. അദ്ദേഹം പറയുന്നു : 'മനുഷ്യന്‍ തീര്‍ച്ചയായും ദൈവത്തിന്റെ റ�ോള്‍ കളിക്കുകയാണ് '. എക്‌സ�ോജെനസിസ് എന്ന വിവാദ സങ്കല്‍പത്തിന്റെ ചവിട്ടുപടിയില്‍ നമ്മള്‍ എത്തിയിരിക്കുന്നു. പുതിയ കുഞ്ഞിനെ സൃഷ്ടിക്കാന്‍ അമ്മയുടെ ഗര്‍ഭപാത്രം ആവശ്യമില്ലാത്ത ഒരു ല�ോകത്തിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു. അതാണ് എക്‌സ�ോജെനസിസ്. സ്ത്രീയുടെ ശരീരത്തിന്റെ സഹായമില്ലാതെ ഒരു കുഞ്ഞിനെ കൃത്രിമഗര്‍ഭപാത്രത്തില്‍ വളര്‍ത്തി ജനിപ്പിക്കുക.

HIvtSm_Àþ\hw_À 2018

17


ഇതാണ് ജെന�ോമിക്‌സ ിനെ ഏറ്റവും പുതിയ അധ്യായം. നിരവധി ഉപകരണങ്ങള്‍ വരുന്നത�ോടെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വിവരങ്ങളുടെ വിസ്‌ഫ�ോടനമാണ് ഉണ്ടാകുന്നത്. ആേ�ാപ്പോളജി മുതല്‍ ഫിസിയ�ോളജിക്കല്‍ മുതല്‍ മെറ്റാഫിസിക്കല്‍ വരെ. ഏറ്റവും ഒടുവിലത്തെ അനലിറ്റിക്കല്‍ നമ്മെ സഹായിക്കുന്നത് വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രൂപത്തില്‍ എടുക്കുന്നതിനാണ്. ഈ ടൂളുകള്‍ നമ്മളെ സ്വയം രൂപപ്പെടുത്താനും സ്വയം കണ്ടെത്താനും സഹായിക്കുന്നു . ടെക്‌ന�ോളജി നിങ്ങളെ ചാരുകസേരയില്‍ കിടന്ന് ല�ോകത്തില്‍ മുഴുവന്‍ സഞ്ചരിക്കാന്‍ പ�ോലും പ്രാപ്തമാക്കുന്നു. ഉദാഹരണത്തിന് സാംസങ് വിആര്‍, ഒക്യുലസ് റിഫ്റ്റ്, മെക്രോസ�ോഫ്റ്റ് ഹ�ോള�ോലെന്‍സ് എന്നിവ ഹിമാലയം കയറാനും അമസ�ോ നദിയില്‍ പിരാനകള�ോട�ൊപ്പം നീന്താനും നിങ്ങളെ സഹായിക്കുന്നു .

വിവരത്തെ പ്രാവര്‍ത്തികമായ അറി വാക്കി മാറ്റുകയാണ് ഇവ ചെയ്യുത്.

ശ്രദ്ധ, ഭൂതദയ, പരിപ�ോഷണം എ ന്നിവയെല്ലാം സ്ത്രീലിംഗ പദങ്ങളാണ്. 18

HIvtSm_Àþ\hw_À 2018

ഇത്തരം ത�ോന്നലുകള്‍ ഈ വാക്കുകളെ ക്രമേണ സജീവമായ ത�ൊഴിലാളികളുടെ ദൈനംദിന വ്യവഹാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തി. വ്യവസായ വിപ്ലവം ത�ൊഴിലാളികളെയും മില്ലില്‍ ജ�ോലി ചെയ്യുവരെയും ഫാക്ടറിയില്‍ ജ�ോലി ചെയ്യുവരെയും വിവേചനം ചെയ്തു. അത് ഒരു ഔദ്യോഗിക ജീവനക്കാരുടെ സഞ്ചയം സൃഷ്ടിച്ചു. ഓഫീസില്‍ കടലാസ്സുകളുടെ ഒരു അന്തരീക്ഷവും സൃഷ്ടിച്ചു. ആദ്യത്തെ യഥാര്‍ത്ഥ നേട്ടം ആദ്യമുണ്ടായത് ആര�ോഗ്യ വിദ്യാഭ്യാസമേഖലയ്ക്കാണ്. ഇത�ോടെ ശാരീരിക ജ�ോലികള്‍ക്ക് പ്രാധാന്യം നല്‍കുതില്‍ നിന്നും മാനസിക കഴിവുകള്‍ക്ക് ആവശ്യമായ നീതി നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ പുര�ോഗമിച്ചു. പക്ഷെ കഴിഞ്ഞ രണ്ട് ദശകക്കാലത്തെ ഡിജിറ്റല്‍ വിപ്ലവം കാര്യങ്ങളെ വീണ്ടും മാറ്റിമറിച്ചു. അറിവന്റെ ത�ൊഴിലാളികള്‍ എത്താന്‍ തുടങ്ങിയത�ോടെ സ്ത്രീകള്‍ക്കും ആവശ്യമായ അവസങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. സ്ത്രീത�ൊഴിലാളികളെ ഉപയ�ോഗപ്പെടുത്താന്‍ കഴിഞ്ഞതാണ് ഇന്ത്യയില്‍ ഐടി വ്യവസായം ഇത്രമാത്രം വളരാന്‍


കാരണമായത്. പഠിപ്പുള്ള സ്ത്രീകള്‍ വീട്ടുജ�ോലിക്ക് പകരം വ്യവസായമേഖലയില്‍ ഇടം കണ്ടെത്തി. മറ്റൊരു മേഖല ബിപിഒ(ബിസിനസ് പ്രോസസ് ഔട്ട് സ�ോഴ്സ ‌ ിംഗ് ) ആണ്. ഇന്ത്യയുടെ ആദ്യകാല സാമ്പത്തിക കുതിപ്പിന് പിന്നില്‍ ബിപിഒയും ഉണ്ടായിരുന്നു . ഇവിടെ ജ�ോലിക്ക് ഫ്‌ളെക്‌സിബിലിറ്റി ആവശ്യമായിരുന്നു . ഒപ്പം അസമയം എന്ന് നമ്മള്‍ കരുതുന്ന രാത്രികാല സമയങ്ങളിലൂം വിദേശ കമ്പനികള്‍ക്ക് ജ�ോലി ചെയ്യേണ്ടതായി വരുന്നു . ഇത്തരം ബിപിഒ ത�ൊഴില്‍ മേഖലയിലേക്കും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടു . ത�ൊഴില്‍ ദിവസങ്ങള്‍ ഫ്‌ളെക്സ ‌ ിബിള്‍ മണിക്കൂറിലേക്കും കണക്ടിവിറ്റി റിമ�ോട്ട് ആയി ജ�ോലിചെയ്യാന്‍ സാധിക്കുന്നതിലേക്കും ത�ൊഴില്‍ ഘടനയെ മാറ്റിയെടുത്തു. ആഗ�ോള ബിസിനസ് ചരിത്രത്തില്‍ തന്നെ സംഭവബഹുലമായ ഒരു മാറ്റത്തിലേക്ക് ഇന്ത്യ ഉണര്‍ന്നു . വ്യത്യസ്തമായി ചിന്തിക്കുന്ന സ്ത്രീ നേതാക്കള്‍ ഉയര്‍ന്ന നിലവാരത്തില്‍ സാമ്പത്തിക അച്ചടക്കം പാലിച്ചുപ�ോരുന്നു. ഇത് ത�ൊഴില്‍ സമൂഹത്തിന്

സുസ്ഥിരത ഉറപ്പാക്കി. വൈവിധ്യം എത് ഒരു ഫാഷന�ോ നിര്‍ബന്ധമ�ോ അല്ലെന്നും പകരം അത് വ്യത്യസ്തമായ നൈപുണ്യങ്ങളും മിടുക്കുകളും ഉള്ള ഒരു അനുഭവപരിചയമുള്ള സീനിയര്‍ ആളെ കിട്ടുന്നതിനുള്ള അവസരമാണെന്ന് വന്നു. എന്തുക�ൊണ്ട് ലെമാന്‍ ബ്രദേഴ്‌സ് പരാജയപ്പെട്ടത്? എന്ന ച�ോദ്യം നമ്മുടെ ഇൻവെസ്റ്റ്മെന്റ് ബാങ്കിംങ് മേഖലയില്‍ മുഴങ്ങിക്കേട്ട ഒന്നാണ് . ഇതിനുള്ള തമാശ കലര്‍ന്ന ഉത്തരം 'അവര്‍ ലെമാന്‍ സിസ്റ്റേഴ്‌സ് അല്ലാത്തതുക�ൊണ്ടാണ് എന്നതാണ്. ഒരു പക്ഷെ അത് ഒരു പ്രധാന പ�ോയിന്റാകാം. ഈ മാറ്റങ്ങളിലും പരിവര്‍ത്തനങ്ങളിലും മനുഷ്യരുടെ സന്തോഷവും കൂട്ടായ പുര�ോഗതിയും നേട്ടങ്ങളും കൈവന്നത് നിരവധി ആശയങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ്. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനുഷ്യന്റെ നിലനില്‍പ് കൂടുതല്‍ പ്രകാശമാനമാവും എന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയ�ോഗം കൂടിവന്നാല്‍ അത് മനുഷ്യരെ കുറഞ്ഞ വേതനമുള്ള ജ�ോലിയിലേക്ക് തരംതാഴ്ത്തുകയല്ല ചെയ്യുന്നത്. പകരം ഒരുകാര്യം

തന്നെ തുടര്‍ച്ചയായി ആവര്‍ത്തിക്കേണ്ടിവരുന്ന വിരസമായ ജ�ോലികളില്‍ നിന്ന് മ�ോചിപ്പിക്കുകയാണ് ചെയ്യുക. അറിവിന്റ വൈവിധ്യമാണ് കാണാന്‍ പ�ോകുന്ന ഏറ്റവും ആവേശകരമായ വസ്തുത. ആ കാലഘട്ടം വന്ന് കഴിഞ്ഞു. ഏറ്റവും നല്ല മനസ്സുകള്‍ ഏറ്റവും നല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ടൂളുകളുമായി ചേര്‍ന്ന് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതും എല്ലാറ്റിനെയും കൂട്ടിയിണക്കിക്കൊണ്ടുള്ള പരിഹാരത്തിനാണ് ശ്രമിക്കുന്നത്. അതല്ലാതെ മത്സരാധിഷ്ഠിതമായ ഒരു മേഖല സൃഷ്ടിക്കാനല്ല ശ്രമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കുന്നത് മികച്ച ത�പ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ബുദ്ധിപരമായ അടിത്തറയാണ്. ഭാവിയിലെ മികച്ച ത�ൊഴില്‍ ദാതാക്കള്‍ക്ക് മനുഷ്യവിഭവശേഷിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടുത്തടുത്തുണ്ടായിരിക്കും. അതുപയ�ോഗിച്ച് അവര്‍ ക�ോംബിനേറ്റോറിയല്‍ ഇന്നോവേഷനെയും റീകഴ്‌സ ീവ് ഡൈനാമിക്‌സ ിനെയും ശക്തിപ്പെടുത്തും

HIvtSm_Àþ\hw_À 2018

19


20

HIvtSm_Àþ\hw_À 2018


നാലാമത് മിസ് ഏഷ്യ സൗന്ദര്യമത്സരം

കേരളത്തിൽ

ഷ്യയിലെയും യൂറേഷ്യയി ലെയും സൗന്ദര്യവും ആത്മ വിശ്വാസവും ചിന്താശക്തി യും കഴിവുമുള്ള യുവതികളെ കണ്ടെത്താ നായി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയുമായി പെഗാസസ്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കേരള ജനതയെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തിന് ശേഷം ആര്‍ജ്ജവമുള്ള ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേ ല്‍പ്പിന്റെ നേര്‍ചിത്രമാണ് നമ്മള്‍ കേരളത്തില്‍ കാണുന്നത്. കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന തനതായ ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യം മതത്തില�ോ രാഷ്ട്രീയത്തില�ോ അധിഷിതമല്ലാതെ സ്വാത�ചിന്താഗതിക്കാരായ സാധാരണക്കാരിലൂടെ ഉരുത്തിരിഞ്ഞുണ്ടായാതാണ്. കേരളത്തിന്റെ നവ�ോഥാന മുന്നേറ്റങ്ങളുടെ നാൾവഴികള്‍ പരിശ�ോധിച്ചാല്‍ ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച്

HIvtSm_Àþ\hw_À 2018

21


വിദ്യാഭ്യാസം, ആര�ോഗ്യം, കല, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ നമ്മുടെ നാട് മുന്‍പന്തിയിലാണ്. പുര�ോഗമനപരമായ ഈ പരിവര്‍ത്തനത്തിനു കാരണം കേരള സമൂഹത്തിന്റെ ദൃഢമായ സാംസ്‌കാരിക ബ�ോധമാണ്. അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങള്‍ എന്നുള്ളത് കേരളത്തിന് അന്യമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. വ്യത്യസ്തമായ ഭാഷകളും, ആചാരങ്ങളും ഉള്‍പ്പെട്ടതാണെങ്കിലും വളരെ ശക്തമായ ഒരു സംസ്‌കാരം നമ്മുടെ ഭാരതത്തിനുണ്ട്. എടുത്തുപറയേണ്ട കാര്യം കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ശരീര പ്രദര്‍ശനത്തിന് 22

HIvtSm_Àþ\hw_À 2018


അമിത പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണ്ണമായും ഒഴിവാക്കിക�ൊണ്ടാണ് പെഗാസസ് സൗന്ദര്യമത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ ആദ്യമായി ബിക്കിനി റൗണ്ട് ഇല്ലാതെ മത്സരം നടത്തിയതും പെഗാസസ് ആണ്. വമ്പന്‍ കമ്പനികള്‍ പരാജയപെട്ടിടത്തുനിന്നും തുടങ്ങി അന്താരാഷ്ട ്ര സൗന്ദര്യ മത്സര രംഗത്ത് നമ്മുടെ കേരളത്തിന്റെ പേര് തങ്കലിപികളില്‍ ആലേഖനം ചെയ്യാന്‍ പെഗാസസിന്റെ അമരക്കാരന്‍ ഡ�ോ. അജിത് രവിക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനര്‍ഹമായ കാര്യമാണ്. ഇന്ന് സൗന്ദര്യമത്സരങ്ങളുടെ പേരില്‍ കേരളം പ്രശസ്തമാകാന്‍ കാരണം ഡ�ോ. അജിത് രവി തന്നെയാണെന്നതില്‍ സംശയമില്ല. ദൈ വത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസം വികസനം കൂടെ ലക്ഷ്യം വച്ചിട്ടാണ് ഇത്തരം മത്സരങ്ങള്‍ പെഗാസസ് സംഘടിപ്പിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ഏകദേശം മുപ്പത�ോളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ്

HIvtSm_Àþ\hw_À 2018

23


ഇ ത്ത വ ണ മ ി സ്സ് ഏഷ്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദുരിതകാലഘട്ടത്തില്‍ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത മഹത്തായ ഈ സംരംഭം കേരളത്തിലെത്തിക്കുന്നത് പ്രശംസനീയം തന്നെയാണ്. നാഷണല്‍ ക�ോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ മൂന്നു റൗണ്ടുകളാണ് മല്‍സരത്തിനുള്ളത്, മിസ് ഏഷ്യ 2018, ഫസ്റ്റ് റണ്ണര്‍ അപ്, സെക്കന്‍ഡ് റണ്ണര്‍ അപ് എന്നിവയ്ക്ക് പുറമെ മിസ്സ് ഏഷ്യ ഗ്ലോബല്‍-നേയും ഈ മത്സരത്തില്‍ തിരഞ്ഞെടുക്കുന്നു. ഫാഷന്‍, സിനിമ, മ�ോഡലിംഗ് രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളാണ് 24

HIvtSm_Àþ\hw_À 2018


ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്. ഏഷ്യയിലെയും യൂറേഷ്യയിലെയും കലാസാംസ്ക ‌ ാരിക രംഗത്തെ മികവ് തെളിയിക്കുന്ന മിസ്സ് ടാലെന്റ്‌റ് റൗണ്ട്, മാനവികതയുടെയും സഹജീവി സ്‌നേഹത്തിന്റെയും പ്രതീകമായി മിസ്സ് ഹുമൈന്‍നസ്, ബെസ്റ്റ് നാഷണല്‍ ക�ോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് വ്യൂവേഴ്‌സ് ച�ോയിസ്, മിസ് ഫ�ോട്ടോജനിക് എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ ഉണ്ടാകും . നവംബര്‍ 10 ന് വൈകുന്നേരം ക�ൊച്ചി കലൂര്‍ ഗ�ോകുലം പാര്‍ക്ക് ഹ�ോട്ടലിലാണ് മിസ് ഏഷ്യ 2018 നടത്തപ്പെടുന്നത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും, DQ വാച്ചസുമാണ് മിസ് ഏഷ്യയുടെ ടൈറ്റില്‍ പാര്‍ട്ണര്‍മാര്‍ 

HIvtSm_Àþ\hw_À 2018

25


ണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരിൽ1976 ഫെബ്രുവരി 4ന് പി ദാമ�ോദരന്റെയും കെ കാര്‍ത്യായനിയുടെയും മകനായി ജനനം. നാടക നടന്‍, സിനിമ നടന്‍ , നാടക സംവിധായകന്‍, ലൈറ്റ് ഡിസൈനര്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വം. ശ്രീ. സന്തോഷ് കീഴാറ്റൂര്‍. 16ാം വയസ്സില് കണ്ണൂര്‍ സംഘചേതനയുടെ നാടകത്തില്‍ അഭിനയിച്ചുക�ൊണ്ട് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് പ്രവേശിച്ചു. ക�ോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . മല്ലിക സാരാഭായിയുടെ ദര്‍പ്പണ പെര്‍ഫോര്‍മിംഗ് അക്കാദമിയില്‍ ലൈറ്റ് ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. ഈ ബഹുമുഖപ്രതിഭയെ യുണീക് ടൈംസ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു .

അഭിനയത്തിലേക്ക് വരാനുണ്ടായ സാഹചര്യം ?

ചെറുപ്പത്തിലേ അഭിനയത്തോട്, പ്രത്യേകിച്ച് നാടകത്തോട് ഭയങ്കര ഇഷ്ടമായിരുന്നു. തളിപ്പറമ്പില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പതിനാല് 26

HIv tSm_Àþ\hw_À18 2018 s^{_phcnþamÀ¨v

ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് . ഈ പതിനാലു ദിവസങ്ങളിലും നാടകമുണ്ടാകും . ഉത്സവങ്ങള്‍ക്ക് നാടകം ബാലെ രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങള�ോടെ പുരാണകഥാപാത്രങ്ങള്‍ സ്റ്റേജില്‍ ഉണ്ടാക്കുന്ന അത്ഭുതങ്ങള്‍ കണ്ട് ഞാന്‍ അതില്‍ വല്ലാതെ ആകൃഷ്ടനായിരുന്നു. പിന്നെ നാട്ടിന്‍പുറത്തെ കലാസമിതികള്‍ അവരുടെ വാര്‍ഷികത്തിന് സാമൂഹിക നാടകങ്ങളാവും അവതരിപ്പിക്കുക. അത�ൊക്കെ എന്നില്‍ നാടകത്തോട് വലിയ�ൊരു അഭിനിവേശം ഉണ്ടാക്കിയിരുന്നു. ഞാന്‍ അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ തളിപ്പറമ്പ് പൂക്കോത്തുതെരിവിലെ ക�ൊട്ടാരം ബ്രദേഴ്‌സ് എന്ന സമിതിയുടെ കുരുക്ഷേത്ര ഭൂമിയില്‍ എന്ന നാടകത്തില്‍ അര്‍ജ്ജുനനായി വേഷമിട്ടു. പരേതനായ കുഞ്ഞിമംഗലം രാഘവന്‍ മാസ്റ്റര്‍ ആയിരുന്നു എന്റെ ആദ്യ ഗുരുനാഥന്‍. അതിലുപരി ചെറുപ്പം മുതല്‍ തെയ്യം കണ്ടാണ് ഞങ്ങള്‍ വളരുന്നത്. ഡിസംബര്‍ മാസം മുതല്‍ ഞങ്ങളുടെ നാട്ടില്‍ കളിയാട്ടങ്ങള്‍ നടക്കും. തെയ്യം എന്നത് ഭക്തി എന്നതിലപ്പുറം ഒരു നാടന്‍ കലാരൂപമാണ് . തെയ്യത്തോടുള്ള

വല്ലാത്തൊരിഷ്ടം എന്നെ അഭിനയരംഗത്തേക്കെത്തിക്കുന്നതില്‍ വലിയ�ൊരളവ് പങ്കുവഹിച്ചിട്ടുണ്ട്. പിന്നെ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കണ്ണൂര്‍ സംഘചേതന നാടക സമിതിയുടെ സഖാവ്, പഴശ്ശിരാജ എന്നീ നാടകങ്ങള്‍ സംസ്ഥാന അവാര്‍ഡ് നേടി പ്രശസ്തമായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. എന്റെ വലിയമ്മയുടെ മകന്‍ പ്രദീപ് കുമാര്‍ ഈ നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. സംഘചേതന സമിതിയില്‍ കയറിക്കൂടുക എന്നതായിരുന്നു അന്നത്തെ മ�ോഹം. അങ്ങനെ എന്റെ പതിനേഴാമത്തെ വയസില്‍ സംഘചേതനയില്‍ ചേരുകയും സഖാവ്, പഴശ്ശിരാജ, സൂര്യപ്പെട്ട് തുടങ്ങി ചെഗുവരേ വരെയുള്ള നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. തുടര്‍ച്ചയായി ആറ് വര്‍ഷം സംഘചേതനയിലെ അംഗമായിരുന്നു . ആ സമയത്തുതന്നെ ധാരാളം അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി .സംഘചേതനയില്‍ പ്രവര്‍ത്തിച്ചതിലൂടെ നാടകത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു പഠിക്കുവാന്‍ സാധിച്ചു. വേണുക്കുട്ടന്‍ നായര്‍, ഗ�ോപിനാഥ് ക�ോഴിക്കോട്, ഷുബൈസ് ക�ൊട്ടാരം


കീഴാ�ൂരിൽനിന്നും ഒരു

ജനകീയ താര�ോദയം

എന്നിങ്ങനെ വളരെ പ്രഗത്ഭരായ സംവിധായകരുടെ സംവിധാനത്തിലായിരുന്നു സംഘചേതനയുടെ നാടകങ്ങള്‍ അണിയിച്ചൊരുക്കിയിരുന്നത്. നാടകമാണെന്റെ പ്രവര്‍ത്തന മേഖല എന്ന് തിരിച്ചറിഞ്ഞു ഒരു യാത്രയായിരുന്നു. കുട്ടികളുടെ നാടകങ്ങള്‍ എഴു�കയും സംവിധാനം ചെയ്യുകയും യൂണിവേഴ്‌സിറ്റി തലങ്ങളില്‍ മല്‍സരങ്ങളില്‍ കുട്ടികളെ പഠിപ്പിച്ചു പങ്കെടുപ്പിക്കുകയും ചെയ്യുമായിരുന്നു. അത�ോട�ൊപ്പം തന്നെ അമേച്വര്‍ നാടകങ്ങളില്‍, സുവീരന്‍ മുതല്‍ നിരവധി പ്രശസ്തരായ സംവിധായകരുടെ നാടകങ്ങളില്‍ ദീപാസംവിധാനം നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. കെ പി എ സി, തിരുവനന്തപുരം അക്ഷരകല. ക�ോഴിക്കോട് ചിരന്തന, ക�ൊല്ലം വിശ്വഭാവന അങ്ങനെ പ്രശസ്തമായ പ്രൊഫഷണല്‍ നാടക സമിതികളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു . അപ്പോഴേക്കും നാടകം എന്റെ ത�ൊഴില്‍ (ഉപജീവന മാര്‍ഗ്ഗമായി ) മാറി.പിന്നെ നാടകത്തിനു വേണ്ടിയുള്ള ഒരു സമര്‍പ്പണമായിരുന്നു. രാപകലില്ലാതെ യാത്രകള്‍ ചെയ്ത് നാടകം എന്റെ ജീവിതമാകുകയായിരുന്നു.

നാടകവും സിനിമയും വ്യത്യസ്തമായ അഭിനയ രീതികളാണല്ലോ അവലംബിക്കുന്നത് ? ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ? വളരെ കൃത്യമായ ച�ോദ്യമാണിത്. നാടകവും സിനിമയും വ്യത്യസ്തമാണ്. നാടകത്തില്‍ നടന്‍ വേദിയില്‍ നിന്ന് കാണികള�ോട് സംവദിക്കുകയാണ്. ഏറ്റവും അവസാനമിരിക്കുന്ന കണികള്‍ക്കുപ�ോലും മനസിലാകുന്ന അഭിനയം കാഴ്ചവയ്‌ക്കേണ്ടിവരും. ആംഗീകം, വാചികം, സ്വാത്തീകം എന്നിവയിലൂടെ കഥ ഏറ്റവും പിന്നിലിരിക്കുന്ന അനുവാചകന് ലഭ്യമാക്കണം.

നാടകം യഥാതദമല്ല, ത�ോന്നിപ്പിക്കലാണ്. നാടകത്തിന്റെ പരിമിതികള്‍ പ�ോലും ചിലപ്പോള്‍ അഭിനേതാവിന് മറികടക്കേണ്ടതായി വരും. ഇരുപതടി വേദിയില്‍ ഒരു പ്രോപ്പര്‍ട്ടിയുടെയും സഹായമില്ലാതെ ഹനുമാന്‍ മല ചുമന്ന് പ�ോകുന്ന ഭാഗം അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കും, കൈലാസമ�ോ, സ്വര്‍ഗ്ഗമ�ോ, നരകമ�ോ എന്തുവേണമെങ്കിലും അഭിനയിച്ചു കാണിക്കാന്‍ കഴിയും. നാടകം നാട്യധര്‍മ്മില്‍ അധിഷ്ഠിതമാണ്. സിനിമയില്‍ നമ്മള്‍ ഒരു ക്യാമറയ്ക്ക് മുന്നിലാണ് അഭിനയിക്കേണ്ടത്. അവിടെ നമ്മള്‍ പെരുമാറണം. നമുക്ക് ചുറ്റും കാണുന്ന കഥാപാത്രങ്ങളാണ് സിനിമയിലുള്ളത് . പെരുമാറ്റ രൂപത്തിലുള്ള അഭിനയമാണ് സിനിമയില്‍ വേണ്ടത്. നാടകത്തില്‍ നൈരന്തര്യമാണ്, ഒരു കഥാപാത്രമാകാന്‍ ക്ഷമയ�ോടെ റിഹേഴ്‌സല്‍ ചെയ്തുചെയ്ത് പഠിച്ച് കഥാപാത്രത്തിന്റെ പൂര്‍ണ്ണരൂപത്തില്‍ എത്തിച്ചേരും. സിനിമയില്‍ ആക്ഷനും കട്ടും പറയുന്നതിന് ഇടയ്ക്കുള്ള അഭിനയമാണുള്ളത്. അതിന് മിനിറ്റുകള്‍ മാത്രം മതിയാകും. രണ്ടിലും നിരീക്ഷണം അത്യാവശ്യമാണ്. രണ്ടും വ്യത്യസ്തമാണെങ്കിലും രണ്ടിന്റെയും രീതികള്‍ മനസിലാക്കി കഴിഞ്ഞാല്‍, നാടകത്തിലായാലും സിനിമയിലായാലും അഭിനയിക്കാന്‍ എളുപ്പവുമാണ്.

സന്തോഷ് കീഴാറ്റൂരിന്റെ സാമൂഹിക ഇടപെടലുകളില്‍ വയല്‍ക്കിളി സമരത്തില്‍ നടത്തിയ പ്രസ്താവന പ�ൊതുജനസമൂഹത്തിന്റെ അഭിപ്രായത്തില്‍ നിന്നും വിഭിന്നമായിരുന്നു . അത്തരമ�ൊരു നിലപാടെടുക്കാനുള്ള കാരണമെന്തായിരുന്നു ?

കീഴാറ്റൂരിന്റെ ഭൂമിശാസ്ത്രം പ�ോലും അറിയാതെയാണ് പ�ൊതുജനം വയല്‍കിളി സമരവുമായി മുന്നിട്ടിറങ്ങിയത്. കീഴാറ്റൂര്‍ സമരം

HIvtSm_Àþ\hw_À 2018

27


ശ്രദ്ധയില്‍ ക�ൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുറമേ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളും കപട പരിസ്ഥിതിവാദികളുമ�ൊക്കെ ഈ സമരപന്തലില്‍ എത്തുന്നത്. അന്ന് ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ഞങ്ങള്‍ക്ക് പുറമെ നിന്നുള്ള ഇടപെടലുകള്‍ സമരത്തിനാവശ്യമില്ല എന്നാണ്. ഇന്ന് സമരനേതാവായ സുരേഷ് കീഴാറ്റൂര്‍ വേറ�ൊരു രീതിയിലേക്ക് സമരത്തെ ക�ൊണ്ടുപ�ോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ ഞാന്‍ സമരത്തില്‍ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് ഹൈവേയുടെ സർവ്വേ പൂര്‍ത്തിയായപ്പോഴാണ്, മ�ൊത്തത്തില്‍ പ�ണ്ടര ഏക്കര്‍ സ്ഥലമാണ് ഹൈവേയ്ക്കായി എടുത്തിരുന്നത്. അതില്‍ കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ അളവ് അഞ്ചര ഏക്കര്‍ ആണെന്ന് മനസിലാതുടങ്ങുന്നതിന് മുന്‍പ് കീഴാറ്റൂരില്‍ ഇങ്ങനെയ�ൊരു ബൈപാസ് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവുമാദ്യം ഫേസ്ബുക്കില്‍ പ�ോസ്റ്റ് വന്നത് എന്റേതായിരുന്നു. 'കീഴാറ്റൂരിന് ചരമഗീതം' എന്ന പ�ോസ്റ്റ്. സ�ോഷ്യല്‍മീഡിയയില്‍ ആദ്യം വന്നൊരു പ�ോസ്റ്റ് അതായിരുന്നു. അതിടാന്‍ കാരണം കീഴാറ്റൂരിലൂടെ ഹൈവെ നിശ്ചിത മീറ്റര്‍ നീളത്തിലും പ�ൊക്കത്തിലും മണ്ണിട്ട് നികത്തുമ്പോള്‍ നിലവിലുള്ള വയല്‍ മുഴുവന്‍ മണ്ണിനടിയിലായി നികന്നുപ�ോകും. തളിപ്പറമ്പ് ടൗണില്‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശമാണ് കീഴാറ്റൂര്‍. തളിപ്പറമ്പിലൂടെ ഈ സമാന്തര പാത വരുമ്പോള്‍ വെള്ളക്കെട്ടുണ്ടാകുമെന്നും ഒരു മതില്‍ക്കെട്ടിനുള്ളില്‍ കുടുങ്ങുന്നതുപ�ോലെ കീഴാറ്റൂര്‍ കുടുങ്ങിപ്പോകുമെന്നും വലിയ�ൊരു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അന്ന് ഞങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ എം എല്‍ എ യ്‌ക്കോ, കളക്ടര്‍ക്കോ, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചിരുന്നില്ല. അങ്ങനെയാണ് സമരപരിപാടിയിലേക്ക് കീഴാറ്റൂരിലെ ജനങ്ങള്‍ ഒന്നടങ്കം നീങ്ങുന്നത്. ഞാനും അതില്‍ പങ്കാളിയായിരുന്നു. സമരപരിപാടികള്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പ�ൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ പുറത്തുനിന്നുള്ള ചിലര്‍ സമരത്തിലേക്ക് കടന്നുവരികയും ഇവരുടെ ഇടപെടലുകള്‍ തീരെ നല്ലതല്ലായെന്നെനിക്ക് ത�ോന്നിയപ്പോഴാണ് സമരത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കുന്നവരുമായി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതും. ഞങ്ങള്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ 28

HIvtSm_Àþ\hw_À 2018

വേലുക്കുട്ടിയുടെ കഥ ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണങ്ങളില�ൊന്ന് സാംസ്‌കാരികകേരളം മറന്നുപ�ോയ ഒരു വലിയ കലാകാരന�ോടുള്ള ആദരവായിരുന്നു.

യത്. ഇപ്പൊള്‍ സർവ്വേ ചെയ്തിരിക്കുന്ന സ്ഥലത്തില്‍ നിന്നും മാറി സ്ഥലമെടുക്കുകയാണെങ്കില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വളരെ സത്യമായ�ൊരു കാര്യമാണത് . ജൈവകലവറയുള്ള ഒരു സ്ഥലത്തു നാശനഷ്ടം കുറഞ്ഞിരിക്കുന്നത് അത്യാവശ്യകാര്യമാണെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ യാത്ര സമയം കുറയ്ക്കാന്‍ ഈ ഹൈവേ ആവശ്യവുമാണ്. ഒരു പ്രൊ ഫഷണല്‍ നാടക നടന്‍ എന്നുള്ള നിലയ്ക്ക് ധാരാളം യാത്രകള്‍ ചെയ്യുന്ന ഒരാളാണ് ഞാന്‍. നമുക്ക് വികസനം ആവശ്യമാണ്. പക്ഷെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളത്തിലെ റ�ോഡുകളുടെ അവസ്ഥ പരിതാപകാരവും തീരെ വികസനം ഇല്ലാത്തവയുമാണ് ഏറിയ പങ്കും . ഇതിന് മുന്‍പേ റ�ോഡുവികസനം സംബന്ധിച്ചു നടന്ന സമരങ്ങള്‍ തന്നെയെടുത്തു ന�ോക്കാം. റ�ോഡുവന്ന് കഴിയുമ്പോള്‍ സമരത്തിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നവര്‍ തന്നെയായിരിക്കും അത്

കൂടുതല്‍ ഉപയ�ോഗിക്കുന്നത്. പക്ഷെ പ്രകൃതിയെ വലിയത�ോതില്‍ ചൂഷണം ചെയ്തുക�ൊണ്ടുള്ള പ്രവര്‍ത്തികള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് . കീഴാറ്റൂരിന് ഹൈവെ വരുന്നതുക�ൊണ്ട് ആകെ അഞ്ചരയേക്കര്‍ ഭൂമിയെ നഷ്ടമാകുന്നുള്ളു എന്ന് മനസിലാക്കിയതിനു ശേഷമാണ് എന്റെ നയം മാറ്റിയത്. ഈ സമരം ഒരു നാടിനെ നശിപ്പിക്കുന്നതരത്തില്‍ വര്‍ഗ്ഗീയ കക്ഷികള്‍ക്കടക്കം അടിയറവുവയ്ക്കുന്നരീതിയില്‍ മാറ്റപ്പെട്ടപ്പോഴും, ഈ സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലരും പരിസ്ഥിതിവാദികള്‍ അല്ല എന്നുള്ളതും ചില ഗൂഢലക്ഷ്യങ്ങളുടെ മുതലെടുപ്പ് നടത്തുകയാണെന്ന് ലക്ഷ്യമെന്നും മനസിലാക്കിയപ്പോഴാണ് ഞാന്‍ സമരത്തിനെതിരായത്. ഈ മുതലെടുപ്പിന് ഭാഗമായി സമരപ്പന്തലിലേക്ക് വര്‍ഗ്ഗീയ കക്ഷികളടക്കം കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രവാക്യം മുഴക്കിക്കൊണ്ട് മുഴുവന്‍ ആളുകളെയും ചേര്‍ത്ത് കീഴാറ്റൂരിനെ നന്ദിഗ്രാമം ആകുമെന്ന് പരസ്യപ്രസ്താവന നടത്തി വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരും ജാനകിയും അടക്കമുള്ളവര്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു. യാഥാര്‍ഥ്യം മനസിലാക്കാതെ സമരം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് എന്റെ ഈ നിലപാടിന് കാരണം

പെണ്‍നടന്‍ എന്ന ഏകപാത്രനാട കത്തിലെ വേലുക്കുട്ടിയെന്ന കഥാപാത്രത്തിന്റെ കഥയും താങ്കളുടെ നില വിലെ രാഷ്ട്രീയനിലപാടും തമ്മി ല്‍ എത്രത്തോളം താരതമ്യം ചെയ്യാന്‍ സാധിക്കും ?

വേലുക്കുട്ടിയുടെ കഥ ഞാന്‍ തിരഞ്ഞെടുക്കാന്‍ കാരണങ്ങളില�ൊന്ന് സാംസ്‌ക ാരികകേരളം മറന്നുപ�ോയ ഒരു വലിയ കലാകാരന�ോടുള്ള ആദരവായിരുന്നു. അദ്ദേഹം ഒരു രാഷ്രീയപാര്‍ട്ടിയിലും അംഗമായിരുന്നില്ല. അതുക�ൊണ്ടുതന്നെ ആ നാട്ടില്‍ അദ്ദേഹത്തിനെ വേണ്ടത്ര ആദരിച്ചിരുന്നില്ല. കേരള സംഗീത നാടക അക്കാദമി പ�ോലും അതില്‍ നിന്നും വിഭിന്നമായിരുന്നില്ല. പിന്നെ മറ്റുള്ള നാടകനടന്മാരില്‍ നിന്നും അദ്ദേ ഹ ത്തെ വ ്യത്യസ്ത ന ാ ക്കു ന്ന ത് എന്തെന്നാല്‍ സ്ത്രീകളാരും അഭിനയരംഗത്തേക്ക്കടന്നുവരാതിരുന്ന കാലഘട്ടത്തില്‍, അതായത് നാടകത്തില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് വേശ്യാവൃത്തിക്ക് തുല്യമാണെന്ന് കരുതിയിരുന്ന നീചമായ സാമൂഹിക വ്യവസ്ഥിതി നിലനിന്നിരുന്ന കാലഘട്ടത്തില്‍


സ്ത്രീവേഷം കെട്ടി പെട്രോമാക്സ ‌ ് വിളക്കിന്റെ വെളിച്ചത്തില്‍ അരങ്ങില്‍ നടനമാടിയിരുന്നത്. അദ്ദേഹത്തെക്കുറിച്ച് വായിച്ചപ്പോഴും കൂടുതല്‍ അറിഞ്ഞപ്പോഴുമ�ൊക്കെ അതെന്നെ വല്ലാതെ സ്വാധിനിക്കുകയായിരുന്നു. വേലുക്കുട്ടിയാശാന്റെ ജീവിതകഥകള്‍ കുറച്ചു മാത്രമേ എനിക്ക്മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതില്‍ നിന്നും അഭിനയത്തിനു വേണ്ടി ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചിരുന്ന ഒരു അതുല്യകലാകാരനാണ് അദ്ദേഹം എന്നതും ഈ കഥ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമാണ്. വേലുക്കുട്ടിയാശാന്റെ അവസാനകാലഘട്ടം ദുരിതപൂര്‍ണ്ണമായിരുന്നു. വളരെ ദാരി��ത്തില്‍ നിന്നും നാടകത്തിലേക്ക് വരികയും ഉയര്‍ച്ചയില്‍ എത്തുകയും എല്ലാവിധ ദുശീലത്തിനടിമയായി സ്വയം അധഃപതിക്കുകയും ചെയ്ത ഒരു കലാകാരനായിരുന്നു അദ്ദേഹം. ഇനി ഒരു കലാകാരനും ഇത്തരം അവസ്ഥയുണ്ടാകാതിരിക്കാന്‍ വേലുക്കുട്ടിയാശാന്റെ കഥ പ�ൊതുജനസമക്ഷം ക�ൊണ്ടുവരണമെന്നത് ഒരു കലാകാരന്‍ എന്നുള്ള നിലയ്ക്ക്എന്റെ കടമയാണെന്ന്ഞാന്‍ വിശ്വസിക്കുന്നു. അതിലുപരി സ്ത്രീവേഷം ചെയ്യുക എന്നത�ൊരു വെല്ലുവിളിയാണ്. വാസവദത്തയെയാണ് ഈ നാടകത്തില്‍ ഞാന്‍ കൂടുതല്‍

ഉള്‍പ്പെടുത്തിയിരിക്കുന്നത് അതിന് കാരണം ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ക്ക്‌നേരെയുള്ള അതിക്രമങ്ങളും പീഢനങ്ങളും ഏറിയിരിക്കുന്ന കാലഘട്ടമാണ്. വാസവദത്തയും പീഢനത്തിനിരയായി തന്റെ കരചരണങ്ങള്‍ ഛേദിക്കപ്പെട്ട്ചുടുകാട്ടില്‍ വലിച്ചെറിയപ്പെട്ടതാണ്. സ്ത്രീകള്‍ക്ക്‌നേരെയുള്ള ആക്രമണങ്ങള്‍ കാലാകാലങ്ങളായി തുടങ്ങിയതാണ്. അതിന്നും തുടര്‍ന്നുക�ൊണ്ടേയിരിക്കുന്നു. ആരും അതിനെതിരെ വേണ്ടത്ര ശബ്ദമുയര്‍ത്തുന്നില്ലയെന്നുള്ളത് എന്നെ വ്യാകുലപ്പെടുത്തിയിരുന്നു. അതും ഈ നാടകത്തിലൂടെ ഞാന്‍ തുറന്നുപറയുകയാണ്. എന്റെ രാഷ്ട്രീയം എന്താണെന്ന്‌ച�ോദിച്ചാല്‍ സാംസ്‌കാരിക കേരളം മറന്നുപ�ോയ മണ്മറഞ്ഞ പ്രതിഭയെ കുറച്ചു വേദികളിലെങ്കിലും പരിചയപ്പെടുത്തുകയെന്നതാണ്. നാടകം എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയാണ്.

സാമൂഹിക വിഷയങ്ങളില്‍ താങ്കളുടെ ഇടപെടലുകള്‍ ഒരു നടനെന്ന നിലയ്ക്ക്താങ്കള്‍ക്ക്‌നല്‍കിയിട്ടുള്ള ഗുണാനുഭവങ്ങളും ദ�ോഷാനുഭവങ്ങളും എന്തൊക്കെയാണ് ? ഞാന്‍ ഒരു ഇടതുപക്ഷസഹയാത്രികനാണ് ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ സാമൂഹിക

രംഗത്തേക്ക് കടന്നുവരുന്നത്. അന്ന് മുതല്‍ തെരുവ്‌നാടകം എന്ന മാധ്യമത്തിലൂടെയാണ്‌സാമൂഹികവിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. സമൂഹത്തില്‍ നടക്കുന്ന അഴിമതികള്‍ക്ക് , തിന്മകള്‍ക്ക്, അനാശാസ്യത്തിന് എന്നിവയ്ക്ക് എതിരെ ഞങ്ങള്‍ തെരുവ്‌ന ാടകങ്ങളിലൂടെ പ്രതികരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഞങ്ങള്‍ തെരുവ്‌നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്നൊക്കെ അതിന്റെ ഗുണദ�ോഷങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്‌സ ത്യം. എന്നാല്‍ അത�ൊക്കെ ശക്തമായ ഇടപെടലുകളായിരുന്നു. സര്‍ക്കാരിന്റെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിക്കുക എന്നുള്ളത�ൊക്കെ ചെറുപ്പംമുതലേ തുടങ്ങിയിട്ടുള്ളതാണ്. മുഴുവന്‍ സമയ നാടക, സിനിമാ പ്രവര്‍ത്തകനായപ്പോള്‍ എനിക്ക് പ�ൊതുപ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും ഞാന്‍ സ�ോഷ്യല്‍മീഡിയകളിലൂടെ എന്റെ അഭിപ്രായങ്ങള്‍ പച്ചയായി തുറന്നെഴുതി. എടുത്തു പറയേണ്ട ഇടപെടലുകളില�ൊന്നാണ് ആദിവാസി യുവാവ് മധു ക�ൊല്ലപ്പെട്ടതുമായി ബദ്ധപ്പെട്ട്. ആ സംഭവം എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. അന്ന് ഞാന്‍ ക�ോഴിക്കോട് തെരുവില്‍ ഒരു മണിക്കൂറ�ോളം ഒറ്റയ്ക്ക്‌തെരുവ്‌നാടകം

HIvtSm_Àþ\hw_À 2018

29


അവതരിപ്പിച്ചു. സിനിമയുടെ സെറ്റില്‍ നിന്നും ഇതിനായി വന്നിട്ടായിരുന്നു ഞാന്‍ അതവതരിപ്പിച്ചത്. കീഴാറ്റൂര്‍ സമരം, പിന്നെ ഈ അടുത്തകാലത്ത് നടന്ന കന്യാസ്ത്രീ സമരത്തില്‍ വ്യക്തമായ നിലപാടെടുക്കുകയും ആ സമരത്തില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. ഇതില�ൊക്കെയുള്ള ഗുണവും ദ�ോഷവും തിരിച്ചറിഞ്ഞിട്ടില്ല . ഇങ്ങനുള്ള ഇടപെടലുകള്‍ കാരണം എനിക്കവസരങ്ങള്‍ നഷ്ടമാകുന്നുണ്ടോ എന്നും ഞാന്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. എനിക്ക് ശരിയാണെന്ന് ത�ോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു . ഇപ്പോള്‍ ത�ോമസ് ജ�ോസഫ് എന്ന കലാകാരന്റെ ചികിത്സാസഹായത്തിനു വേണ്ടി നാടകം കളിക്കുന്നുണ്ട്. സാമ്പത്തികലാഭം ലക്ഷ്യമിട്ടല്ല ഇത�ൊന്നും ചെയ്യുന്നത്. സഹജീവികളുടെ ദുരിത സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കുക. പ്രളയകാലത്ത് എന്നാല്‍ കഴിയുന്ന വിധത്തില്‍ ഞാന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ചെറിയ ടീം ഉണ്ടാക്കി ദുരിതാശ്വാസക്യാമ്പുകളില്‍ സഹായങ്ങള്‍ എത്തിച്ചു ക�ൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ പ്രവര്‍ത്തികളുടെ ഗുണവും ദ�ോഷവും ഇതുവരെ ഞാന്‍ അന്വേഷിച്ചിട്ടില്ല. ഭീഷണികള�ോ മറ്റുള്ളത�ൊന്നുമ�ോ

30

HIvtSm_Àþ\hw_À 2018

ഇതുവരെ നേരിട്ടിട്ടില്ല. പിന്നെ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പല ചടങ്ങുകളിലും വിളിക്കുമ്പോള്‍ രാഷ്ട്രീയകാരനാണ് എന്ന്പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ചില സിനിമകളിലും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുള്ളതായി കേള്‍ക്കുന്നുണ്ട്. പക്ഷെ അത�ൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല .

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരന്‍ എന്നുള്ള നിലയ്ക്ക് ഈ സമൂഹത്തിന് എന്ത് മാറ്റം വരണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് ? അത് നടപ്പിലാക്കാനായി താങ്കള്‍ക്ക് എന്ത് നിലപാടാണ് സ്വീകരിക്കാന്‍ കഴിയുക ?

കല എന്നത് 2006 കാലഘട്ടം വരെ ജനങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു. ഒരു റേഡിയ�ോയ്ക്ക് ചുറ്റിലും ഒത്തിരി ആളുകള്‍ ഇരുന്ന് റേഡിയ�ോ നാടകങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു. നാടകങ്ങള്‍ ആസ്വദിക്കുകയും പിന്നീട് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും പതിവായിരുന്നു. വൈകുന്നേരങ്ങളില്‍ റേഡിയ�ോ പാര്‍ക്ക് പ�ോലുള്ളിടങ്ങളില്‍ ഈ കാഴ്ച സുലഭമായിരുന്നു. ആകാശവാണി ദേശീയ നാടക�ോത്സവത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഉത്സവത്തിന് നാടകവും ഗാനമേളകളും പ്രധാനപ്പെട്ട പരിപാടികളായിരുന്നു. ഇതിന�ൊക്കെയായി ഒരു കാത്തിരിപ്പുണ്ടായിരുന്നു. ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബുകള്‍ പ്രതിവാരനാടക പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കല എന്നത് ജനങ്ങളുടെ ഏറ്റവും അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയിരുന്ന ആ കാലഘട്ടത്തിന്റെ അവസാനഘട്ടത്തിലാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടെലിവിഷന്‍ നമ്മുടെ സ്വീകരണ മുറികളില്‍ പരമ്പരകള്‍ എത്തിച്ചപ്പോള്‍ നമ്മള്‍ വീടുകളില�ൊതുങ്ങുകയും പ�ൊതുയിടങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ കുറയുകയും ചെയ്തു. അവിടെ നമ്മുടെ സാംസ്‌കാരിക അധഃപതനം ആരംഭിക്കുകയായിരുന്നു . ഇത�ൊന്നും വേണ്ട എന്നല്ല

ഞാന്‍ പറയുന്നത്. ആഗ�ോളവല്‍ക്കരണത്തെക്കുറിച്ച് നമ്മള്‍ ഒത്തിരി കേട്ടിട്ടുണ്ട്. അതിന്റെ പരിണിതഫലം ഇപ്പോഴാണ് മനസിലാകുന്നത് . എല്ലാപേരും അവനവനിലേക്ക് മാത്രം ഒതുങ്ങി കൂടുന്ന അവസ്ഥയിലേക്ക് മാറി. ആരാധനങ്ങളില്‍ ഉത്സവത്തിന് കലാപരിപാടികള്‍ ഇല്ലാതായി പകരം സമൂഹസദ്യ കൂടി. ക്ഷേത്രങ്ങളും കാവുകളുമാണ് ഏറ്റവും കൂടുതല്‍ കലയെ പ്രോ ത്സാഹിപ്പിച്ചിരുന്നത്. എല്ലായിടത്തും ഭക്തി കച്ചവടമായപ്പോള്‍ കല പുറന്തള്ളപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നവ�ോഥാന കാലഘട്ടത്തില്‍ സാമൂഹിക അഴിമതിക്കെതിരെ ഏറ്റവും കൂടുതല്‍ ഉപയ�ോഗിച്ചിരുന്ന പ്രചാരണായുധം നാടകമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഇത് ഭൂമിയാണ്, കൂട്ടുകൃഷി, നമ്മൊള�ൊന്ന്, പാട്ട ബാക്കി, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങള്‍ സമൂഹത്തില്‍ ഒരുപാട് വിപ്ലവങ്ങള്‍ സൃഷ്ടിച്ചവയാണ് ല�ോകത്തില്‍ ഒരു കമ്യൂണിസ്റ്റ് മ�ിസഭ നിലവില്‍ വരാനുള്ള കാരണങ്ങളില്‍ ഒന്ന് നാടകമായിരുന്നു എന്നതാണ്. നാടകം ഒരു ജനതയുടെ ചിന്തകള്‍ മാറ്റി മറിച്ചു എന്ന് പറയാനാകുമെങ്കില്‍ അത് കേരളത്തില്‍ മാത്രമാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പ�ോലുള്ള നാടകങ്ങള്‍ കൃത്യമായി സമൂഹത്തിനു ഗുണം ചെയ്യുന്ന രീതിയിലു�തായിരുന്നു. പിന്നീട് വന്ന ഗവണ്മെന്റുകള്‍ എല്ലാം തന്നെ നാടകത്തിനെ പ�ൊതുയ�ോഗങ്ങള്‍ക്കൊടുവില്‍ പ്രദര്‍ശിപ്പിക്കുന്ന വിന�ോദ�ോപാധിയാക്കുകയായിരുന്നു. കേരളത്തില്‍ നാടകംക�ൊണ്ട് ജീവിക്കുക എന്നത് വളരെ കഷ്ടപ്പാടായി മാറുകയായിരുന്നു. പ്രൊഫഷണല്‍ തിയേറ്ററുകള്‍ ഇല്ലാതായി മാറി. ഡിജിറ്റല്‍ ആയത്തോടുകൂടി സിനിമയില്‍ വലിയ�ൊരു മാറ്റം ഉണ്ടായി. നിരവധി പുതിയ സംവിധായകര്‍ക്കും, ടെക്‌ന ിഷ്യന്മാര്‍ക്കും അഭിനേതാക്കള്‍ക്കും കടന്നുവരാന്‍ സാധിച്ചു. ന്യൂ ജെന്‍ വിപ്ലവം


എന്നുതന്നെ പറയാം. ഒരു നാടിന്റെ വികസനം എന്ന് പറയുന്നത് റ�ോഡുകള്‍ വികസിപ്പിക്കുക എന്നത് മാത്രമല്ല. സാംസ്‌കാരികപരമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ജനതയുണ്ടെങ്കില്‍ മാത്രമേ ഒരു നാടിന്റെ വികസനം പൂര്‍ണ്ണമാകുള്ളൂ .അങ്ങനെ ഒരു സാംസകാരിക ഉന്നതിയില്ലാത്തതുക�ൊണ്ട് തന്നെയാണ് നമ്മുടെ ഗ്രാമങ്ങളില്‍, സ്‌കൂളുകളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരിയുടെ ഉപയ�ോഗം കൂടിവരുന്നതും, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറിവരുന്നതും. അതില്ലാതാക്കണമെങ്കില്‍ ശക്തമായ അവബ�ോധം ജനങ്ങളില്‍ സൃഷ്ടിക്കണം. അതിനായി കലാകാരന്‍മാര്‍ ഒത്തൊരുമയ�ോടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നതാണ് എന്റെ അഭിപ്രായം.

താങ്കളുടെ മിക്ക കഥാപത്രങ്ങളുടെ സംഭാഷണത്തിലും കണ്ണൂര്‍ ഭാഷയുടെ സ്വാധീനം കടന്നുവരുന്നുണ്ട്. ആ പ്രവണതയ്ക്ക് മാറ്റം വരുത്തേണ്ടതില്ലേ ?

ഈ വാദത്തോട് ഞാന്‍ തീര്‍ത്തും വിയ�ോജിക്കുന്നു. കുതിരവട്ടം പപ്പുചേട്ടന്‍, മാമ്മുക്കോയ തുടങ്ങിയവര്‍ അവര്‍

അഭിനയിക്കുന്ന സിനിമയില�ൊക്കെ ക�ോഴിക്കോടന്‍ ഭാഷയല്ലേ ഉപയ�ോഗിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ഏത�ൊരു കഥാപാത്രമെടുത്താലും അതില്‍ തിരുവനന്തപുരം ഭാഷയുടെ സ്വാധീനം കാണാം. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. ഇന്നസെന്റ് ചേട്ടനെപ�ോലുള്ള സീനിയര്‍ നടന്‍ ഇരിഞ്ഞാലക്കുട ഭാഷ മാത്രമേ ഉപയ�ോഗിച്ചിട്ടുള്ളു. പുതിയ കാലത്തിലേക്ക് വരുകയാണെങ്കില്‍ ചെമ്പന്‍ വിന�ോദ് പക്കാ അങ്കമാലി ഭാഷയാണ് ഉപയ�ോഗിച്ചിരിക്കുന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞൊരു കാര്യമുണ്ട്. നടന്‍മാര്‍ പ്രാദേശികമായ ഭാഷശൈലികള്‍ ഉപയ�ോഗിക്കുന്നതുക�ൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലന്നത്. ചില ഭാഷശൈലികള്‍ പറഞ്ഞു പറഞ്ഞു വളരെയധികം പ്രചാരത്തിലാകും. ക�ോഴിക്കോടന്‍ ഭാഷ അതില്‍പ്പെടും. കണ്ണൂര്‍ ശൈലിയെ സംബന്ധിച്ചുപറഞ്ഞാല്‍ രസകരമായ താളത്തിലുള്ളതല്ല. പിന്നെ എന്നെ തേടിവന്ന കഥാപാത്രങ്ങള്‍ മിക്കതും കണ്ണൂര്‍ ഭാഷയില്‍ സംസാരിക്കുന്നതാണ്. ഞാന്‍ കണ്ണൂര്‍ ഭാഷ ഉപയ�ോഗിക്കുന്നത് ഒരു കുറവായി കാണുന്നില്ല മറിച്ച് അതില്‍ സന്തോഷവുമുണ്ട് .

താങ്കള്‍ക്ക് ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ എന്തൊക്കെയാണ് ? പുതിയ പ്രൊജെക്ടുകള്‍ ഏത�ൊക്കെയാണ് ?

2006 -ല്‍ കേരള സര്‍ക്കാരിന്റെ മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ്, 2008 -ല്‍ സി .എന്‍ ശ്രീകണ്ഠന്‍ നായര്‍ ബെസ്റ്റ്ആക്ടര്‍ അവാര്‍ഡ്, ഒ മാധവന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ദുബായിലുള്ള ഇഫാ ദുബായ് എന്ന സംഘടനയുടെ ബെസ്റ്റ് ന്യൂ ഫേസ് ആക്ടര്‍ (വിക്രമാദിത്യന്‍ സിനിമ) അവാര്‍ഡ് അശ�ോകന്‍ കതിരൂര്‍ എന്ന പ്രഗത്ഭനായ നാടക സംവിധായകന്റെ

പേരിലുള്ള അശ�ോകന്‍ കതിരൂര്‍ പുരസ്‌കാരം (നാടകരംഗത്തെ ദീപവിതാനത്തിന് ), ഭരത് മുരളി യുവനാടക പ്രതിഭാ പുരസ്‌കാരം, മ�ൊട്ടമ്മല്‍ ശ്രീദേവി പുരസ്‌കാരം. പുതിയ പ്രൊജക്റ്റുകള്‍, ലാലേട്ടന്റെ ഒടിയന്‍ പൂര്‍ത്തിയായി, മമ്മുട്ടി നായകനാകുന്ന മധുര രാജ, ലാല്‍ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍, ഓടുന്നോന്‍ എന്ന സിനിമയില്‍ നായക കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ക�ൊച്ചി ച�ദാസന്‍ മാഷിന്റെ ല�ോകധര്‍മ്മി എന്ന ട്രൂപ്പില്‍ ശാകുന്തളം നാടകത്തില്‍ അഭിനയിക്കുന്നു. തിരുവനന്തപുരം കളം നാടക വേദിയുടെ എം .ടി. വാസുദേവന്‍ സാറിന്റെ മഹാസാഗരം എന്ന നാടകത്തില്‍ അഭിനയിക്കുന്നു. പെണ്‍നടന് ശേഷം എന്റെ രണ്ട് സ�ോള�ോ പെര്‍ഫോമെന്‍സ് പണിപ്പുരയിലാണ് . ഒന്ന് സിനിമാക്കാരന്‍, രണ്ടാമത്തേത് കര്‍ണ്ണനെ നായക കഥാപാത്രമാക്കി ഒരു നാടകം , ഇത്രയ�ൊക്കെയാണ് ഇപ്പോള്‍ ഉള്ള പ്രോജക്ടുകള്‍ .

കുടുംബത്തെ കുറിച്ച് പറയാമ�ോ ?

അച്ഛന്‍ പി.ദാമ�ോദരന്‍, അമ്മ കെ. കാര്‍ത്യായനി രണ്ടുപേരും കര്‍ഷകരാണ് കുറച്ച് നെല്‍കൃഷി, പശുവളര്‍ത്തല�ൊക്കെയാണ്. ഭാര്യ സിനി വീട്ടമ്മ, മകന്‍ യദു, ആറാം ക്‌ള ാസില്‍ പഠിക്കുന്നു. ഒരു ചേട്ടനും ഒരു അനിയനും രണ്ടുപേരും വിവാഹിതരാണ് എല്ലാപേരും തളിപ്പറമ്പിലാണ് താമസം. ഇതാണ് എന്റെ കുടുംബം.

ഈ അഭിനയ ജീവിതത്തില്‍ ആര�ോടെങ്കിലും കടപ്പാ ടുണ്ടോ ? തീര്‍ച്ചയായും. എന്റെ മാതാപിതാക്കള�ോട്, ഗുരുനാഥന്‍മാര�ോട്, സഹപ്രവര്‍ത്തകര�ോട്, പ്രത്യേകിച്ച് സിനിമയ�ോട് സിനിമയില്‍ വന്നതിന് ശേഷമാണ് സന്തോഷ് കീഴാറ്റൂര്‍ എന്ന എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ല�ോകമറിയുന്നത്

HIvtSm_Àþ\hw_À 2018

31


രൂപഘടനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റം, കാഴ്ചപ്പാട് തുടങ്ങിയവയ�ോട് നിങ്ങള്‍ എത്രത്തോളം അടുത്തിരിക്കും? ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും ഒരിക്കലും നിങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കില്ല. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ആഗ്രഹിക്കാന്‍ പറ്റില്ല. കാരണം സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. hnt\mZv IpamÀ

തര്‍ക്കം

രു ഫ്‌ള ാറ്റില്‍ തന്നെ കുറച്ചു ദിവസങ്ങളായി ജീവിച്ചുക�ൊണ്ടിരിക്കുന്ന നാല് പേരുണ്ട്. അവരുടെ ഓര�ോ പ്രവൃത്തികളും ദൈനംദിനചര്യയിലേക്ക് കണിശതയ�ോടെ ചേര്‍ത്തിരിക്കുന്നു . ഈ നാല് അംഗങ്ങളും പരസ്പരം മാനസികൈക്യമുള്ളവരും ദിനചര്യകളെക്കുറിച്ച് നല്ല ധാരണയുമുള്ളവരാണ്. എല്ലാം ഒരു ക്ലോക്കിലെ സമയം നീങ്ങുന്ന കണിശതയ�ോടെയാണ് മുന്നേറുന്നത്. തര്‍ക്കത്തിന്റെ ലക്ഷണങ്ങള�ോ എന്തിന് സന്തോഷമില്ലായ്മയക്ക് ഒരു കാരണമ�ോ എങ്ങുമില്ല. പക്ഷെ നിങ്ങള്‍ അറിയേണ്ട ഒരു കാര്യമുണ്ട്. ഓര�ോ പ്രത്യേക അവസ്ഥകള്‍ക്കും സമയപരിധിയുണ്ട്. സുസ്ഥിരത സ്ഥിരമാകണമെന്നില്ല. ദിനചര്യകള്‍ക്കും ഒരു പരിധിയുണ്ട്. അതാണ് ഈ നാൽവർ സംഘത്തിനും സംഭവിച്ചത്. ഒരേ കാര്യം ചെയ്തുക�ൊണ്ടിരിക്കുന്നതിനിടയില്‍ സംഘത്തിലെ 'എ' എന്ന അംഗത്തിനുള്ളില്‍ ഒരു ആശയം മുളപ�ൊട്ടി. എന്തുക�ൊണ്ട് ചുമരുകള്‍ക്ക് വേറെ ഒരു കളര്‍ അടിച്ചുകൂടാ? ചിലര്‍ ഡിസൈനുകള�ോട് കൂടിയ വാള്‍പേപ്പറുകളെക്കുറിച്ച് പറഞ്ഞു. ഈ ആശയം എത്തിയത�ോടെ സംഘത്തിനുള്ളിലെ ഐക്യം തകര്‍ന്നു. ചുമരിന്റെ നിറം മാറ്റുക എന്ന ആശയം വന്നില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയിലെ ഐക്യം നിലനില്‍ക്കുകമായിരുന്നു . 32

HIvtSm_Àþ\hw_À 2018

'എ' എന്ന അംഗത്തിന് അയാളുടെ തന്നെ ആശയത്തോട് ആവേശം ത�ോന്നി. അത് നടപ്പാക്കാനുള്ള വഴികള്‍ അദ്ദേഹം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചു. ഏത് ഉല്‍പന്നത്തിനും ആവര്‍ത്തനത്തിന്റെ ഒരു അവസ്ഥയും സീക്വന്‍സും ആവശ്യമാണ്. എങ്കിലേ ആ ഉല്‍പന്നത്തിന് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനാകൂ. ചുമരിന്റെ കളറില്‍ മാറ്റം വരുത്തണമെങ്കില്‍ 'ബി'യും 'സി'യും വഴങ്ങണം. തുടര്‍ച്ചയുടെ സ്വാസ്ഥ്യം അനുഭവിക്കണമെങ്കില്‍ അവര്‍ അവകാശങ്ങള്‍ പാലിക്കണം. ഇപ്പോഴത്തെ സുഖസൗകര്യങ്ങളില്‍ നിന്നും പുറത്തുപ�ോകാന്‍ 'സി'യ്ക്കും 'ഡി'യ്ക്കും താല്‍പര്യമില്ല. 'ഇ' എന്ന അംഗം മുന്‍പത്തെ ചുമരിന്റെ നിറത്തിന�ോട് വൈകാരികമായി അടുപ്പമുള്ളയാളാണ്. മുന്‍പത്തെ നിറത്തിന�ോട് വിടപറയുക 'ഇ'യ്ക്ക് വലിയ ബുദ്ധിമുട്ടാണ്. തര്‍ക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എ എന്ന അംഗത്തിന്റെ പുതിയ ആശയവുമായുള്ള കടന്നുകയറ്റം സ്ഥാപിത ചട്ടക്കൂടുകളെ മുഴുവന്‍ ഇളക്കിക്കഴിഞ്ഞു. എന്തായിരുന്നു സ്ഥാപിതമായ വ്യവസ്ഥ? ചില പെരുമാറ്റച്ചട്ടങ്ങളുടെ ഉറപ്പാണത്. ആരും വെല്ലുവിളിക്കാന്‍ പാടില്ലാത്ത പാരമ്പര്യമായി പകര്‍ന്നു കിട്ടിയ മഹത്വമാണത്. അതല്ലെങ്കില്‍, തലമുറയില്‍ നിന്നും തലമുറയിലേക്ക് ബഹുമാനത്തോടെ പകരുന്ന പാരമ്പര്യം. ആ വ്യവസ്ഥയുടെ

വേരുകള്‍ ഇളക്കിമറിക്കേണ്ട ആവശ്യം എന്താണ്? ഹൈക്കോടതികളും സുപ്രീംക�ോടതികളും പ�ോലും വ്യക്തതയ്ക്ക് വേണ്ടിയാണ് ഉറ്റുന�ോക്കുന്നത്. ഐപിസി 377ന്റെ ഏറ്റവും ഒടുവിലത്തെ വിധി ന�ോക്കൂ. സ്വവര്‍ഗ്ഗരതിക്കാരും ലെസ്ബിയനുകളും തമ്മിലുള്ള ലൈംഗിക ഇടപഴകലിനെ കുറ്റവിമുക്തമാക്കുന്ന സുപ്രീംക�ോടതി വിധിയാണത്. തലമുറകള്‍ മുന്നിലേക്ക്, മാറ്റങ്ങളിലേക്ക് നടന്നു കയറുകയാണ്. എല്‍ജിബിടി ബന്ധത്തേക്കാള്‍ കുറഞ്ഞ ഗൗരവമുള്ള കുറ്റമാണ് ചുമരിന്റെ നിറം മാറ്റിയടിക്കലെന്ന് വാദിക്കാന്‍ എന്ത് വിശ്വാസ്യതയാണ് നിങ്ങള്‍ക്കുള്ളത്. പുതിയ എല്‍ജിബിടി ക�ോടതിവിധിയിലൂടെ സമൂഹത്തിലെ യാഥാസ്ഥിതിക ചിന്താഗതിയാണ് വെല്ലുവിളിക്കപ്പെട്ടത്. സി,ഡി എന്നീ അംഗങ്ങള്‍ക്ക് പെയിന്റ് മാറ്റിയടിക്കാന്‍ എതിര്‍പ്പുള്ളതുപ�ോലെത്തെയാണ് എന്റെ കുടുംബാംഗങ്ങള്‍ക്ക് കുട്ടികളുടെ വ്യത്യസ്ത ലൈംഗികാഭിമുഖ്യമുള്ള സ്വഭാവം അംഗീകരിക്കാന്‍ കഴിയാത്തത്. മാറ്റങ്ങളും തകര്‍ത്തെറിയലുകളും ഇവിടെ നിലനില്‍ക്കും. സുസ്ഥിരമായ പലതും തകര്‍ന്നു വീഴും. ശരിയായ പെരുമാറ്റങ്ങള്‍ എന്ന പഴയകാല സ്വഭാവങ്ങള്‍ മാറിമറിയും. കര്‍ക്കശ മന�ോഭാവങ്ങളും വിവേകമുള്ള ചിന്താപ്രക്രിയകളും


മാറ്റങ്ങള്‍ക്ക് വിധേയമാകും. ഈ മാറ്റത്തിന് അംഗീകാരവും സ്വീകാര്യതയും ലഭിക്കുന്നത് നമ്മുടെ നാഗരികതയുടെ വിവേകത്തെ ആശ്രയിച്ചിരിക്കും. രൂപഘടനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റം, കാഴ്ചപ്പാട് തുടങ്ങിയവയ�ോട് നിങ്ങള്‍ എത്രത്തോളം അടുത്തിരിക്കും? ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും ഒരിക്കലും നിങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കില്ല. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ആഗ്രഹിക്കാന്‍ പറ്റില്ല. കാരണം സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. അപ്പോള്‍ എന്താണ് പരിഹാരം? 'എ' എന്ന അംഗത്തിന്റെ ഉള്ളില്‍ ഉണ്ടായ ആഗ്രഹത്തിന് സ്വാഭാവികമായ ഒരു അന്ത്യം ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയുമ�ോ? അവസ്ഥ അതുപ�ോലെ നിലനിര്‍ത്താന്‍, നിലവിലുള്ള പ്രചാരത്തിലുള്ള വാള്‍പേപ്പര്‍ ഒട്ടിക്കുക എന്നത് അങ്ങേയറ്റം പ്രല�ോഭനീയമാണ്. ചുമര്‍ അതിന്റെ പഴയ ആകര്‍ഷകത്വം വീണ്ടെടുക്കും. എല്ലാവര്‍ക്കും യാഥാസ്ഥിതികത ഇഷ്ടമാണ്. ചിലര്‍

അതിനെ ച�ോദ്യം ചെയ്യാനും ഇഷ്ടപ്പെടുന്നു. എന്തെങ്കിലും ഒന്ന് നിലനിര്‍ത്തണമെങ്കില്‍, അതിന് ഭൂഷണവും അലങ്കാരവും ആഭരണവും വേണം. അതില്‍ ആകര്‍ഷണം എത് ആരാധകരെയും നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഇന്ത്യയില്‍ ഇതിനെ വിഷ്ണു എന്ന് വിളിക്കുന്നു . ഒരു ഉല്‍പന്നത്തിലെ വിഷ്ണു ക്ഷയിച്ചാല്‍, അവിടെ പുതിയ ആശയം സ്ഥാനം പിടിക്കും. ഈ പുതിയ ആശയത്തെ ബ്രഹ്മ എന്ന് വിളിക്കാം. ഇനി തര്‍ക്കത്തിന്റെ പ്രഭാവത്തിലേക്ക് പ�ോകാം. ഈ മുന്ന് പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കുന്നത് എന്ത് മിടുക്കുക�ൊണ്ടാണ്? ഈ മൂന്ന് പ്രവര്‍ത്തനങ്ങളാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവര്‍. ഇതാണ് ആദ്യ ഭ്രമണപഥത്തിലെ ഘടന. ഇതറിഞ്ഞാലേ രണ്ടാമത്തെ ഭ്രമണപഥത്തിലേക്ക് കടക്കാന്‍ കഴിയൂ. ഇതിന് പരിഹാരമുണ്ടോ? ഇതിന്റെ പരിഹാരം ഇതിനപ്പുറം കടക്കുക മാത്രമാണ്. ആദ്യ ഭ്രമണപഥത്തിന് അതിന്റേതായ പ്രത്യേകതകളുണ്ട്. ഓര�ോ

വ്യക്തിക്കും ഓര�ോ ഐഡന്റിറ്റിയുണ്ട്. ഈ ഐഡന്റിറ്റിയ്ക്ക് ഒരു ഉടമസ്ഥതയുടെ ഭാവം ആവശ്യമാണ്. നടത്തിപ്പുകാരന്‍ പിന്നീട് ഈ അന്തരീക്ഷത്തിന്റെ നിയ�ണവും ആധിപത്യവും അന്വേഷിക്കുന്നു. വ്യക്തിക്ക് അവന്റെ ബ�ോധപൂർവ്വമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ വ്യക്തിക്ക് കര്‍ക്കശമായ ഉറപ്പ് വേണം. പക്ഷെ ആദ്യ ഭ്രമണപഥം എപ്പോഴും പ്രത്യാക്രമണത്തിന് വിധേയമായിരിക്കും. അതിന് പരസ്പരവിരുദ്ധമായ തത്വങ്ങളുടെ ഗുണങ്ങളുണ്ട്. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാവത്തതാണ്. ഏറ്റുമുട്ടലുകളും പ�ൊരുത്തക്കേടുകളും ഇവിടെ ഒഴിവാക്കാനാവില്ല. എന്നാല്‍ രണ്ടാമത്തെ ഭ്രമണപഥം വ്യത്യസ്തമാണ്. കൂട്ടായി ജീവിക്കുന്നതിനുള്ള സാധ്യകളാണ് ഇവിടെയുള്ളത്. നേട്ടങ്ങളും എല്ലാവരും പങ്കിട്ടെടുക്കുന്നു . വ്യക്തിപരമായ നിലനില്‍പിന് വലിയ പ്രാധാന്യം ഇവിടെയില്ല. സംഘത്തിലെ എല്ലാവരുടെയും പുര�ോഗതിയാണ് ലക്ഷ്യം. എല്ലാ സൗകര്യങ്ങളും ഇവിടെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കുഴപ്പങ്ങള്‍ ഇവിടെ കാര്യമായി ഉണ്ടാകാറില്ല.

HIvtSm_Àþ\hw_À 2018

33


സംഘത്തിന്റെ വലിപ്പമാണ് ഇവിടുത്തെ സുസ്ഥിരതയുടെ ഘടകം. പക്ഷെ ഇന്ന് അഭിപ്രായഭിന്നതയും വേര്‍തിരിഞ്ഞുനില്‍ക്കലുമാണ് കൂടുതല്‍ പ്രകടം. ഇതിന് പരിഹാരം ഒരുമിച്ച് നില്‍ക്കലാണ്. ഒന്നിച്ച് നില്‍ക്കുക എന്നതിന് വലിയ പ്രാധാന്യമില്ല. എന്നാല്‍ ഒന്നിച്ച് നില്‍ക്കലാണ് നിലനില്‍പിനുള്ള പ്രധാന മ�ം. ചില ബാഹ്യശക്തികള്‍ നിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ തക്കം പാര്‍ത്ത് കടന്നുവരും. അപ്പോഴും മനസ്സിലാക്കേണ്ട കാര്യം ഉപദ്രവിക്കപ്പെടലിനും മുറിവേല്‍പ്പിക്കപ്പെടലിനും നിങ്ങളും വിധേയമാണ്. രണ്ടാം ഭ്രമണപഥം കൂടി ആക്രമിക്കപ്പെട്ടാല്‍ എന്ത് ചെയ്യും? രണ്ടാം ഭ്രമണപഥത്തിന്റെ ആകര്‍ഷണവലയത്തില്‍ നിന്നും പുറത്തുകടക്കാന്‍ നല്ല ഊര്‍ജ്ജം വേണം. എങ്കില്‍ നിങ്ങള്‍ക്ക് മൂന്നാം ഭ്രമണപഥത്തില്‍ കടക്കാം. അവിടെ പ്രാപഞ്ചികമായ അന്തരീക്ഷമാണ്. നിങ്ങള്‍ അവിടെ ഒരു ശിശുവിനെപ്പോലെയാകണം. ശിശുവാകട്ടെ നിസ്സഹായ അവസ്ഥയിലാണ്. അവിടെ നന്ദിയും വിനയവുമാണ് ആര്‍ജ്ജിക്കേണ്ടത്. മുഷ്ടി തുറക്കണം. അതിനുള്ളില്‍ പിടിച്ച എല്ലാം പുറത്തുപ�ോകാന്‍ അനുവദിക്കണം. അനന്തതയ്ക്കുമുമ്പില്‍ സാഷ്ടാംഗം നമസ്‌കരിക്കണം. മൂന്നാം ഭ്രമണപഥം സുസ്ഥിരവും സുഷുപ്തവുമാണ്. പുതിയ ആശയങ്ങളില്‍ നിന്നും പുറത്തുകടക്കലാണിത്.

34

HIvtSm_Àþ\hw_À 2018

മൂന്നാം ഭ്രമണപഥത്തില്‍ നിങ്ങള്‍ പുതിയ ഊര്‍ജ്ജവുമായി ബന്ധപ്പെടുന്നു. നിങ്ങള്‍ സ്റ്റാമിനയാല്‍ ശക്തനാക്കപ്പെടുന്നു. നിങ്ങള്‍ ധൈര്യത്താല്‍ ശക്തനാക്കപ്പെടുന്നു. പുതിയ ചാര്‍ജും പുതിയ വ�ോള്‍ട്ടേജും കൂടിയാല്‍ നിങ്ങള്‍ പരിപൂര്‍ണ്ണതയുടെ അവസ്ഥ അനുഭവിക്കാനാകും. നിങ്ങള്‍ പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമാകുന്നത�ോടെ പിന്നീട് രണ്ടാം ഭ്രമണപഥത്തിലേക്കും അവിടെ നിന്നും ഒന്നാം ഭ്രമണപഥത്തിലേക്കും പ�ോകാം. സ്വയം കണ്ടെത്താനുള്ള വ്യക്തിത്വത്തെ ഉണര്‍ത്തിയെടുക്കണം. നിങ്ങളുടെ സന്തോഷം പകര്‍ച്ചവ്യാധി പ�ോലെയാണ്. നിങ്ങളുടെ സന്തോഷം ഒന്നാം ഭ്രമണപഥത്തിലെ അംഗങ്ങളിലേക്കും കൈമാറാം. അവരും പ്രച�ോദിതരാകും. ക�ോടതി നിശ്ചയിച്ചയാളുകളുടെ ലൈംഗിക സവിശേഷതയായാലും, അതല്ലെങ്കില്‍ ചുമരിന്റെ നിറം മാറ്റിയടിക്കേണ്ട വിധിയായാലും എല്ലാം താല്‍ക്കാലികമാണ്. സുസ്ഥിരമായ ആശയങ്ങള്‍ തകര്‍ത്തെറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ആദ്യഭ്രമണപഥത്തില്‍ എല്ലാ ആളുകളേയും മാറ്റിയെടുക്കേണ്ടതാണ് നിങ്ങളുടെ ചുമതല. നാല് അംഗങ്ങളായാലും കുട്ടികള്‍ക്ക് ചുറ്റുമുള്ള കുടുംബമായാലും, ആദ്യ ഭ്രമണപഥത്തിലേക്കെത്താന്‍ മാതാപിതാക്കള്‍ മനസ്സ് തുറന്ന് പരിവര്‍ത്തനം ചെയ്‌തേ മതിയാവൂ.

ത്രിമൂര്‍ത്തികള്‍ക്കും എല്ലാറ്റിനും അതീതമായിപ്പോകാന്‍ സാധിക്കും. തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും പരിഹരിക്കുന്ന രീതിയാണ് ജീവിതത്തിന്റെ ജ്ഞാനം. നാഗരികതയ്ക്ക് വിവേകമുണ്ടെങ്കില്‍, അത് നിത്യതയുടെ രീതികളിലേക്ക് മാറും. അത് ധാരാളിത്തത്തിന്റെ, വിജയത്തിന്റെ ഒരു അനുഭവമാണ്. നിങ്ങള്‍ നിത്യതയ്ക്കായി നിങ്ങളുടെ മേഖലയിലുള്ള എല്ലാം സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ ലൈംഗിക ആഭിമുഖ്യങ്ങളും ക�ോടതിയില്‍ നിന്നുള്ള വിധികളും എല്ലാം ക്ഷണികമാണെന്ന് കാണാന്‍ കഴിയും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മറ്റൊരു പ�ോംവഴി നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമ�ോ? നിങ്ങള്‍ക്ക് ശ്വസനരീതികളുടെ ടെക്‌നിക്കുകളും ധ്യാനരീതികളും ഉപയ�ോഗിക്കാം. പാരമ്പര്യവും സംസ്‌കാരവും കാലവും സമയപരിധിയും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. ബ്രഹ്മത്തിന്റെ വിശദാംശങ്ങളും വിഷ്ണുവിന്റെ സൂക്ഷ്മതകളും ഒന്നിച്ചാല്‍, അവിടെ ഒരു ചേര്‍ച്ചയുണ്ടാകുന്നു. ശിവന്റെ തത്വം ഇതിലേക്ക് കൂട്ടിയിണക്കാവുന്നതാണ്. അപ്പോള്‍ നമ്മുടെ ലക്ഷ്യം സാമൂഹ്യ പുര�ോ ഗതിയുടെ സൂചികയാണ്. നാലാമത്തെ ഭ്രമണപഥത്തില്‍ ഇതെല്ലാം ലയിച്ചുചേരുന്നു. തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉരുകി ഇല്ലാതാകുന്നു . അത് ഒരു വലിയ, സന്തോഷമുള്ള കുടുംബമായി ഉരുത്തിരിയുകയും ചെയ്യുന്നു.


WATCHES


^n\m³kv

AUz. sj-dn km-ap-th D-½³ ssl-t¡m-S-Xn-bn-se {]ap-J A-`n-`m-j-I-\m-Wv AUz. sj-dn km-ap-th D½³. Sm-Ivkv, tImÀ-]-td-äv \nb-aw F-¶n-h-bn ssh-Z-Kv[yw t\Sn-b A-t±-lw H-cp Nm-t«À-Uv A-¡u-ï ­ âpw tIm-kv-äv A-¡u-ï ­ âpw I¼-\n sk-{I-«-dnbpw Iq-Sn-bmWv.

യു

ണിക് ഐഡന്റിഫിക്കേഷന്‍ അത�ോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ അഥവാ ഉഡായ് ) 12അക്കമുള്ള തനതായ തിരിച്ചറിയല്‍ നമ്പര്‍ ആണ്. നിലവില്‍ വന്നതിന് ശേഷം ആധാര്‍ പല തരം ച ര്‍ ച്ച ക ള് ‍ക്കും സ ം വ ാ ദ ങ്ങ ള് ‍ക്കും വേദിയായിട്ടുണ്ട്. 2006ല്‍ കേ� കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌ന�ോളജി മ�ാലയം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു യുണിക് ഐഡി പദ്ധതി പരിചയപ്പെടുത്തിയത�ോടെയാണ് ഇന്ത്യയുടെ തനതായ തിരിച്ചറിയല്‍ സംവിധാനത്തിലേക്കുള്ള ചുവടുവെയ്പ്പിനുള്ള പരീക്ഷണം ആരംഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് 2009-ല്‍ ഉഡായ് സ്ഥാപിച്ചത്. അപ്പോഴേക്കും ആധാര്‍ എത് വ്യാജ തിരിച്ചറിയലുകളെ ഇല്ലാതാക്കുന്ന, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുന്ന സംവിധാനത്തില്‍ നിന്നും ല�ോകത്തിലെ ഏറ്റവും വലിയ ബയ�ോമെട്രിക് തിരിച്ചറിയല്‍ രേഖയായി മാറിക്കഴിഞ്ഞിരുന്നു. പുതിയ ടെക്‌ന�ോളജി കരുത്ത് ഉപയ�ോഗിക്കാന്‍ കഴിഞ്ഞു എന്ന് 36

HIvtSm_Àþ\hw_À 2018

ആധാറിനെ ഒരു വ്യത്യസ്തമായ തിരിച്ചറിയല്‍ സംവിധാനമായി പരിചയപ്പെടുത്തിയ അന്ന് മുതല്‍ തന്നെ പലരും നെറ്റിചുളിച്ചിരുന്നു. പൗരന്മാരുടെ ബയ�ോമെട്രിക് ഡാറ്റ ശേഖരിക്കലും സ്വകാര്യ ഏജന്‍സികളുടെ ഇടപെടലും ആണ് ആശങ്കയുടെ അടിസ്ഥാനം. ആധാറിന്റെ സാധുതയെപ്പറ്റിയുള്ള ച�ോദ്യം സുപ്രീംക�ോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടുക�ൊടുക്കുകയായിരുന്നു ക�ോടതി.

അവകാശപ്പെടാമെങ്കിലും, ഒരാള്‍ക്ക് സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ എത്രത്തോളം അവകാശമുണ്ടെന്നത് സംബന്ധിച്ചും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചും അത്രതന്നെ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആധാറിനെക്കുറിച്ച് സര്‍ക്കാര്‍ അഹങ്കാരത്തോടെ വലിയ വായില്‍ സംസാരിച്ചതിന് ചില ഭാഗത്ത് നിന്നും തിരിച്ചടിയും കിട്ടുകയുണ്ടായി. ആധാറിന്റെ ആധികാരികതയെക്കുറിച്ചുള്ള ച�ോദ്യംചെയ്യലിന്റെ പേരില്‍ സുപ്രീംക�ോടതി അതിന്റെ ചരിത്രത്തിൽ വെച്ച് തന്നെ രണ്ടാമത്തെ ഏറ്റവും സൂദീര്‍ഘമായ വാദം കേള്‍ക്കാനിടയായി. ആധാര്‍ സ്വകാര്യതയുടെ നേരെയുള്ള കടന്നു കയറ്റമാണെന്ന് പറഞ്ഞ കര്‍ണ്ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കെഎസ് പുട്ടസ്വാമി 2012ല്‍ സുപ്രീംക�ോടതിയെ സമീപിക്കുകയുണ്ടായി. പുട്ടസ്വാമി ഉന്നയിച്ച ആശങ്കയെ കണക്കിലെടുത്ത് സുപ്രീംക�ോടതി 2013 സപ്തംബറില്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി-ആധാറിനെ നിര്‍ബന്ധരേഖയാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുകയായിരുന്നു സുപ്രീംക�ോടതി.

ആധാറിനെ ഒരു വ്യത്യസ്തമായ തിരിച്ചറിയല്‍ സംവിധാനമായി പരിചയപ്പെടുത്തിയ അന്ന് മുതല്‍ തന്നെ പലരും നെറ്റിചുളിച്ചിരുന്നു . പൗരന്മാരുടെ ബയ�ോമെട്രിക് ഡാറ്റ ശേഖരിക്കലും സ്വകാര്യ ഏജന്‍സികളുടെ ഇടപെടലും ആണ് ആശങ്കയുടെ അടിസ്ഥാനം. ആധാറിന്റെ സാധുതയെപ്പറ്റിയുള്ള ച�ോദ്യം സുപ്രീംക�ോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടുക�ൊടുക്കുകയായിരുന്നു ക�ോടതി. വിചാരണക്കിടയില്‍, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമായ അവകാശമാണ�ോ എന്ന ച�ോദ്യവും സുപ്രീംക�ോടതിയില്‍ ഉയര്‍ന്നു. കാരണം ആധാര്‍ സംവിധാനത്തില്‍ വ്യക്തികളുടെ ബയ�ോമെട്രിക് ഡാറ്റ ശേഖരിക്കുകയും സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിനാലാണ് ഈ ച�ോദ്യം ഉയര്‍ന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ�ോ എന്ന ച�ോദ്യം പിന്നീട് ഒമ്പതംഗ ജഡ്ജിമാരുടെ സമിതിയ്ക്ക് വിടുകയായിരുന്നു സുപ്രീംക�ോടതി. 1958ല്‍ ശര്‍മ്മ കേസില്‍ എട്ടംഗ സുപ്രീംക�ോടതി ബെഞ്ച് സ്വകാര്യത മൗലികാവകാശമല്ലൊണ് വിധിച്ചിരുന്നത്. 1961ല്‍ ഖാരക് സിംഗ് കേസില്‍ ആറംഗ


ആധാര്‍: ഭരണഘടനയുടെ വെല്ലുവിളി സുപ്രീംക�ോടതി ബെഞ്ച് ഈ വിധിയെ ശരിവെച്ചു. ഈ രണ്ട് കേസുകളിലും സുപ്രീംക�ോടതി എത്തിച്ചേര്‍ന്ന നിഗമനം സ്വകാര്യതയെ ഇന്ത്യഭരണഘടനയുടെ പേരില്‍ സംരക്ഷിക്കാനാവില്ലെന്ന നിര്‍ഭാഗ്യകരമായ തീര്‍പ്പിലായിരുന്നു . കേ�സര്‍ക്കാര്‍ 2017 ധനകാര്യ നിയമത്തില്‍ 139എഎ പുതിയ�ൊരു സെക്ഷന്‍ 1961 ഇന്‍കംടാക്‌സ് ആക്ടില്‍ കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് 2017 ജൂലായ് ഒന്ന് മുതല്‍ ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും നല്‍കണമെന്ന് പറയുന്നു . ആധാറിന് അപേക്ഷിക്കുകയും

ആധാര്‍ കാര്‍ഡ് ലഭിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍, ആധാര്‍ അപേക്ഷ നല്‍കിയ എന്റോള്‍മെന്റ് നമ്പര്‍ ഇന്‍കം ടാക്‌സ് റിട്ടേണ�ോട�ൊപ്പം നല്‍കണം. സെക്ഷന്‍ 139 എ എന്ന ആധാറിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ വേണ്ട സൗകര്യം ചെയ്തുക�ൊടുക്കണമെന്ന് പ്രത്യേകം പറയുന്നു . എന്നാല്‍ 139 എ എന്ന സെക്ഷന്റെ നിയമസാധുത വെല്ലുവിളിക്കപ്പെട്ട കേസായിരുന്നു ബിന�ോയ് വിശ്വം യുണിയന്‍ ഓഫ് ഇന്ത്യയുമായി സൂപ്രീംക�ോടതിയില്‍ നടത്തിയ നിയമയുദ്ധം.

എന്നാല്‍ വിധിയില്‍ സുപ്രീംക�ോടതി 139 എ എന്ന സെക്ഷന്റെ സാധുത ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 19 എന്നിവയെ തള്ളിക്കളഞ്ഞുക�ൊണ്ടായിരുന്നു ഇക്കാര്യത്തില്‍ സുപ്രീംക�ോടതി വിധി പറഞ്ഞത്. അതേ സമയം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21-ല്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ അവകാശങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനെ പരിശ�ോധിക്കുകയുണ്ടായില്ല. പുട്ടസ്വാമിയും കേ�സര്‍ക്കാരും തമ്മിലുള്ള കേസില്‍ സ്വകാര്യതയ്ക്കുള്ള അവകാശം

HIvtSm_Àþ\hw_À 2018

37


കേവലമല്ലെന്നും അത് നിയ�ണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വിധേയമാണെന്നും പറയുകയായിരുന്നു സുപ്രീംക�ോടതി. നിയമത്തിന്റെ സാധുത പരിശ�ോധിക്കുമ്പോള്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ കാര്യത്തില്‍ അനുവദനീയമായ പരിധി അളക്കാന്‍ താഴെപറയു� മൂന്ന് തരം ടെസ്റ്റുകള്‍ തൃപ്തികരമായ ഫലം നല്‍കും. 1. നിയമത്തിന്റെ നിലനില്‍പ് 2. നിയമാനുസൃതമായ സംസ്ഥാന താല്‍പര്യം 3. ഇത്തരം നിയമങ്ങള്‍ ആനുപാതികത്വം എന്ന പരിശ�ോധന പാസ്സാകേണ്ടതുണ്ട്. ആനുപാതികത്വം എന്നത് ഗ്യാരണ്ടിയുടെ അത്യാവശ്യ മുഖമാണ്. സ്വകാര്യതയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ സ്വഭാവവും ഗുണനിലവാരവും നടപ്പാലിക്കാന്‍ പ�ോകുന്ന നിയമത്തന്റെ ലക്ഷ്യവുമായി സമരസപ്പെടാവുന്ന അനുപാതത്തിലാണ�ോ എന്ന കാര്യം ഉറപ്പാക്കലാണ് ഈ ടെസ്റ്റ്. ആദ്യത്തെ ടെസ്റ്റ് ഇക്കാര്യത്തില്‍ പാസാകും. കാരണം 139 എ എന്ന സെക്ഷന് നിയമസാധുതയുള്ള വകുപ്പാണ്. അതിനാല്‍ നിയമത്തിന്റെ പിന്തുണയുണ്ടായിരിക്കും. നിയമാനുസൃതമായ സര്‍ക്കാര്‍ താല്‍പര്യത്തിന്റെ ആവശ്യം സംബന്ധിച്ചിടത്തോളം, സെക്ഷന്‍ 139 എ എന്ന താഴെപ്പറയുന്ന താല്‍പര്യങ്ങളുടെ സംരക്ഷണം തേടുന്നു : വരുമാന നികുതി വെട്ടിക്കുന്നത് തടയാന്‍, ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ആധാറിനെ പാന ്‍കാര്‍ഡു മ ാ യ ി ന ി ര്‍ബ ന്ധ മ ായ ും

38

HIvtSm_Àþ\hw_À 2018

ബന്ധപ്പെടുത്തണമെന്ന് പറയുന്ന 139 എ എന്ന സെക്ഷനിലെ വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള അവകാശംസംബന്ധിച്ച മൂന്ന് ടെസ്റ്റുകളും പാസാകുന്നുണ്ടെന്ന് സുപ്രീംക�ോടതി പറയുന്നു. സുപ്രീം ക�ോടതിയുടെ മറ്റ് നിരീക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്: 1.ആധാര്‍ നിയമമനുസരിച്ച് ഒരാളുടെ ബയ�ോമെട്രിക്-ഡെമ�ോഗ്രാഫിക് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നത് ഒരിക്കലും സ്വകാര്യതയ്ക്കുള്ള അടിസ്ഥാനാവകാശത്തെ ലംഘിക്കുന്നില്ലെന്ന് സുപ്രീംക�ോടതി പറയുന്നു . 2.ആധാറിന് ബയ�ോമെട്രിക് വിവരങ്ങള്‍ പൗരന്മാരില്‍ നിന്നും വാങ്ങേണ്ടി വരുമെന്ന വ്യവസ്ഥ മേല്‍പ്പറഞ്ഞ മൂന്ന് ടെസ്റ്റുകളും പാസാകും. അതുക�ൊണ്ട് ഈ വ്യവസ്ഥയെ ഭരണഘടനാവിരുദ്ധമെന്ന് വിളിക്കാനാവില്ല. 3.വിവരശേഖരണം, സൂക്ഷിപ്പ്, അവയുടെ ഉപയ�ോഗം എന്നിവ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നില്ല. 4.ആധാര്‍ നിയമം നിരന്തരമായ നിരീക്ഷണത്തിനുള്ള ഒരു ഘടന സൃഷ്ടിക്കുന്നില്ല. 5. വ്യക്തികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വും സംരക്ഷണവും ആധാര്‍ നിയമവും നിയ�ണവും നല്‍കുന്നു . 6. 21-ആര്‍ട്ടിക്കിള്‍ അനുവദിക്കുന്ന ഭക്ഷണത്തിനുള്ള അവകാശം, അഭയം തേടുന്നതിനുള്ള അവകാശം എന്നിങ്ങനെയുള്ള അവകാശങ്ങളെ ഭരണകൂടം സജീവമാക്കുമ്പോള്‍ അത് ഗുണഭ�ോക്താവിന്റെ സ്വകാര്യത എന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവുകയ�ോ ഏതെങ്കിലും ഒന്നിന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യം ലഭിക്കുകയ�ോ ചെയ്യുന്നില്ല.

7. ആധാറിന്റെ സെക്ഷന്‍ 7, ഏത് തരം ആനുകൂല്യങ്ങളും സബ്സ ‌ ിഡിയും ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ കൈവശമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാക്കുന്നു. ആധികാരികത തെളിയിക്കുന്നത് പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചില അവകാശങ്ങള്‍ ചില കേസുകളില്‍ നിഷേധിക്കേണ്ടിവാന്നാലും ഈ വ്യവസ്ഥ നിഷേധിക്കാന്‍ കഴിയില്ലെന്നും സുപ്രീംക�ോടതി പറയുന്നു. 8. ആധാര്‍ സ്റ്റേറ്റോ, ക�ോര്‍പറേറ്റോ, വ്യക്തിയ�ോ ഉപയ�ോഗിക്കുന്നതിനെ സെക്ഷന്‍ 57 അനുകൂലിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഏതെങ്കിലും കരാര്‍ പിന്തുടരാന്‍ ഉപയ�ോഗിക്കുന്നത് ഭരണഘടനാസാധുതയില്ലാത്തതും നിഷ്ഫലവുമാണ്. അതുക�ൊണ്ട് സെക്ഷന്‍ 57ലെ അവസാന പ്രയ�ോഗം, ഇത് സംബന്ധിച്ച എന്തെങ്കിലും കരാര്‍ എന്ന ഭാഗം വെട്ടിക്കളയേണ്ടതാണ്. അതുക�ൊണ്ട്, കെവൈസിയുടെ അടിസ്ഥാനത്തില്‍ ആധാര്‍ ഉപയ�ോഗിക്കുന്ന കമ്പനികള്‍ (ഉദാഹരണത്തിന് ടെലക�ോം, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍) ഉപഭ�ോക്താക്കളെ നേടാന്‍ ഇത് ഉപയ�ോഗിക്കുകയാണെങ്കില്‍ അവര്‍ ഇതിന്റെ ഉപയ�ോഗം നിര്‍ത്തേണ്ടതുണ്ട്. മേല്‍പറഞ്ഞ വിധിയുടെ അടിസ്ഥാനത്തില്‍, സുപ്രീം ക�ോടിതി ആധാറിനെ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യുതിന് നിയമസാധുത നല്‍കി. അതേ സമയം സ്വകാര്യ സേവന ദാതാക്കള്‍ നല്‍കുന്ന സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ഉപയ�ോഗിക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന്, ബാങ്ക് അക്കൗണ്ട് ആധാറുമായി നേരത്തെ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ആ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഉടനെ അപേക്ഷ നല്‍കപ്പെടാവുതാണ്.



sl¯v

tUm. jn_ne sI

BAMS. MS(Ayu), Dept. Gynaecology & Obstetrics

Akn. s{]m^ÊÀ, tImtfPv , Xr¸pWn¯pd

ഹ�ോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവ ദിനങ്ങളെ നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് നീട്ടി വയ്ക്കുന്നത് തുടര്‍ന്നുള്ള ആര്‍ത്തവദിനങ്ങളെ കുടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആര്‍ത്തവദിനങ്ങളിലെ വേദനയ്ക്ക് പരിഹാരമായി വേദനസംഹാരികളെ ആശ്രയിക്കുന്ന പ്രവണതയാണ് സാധാരണയായി കണ്ടുവരുന്നത്. ഇത് കാലക്രമത്തില്‍ വന്ധ്യത, മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

Govt.BbpÀtÆZ

Email: shibila.k@gmail.com

ആര്‍ത്തവകാലം ആയാസരഹിതമാകാന്‍ ത ലമുറകളുടെ നിലനില്‍പ്പിനായി പ്രകൃതി ഒരുക്കിയ മാര്‍ഗ്ഗമാണ് ആര്‍ത്തവം അല്ലെങ്കില്‍ മാസമുറ. പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ മാസത്തില്‍ ഒരിക്കല്‍, സാധാരണയായി 21 മുതല്‍ 35 ദിവസം വരെ കൂടുമ്പോള്‍ (ശരാശരി 28 ദിവസം) ഗര്‍ഭപാത്രത്തില്‍ നിന്നും യ�ോനിനാളം വഴിയുണ്ടാകുന്ന രക്തസ്രാവമാണ് ആര്‍ത്തവം. ഇത് ഒരു സ്ത്രീയുടെ ലൈംഗീകപക്വതയുടെ തുടക്കത്തില്‍ ആരംഭിച്ച് പ്രത്യൂല്‍പാദനശേഷിയുടെ അവസാനത്തില്‍ ആര്‍ത്തവവിരാമമായി (Menopause) അവസാനിക്കുന്നു. സാധാരണയായി 4മുതല്‍ 5 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ആര്‍ത്തവത്തിലൂടെ 20 മുതല്‍ 80 മില്ലി വരെ രക്തം നഷ്ടപ്പെടുന്നു. ആര്‍ത്തവം തുടങ്ങി 14-ാം ദിവസം ഒരു അണ്ഡം പാകമായി അണ്ഡാശയത്തില്‍ നിന്നും പുറത്തേക്ക് വരുന്നു. ഗര്‍ഭാശയഭിത്തിയുടെ ഏറ്റവും ഉള്ളിലെ പാളിയായ എന്‍ഡ്രോമെട്രിയത്തില്‍

40

HIvtSm_Àþ\hw_À 2018

(ഗര്‍ഭാശയസ്തരം) ഹ�ോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി മൃദുവായ ഒരു ആവരണത്തെ ഉണ്ടാക്കുന്നു. സ്വീകരിക്കപ്പെടുന്ന വേളയില്‍ അണ്ഡം പുരുഷബീജവുമായി ചേര്‍ന്ന് ഭ്രൂണമായി, പറ്റിപ്പിടിച്ച് വളര്‍ച്ച ആരംഭിക്കുന്നത് ഇവിടെ വെച്ചാണ്. ബീജസങ്കലനം നടക്കാത്ത സാഹചര്യത്തില്‍ ഈ ആവരണം പ�ൊട്ടി രക്തം യ�ോനിയിലൂടെ പുറത്തേക്ക് പ�ോകുന്നു. യൗവ്വനാരംഭത്തില്‍ അണ്ഡനിര്‍ഗ മനം (Ovulation) തുടങ്ങുന്നതുവരെയുള്ള ആദ്യവര്‍ഷങ്ങളില്‍ ആര്‍ത്തവചക്രം ക്രമമായിരിക്കണമെന്നില്ല. പെണ്‍കുട്ടികളില്‍ ആദ്യ ആര്‍ത്തവം (Menarche) ഉണ്ടാവുന്നത് 11 മുതല്‍ 15 വരെ വയസ്സിലാണ് (ശരാശരി 13 വയസ്സ് ). അടുത്ത കാലങ്ങളിലായി കുട്ടികള്‍ വളരെ നേരത്തെ തന്നെ ആര്‍ത്തവം തുടങ്ങിക്കാണുന്നു. ഇതിനു കാരണം ആഹാരത്തിന്റെ പ�ോഷകമൂല്യം, ശരീരഭാരം, വ്യായാമം, പാരമ്പര്യം മുതലായവയാണ്. ആയുർവ്വേദത്തിൽ


ഋതുമതിചര്യക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ ശാരിരികവും മാനസികവുമായ വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാകുന്നു. പലര്‍ക്കും ഈ ദിനങ്ങള്‍ ഭീതിജനകമാണ്. അര്‍ത്തവ അനുബന്ധമായി ഉണ്ടാകുന്ന പ്രശ്‌ന ങ്ങള്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് വയറുവേദനയാണ്. ഇത് ദൈനംദിനപ്രവര്‍ത്തിയെ പ്രതികൂലമായി ബാധിക്കുന്നതരത്തില്‍ കഠിനമാകുന്ന അവസ്ഥയാണ് ഡിസ്മന�ോറിയ (Dysmenorrhoea). ഇത് പ്രധാനമായും രണ്ടു തരത്തിലുണ്ട്. Primary Dysmenorrhoea, Secondary Dysmenorrhoea. പ്രത്യേകിച്ച് മറ്റു ര�ോഗകാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഉണ്ടാകുന്നതാണ് Primary Dysmenorrhoea (Sparmodic). ഇത് ആര്‍ത്തവം ആരംഭിക്കുന്നതിന് ത�ൊട്ടു മുമ്പോ, ആര്‍ത്തവത്തോടു കൂടി തുടങ്ങുകയും കുറച്ചു മണിക്കൂറിനുള്ളില്‍ കുറഞ്ഞു വരികയും ചെയ്യുന്നു. അടിവയറിന്റെ ഭാഗത്ത് തുടങ്ങുന്ന വേദന നടുവിലേക്കും (Low back) തുടകളിലേക്കും വ്യാപിക്കുന്നു. കൂടാതെ ഓക്കാനം ഛര്‍ദ്ദി, തളര്‍ച്ച,

വയറിളക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങല്‍ അനുബന്ധമായി കാണുന്നു. ഇതു മിക്കവാറും കൗമാരപ്രായക്കാരിലാണ് കണ്ടുവരുന്നത്. കാലക്രമത്തില്‍ പ്രായത്തിനനുസരിച്ചും പ്രസവത്തോടേയും വേദന കുറഞ്ഞുവരുന്നു. ആര്‍ത്തവം തുടങ്ങുന്നതിന്റെ 3 മുതല്‍ 5 ദിവസം മുമ്പ് തുടങ്ങുകയും വേദന വര്‍ദ്ധിച്ചുവരികയും ചെയ്യുന്ന അവസ്ഥയാണ് Secondary Dysmenorrhoea. ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴകള്‍, അഡിന�ോമയ�ോസിസ്, എന്‍ഡോമെട്രിയ�ോസിസ് ഗര്‍ഭാശയത്തിനകത്തു നിക്ഷേപിക്കുന്ന ഗര്‍ഭനിര�ോധന ഉപാധികള്‍ തുടങ്ങിയ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണമാകുന്നു. ഇത് സാധാരണയായി 30കളിലെ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഹ�ോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് ആര്‍ത്തവ ദിനങ്ങളെ നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് നീട്ടി വയ്ക്കുന്നത് തുടര്‍ന്നുള്ള ആര്‍ത്തവദിനങ്ങളെ കുടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആര്‍ത്തവദിനങ്ങളിലെ വേദനയ്ക്ക് പരിഹാരമായി വേദനസംഹാരികളെ ആശ്രയിക്കുന്ന പ്രവണതയാണ് സാധാരണയായി

കണ്ടുവരുന്നത്. ഇത് കാലക്രമത്തില്‍ വന്ധ്യത, മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനു പകരം ചിട്ടയായ ജീവിതചര്യ, ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ആര്‍ത്തവകാലം ആയാസരഹികമാക്കാം. ആര്‍ത്തവകാലത്ത് ശരീരത്തില്‍ നിന്ന് അധികം രക്തം പുറത്തുപ�ോകുന്നതിനാല്‍ ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഭക്ഷണത്തില്‍ അമിതമായ എരിവ, പുളി, ഉപ്പ് എന്നിവ കുറയ്ക്കുക. എണ്ണയില്‍ വറുത്തതും, ധാരാളം മസാല ചേര്‍ന്നതുമായ ഭക്ഷണം മലബന്ധം ഉണ്ടാക്കുന്നതിനാല്‍ ഒഴിവാക്കുക. കൂടാതെ കൃത്രിമപാനിയങ്ങള്‍, ഹ�ോര്‍മോണ്‍ വ്യതിയാനം വരുത്തിയ മാംസാഹാരങ്ങള്‍ എന്നിവയും വര്‍ജ്ജിക്കേണ്ടതാണ്. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണം ചെറുചൂട�ോടെ ഉപയ�ോഗിക്കുക. പ�ൊട്ടാസ്യം അധികമായി അടങ്ങിയിട്ടുള്ള പഴങ്ങള്‍, ഇലക്കറികള്‍, നാരുകളടങ്ങിയിട്ടുള്ള പച്ചക്കറികള്‍, പഴയ നെല്ലില്‍ നിന്നുള്ള അരി എന്നിവ കൂടുതലായി കഴിക്കുക. രക്തത്തെ വര്‍ദ്ധിപ്പിക്കുന്ന മാതളം, മുന്തിരി, റാഗി, എള്ള്, മുതിര, നെല്ലിക്ക, മുതലായവയും

HIvtSm_Àþ\hw_À 2018

41


ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം ശുദ്ധജലം കുടിക്കുക. ശാരിരിക അധ്വാനം ഉണ്ടാക്കുന്ന ജ�ോലികള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കുക. കഴിവതും ആ ദിവസങ്ങളില്‍ ശരീരത്തിന് വിശ്രമം നല്‍കുക. ഇത് ആര്‍ത്തവരക്തത്തെ പുറംതള്ളുന്നതിനായുള്ള ഗര്‍ഭാശയഭിത്തിയുടെ സങ്കോചവികാസം ആയാസരഹിതമാക്കുന്നതിനും രക്തം തടസ്സം കൂടാതെ ശ്രവിക്കുന്നതിനും സഹായിക്കുന്നു. ഈ ദിനങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കുക. കൃത്യമായ ഇടവേളകളില്‍ (3,4 മണിക്കൂര്‍ കൂടുമ്പോള്‍) സാനിറ്റരി നാപ്കിന്‍ മാറാന്‍ ശ്രദ്ധിക്കണം. നാപ്കിനുകളില്‍ ഉപയ�ോഗിക്കുന്ന ജെല്ലി രക്തത്താല്‍ കുതിര്‍ന്ന് വീര്‍ക്കുമ്പോള്‍ വായുസഞ്ചാരം ഇല്ലാതായി യ�ോനിപ്രദേശത്ത് ചെറിയത�ോതില്‍ ഊഷ്മാവ് വര്‍ദ്ധിക്കുന്നു. ദീര്‍ഘനേരം ഇത്തരം പാഡുകള്‍ ധരിക്കുന്നതുമൂലം രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തം കെട്ടിനിന്നു അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. നാപ്കിനുകലുടെ ഉപയ�ോഗം ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നതായി കാണാറുണ്ട്. ആയതിനാല്‍ വീടുകളില്‍ ആയിരിക്കുമ്പോള്‍ ക�ോട്ടണ്‍ തുണി ക�ൊണ്ടുള്ള നാപ്കിന്‍ വൃത്തിയായി ഉപയ�ോഗിക്കാന്‍ ശ്രമിക്കുക. Menestrual Cup, Tamponrs എന്നിവ ഉപയ�ോഗിക്കുമ്പോള്‍ കൂടുതല്‍ സമയം രക്തം ഉള്ളില്‍ കിടന്ന് എന്‍ഡോമെട്രിയ�ോസിസ് പ�ോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആയതിനാല്‍ അവ കൂടുതല്‍ ശ്രദ്ധയ�ോടെ 42

HIvtSm_Àþ\hw_À 2018

ഉപയ�ോഗിക്കുക.ആര്‍ത്തവദിനങ്ങളില്‍ ലൈംഗീകബന്ധം ഒഴിവാക്കുക. ആര്‍ത്തവചക്രങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ വ്യായാമം, യ�ോഗ എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. മലമൂത്രവേഗങ്ങളെ തടഞ്ഞുവെക്കാതിരിക്കുക. ആര്‍ത്തവത്തിനുമുമ്പായുള്ള ദിവസങ്ങളില്‍ എണ്ണതേച്ചുകുളിക്കുക. ദശമൂലം മുതലായവ ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഇറങ്ങിയിരിക്കുക (അവഗാഹം) എന്നിവ ചെയ്യുക. ഗര്‍ഭാശയത്തില്‍ മുഴകള�ോ ഗ്രന്ഥികള�ോ ഉള്ളവരില്‍ ആര്‍ത്തവ സമയത്തെ കഠിനവേദനയ്ക്ക് ഡ�ോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉചിതമായ ഔഷധങ്ങള്‍ സേവിക്കുക. ചിലപ്പോള്‍ ശസ്ത്രക്രീയയിലൂടെ അവ നീക്കം ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭനിര�ോധന ഉപാധികളാണ് കാരണമെങ്കില്‍ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. ഓര�ോ മാസം വേദന കൂടുകയും രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ത�ോന്നുകയ�ോ ചെയ്താല്‍ തീര്‍ച്ചയായും വിദഗ്‌ധ�ോപദേശം തേടണം. ആര്‍ത്തവകാലത്ത് പൂര്‍ണ്ണവിശ്രമം സത്രീയുടെ നിര്‍ബന്ധിത അവകാശമായി മനസ്സിലാക്കിയ സമൂഹമാകാം ഈ ഉദ്ദേശത്തോടെ പണ്ടുകാലത്ത് കുട്ടൂകുടുംബവ്യവസ്ഥിതികളില്‍ പ�ോലും സ്ത്രീകള്‍ക്ക് സ്വന്തമായി ഒരിടം നല്‍കുകയും അവളെ വീട്ടുജ�ോലികളില്‍ നിന്നും പ�ോലും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി, ശാരിരിക ബന്ധത്തിലേര്‍പ്പെടാനുള്ള സാഹചര്യം ഒഴിവാക്കി, മറ്റുള്ളവരുടെ ന�ോട്ടം ക�ൊണ്ടോ

വാക്കുക�ൊണ്ടോ പ�ോലും അവളുടെ മാനസിക-ശാരീരിക അവസ്ഥകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ കാത്തത്. യാത്രകളും വെള്ളം ക�ോരുന്നതുപ�ോലുള്ള ബുദ്ധിമുട്ടുകളും തീര്‍ത്തും ഒഴിവാക്കി അവള്‍ക്കു വേണ്ടതെല്ലാം മറ്റൊരാളുടെ സഹായത്താല്‍ നല്‍കിപ�ോരുകയും ചെയ്തിരുന്നു. ഉദ്ദേശശുദ്ധിയുടെ അജ്ഞതക�ൊണ്ടും സ്ത്രീകള�ോടുള്ള ആധിപത്യസമീപനങ്ങള്‍കൊണ്ടുമാവാം പിന്നീട് ചില സമൂഹങ്ങളില്‍ ഇത് സ്ത്രീയുടെ അവകാശനിഷേധമായി തീര്‍ന്നത്. ഇന്ന് മാധ്യമങ്ങളില്‍ കാണുന്ന സാനിറ്ററി പാഡുകളുടെ പരസ്യങ്ങള്‍, ആര്‍ത്തവകാലത്ത് വിശ്രമമില്ലാതെ എന്തുമാവാം എന്നുള്ള മാനസികാവസ്ഥ സ്ത്രീകള്‍ തന്നെ രൂഢമൂലമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് സ്ത്രീയുടെ ആര്‍ത്തവകാലത്ത് വിശ്രമിക്കാനുള്ള ആവകാശത്തെ സമൂഹത്തില്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കി. ആര്‍ത്തവകാലവിശ്രമത്തെ അവളുടെ അവകാശമായി കണ്ട് വീടുകളിലും, വിദ്യാലയങ്ങളിലും, ത�ൊഴിലിടങ്ങളിലും അവളെ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി അവളുടെ ആര�ോഗ്യത്തെ മ�ോശമായി ബാധിക്കുന്ന അവസ്ഥകള്‍ അതിജീവിക്കാന്‍ ഇന്നത്തെ സമൂഹത്തെ ബ�ോധവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ വരും തലമുറയുടെ ആര�ോഗ്യ-പ്രത്യുല്‍പാദന അവസ്ഥ യെ സാരമായി ബാധിക്കും എന്നത് നിസ്തര്‍ക്കമാണ്.



tUm-fn \o-\ hyàn-Xz hn-I-k-\-¯n-\v th-ïnbp-Å s{S-bn-\nw-Kv I-¼-\nbm-b bp-hÀ hn-§n-sâ Øm-]-Ibmb tUm-fn \o-\ H-cp bp-h-kw-cw-`-Ibpw amÀ-K-ZÀ-inbpw Iq-Sn-bmWv.

ഒരു ത�ോൽവിയെ നേരിടുമ്പോള്‍ അതിനെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിയാത്തതാണ് നമ്മുടെ പരാജയത്തിന്റെ നല്ലൊരു കാരണം. അതിനെ അഭിമുഖീകരിക്കുകയും നിറഹൃദയത്തോടെ സ്വീകരിക്കുകയും വേണം. പരാജയത്തിന് നമ്മള്‍ തന്നെയാണ് കാരണമെന്ന് ഒരിക്കലും നമ്മള്‍ സമ്മതിക്കാറില്ല. പലപ്പോഴും പുറത്തുള്ള ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന പതിവാണ് ഉള്ളത്

എല്ലാറ്റിനുമുണ്ട് ഓര�ോ സീസണ്‍

കേ

രളത്തിലെ ദുരന്തപൂര്‍ണ്ണമായ വെള്ളപ്പൊക്കത്തിന് ശേഷം, നമ്മള്‍ അതിന്റെ ദുരന്തം വ്യക്തിപരമായും പ്രൊഫഷണലായും ബാധിച്ച ഒട്ടേറെപ്പേരെ കണ്ടു. മാനസികമായി ഇത്തരമ�ൊരു തിരിച്ചടി പ്രതീക്ഷിക്കാത്ത നൂറുകണക്കിന് പേര്‍ ഉണ്ടായിരുന്നിരിക്കാം. ചുറ്റുപാടും നമ്മള്‍ കണ്ട കഷ്ടപ്പാടും വേദനയും വിവരിക്കാന്‍ കഴിയില്ല. ജീവിതം എല്ലായ്‌പ�ോഴും സുഗമമായിരിക്കില്ലെന്ന് അറിയാമെങ്കിലും, തിരിച്ചടി കിട്ടുമ്പോഴാണ് ജീവിതത്തില്‍ മുന്നേറുക എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് നമ്മള്‍ അറിയുക. പ്രളയകാലത്ത്, സമര്‍പ്പണബുദ്ധിയ�ോടെ പ്രവര്‍ത്തിച്ച നൂറുകണക്കിന് നല്ല ആത്മാക്കള്‍ക്കും സ്വന്തം ജീവിതം പണയംവെച്ചും മറ്റുള്ളവരുടെ ജീവിതം സുഗമമാക്കാന്‍ ക�ൊതിക്കുന്നവര്‍ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചു. ദുരന്തത്തിലൂടെ കടന്നുപ�ോകുമ്പോഴും ആ നല്ല ആത്മാക്കള്‍ കരുണ കാട്ടി. ഒരേ സാഹചര്യത്തില്‍ ചിലരെ ദുര്‍ബലരും മറ്റ് ചിലരെ കരുത്തരുമാക്കുന്നത് എന്താണ്? പരാജയങ്ങളെ എങ്ങിനെ ധൈര്യത്തോടെ നേരിടാമെന്ന് പഠിപ്പിക്കുകയാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്. എങ്ങിനെ പ്രതിസന്ധികളെ അതിജീവിക്കാം? പലപ്പോഴും പ്രതിസന്ധികളാണ് നമ്മളെ ശരിയായ പാതയിലേക്ക് നയിക്കുന്നത്. മുന്നിലുള്ള യുദ്ധങ്ങളെ 44

HIvtSm_Àþ\hw_À 2018

ജയിക്കാനുള്ള ആയുധങ്ങള്‍ നമുക്ക് സമ്മാനിക്കുന്നതും പ്രതിസന്ധികളാണ്. നമ്മളില്‍ പലര്‍ക്കും ജീവിതത്തില്‍ ശരിയായ തീരുമാനം ജീവിതത്തിലും ത�ൊഴില്‍ രംഗത്തും എടുക്കേണ്ടതിന്റെ പ്രധാന്യം അറിയാം. കാരണം ഒരു തീരുമാനത്തിന്റെ പ്രത്യാഘാതം തിരഞ്ഞെടുക്കാനുള്ള ശേഷി നമുക്കില്ല. ത�ോൽവിക്കു ശേഷം മൂല്യം തകരുന്നതും ഒഴിവാക്കാനാവാത്തതാണ്. കാരണം ത�ോൽവിക്കുശേഷം ജീവിതത്തിന്റെ ശൂന്യതയിലേക്ക് വീഴുന്നത് കഷ്ടമാണ്. ജീവിതത്തില്‍ ഇടതടവില്ലാതെ മുന്നിലേക്ക് വരുന്ന തടസ്സങ്ങള്‍ മുറിച്ചുകടക്കാനുള്ള പുതിയ പരിഹാരങ്ങള്‍ കണ്ടെത്തി സ്വയം ശക്തിപ്രാപിച്ചാലേ നമുക്ക് വിജയം നേടാന്‍ സാധിക്കൂ. അത്തരം വിജയകരമായ മുറിച്ചുകടക്കലുകളിലൂടെ മാത്രമേ ജീവിതം മുന്നില്‍ നിരത്തുന്ന തടസ്സങ്ങളെ തരണം ചെയ്യാനാകൂ. നിങ്ങളുടെ പ്രതികരണത്തിന്റെ ഗുണനിലവാരമാണ് നിങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നത്. ഒരു ത�ോൽവിയെ നേരിടുമ്പോള്‍ അതിനെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിയാത്തതാണ് നമ്മുടെ പരാജയത്തിന്റെ നല്ലൊരു കാരണം. അതിനെ അഭിമുഖീകരിക്കുകയും നിറഹൃദയത്തോടെ സ്വീകരിക്കുകയും വേണം. പരാജയത്തിന് നമ്മള്‍ തന്നെയാണ് കാരണമെന്ന് ഒരിക്കലും നമ്മള്‍ സമ്മതിക്കാറില്ല. പലപ്പോഴും പുറത്തുള്ള ആരെയെങ്കിലും

കുറ്റപ്പെടുത്തുന്ന പതിവാണ് ഉള്ളത്. ഈ കുറ്റപ്പെടുത്തല്‍ ചിലപ്പോള്‍ സാമൂഹ്യപരമായിരിക്കും, സ്വകാര്യമായിരിക്കും അതല്ലെങ്കില്‍ സംഘടനാപരമായിരിക്കും. എന്തായാലും നിങ്ങള്‍ സ്വന്തം നിലയില്‍ കുറ്റം നിഷേധിക്കാനാണ് ശ്രമിക്കുക. പലപ്പോഴും സാഹചര്യത്തെ മറികടക്കാനുള്ള ത�പരമായ നടപടികള്‍ കൈക്കൊള്ളാന്‍ കരുത്തുണ്ടാകാറില്ല. സന്തോഷം നിറയുമ്പോള്‍ നിങ്ങളില്‍ ഉണരുന്ന ഹ�ോര്‍മോണുകളായ സെറ�ോട�ോനിന്‍, ഓക്‌സ ിട്ടോസിന്‍, ഡ�ൊപാമൈന്‍ എന്നിവ ക്രമാതീതമായ ത�ോതില്‍ താഴാറുണ്ട്. നിങ്ങളുടെ മനസ്സിനെ മ�ോശം അവസ്ഥയിലേക്ക് തള്ളിവിടുന്ന അധമവികാരങ്ങള്‍ നിങ്ങളുടെ മനസ്സിനെ ചുഴറ്റിയടിക്കാന്‍ സാധ്യതയുണ്ട്. പുറത്തെ സ്ഥിതിവിശേഷവുമായി പ�ൊരുത്തപ്പെടാനുള്ള സ്വാഭാവികമായ കഴിവ് മനസ്സിന്റെ ഒരു അവസ്ഥാവിശേഷമാണ്. അത് കുട്ടിക്കാലം മുതലേ നിങ്ങളുടെ ഉള്ളില്‍ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഓര�ോ വ്യക്തിക്കും മുറിച്ചുകടക്കാന്‍ വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഉള്ളത്. അതുപ�ോലെ അനുഭവങ്ങള�ോട് പ്രതികരിക്കുന്ന കാര്യത്തിലും ഓര�ോരുത്തരും വ്യത്യസ്തരാണ്. നിങ്ങള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യം വിജയത്തില്‍ നിന്ന് കരകയറാനും വലിയ വിഷമമാണെന്നാണ്. വിവിധ സ ാ ഹ സ ി ക ത ക ള്‍ ഏ റ്റെ ടു ക്കു ന്ന


ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എങ്കില്‍പ്പോലും അവരില്‍ സന്തോഷം ഉണ്ടാകാറില്ല. ചിലര്‍ പുതിയ സംസ്‌കാരം പരീക്ഷിക്കുന്നു .ഷ�ോപ്പിംഗിനായി ധാരാളം പണം ചെലവഴിക്കുന്നു. ബംഗ്ലാവും സ്ഥലവും വീടും കാറും വാങ്ങിക്കൂട്ടുന്നു. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. പല വിധത്തിലുമുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. എങ്കിലും അവരുടെ ഉള്ളില്‍ ശൂന്യതയാണ്. ചിലര്‍ ധ്യാനത്തിലൂടെ പരിഹാരം തേടുന്നു. നമ്മളില്‍ ചിലര്‍ ജിമ്മുകളിലും പാര്‍ക്കുകളിലും പ�ോകുന്നു. പലപ്പോഴും നമ്മുടെ ശരീരം നമ്മളെ പരീക്ഷിക്കുന്നു. ഇനി വിജയത്തില്‍ എത്തിയാലും സന്തോഷത്തിന്റെ ഹ�ോര്‍മോണ്‍ നിലവാരം താഴുന്നതാണ് നമ്മള്‍ കാണുക. ഓക്‌സ ിട�ോസിന്‍, സെറ�ോടാണിന്‍, ഡ�ോപാമിന്‍ എന്നിവയാണ് നിങ്ങളുടെ മനസ്സിനുള്ള മരുന്നുകള്‍. സന്തോഷവുമായി ബന്ധപ്പട്ട ഡ�ോപാമിന്‍ എ ഹ�ോര്‍മോണ്‍ സന്തോഷത്തിനെയും അംഗീകാരങ്ങളെയും നിയ�ിക്കുന്നു. അത് വേദന കുറയ്ക്കുന്നു . നമ്മള്‍ സ്‌നേഹിക്കുന്ന സാധനങ്ങള�ോടും വസ്തുക്കള�ോടും നമുക്കുള്ള സ്‌നേഹം കൂടുന്നു. നിങ്ങളുടെ മന�ോനിലയെ നിയ�ിക്കുതാണ് സെറ�ോട�ോണിന്‍. അമിഗ്ഡലയുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ഇത് സഹയിക്കുന്നത്. കുറ്റബ�ോധം, നാണക്കേട്, ഭയം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് അമിഗ്ഡല. ലക്ഷ്യത്തില്‍ മനസ്സ് കേ�ീകരിച്ചാല്‍, പിന്നീട് അവിടെ എത്തിച്ചേര്‍ന്നാല്‍, ഡ�ോപാമിന്‍ നമ്മളില്‍ സന്തോഷം ഉണര്‍ത്തുന്നു . പക്ഷെ

ഇതിന്റെ അളവ് പിന്നീട് കുറഞ്ഞാലും നമ്മളുടെ ഊര്‍ജ്ജം ച�ോര്‍ന്നു പ�ോകുന്നു. നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ അത്ര രസകരമായി നമുക്ക് ത�ോണമെന്നില്ല. നമ്മുടെ ശരീരത്തെ നിയ�ിക്കുന്ന മറ്റ് ഹ�ോര്‍മോണുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. മനസ്സിനെകുറിച്ച് കൂടുതല്‍ പഠിച്ചാല്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ഈ ഹ�ോര്‍മോണുകളെ തുറന്ന് വിടാന്‍ സാധിക്കും. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ ദുരൂഹതകള്‍ മനസ്സിലാക്കുന്നതും അത് എങ്ങിനെയാണ് സമ്മതമില്ലാതെതന്നെ നമ്മളെ നിയ�ിക്കുതെന്നും പഠിക്കുന്നത് നല്ലതാണ്. അത് ആന്തരികവും പരസ്പര മാനുഷിക ബന്ധത്തിലും ഉള്ള സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. നമ്മടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മനുഷ്യ ബന്ധങ്ങളും മനസ്സിലാക്കുകയും അത് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ എങ്ങിനെ നയിക്കുന്നു എന്നും മനസ്സിലാക്കുന്നത് വിഷമഘട്ടങ്ങളെ നേരിടുതിനും ഒരു പരാജയത്തില്‍ നിന്നും കരകയറുതിനും സഹായിക്കും. പലപ്പോഴും അവസാനമില്ലാത്ത പ്രശ്‌നങ്ങളില്‍ മുട്ടോളം താഴ്ന്നു മുങ്ങുമ്പോള്‍ ഒരു നിമിഷം നില്‍ക്കുക. എന്നിട്ട് ചിന്തിക്കുക. പരാജയം സ്വീകരിക്കുകയും തുറന്നു സമ്മതിക്കുകയും ചെയ്ത ശേഷം നമ്മുടെ മുന്നിലുള്ള പ്രശ്‌നത്തെ അഭിമുഖീകരിക്കണം. എന്തുക�ൊണ്ട് അത് സംഭവിച്ചു എന്ന് വിശകലനം ചെയ്യണം. അതില്‍ നിന്നും കരകയറാനുള്ള വഴികള്‍ ആല�ോചിക്കണം. പുതിയ ഒരു

വഴിയെക്കുറിച്ച് ചിന്തിക്കണം. അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തീരുമാനിക്കുകയാണ് പ്രധാനം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിലേക്ക് നിങ്ങളെ പൂര്‍ണ്ണമായും ഉപയ�ോഗപ്പെടുത്തുക. പശ്ചാത്താപം തീര്‍ന്നാല്‍, പിന്നീട് തിരിഞ്ഞുന�ോക്കരുത്. പകരം നിങ്ങളുടെ തെറ്റുകളില്‍ നിന്നുള്ള പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്താനല്ലെങ്കില്‍, ഒരു കാരണവശാലും തിരിഞ്ഞുന�ോക്കരുത്. നിങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. അതില്‍ ഉറച്ചുനില്‍ക്കേണ്ടതും പ്രധാനമാണ്. പുതിയ അന്തരീക്ഷം സൃഷ്ടിക്കാന്‍, കാര്യമായ മാറ്റം ആവശ്യമാണ്. വ്യത്യസ്തമായ ഫലം നേടാന്‍, പുതിയതെന്തെങ്കിലും പരീക്ഷിക്കണം. സ്ഥിര�ോത്സാഹം പ്രധാനമാണ്. ലക്ഷ്യപാതയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ നിങ്ങളുടെ വഴി നഷ്ടപ്പെടും. ഭൂതക്കണ്ണാടി കടലാസില്‍ ഫ�ോക്കസ് ചെയ്താല്‍ കടലാസ് എരിഞ്ഞുപ�ോകും. പക്ഷെ ഭൂതക്കണ്ണാടി ചലിപ്പിച്ചുക�ൊണ്ടേയിരുന്നാല്‍ തീ ഉണ്ടാകില്ല. അതുക�ൊണ്ട് ശ്രദ്ധകേ�ീകരിക്കുക. പരിശ്രമിച്ചുക�ൊണ്ടേയിരിക്കുക. ഫലം കിട്ടിയില്ലെങ്കിലും അത് ചെയ്യുക. പുറത്തേക്ക് ഫലം ഒന്നും കിട്ടിയില്ലെങ്കിലും നിരാശപ്പെടരുത്. നിങ്ങളുടെ ച�ോയ്സ ‌ ിന്റെ ഫലം വിലയിരുത്തണം. നിങ്ങളുടെ കര്‍മ്മങ്ങളും വിലയിരുത്തണം. ഏതാനും നാളുകള്‍ വെച്ച് നിങ്ങളെ അളക്കരുത്. ഒരു ദിവസം നിങ്ങളുടെ നിശ്ചയദാര്‍ഢ്യമുള്ള മനസ്സ് തീര്‍ച്ചയായും ലക്ഷ്യത്തിലെത്തിച്ചേരുക തന്നെ ചെയ്യും 

HIvtSm_Àþ\hw_À 2018

45


GADGETS

Asus ROG Phone

MRP: `59,990 (approximately)   Android v8.1 (Oreo)   6.0 inches Display   12 MP + 8 MP Dual Primary Cameras   8 MP Secondary Camera   8 GB RAM   128 GB Internal Memory   4000 mAh Battery Capacity

HTC U12 Life

MRP: `27,690 (approximately)  Android v8.1 (Oreo)  6.0 inches Display  16 MP + 5 MP Dual Primary Cameras  13 MP Secondary Camera  4 GB RAM  64 GB Internal Memory  256 GB Expandable Memory  3600 mAh Battery Capacity

46

HIvtSm_Àþ\hw_À 2018


Turing Knight Icefyre

MRP: `64,990 (approximately)  Android v5.1 (Lollipop)  5.5 inches Display  13 MP Primary Camera  8 MP Secondary Camera  3 GB RAM  128 GB Internal Memory  3000 mAh Battery Capacity

Gionee M7 Mini

MRP: `13,990 (approximately)  Android v7.1.1 (Nougat)  5.5 inches Display  8 MP Primary Camera  8 MP Secondary Camera  3 GB RAM  32 GB Internal Memory  256 GB Expandable Memory  4000 mAh Battery Capacity

HIvtSm_Àþ\hw_À 2018

47


]mNIw

ദീപാവലി പാചകം

tämjva _nPp

പൈനാപ്പിള്‍ പേട

തയാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

പൈനാപ്പിള്‍ ജ്യൂസ് (വെള്ളം ചേര്‍ക്കാതെ) - രണ്ട് കപ്പ് പഞ്ചസാര - 500 ഗ്രാം കടലമാവ് - ഒരുകപ്പ് നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ + 100 ഗ്രാം

48

HIvtSm_Àþ\hw_À 2018

അടി കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും പൈനാപ്പിള്‍ ജ്യൂസുമ�ൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര നൂല്‍ പരുവത്തിലാകുമ്പോള്‍ അതിലേക്ക് കടലമാവ് അരിച്ച് ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വരുമ്പോള്‍ ബാക്കി നെയ്യ് കൂടി ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കിവയ്ക്കാം. ഒരു പാത്രത്തില്‍ അല്പ്പം നെയ്യ് പുരട്ടിവച്ച് അതിലേക്ക് തയാറാക്കിയ കൂട്ട് ഒഴിച്ച് ചൂടാറുമ്പോള്‍ മുറിച്ച് വിളമ്പാം.


സിമ�ോറസ് കപ്പ് ആവശ്യമുള്ള സാധനങ്ങള്‍

ക്രാക്കര്‍ ബിസ്‌ക്കറ്റ് പ�ൊടിച്ചത് - 2 കപ്പ് ബട്ടര്‍ -1/2 കപ്പ് പഞ്ചസാര - 1/2 കപ്പ് ച�ോക്ലേറ്റ്ചിപ്‌സ് - ആവശ്യത്തിന് മിനി മാഷ്മല്ലോസ് - ആവശ്യത്തിന് മഫിന്‍ പാന്‍

തയാറാക്കുന്ന വിധം

ഓവന് 185 ഡിഗ്രി സെല്ഷ്യസില്‍ ചൂടാക്കിയിടുക. മഫിന്‍ പാനില്‍ കുക്കിംഗ് സ്‌പ്രേ തളിച്ചുവയ്ക്കുക. ബിസ്‌ക്കറ്റ് പ�ൊടിച്ചതും ബട്ടര്‍ ഉരുക്കിയതും പഞ്ചസാരയും ഒരു ബൗളില്‍ ഒന്നിച്ചെടുത്ത് മിക്‌സ് ചെയ്യുക. ഓര�ോ മഫിന്‍ പാനിലും ബിസ്‌ക്കറ്റ് കൂട്ട് കുറേശ്ശെയായി നിരത്തി അമര്‍ത്തി വയ്ക്കുക. ശേഷം ഓവനില്‍ വച്ച് അഞ്ച് മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. പാന്‍ പുറത്തെടുത്ത് ഓര�ോന്നിലും മാഷ്മല്ലോസും ച�ോക്ലേറ്റ് ചിപ്‌സും ഇട്ട് മുകളില്‍ വീണ്ടും ബിസ്‌ക്കറ്റ് കൂട്ട് നിരത്തുക. ഒരു സ്പൂണ്‍ ക�ൊണ്ട് അമര്‍ത്തിയ ശേഷം വീണ്ടും നാല് മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം പുറത്തെടുത്ത് മാഷ്മല്ലോസും ച�ോക്ലേറ്റ് ചിപ്‌സും ഇട്ട് ഓവനില്‍ വച്ച് രണ്ട് മുതല്‍ മൂന്ന് മിനിറ്റുവരെ ബേക്ക് ചെയ്യുക. ഗ�ോൾഡൻ നിറമാകുമ്പോള്‍ പുറത്തെടുത്ത് തണുക്കാന്‍ വയ്ക്കുക. ശേഷം വിളമ്പാം.

HIvtSm_Àþ\hw_À 2018

49


]mNIw

ഡീപ്പ് ഫ്രൈഡ് ആപ്പിള്‍ ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍ - 4 എണ്ണം(ത�ൊലികളഞ്ഞ് നീളത്തില്‍ മുറിച്ചത് ) പാന്‍ കേക്ക് മാവ് - 2 കപ്പ് വെള്ളം - 1/2 കപ്പ് കറുവാപ്പട്ടപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാന്‍കേക്ക് മാവ്, വെള്ളം, കറുവാപ്പട്ടപ്പൊടി, പഞ്ചസാര ഇവ ഒരുമിച്ച് ഇളക്കി യ�ോജിപ്പിച്ചുവയ്ക്കുക. ആപ്പിള്‍ കഷണങ്ങള്‍ ഓര�ോന്നും ഈ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം.

50

HIvtSm_Àþ\hw_À 2018


ഡീപ്പ് ഫ്രൈഡ് ഓറിയ�ോസ് ആവശ്യമുള്ള സാധനങ്ങള്‍

എണ്ണ - ആവശ്യത്തിന് ഓറിയ�ോ ബിസ്‌ക്കറ്റ് - 10 എണ്ണം പാന്‍ കേക്ക് മാവ് - 1 1/2 കപ്പ് മുട്ട - ഒരെണ്ണം പാല്‍ - ഒരു കപ്പ് പഞ്ചസാരപ്പൊടി - 1/2 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാനിലേക്ക് രണ്ട് സ്പൂണ്‍ എണ്ണ, മുട്ട, പാല്‍ , പഞ്ചസാരപ്പൊടി ഇവയെടുത്ത് നന്നായി അടിച്ച് പതപ്പിക്കുക. ശേഷം പാന്‍ കേക്ക് മാവ് ചേര്‍ത്തിളക്കുക. ഓറിയ�ോ ബിസ്‌ക്കറ്റ് ഓര�ോന്നും മാവില്‍ മുക്കി ഗ�ോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.


ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍

മ്മള്‍ എല്ലാവരും ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍ ഇഷ്ടമുള്ളവരാണ്. ഏറ്റവും ഭംഗിയുള്ള നമ്മുടെ മുഖം കാണിക്കണമെന്ന മ�ോഹമുള്ളവരുമാണ്. ഏറ്റവും ഭംഗിയുള്ളത് എന്നാല്‍ കുലീനമായ, പാടുകള�ൊന്നുമില്ലാത്ത മുഖം എന്നര്‍ത്ഥം. സെല്‍ഫിയെടുക്കാനും ഒരു മെയ്‌ക്കോവര്‍ നടത്താനും മ�ോഹിക്കുന്നവരാണ് നമ്മള്‍. പക്ഷെ എങ്ങിനെയാണ് നല്ലൊരു ലുക്ക് ക്യാമറയ്ക്ക് മുന്നില്‍ ഉറപ്പാക്കുക? ഇത് ഫ�ൊട്ടോഗ്രാഫറെ ആശ്രയിച്ചിരിക്കുന്നു. ഫ�ൊട്ടോഗ്രഫി കലയാണ്. പെര്‍ഫെക്ടായ മേക്കോവറും ഒരു ക്ലാസിക് ആര്‍ട്ടാണ്. അതിന് സ്‌കില്ലും ക്ഷമയും ആവശ്യമാണ്. ചിലര്‍ക്ക് ഇത് സ്വാഭാവികമായി വരും. ഇതാ, ക്യാമറയുടെ മുന്നില്‍ സൗന്ദ ര ്യത്തി ക വ� ോ ടെ പ്രത്യക്ഷപ്പെ ടാന്‍ സഹായിക്കുന്ന ചില മേക്കപ്പ് പ�ൊടിക്കൈകള്‍:

1. ചര്‍മ്മം വൃത്തിയാക്കല്‍

ഫ�ോട്ടോഷ�ോപ്പിന് നിങ്ങളുടെ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. പക്ഷെ ക്യാമറയ്ക്ക് മുന്നില്‍

നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായി തിളങ്ങണമെങ്കില്‍ ഓര�ോ അവസരത്തിലും നിങ്ങള്‍ ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രമിക്കണം. അതുക�ൊണ്ട് ചര്‍മ്മത്തെ ട�ോണ്‍ ചെയ്യാനും ക്ലെന്‍സ് ചെയ്യാനും എക്സ ‌ ്‌ഫ�ോളിയേറ്റ് ചെയ്യാനും മടിക്കരുത്.

2. ഫൗണ്ടേഷന്‍

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കളര്‍ നിങ്ങളുടെ ചര്‍മ്മവുമായി നല്ലതുപ�ോലെ അലിഞ്ഞുചേരുന്നുണ്ടോ എന്ന് ഉറപ്പാക്കണം. നിങ്ങള്‍ക്ക് കടുത്തനിറമാണെങ്കില്‍, നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം കൂട്ടാന്‍ സഹായിക്കുന്ന ഫൗണ്ടേഷന്‍ ഉപയ�ോഗിക്കണം. അല്ലാതെ വെളുപ്പിക്കാന്‍ ശ്രമിക്കരുത്.

3. ഐ മേക്കപ്പ്

ഐ മേക്കപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കണ്ണുകള്‍ കഴുകി വൃത്തിയാക്കണം. പിന്നീട് ഔട്ട് ലൈന്‍ വരയ്ക്കണം. അതിന് ശേഷം ഐ ഷേഡുകള്‍ അപ്ലൈ ചെയ്യുക. അപ്പോള്‍ കണ്ണുകള്‍ വലുതും കുലീനവുമായിരിക്കും.

4. പ�ോളീഷിംഗ്

റൂഷും ബ്രോസറും ഒരുമിച്ച് അപ്ലൈ

tUm. Fenk_¯v Nmt¡m, MD-I¸\mkv CâÀ\mjWÂ

Mob: 9388618112

52

HIvtSm_Àþ\hw_À 2018

ചെയ്യണം. അപ്പോഴാണ് മുഖം ഫ്‌ളാറ്റല്ലാതിരിക്കൂ. ബ്രോസര്‍ കവിളെല്ലുകളിലാണ് പുരട്ടേണ്ടത്. ലിപ്സ്റ്റിക് പുരട്ടണം. ഇതിന് കണ്ണില്‍ പെട്ടെന്ന് തറച്ചുനില്‍ക്കുന്ന നിറം വേണം ഉപയ�ോഗിക്കാന്‍. അതേ സമയം അത് ചര്‍മ്മവുമായും ധരിക്കുന്ന വസ്ത്രവുമായും നല്ലതുപ�ോലെ ഒത്തുപ�ോകുതും ആയിരിക്കണം. ഡ്രസ്സും ആഭരണങ്ങളും അടിസ്ഥാനമാക്കി ക�ോട്രാസ്റ്റ് കളറും ആകാം.

അവസാനമായി ചിരിക്കൂ..

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അഴക് ചിരിയാണ്. അതിനാല്‍ ചിരിച്ചുക�ൊണ്ടേയിരിക്കുക. നല്ലൊരു ദിവസം നേരുന്നു .


HIvtSm_Àþ\hw_À 2018

53


bm{X

ആഫ്രിക്കയുടെ ഫ്രാന്‍സിനെ പ്രണയിക്കുമ്പോള്‍.... സ�ൊമാലിയ വളരുകയാണ്. പ്രകൃതി ച�ൊരിയുന്ന സമ്മാന ങ്ങള്‍ ഈ രാജ്യത്തെ വളര്‍ത്തുന്ന പ�ോ ഷകങ്ങളാണ്. ഈ രാജ്യത്തേക്ക് യാത്ര ചെയ്ത് നമുക്കും ഇവിടുത്തെ ജനതയെ പിന്തുണയ്ക്കാം.

ന്തെങ്കിലുമ�ൊന്നിന�ോട് പ്രണയമാവുതില്‍ തെറ്റില്ല. ആ ഒന്ന് ഒരു ദ്വീപാണെങ്കില്‍, അത് വളരെ വിചിത്രമാണെങ്കിലും വളരെ രസകരമായിരിക്കും. ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തെത്തിയാല്‍ യാത്രികന് സവിശേഷമായ വികാരമുണ്ടാവുക എന്നത് സ്വാഭാവികമാണ്. മേല്‍പറഞ്ഞ വാദമുഖങ്ങള്‍ നിരത്തിയത്, ആഫ്രിക്കയില്‍ ഫ്രഞ്ച് ദ്വീപിനെപ്പോലെ ഒരു 54

HIvtSm_Àþ\hw_À 2018

പ്രദേശമുണ്ടാകുന്നത് എത്ര സൗഭാഗ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ്. മെയ�ോട്ടെ ദ്വീപിനെക്കുറിച്ചാണ് പറയുന്നത്. തനി യൂറ�ോപ്യനായ ആഫ്രിക്കന്‍ ദ്വീപാണിത്. ഈ ദ്വീപിനെ പ്രണയിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ വര്‍ഷം മുഴുവന്‍ ഇവിടെയെത്തുന്നു. വളരെ ആത്മാര്‍ത്ഥമായാണ് ഈ ദ്വീപ് സ്‌നേഹിക്കപ്പെടുന്നത്. പുറമേയ്ക്ക് കറുപ്പാണെന്ന്

ത�ോന്നിയാലും ഉള്ളില്‍ ഈ ദ്വീപ് വെളുപ്പാണ്. ഈ പതിപ്പില്‍, അവരുടെ കാമുകര്‍ എന്തൊക്കെയാണ് ഈ ദ്വീപിനെക്കുറിച്ച് പങ്കുവെക്കുതെന്ന് ന�ോക്കാം. ഫ്രാന്‍സിന്റെ ഒരു വിദേശവകുപ്പാണ് മെയ�ോട്ടെ എന്ന് പറയാം. അത് യൂറ�ോപ്യന്‍ യൂണിയന്റെ അവിഭാജ്യഘടകമാണ്. മറ്റ് ചില വൈദേശിക മേഖലകളില്‍ നിന്നും വ്യത്യസ്തമായി, ഈ ദ്വീപ് ഒരു കീഴടക്കപ്പെട്ട ഇടമല്ല, പകരം പണം നല്‍കിയ വാങ്ങിയ സ്ഥലമാണ്. ആ സമയത്ത് ഈ പ്രദേശം ഭരിച്ച സുല്‍ത്താനില്‍ നിന്നും ഫ്രഞ്ചുകാര്‍ വാങ്ങിയ ദ്വീപാണിത്. ഇനിയും ഫ്രഞ്ചുകാരില്‍ നിന്നും ഈ ദ്വീപിന് മ�ോചനം ലഭിക്കാത്തതെന്തെന്ന് നമ്മളില്‍ ചിലര്‍ സംശയിക്കുന്നുണ്ടാകും. പക്ഷെ ആ സംശയം അപ്രസക്തമാണ്. ഈ ദ്വീപില്‍ നിന്നും


മ�ോചനം നേടണമെന്ന് ആഗ്രഹിക്കുന്നത് ഫ്രാന്‍സല്ല. പകരം മെയ�ോട്ടെ ദ്വീപ് തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബന്ധം വിച്ഛേദിക്കാന്‍ ഫ്രാന്‍സിനെ അനുവദിക്കുന്നില്ലന്ന് പറയുന്നതായിരിക്കും ശരി. സ്വാത��സങ്കല്‍പ്പത്തെക്കുറിച്ച് മെയ�ോട്ടെ ചിന്തിക്കുന്നതെന്തെന്ന് അറിയാന്‍ രണ്ട് ജനഹിതപരിശ�ോധനകള്‍ നടന്നു . ഈ രണ്ടിലും മെയ�ോട്ടെ നിവാസികള്‍ ഫ്രാന്‍സിന്റെ പരമാധികാരത്തിന് കീഴില്‍ നിലക�ൊള്ളാനാണ് ഇഷ്ടപ്പെടുന്നത്. പക്ഷെ ഈ തീരുമാനം മെയ�ോട്ടിനെ സാമ്പത്തികമേഖലയില്‍ നല്ല സ്ഥിതിയില്‍ നിലനില്‍ക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ തീരത്ത്

സാമ്പത്തികമായി വികസിച്ച ദ്വീപ് പ്രദേശങ്ങളില�ൊന്നാണിത്. കുറച്ചുകൂടി അടുത്ത് നിരീക്ഷിച്ചാല്‍, സാമ്പത്തിക മേഖലയില്‍ മാത്രമല്ല, സുരക്ഷാകാര്യങ്ങളിലും ഈ നേട്ടം ദ്വീപിന് ലഭിക്കുന്നുണ്ടെന്ന് കാണാം. ഫ്രഞ്ച് മിലിറ്ററിയ്ക്കാണ് മെയ�ോട്ടിന്റെ ആഭ്യന്തര-ബാഹ്യ സുരക്ഷയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം. മെയ�ോട്ടിന്റെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്. പകുതി ജനസംഖ്യമാത്രമാണ് ഈ ഭാഷ അറിയുന്നവര്‍. ഷിമാവ�ോറും കിബൂഷിയുമാണ് സാധാരണ ഭാഷകള്‍. ഗൈ ഡ ി ന് റെ സ ഹ ാ യ മ ി ല് ലാതെ ഇവിടെ സന്ദര്‍ശിക്കാന്‍ വരുന്ന യാത്രികര്‍ക്ക് തദ്ദേശവാസികളുമായി സംവേദനം നടത്താന്‍ ബുദ്ധിമുട്ടായിരിക്കും.

ആഫ്രിക്കയിലെ ഏറ്റവും ജനസാ�തയുള്ള ദ്വീപുകളില്‍ ഒന്നാണിത്. ഫ്രഞ്ച് സേനയാണ് അതിര്‍ത്തി കാക്കുന്നത്. കാരണം ഇവിടുത്തെ അഭിവൃദ്ധി ചുറ്റുപാടുമുള്ള പിന്നോക്കം നില്‍ക്കുന്ന ദ്വീപ് നിവാസികളെ മെയ�ോട്ടിലേക്ക് നുഴഞ്ഞു കയറാന്‍ പ്രേരിപ്പിക്കുന്നു . ടൂറിസത്തിന് ചേര്‍ന്ന കാലാവസ്ഥയാണിവിടെ. 25 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവാണ് ഇവിടുത്തെ ശരാശരി താപനില. ഈ സന്തുഷ്ടമായ കാലാവസ്ഥ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഈ ദ്വീപിനെ ഒരു തവണയെങ്കിലും ഒന്നന്വേഷിച്ച് ചെല്ലാന്‍ ഇതും ഒരു കാരണമാണ്. സുന്ദരമായ ബീച്ചുകള്‍, വശീകരിക്കുന്ന കുന്നുകള്‍, സമ്പന്നമായ കലയും സംസ്‌ക ാരവും, സൗഹൃദമുള്ള ജനത എന്നിവയാണ് ആകര്‍ഷകഘടകങ്ങള്‍. ഈ മണ്ണിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച എല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഇവിടുത്തെ കലയും സംസ്‌കാരവും എന്നതാണ് ഒരു പ്രത്യേകത. എല്ലാവിധത്തിലും മെയ�ോട്ടെ സമ്പന്നമാണ്. ഒരു കറുത്ത രാക്ഷസന്റെ കാലിലെ വെളുത്ത കല എന്നേ ഈ ദ്വീപിനെക്കുറിച്ച് പറയാനാവൂ. ആഫ്രിക്കയെ ഒരു ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരമാണെങ്കിലും മറ്റൊരു അനുയ�ോജ്യമായ പ്രസ്താവന കിട്ടാനില്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വളരെയധികം സാധ്യതയുള്ള ടൂറിസ്റ്റ് കേ�മാണിത്. ആകര്‍ഷകമാണ് ഇവിടുത്തെ കാലാവസ്ഥ. സുസ്ഥിരമായ

HIvtSm_Àþ\hw_À 2018

55


സ ര് ‍ക ്കാ ര ാ ണ് . സു ര ക് ഷാക്രമ ീ ക ര ണങ്ങളും പഴുതില്ലാത്തതാണ്. ടൂറിസത്തിന്റെ സാധ്യതകള്‍ മുഴുവനായി ഉപയ�ോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഫ്രാന്‍സിനെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അമിതമായി ഉപയ�ോഗിക്കുന്നത് ഇല്ലാതാക്കാന്‍ കഴിയും. ഇവിടുത്തെ ഏറ്റവും ജനപ്രിയമായ കേ�ങ്ങളാണ് വൈലാങ് വൈലാങ് ഫീല്‍ജും ക�ോംബാനി റിസർവ�ോയറും സസ്ലി നേച്ചര്‍ റിസർ‍വ്വും ചാവ�ോസില്‍, എംത്സാംബ�ോറ�ോ അരുവികളും ചൗഗൂയി പർ‍വ്വതവും. സാഹസിക ടൂറിസത്തിന് തികച്ചും അനുയ�ോജ്യമാണ് മെയ�ോട്ടെ . ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയ്ക്ക് നല്ല സാധ്യതയുണ്ട്. പവിഴപ്പുറ്റുകള്‍ക്ക് അനുയ�ോജ്യമായ കേ�മാണ്. കാരണം ഈ ദ്വീപ് സ്ഥിതിചെയ്യുന്നത് വലിയ പ്രകൃതി ലഗൂണുകള്‍ക്ക് അടുത്താണ്. ഇവിടെ മനുഷ്യര്‍ മാത്രമല്ല, ഡ�ോള്‍ഫിനുകള്‍, കടലാമകള്‍, പറക്കും കുറുക്കന്മാര്‍, അപൂര്‍വ്വയിനം മത്സ്യങ്ങള്‍, കൂടാതെ നിരവധി മന�ോഹര ജീവികളുടെ കൂടി വാസസ്ഥലമാണ് . ആഫ്രിക്കന്‍ രൂചി ഏറെ വ്യത്യസ്തമായതിനാല്‍, ആഫ്രിക്കക്കാരല്ലാത്ത സഞ്ചാരികള്‍ ഇവിടുത്തെ ഭക്ഷണം ഇഷ്ടപ്പെടാറില്ല. ഈ ദ്വീപിന്റെ കാര്യവും മറിച്ചല്ല. മെയ�ോട്ടെ നിവാസികളുടെ മത്സ്യമാംസങ്ങള�ോടുള്ള ഇഷ്ടം ഏറെയാണ്. മത്സ്യത്തിന്റെ ചേരുവയില്ലാതെ ഒരു വിഭവവും ഇവിടെ പൂര്‍ത്തിയാവാറില്ല. മീന്‍പിടിത്തം ഇവിടുത്തെ സ്വദേശികളുടെ പ്രധാന ത�ൊഴിലുകളില്‍ ഒന്നാണ്.

56

HIvtSm_Àþ\hw_À 2018

മെയ�ോട്ടിന്റെ തലസ്ഥാനം മമൂദ്‌സു ആണ്. ഇത് തീരദേശനഗരമാണ്. സാപെരെ മ�ോസ്‌കും ന�ോത്രഡാമെ ഡി ഫാത്തി മ പള്ളിയും ആണ് നഗരത്തി ലെ രണ്ട് പ്രധാന ടൂറിസ്റ്റ് കേ�ങ്ങളാണ്. നഗരത്തില്‍ നിരവധി ജനപ്രിയ ബീച്ചുകള്‍ ഉണ്ട്. കൗങു ആണ് ദ്വീപിലെ രണ്ടാമത്തെ വലിയ നഗരം. ജന വാസം കൂടിയ നഗരങ്ങളില്‍ ഒന്നാണ്. ആറ് സുന്ദരഗ്രാമങ്ങള്‍ ചേര്‍ന്നുള്ള നഗരമാണിത്. ഓര�ോ ഗ്രാമങ്ങള്‍ ഒന്നിന�ൊന്ന് സുന്ദരം എന്നേ പറയേണ്ടൂ. ഈ ദ്വീപിലെ ഒരേയ�ൊരു അന്താരാഷ്ട്ര വിമാനത്താവളമാണ് പമന്‍ഡ്‌സി. ഇത് പ്രധാന മെയ�ോട്ടെ ദ്വീപില്‍ നിന്നും

അകലത്തായി സ്ഥിതിചെയ്യുന്നു . സിംഗ�ോണിയാണ് മറ്റൊരു ജനവാസ കേ�ം. സിംഗ�ോണി പള്ളിയാണ് ഏറ്റവും പഴയ പള്ളി. 1538ല്‍ പണിത ഈ പള്ളിയുടെ വിസ്മയം ആസ്വദിക്കാതെ ഇവിടെ നിന്ന് മടങ്ങരുതെന്നതാണ് പരിചയസമ്പന്നര്‍ നല്‍കുന്ന ഉപദേശം. മെയ�ോട്ടിന്റെ സൗന്ദര്യം, സംസ്ക ‌ ാരം, കല തുടങ്ങി സുദീര്‍ഘമായി പലരും എഴുതിയിട്ടുണ്ട് . അതെല്ലാം വിവരിക്കാന്‍ ഈ സ്ഥലം മതിയാവില്ല. ഈ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കരുതെന്ന് പറഞ്ഞാല്‍ അത് അതിശയ�ോക്തിയാവില്ല


www.sunnypaints.com

TM

Colour up your life through Good relations

Select Your Right Choice


Hmt«m dnhyq

hnthIv thWptKm]mÂ

2

003ല്‍ രണ്ടാം തലമുറ ഇന്ത്യയില്‍ ഇറക്കിയ ശേഷം, പലര്‍ക്കും ഒരു കുടുംബ ക്രോസ�ോവര്‍ വണ്ടിയായിരുന്നു ഹ�ോണ്ട സിആര്‍-വി. ഇതിന് ശേഷം ഇന്ത്യയില്‍ നിന്ന് മാത്രം 17600 വണ്ടികള്‍ വിറ്റഴിഞ്ഞു. ഹ�ോണ്ടയെ സംബന്ധിച്ചിടത്തോളം ആഗ�ോളതലത്തില്‍ ഏറ്റവും വില്‍പനയുള്ള രണ്ടാമത്തെ വാഹനമായിരുന്നു സിആര്‍-വി. വര്‍ഷം ത�ോറും ആഗ�ോളതലത്തില്‍ 6.5 ലക്ഷം വണ്ടികളാണ് വിറ്റുപ�ോയത്. സിആര്‍- വിയുടെ ഓര�ോ തലമുറയും അതിന്റെ കംഫര്‍ട്ടും, ഉപയ�ോഗിക്കാനുള്ള എളുപ്പവും, ഡ്രൈവറുടെ സൗകര്യവും ആസൂത്രിതമായ പാക്കേജിംഗും ക�ൊണ്ട് എപ്പോഴും ആകര്‍ഷിച്ചുപ�ോരുന്നു... ഇതേ വിജയകരമായ ഫ�ോര്‍മുല തന്നെ സ്വീകരിക്കുന്ന കാര്യത്തില്‍ ഹ�ോണ്ടയുടെ അഞ്ചാമത്തെ സിആര്‍-വിയും വ്യത്യസ്തമല്ല. ഇക്കുറി, ഒരു ഡീസല്‍ എഞ്ചിന�ോടും ഒമ്പത് സ്പീഡുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന�ോടും കൂടിയാണ് പുതിയ 58

HIvtSm_Àþ\hw_À 2018

സിആര്‍-വി എത്തുന്നത്. ത�ൊട്ടുമുന്നിലെ മ�ോഡലിനെ അപേക്ഷിച്ച് പുതിയ സിആര്‍-വി വലിപ്പം അല്‍പം കൂടുതലാണ്. കാണാന്‍ കൂടുതല്‍ കരുത്തുറ്റ രൂപമാണ്. ഫ്‌ളെയറുകളും ബള്‍ജുകളുമായി ചേര്‍ന്ന് കാഴ്ചയ്ക്ക് കൂടുതല്‍ ആകര്‍ഷകമാണ്. എല്‍ഇഡി ഹെഡ് ലാമ്പും ക്രോം ഗ്രില്ലും ചേര്‍ന്ന മുന്‍ഭാഗം വളരെ മെലിഞ്ഞ രൂപമാണ്. പെട്രോള്‍ മ�ോഡലിന് എല്‍-ആകൃതിയിലുള്ള ക്രോമ�ോടുകൂടി ചെറുതായി വ്യത്യസ്തതയുള്ള ബമ്പറാണ്. വീല്‍ബേസ് 40 എംഎം ദൈര്‍ഘ്യം കൂടിയതാണ്. ആറ് സ്‌പ�ോക്കുകള്‍ അലഞ്ഞുചേര്‍ന്ന് മ്യൂട്ടാവുന്ന രീതിയിലുള്ള ഡിസൈനാണ്. പിന്‍ഭാഗത്തിന് സിആര്‍-വിയുടെ ക്ലാസിക് ടെയില്‍ ലാമ്പുകള്‍ വിന്‍സ്‌ക്രീന�ോട് ചേര്‍ന്നു നില്‍ക്കുന്നതുപ�ോലെ ആകര്‍ഷകമായിരിക്കുന്നു . പഴയ പ്രാക്ടിക്കല്‍ ക്യാബിന്‍ പുതിയ മ�ോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആ ക്യാബിനെ കൂടുതല്‍


New Honda CR-V

ത�ൊട്ടുമുന്നിലെ മ�ോഡലിനെ അപേക്ഷിച്ച് പുതിയ സിആര്‍-വി വലിപ്പം അല്‍പം കൂടുതലാണ്. കാണാന്‍ കൂടുതല്‍ കരുത്തുറ്റ രൂപമാണ്. ഫ്‌ളെയറുകളും ബള്‍ജുകളുമായി ചേര്‍ന്ന് കാഴ്ചയ്ക്ക് കൂടുതല്‍ ആകര്‍ഷകമാണ്. എല്‍ഇഡി ഹെഡ് ലാമ്പും ക്രോം ഗ്രില്ലും ചേര്‍ന്ന മുന്‍ഭാഗം വളരെ മെലിഞ്ഞ രൂപമാണ്.

HIvtSm_Àþ\hw_À 2018

59


പുതിയ സിആര്‍-വി നമുക്കിഷ്ടപ്പെട്ട എല്ലാ മേഖലകളും കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമെ ഇതുവരെയില്ലാത്ത ഒരു ഡീസല്‍ മ�ോഡലും സമ്മാനിച്ചിരിക്കുന്നു. മാത്രമല്ല മൂന്നാം നിര സീറ്റുകളും നല്‍കിയിരിക്കുന്നു .

60

HIvtSm_Àþ\hw_À 2018


പരിഷ്‌കരിച്ചിട്ടുണ്ട്. ഉപയ�ോഗിച്ച മെറ്റീരിയലും ഡാഷ്‌ബ�ോര്‍ഡും ഡ�ോര്‍ പാഡുകളും ന�ോക്കുമ്പോള്‍ ഇരട്ടി വിലയുള്ള കാറാണെന്ന് ത�ോന്നും. മുന്‍സീറ്റുകള്‍ നല്ല സുഖകരമാണ്. സീറ്റിംഗ് പ�ൊസിഷനും ഉയരത്തിലായതിനാല്‍ ചുറ്റുപാടിലേക്കും നല്ല ന�ോട്ടം കിട്ടും. പിന്‍സീറ്റുകള്‍ ശരാശരി വലിപ്പമുള്ള മുതിര്‍ന്നവര്‍ക്ക് സുഖകരമായ അനുഭവമായിരിക്കും. പക്ഷെ അല്‍പം പ�ൊക്കക്കൂടുതലുള്ളവര്‍ക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും. പിന്‍നിരസീറ്റിലേക്ക് കടക്കാന്‍ അല്‍പം ബുദ്ധിട്ടാണ്. പക്ഷെ കുട്ടികള്‍ക്ക് നല്ല സുഖകരമാണ്. എല്ലാ സീറ്റുകളും ഉയര്‍ത്തിവെച്ചാല്‍ ബൂത്ത് സ്‌പേസ് 150 ലിറ്ററാണ്. രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ മടക്കിവെച്ചാല്‍ 936 ലിറ്റര്‍ വരെ ഈ ബൂത്ത് സ്‌പേസ് ഉണ്ടാകും. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ഫുള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉണ്ടാകും. ടച്ച് സ്‌ക്രീന്‍ കാഴ്ചയ്ക്ക് ആധുനികമാണ്. പെട്രോള്‍ സിആർവിയ്ക്ക് സാധാരണ ഗിയര്‍ സെലക്ടറാണ് ഉള്ളത്. ഡ്യുവല്‍ സ�ോ ക്ലൈമറ്റ് കണ്‍ട്രോള്‍, പന�ോരമിക് സറൂഫ്, കീ ഇല്ലാതെ വാഹനത്തിനുള്ളിലേക്ക് കടക്കാനുള്ള സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് , ലെതര്‍ അപ്‌ഹ�ോള്‍സ്റ്ററി, എട്ട് ദിശകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ പ്രത്യേകതകളാണ്. ഡ്രൈവറുടെ ശ്രദ്ധ ക്ഷണിക്കുന്ന സംവിധാനം സുരക്ഷയ്ക്ക് ഉപകാരമായിരിക്കും. ഹ�ോണ്ട ലെയ്ന്‍

വാച്ച് എന്ന സംവിധാനം ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്യുമ്പോഴ�ൊക്കെ ഇടത്തുഭാഗത്തായി ക്യാമറാ വ്യൂ കാണിക്കും. ആറ് എയര്‍ ബാഗുകളും ഇഎസ്പിയും എബിഎസ് സംവിധാനങ്ങളും ഇതിന് പുറമെ ഉണ്ട്. 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആണ് ഉള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എഞ്ചിനാണ്. പെട്രോള്‍ കാറിന് സിവിടി സംവിധാനമാണെങ്കില്‍ ഡീസലിന് 9-സ്പീഡ് ട�ോര്‍ക് കൺെവര്‍ട്ടറ�ോടുകൂടിയ ഇസെഡ് എഫ് ആണ് ഉള്ളത്. പെട്രോള്‍ എഞ്ചിന്റെ കരുത്ത് 154 ബിഎച്ച്പിയും 189 എന്‍എം ട�ോര്‍കുമാണ്. ടൗണില്‍ അനായാസം ഓടിക്കാം. നന്നായി ആക്‌സ ിലറേറ്റ് ചെയ്താല്‍ മൂളല്‍ ഉണ്ടാകും. പക്ഷെ പാഡില്‍ ഷിഫ്റ്റ് ഉണ്ടാകില്ല. കാറിന്റെ പെര്‍ഫോമന്‍സ് തൃപ്തികരമാണ്. ഡീസലിന് ഫ�ോർവീല്‍ ഡ്രൈവ് ഉണ്ടെങ്കില്‍ പെട്രോള്‍ സിവിടിയ്ക്ക് മുന്‍ചക്ര ഡ്രൈവിംഗ് മാത്രമേ ഉള്ളൂ. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കൂടുതല്‍ പരിഷ്‌കൃതമാണ്. വിദേശമ�ോഡലില്‍ ഉപയ�ോഗിക്കുന്ന 160 ബിഎച്ച്പിയും 350എന്‍എം ട�ോര്‍കും ഉള്ള ട്വിന്‍ ടര്‍ബോ എഞ്ചിനല്ല ഇന്ത്യയിലെ സിആര്‍വിയില്‍. പക്ഷെ 120 ബിഎച്ച്പിയും 300 എന്‍എം ട�ോര്‍കുമുള്ള ഈ എഞ്ചിന്‍ വളരെ സുഗമമാണ്. ഗിയര്‍ ബ�ോക്‌സ് നല്ല പ്രതികരണശേഷിയുള്ളതാണ്. മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എഞ്ചിന് അല്‍പം

കൂടി വേഗതയുണ്ടായിരുന്നെങ്കില്‍ എന്ന് ത�ോന്നിപ്പോകാം. ഗിയര്‍ബോക്‌സ് തീര്‍ച്ചയായും ഡീസല്‍ സിആര്‍-വിയുടെ ചലനം വളരെ സുഗമമാക്കുന്നു . സിആര്‍-വിയുടെ സ്പീഡ് സുസ്ഥിരത ഹൈവേയിലെ ഡ്രൈവിംഗ് സുരക്ഷിതമാക്കും. സ്റ്റിയറിംഗ് കിറുകൃത്യമാണ്. അതിന്റെ ഭാരവും വളരെ ബാലന്‍സ്ഡ് ആണ്. ഒരു മൂന്നാം തലമുറ പ�ോലെ രസകരമല്ലെങ്കിലും സ്റ്റിയറിംഗ് നല്ല ഗ്രിപ്പ് നല്‍കുന്നതില്‍ മികവ് പുലര്‍ത്തുന്നു. മുൻവീലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 208എംഎം ആണ്. ബ്രേക്കുകള്‍ അപാരമാണ്. പുതിയ സിആര്‍-വി നമുക്കിഷ്ടപ്പെട്ട എല്ലാ മേഖലകളും കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമെ ഇതുവരെയില്ലാത്ത ഒരു ഡീസല്‍ മ�ോഡലും സമ്മാനിച്ചിരിക്കുന്നു. മാത്രമല്ല മൂന്നാം നിര സീറ്റുകളും നല്‍കിയിരിക്കുന്നു. നഗരത്തിലെ എസ്യുവി ആവശ്യക്കാര്‍ക്ക് ഇത് അത്ര ഇഷ്ടമാകില്ലെങ്കിലും മറ്റ് പലര്‍ക്കും ഇത് ആവശ്യാനുസരണം ഉപയ�ോഗിക്കാവുന്ന സൗകര്യമാണ്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡീസല്‍ മ�ോഡലിന്റെ വില ഏകദേശം 35 ലക്ഷമാകുമെന്ന് കരുതുന്നു. ഡീസല്‍ തന്നെയായിരിക്കും കൂടുതല്‍ ആകര്‍ഷണകേ�ം. വില അല്‍പം കൂടുതലാണെങ്കിലും കുറഞ്ഞ ഇന്ധനച്ചെലവും കൂടുതല്‍ ഇന്ധനക്ഷമതയും മികച്ച റീസെയില്‍ വിലയും ഒരിക്കലും അവഗണിക്കാനാവില്ല

HIvtSm_Àþ\hw_À 2018

61


aqhn dnhyq

കായംകുളം ക�ൊച്ചുണ്ണി

ലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം കായംകുളം ക�ൊച്ചുണ്ണി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. മലയാള സിനിമ ചരിത്രത്തിലാദ്യമായി 351ൽപരം തിയറ്ററുകളിലായി 1700 ഓളം പ്രദർശനവുമായിട്ടാണ് ക�ൊച്ചുണ്ണി റിലീസ് ചെയ്തിരിക്കുന്നത്. റ�ോഷൻ ആൻ�ഡൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിൽ നിവിൻ പ�ോളി നായകനാവുമ്പോൾ മ�ോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയെ ഏറെയും ശ്രദ്ധേയമാക്കിയത്. മികച്ച സാങ്കേതിക വിദ്യയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട് . പ്രണ യവും അൽപസ്വൽപം തമാശകളും എല്ലാം നിറഞ്ഞ ആദ്യപകുതിയില്‍ നിന്നും രണ്ടാം പകുതിയിലെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായ ക�ൊടും കവര്‍ച്ചക്കാരനായി മാറുന്നു ക�ൊച്ചുണ്ണി. ഇത്തിക്കര പക്കിയാശാന്‍ എന്ന കഥാപാത്രം മ�ോഹൻലാല്‍ എന്ന മഹാനടന്റെ കയ്യൊപ്പുതന്നെയാണെന്ന് നിസംശ്ശയം പറയാം ബ�ോബി - സഞ്ജയ് എന്നിവരുടെതാണ് തിരക്കഥ ഗ�ോപിസുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർ�ഹിച്ചിരിക്കുന്നത് .

96

പ്ര

ണയമായാലും വിരഹമായാലും അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന തമിഴ് സിനിമാ ശൈലിയില്‍ നിന്നും വിഭിന്നമായി റിയലിസ്റ്റിക്കായുള്ള അഭിനയരീതിയാണ് '96' എന്ന സിനിമയുടെ വിജയരഹസ്യം. ഒരു ഇമ�ോഷനല്‍ റ�ൊമാന്റിക് ഡ്രാമയാണ് '96'. മദ്രാസ് എന്റർപ്രൈസിസിന്റെ ബാനറില് സി. പ്രേം കുമാര്‍ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിമ്മാതാവ് എസ് നന്ദഗ�ോപാലാണ്. മഹേ� ജയരാജും എൻ. ഷണ്മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗ�ോവിന്ദ് വസന്തയാണ് സംഗീത സംവിധായകന്‍. തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനകരാജ്, വിന�ോദിനി, കാളി വെങ്കട് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട് .

62

HIvtSm_Àþ\hw_À 2018


ഹെലിക�ോപ്റ്റര്‍ ഈല

പ്ര

ദീപ് സര്‍ക്കാരിന്റെ സംഗീതാത്മകമായ ചിത്രമാണിത്. ബേട്ടാ കാഗ്‌ഡ�ൊ എന്ന ഗുജറാത്തി നാടകത്തെ ആധാരമാക്കി നിര്‍മ്മിച്ച സിനിമയാണിത്. ഗായികയാകാന്‍ മ�ോഹിക്കുന്ന ഒരു ഏകാകിനിയായ അമ്മയുടെ കഥപറയുന്ന ചിത്രമാണിത്. ആനന്ദ് ഗാന്ധി എഴുതിയ ന�ോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയില്‍ മിതേഷ് ഷായും സംഭാവന ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരെയും കുടുംബത്തെയും ഒരു പ�ോലെ ആകര്‍ഷിക്കുന്ന ചിത്രമാണിത്. പ്രധാന വേഷത്തില്‍ എത്തുന്ന കാജല്‍ ആണ് മുഖ്യ ആകര്‍ഷണം. റിധി സെന്‍, നേഹ ദൂപിയ, മുകേഷ് റിഷി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും സുപ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു .

ജലേബി

പു

ഷ്പദീപ് ഭരദ്വാജ് സംവിധാനം ചെയ്ത റ�ൊമാന്റിക് ചിത്രമാണ് ജലേബി. പ്രാക്തന്‍ എന്ന 2016ല്‍ പുറത്തിറങ്ങിയ ജനപ്രിയ ബംഗാളി ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം. ബംഗാളി ചിത്രം അങ്ങേയറ്റം വിജയകരമാണ്. നിരവധി പ�ോസിറ്റീവ് പ്രതികരണങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ക്ലാസിക് ഭാവം ക�ോട്ടം തട്ടാതെ നിലനിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഭരദ്വാജിനുള്ളത്. പഴയ ക്ലാസിക് ചിത്രത്തിന്റെ ആത്മാവിനെ കളങ്കപ്പെടുത്താതെ ചിത്രം പുനർനിര്‍മ്മിക്കുതില്‍ ഭരദ്വാജ് വിജയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയു​ുന്നു. ഈ ചിത്രത്തില്‍ ധാരാളം മന�ോഹര ഗാനങ്ങളുണ്ട്. തീര്‍ച്ചയായും ഈ റ�ൊമാന്റിക് ചിത്രം ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കും.

HIvtSm_Àþ\hw_À 2018

63


_p¡v dnhyq

ദി ഗേള്‍ ഇന്‍ റൂം 105 രചന വില

: ചേതന്‍ ഭഗത് : 159 രൂപ (പേപ്പര്‍ ബാക് )

ചേ

തന്‍ ഭഗതിന്റെ ആദ്യ ത്രില്ലര്‍ ന�ോവലാണിത്. ഒരു ചെറുപ്പക്കാരന്റെ യാതനകളുടെ കഥയാണിത്. തൃപ്തികരമല്ലാത്ത ഭൂതവും നിറംകെട്ട വര്‍ത്തമാനകാലവും ഒരു ഹ�ോസ്റ്റലിന്റെ ദുരൂഹമായ 105ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന മുന്‍ കാമുകിയും ആണ് ചെറുപ്പക്കാരന്റെ തലവേദനകള്‍. വര്‍ത്തമാന കാല രാഷ്ട്രീയവും ഈ ന�ോവലില്‍ പ്രധാന പങ്ക് വഹിക്കുന്നു . ന�ോവലിലെ നായകനായ ചെറുപ്പക്കാരന്‍ ഹിന്ദുവാണെങ്കില്‍ കാമുകി കശ്മീരി മുസ്ലീമാണ്. ഈ ന�ോവല്‍ ഇതിനകം വ്യാപകമായ ജനപ്രീതി നേടിക്കഴിഞ്ഞു.

ഹിപ്പി രചന വില

ഹി

: പൗല�ോ ക�ോയ്‌ല�ോ : 299 രൂപ (പേപ്പര്‍ ബാക് )

പ്പികളുടെ മന�ോഹരല�ോകത്തേക്കാണ് ആല്‍കെമിസ്റ്റ് എന്ന വിഖ്യാതന�ോവലിന്റെ കഥാകാരന്‍ നമ്മളെ കൂട്ടിക്കൊണ്ട് പ�ോകുന്നത്. റ�ൊബ�ോട്ടിക് ജീവിതം ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് അപരിചിതമാണ് ഈ ല�ോകം. പൗല�ോ ക�ോയ്‌ല�ോയുടെ ആത്മകഥാംശംമേറിയ ന�ോവലാണിത്. യഥാര്‍ത്ഥ ജീവിതത്തിന്റെ ചൂടും ചൂരും ഓര�ോ പാരഗ്രാഫിലും വായിക്കാം. എങ്ങിനെയാണ് എഴുത്തുകാരനാകാന്‍ അങ്ങേയറ്റം മ�ോഹിക്കുന്ന ഒരാള്‍ തന്റെ ജീവിതയാത്രയില്‍ സ്വയം കണ്ടെത്തുതെന്ന് ന�ോവല്‍ ചര്‍ച്ച ചെയ്യുന്നു . ന�ോവലിസ്റ്റിനെപ്പോലെ ജിജ്ഞാസുവായ ഒരു പെണ്‍കുട്ടിയും ഒരു കൂട്ടം വ്യക്തികളും ഈ യാത്രയില്‍ എഴുത്തുകാരന�ോട�ൊപ്പമുണ്ട്.

64

HIvtSm_Àþ\hw_À 2018



_p¡v dnhyq

വൈ ഐ സ്റ്റോപ്പ്ഡ് വെയറിംഗ് മൈ സ�ോക്‌സ് രചന വില

: അല�ോക് കെജ്രിവാള്‍ : 224 രൂപ (പേപ്പര്‍ ബാക് )

ബി

സിനസ് തീരുമാനം എടുക്കുക എന്നത് വിഷമകരമാണ്. തീരുമാനത്തോട�ൊപ്പം നിന്ന് എല്ലാ വെല്ലുവിളികളെയും നേരിടുകയെന്നത് അതിനേക്കാള്‍ വിഷമകരമാണ്. ഈ പുസ്തകത്തില്‍ അതികഠിനവും അനിശ്ചിതവുമായ ഒരു വഴി തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. റിസ്‌കില്ലാത്തതും പൂർവികര്‍ കഷ്ടപ്പെട്ടും പ്രതിബദ്ധതയ�ോടെയും നല്‍കുന്ന എളുപ്പമല്ലാത്തതുമായ വഴി തിരഞ്ഞെടുക്കുന്ന ഒരു വ്യക്തി. എങ്ങിനെയാണ് കരുത്തുറ്റ തീരുമാനങ്ങള്‍ ഭാഗ്യം ക�ൊണ്ടുവരികയെന്ന് ഈ പുസ്തകം പറയുന്നു . എല്ലാവരെയും പ്രച�ോദിപ്പിക്കുന്ന ഈ പുസ്തകം ബിസിനസുകാരെ കടുത്ത തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യവും പഠിപ്പിക്കുന്നു . വിജയവും റിസ്‌കും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എഴുത്തുകാരന്‍ പര�ോക്ഷമായി സൂചിപ്പിക്കുന്നു .

ഫ്ള‌ ര്‍ട്ടിംഗ് വിത് സ്റ്റോക്‌സ്; സ്റ്റോക് മാര്‍കറ്റ് ഇന്‍വെസ്റ്റിംഗ് ഫ�ോര്‍ ബിഗിനേഴ്‌സ് രചന വില

നി

: അനില്‍ ലാംബ : 559 രൂപ (ഹാര്‍ഡ് കവര്‍)

രവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഓഹരിവിപണിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. രചയിതാവ് വലിയ�ൊരു ഓഹരി വിപണി വിദഗ്ധനാണ്. അടിസ്ഥാനവിഷയങ്ങള്‍ മുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ വരെ ഈ പുസ്തകത്തിലുണ്ട്. ഈ വിഷയത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകള്‍ വായനക്കാര്‍ക്ക് നല്‍കാന്‍ പുസ്തകം ശ്രമിക്കു ന്നു . മാത്രമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കരുത് എപ്പോഴും അപകടകരമായ ചുവടുവയ്പ്പ് അല്ലെന്നും ചിലപ്പോഴെല്ലാം അത് ഒരു നേരമ്പോക്കിന്റെ രസം പകരുന്ന കാര്യമാണെന്നും എഴുത്തുകാരന്‍ പഠിപ്പിക്കുന്നു. ഓഹരി വിപണിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുവര്‍ക്കും അതില്‍ നിക്ഷേപിച്ച് ക�ോടികള്‍ ക�ൊയ്യാന്‍ മ�ോഹിക്കുവര്‍ക്കും ഒരു പ�ോലെ സഹായകരമാണ് ഈ പുസ്തകം.

66

HIvtSm_Àþ\hw_À 2018



Printed On 18/ 10/ 2018

RNI Reg No.KERMAL/2013/60988


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.