MANASU

Page 1


വഴികാട്ടി

വ്യാഴം, ജൂൺ 14, 2012

17


വഴി­കാ­ട്ടി­

വ്യാ­ഴം, ‍‍‍‍‍‍‍‍‍‍‍ജൂൺ 21, 2012

ഡോ­ക്ടർ: ജോൺ പനയ്ക്കൽ

മനസ്

സംശയരോ­ഗം - ജീ­വപര്യന്തമോ­? ചോ­ദ്യം: ഭാ­ര്യയും മൂ­ന്ന് മക്കളു­ മു­ള്ള 47 വയസ്സള്ള ഒരു­ കു­ടുംബനാ­ ഥനാണ് ഞാൻ. ഞാ­നും എെന്റ ഭാ­ര്യയും തമ്മിൽ ഏഴു­ വയസ്സിന് വ്യത്യാ­സമു­ണ്ട്. വളരെ­ വർ­ഷമാ­യി­ എന്റെ­ഭാ­ര്യക്ക് എന്നെ­സംശയമാ­ണ്. പണം ചെ­ലവഴി­ക്കു­ന്ന കാ­ര്യത്തിൽ, സ്നേഹ ­ ി­തരു­ടെ­ കാ­ര്യത്തിൽ, സ്നേ­ ഹബന്ധങ്ങളു­െ­ട പേ­രിൽ, ടെ­ലി­ഫോ ൺ സംസാ­രങ്ങളു­ടെ­ പേ­രിൽ, ധരി­ ക്കു­ന്ന വസ്ത്രങ്ങളു­ടെ­ കാ­ര്യത്തിൽ എന്നു­വേണ്ട ­ എല്ലാ­ കാ­ര്യങ്ങളി­ലും എന്നെ­ സംശയി­ക്കു­കയാണ് എന്റെ­ ഭാ­ര്യ. അവി­ഹി­ത ബന്ധമാണ് പ്രധാ­ന കഥാ­തന്തു­. രാ­വി­ലെ­ ഞാൻ കാറ് എടു­ത്തു­ വഴി­മാ­റി­യാൽ, എന്റെ­ മൊ­ബൈൽ ഫോൺ റി­ങ്ങ് െ­ചയ്യു­ന്പോൾ ഫോൺ റി­ങ്ങ് ചെ­യ്യു­ന്പോൾ എടു­ക്കാ­തി­ രു­ന്നാൽ തന്റെ­ ഓഫീ­സി­ലെ­ ടെ­ ലി­ഫോൺ എക് സ്റ്റ ൻ­ഷ ൻ എൻ­ ഗേ­യി­ജ്ഡ് ആയാൽ ഒക്കെ­ ഞാൻ ആരോ­ടൊ­ക്കെ­യോ­ സല്ലപി­ക്കു­കയാ­ ണെ­ന്നാണ് പരാ­തി­. എന്റെ­ മൂ­ന്ന് മക്കളോ­ടും ഞാൻ ഒരു­ വഴി­പി­ഴച്ച ജീ­വി­തം നയി­ക്കു­ന്ന ആളാണ് എന്ന് എപ്പോ­ഴും പറഞ്ഞ് അവരെ­അത് വി­ശ്വസി­പ്പി­ക്കാൻ ശ്രമി­ ക്കാ­റു­ണ്ട്. കു­ട്ടി­കൾ വാ­സ്തവത്തിൽ അസ്വസ്ഥരാ­ണ്. അവർ­ക്ക് എന്നെ­വി­ ശ്വാ­സമാ­ണ്. ഒരു­സംശയവും ഇല്ല. സൂ­പ്പർ­മാ­ർ­ക്കറ്റിൽ സാ­ധനങ്ങൾ വാ­ങ്ങാൻ ഒരു­മി­ച്ചു­ പോ­യാൽ വാ­ ങ്ങു­ന്ന സാ­ധനങ്ങളി­ലേ­ക്കല്ല എന്റെ­ ഭാ­ര്യയു­ടെ­ ശ്രദ്ധ. ഞാൻ ആരെ­യൊ­ ക്കെ­യോ­നോ­ക്കു­ന്നു­, എന്നെ­ആരോ­ ക്കെ­നോ­ക്കു­ന്നു­എന്നതി­ലാണ് ശ്രദ്ധ. ക്ഷീ­ണം ഉണ്ട് എന്നു­ പറഞ്ഞാൽ പ്രശ് ന മാ­യി­; എങ്ങനെ­ ക്ഷീ­ണം വന്നു­? വി­ശപ്പി­ല്ല എന്നു­ പറഞ്ഞാൽ പ്രശ്നമാ­യി­; എവി­ടെ­നി­ന്നു­ഭക്ഷണം കഴി­ച്ചു­? എന്നി­ങ്ങനെ­യു­ള്ള ചോ­ ദ്യങ്ങളു­ടെ­ മു­ന്പിൽ ഞാൻ നാ­ളു­കൾ കഴി­യു­ന്തോ­റും തളരു­കയാ­ണ്. എന്റെ­ ഭാ­ര്യക്ക് സംശയ രോ­ ഗമാ­ണെ­ന്ന് എനി­ക്കറി­യാ­മെ­ങ്കി­ലും അവളത് സമ്മതി­ച്ച് തരാ­റി­ല്ല. എന്നെ ഒറ്റക്ക് വീ­ട്ടിൽ ഇരി­ക്കാൻ പോ­ലും അനു­വദി­ക്കാ­റി­ല്ല. എന്റെ­പേ­ഴ്സി­ലെ­ പണം ദി­വസവും എണ്ണി­നോ­ക്കും. വീ­ ട്ടു­ജോ­ലി­ക്ക് സഹാ­യി­ക്കാ­നാ­യി­ഒരു­ വേ­ലക്കാ­രി­യെ­ വെ­ക്കാൻ അനു­വദി­ ക്കാ­റി­ല്ല. ചതി­യന്മാ­രാ­യ ഭർ­ത്താ­ക്കൻ­ മാ­രു­ള്ള സി­നി­മാ­കാസറ്റു­കൾ ഉയർ­ന്ന ശബ്ദത്തിൽ ഞാൻ വീ­ട്ടി­ലു­ള്ളപ്പോൾ പ്രവർ­ത്തി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കും. ബാ­ങ്ക് അക്കൗ­ണ്ടു­കൾ എല്ലാം ഞങ്ങളു­ടെ­ രണ്ടു­പേര ­ ു­ടെയ ­ ും പേ­ രി­ലാ­ക്കാൻ ശഠി­ച്ചു­. ഞാൻ അതിന് വഴങ്ങു­കയും ചെ­യ്തു­. ഇതൊ­ക്കെ­ യാ­ണെ­ങ്കി­ലും ഞാൻ അവളെ­ സ്നേ­ ഹി­ക്കു­ന്നു­. എനി­ക്കവളോട് സഹതാ­പം ഉണ്ട്. വി­വാ­ഹ മോ­ചനത്തി­നാ­യി­ പലരും എന്നെ­ഉപദേ­ശി­ച്ചു­. എനി­ക്കതിന് കഴി­ യി­ല്ല. എന്റെ­ ഭാ­ര്യയിൽ സ്വാ­ധീ­നമു­ ള്ള പലരെ­ കൊ­ണ്ടും ഞാൻ പറയി­ പ്പി­ച്ചു­നോ­ക്കി­. പക്ഷേ­അവളിൽ ഒരു­ മാ­റ്റവും കാ­ണു­ന്നി­ല്ല. നാ­ൾക്ക ­ ു­നാൾ അസ്വസ്ഥത വർ­ദ്ധി­ച്ചു­ വരി­കയാ­ണ്. ഇവി­ടെ­നി­ന്നും നാ­ട്ടിൽ കൊ­ണ്ടു­വി­ടു­ ന്നതി­നു­ള്ള ആലോ­ചനയും ഉണ്ടാ­യി­ രു­ന്നു­. കു­ട്ടി­കളു­ടെ­ വി­ദ്യാ­ഭ്യാ­സത്തെ­ ഇത് പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കും എന്നതി­നാൽ ഞാൻ അതിന് മു­തി­ ർ­ന്നല്ല തന്നെ­യു­മല്ല എന്നെ­ ഇവി­ടെ­ തനി­ച്ചാ­ക്കി­നാ­ട്ടിൽ പോ­യി­പാ­ർ­ക്കാൻ ഭാ­ര്യ തയ്യാ­റു­മി­ല്ല. ആത്മഹത്യ ചെ­യ്യു­

മെ­ന്നു­പറഞ്ഞ് പലപ്രാ­വശ്യം എെ­ന്ന ഭീ­ഷണി­പ്പെട­ ു­ത്തി­യി­ട്ടു­ണ്ട്. ഒരു­പ്രകോ­പനവും കൂ­ടാ­തെ­പെ­ ട്ടെ­ന്ന് കോ­പി­ക്കു­കയും എന്നെ­ ശാ­ രീ­രി­കമാ­യി­ മർ­ദ്ദി­ക്കു­കയും ചെ­യ്യു­ക ഇപ്പോൾ പതി­വാ­ണ്. ഞാൻ ഇത്രയും നാൾ പി­ടി­ച്ചു­നി­ ന്നു­, എന്റെ­ മക്കൾ­ക്കു­ വേ­ണ്ടി­, ഇരു­ ചെ­വി­അറി­യരു­തെ­ന്ന സ്വാ­ഭി­മാ­നത്തി­ ന്റെ­പേ­രിൽ. എനി­ക്കി­പ്പോൾ അറി­യേ­ണ്ട ത് ഒന്ന് മാ­ത്രം ഈ സംശയരോ­ഗം ജീ­വപര്യന്തമാ­ണോ­? ഇതി­നു­ ചി­ കി­ത്സയു­ണ്ടോ­? എന്റെ­ കു­ട്ടി­കളെ ­ ഇത് പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കു­മോ­? സഹി­ക്കാൻ ഞാൻ തയ്യാ­റാ­ണ്. വഹി­ ക്കാൻ എനി­ക്കു­ മടി­യു­മി­ല്ല. പക്ഷേ­... പ്രതി­വി­ധി­കൾ എന്തെ­ങ്കി­ലും ഉണ്ടോ­? താ­ങ്കളു­ടെ­സാ­യാ­ഹ്ന പംക്തി­യി­യൂ­ടെ­ സഹാ­യി­ക്കൂ­. ഉത്തരം: ഒരു­ നല്ല മനസ്സി­ന്റെ­ ഉടമസ്ഥനാണ് താ­ങ്കൾ. പക്ഷേ­ താ­ ങ്കൾ തനി­ച്ചല്ല. ഈ പരി­താ­പകരമാ­യ അവസ്ഥയിൽ കഴി­യു­ന്ന ധാ­രാ­ളം സ്ത്രീ­ പു­രു­ഷന്മാർ നമ്മു­ടെ­ ഇടയി­ ലു­ണ്ട്. ചെ­റി­യ സംശയങ്ങൾ പ്രാ­ രംഭത്തി­ലേ­ നു­ള്ളി­ കളഞ്ഞി­ല്ലാ­യെ­ ങ്കിൽ സംശയ രോ­ഗമെ­ന്ന മാ­നസി­ക രോ­ഗത്തി­ലേ­ക്ക് രോ­ഗി­എത്തും എന്ന കാ­ര്യത്തിൽ തർ­ക്കമി­ല്ല. സംശയ രോ­ ഗത്തെ­രണ്ട് തരത്തിൽ വ്യാ­ഖ്യാ­നി­ക്കു­ ന്ന മനോ­രോ­ഗ വി­ദഗ്ദ്ധന്മാ­രു­ണ്ട്. ഒന്നാ­മത്തെ­ കൂ­ട്ടർ ഇതി­നെ ­ ഒബ്സെ­സീവ് കോ­ന്പൻ­സീവ് ഡി­ സോ­ർ­ഡർ എന്നു­ വി­ളി­ക്കും അനാ­ വശ്യമാ­യ സംശയങ്ങളും ചി­ന്തകളും മനസിൽ കടന്നു­ കൂ­ടി­ എന്തി­നെയ ­ ും സംശയി­ക്കു­ന്ന അവസ്ഥയെ­യാണ് ഒബ്സെ­ഷൻ എന്നു­പറയു­ന്നത്. ഒരു­പ്രവർ­ത്തി­തന്നെ­ആവർ­ത്തി­ ച്ചു­ കൊ­ണ്ടി­രി­ക്കു­ന്ന സ്വഭാ­വം ചി­ ലരി‍ൽ പ്രകടമാ­കും. ഉദാ­ഹരണത്തിന് കൈ­കഴു­കൽ, കണക്കു­കൂ­ട്ടൽ , പരി­ ശോ­ധനകൾ, വൃ­ത്തി­യാ­ക്കൽ ഇവ. ഈ അവസ്ഥയെ­ കോംന്പൽ­സിംസ് എന്നു­ കണക്കാ­ക്കു­ന്നു­. ഇവ രണ്ടും കൂ­െട­ ഒരാ­ളിൽ പ്രകടമാ­കു­െ ന്ന­ങ്കിൽ അതാണ് ഒ.സി­.ഡി­. ഒരാ­ളിൽ സംശയരോ­ ഗം വേ­രു­റച്ചു­ എന്നു­തി­ന്റെ­ ബാ­ഹ്യ പ്രകടനമാണ് ഒ.സി­.ഡി­. ഇങ്ങനെ­ യു­ള്ളവർ പരസഹാ­യം തേ­ടു­ന്നതി­നു­ പകരം തങ്ങളു­ടെ­ വൈ­കല്യങ്ങൾ മറച്ചു­വെ­ക്കാൻ ശ്രമി­ക്കും. അതു­കൊ­ ണ്ടു­തന്നെ­ ഒ.സി­.ഡി­യു­ടെ­മൂ­ർ­ദ്ധന്യാ­ വസ്ഥയി­ലെ­ത്തു­ന്ന ഇത്തരക്കാ­ർക്ക ­ ് ചി­കി­ത്സ എളു­പ്പം ഫലി­ക്കു­കയി­ല്ല. രണ്ടാ­മത്തെ­ കൂ­ട്ടർ സംശയ രോ­ ഗത്തെ­ പാ­രനോ­യ്യ എന്ന് വി­ളി­ക്കും. വാ­സ്തവത്തിന് നി­രക്കാ­ത്ത കാ­ ര്യങ്ങൾ ഊതി­വീ­ർ­പ്പി­ച്ച് മറ്റു­ള്ളവരെ­ സംശയി­ക്കു­ന്നവരെ­യാണ് പാ­രനോ­ യ്ഡ്സ് എന്നു­വി­ളി­ക്കു­ന്നത്. ഇവരി­ ടെ­ചി­ന്തകൾ മൂ­ന്ന് മേ­ഖലകളി­ലേ­ക്ക് പടരും. ഇങ്ങനെ­യു­ള്ളവർ എന്തോ­വല്ലാ­ ത്തത് സംഭവി­ക്കാൻ പോ­കു­ന്നു­എന്ന് എപ്പോ­ഴും ചി­ന്തി­ച്ചു­കൊ­ണ്ടി­രി­ക്കും. പ്രശനങ്ങൾ­്ക്ക് കാ­രണക്കാർ മറ്റു­ ള്ളവരാ­ണെ­ന്ന് വി­ധി­എഴു­തി­കൊ­ണ്ടി­ രി­ക്കും. ഇവരു­ടെ­ ചി­ന്തകൾ യാ­ഥാ­ർ­ ത്ഥ്യമല്ലാ­ത്തതും, ഊതി­വീ­ർ­പ്പി­ച്ചതും ആയി­രി­ക്കും. ജീ­വി­ത സഖി­യോ­ടും വളരെ­ അടു­ത്ത ബന്ധു­ക്കളോ­ടുമാ­യി­രി­ക്കും ഇവരു­ടെ­ പെ­രു­മാ­റ്റവൈ­കല്യം. ജീ­ വി­ത സഖി­യെ­മു­റി­വേ­ൽപ്പ ­ ി­ക്കു­ക സാ­ ധന സാ­മഗ്രി­കൾ നശി­പ്പി­ക്കു­ക എന്നീ­

17

പ്രവണതകൾ ഇങ്ങനെ­യു­ള്ളവർ­ക്ക് ഉണ്ടാ­കും. സംശയ രോ­ഗ ത്തി­െ ന്റ­ പ്രാ­ രംഭഘട്ടത്തിൽ ഒ.സി­.ഡി­യും മറ്റ് ഘട്ടങ്ങളിൽ പാ­രാ­നോ­യി­യേ­യും രോ­ഗി­ കളിൽ പ്രകടമാ­യി­കാ­ണാം. സംശയ രോ­ഗത്തിന് അഞ്ച് ഘട്ടങ്ങളു­ണ്ട്. 1. സന്ദേ­ഹം: എനി­ക്കും അത് സംഭവി­ ക്കാം എന്ന തോ­ന്നൽ. ഇന്നലെ­ കലാ­പ കാ­രി­കൾ ഒരു­ ബസ് കത്തി­ച്ചു­. ഞാൻ കയറു­ന്ന ബസ്സി­ ല‍ും എന്തെ­ങ്കി­ലും ഒരു­ സ്ഫോ­ ടകവസ് തു­ക്ക ൾ ഉണ്ടാ­കു­മോ­ തു­ടങ്ങി­യ ആധി­. ഇത് സർ­വ്വ സാ­ ധാ­രണമാ­ണ്. ജീ­വി­തത്തെ­ ഇത് സാ­രമാ­യി­ബാ­ധി­ക്കു­കയി­ല്ല. 2. ചു­റ്റു­പാ­ടു­കളെ­ കു­റി­ച്ചു­ള്ള സംശ യം: എന്റെ­ കൂ­ടെ­ ജോ­ലി­ ചെ­യ്യു­ ന്നവർ എന്നെ­പറ്റി­അടക്കം പറഞ്ഞ് സംസാ­രി­ക്കു­ന്നു­. ഈ അവസ്ഥയി­ ലാ­കു­ന്പോൾ കൗ­ൺ സ ­ ി­ലിങ് നടത്തു­ന്നത് പ്രാ­രംഭത്തിൽ തന്നെ­ പാ­രനോ­യി­യ നു­ള്ളി­ക്കളയു­വാൻ സഹാ­യി­ക്കും. 3. മനപൂ­ർ­വ്വം മറ്റു­ള്ളവർ ദ്രോ­ഹി­ ക്കു­ന്നു­ എന്ന തോ­ന്നൽ. എന്നെ­ പ്രകോ­പി­പ്പി­ക്കു­വാൻ മറ്റു­ള്ളവർ മനഃപൂ­ർ ­വ്വം സാ­ഹ ചര്യങ്ങൾ മെനയു­ന്നു­. ഇങ്ങിനെ­യു­ള്ള വർ­ ക്ക് തു­ടർ­ച്ചയാ­യ കൗ­ൺ­സി­ലിങ് ആവശ്യമാ­ണ്. 4. മറ്റു­ള്ളവർ എന്നെ ദ്രോ­ഹി­ക്കു­ന്നു­ എന്ന വി­ശ്വാ­സം: എന്റെ­ ചെ­യ്തി­ കളും സംസാ­രവും മറ്റു­ള്ളവർ ശ്രദ്ധി­ക്കു­ന്നു­എന്ന വി­ശ്വാ­സം. ഈ അവസ്ഥയി­ല‍ും മരു­ന്നും കൗ­ൺ­സി­ ലി­ങ്ങും ആവശ്യമാ­ണ്. 5. ചു­റ്റു­മു­ളള ചലനങ്ങളെ­ പോ­ലും എെന്ന­ അപാ­യപ്പെ­ടു­ത്തു­വാ­നു­ ളളതാ­ണെ­ന്ന് ഉറച്ച വി­ശ്വാ­സം. ഇതാണ് യഥാ­ർ­ത്ഥ സംശയരോ­ ഗത്തി­ന്റെ­ മൂ­ർ­ദ്ധന്യാ­വസ്ഥ. ഒരു­ പക്ഷേ­ജീ­വി­ത കാ­ലം മു­ഴു­വൻ മരു­ ന്ന കഴി­ക്കേ­ണ്ട അവസ്ഥയാ­ണി­ത്. ഇല്ലെ­ങ്കിൽ ഇങ്ങനെ­യു­ള്ളവർ ആ ത്മഹത്യയി­ലേ­ക്ക് വഴി­തി­രി­യും. അഞ്ചാം ഘട്ടത്തി­ലെ­ത്തി­യവർ നടക്കാ­ത്ത കാ­ര്യങ്ങൾ അവരു­ടെ­കൺ­ മു­ന്പിൽ നടക്കു­ന്നതാ­യി­ തോ­ന്നും. വളരെ­പരി­താ­പകരമാ­യ അവസ്ഥയാ­ ണ്. ഇങ്ങനെ­യു­ള്ളവരു­ടെ­ ജീ­വി­ത പങ്കാ­ളി­കൾ കടു­ത്ത മാ­നസി­സംഘർ­ ഷത്തി­ലാ­വും. സമീ­പനം പലപ്പോ­ഴും നഷ്ടപ്പെ­ട്ട് ജീ­വി­തത്തി­െ­ല മറു­വഴി­കളെ­ പറ്റി­ അവർ ചി­ന്തി­ച്ചു­കൊ­ണ്ടി­രി­ക്കും. അഞ്ചാം ഘട്ടത്തി­ലെ­ത്തി­യവർ ഏകാ­ ന്തതയേ­യും ഇരു­ട്ടി­നേ­യും ഭയക്കു­ന്നു­. സമൂ­ഹമധ്യത്തി­ലേ­ക്കി­റങ്ങി­ച്ചെ­ല്ലാൻ ഇവർ­ക്ക് മടി­യാ­യി­രി­ക്കും. യഥാ­ർ­ത്ഥ സംശയ രോ­ഗമു­ണ്ടാ­കു­ന്നതി­ന്റെ­ കാ­ രണങ്ങൾ 1. അപകർ­ഷകതാ­ ബോ­ധം : ഞാൻ എന്റെ­ ജീ­വി­ത സഖി­ക്ക് പറ്റി­യ ആളല്ല എന്ന തോ­ന്നൽ. എനി­ക്ക് സൗ­ന്ദര്യമി­ല്ല. വി­ദ്യാ­ഭ്യാ­സമി­ല്ല. കു­ ടുംബ മഹി­മഇല്ല എന്നി­ങ്ങനെ­യു­ ള്ള സ്വയം തരംതാ­ഴ്ത്തൽ ഒരാ­ളെ­ സംശയ രോ­ഗി­യാ­ക്കും. 2. പാ­രന്പര്യ രോ­ഗം: തലമു­റകളാ­ യി­സംശയ രോ­ഗം ബാ­ധി­ച്ച ചി­ല കു­ടുംബങ്ങളെ­ കാ­ണാം. അച്ഛൻ വഴി­യോ­, അമ്മ വഴി­യോ­ഇത് ഇളം തലമു­റയി­ലേ­ക്ക് പടർ­ന്ന് പി­ടി­ക്കാ­ റു­ണ്ട്. 3. അർ­ഹി­ക്കു­ന്ന അംഗീ­കാ­രം ലഭി­ക്കാ­ തെ­ വരു­ന്പോ­ൾ: കു­ടുംബാ­ഗങ്ങൾ­ ക്കെ­ല്ലാം ഓരോ­ റോ­ളു­ണ്ട്. റോൾ പ്ലേ­യിൽ പാ­ളി­ച്ചകളു­ണ്ടാ­കു­ന്പോൾ

മറ്റു­ള്ളവർ നമ്മെ­താ­ഴ്ത്തി­ക്കെ­ട്ടും. മതി­പ്പി­ല്ലാ­ത്ത സംസാ­രം എത്ര നല്ലതു­ചെ­യ്താ­ലും അംഗീ­കരി­ച്ചു­ തരു­വാ­നു­ള്ള മടി­ ഇവ ഒരു­വനെ­ സംശയ രോ­ഗത്തി­ന്റെ­പടു­കു­ഴി­യി­ ലേ­ക്ക് തള്ളി­വി­ടും. 4. ജീ­വി­താ­നു­ഭവങ്ങളും സംഭവങ്ങളും: മാ­നസി­ക സമ്മർ­ദ്ദങ്ങളു­ണ്ടാ­ക്കു­ ന്ന തി­ക്താ­നു­ഭവങ്ങൾ വേ­ദനാ­ ജനകമാ­യ സംഭവങ്ങൾ ഇവ സംശയ രോ­ഗത്തി­ന്റെ­ഹേ­തു­ക്കളാ­ ണ്. 5. സാ­മൂ­ഹി­ക ജീ­വി­തത്തി­ന്റെ­ അഭാ­ വം: മറ്റു­ള്ളവരോ­ട്, അയൽ­ക്കാ­ രോ­ട്, സഹകരി­ക്കാ­തെ­ വീ­ടി­ന്റെ­ ചു­മ രു­ക ൾ­ക്കു­ള്ളിൽ ഒതു­ങ്ങി­ കഴി­യു­ന്നവർ­ക്ക് സംശയ രോ­ഗ ലക്ഷണങ്ങളു­ണ്ടാ­കാം. 6. ഉറക്കമി­ല്ലാ­യ്മ: ചു­റ്റു­പാ­ടും ഉറങ്ങു­ ന്പോൾ ഉറക്കമി­ല്ലാ­തെ­ കി­ടക്കയിൽ കി­ടന്ന് അലസമാ­യ മനസോ­ടെ­ ചി­ന്തി­ച്ച് കൂ­ട്ടു­ന്നവർ­ക്ക് ഈ രോ­ ഗം വേ­ഗം പി­ടി­പെ­ടാ­വു­ന്നതാ­ണ്. ശാ­രീ­രി­കവും മാ­നസി­കവു­മാ­യ വി­ശ്രമം ഉറക്കത്തി­ലൂ­ടെ­ ലഭി­ക്കേ­ ണ്ടതു­ണ്ട് എന്ന വസ്തു­ത ഇവി­ടെ­ പ്രസക്തമാ­ണ്. 7. ആസക്തി­: അമി­ത ഭക്ഷണം, മദ്യപാ­നം, പു­കവലി­, അവി­ഹി­ത ബന്ധങ്ങളോ­ടു­ള്ള പ്രതി­പത്തി­ഇവ ശക്തി­യാ­യി­പ്രകടി­പ്പി­ക്കു­ന്നവരിൽ പെ­ട്ടെ­ന്ന് സംശയ രോ­ഗം വരാം. 8. ബാ­ല്യ കാ­ല അനു­ഭവങ്ങൾ: പീ­ ഡനത്തി­ന്റെ­യും അപമാ­നത്തി­ന്റെ­ യും ബാ­ല്യ കാ­ല സ്മരണകളു­മാ­യി­ ജീ­വി­തത്തി­ലേ­ക്ക് കടന്നു­വരു­ന്നവർ­ ക്ക് ചു­റ്റി­നും നടക്കു­ന്ന എല്ലാ­റ്റി­നേ­ യും സ്വന്തം ജീ­വി­താ­നു­ഭവങ്ങളോട് താ­രതമ്യപ്പെ­ടു­ത്തു­വാ­നു­ളള ത്വര ഉണ്ടാ­കും. ഇത് ക്രമേ­ണ സംശയ രോ­ഗത്തി­ലെ­ത്തി­നി­ൽ­ക്കും. 9. ശാ­രീ­രി­ക വൈ­കല്യങ്ങൾ: ലൈംഗി­ കമാ­യ പാ­പ്പരത്വം അംഗവൈ­കല്യം ആശയ വി­നി­മയ ദാ­രി­ദ്യം ആകാ­ര സൗ­ന്ദര്യമി­ല്ലാ­യി­മ ഇത്യാ­ദി­ശാ­രീ­ രി­ക വൈ­കല്യങ്ങൾ മു­ഖ്യധാ­രയിൽ നി­ന്നും പി­റകോ­ട്ട് പോ­കാൻ പ്രേ­രി­ പ്പി­ക്കു­ന്നു­. ഫലമോ­ ഞാൻ ഒന്നി­ നും കൊ­ള്ളരു­താ­ത്തവൻ എന്ന തോ­ന്നലും സംശയ രോ­ഗവും.

കളും നി­യന്ത്രി­ക്കു­ക. പ്രകോ­പി­പ്പി­ക്കു­ന്ന തരത്തിലു­ള്ള പെ­രു­മാ­റ്റങ്ങൾ സഹതാ­പത്തോ­ടു­ കൂ­ടി­യു­ള്ള സമീ­പനം ഇതൊ­ന്നും സംശയ രോ­ഗി­കൾ ഇഷ്ടപ്പെ­ടു­ന്നി­ ല്ല. എന്നാൽ അവരു­ടെ­ താ­ളത്തി­ നനു­സരി­ച്ച് നമു­ക്ക് തു­ളളാ­നും സാ­ ധി­ക്കു­കയി­ല്ല. നോ­പറയേ­ണ്ടടു­ത്ത് ദൃ­ഢമാ­യി­നോ­പറയു­വാ­നും എസ് പറയു­ന്നതിന് മു­ന്പേ­പ്രവർ­ത്തി­യി­ ലൂ­ടെ­ ആ എസ് കാ­ണി­ച്ചു­ കൊ­ടു­ ക്കു­വാ­നും ശ്രമി­ക്കു­കയാ­ണെ­ങ്കിൽ സംശയ രോ­ഗി­കൾ നമു­ടെ­വ്യക്തി­ ത്വത്തി­ന്റെ­സു­രക്ഷി­ത വലയത്തിൽ ഒതു­ങ്ങി­യി­രി­ക്കും. 3. സംശയ രോ­ഗി­വി­ശ്വസി­ക്കു­ന്ന ഒന്നു രണ്ട് ആത്മ സു­ഹൃ­ത്തു­ക്കളു­മാ­യി­ നി­രന്തരം നർ­മ്മ സംഭാ­ഷണത്തിൽ ഏർ­പ്പെ­ടു­വാ­നും ഹൃ­ദയം പകരു­ വാ­നു­മു­ള്ള അവസരം ഉണ്ടാ­ക്കു­ക. സാ­മൂ­ഹി­ക സമ്മേ­ളനത്തിൽ കു­ ടുംബമാ­യി­ സംബന്ധി­ക്കു­വാ­നും റസ്റ്റോ­റന്റു­കളി­ലും പാ­ർ­ക്കു­കളി­ലും സൂ­പ്പർ­മാ­ർ­ക്കറ്റു­കളി­ലും ഒരു­മി­ച്ച് പോ­കു­വാ­നും വി­നോ­ദത്തി­നാ­യി­ സമയം കണ്ടെ­ത്തു­വാ­നും ശ്രമി­ ക്കു­ക. 4. സി­.ബി­.റ്റി­: സംശയ രോ­ഗത്തോ­ ടു­ള്ള മനഃശാ­സ് ത്ര പരമാ­യ സമീ­പനമാണ് സി­.ബി­.റ്റി­. നമ്മു­ ടെ­ ചി­ന്തകളെ­ വീ­ണ്ടും വീ­ണ്ടും അപഗ്രധി­ച്ച് അവയു­ടെ­ മൂ­ല കാ­ രണങ്ങളി­ലേ­ക്ക് കടന്നു­ ചെ­ല്ലാൻ ശ്രമി­ക്കു­ന്ന രീ­തി­യാണ് സി­.ബി­.റ്റി­. ഒരു­ചി­ന്തക്ക് മറു­ചി­ന്തകളു­മു­ണ്ട്. നാ­ണയത്തി­ന്റെ­ മറു­ വശത്തേ­ക്ക് കടന്നു­ ചെ­ല്ലു­ന്നതു­ പോ­ലെ­ ഒരു­ ചി­ന്തയെ­ മു­ഖവി­ലക്ക് ഉറപ്പി­ക്കാ­ തെ­ അതി­ന്റെ­മറു­വശത്തു­ളള മറു­ ചി­ന്തകളെ­ ഉദ്ദീ­പി­പ്പി­ക്കാൻ സാ­ധി­ ക്കു­മെ­ങ്കിൽ സി­.ബി­.റ്റി­. വി­ജയി­ക്കും. ഈ മാ­ർ­ഗ്ഗം നമ്മു­ടെ­ ചി­ന്തകളിൽ നി­ന്നും ഒരടി­പി­റകോ­ട്ട് വെ­ക്കാ­നും ദുർ ചി­ന്തകളെ­ ആട്ടി­ പാ­യി­ക്കു­ന്ന തി­നു­ള്ള പു­തി­യ സരണി­കൾ വെ­ട്ടി­ ത്തു­റക്കു­വാ­നും സഹാ­യി­ക്കും. 5. മറ്റു­ ചി­കി­ത്സകൾ: ധ്യാ­നം, യോ­ ഗാ­ പരി­ശീ­ലനം, ലളി­ത കലാ­ പരി­ശീ­ലനം, ഇവ സംശയ രോ­ഗി­ കളു­ടെ­ രോ­ഗാ­വസ്ഥയിൽ കാ­ സംശയ രോ­ഗത്തെ­ ര്യമാ­യ അനു­കൂ­ല ചലനങ്ങളു­ എങ്ങനെ നേ­രി­ടാം? ണ്ടാ­ക്കും. ചി­രി­ക്ല ബു­പോ­ലു­ 1. രോ­ഗി­ ഏതു­ ഘട്ടത്തി­ലാ­ണെ­ന്ന് ളള സംഘടനകളിൽ അംഗത്വ മനസി­ലാ­ക്കു­ക. കു­ടുംബാ­ഗങ്ങൾ­ െമടുക്കു­ന്നതും നല്ലതു­തന്നെ­. ക്ക് മാ­ത്രമേ­ ഇത് ഫലപ്രദമാ­യി­ സംശയ രോ­ഗത്തിൽ നി­ന്നും വി­ടു­ കണ്ടു­പി­ടി­ക്കാൻ സാ­ധി­ക്കൂ­. ഒന്നു­ തൽ ലഭി­ക്കും എന്നതു­ തീ­ർ­ച്ച. ഇതി­ മു­തൽ മൂ­ന്ന് വരെ­യു­ള്ള അവസ്ഥയി­ ന്റെ­അർ­ത്ഥം പൂ­ർ­ണ്ണമാ­യ മു­ക്തി­യല്ല. ലാ­ണെ­ങ്കിൽ രോ­ഗി­യെ­കൗ­ൺസ ­ ി­ വീ­ണ്ടും ഇത്തരം രോ­ഗാ­വസ്ഥയി­ലേ­ ലി­ങ്ങിന് വി­ധേ­യമാ­ക്കു­ക. സംശയ ക്ക് വഴു­തി­ വീ­ഴാ­തി­രി­ക്കു­ന്നതി­നു­ളള രോ­ഗം ബാ­ധി­ച്ചവർ കൗ­ൺ­സി­ലി­ മു­ൻ­കരു­തലാണ് വേ­ണ്ടത്. ചി­കി­ ങ്ങിന് മടി­ക്കും. ത്സയേ­ക്കാൾ ഭേ­ദം പ്രതി­രോ­ധമാ­ണ്. കു­ടുംബത്തി­ലെ എല്ലാവർ­ക്കും വേ ­ണ്ടിയു­ള്ള ഒരു­ഫാ­മി­ലി­കൗ­ൺ­സി­ ഇനി­ താ­ങ്കളു­ടെ­ ആശങ്കകൾ­ക്കു­ള്ള ലി­ങിന് പ്രാ­രംഭം കു­റി­ക്കു­കയാ­ മറു­പടി­. ഇത് ഒരു­ജീ­വപര്യന്ത രോ­ഗമാ­ണെ ണെ­ങ്കിൽ പാ­രനോ­യിഡ് കൗ­ൺ­ ന്ന ­ ു­ ള്ള ചി­ന്ത മാ­റ്റു­ക. ജീ­വപര്യന്തങ്ങൾ­ സി­ലി­ങ്ങിൽ എത്തി­ച്ചേ­രാം. നാ­ലും അഞ്ചും ഘട്ടങ്ങളി­ല‍ാണ് രോ­ഗി­യെ­ ക്ക് ഇളവു­കൾ ഇല്ലേ­. സംശയ രോ­ ങ്കിൽ ഒരു­മനോ­രോ­ഗ വി­ദഗ്ദ്ധനെ­ ഗത്തി­നു­ള്ള ചി­കി­ത്സകളാണ് കൗ­ സമീ­പി­ച്ച് മരു­ന്ന കഴി­ക്കു­ന്നതോ­ ൺ­സി­ലി­ങ്ങ് , മരു­ന്ന് , സി­.ബി­.റ്റി­., ടൊ­പ്പം തു­ടരെ­ കൗ­ൺ­സി­ലി­ങ്ങും വ്യാ­യാ­മം ഇവ. ഈവക ഔഷധങ്ങൾ കഴി­ച്ച് ആരും നി­ശ്ചലമാ­കാ­റി­ല്ല. ഇത് നടത്തു­ക. 2. ഇത്തരക്കാ­ർ­ക്ക് സൗ­മ്യമാ­യ സമീ­ ഭ്രാ­ന്തല്ല.ഭ്രാ­ന്തി­ന്റെ­വകഭേ­തവു­മല്ല. കു­ട്ടി­കളു­ടെ­ വളർ­ച്ചയേ­യും ഭാ­ പനമാണ് ആവശ്യം. ഇവരു­മാ­യി­ വാ­ദ പ്രതി­വാദങ്ങളിൽ ഏർ­പ്പെ­ടാ­ വി­യേ­യും പ്രതി­കൂ­ലമാ­യി­ബാ­ധി­ക്കാ­ തി­രി­ക്കു­ക. അവർ രോ­ഗി­കളാ­ണെ­ തി­രി­ക്കാൻ പ്രത്യേ­കം ശ്രദ്ധി­ക്കണം. ന്ന ചി­ന്ത അവരിൽ ജനി­പ്പി­ക്കാ­ത്ത അങ്ങ­യു­ടെ­സന്മനസും സൗ­മ്യതക്കും തരത്തിൽ വാ­ക്കു­കളും പ്രവർ­ത്തി­ സഹന ശക്തി­ക്കും പ്രണാ­മം.


20

വഴി­കാ­ട്ടി­

വ്യാ­ഴം, ‍‍‍‍‍‍‍‍‍‍‍ജൂൺ 28, 2012

ഡോ­ക്ടർ: ജോൺ പനയ്ക്കൽ പരീ­ക്ഷ വന്നു­ തലയിൽ കയറി­ പഠി­ ച്ചതെ­ല്ലാം മറന്നു­പോ­യി­ ബഹറി­ നി­ലെ­ ഒരു­ സ്കൂ­ളിൽ 11 ാം ക്ലാ­ സിൽ പഠി­ക്കു­ന്ന ഒരു­ വി­ദ്യാ­ർത്ഥ ­ ി­ ഇംഗ്ലീ­ഷിൽ എഴു­തി­ അയച്ചു­തന്ന ചോ­ദ്യത്തി­ൻ ­്റെ­ മലയാ­ള പരി­ഭാ­ ഷയാണ് താ­ഴെ­ ചേ­ർ­ത്തി­രി­ക്കു­ ന്നത്.

ചോ­ദ്യം: 11 ാം ക്ലാ­സ്സിൽ സയൻ­സ്

ശാ­ഖയിൽ പഠി­ക്കു­ന്ന ഒരു­ വി­ ദ്യാ­ർ­ത്ഥി­യാണ് ഞാൻ. കോ­മേ­ ഴ്സ് എടു­ക്കണമെ­ന്നാ­യി­രു­ന്നു­ എൻ ­്റെ­ ആഗ്രഹം. പക്ഷെ­ എൻ ­്റെ­ അച്ഛനമ്മമാ­രു­ടെ­ നി­ർ­ബന്ധം മൂ­ ലം സയൻ­സ് എടു­ക്കേ­ണ്ടി­വന്നു­. ഞാ­നൊ­രു­ ഡോ­ക്ടറോ­, എഞ്ചി­നി­ യറോ­ ആകണമെ­ന്നാ­ണവരു­ടെ ­ ആഗ്രഹം. എനി­ക്ക് ഒരു­ എയർ­ ലൈൻ പൈ­ലറ്റ് ആകണമെ­ ന്നാണ് ചെ­റു­പ്പം മു­തലേ­ താ­ൽ­ പര്യം. പത്താം ക്ലാ­സിൽ എല്ലാ­ വി­ഷയങ്ങൾ­ക്കും ഉയർ­ന്ന ശതമാ­ നം മാ­ർ­ക്ക് വാ­ങ്ങി­യ എനി­ക്ക് 11 ാം ക്ലാ­സ്സിൽ എത്തി­യപ്പോൾ ശരി­ ക്കും പഠി­ക്കു­വാ­നു­ള്ള ഉത്തേ­ജനം ലഭി­ക്കു­ന്നി­ല്ല. അതി­ൻ ­്റെ­ കാ­രണം എനി­ക്കറി­ഞ്ഞു­കൂ­ടാ­. പകവലി­ യോ­,മദ്യപാ­നമോ­ മയക്കു­മരു­ന്നി­ ൻ ­്റെ­ ഉപയോ­ഗമോ­ ഇവയൊ­ന്നും എനി­ക്കി­ല്ല, ഞാ­നാ­രെ­യും പ്രേ­മി­ ക്കു­ന്നി­ല്ല. പഠി­ക്കു­ന്പോൾ എല്ലാം എനി­ക്ക് മനസ്സി­ലാ­കും. അത് ക്ലാ­സിൽ െവച്ചാ­യാലും ട്യൂ­ഷനി­ ലാ­യാ­ലും വീ­ട്ടി­ൽ­വെ­ച്ചയാ­ലും. പക്ഷേ­ പരീ­ക്ഷയടു­ക്കു­ന്പോൾ ഞാൻ ബ്ലാ­ങ്ക് ആവു­കയാ­ണ്. എല്ലാം മറന്ന് പോ­കു­ന്നു­. വളരെ­ മോ­ശം മാ­ർ­ക്കു­കളാണ് എനി­ക്ക് കഴി­ഞ്ഞ ക്ലാ­സ്സ് പരീ­ക്ഷക്ക് കി­ ട്ടി­യി­രി­ക്കു­ന്നത്. ഫി­സി­ക്സാണ് ഏറ്റവും പ്രയാ­സമു­ള്ള വി­ഷയം. എന്തു­കൊ­ണ്ട് ഇങ്ങനെ­ ഒരു­ ദു­ രവസ്ഥ എനി­ക്കു­ണ്ടാ­യി­രി­ക്കു­ ന്നു­ എന്ന് എത്ര ആലോ­ചി­ച്ചി­ ്ട്ടും എനി­ക്ക് മനസ്സി­ലാ­വു­ന്നി­ല്ല. അച്ഛനമമ്മാർ എന്നെ­ സ്നേ­ ഹി­ക്കു­കയും കരു­തു­കയും കഴി­ വതും പ്രേ­ത്സാ­ഹി­പ്പി­ക്കു­കയും ചെ­യ്യു­ന്നു­ ഒരു­ കാ­ര്യത്തലി­ും ശകാ­രി­ക്കാ­റി­ല്ല. അതി­നു­ള്ള അവസരം ഞാൻ കൊ­ടു­ക്കാ­റു­മി­ ല്ല. ഉച്ചക്ക് ഭക്ഷണം കഴി­ഞ്ഞ് ഒരു­ മണി­ക്കൂർ ഞാൻ ഉറങ്ങും അവധി­ ദി­വസങ്ങളിൽ രാ­വി­ലെ­ വൈ­കി­ യേ­ എഴു­ന്നേ­ൽ­ക്കാ­റു­ള്ളൂ­. ഫാ­സ്റ്റ് ഫു­ഡി­നോട് എനി­ക്ക് കന്പമു­ണ്ട്. പച്ചക്കറി­കൾ എനി­ക്ക് വെ­റു­പ്പാ­ ണ്. രാ­ത്രി­യിൽ താ­മസി­ച്ചി­രു­ന്നു­ പഠി­ക്കു­ന്പോൾ കട്ടൻ കാ­പ്പി­ കു­ ടി­ക്കാ­റു­ണ്ട്. കളി­കളി­ലൊ­ന്നും എനി­ക്ക് താ­ൽ­പര്യമി­ല്ല. വല്ലപോ­ ഴും ചെ­സ്സ് കളി­ക്കും. അത്രമാ­ ത്രം. എൻ ­്റെ­ അദ്ധ്യാ­പകർ­ക്കൊ­ ക്കെ­ എന്നോട് താ­ൽ­പര്യമാ­ണ്. പക്ഷെ­ മാ­ർ­ക്ക് സ്കോർ ചെ­യ്യാ­ തെ­യി­രി­ക്കു­ന്പോൾ അവർ­ക്കും അതി­ശയമാ­ണ്. ഡൊ­ണേ­ഷൻ കൊ­ടു­ത്ത് ഒരു­ പ്രൊ­ഫഷണൽ കോ­ഴ്സിന് പോ­കു­ന്നനതി­നോട് എനി­ക്ക് താ­ൽ­പര്യമി­ല്ല. എനി­ക്ക് നല്ലമാ­ർക്ക ­ ു­വാ­ങ്ങി­ പാ­സാ­കണമെ­ ന്ന ആഗ്രഹമു­ണ്ട്. പക്ഷേ­ എതോ­ ഒരു­ ശക്തി­ എന്നെ­ പി­റകോ­ട്ട് പി­ടി­ച്ച് വലി­ക്കു­ന്നതു­പോ­ലെ ­ എനി­ക്ക് അനു­ഭവപ്പെ­ടു­ന്നു­. പരീ­ ക്ഷയടു­ക്കു­ന്പോൾ ശരീ­രത്തിൽ ചൂ­ട്, തലവേ­ദന, വയറു­വേദ­ ന, വി­യർ­പ്പ് തു­ടങ്ങി­യവ അനു­ ഭവപ്പെ­ടു­ന്നു­. സാ­റി­ൻ ­്റെ­ മനസ്സ് എന്ന റേ­ഡി­യോ­ വോ­യ്സി­ൻ ­്റെ­ പ്രോ­ഗ്രാ­മിൽ പഠി­ക്കു­ന്നതി­നു­ള്ള കു­റെ­ പടി­കളെ­ക്കു­റി­ച്ച് സംസാ­ രി­ച്ചി­രന്നു­ എന്നറി­യു­വാൻ കഴി­ ഞ്ഞു­. ആ എപ്പി­സോഡ് എനി­ക്ക്

മനസ്

കേ­ൾ­ക്കു­വാൻ കഴി­ഞ്ഞി­ല്ല. ദയവാ­ യി­ അതൊ­ന്ന് പറഞ്ഞ് തരു­മോ­. ഈ അവസ്ഥ എന്നെ­ ഭയപ്പെ­ ടു­ത്തു­ന്നു­ ഇതി­ൽ­നി­ന്ന്എനി­ക്ക് രക്ഷപ്പെ­ടണമെ­ന്ന് ആഗ്രഹമു­ണ്ട്. അങ്ങയു­ടെ­ വി­ലയേ­റി­യ നി­ർ­ദേ­ ശങ്ങൾ­ക്കാ­യി­കാ­ത്തി­രി­ക്കു­ന്നു­.

ഉത്തരം: പഠി­ച്ചതൊ­ക്കെ­ തലയിൽ

ഒതു­ങ്ങു­ന്നി­ല്ല എന്ന് പരി­തപി­ച്ച് മനഃസമാ­ധാ­നം നഷ്ടപ്പെ­ടു­ത്തരുത് എന്നാണ് എനി­ക്ക് പ്രാ­രംഭത്തി­ ലേ­സൂ­ചി­പ്പി­ക്കാ­നു­ള്ളത്. നമ്മു­ടെ­ തലച്ചോ­റി­ൻ ­്റെ­ പ്രഷർ സെ­ൻ ­്റ റിൽ സാഡ് മെ­സമ്മേ­ഴ്സി­നെ­കൊ­ണ്ട് നി­റച്ചാൽ വി­ഷാ­ദത്തി­ലേ­ക്ക് നാം വഴു­തി­ വീ­ഴും. ഖേ­ദി­ക്കേ­ണ്ടതാ­ യി­ ഇവി­ടെ­ ഒന്നും സംഭവി­ച്ചി­ട്ടി­ല്ല. മനസ്സി­ൻ ­്റെ­ ഉള്ളിൽ ചി­ല ആവലാ­ തി­കൾ കാ­ണു­ന്നു­. ഒന്നാ­മത്തേത് ഇഷ്ടമി­ല്ലാ­ത്ത സയൻ­സ് സ്ട്രീം സെ­ലക്ട് ചെ­യ്യേ­ണ്ടി­വന്നതി­ലു­ ള്ള ദുഃഖം. കൊ­മേ­ഴ്സ് ആയി­ രു­ന്നല്ലോ­ ഇഷ്ടം. ഒരു­ മേ­ഖല തെ­രഞ്ഞു­ടു­ക്കു­ന്നതിന് മു­ന്പ് പത്താം ക്ലാ­സ്സിൽ വച്ചു­തന്നെ­ഒരു­ ഗൃ­ഹപാ­ഠം നടത്തി­ അതി­നെ­പ്പറ്റി­ ഒരു­ ഉറച്ച തീ­രു­മാ­നത്തി­ലെ­ത്തേ­ ണ്ടി­യി­രു­ന്നു­. വി­ദ്യാ­ർ­ത്ഥി­യു­ടെ ­ അഭി­രു­ചി­ക്കും താ­ൽ­പര്യത്തി­നു­ മാണ് കരി­യർ തെ­രഞ്ഞെ­ടു­ക്കു­ ന്നതിൽ മു­ൻത ­ ൂ­ക്കം കൊ­ടു­ക്കേ­ ണ്ടത്. മാ­താ­പി­താ­ക്കളു­ടെ­യോ­ മറ്റു­ള്ളവരു­ടെ­യോ­ ആഗ്രഹം കൂ­ടെ­ പരി­ഗണി­ക്കേ­ണ്ടതു­ണ്ട്. എന്നതി­ലു­പരി­ സ്വയം ഞാ­നാ­യി­ ത്തീ­രണമെ­ന്ന തീ­രു­മാ­നത്തി­ലെ­ ത്തി­യാൽ ഇത്തരം ആവലാ­തി­കൾ ഒഴി­വാ­ക്കാം. ഞാൻ ആര്, എന്ത്, എവി­ടേ­ക്ക് എന്നീ­ ചോ­ദ്യങ്ങൾ സ്വയം ചോ­ദി­ച്ച് ഉത്തരം കണ്ടെ­ ത്തു­ന്പോൾ മു­ന്നിൽ പാ­തവെ­ട്ടി­ തു­റക്കപ്പെ­ടും. ആ വഴി­യി­ലൂ­ടെ ­ മു­ന്നോ­ട്ടു­പോ­കു­ന്നതി­നു­ള്ള അനു­ ഗ്രഹാ­ശംസകളും പി­ൻ­ബലവു­ മാണ് മാ­താ­പി­താ­ക്കളിൽ നി­ന്ന് നേ­ടി­യെ­ടു­ക്കേ­ണ്ടത് സയൻ­സ് സ്ട്രീം തെ­രഞ്ഞെ­ടു­ത്തതു­കൊ­ ണ്ട് പൈ­ലറ്റ് ആകാൻ പറ്റു­കയി­ ല്ല എന്നരാ­ു­ പറഞ്ഞു­? അതാണ് യഥാ­ർ­ത്ഥ ലക്ഷ്യമെ­ങ്കിൽ അവി­ടെ­ ത്തന്നെ­ എത്താൻ കഴി­യും അതു­ കൊ­ണ്ട് സ്രട്രീ­മി­നെ­ക്കി­റി­ച്ചു­ള്ള സന്ദേ­ഹം ഒഴി­വാ­ക്കു­ക. എൻ ­്റെ­ വഴി­ ഇതാണ് എന്ന് അച്ഛനമ്മാ­ രോട് തു­റന്ന മനസ്സോ­ടെ­ സംസാ­ രി­ക്കു­ന്പോൾ മകൻ ­്റെ­ നന്മയിൽ കാംക്ഷി­ക്കു­ന്ന അവർ എതിര് നി­ൽ­ക്കു­കയി­ല്ല. പക്ഷെ­ ഇപ്പോൾ അങ്ങനെ­യൊ­രു­ സംവാ­ദത്തി­ലു­ ള്ള സമയമല്ല. 11 ാം ക്ലാ­സി­ൻ ­്റെ­ വാ­ർ ­ഷി­ക പരീ­ക്ഷ ക്കു­ശേ­ഷ മു­ള്ള ഇടവേ­ള സമയത്ത് ഇതി­നെ­പ്പറ്റി­ യു­ള്ള ഒരു­ തു­റന്ന ചർ­ച്ച മാ­താ­ പി­താ­ക്കളു­മാ­യി­ നടത്താ­വു­ന്നണ്. ഇപ്പോ­ഴത്തെ­ പ്രശ്നം ശ്രദ്ധകു­ റവാ­ണ്. ഓർ­മ്മശക്തി­പരീ­ക്ഷയെ­ അഭി­മു­ഖീ­കരി­ക്കു­വാ­നു­ള്ള ധൈ­ ര്യക്കു­റവാണ് ഇവടെ­ ആണ് ഇപ്പോൾ കൈ­കാ­ര്യംചെ­യ്യേണ്ട ­ ത്. ഉച്ഛഭക്ഷണം കഴി­ഞ്ഞശേ­ഷമു­ള്ള ഉറക്കം അവധി­ ദി­വസങ്ങളി­ലു­ള്ള അമി­ത ഉറക്കം. ഫാ­സ്റ്റ് ഫു­ഡി­ നോ­ടു­ള്ള പ്രതി­പത്തി­, ഞാ­നൊ­രു­ ദു­രവസ്ഥയി­ലാ­ണെ­ന്ന തോ­ന്നൽ പച്ചക്കറി­യോ­ടു­ള്ള വി­രക്തി­, കളി­ കളി­ലു­ള്ള താ­ൽ­പര്യമി­ല്ലാ­യ്മ എന്തോ­ ഒരു­ ശക്തി­ എന്നെ­ പി­ റകോ­ട്ട് വലി­ക്കു­ന്നു­ എന്ന ഭീ­തി­ ഇവ ഒഴി­വാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­. നല്ല ദി­ശാ­ബോ­ധമു­ള്ള ഒരു­വി­ദ്യാ­ ർ­ത്ഥി­യാണ് താ­ങ്കൾ എന്ന് കത്തി­ൻ­ ്റെ­ ഭാ­ഷയിൽ നി­ന്നും ഭാ­വത്തിൽ നി­ന്നും ഞാൻ മനസി­ലാ­ക്കു­ന്നു­. ഇതൊ­രു­ സത്ഗു­ണമാ­ണ്. ഈ

സത്ഗു­ണത്തെ­ പരി­പോ­ഷി­പ്പി­ച്ച് ന്യൂ­നചി­ന്തകളെ­ ഒഴി­ലാ­ക്കു­കയാ­ ണി­പ്പോൾ വേ­ണ്ടത്. റേ­ഡി­യോ­ വോ­യ്സി­ൻ ­്റെ­ ഒരു­ എപ്പി­സോ­ ഡിൽ സൂ­ചി­പ്പി­ച്ചതു­പോ­ലെ­പഠന കളരൽ­ി­­യി­പാ­ടവം തെ­ളി­യി­ക്കാൻ താ­ഴെ­പ്പറയു­ന്ന പഠനരീ­തി­കളും ജീ­വി­തശൈ­ലി­യും സ്വീ­കരി­ച്ചു­ നോ­ക്കൂ­.

പഠി­ച്ച്മു­ന്നേ­റു­വാ­നു­ള്ള പന്ത്രണ്ട് പടി­കൾ.

1. പഠന സമയം ക്രമീ­കരി­ക്കു­. ശാ­ രീ­രി­ക പൃ­ഷ്ടി­ക്ക് സമീ­കൃ­തഹാ­ രം ആവശ്യമു­ള്ളതു­പോ­ലെ­ പഠി­ ക്കു­ന്നതൊ­ക്കെ­ ഹൃ­ദ്മാ­ക്കാൻ പഠനസമയ ക്രമീ­കരണവം അത്വന്താ­പേ­ക്ഷി­കമാ­ണ്. ഒരു­ മൂഡ് വരു­ന്പോൾ മാ­ത്രം പഠി­ക്കു­ ന്ന കു­ട്ടി­കൾ ധാ­രാ­ളമു­ണ്ട് നമ്മു­ ടെ­ ഇടയിൽ. പഠി­ത്തവും മൂ­ഡും തമ്മിൽ കൂ­ട്ടി­കു­ഴച്ചാൽ ആ കൂ­ ട്ടി­ ജീ­വി­തത്തിൽ തന്നെ­ മൂ­ഡി­ ആയി­ മാ­റും. വെ­ളു­പ്പി­നെ­ കൃ­ ത്യസമയത്ത് എഴു­ന്നേ­ൽ­ക്കു­ക. കു­റഞ്ഞത് ഒരു­മണി­ക്കൂ­റെ­ങ്കി­ലും ഈ സ്ട്രോങ് അവറിൽ പഠി­ ക്കു­ക രാ­ത്രി­ വളരെ­ വൈ­കാ­തെ­ കൃ­ത്യസമയത്ത് ഉറങ്ങു­ക. 11 ാം ക്ലാ­സ്സിൽ പഠി­ക്കു­ന്ന ഒരു­ വി­ദ്യാ­ർ­ ത്ഥി­ ദി­വസും രാ­വി­ലെ­ 4 മണി­ക്ക് എഴു­ന്നേ­റ്റ് പഠി­ക്കു­ന്നതും രാ­ത്രി­ 11 മണി­ക്ക് ഉറങ്ങു­ന്നതും നന്നാ­ യി­രി­ക്കും. സ്കൂൾ ദി­വസമെ­ന്നോ­ അവധി­ ദി­വസമെ­ന്നോ­ ഉള്ള വി­ ത്യാ­സം ‘ഡേ­ പ്ലാ­നി­’ൽ ഉണ്ടാ­ കരു­ത്. വി­ശ്രമത്തി­നാ­യി­ പ്രകൃ­തി­ തന്നെ­ ഒരു­ക്കി­യി­രി­ക്കു­ന്ന രാ­ത്രി­ യു­ടെ­ അന്ത്യയാ­മങ്ങളി‍‍‍‍­‍‍‍‍ മസ്തി­ ഷ്കമി­ളക്കി­ പഠി­ച്ച് കൂ­ട്ടു­ന്നത് കൊ­ണ്ട് പ്രയോ­ജനമി­ല്ല. പഠി­ക്കേ­ ണ്ട കാ­ലത്തും സമയത്തും അത് ചെ­യ്യാ­തി­രു­ന്നവരാണ് ഇങ്ങനെ­ പരീ­ക്ഷയടു­ക്കു­ന്പോൾ പാ­ടു­പെ­ ടു­ന്നത്. 2. ശരീ­രത്തി­ലെ­ ജലാംശം ബു­ദ്ധി­ യു­ടെ­ മാ­റ്റ് കൂ­ട്ടു­ന്നു­. ഭൂ­മി­യിൽ 30 കരയും 70 കടലു­മാണ് എന്ന സി­ദ്ധാ­ന്തം തന്നെ­യാണ് മനു­ഷ്യ ശരീ­രത്തി­നു­മു­ള്ളത്. ഭൂ­മി­യിൽ നി­ ന്ന് എടു­ക്കപ്പെ­ടു­കയും ഭൂ­മി­യി­ലേ­ ക്ക് തി­രി­കെ­ ചേ­ർ­ക്കപ്പെ­ടു­കയും ചെ­യ്യേ­ണ്ടവനാ­ണല്ലോ­ മനു­ഷ്യൻ. ശരീ­രത്തി­ലെ­ ജലാംശം കു­റയു­ ന്പോൾ മനസ്സി­ൻ ­്റെ­ സ്വസ്ഥക്കും ചലനമു­ണ്ടാ­കും . മനസ്സാ­ന്നി­ദ്ധ്യമി­ ല്ലാ­തെ­ വന്നാൽ ഓർ­മ്മശക്തി­കു­ റയും. അതു­കൊ­ണ്ട് ശരീ­രത്തി­ൻ ­്റെ­ ഉഷ്മാവ് സന്തു­ലി­തമാ­ക്കു­വാ­നും തദ്വാ­രാ­മനഃശക്തി­ഉത്തേ­ജി­പ്പി­ക്കു­ വാ­നും ഉതകു­മാറ് ആവശ്യത്തിന് വെ­ള്ളം ദി­വസും കു­ടി­ക്കേ­ണ്ടതാ­ ണ്. പ്രഭാ­തത്തിൽ എഴു­ന്നേ­ൽ­ക്കു­ ന്പോൾ 2 ഗ്ലാ­സ്സ് വെ­ള്ളം കു­ടി­ച്ച് ദി­വസം ആരംഭി­ക്കു­ന്നത് ഒരു­ പ്രത്യേ­ക ഉണർ­വ്വ് പ്രദാ­നം ചെ­യ്യു­ മെ­ന്നതിന് തർ­ക്കമി­ല്ല. 3. ശരീ­രശു­ദ്ധി­ ഓർ­മ്മശക്തി­യെ­ കൊ­ ഴു­പ്പി­ക്കു­ന്നു­. അശു­ദ്ധമാ­യ ശരീ­രം ബു­ദ്ധി­ശക്തി­യെ­ ഉദ്ദീ­പി­പ്പി­ക്കു­ന്നി­ ല്ല ദി­വസും രണ്ട് പ്രാ­വശ്യം പല്ല് തേ­ക്കു­കയും രണ്ട് പ്രാ­വശ്യം കു­ ളി­ക്കു­കയും ചെ­യ്യു­ക എന്ന ചൊ­ ല്ലു­ണ്ട്. സ്വജീ­വി­തത്തിൽ പ്രാ­വർ­ ത്തി­കമാ­ക്കണം. തോ­ന്നു­ന്പോൾ കു­ളി­ക്കു­കയും തോ­ന്നു­ന്പോൾ പല്ലു­തേ­ക്കു­കയും ചെ­യ്താൽ പോ­ രാ­. പ്രഭാ­തത്തി­ലും പ്രദോ­ശത്തി­ ലും കഴി­യു­മെങ്ക ­ ിൽ കൃ­ത്യമാ­യ ഒരു­ സമയത്ത് കു­ളി­ക്കു­ക. പ്രഭാ­ തത്തിൽ എഴു­ന്നേ­ൽ­ക്കു­ന്പോ­ഴും രാ­ത്രി­ ഭക്ഷണം കഴി­ഞ്ഞും പല്ല് തേ­ക്കു­ക. ദന്തശു­ദ്ധി­തലച്ചോ­റി­ൻ­ ്റെ­ പ്രവർ­ത്തനത്തെ­ ത്വരി­തപ്പെ­ടു­ ത്തും. കൈ­കളും കാ­ലു­കളും പല

4.

5

6.

7.

പ്രാ­വശ്യം കഴു­കു­കയും വാ­യി­ൽ­ വെ­ള്ളമൊ­ഴി­ച്ച് കു­ലു­ക്കി­ ഉഴി­യു­ കയും ചെ­യ്യു­ന്നതും നല്ലതാ­ണ്. പഠി­ത്തമാ­രംഭി­ക്കു­ന്നതിന് മു­ന്പ് ഇങ്ങനെ­ ശരീ­രം ശു­ദ്ധമാ­ക്കു­ ന്നത് നന്നാ­യി­രി­ക്കും. അഴു­കു­ വസ്ത്രങ്ങൾ ധരി­ക്കു­ന്ന രീ­തി­ യും ഒഴി­വാ­ക്കു­ക. ദി­വസങ്ങളാ­യി­ കഴു­കാ­ത്ത ജീ­ൻ­സും ടീ­ ഷർ­ട്ടും തു­ടരെ­ ഉപയോ­ഗി­ക്കു­ന്ന കു­ട്ടി­ കൾ ശ്രദ്ധി­ക്കു­ക. ഇത് നി­ങ്ങളു­ടെ­ മസ്തി­ഷ്ക വീ­ര്യം കു­റക്കും. പു­ കവലി­, മദ്യപാ­നം, മയക്കു­മരു­ന്ന് ഇവ ശരീ­രത്തെ­യും മനസ്സി­നെ­യും കളങ്കപ്പെ­ടു­ത്തു­ന്നതും മറക്കേ­ണ്ട. കഴി­വതും സസ്യഹാ­രം ഒരു­ ശീ­ ലമാ­ക്കു­ക. കൊ­ഴു­പ്പും മേ­ദസ്സും കലർ­ന്ന ഭക്ഷണം ബു­ദ്ധി­ശക്തി­ യെ­ പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കാൻ സാ­ധ്യതയു­ണ്ട്. ചി­ല പ്രത്യേ­ക ഭക്ഷണ പദാ­ർ­ത്ഥങ്ങളി­ലു­ള്ള ആശ്യത്വം ഒഴി­വാ­ക്കു­ക. (ഉദാ­: ഫാ­സ്റ്റ് ഫു­ഡ)്. അമി­ത ഭക്ഷണം ആപത്താ­ണ്. പ്രാ­തലാ­യി­രി­ക്കും നി­ങ്ങളു­ടെ­ പ്രധാ­ന ഭക്ഷണം. ഒരു­ നി­ശ്ചി­തസമയത്ത് ഭക്ഷണം കഴി­ക്കു­ന്ന സ്വഭാ­വം മെ­നഞ്ഞെ­ ടു­ക്കു­ന്നത് അഭി­കാ­മ്യമാ­ണ്. രാ­ ത്രി­ വൈ­കി­ ഭക്ഷണം കഴി­ക്കു­ ന്ന സ്വഭാ­വം വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് നന്നല്ല. സന്ധ്യക്ക് തന്നെ­ഭക്ഷണം കഴി­ക്കു­ന്ന രീ­തി­യു­ള്ള ഭവനങ്ങളി­ ലെ­ കു­ട്ടി­കൾ സ്വഭാ­വരൂ­പവൽ­ കരണത്തിൽ ആഗ്രഗണ്യരാ­യി­രു­ ന്നു­എന്ന് കേ­ട്ടി­ട്ടു­ണ്ട്. തു­ടർ­ച്ചയാ­യി­ വി­ശ്രമമി­ല്ലാ­തെ ­ മണി­ക്കൂ­റു­കളോ­ളം ഇരു­ന്ന് പഠി­ ക്കു­ന്ന രീ­തി­ ഒഴി­വാ­ക്കു­ക. കലാ­ ലയങ്ങളിൽ പോ­ലും 55 മി­നി­റ്റ് കഴി­യു­ന്പോൾ 5 മി­നി­റ്റ് നേ­രം വി­ശ്രമമു­ണ്ട്. ഒരേ­ വി­ഷയമാ­ണെ­ ങ്കിൽ പോ­ലും ഒരു­മണി­ക്കൂർ പഠി­ ച്ചു­കഴി­ഞ്ഞ് 5 മി­നി­റ്റ് വി­ശ്രമി­ക്കു­ക. ഈ വി­ശ്രമസമയത്ത് മറ്റൊ­രാ­ളു­ മാ­യി­ സംസാ­രി­ക്കു­വാ­നോ­ ഒരു­ പാ­ട്ട് കേ­ട്ട് ആസ്വദി­ക്കു­വാ­നോ­ ശ്രദ്ധ ഏതെ­ങ്കി­ലും വി­നേ­ദത്തി­ലേ­ ക്ക് തി­രി­ച്ച് വി­ടാ­നോ­ ശ്രമി­ക്കു­ക. ഇത്തരം വി­ശ്രമവേ­ളകളു­ടെ­ദൈ­ർ­ ഘ്യം കൂ­ടാ­തി­രി­ക്കാൻ പ്രത്യേ­കം ശ്രദ്ധി­ക്കു­ക. ഒരോ­ ദി­വസും രാ­ത്രി­യിൽ ഉറങ്ങാൻ പോ­കു­ന്നതിന് മു­ന്പ് ആ ദി­വസത്തെ­ മു­ഴു­വൻ പഠന വി­ഷയങ്ങളും മനസ്സിൽ കൊ­ണ്ട് വരി­ക. രാ­വി­ലെ­ മു­തൽ രാ­ത്രി­ യിൽ ആ സമയം വരെ­ പഠി­ച്ച വി­ഷയങ്ങൾ റീ­വെ­യി­ൻ ­്റ ് ചെ­യ്യു­ക. ചി­ലതൊ­ക്കെ­ ഓർ­ത്തെട­ ു­ക്കാൻ ബു­ദ്ധി­മു­ണ്ടാ­കും. സാ­രമി­ല്ല ഓർ­ മ്മി­ക്കാ­വു­ന്നതൊ­ക്കെ­ മനസ്സിൽ കൊ­ണ്ട് വരി­ക. മനസ്സി­ൻ ­്റെ­ ഏകാ­ ഗ്രതയു­ടെ­ആക്കം കൂ­ട്ടു­വാൻ ഈ ക്രി­യ സഹാ­യി­ക്കും. പഠി­ച്ചതൊ­ ക്കെ­ അപ്പോൾ മനസ്സി­ലാ­യി­. പി­ ന്നെ­ മറന്നു­പോ­യി­ എന്നു­ പരാ­തി­ നമ്മു­ടെ­മനസ്സിൽ നി­ന്നു­തന്നെ ­ പറി­ച്ചു­കളയാൻ ഈ കർ­മ്മം നമ്മെ­സഹാ­യി­ക്കും. തീ­ർ­ച്ച ഓരോ­ ദി­വസും കു­റഞ്ഞത് മൂ­ന്ന് പ്രാ­വശ്യമെ­ങ്കി­ലും ശ്വാ­സോ­ച്ഛാ­സ പ്രക്രി­യ നടത്തു­ന്നത് നന്നാ­യി­രി­ ക്കും. മനസ്സു­കൊ­ണ്ട് ഒരു­ ശ്വാ­ സം അകത്തേ­ക്ക് എടു­ക്കു­കയും അത്രയും സമയം അത് ശ്വാ­ സകേ­ശത്തിൽ പി­ടി­ച്ചു­നി­ർ­ത്തു­ കയും അതി­ൻ ­്റെ­ ഇരട്ടി­ സമയമെ­ ടു­ത്ത് സാ­വകാ­ശത്തിൽ ആ ശ്വാ­സം പു­റത്തേ­ക്ക് വി­ടു­കയും ചെ­യ്യു­ന്നതാണ് ഈ പ്രക്രി­യ തു­ ടർ­ച്ചയാ­യി­ മൂ­ന്ന് പ്രാ­വശ്യം ഇത് ഒരേ­ സമയം ആവർ­ത്തി­ക്കു­ക. ഇങ്ങനെ­ദി­വസം മൂ­ന്ന് നേ­രം കഴി­ വതും ഭക്ഷണം കഴി­ക്കു­ന്നതിന് മു­ന്പ്. ഇത് രക്തപ്രവാ­ഹത്തെ ­

ഉർ­ജി­തപ്പെ­ടു­ത്തു­കയും ന്യൂ­നോ­ർ­ ജത്തെ­ നി­ർ­വീ­ര്യമാ­ക്കു­കയും ചെ­ യ്യും. ശരി­യാ­യ രക്ത ചംക്രമണം തലച്ചോ­റി­ൻ ­്റെ­ പ്രവർ­ത്തനത്തെ ­ അനു­കൂ­ലമാ­യി­ സ്വാ­ധീ­നി­ക്കു­ കയും ചെ­യ്യും. 8. പലപ്പോ­ഴും ഉയർ­ന്ന് വരു­ന്ന ഒരു­ ചോ­ദ്യമാണ് ഉറക്കെ­ വാ­യി­ച്ച് പഠി­ക്കണമോ­ അതോ­ പതു­ക്കെ­ വാ­യി­ച്ച് പഠി­ക്കണമോ­ ഏതാണ് ഓർ­മ്മയിൽ നി­ൽ­ക്കാൻ സഹാ­ യി­ക്കു­ന്നത് എന്ന്. രണ്ടും നല്ലതു­ തന്നെ­ എപ്പോ­ഴും ഉറക്കെ­ വാ­യി­ ക്കു­കയോ­ അല്ലെ­ങ്കിൽ പതു­ക്കെ­ വാ­യി­ക്കു­കയോ­ ചെ­യ്യു­ന്നതി­നേ­ ക്കാൾ നല്ലത് രണ്ടും കലർ­ത്തി­യ രീ­തി­യാ­ണ്. അതും ഉറക്കെ­ വാ­ യി­ക്കു­ക. എന്നി­ട്ട് പു­സ്തകമടച്ച് വാ­യി­ച്ചഭാ­ഗം മനസ്സിൽ ഓർ­ത്തു­ നോ­ക്കു­ക. എന്നി­ട്ട് പു­സ്തം തു­ റന്ന് അതേ­ ഭാ­ഗം പു­തു­ക്കെ­ വാ­ യി­ക്കു­ക. പി­ന്നെ­ പു­സ്തകമടച്ച് അതേ­ ഭാ­ഗം ഓർ­ക്കു­ക. മു­ന്നമത് ഉറക്കെ­ വാ­യി­ക്കു­ക. വാ­യി­ച്ച ഭാ­ ഗത്തി­ൻ ­്റെ­ നോ­ട്ട് സ്വയം തയ്യാ­റാ­ ക്കു­ക. (ബു­ള്ളറ്റ് പോ­യി­ൻ ­്റ ്) ഈ പോ­യി­ൻ ­്റ ു­കളു­ടെ­ സഹാ­യത്തോ­ ടെ­ സ്വയം ഒരു­ അദ്ധ്യാ­പകനാ­യി­ ചമഞ്ഞ്, മു­റി­യിൽ നി­റയെ­ വി­ ദ്യാ­ർ­ത്ഥി­കളു­ണ്ട് എന്ന് സങ്കൽ­ പി­ച്ച് അവരെ­ പഠി­പ്പി­ക്കു­ക. ഈ പഠന രീ­തി­യാണ് ടീ­ച്ച് ആൻ ­്റ ് ക്യാ­ച്ച് എന്നറി­യപ്പെ­ടു­ന്നത്. പഠി­ ക്കു­ന്ന കാ­ര്യങ്ങൾ മനസ്സി­ൻ ­്റെ­ അകത്തളത്തിൽ വർ­ഷങ്ങളോ­ളം കാ­ത്തു­സൂ­ക്ഷി­ക്കാൻ ഈ പഠനരീ­ തി­ സഹാ­യി­ക്കു­മെന്ന ­ ് അനു­ ഭവങ്ങൾ സാ­ക്ഷീ­കരി­ക്കു­ന്നു­. 9. സ്വപ്നം കാ­ണു­ക. പരീ­ക്ഷ കഴി­ ഞ്ഞു­. ഫല പ്രഖ്യാ­പനവും കഴി­ ഞ്ഞു­എനി­ക്ക് എല്ലാ­വി­ഷയങ്ങൾ­ ക്കും നല്ല മാ­ർ­ക്ക് കി­ട്ടി­ എന്നെ ­ ചു­റ്റു­മു­ള്ളവർ അനു­മോ­ദി­ക്കു­ന്നു­. ഇങ്ങനെ­ ർ­ത്ഥ്യമാ­യി­ മാ­റും. അഭി­ ലാ­ഷങ്ങൾ ആത്മാ­ർ­ത്ഥമെ­ങ്കിൽ പൂ­വണി­യാൻ പ്രതി­ബന്ധമു­ണ്ടാ­ കാ­റി­ല്ല. 10. അടച്ചി­ട്ട മു­റി­യി­ലി­രു­ന്ന് പഠി­ക്കാ­ തി­രി­ക്കു­ക. അടഞ്ഞമു­റി­ അടഞ്ഞ മനസ്സി­നെ­ പ്രതി­നി­ധീ­കരി­ക്കു­ന്നു­. തു­റന്നമു­റി­യിൽ വാ­യു­സന്പർ­ ക്കമു­ണ്ടാ­കും. ശീ­തീ­കരി­ക്കപ്പെ­ട്ട മു­റി­കളാ­ണെ­ങ്കിൽ കൂ­ടയെ­ും വാ­ തി­ൽ­പ്പാ­ളി­കൾ അല്പം തു­റന്നു­ തന്നെ­കി­ടക്കട്ടെ­ 11. വീ­ട്ടിൽ ഒരേ­ സ്ഥലത്ത് തന്നെ­യി­ രു­ന്നു­ പഠി­ക്കു­ക ഇതി­നെ­ എനർ­ ജി­ കോ­ർ­ണർ എന്ന് പറയും പ്രാ­ർ­ത്ഥി­ക്കു­ന്നതി­നും ഭക്ഷണം കഴി­ക്കു­ന്നതി­നും പ്രത്യേ­കസ്ഥലം വീ­ട്ടിൽ വേ­ർ­തി­രി­ത്തി­രി­ച്ചി­രി­ക്കു­ ന്നതു­പോ­ലെ­ പഠി­ക്കു­ന്നതി­നും ഒരു­പ്രത്യേ­ക സ്ഥലം ഉണ്ടാ­കട്ടെ­. ആ സ്ഥലത്ത് സ്ഥി­രം ഇരു­ന്ന് പഠി­ ക്കു­ന്പോൾ ഒരു­ തരം പ്രേ­രകോ­ർ­ ജ്ജം പഠി­താ­വിൽ വ്യാ­പരി­ക്കും. 12. അലസമാ­യി­ കി­ടന്നോ­ ഇരു­ന്നോ­ പഠി­ക്കരു­ത്. ചി­ല കു­ട്ടി­കൾ കട്ടി­ ലിൽ കി­ടന്നും സോ­ഫയിൽ ചു­രു­ ണ്ടു­കൂ­ടി­ ഇരി­ന്നും പഠി­ക്കാ­റു­ണ്ട്. നട്ടെ­ല്ല് നേ­രെ­ നി­വർ­ത്തി­ സാ­ വകാ­ശം നേ­രെ­ കണ്ണി­ലടി­ക്കാ­തെ­ പു­സ്തകത്തിൽ പ്രതി­ഫലി­ത്തക്ക രീ­തി­യിൽ പഠനമേ­ശ ഒരു­ക്കി­, നി­ വർ­ന്നി­രു­ന്ന് തലവണക്കി­ പഠി­ക്കു­ ന്ന രീ­തി­യാണ് സ്വീ­കരി­ക്കേ­ണ്ടത്. ശ്രമി­ച്ചു­നോ­ക്കൂ­. വി­ജയം സു­നശ്ചി­ തം പ്രക-ൃ­തി­യിൽ നി­ന്ന് പഠി­ക്കു­വാൻ ധാ­രാ­ളമു­ണ്ട് ജീ­വി­തത്തിൽ നി­ ന്നും മനസ്സ് ഒരു­ടത്തും കൊ­ണ്ട് കെ­ട്ടി­യി­ടരുത് മനസ്സ് സ്വതന്ത്രമാ­ ക്കി­ പഠനം ഒരു­ പ്രാ­ർ­ത്ഥനയാ­ക്കി­ മാ­റ്റു­ക


വഴികാട്ടി

വ്യാഴം ജൂലൈ 5, 2012

18

മനസ്

ഡോക്ടർ: ജോൺ പനയ്ക്കൽ

ആത്മഹത്യാ­­പ്രവണതയിൽ­നി­ന്ന്­ മലയാ­ളി­ക്ക്­മോ­ചനമു­ണ്ടോ­? ഈയിടെയായി പപവാസലോ­ കത്തെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. ബഹ്റി­ നിൽ തന്നെ ഇന്ത്യക്കാരുടെ 28 ആത്മഹത്യകൾ ജൂലൈ ഒന്നാം തിയ്യതിയിലെ 4PM. ന്യൂസിൻ ‘അകത്തളം’ ചർ ച്ച ചെയ്തു. പ്രീ. ബി. സത്യ ദേവിൻ വർദ്ധിച്ചുവരുന്ന ആ ത്മഹത്യകളെ കുറിച്ചുള്ള വീ ണ്ടുവിചാരമാണ് ഈ ല­ ഖനത്തിൻ ആധാരം. കുറേ സു ഹൃ ത്തു കളുെട ആവ ്ര്യപപകാരമാണ് ആത്മഹത്യ പപവണതയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ മേൽനടപടി­ കൾ ഇവകളെക്കുറിച്ച് ഇവി­ ടെ സൂചിപ്പിക്കുന്നത്.

കാരണങ്ങൾ: ദി ്രാ ബോ ധ മി ല്ലാ ­ ത്ത ഒരു വ്യക്തി ക്ക് ആത്മഹത്യക്ക് എന്തും കാ­ രണവുമാ കാം. എങ്കി ലും മലയാ ളി കളു ടെ ഇടയിൽ പരക്കെ താഴെപറയുന്ന കാ­ രണങ്ങൾ ആത്മഹത്യക്ക് മു­ ഖ്യകാരണങ്ങളാകാറുണ്ട്.

വിഷാദരോഗം: ജീവിതത്തിലെ പപതിസ ന്ധികളെ ത്വക്കിനിടയിലക്ക് ഏറ്റു വാ ങ്ങു ന്ന ആളു കൾ വളരെ പെട്ടെന്ന് വിഷാദരോ ഗികളാവുന്നു. എനിക്ക് മാ­ പതം എന്തിനിങ്ങനെ എന്ന് അത്തരക്കാർ വിലപിച്ചുകോ­ ണ്ടിരിക്കും. തങ്ങളെ മറ്റുള്ളവ രുമായി താരതമ്യപ്പെടുത്തി മനഃസമധാനം നഷ്ടപ്പെടുത്തു­ ന്നവരാണ് ഇങ്ങനെയുള്ളവർ. വിഷാദരോഗ ലക്ഷണങ്ങൾ കാണുന്പോൾ തന്നെ അതോ­ ഴിവാക്കുന്നതിനുള്ള മരുന്ന് കഴിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആത്മഹത്യക്ക് വഴിതളിക്കും.

മാനസിക രോഗം: ചി ല കു ടുംബങ്ങളിൽ പാ രന്പര്യമാ യി മാ നസി ക രോ ഗി കൾ ഉണ്ടാ കാ റു­ ണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലക്ക് പകരുന്ന ഈ അവസ്ഥ ഭയാനകമാണ്. സൈക്കേോസിസ് സ്തിസോ­ പപിനി യ എന്നീ മാ നസി കരോ ഗങ്ങൾ ഇവക്ക് ഉ ദാ­ ഹരണങ്ങളാണ്. ഇത്തരക്കാ­ രെ ഒരുതരം ്രബ്ദവീചികളാ ണ് നിയപന്തിക്കുന്നത്. അവർ­ ക്ക് മാപതം തിരിച്ചറിയാവുന്ന ്രബ്ദതരംഗങ്ങൾ. അവരുടെ മനസ്സിൻ ഗതിയെ നിയപന്തി­ ക്കുന്നത് ഈ ്രബ്ദമാണ്. മരുന്ന്കോണ്ട് അവരുടെ ഈ മാ നസി കാ വസ്ഥക്ക് കടി­ ഞ്ഞാണിട്ടില്ലെങ്കിൽ പകമേണ ആത്മഹത്യ ഭാവം അവരിൽ ഉടലെടുക്കും.

ആസക്തിരോഗം: ആസക്തി എന്തി നോ­ ടും ആകാം. ലഹരി, പു­ കവലി, ലൈംഗികത, ധനം,

ആഢംബരം, ഭക്ഷണം, എന്നിങ്ങനെ എന്തിനോടും. ആസക്തിരോഗത്തിനടിമപ്പെട്ട വ്യക്തിയുടെ ചിന്ത എപ്പോ­ ഴും എങ്ങനെയെങ്കിലും തൽ­ പരവിഷയങ്ങളിൽ ഏർപ്പെട്ടി­ രിക്കുകയായിരിക്കും. സ്വയം തീയിൽ ചാടി ചിറകുകരി­ ക്കുന്ന ഇയാം പാറ്റകളെപ്പോ­ ലെയാണ് ഇവർ. ആസക്തി­ യുടെ ചെളിക്കുണ്ടിൽ നിന്ന് കരകയറുവാൻ ഇത്തരക്കാരു­ ടെ അന്തരംഗം മപന്തിച്ചാലും അവർക്കത് പരസഹായമി­ ല്ലാത സാധിച്ചെടുക്കുവാൻ പറ്റില്ല. പകമേണ ഇവർ ആത്മ ഹത്യയെ പറ്റി ചി ന്തി ച്ചു തു­ ടങ്ങും. ഒടുവിൽ ആരുമറിയാ­ ത അവർ അവിടെ എത്തു­ കയും ചെയ്യും.

പ്രതികാര രോഗം: പപതികാര വാഞ്ച ഒരു രോഗമാണ്. അസൂയയിൽ നിന്ന്, നിരാ്രയിൽ നിന്ന്, പരാജയബോധത്തിൽ നിന്ന,് പപതികാരം ഉടലെടുക്കുന്നു. പപതികാരം ചെയ്യുവാൻ ്രക്തി യില്ലാത വരുന്പോൾ ആ വാ ഞ്ച മനസ്സിെൻ അ കത്തളത്തിൽ അസംതൃ­ പ് തി യുെ ട കു മി ള ക ളു യർ ത്തി പപതി കാ രരോ­ ഗമായി രൂപാന്തരപ്പെടുന്നു. ്രപതുവിൻ പേരു കേൾക്കു­ ന്പോൾത്തന്നെ ഇങ്ങനെയു­ ള്ളവരുടെ പപതികാരദാഹം ഉയരുകയും മുഖഭാവം മാറു­ കയും ചെയ്യുന്നു. ഈ പപതി­ കാരദാഹം ്രമിപ്പിക്കുവാൻ മാർഗ്ഗമില്ലാത വരുന്പോൾ അവർ സ്വയം ന്രിക്കുന്നതി­ നെപ്പറ്റി ചിന്തിച്ചു കൂട്ടുകയും ആത്മഹത്യവക്കിൽ എത്തു­ കയും ചെയ്യുന്നു.

മാരകരോഗം: ചില മാരകരോഗങ്ങൾ ഇനി അധികനാൾ ജീവി­ തമില്ല എന്ന ചിന്ത രോ­ ഗി കളിൽ ജനി പ്പി ക്കു ന്നു . സജീ വാ വസ്ഥയിൽ നി ന്ന് മരവിച്ച അവസ്ഥയിലക്ക് ഈ രോഗികൾ വഴുതിവീ­ ഴുന്നു. മാരകരോഗം ബാധി­ ച്ചവരെ ജീവിതത്തിൻ അർ ത്ഥവ്യാപ്തിയെക്കുറിച്ച് ബോ­ ധവത്കരിപ്പിച്ച് സജീവതയി­ ലക്ക് കോണ്ടുവരണ്ട കർ­ മ്മം സമൂഹത്തിൻതാണ്. എവിടയെോക്കെ സമൂഹവും കുടുംബവും ഇതിൽ പരാ­ ജയപ്പെടുന്നുവോ അവിടെ­ യെല്ലാം ഇത്തരക്കാരായ രോ­ ഗികൾ ദയാവധത്തിനുവണ്ടി കാംക്ഷി ച്ചു കോ ണ്ടി രി ക്കും. പകമേണ ആത്മഹത്യയില­ ക്കും.

കുറ്റബോധം: ഒരു ചെയ്തി തറ്റാണെ ന്ന് സ്വന്തം മനഃസാക്ഷി മപന്തി­ ച്ചുകോണ്ടിരിക്കുന്പോൾ കു­ റ്റബോധം ഉടലെടുക്കുന്നു.

ഈ തറ്റ് തിരുത്തുവാനു­ ള്ള പ്രമവും പരാജയപ്പെടു­ ന്പോൾ ഈ കുറ്റബോധം ഇരട്ടിക്കുന്നു. തറ്റ് തിരു­ ത്തുവാനുള്ള സാഹചര്യവും അവസ്ഥയും തീ ർ ത്തും ഇല്ലാത വരുന്പോൾ ഈ കു റ്റബോ ധം ആൾ രൂ പം പപാപിച്ച് ജീവിതം അവസാ­ നി പ്പി ച്ചു കളയു ന്നതാണ് യാഥാർത്ഥ പേോംവഴി എന്ന നിഗമനത്തിൽ എത്തിച്ചേരു­ ന്നു. ഒരു പുറം ശ്രാതസ്സിൽ നി ന്ന് ഊർ ജ്ജമു ൾ കോ­ ണ്ട് ഈ കുറ്റബോധത്തെ ബാ ഷ് പീ ക രി ക്കു വാ ൻ പ്രമി ച്ചിെല്ല ങ്കിൽ ആത്മ ഹത്യയായിരിക്കും മറുചിന്ത.

അ്രകർഷതാബോധം: ഞാ നെോ ന്നി നും കോ­ ള്ളരുതാത്ത വ്യക്തി എന്ന അ പ ക ർ ഷ താ ബോ ധം പലരുടെയും മനഃസമാധാ­ നം കടുത്തുന്നുണ്ട്. ഞാ­ നെോരു മണ്ടൻ, നിങ്ങളെോ­ ക്കെ മിടുക്കർ എന്ന ചിന്ത ഇത്തരക്കാരെ എപ്പോഴും ഭരി ച്ചുകോണ്ടിരിക്കും. ഭാര്യഭർ­ ത്തൃ ബന്ധത്തി ലാണ് ഈ അപകർഷത ബോധം കൂടു­ തൽ നിഴലിച്ചുകാണുന്നത്. ജോലി സ്ഥലത്തും ഇത്തരം അപകർഷതാബോധം ചി­ ലരുടെയെങ്കിലും ഏകാപഗത നഷ്ടപ്പെടുത്തുന്നുണ്ട്. ഇങ്ങ നെയുള്ളവരുടെ നല്ല സ്വഭാ­ വവ്രങ്ങളിലക്ക് അവർ തി­ രിഞ്ഞുനോക്കാറേയില്ല. പാ­ ളിച്ചകളുടെ ആകത്തുകയും കണക്കുകൂട്ടി ഇവർ ജീവിതം വിരസമാക്കുന്നു. വിരസത കൂ­ ടുന്പോൾ ജീവിതത്തോട് വി­ രക്തി വർദ്ധിക്കുന്നു. പകമേണ ആത്മഹത്യയാണ് രക്ഷപ്പെ­ ടാനുള്ള മാർഗ്ഗം എന്ന നി­ ഗമനത്തിലെത്തുന്നു.

്രീഡനങ്ങൾ: മാ നസി കവും ്രാ രീ രി­ കവും, ലൈഗിംകവുമായ പീഢ നങ്ങൾക്ക് വിധേയരാകുന്ന ധാരാളമാളുകളുണ്ട് നമുക്ക് ചുറ്റും. കുത്തുവാക്കുകളിലൂ­ ടെ മാനസികമായി പീഡി പ്പിക്കുക. മർദ്ദനമുറകളിലൂ­ ടെ ്രാരീരികമായി ക്ലേ്രി­ പ്പിക്കുക, ലൈംഗിക പീഢ നത്തിന് മറ്റുള്ളവരെ വിധേ­ യരാക്കുക ഇവ ചിലരുടെ പകൂര വിനോദമാണ്. ഇത്തരം പീഡനത്തിനിരയാവുന്നവരു­ ടെ മനോ വദന പപതികാര രുപദയായി ഒരുകാലത്ത് തി­ രിക വരുമെന്ന വീണ്ടുവി­ ചാ രമി ല്ലാ ത്തവരാണ് ഈ പകൂരന്മാർ. നിരപരാധികളും നിഷകളങ്കരുമായ ഇത്തരം പീഡിതരെ ആത്മഹത്യയില­ ക്ക് തള്ളിവിടുന്ന ഇവർ കോ­ ലകുറ്റമാണ് ചെയ്യുന്നത്.

ഒറ്റപ്പെട്ടെന്ന തോന്നൽ: മനുഷ്യൻ ഒരു സാമൂഹ്യ

ജീവിയാണ്. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപേോയി എന്ന തോന്നൽ ഒരുവന് ഉണ്ടായാൽ പിന്നെ മുന്പോട്ടുള്ള ജീവി­ തത്തിൻ പതാണി നഷ്ടപ്പെടും. എപതനാൾ ഇങ്ങനെ എന്ന ചി­ ന്ത അവനെ കീഴടക്കും സമൂ­ ഹത്തിൻ മുഖ്യധാരയിൽ നിന്ന് അവൻ ഉള്ളിലക്ക് വലിയും, തന്നിലക്ക് തന്നെ ഒതുങ്ങും. മൗനിയാകും. ഒന്നി­ ലും താൽപര്യമില്ലാത്ത ഒരു അവസ്ഥയിലെത്തും പകമേ ണ ജീവിതത്തിൽ നിന്നു­ തന്നെ ഒളിച്ചേോടാൻ തുടങ്ങും. അ വ സാ നം അ ത് ആത്മഹത്യയിൽ കലാ ്രി­ ക്കും. സ്വവർഗ്ഗരതിയും രതി വൈ­ കല്യവും: സ്വവർഗ്ഗഭോഗം ്രീലമാ­ ക്കിയവർ, പപകൃതിവിരുദ്ധ രതിപകിയകളിൽ താൽപര്യമു­ ള്ളവർ ലൈംഗിക വൈക ല്യമു ള്ളവർ എന്നി വർ ലൈംഗികതക്ക് ജീവിതത്തിൽ അമിത പപാധാന്യം നൽകു­ ന്നവരാണ്. ഇത്തരക്കാർ പെ­ ട്ടെന്ന് ജീവിതവിരക്തി എന്ന പപതിഭാസത്തിലെത്തിപ്പെടും. കരകയറാൻ നി വൃ ത്തി യി­ ല്ലാത പതിരായിത്തീരുന്ന ഇത്തരം വ്യക്തി കൾ ക്ക് കയറല്ലാത മറ്റ് മാർഗ്ഗമില്ല.

നഷ്ടബോധം: പപിയപ്പെട്ടവരുടെ വർ­ പാട്, കച്ചവടത്തിൽ ഭീമമായ നഷ്ടം. വണ്ടപ്പെട്ടവരുമായു­ ള്ള കലഹം ഇവ നഷ്ടബോ­ ധത്തിന് കാരണമായിത്തീരും. നികത്താനാവാത്ത നഷ്ടം നി­ രാ്രയിലക്കും തദ്വാര ആത്മ ഹത്യ പപവണതയിലക്കും വഴിതുറക്കും.

്രരാജയബോധം: പരീക്ഷകളിലും ഇൻർവ്യൂ­ കളിലുമുള്ള പരാജയങ്ങൾ തോ ഴി ലി ല്ലാ യ് മ , വി വാ ഹ ആലോചനകളിലുള്ള വീഴ്ച ഇവ ദുർബല മനസ്തരാ­ യവരിൽ ന്യൂനചിന്തകളുടെ അലകൾ സൃഷ്ടിക്കും. ചുറ്റു­ മുള്ളവരെ അഭിമുഖീകരിക്കു­ വാനുള്ള ധൈര്യം ഇവർക്ക് പെട്ടെന്ന് നഷ്ടപ്പെടും. വെളി­ ച്ചത്തിലക്ക് കടന്നുവരാത ഇവർ ഇരുട്ടിനെ പുണരും. അവസാനം നിത്യ അന്ധകാ­ രത്തിലെത്തിച്ചേരും. മലയാളി ഉറക്കെ ചിന്തി ക്കണം. ഒരു താ ൽ കാ ലി ക പപതി സന്ധി ക്കു ള്ള ്രാ­ ്ര്വതപരിഹാരമായിട്ടല്ല നാം ആത്മഹത്യയെ കാണുന്നത്. ഇന്ത്യയിലെ മെോത്തം ആത്മ ഹത്യകളിൽ 10 ്രതമാനവും ഇന്ത്യയുടെ മൂന്നര ്രതമാനം ജനസംഖ്യയുള്ള കേരളത്തി­ ലാണ് നടക്കു ന്നത് . ഒരു ലക്ഷത്തിന് 25 പേർ എന്ന ്രരാ്രരി ആത്മഹത്യയാണ്

കേരളത്തിൽ അടുത്ത കു­ റെ വർഷങ്ങളായി ഉള്ളത്. മെോത്തം ആത്മഹത്യയിൽ 62 ്രതമാനം 30 നും 60 നും ഇടക്ക് പപായുള്ളവരും 22 ്രതമാനം 15 നും 29 നും ഇടക്ക് പപായമുള്ളവരും ആയി­ രുന്നു. ഒരു സ്പതീ ആത്മഹത്യ ചെയ്യുന്പോൾ രണ്ട് പുരുഷൻ­ മാർ എന്ന അനുപാതവും കേരളത്തിന് തന്നെ. 78 ്രത മാനം ആത്മഹത്യകളും വി­ വാഹിതരുടെ ഇടയിലാണ്. ഒരു ദിവസം കേരളത്തിലെ കുടുംബകേോടതികളിൽ 9 വിവാഹമേോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. ആത്മ ഹ ത്യാ പ്ര മ ത്തിെ ൻ കാര്യത്തിലും നാം പിന്നിലല്ല. ഒരു ദിവസം ്രരാ്രരി 28 ആത്മഹത്യ പ്രമം നടക്കു­ ന്നു. അടുത്തകാലത്ത് നടന്ന ഒരു സർവയിൽ നിന്ന,് പേോലീ സ് റി പ്പോ ർ ട്ടിൽ നി ന്ന് വ്യക്തമാ കു ന്നത് , സാ മൂ­ ഹ്യപപ്ര് ന ങ്ങൾ കു ടുംബ ഭപദതയില്ലായ്മ, ആ്രയ വി­ നിമയ ദാരിപദ്യം, തോഴിലി­ ല്ലായ്മ കുറ്റകൃത്യവാസനയു­ ടെ പെരുക്കം, മദ്യസക്തി, സ് പതീ ബാ ല പീ ഠ ന ങ്ങ ൾ ഇവയാണ് ആത്മഹത്യക്ക് കാരണങ്ങൾ എന്നാണ് . ഒരു പപവാസിയെ സംബന്ധിച്ച് അ മിതച്ചെലവ്, കടബാധ്യത, സു രക്ഷി തത്വബോ ധമി ല്ലാ­ യ്മ ഇവ കൂടെ കൂട്ടിചേർ­ ക്കാം. വളരുന്ന തലമുറയുടെ സഹന്രക്തിക്കുറവ്, വിദ്യാ­ വൈകല്യം, മാതാപിതാക്കളു­ ടെ മക്കളോടുള്ള ധാർഷ്ട്യ സമീപനം ഇവ കുമാരീകു­ മാരന്മാരിലും അസ്വസ്ഥകൾ ഉണ്ടാ ക്കാ റു ണ്ട്. സഹാ­ യത്തി നു ള്ള നി ലവി ളി­ യാണ് ആത്മഹത്യപ്രമം. ്രരി യാ യ ബോ ധവത്ക ര ണ ത്തി ലൂെ ട ആ അവസ്ഥയിൽ നിന്ന് ഒരാ­ ളെ പിന്തിരിപ്പിക്കാൻ സാധി­ ക്കും.

ലക്ഷണങ്ങൾ: ആത്മഹത്യാ പപവണത യുള്ളവർ കൂടെകൂടെ ആത്മ ഹത്യയെ ക്കു റി ച്ച് സംസാ­ രി ച്ചു കോ ണ്ടി രി ക്കും. ജീ­ വതത്തിൻ അർത്ഥ്രൂന്യത യിലായിരിക്കും അവരുടെ സം സാ രം ആത്യന്തി കമാ യി എത്തുക. ഇനി അധികനാൾ ഇല്ല, എന്ന് പിറുപിറുത്തു­ കോണ്ടിരിക്കും. കു റ്റബോ­ ധം മൂലം, മരണം, വർപാട്, നഷ്ടം ഇവയെ ആസ്പദമാക്കി കവിതകളും കുറിപ്പുകളും കത്തു കളും എഴു തി കോ­ ണ്ടിരിക്കും. വിലമതിക്കുന്ന സാധനസാമപഗികൾ വിറ്റഴി­ ക്കാനും മറ്റുള്ളവർക്ക് പാരി­ തോഷികമായി നൽകാനും തു ടങ്ങും. ഒന്നി ലും താ­

ത്പര്യമില്ലായ്മ, പ്രദ്ധക്കുറവ്, ഉറക്കത്തിലും ഭക്ഷണത്തി­ ലും വിരക്തി, ഇവ പപകടമാ­ ക്കും. അപകടകരമായ ജോ­ ലി സ്വയം ഏറ്റെടുക്കും. പഠി ത്തത്തി ലും കളി കളി ലും താൽപര്യമില്ലായ്മ പപകടി­ പ്പിക്കും. മറ്റുള്ളവരുടെ പ്രദ്ധ പിടിച്ച് പറ്റാൻ കാട്ടുന്ന വി­ പകിയകളാണ് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എന്ന് പറഞ്ഞ് സമൂഹം ഇങ്ങനെയുള്ള വ രെ എഴുതിതള്ളരുത്. നാമ െല്ലാം സമൂഹത്തോട് പപതി­ ബന്ധതയുള്ളവരാണ് ഒന്ന ല്ലെങ്കിൽ മറ്റെോരു തരത്തിൽ സമസൃഷ്ടങ്ങളിലുണ്ടാവുന്ന മാറ്റങ്ങെള സസൂക്ഷമം വീ ക്ഷി ക്കു ന്ന തോ ടെോ പ്പം അവെര സുകൃതജീവിതത്തി­ േലക്ക് ആനയിക്കുന്നതിനുള്ള പ്രമവും നമ്മുെട സാമൂഹ്യ പപതിബദ്ധതയുടെ ഭാഗമായി മാറണം. ഈ പപവാസ ലോകത്ത് കൂടെ കഴിയുന്നവർ, കൂടെ ജോലി ചെയ്യുന്നവർ, അവരാ ണ് നമ്മുടെ ബന്ധുക്കളും സു ഹൃ ത്തു കളും. അവരു­ ടെ അസ്വസ്ഥതയുടെ ലക്ഷ ണങ്ങളെ കണ്ടില്ലെന്ന് നടി ക്കരുത്. ്രക്തമായ ആ്രയവി­ നിമയത്തിലൂടെ അവരെ നർ വഴിയിലാക്കാം. ഒരു ഹെൽ­ പ്പ് ലൈൻ നന്പർ അവർക്ക് നൽകിയത് കോണ്ട് ഉദ്ദേ്രി­ ക്കുന്ന ഫലം ലഭിക്കണമെ­ ന്നില്ല. അവർ സഹായത്തി­ നായി വിളിക്കുകയില്ല. ഒരു വോണ്ടിയറുടെ ജോലി നാം ഏറ്റെടുക്കണം. അത്തരക്കാ­ രു മാ യി സംവദി ക്കാൻ, അത്തരക്കാർക്കുവണ്ടി ഹെ ൽപ് ലൈനിൽ ബന്ധപ്പെ­ ടാൻ, അത്തരക്കാരെ ഒരു കൗൺസിലിങ്ങിന് വിധേയരാ­ ക്കാൻ, ഇന്ത്യൻ എംബസി­ യും, സാ മൂ ഹ്യ സന്നദ്ധ സംഘടനകളും വോളണ്ടിയേ­ ഴ്സാകാൻ തയ്യാറുള്ളവരെ കണ്ടു പി ടി ച്ച് അവർ ക്ക് പപാ ഥമി ക പരി ്രീ ലനം നൽ കണം. കു ടുംബങ്ങൾ പപവാ സലോ കത്ത് ഒളി­ ത്താവളങ്ങളായി തീരാത തുറന്ന ജയിലുകളാകാത സമൂഹത്തോട് സല്ലപിക്കു­ ന്ന ചെറുയൂണിറ്റുകളായി മാറ ണം. സുഹൃദ് വലയം വർദ്ധി­ പ്പിക്കാൻ, ഏതങ്കിലും ഒരു സാമൂഹ്യകൂട്ടുകട്ടിൻ കണ്ണി യായിത്തീരാൻ ഓരോ കു­ ടുംബവും പ്രമിക്കണം. കാണനെോരു കണ്ണും ,കേൾ ക്കാനെോരു കാതും, പക രാനെോരുമനസ്സും, വിളിപ്പാ­ ടകെലയുെണ്ടന്നുള്ള തോ ന്നൽ പപവാ സി യി ലു ണ്ടാ­ കുന്പോൾ, ആത്മഹത്യ തി­ രയുടെ വലിയിറക്കത്തിൻ കേളിക്കെോട്ട് കേൾക്കാം.


, 12, 2012

17

:

¤ £ ߤ ©Ď z ¯ ¦ çÜ Â

, ! " # $ "# %& '( ) * ! * +. /01 2 34 " / 56 7 . 9 ; < '= ! + >?20@ * A 4 , " BC ' C D E F# < %, G H+ < 0! % IJ2 # * . K L 0 M N 4 . G O C MP 0 7 QR ' MSR ' T# % UV * . / F W X H A) * 7 M . " Y. 0 Z + [! >?20@ \* ] ^ < ? * . "_Y_, ) ` ' 0N F A 4 * 4 W C a# 0b c d 2 0 * . de* G 0 F ' N # * . " `2 " ' 0 U) Y) * . "_Y_& ) ' N f 0 7 cH * . ) I C . I ' P 0 7# b .Y4 " # * . ; 0 2 \ 0X T2 F I 0Yf M!g G 0 7I 7 F 5 ' C h & ^ < ' N 0 7 . _ . 'iR ' . '= j k ; " l m # 4 . _ f b " n

0 (1 n (N > F " Hl f Y'0N A 4 N * . ; K 0o "0 7 + ' 0 * .

p q > + > Y) B & h F # * . or + >K 0 OE rJ) * . s 7 M [! > 20@ # 4 . U7 ' ' 0N ) t @ \K 0 ' u A2 > ' Y G * u "K 0 b 0o 0 7 ; >?20N 'Yf M(b C . ; : -\P I ' Y X 0 6 * "7 # C > 7 7 . hov p< " N f n w N w 0N ' K 0N ' d I ' KOx F " B4 0 * N F01 K c 04

\= ! " ' 0@ K 0 k 4 * . "yv z0 a{ *, n "|} ~ @ " f %I 0 I(1 0 7 " b?I # # K C * # * . n67 0 a ' C " 0 0@, ) O . Y6 * ' C ! .0@, M(b (@ ' 7 "yv . 9 \K B O A ) ' "% * n N " ~ P. | f 7 " M% k `2 * . \* * ' "yv F A 4 . ) "yv O, + :> , + \* 4 0 * . H/ 0 (1 K/ < H/ 6 B & h 4 0 ) . I ?I * I C -

f a 01 6 ) + 'Yf I F O < KO * ; ' : 0 2 0 P. * L g c ; Hn . I 2 ) 7 K . (@ J) 4 I C i \ a P 4 . H/ 0X ` ' k, + 0X m 0 ) b?I . ' 0 * i?I O xKh (N K + *4 . : 6 f >?2 "7 *M Y X GKhv * iR ' Y X m * P. . I 2 K 0 % t @ , h , B#

# , n67 M * 0Y) . \P c ) "0 F 4 0 . @ _ f K 6 -

F B * K 0 K 0 0 a{ + :> H A) * M @ : 6 I C i Y c & h * TC ' B & h * . : 6 , H Y c C Y 02 7 \* p q # * . . , H/ : 6 M 1 + ? * . M ^ <? H GL . F c 0. x 0< K O * F . 9 \* ]# b \(b 6 \* ]# I . (Nine to Six) K B & h Y. c V> B & h ) P. ! ) P. 0 2 0@ . / < )( . ) 0 2 TN 4 . ~ < 9 \ ! 0. " IX \* 7 . " -

M) O V> ‘S’ G0o M) 0. "= @ Six \* . " 7 M G# \* ] . M f ] I B4 0 * P. " ) * "6 \ 0 K a CY. 0 F * . : 6 f >?2 F M% Z 7 . N Hn 0N " @ 7 I 4 4 . " 1 I ) < KO F 7 * P. 9 \* " '& L T2 A 4 " 6 G0 * P. ] c ) * (@ \/ n 0 < 0! . ‘S’ \* "6 (N f n 7 . GL . Y. : 6 Y. >?2 I T Y.


, 19, 2012

æ ç : è Ø

, . ­ . . . ¡ ¢ £ ¢ ¤ ¥ ¦ § ¨ . © ª . © « ¡ . ¬ ® ¯ « ° ± «¯ . « ¡ ² ³ . ´¯ ¨ ¯ , ¡µ , ¬ ® «¯ ³ . ¯ « ¶ · ¸ ¹. º »

¼ ¹. ´ª ® ² ® ¹ ® ¯ ¯ © . © ¶ ½· ¬ ® ¼ ¬ ® . ¬ ® ¼ ¬ ® ¾ ¿ À . Á .  ¸ à º ¸ .  ¸ . ´ª . ¼ ¡Ä ¤ ¸ .  ¸ ¼ ¹ ²Å . ¡ Å ÆÅ ¶ ¤ © © ¦ £ . Ç ²Å § ¹ È É ½ ¼ . ¨ ÄÊ À ´ª ˳ . © ¹ Ì ¯ ¶ . ¤ . Æ Ç ÍÈ ¯ . ¨ÍÎÏ Ì ¯ Î ¼ ¤ . Î ¼ Ð ¹ ¤ . · Ñ Ë³ ¹. Ò º . ©º -

Ä . ¡ . ¤ ³ « ¨Í ª ³ . Å ¥ ²Å . ¸³ ¨Í ¤ ¯ Ó . ¨ Ó ¤ ÆÍ . 4 ¼ Ó ¤ º . ´ . Í ¯ . ¨Í Î Ê ¢ ÔÍ ¬ ® . ¯ à ¡Õ º Ö ¤ . Ó ¶ ¨Í Ö × ¡ . Í . ª °Ø Í Ä Ù Ú¥ . Ì ¡Ä ¶ ,  ¶ È ¶ ¹. -

¤ Ó ¯ . £ ¢ £ £ . £¡ ® ´Û ¯ ² . Ä ¼ ª Ä Â Ä ¸ . ¸³ ܨ ÆÍ ¢ Ý· Ä ª ¨Í Ó

¤ , Ä Ö¹ ,  . Ä ²Å Þ Â

® ¯ ¤ ´ . Å ´¯ Å Õ Ä Â ¥ . ©Ý· ²Å ß

¤ ´¯ Ú . ²Å «-

, ® ˳ . Ä ¯ ÎÏ ¯ ¶ Åà ´ ¡ . ¯ É ´¯ ¿ ¥ . á Þ Þ ¯ Î · Î ¹, ²Å ´¯ . Í

ÎÍ â Ä ²Å Ð Í ã É à ²Å Ê Ù È ¢ ® ­ ² ­ . ²Å ´¯ Í Å . ´ . Ä § . ä . ¹ ¤ ¤ . ¥ . § ´ Ä . Ͳ , å .

17


, 26, 2012

:

­ (The Subservient Mask) , . ¡ ¢ £ ¢ ¤ . ¥ ¦ § ¨ § © “« ¬ ® § ¯ ¯ ¨ ® ° « ± ² ” ´ ­ µ ¶§ . · ¤ . ± ¥ ¸ § § ¨ . ¹ º © º » . ¼ I am ok, you are not ok ¢ ¢, ¬ ¯ ½ © § . µ ¾ º ½ , ¿ ¸ º ½ ¤­ À Á ¯ ­Â ¸ à ¢ Ä . Å ¸± ¿ ­º ‘ ’ ȧ É­ . §

§ ¤­ ¼ º © Ê Ë © . ¬ ̺ Ê ¢ µ . § Í Ì º ¢ ¦ § Î ¢ -

. £ ¡ § ¢ ¯ Πɧ . ¢ µ µ ¥ . ºÏ You are ok, I am not ¬ ¯ § ¨ ¢. Ð Ñ § ¾ . « § © . ¬ ¯ . ¢ ¢. . § . Ï . ¬ Á Ò ¥ ȧ I am not ok, you are also not ok , ­ ±¬ ¯ Ð . ¯ Ã Ó . § § µ Ô (Negative Energy) µ © . Ð Õ Ö § § Ó× Ë Ó× µ × Ø © ´ ÌÙ ­ . ± ¥ ¸ ­ . § ¼ ²º Ú È§ I am ok, you are also ok ­ Á Û ¥ Ü Ý Ö . ¨ Ô Ò . £ µ É­ Î -

¤ ¨ , É º Þ µ § ¤ Ö ß ¤ ©º ² § ¨ . § à µ ¥ á ½â µ . º µ ¥ É­ ã ¥ µ ä . ¿ ¡ ¢. åá ½ § Í ¯ É Ë .  . æ¸ ¢ Ì § ÌÙ ¨ . 渼 © ‘Ì ’ . £ ¯ ¥ º ‘Ì ¥’ ¢ ¦ § . µ ¤ ¦ § ¶ . § ¬ ¯ º £ ¦ µ º . ¥ à ¥ ¢ ¨ç¸ Ì . ¥ ¦ ‘ Ì ¥ ¢’ . ¥ Ë Ó ´ . ÉÓ áº µ Í è Ä º º é 껺 ¿ ë ¶ ¥ ì . ÉÓ é Ï . ­ µ

í ¥ ´º © . § ¤ ¨ º Ï . º ­ Ü Ä ¿î ¦ § º ¸ æ¸ ï . ¨ ? Á å ­ ¸ © ¸ Á. £ ¸¼ ¢ ¬ ¤ . ¸ á ¬ ð é Ûº ¢ ­ Ï ¿§ ˦ . £ Ü ¥ , É­ ÉÓµ º ¡ æ¸ § Ë ¦ £ . ¤ ¨ ¬ ± ¥ . ¸ ï . ¨ ­ ; ñò ¸ ¨ × . ²§ Î ¥ ¦ µ  ÖÑ ¡ § . £ § óº ¢ § § Ë ¥  ¢ ºÏ ô × ºÏ ¡ § ¢ ¨ç õ µ © ‘ ­ ’ ì ¢ ¨ ¨ , ¨ ¨ , ´ © ¨ ¥ , ­ .

17


, 2, 2012

:

അ�പമാദിത��ി� മുഖ��

(The mask of supremacy) ­ , . ­ ­ . . ‘ ’ ­ ¡ ¢ £ ¤ ¥ ¦ §¨ . © ª ­ « ¬ ­ §¨ . © £ ª . ® ¯ . ° ­ ± ¬ ²ª ­ ³ ° ¬ ® ´ µ³ . ¶ ´ ° ¬ ± ¬ . ­ · © . · ° ¸ ³¹ º ´ © , ´ ³ »­ . ¼ ½ ³ ¾ ¿ ½ ³ ³ ­ ´ , ¥ À © Á  . ¶ à , ¥ © § ­ Ä © . °­ « Å ³ ­ . ¼ ½ ³ ¥ »­ ´ . Æ ´ · ¦ ­ . ­ ¡ ¸ Å Å «©Ç© È É Å Ä Ê ³ ¸ ­ . « Å Ë ¬ ³ ° Ë ­ . Ì ­ Í , Ç © (Dead end) Ì Î µ ½ .

17

· Ï Å Í Ç Ð Å © . © ± ½ Î . »­½ à à © ± ½­ Ä , ¯ Ñ © ­ ¦ ­ , ­ £ ¦Ò . «¹ , , £ ,  , © , Ó ­ . Î Ï ¬ ³ Í ­ . ½ ¼­ Ô ½ ¼­ ³½ ­ . Ò © © ³ «© ¦ © ­ ­ « º ­ . © ± Å © © ³ ­ © ³ ­ Õ © Å ­ Ö © ³ ½ ­ µ­ ³½ ­ . × Ø Â ­ . º ¾ « £ ¬ É Å «© . ¦ Í Î ! ¦ Ù ! Ú½ © .... ­ ° . ¦ ­ . ® , , ¤© ¡ Û « ª © ­ Ü , « Û Ý ¤© © . Û Þ­ « Å ¨ Õ ¦ © « . « ¼ Í © Å ¸© ¼© . © ­ ­ ß « . × Ø Û ¯¦ ØÛ ° . à ­ ¬ ¾ ¬¦ ½ §¨ . « Å á ¼ â ³ . Ç ¯¦ Å

Í Ë© È Ã ¸ ½ . « ­ ³ ¢© ½ . ¯ ! ª . ³ Í ­ Ä . ã ­ ¥ © Å ã ­ ¥ © Å §¨ ­ . ä å ¼ á æ Âç ¿ ¿¹ ¡ £á ­ . 50 Ò Ö º è ³ Ø å (Selfish Giant) ­ « é¦ è ê É «¹ . ° ã © Å . Ø . ã È ³ Å ° © . « «ç . Ñ Í ° ë ® . “ ³ © ­ ª å Ë© ”. î Ñ . Ï ¹ ä . ã Å ­ ¬ ï ³ ­ µ­ ³½ . §© ­ µÎ Å ­ ï · , ¸Ï §© æ . ð ° ° §© ³ ­ . Å ê© ¼ ¹ ° §½ ± §© Å «© ° ³ ­ . £ ¼© ɵ³ . ­ «© ³ . ­¦©ñ §© ã ¿ ½ © . ã . ¬ ³ Ø Å «© ³ ¹ Ê ä ¾ ã . Ú½ . , ° ã , « ¡ .


18

, 16, 2012

:

. ­ ­ ­ . ­ . ­ ­

ª º ­ . »

¤ ¼ ½ ¾ ² · , ¿ ÀÁ  ­ à ­ . Ä ®¤ ® ¥ Å . ­ ¤¼ ÆÇ È . ± É Ê -

Ë ª Ð § Ô ¼ Æ­ , Рج Å Æ­ Ù ­ ÂÇ © Í?

¤Ñ Í? µÚ Í? ± ® Õ ¹ ª ° ­ ÆÇ ® Õ Û ¤ ­ ¬ ± ²¬ ­ ­ . µ à ® ® Î .

É © Ë . ¤ ¼ Ä Ñ ­ Ñ ª ¥Ñ . © × ­ Ô Ä ¨

µÑ ¥ . £ ± ­ ¼ ­ Ü Ñ © » ­ . ¼ ª Ë ­ . Ý . Õ ª ­ . Õ °©¤ ± Õ ¼ ¹ Þ ¼ ¹ Ë ­ . ­ Þߪ. · ª àÑ . ‘ Ë ’ ­ Å àÑ Ê ­ . Å ® ¬ . àÑ © 㶠. ¾ ä ­ Ë å ª . æ ­ Ë Ù ­ . àÑ ç ­ .

ª Í ¼ ­ èå Ó ± . ² Ê ® à « ¬ Ë É àÑ ª . « ¬ Ú Þ Öå ª àÑ º . Á ´ àÑ Å ‘ Ë ’. ª

à ¼ Ç Å

­ . àÑ é « é ‘ Ë ’ ­ ­ ¤Ñ ¼ « ¬ ­ . ­ Å ç ­ .

1.

­ . ¡ ¢ £ . ­ ¤

¥¦ . § ¨ ¥ .

¤ §

­ ­ © ª . ­ « ¬ ® ­ .

¯ ° ± § , § . ² . ³ £ ´ ¤, ¤­ ³ £ µ . ²¬ ¶¬ . ² · ± ¸ ¹ -

² ª © © ª © ¬ . ­ à . ­ . Ë ª Ì ¯ . © ¤ ¹ ­ Í Î . Ï ¦ ¶¬ Ð . É © ­ Å . ¤Ñ Ò . ­ ¤ÑÓ Ë ½ ² Ï ­ . Ô ­ ª

Å . » Õ ³ ¯Ñ Ö . × Õ ¢ ¤ Í ¯Ñ . ¹

Õ ¢ Í ¤ . Õ ¢ ² £ £ »ê . ë ª Æ­ £ . Ð £Ò ­ . 2. ¹ Ð ©ß © ª È Ê ­ ì­ ¬ Ê ¬ Æ­ ² ¦ ° ² « ¼¼ . Ð Õ ± , Õ ­ ¿ Ê Ò ª Ë È­ ± Õ í . 3. ² ­ µ Ñ © Ð © ª « ­ ¤ © º© ¼ Æ­ Ã î ¿ . Ä § µ ­

ÏØ ï « ¬ ¤§ ï É . ÆÇ ® ­ § ² ­ ð Ë

¥ . ª ª ­ À Ä À  ¼ . Ç ª Þ Û × . À Ä ¼ © ¤ · ® ¼ © © ¼ ­ ß .


18

വ്യാഴം, ‍‍‍‍‍‍‍‍‍‍‍ആഗ­­­­­­­­­­­­­­­സ്റ്റ് 23, 2012

മനസ്

ഡോ­­­­­­­: ജോൺ പനയ്ക്കൽ

സഹതാ­പത്തി­ൻ ­്റെ­മു­ഖപ്പട്ട ഷാദത്തി­ൻ ­്റെ­ മു­ഖപ്പട്ടകളിൽ അവസാ­നത്തേ­താണ് വി സഹതാ­പത്തി­ൻ ­്റെ­ മു­ഖപ്പട്ട. മറ്റ് ആറ്മു­ഖംമൂ­ടി­കൾ മനസ്സിന് വി­ഷാ­ദമു­ണ്ടാ­കു­ന്നവയാ­യി­രു­ന്നു­വെ­ങ്കിൽ ഈ

ന്നാ­മത്തെ­ ചോ­ദ്യം “ജോൺ, നി­ങ്ങളെ­ന്തി­നാണ് വീ­ടു­കൾ പണി­തി­ട്ട് അതിന് ചുറ്റും മതി­ൽ­കെ­ട്ടി­, ഗേ­റ്റും ഇട്ട്, വാ­തി­ ലു­കളും ജനലു­കളും പൂ­ട്ട് വെ­ച്ച് സു­രക്ഷി­തമാ­ക്കി­കഴി­യു­ ഏഴാ­മത്തേത് സ്വയം സഹതപി­ക്കാൻ ഒരു­വനെ­ പ്രേ­രി­ ന്നത്.” എൻ ­്റെ­ മറു­പടി­, “ശത്രു­ക്കളു­ടെ­ ആക്രമണത്തിൽ പ്പി­ക്കു­ന്ന മു­ഖാ­വരണമാ­ണ്. എനി­ക്ക് എന്നോ­ടു­തന്നെ ­ നി­ന്ന് രക്ഷനേ­ടാൻ, സു­രക്ഷ തേ­ടി­.” കു­രങ്ങി­ൻ ­്റെ­ പു­ച്ഛരൂ­ സഹതാ­പം തോ­ന്നു­ന്ന അവസരങ്ങളിൽ ഞാൻ അറി­യാ­തെ­ പത്തി­ലു­ള്ള മറു­പടി­ “അപ്പോൾ നി­ങ്ങളു­ടെ­ ശത്രു­ക്കൾ സ്വയം അണി­യു­ന്നമു­ഖപ്പട്ടയാ­ണി­ത്. മനസ്സപ്പോൾ മന്ത്രി­ച്ചു­ നി­ങ്ങൾ തന്നെ­. ഒരു­വൻ മറ്റൊ­രു­വനെ­ ആക്രമി­ക്കു­ന്നു­. കൊ­ണ്ടി­രി­ക്കും “എനി­ക്ക് എന്നോ­ടു­തന്നെ­ദുഃഖം തോ­ന്നു­ എന്തൊ­രു­ ജീ­വി­തം വെ­റു­തെ­യല്ല നി­ങ്ങൾ ജീ­വി­തത്തിൽ ന്നു­. എനി­ക്കാ­രു­ടേ­യും സഹതാ­പം ആവശ്യമി­ല്ല എന്ന് അസംതൃ­പ്തരാ­കു­ന്നത്. നി­ങ്ങൾ വീ­ന്പി­ളക്കാ­റു­ണ്ടല്ലോ­? വി­ളി­ച്ച് പറഞ്ഞാ­ലും ഇങ്ങനെ­യു­ള്ളവർ വ്യംഗ്യമാ­യി­സഹാ­ കു­രങ്ങിൽ നി­ന്ന് പരി­ണമി­ച്ചാണ് മനു­ഷ്യരാ­യതെ­ന്ന്? നി­ യം ആവശ്യപ്പെ­ടു­കയാണ് സ്വപീ­ഡനത്തി­ലൂ­ടെ­. എൻ ­്റെ­ ങ്ങൾ അത് പറയു­ന്നതിൽ, ഞങ്ങൾ കു­രങ്ങന്മാർ ലജ്ജി­ ഈ ദു­രവസ്ഥയിൽ എന്നോ­ടു­കൂ­ടെ­ സഹതപി­ക്കാൻ മറ്റാ­ ക്കു­ന്നു­”. ഈ സാ­ങ്കൽ­പി­ക കഥയു­ടെ­ സാ­രാംശം എന്നെ­ രു­മി­ല്ലല്ലോ­എന്ന ചി­ന്ത ‘എനി­ക്ക് ഞാൻ മാ­ത്രം’ എന്ന തോ­ ചി­ന്താ­ധീ­നനാ­ക്കി­. ശരി­യല്ലേ­, കു­രങ്ങൻ പറഞ്ഞത്. മനു­ ന്നലി­ലേ­ക്ക് ഇങ്ങനെ­യു­ള്ളവരെ­കൊ­ണ്ടെ­ത്തി­ക്കും ആത്മാ­ ഷ്യൻ ­്റെ­ശത്രു­മനു­ഷ്യൻ തന്നെ­. ചി­ലപ്പോ­ഴെ­ങ്കി­ലും എൻ ­്റെ­ ർ­ത്ഥമാ­യി­ വി­ശ്വസി­ക്കു­കയും സ്നേ­ഹി­ക്കു­കയും നമ്മു­ടെ­ ശത്രു­ ഞാൻ തന്നെ. കാ­രണം നാം മു­ഖപ്പട്ടകൾ അണി­യു­ ഹൃ­ദയത്തി­ൻ ­്റെ­ തൊ­ട്ടടു­ത്ത് പ്രതി­ഷ്ഠി­ക്കു­കയും ചെ­യ്ത ന്നതു­കൊ­ണ്ടാ­ണ്. ചി­ലർ നമ്മു­ടെ­ ജീ­വി­തത്തി­ലെ­ ചി­ല തി­ക്താ­നു­ഭവങ്ങളിൽ ‘ഞാ­നെ­’ന്ന യാ­ഥാ­ർ­ത്ഥ്യം എവി­ടെ­? നമ്മു­ടെ­യഥാ­ർ­ത്ഥ നമ്മെ­ തള്ളി­പ്പറയു­ന്ന അനു­ഭവങ്ങൾ ഉണ്ടാ­കാ­റി­ല്ലേ­? മു­ഖത്തി­നും മു­ഖപ്പട്ടക്കു­മി­ടയിൽ ഒരു­ ശൂ­ന്യസ്ഥലം (Vacഅത്തരം അവസരങ്ങളി­ലാണ് ‘എനി­ക്ക് ഞാൻ മാ­ത്രം’ cum) ഉണ്ട്. എന്ന തീ­വ്ര ചി­ന്തയി­ലൂ­ടെ­ ഏകാ­ന്തതയു­ടെ­ തീ­രങ്ങളിൽ ഗു­രു­ ശി­ഷ്യൻ­മാ­രോട് ചോ­ദി­ച്ചു­: കണ്ണു­കാ­ണാ­നു­ള്ള നാം എത്താ­റു­ള്ളത്. നി­രാ­ശയിൽ നി­ന്ന് ഉത്ഭവി­ക്കു­ന്ന ശക്തി­എവി­ടെ­നി­ന്ന് ? ഇത്തരം വി­ഷാ­ദമാണ് ഒരു­വനെ­ഏറ്റവു­മധി­കം കു­ത്തി­നോ­ ശി­ഷ്യരു­ടെ­മറു­പടി­: കണ്ണു­കളു­ടെ­കണ്ണിൽ നി­ന്ന്! വി­ക്കു­ന്നത്. അതു­കൊ­ണ്ട്തന്നെ­ഈ ഏഴാ­മത്തെ­സഹതാ­ പത്തി­ൻ ­്റെ­ മു­ഖപ്പട്ട അസഹനീ­യമാ­യ അപരി­ഹാ­ര്യമാ­യ, കടു­ത്തവേ­ദന ഉളവാ­ക്കു­ന്ന വി­ഷാ­ദത്തിന് കാ­രണമാ­കും. അപ്രതീ­ക്ഷി­തമാ­യ ശ്രോ­തസ്സു­കളിൽ നി­ന്നു­ണ്ടാ­കു­ന്ന നി­ സ്സഹകരണവും പ്രകോ­പനപര­മാ­യ പ്രതി­കരണവു­മാണ് ഈ വി­ഷാ­ദത്തെ­ആളി­ക്കത്തി­ക്കു­ന്നത്. വി­വാ­ഹപ്രാ­യമെ­ത്തി­യ ഒരു­ യു­വതി­, കു­റേ­നാ­ളു­കളാ­ യി­ പല വി­വാ­ഹാ­ലോ­ചനകൾ വന്നു­വെങ്ക ­ ി­ലും ഒന്നും ശരി­യാ­കു­ന്നി­ല്ല. ആലോ­ചി­ച്ചു­മടു­ത്തു­. സ്വന്തം അച്ഛനും അമ്മയും മകളു­ടെ­ കാ­ലക്കേ­ടി­നെ­ക്കു­റി­ച്ചും ഭാ­ഗ്യദോ­ ഷത്തെ­ക്കു­റി­ച്ചും കമൻ ­്റ ് പറയാൻ തു­ടങ്ങി­. ‘ഇവളു­ടെ­ കഴു­ ത്തിൽ താ­ലി­ വീ­ഴാൻ പ്ര­യാസമാ­ണ്. അങ്ങനെ­യൊ­രു­ പാഴ്ജന്മമാ­ണിത്’ എന്നൊ­ക്കെ­യു­ള്ള കമൻ ­്റ ് കേ­ട്ട് മനഃമടു­ ത്ത് സ്വയം സഹതപി­ക്കു­ന്ന ഈ യു­വതി­ തൻ ­്റെ­ വി­ധി­യെ­ സ്വയം പഴി­ക്കു­കയല്ലാ­തെ­മറ്റെ­ന്ത് ചെ­യ്യും. ഒടു­വിൽ അവൾ വി­വാ­ഹമേ­ വേ­ണ്ട എന്ന തീ­രു­മാ­നത്തി­ലെ­ത്തു­ന്നു­. അതി­ നെ­പ്പറ്റി­ സംസാ­രി­ക്കു­ന്നതു­പോ­ലും അവൾ­ക്കി­ഷ്ടമി­ല്ലാ­താ­ യി­. കഠി­നമാ­യ വ്യാകു­ല ചി­ന്ത ആ യു­വതി­യെ­ അമി­ത ഭക്ഷണമെ­ന്ന വൈ­കല്യത്തി­ലൂ­ടെ­ ജീ­വി­തത്തി­ൻ ­്റെ­ ഏകാ­ ന്ത കോ­ണു­കളി­ലെ­വി­കാ­രജീ­വി­യാ­ക്കി­മാ­റ്റി­. ഒരു­ഒറ്റയാൻ ജീ­വി­തം അവളു­ടെ­ ശൈ­ലി­യാ­യി­ മാ­റി­. മു­ഖത്ത് നി­ന്ന് പു­ഞ്ചി­രി­ മാ­റി­ മറഞ്ഞു­. സഹതാ­പത്തി­ൻ ­്റെ­ മു­ഖാ­വരണമെ­ ടു­ത്തവൾ അണി­ഞ്ഞു­. നമു­ക്ക് ചു­റ്റും എത്ര ജീ­വി­തങ്ങൾ ഉണ്ട് ഇങ്ങനെ­ അറി­ഞ്ഞും അറി­യാ­തെ­യും, തെ­ളി­ഞ്ഞും മറഞ്ഞും അനേ­കമാ­ളു­കൾ നമ്മു­ടെ­ സമൂ­ഹത്തിൽ ഈ ദു­രവസ്ഥയിൽ കഴി­യു­ന്നു­ണ്ട്. ഇതി­ൻ ­്റെ­ കാ­രണങ്ങളി­ലേ­ ക്കൊ­ന്ന് കടന്നു­ചെ­ല്ലാം. തൻ ­്റേ­തല്ലാ­ത്ത കാ­രണങ്ങളാൽ ശി­ക്ഷി­ക്കപ്പെ­ടു­ ന്നവരാണ് ഇവരിൽ ഭൂ­രി­ഭാ­ഗവും. ചു­റ്റു­പാ­ടു­കളു­ടെ ­ ക്രമകേ­ടു­കളെ­ മറ്റു­ള്ളവർ ഇവരു­ടെ­ തലയിൽ കെ­ട്ടി­വെ­ ക്കും. അന്ധവി­ശ്വാ­സത്തി­ൻ ­്റെ­ദു­രാ­ചാ­രങ്ങളിൽ അമി­തമാ­യി­ ഊന്നൽ­കൊ­ടു­ത്ത്, ജന്മനക്ഷത്രത്തി­ൻ ­്റേ­യും ജാ­തകത്തി­ൻ ­്റേ ­യും പേ­രു­പറഞ്ഞ് ഇവർ ഒരു­ ശാ­പമെ­ന്ന് മു­ദ്രകു­ത്തപ്പെ­ ടു­ന്നു­. സമൂ­ഹമാണ് ഇത്തരക്കാ­രെ­ സഹതാ­പത്തി­ൻ ­്റെ­ തടവറയി­ലടക്കു­ന്നത്. പ്രതീ­ക്ഷകളു­ടെ­പകൽ­കി­നാ­വിൽ കഴി­യു­ന്നവർ­ക്ക് അവി­ ടെ­ങ്ങും എത്താൻ കഴി­യാ­തെ­വരു­ന്പോൾ ഈ അവസ്ഥ യു­ണ്ടാ­കും. ഞാൻ ഒരാ­ൾക്ക ­ ു­രങ്ങു­മൊ­ത്ത് സാ­യാഹ്ന സവാ­രി­ക്ക് പോ­വു­കപതി­വാ­യി­രു­ന്നു­. ഒരു­ ദി­വസം കു­രങ്ങനെ­ന്നോട് ചോ­ദി­ച്ചു­. “ജോൺ, നി­ങ്ങൾ കണ്ണട ധരി­ക്കു­ന്നതെ­ന്തി­നാ­ ണ്?. ഞാൻ മറു­പടി­ പറഞ്ഞു­ “കാ­ര്യങ്ങൾ സൂ­ക്ഷ്മമാ­യി­ കാ­ണു­വാ­നാ­ണ്”. ഉടൻ മറു­പടി­ കി­ട്ടി­ “മണ്ടത്തരം, ഒന്നും സൂ­ക്ഷ്മമാ­യി­ കാ­ണരുത് പെ­ട്ടെ­ന്ന് നാം അവയെ­ വെ­റു­ ക്കും”. കു­രങ്ങ് രണ്ടാ­മത്തെ­ ചോ­ദ്യം തൊ­ടു­ത്തു­വി­ട്ടു­. “ജോൺ, നി­ങ്ങൾ ശരീ­രം മു­ഴു­വൻ മറച്ച് വസ്ത്രം ധരി­ക്കു­ ന്നതെ­ന്തി­നാ­ണ്”? എൻ ­്റെ­ സ്വതസി­ദ്ധമാ­യ മറു­പടി­ “പ്രകൃ­ തി­യിൽ നി­ന്ന് ശരീ­രത്തെ­ സംരക്ഷി­ക്കാ­ൻ”­ . കു­രങ്ങി­ൻ ­്റെ­ കമൻ ­്റ ്, “അപ്പോൾ നി­ങ്ങൾ പ്രകൃ­തി­യിൽ നി­ന്ന് ഒളി­ച്ചോ­ ടു­ന്നു­. അതു­കൊ­ണ്ടാണ് നി­ങ്ങൾ പലപ്പോ­ഴും രോ­ഗി­കളാ­ വു­ന്നത്” അവി­ടെ­യും അയാൾ എന്നെ­ഇടി­ച്ചു­താ­ഴ്ത്തി­. മൂ­

ഗു­രു­വി­ൻ ­്റെ­ തു­ടർ­ന്നു­ള്ള ചോ­ദ്യം: കാ­തു­കൾ­കൊ­ണ്ട് കേ­ൾ­ക്കു­വാ­നു­ള്ള ശക്തി­എവി­ടെ­നി­ന്ന്? ശി­ഷ്യരു­ടെ­മറു­പടി­: കാ­തു­കളു­ടെ­കാ­തു­കളിൽ നി­ന്ന്! ഗു­രു­തു­ടർ­ന്നു­: നി­ങ്ങൾക്ക് വല്ലതും മനസ്സി­ലാ­യോ­? ശി­ഷ്യർ: ഇല്ല ഇല്ല എന്ന മറു­പടി­യു­ടെ­അർ­ത്ഥം മനസ്സി­ലാ­യി­എന്നാ­ ണ്. മനസ്സിലാ­യി­എന്ന മറു­പടി­യാ­യി­രു­ന്നവെ­ങ്കിൽ മനസ്സി­ലാ­ യി­ല്ല എന്ന അർ­ത്ഥവും. ഇതാണ് മനഃശാ­സ്ത്രം. ആലോ­ചി­ ക്കാ­തെ­യു­ള്ള മറു­പടി­പലപ്പോ­ഴും തെ­റ്റാ­യി­രി­ക്കും. മു­ഖപ്പട്ട ധരി­ക്കു­ന്നവർ ആലോ­ചി­ച്ച് മറു­പടി­പറയാ­റി­ല്ല. മനു­ഷ്യൻ ­്റെ­ യഥാ­ർ­ത്ഥ മു­ഖവും അവൻ ധരി­ക്കു­ന്ന മു­ഖാ­വരണവും തമ്മി­ലു­ള്ള ഒരു­ ‘ധാ­രണ’യാ­ണി­ത്. യാ­ഥാ­ർ­ഥ്യങ്ങളോട് പൊ­രു­ത്തപ്പെ­ടാൻ മു­ഖപ്പട്ട വലി­ച്ചെ­റി­യണം. അപ്പോൾ ജീ­വി­താ­നു­ഭവങ്ങൽ അനു­ഭൂ­തി­യാ­യി­മാ­റും. അനു­ഭൂ­തി­യു­ടെ­ആവി­ഷ്കാ­രത്തിൽ ആശയു­ടെ­വെ­ള്ളി­രേ­ ഖകൾ ദർ­ശി­ക്കാം.


18

വ്യാഴം, ആഗസ്റ്റ് 30, 2012

ഓണാശംസകൾ

മനസ്

ഡോ­­­­­­­: ജോൺ പനയ്ക്കൽ

സ്നേഹം ഒരു ഊർജ്ജമാണ്​് ലോ

­­­ രംഭം മു­­­തൽ മനു­­­ഷ്യരാ­­­ശി­­­ അഭി­­­മു­­­ഖീ­­­കരി­­­ കാ­­­ ക്കു­­­ന്ന ഒരു­­­പ്രശ്നമാണ്​് അനി­­­ശ്ചി­­­തത്വം. കാ­­­ലം കഴി­­­യുംതോ­­­റും മനു­­­ഷ്യൻ പു­­­തി­­­യ കണ്ടു­­­പി­­­ടു­­­ത്തങ്ങളു­­­ടെ­­­ നൂ­­­തന മേ­­­ഖലകളി­­­ലെ­­­ത്തു­­­ന്തോ­­­റും അനി­­­ശ്ചി­­­തത്വത്തി­­­ൻ ­­്റെ­­­ രൂ­­­പവും ഭാ­­­വവും മാ­­­റു­­­മെ­­­ന്നല്ലാ­­­തെ­­­ അത് അസ്തമി­­­ച്ചി­­­ട്ടി­­­ല്ല. നമ്മു­­­ടെ­­­ ചു­­­റ്റു­­­പാ­­­ടും ഒരു­­­പാട് അനി­­­ശ്ചി­­­ത്വത്തി­­­ൻ ­­്റെ­­­ അടയാ­­­ ളങ്ങൾ കാ­­­ണാം. ലോ­­­ക രാ­­­ഷ്ട്രങ്ങളു­­­ടെ­­­സാ­­­ന്പത്തി­­­ക, സാ­­­മൂ­­­ ഹ്യ, ആഭ്യന്തരപ്രശ്നങ്ങളാ­­­യാ­­­ലും, നാം ഉൾ­­പ്പെ­­­ടു­­­ന്ന സമൂ­­­ ഹത്തി­­­ൻ ­­്റെ­­­ വെ­­­ല്ലു­­­വി­­­ളി­­­കളാ­­­യി­­­രു­­­ന്നാ­­­ലും, നമ്മു­­­ടെ­­­ തന്നെ ­­­ കു­­­ടുംബങ്ങളി­­­ലെ­­­ സ്വരചേ­­­ർ­­ച്ചയി­­­ല്ലാ­­­യ്മ ആയി­­­രു­­­ന്നാ­­­ലും, വ്യക്തി­­­ ജീ­­­വി­­­തത്തി­­­ലെ­­­ പാ­­­ളി­­­ച്ചകളാ­­­യി­­­രു­­­ന്നാ­­­ലും അനി­­­ശ്ചി­­­ തത്വം എല്ലാ­­­യി­­­ടത്തും കരി­­­നി­­­ഴൽ പരത്തു­­­ന്നു­­­ണ്ട്. അനി­­­ശ്ചി­­­ തത്വത്തി­­­ൻ ­­്റെ­­­ കാ­­­ലഘട്ടത്തി­­­ലൂ­­­ടെ­­­ കടന്നു­­­പോ­­­കു­­­ന്പോ­­­ഴാണ് യഥാ­­­ർ­­ത്ഥ സ്നേ­­­ഹി­­­തരെ­­­ തി­­­രി­­­ച്ചറി­­­യാൻ സാ­­­ധി­­­ക്കു­­­ന്നത്. ധനം, പ്രതാ­­­പം, സൗ­­­ന്ദര്യം, ആരോ­­­ഗ്യം, പു­­­ത്രസന്പത്ത് ഇവകളിൽ മദി­­­ക്കു­­­ന്ന വേ­­­ളകളിൽ യഥാ­­­ർ­­ത്ഥ സ്നേഹി­­ ­­­ ­ തരെ­­­ തി­­­രി­­­ച്ചറി­­­യാൻ സാ­­­ധി­­­ക്കു­­­കയി­­­ല്ല; നാം മെ­­­നക്കെ­­­ടാ­­­റു­­­ മി­­­ല്ല. നാ­­­ളെ­­­യെ­­­ക്കു­­­റി­­­ച്ചു­­­ള്ള സന്ദേ­­­ഹത്തിൽ കഴി­­­യു­­­ന്പോൾ നല്ലവനെ­­­തി­­­രി­­­ച്ചറി­­­യാം. സ്നേഹത്തി­­­ ­­­ ൻ ­­്റെ­­­ കപടവേ­­­ഷം ധരി­­­ ച്ചപലരേ­­­യും നമ്മു­­­ടെ­­­ ഇടയി­­­ൽ­­കാ­­­ണാം. കാ­­­രു­­­ണ്യത്തി­­­നാ­­­ യി­­­സ്നേഹം ­­­ അഭി­­­നയി­­­ക്കു­­­ന്നവരാ­­­ണി­­­വർ. എൻ ­­്റെ­­­ ചെ­­­റു­­­പ്പത്തിൽ ഞാൻ ദി­­­വസവും കണ്ടു­­­മു­­­ട്ടാ­­­ റു­­­ണ്ടാ­­­യി­­­രു­­­ന്ന ഒരു­­­ വൃ­­­ദ്ധൻ ­­്റെ­­­ വാ­­­ക്കു­­­കൾ, സ്നേഹം ­­­ ഒരു­­­ പു­­­കയി­­­ലാ­­­ണ്...കാ­­­ലി­­­പ്പു­­­കയി­­­ല. ഞങ്ങളു­­­ടെ­­­ നാ­­­ട്ടിൽ കാ­­­ ലി­­­പ്പു­­­കയി­­­ലയെ­­­ന്നും വടക്കൻ പു­­­കയി­­­ലയെന്നും പറഞ്ഞ് രണ്ടു­­­തരം പു­­­കയി­­­ലകൾ അന്നു­­­ണ്ടാ­­­യി­­­രു­­­ന്നു­­­. കാ­­­ലി­­­പ്പു­­­കയി­­ ­ല ചവക്കു­­­ന്പോൾ ആദ്യം തലക്ക് പി­­­ടി­­­ക്കു­­­കയി­­­ല്ല. അതി­­­ൻ ­­്റെ­­­ വീ­­­ര്യമി­­­റങ്ങു­­­ന്നത് സാ­­­വകാ­­­ശത്തി­­­ലാ­­­ണ്. ഒടു­­­വിൽ അത് തലക്ക് പെ­­­രു­­­പ്പ് ഉണ്ടാ­­­ക്കും. ഇതു­­­പോ­­­ലെ­­­യാണ് സ്നേ­­­ ഹവും എന്നാണ് അദ്ദേ­­­ഹത്തി­­­ൻ ­­്റെ­­­ ഭാ­­­ഷ്യം. ഒരു­­­ കണക്കിന് അത് ശരി­­­യല്ലേ­­­? സംസ്കരി­­­ച്ച് നി­­­ർ­­വചി­­­ച്ചാൽ സ്നേഹം ­­­ ഒരു­­­ഊർ­­ജ്ജമാ­­­ണ്. കി­­­ണറ്റി­­­ലെ­­­ജലം മലി­­­നമാ­­­കു­­­ന്പോൾ ഗ്രാ­­­മീ­­­ണർ ആ വെ­­­ ള്ളം കോ­­­രി­­­വെ­­­ളി­­­യിൽ കളഞ്ഞ് കി­­­ണറ് ശു­­­ദ്ധീ­­­കരി­­­ക്കാ­­­റു­­­ണ്ട്. ഇതി­­­നെ­­­ ‘കി­­­ണർ ഇ­­­റയ്ക്കു­­­ക’ എന്നാണ് ചി­­­ലയി­­­ടങ്ങളിൽ പറയാ­­­റു­­­ള്ളത്. കി­­­ണർ ഇറയ്ക്കു­­­ന്നതിന് ഒരാ­­­ളെ­­­ങ്കി­­­ലും കി­­­ണറി­­­നടി­­­യി­­­ലേ­­­ക്ക് ഇറങ്ങേ­­­ണ്ടി­­­വരും. നല്ല താ­­­ഴ്ച്ചയു­­­ള്ള കി­­­ണറ്റിൽ ഇറങ്ങു­­­ന്ന ആളു­­­കൾ­­ക്ക് അവി­­­ടെ­­­നി­­­ന്നും പു­­­റപ്പെ­­­ ടു­­­ന്ന വാ­­­തകം ശ്വാ­­­സി­­­ക്കു­­­ന്നതു­­­കൊ­­­ണ്ട് ദേ­­­ഹാ­­­സ്വാസ്ഥ്യമു­­­ ണ്ടാ­­­വു­­­കയും ചി­­­ലപ്പോൾ ചി­­­ലർ മരി­­­ക്കു­­­കയും ചെ­­­യ്യും. ഒരു­­­ വീ­­­ട്ടിൽ കി­­­ണർ ഇറയ്ക്കു­­­ന്പോൾ കി­­­ണറ്റിൽ ഇറങ്ങി­­­യ ആൾ വെ­­­പ്രാ­­­ളപ്പെ­­­ട്ട് നി­­­ലവി­­­ളി­­­ക്കാൻ തു­­­ടങ്ങി­­­. ശ്വാ­­­സ തടസ്സം മു­­­ ലമാ­­­ണിത് സംഭവി­­­ച്ചത്. അയലത്തു­­­കാർ നി­­­ലവി­­­ളി­­­കേ­­­ട്ട് ഓടി­­­കൂ­­­ടി­­­. വീ­­­ട്ടു­­­ടമസ്ഥൻ ആക്രോ­­­ശി­­­ച്ചു­­­കൊ­­­ണ്ടി­­­രു­­­ന്നു­­­. “ആരു­­­മി­­­ല്ലേ ഈ കി­­­ണറ്റിൽ ഇറങ്ങി­­­ ഇവനെ­­­ രക്ഷപെടു­­­ ത്താൻ. അവന് വല്ലതും സംഭവി­­­ച്ചാൽ എൻ ­­്റെ­­­ കി­­­ണർ ചീ­­­ ത്തയാ­­­കും”. പ്രാ­­­ണരക്ഷാ­­­ർ­­ത്ഥം നി­­­ലവി­­­ളി­­­ക്കു­­­ന്നവൻ ­­്റെ­­­ ജീ­­­വ­­­നല്ല അവി­­­ടെ­­­ പ്രധാ­­­നം. അശു­­­ദ്ധമാ­­­കാൻ പോ­­­കു­­­ന്ന തൻ ­­്റെ­­­ കി­­­ണറി­­­നെ­­­ക്കു­­­റി­­­ച്ചാണ് വീ­­­ട്ടു­­­ടമസ്ഥൻ ­­്റെ­­­ ആശങ്ക. കൂ­­­ ട്ടം കൂ­­­ടി­­­യവരിൽ ആരും കി­­­ണറ്റി­­­ലേ­­­ക്ക് ഇറങ്ങാൻ തയ്യാ­­­റാ­­­ യി­­­ല്ല. ഒടു­­­വിൽ ഒരാൾ ഓടി­­­വന്ന് കി­­­ണറി­­­ലേ­­­ക്ക് വേ­­­ഗത്തിൽ ഇറങ്ങി­­­. മൃ­­­തപ്രാ­­­ണനാ­­­യ ആ മനു­­­ഷ്യനെ­­­ രക്ഷപ്പെ­­­ടു­­­ത്തി­­­. ഇങ്ങനെ­­­അയാ­­­ളെ­­­രക്ഷപ്പെ­­­ടു­­­ത്തി­­­യ ആൾ രക്ഷപ്പെ­­­ട്ട ആളി­­­ ൻ ­­്റെ­­­ബദ്ധശത്രു­­­വാ­­­യി­­­രുന്നു­­­. ജനം ആശ്ചര്യപ്പെ­­­ട്ടു­­­. മനസ്സിൽ നന്മയു­­­ടെ­­­ സ്ഫു­­­ലിംഗങ്ങൾ തു­­­ടി­­­ക്കു­­­ന്ന ഒരു­­­വന് മാ­­­ത്രമേ­­­ ആപത്തിൽ രക്ഷയ്ക്കാ­­­യി­­­ഓടി­­­യെ­­­ത്താ­­­നു­­­ള്ള ആർ­­ദ്രഭാ­­­വം ഉണ്ടാ­­­കൂ­­­. അതാണ് സ്നേഹത്തി­­­ ­­­ ൻ ­­്റെ­­­ ഊർ­­ജ്ജം. അവി­­­ടെ­­­ കൂ­­­ടി­­­ നി­­­ന്ന ആളു­­­കളി­­­ലാ­­­ർ­­ക്കും ഇല്ലാ­­­തി­­­രു­­­ന്ന സ്നേഹത്തി­­ ­­­ ­ ൻ ­­്റെ­­­ഊഷ്മളതയാണ് ഈ മനു­­­ഷ്യനിൽ നമു­­­ക്ക് ദർ­­ശി­­­ക്കാ­­­ വു­­­ന്നത്. ഇവി­­­ടെ­­­ സ്നേ­­­ഹം­­­ ഊർ­­ജ്ജമാ­­­യി­­­ പകരപ്പെ­­­ട്ടത് ആപത്തു­­­ഘട്ടത്തി­­­ലാ­­­ണ്. വൻവി­­­പത്തു സമയത്താ­­­ണ്. എന്നാൽ ജീ­­­വി­­­തത്തി­­­ലെ­­­ലഘു­­­വാ­­­യ സ്പന്ദനങ്ങളിൽ പോ­­­ ലും സ്നേഹമൊ­­­ ­­­ ഴു­­­ക്കു­­­വാൻ നമു­­­ക്ക് കഴി­­­യു­­­മെ­­­ങ്കിൽ നമു­­­ ക്ക് ചു­­­റ്റു­­­മു­­­ള്ള അനി­­­ശ്ചി­­­തത്വം പോ­­­ലും ഒരു­­­ഹരമാ­­­യി­­­ മാ­­­ റും. അനി­­­ശ്ചി­­­തത്വത്തി­­­ലും ആശ്വാ­­­സം നേ­­­ടാൻ മനു­­­ഷ്യ മനസ്സിന് കഴി­­­യും. ജീ­­­വി­­­തത്തി­­­ലെ­­­ ചി­­­ന്നക്കാ­­­ര്യങ്ങളി­­­ലും സ്നേഹം ­­­ പ്രതി­­­ഫലി­­­പ്പി­­­ക്കു­­­വാൻ സാ­­­ധി­­­ക്കു­­­ന്നതെ­­­ങ്ങിനെ? അത് ഉപാ­­­ധി­­­കളി­­­ല്ലാ­­­ത്ത സ്നേഹം ­­­ പരി­­­ശീ­­­ലി­­­ച്ചെ­­­ങ്കി­­­ലെ­­­സാ­­­ ധി­­­ക്കൂ­­­. നമ്മു­­­ടെ­­­ നാ­­­ട്ടിൽ അമ്മാ­­­യി­­­അമ്മ മരു­­­മകൾ പോര് പ്രസി­­­ദ്ധമാ­­­ണല്ലോ­­­. ഒരു­­­വീ­­­ട്ടിൽ ഈ പോര് തീ­­­ർ­­ക്കാൻ ഒരു­­­ കൗ­­­ൺ­­സി­­­ലറെത്തി­­­. രണ്ടു­­­പേ­­­ർ­­ക്കും പറയാ­­­നു­­­ള്ളതെ­­­ല്ലാം കൗ­­­ൺ­­സി­­­ലർ കേ­­­ട്ടു­­­. ഒടു­­­വിൽ രമ്യമാ­­­ക്കി­­­. രണ്ടു­­­പേ­­­രും

പരസ്പരം അംഗീ­­­കരി­­­ക്കു­­­മെ­­­ന്ന് കൗ­­­ൺ­­സി­­­ലർ­­ക്ക് വാ­­­ക്ക് നൽ­­കി­­­. ഒടു­­­വിൽ അമ്മാ­­­യി­­­യമ്മ മരു­­­മകളോ­­­ടാ­­­വശ്യപ്പെ­­­ട്ടു­­­ കൗ­­­ൺ­­സി­­­ലർ­­ക്ക് ഒരു­­­ കാ­­­പ്പി­­­ നൽ­­കു­­­വാൻ. മരു­­­മകൾ അടു­­­ ക്കളയി­­­ലേ­­­ക്ക് പോ­­­യ തക്കം നോ­­­ക്കി­­­ അമ്മാ­­­യി­­­യമ്മ കൗ­­­ ൺ­­സി­­­ലർക്ക് വീ­­­ണ്ടും മരു­­­മകളുടെ­­­ കു­­­റ്റം അടക്കത്തിൽ പറയാൻ തു­­­ടങ്ങി­­­. അടു­­­ക്കളയിൽ കാ­­­പ്പി­­­യി­­­ട്ടു­­­കൊ­­­ണ്ടി­­­രു­­­ന്ന മരു­­­മകൾ ചെ­­­വി­­­വട്ടം പി­­­ടി­­­ക്കു­­­ന്നു­­­ണ്ടാ­­­യി­­­രു­­­ന്നു­­­. തൻ ­­്റെ­­­ കു­­­ റ്റം വീ­­­ണ്ടും പറയു­­­ന്നു­­­ എന്ന് മനസ്സി­­­ലാ­­­യപ്പോൾ അവൾ ഒന്ന് ഇരു­­­ത്തി­­­ചു­­­മച്ചു­­­. ഇതു­­­കേ­­­ട്ട അമ്മാ­­­യി­­­യമ്മ കൗ­­­ൺ­­സി­­­ ലറോട് പറഞ്ഞു­­­, കോ­­­ട്ടോ­­­ സാ­­­റെ­­­, അവളു­­­ടെ­­­ ചു­­­മകേ­­­ട്ടോ­­­. സാറ് പോ­­­യി­­­കഴി­­­യു­­­ന്പോൾ എന്നെ­­­ കണ്ടോ­­­ളാ­­­മെ­­­ന്നാണ് ആ ചു­­­മയു­­­ടെ­­­ അർ­­ത്ഥം. ഇതാണ് ചു­­­മക്കു­­­ന്ന സ്നേഹം ­­­ ഏച്ചു­­­കെ­­­ട്ടി­­­യാൽ മു­­­ഴച്ചി­­­രി­­­ക്കും. ഈ സ്നേഹം ­­­ താ­­­ൽ­­കാ­­­ലി­­­ കമാ­­­ണ്. മറ്റു­­­ള്ളവരെ­­­ ബോ­­­ധി­­­പ്പി­­­ക്കാ­­­നു­­­ള്ള സ്നേ­­­ഹം. ഈ സ്നേഹത്തിൽ ­­­ ഊർ­­ജ്ജമി­­­ല്ല, ഊഷ്മളതയി­­­ല്ല. അനു­­­സരണയി­­­ല്ലാ­­­ത്ത മക്കളെ­­­ നോ­­­ക്കി­­­ അമ്മമാർ ദേ­­­ ഷ്യപ്പെ­­­ടു­­­­­­ന്നതു­­­ കാ­­­ണാം. പരീ­­­ക്ഷയിൽ തോ­­­റ്റു­­­വരു­­­ന്ന മക്കളോ­­­ടും ആവശ്യമി­­­ല്ലാ­­­ത്ത കൂ­­­ട്ടു­­­കെ­­­ട്ടു­­­ള്ള കു­­­ട്ടി­­­കളോ­­­ ടും അമ്മമാർ വളരെ­­­ പരു­­­ഷമാ­­­യി­­­ സംസാ­­­രി­­­ക്കാ­­­റു­­­ണ്ട്. പലപ്പോ­­­ഴും അവരെ­­­ ശി­­­ക്ഷി­­­ക്കാ­­­റു­­­ണ്ട്. അമ്മമാ­­­രു­­­ടെ­­­ മു­­­ഖം അപ്പോൾ ചു­­­വന്ന് തു­­­ടു­­­ത്തി­­­രി­­­ക്കും. സ്നേ­­­ഹത്തി­­­ൻ ­­്റെ­­­യും വാ­­­ത്സല്യത്തി­­­ൻ ­­്റെ­­­യും അഭാ­­­വത്തി­­­ലല്ല മു­­­ഖം ചു­­­വക്കു­­­ന്നത്. പ്രതീ­­­ക്ഷ­­­ക്കൊ­­­ത്ത് മക്കൾ ഉയരു­­­ന്നി­­­ല്ല എന്ന ഉത്കണ്ഠകൊ­­­ ണ്ടാ­­­ണി­­­ത്. ഇതി­­­നെ­­­ചു­­­വക്കു­­­ന്ന സ്നേ­­­ഹം എന്ന് വി­­­ളി­­­ക്കാം. ഇവി­­­ടെ­­­ സ്നേഹം ­­­ കോ­­­പി­­­ക്കു­­­ന്നു­­­. ശാ­­­സി­­­ക്കു­­­ന്നു­­­, പ്രതി­­­കൂ­­­ ലമാ­­­യി­­­ പ്രതി­­­കരി­­­ക്കു­­­ന്നു­­­. ഇത്തരം സ്നേഹത്തി­­­ ­­­ ലും ഊർ­­ ജ്ജമി­­­ല്ല. മറു­­­തലി­­­ച്ച മനു­­­ഷ്യമനസ്സി­­­നെ­­­ കീ­­­ഴടക്കാൻ ഊർ­­ ജ്ജമു­­­ള്ള സ്നേഹമാണ് ­­­ ആവശ്യം. അതിന് ചു­­­മക്കു­­­ന്ന സ്നേഹവും ­­­ ചു­­­വക്കു­­­ന്ന സ്നേഹവും ­­­ മതി­­­യാ­­­കി­­­ല്ല. ക്ഷമി­­­

ക്കു­­­ന്ന സ്നേഹം ­­­ വേ­­­ണം. ക്ഷമി­­­ക്കു­­­ന്നത് ഒരു­­­ ബലഹീ­­­നതയാ­­­ണെന്ന് തെ­­­റ്റി­­­ദ്ധരി­­­ ക്കു­­­ന്നവർ നമ്മു­­­ടെ­­­ ഇടയി­­­ലു­­­ണ്ട്. ഞാൻ ആരാ­­­ണന്നറി­­­ യാ­­­മോ­­­ എന്ന ഭാ­­­വമു­­­ള്ളവരിൽ ക്ഷമാ­­­ശീ­­­ലമു­­­ണ്ടാ­­­വി­­­ല്ല. പൊ­­­ട്ടി­­­ത്തെ­­­റി­­­ക്കു­­­ന്ന പ്രകൃ­­­തക്കാ­­­രിൽ ക്ഷമയു­­­ടെ­­­ ഒരംശം പോ­­­ലു­­­മി­­­ല്ല. പി­­­ന്നീ­­­ടവർ പശ്ചാ­­­താ­­­പി­­­ക്കു­­­കയും ചെ­­­യ്യും. നി­­­സ്വാ­­­ർ­­ത്ഥമാ­­­യ സ്നേ­­­ഹം ക്ഷമ എന്ന മാ­­­ധ്യമത്തി­­­ലൂ­­­ടെ­­­ യാണ് പ്രവഹി­­­ക്കേ­­­ണ്ടത്. സ്നേഹം ­­­ മൂ­­­ലം പലരും വി­­­കാ­­­ രാധീ­­­നരാ­­­കാ­­­റു­­­ണ്ട്. സ്നേഹം ­­­ ഒരു­­­ വി­­­കാ­­­രമല്ല. സ്നേഹം ­­­ ഒരു­­­ ഊർ­­ജ്ജമാ­­­ണ്. പ്രവർ­­ത്തി­­­ക്കു­­­വാൻ പ്രേ­­­രി­­­പ്പി­­­ക്കു­­­ന്ന ഊർ­­ജ്ജം. അതു­­­കൊ­­­ണ്ട് തന്നെ­­­ സ്നേഹം ­­­ പ്രകടി­­­പ്പി­­­ക്കേ­­­ ണ്ടത് പ്രവർ­­ത്തി­­­യി­­­ലൂ­­­ടെ­­­യാ­­­ണ്, വി­­­കാ­­­ര പ്രകടനങ്ങളി­­­ലൂ­­­ ടെ­­­യല്ല. സു­­­ഗന്ധതൈ­­­ലം കു­­­പ്പി­­­യിൽ അടച്ചു­­­വെ­­­ച്ചി­­­രു­­­ന്നാൽ അതി­­­ൻ ­­്റെ­­­ സു­­­ഗന്ധം ആർ­­ക്ക് ആസ്വദി­­­ക്കു­­­വാൻ കഴി­­­യും. കു­­­പ്പി­­­ തു­­­റന്ന് ആ തൈ­­­ലം പകരു­­­ന്പോ­­­ഴാണ് അതി­­­ൻ ­­്റെ ­ ­­ സു­­­ഗന്ധം ചു­­­റ്റു­­­പാ­­­ടും പരക്കു­­­ന്നത്. ഇതു­­­പോ­­­ലെ­­­യാണ് സ്നേഹവും. ­­­ സ്നേഹമു­­­ ­­­ ണ്ട് എന്ന് വി­­­ശ്വസി­­­പ്പി­­­ച്ച് അത് ഉള്ളിൽ ഒതു­­­ക്കി­­­വെ­­­ച്ചാൽ അതി­­­ൻ ­­്റെ­­­ സു­­­ഗന്ധം എങ്ങനെ­­­ മറ്റു­­­ള്ളവർ മനസ്സി­­­ലാ­­­ക്കും. അത് പ്രകടി­­­പ്പി­­­ക്കണം. പ്രവൃ­­­ ത്തി­­­കളി­­­ലൂ­­­ടെ­­­ പ്രകടി­­­പ്പി­­­ക്കണം. അപ്പോൾ സ്നേഹത്തി­­­ ­­­ ൻ ­­്റെ­­­ ഊർ­­ജ്ജം പ്രകാ­­­ശി­­­ക്കു­­­വാൻ തു­­­ടങ്ങും. അനി­­­ശ്ചി­­­തത്വം എന്ന ന്യൂ­­­നവി­­­കാ­­­രം അപ്രത്യക്ഷമാ­­­കും. പ്രേ­­­മി­­­ച്ച് വി­­­വാ­­­ ഹം കഴി­­­ച്ച ദന്പതി­­­മാർ മതി­­­യാ­­­യ കാ­­­രണങ്ങളി­­­ല്ലാ­­­തെ­­­ വി­­­ വാ­­­ഹമേ­ാചനത്തി­­­ ­­ ൻ ­­്റെ­­­ വക്കി­­­ലെ­­­ത്തി­­­. കേ­­­സ്സ് കോ­­­ടതി­­­യിൽ ഫയൽ ചെ­­­യ്യു­­­ന്നതിന് മു­­­ന്പ് ഭർ­­ത്താവ് ഭാ­­­ര്യക്ക് അർ­­ഹമാ­­ ­യ സ്വത്ത് വീ­­­തം വെ­­­ച്ച് വി­­­ൽ­­പത്രമെ­­­ഴു­­­തി­­­ അവളു­­­ടെ­ ­­ കയ്യിൽ കൊ­­­ടു­­­ത്തു­­­. ഒന്ന് വാ­­­യി­­­ച്ചു­­­പോ­­­ലും നോ­­­ക്കാ­­­തെ­­­ അവൾ അത് കീ­­­റി­­­ക്കളഞ്ഞു­­­. അവളു­­­ടെ­­­ആവശ്യം സ്വത്താ­­­ യി­­­രു­­­ന്നി­­­ല്ല, മറ്റൊ­­­ന്നാ­­­യി­­­രു­­­ന്നു­­­. അവരു­­­ടെ­­­ ഏകമകൻ ­­്റെ­­­ വാ­­­ർ­­ഷി­­­കപരീ­­­ക്ഷ ഒരു­­­മാ­­­സം കഴി­­­ഞ്ഞാ­­­ണ്. വരു­­­ന്ന ഒരു­മാ­­­ സത്തേ­­­ക്ക് ഉള്ള ഒരു­­­ പ്രത്യേ­­­ക സംവി­­­ധാ­­­നം. അത് കഴി­­­ യു­­­ന്പോൾ വി­­­വാ­­­ഹമോ­­­ചനം നടത്തി­­­ക്കോ­­­ളൂ­­­. മു­­­ൻ­­കാ­­­ലത്ത് ഭർ­­ത്താവ് രാ­­­വി­­­ലെ­­­ ഓഫീ­­­സിൽ പോ­­­കു­­­ന്പോൾ ഭാ­­­ര്യയു­­­ടെ­­­ കൈ­­­ പി­­­ടി­­­ച്ച് വീ­­­ടി­­­ൻ ­­്റെ­­­ ഗേ­­­റ്റ് വരെ­­­ ഒരു­­­മി­­­ച്ച് നടന്ന് സ്നേ­­­ ഹത്തോ­­­ടെ­­­ബൈ­­­പറയു­­­മാ­­­യി­­­രു­­­ന്നു­­­. അടു­­­ത്ത ഒരു­­­ മാ­­­സത്തേ­­­ക്ക് ഈ പ്രവൃ­­­ത്തി­­­ ചെ­­­യ്യണം, മകൻ കാ­­­ൺ­­കെ­­­. ഭർ­­ത്താവ് സമ്മതി­­­ച്ചു­­­. ആദ്യത്തെ­­­ദി­­­വസം വെ­­­റും യാ­­­ന്ത്രി­­­കമാ­­­യണി ഇഷ്ടമി­­­ല്ലാ­­­ത്ത തൻ ­­്റെ­­­ ഭാ­­­ര്യയു­­­ടെ­­­ കൈ­­­ പി­­­ടി­­­ച്ച് സ്വീ­­­കരണമു­­­റി­­­യിൽ നി­­­ന്നി­­­റങ്ങി­­­ വീ­­­ടി­­­ൻ ­­്റെ­­­ ഗേ­­­ റ്റ് വരെ­­­ നടന്നു­­­. യാ­­­ന്ത്രി­­­കമാ­­­യി­­­ പു­­­ഞ്ചി­­­രി­­­ച്ചു­­­. യാ­­­ന്ത്രി­­­കമാ­­­ യി­­­ ബൈ­­­ പറഞ്ഞു­­­. രണ്ടാം ദി­­­വസം അയാ­­­ൾ­­ക്ക് അല്പം ഭാ­­­രം കു­­­റഞ്ഞതു­­­പോ­­­ലെ­­­ അനു­­­ഭവപ്പെ­­­ട്ടു­­­. ഓരോ­­­ ദി­­­വസം കഴി­­­യു­­­ന്തോ­­­റും ഒരു­­­ പ്രത്യേ­­­ക ഊർ­­ജ്ജം എവി­­­ടെ­­­ നി­­­ന്നോ­­­ അയാ­­­ൾ­­ക്ക് ലഭി­­­ക്കു­­­ന്നതാ­­­യി­­­ അനു­­­ഭവപ്പെ­­­ട്ടു­­­. താ­ൻ വെ­­­റു­­­ ക്കു­­­ന്ന ഭാ­­­ര്യയു­­­ടെ­­­ കരം ഗ്രഹി­­­ക്കാൻ ഒരു­­­ ശക്തി­­­ ലഭി­­­ച്ചു­­­ കൊ­­­ണ്ടി­­­രി­­­ക്കു­­­ന്നതാ­­­യി­­­ അയാ­­­ൾ­­ക്ക് മനസ്സി­­­ലാ­­­യി­­­. മു­­­പ്പതാം ദി­­­വസം എന്തെ­­­ന്നി­­­ല്ലാ­­­ത്ത ഒരു­­­ ശക്തി­­­യാ­­­ണയാ­­­ൾ­­ക്ക് ലഭി­­­ ച്ചത്. അയാൾ അന്നേ­­­ ദി­­­വസം ജോ­­­ലി­­­കഴി­­­ഞ്ഞ് ഒരു­­­ പൂ­­­ ക്കടയി­­­ലെ­­­ത്തി­­­ പൂ­­­ക്കളു­­­ടെ­­­ ഒരു­­­ ബൊ­­­ക്കെ­­­ വാ­­­ങ്ങി. മരണം വേ­­­ർ­­പി­­­രി­­­ക്കും വരെ­­­ ഞാൻ നി­­­ന്നെ­­­ ഓരോ­­­ പ്രഭാ­­­തത്തി­­­ലും എന്നി­­­ലേ­­­റ്റി­­­നയി­­­ക്കും എന്നെഴുതി. എത്ര ഹൃ­­­ദയ സ്പർ­­ശി­­­ യാ­­­യ വാ­­­ക്കു­­­കൾ. സ്നേഹം ­­­ പ്രവൃ­­­ത്തി­­­യി­­­ലൂ­­­ടെ­­­ഒഴു­­­കി­­­യാൽ അത് ആവേ­­­ശമാ­­­യി­­­മാ­­­റും. ഇവി­­­ടെ­­­അതാണ് സംഭവി­­­ച്ചത്. ആ ബൊ­­­ക്കെ­­­യു­­­മാ­­­യി­­­ അയാൾ വീ­­­ട്ടി­­­ലെ­­­ത്തി­­­യപ്പോ­­­ഴേ­­­ക്കും ക്യാ­­­ൻ­­സർ രോ­­­ഗി­­­യാ­­­യ ആ ഭാ­­­ര്യ മരി­­­ച്ചി­­­രു­­­ന്നു­­­. ജീ­­­വി­­­തത്തി­­­ൻ ­­്റെ­­­ പ്രതിസന്ധികളിൽ സ്നേഹം ­­­ പ്രവൃ­­­ ത്തി­­­യി­­­ലൂ­­­ടെ­­­ പ്രകടമാ­­­ക്കാൻ വൈ­­­കി­­­പ്പോ­­­യാൽ, സമയമാം നമു­­­ക്ക് വേ­­­ണ്ടി­­­ കാ­­­ത്തു­­­നി­­­ൽ­­ക്കയി­­­ല്ല. സമയമാം രഥത്തി­­­ ലെ­­­ യാ­­­ത്രക്കാ­­­രാണ് നാം എല്ലാ­­­വരും. ജീ­­­വിത­­­ത്തി­­­ലെ­­­ വൻ കാ­­­ര്യങ്ങളിൽ മാ­­­ത്രമല്ല ചെ­­­റു­­­താ­­­യ കാ­­­ര്യങ്ങളി­­­ൽ­­പ്പോ­­­ലും സ്നേഹത്തി­­­ ­­­ ൻ ­­്റെ­­­ ഊർ­­ജ്ജം പകരാൻ മറക്കരു­­­ത്. അപ്പോൾ ജീ­­­വി­­­ത്തി­­­ൻ ­­്റെ­­­ നൈ­­­മി­­­ഷകതയെ­­­ തി­­­രി­­­ച്ചറി­­­യു­­­വാൻ നമു­­­ക്ക് സാ­­­ധി­­­ക്കും. എത്രനാൾ ജീ­­­വി­­­ച്ചു­­­ എന്നതി­­­ലല്ല എങ്ങനെ­­­ ജീ­­­വി­­­ച്ചു­­­ എന്നതി­­­ലാണ് ജീ­­­വി­­­തസാ­­­ഫല്യത്തി­­­ന‍്റെ­­­ മാ­­­ത്രയു­­­ടെ­­­ മൂ­­­ ല്യനി­­­ർ­­ണ്ണയം നടത്തേ­­­ണ്ടത്. സ്നേഹം ­­­ എടു­­­ക്കാൻ മാ­­­ത്രമു­­­ ള്ളതല്ല, കൊ­­­ടു­­­ക്കാൻ കൂ­­­ടെ­­­യു­­­ള്ളതാ­­­ണ്. സ്വാ­­­ർ­­ത്ഥതയു­­­ടെ­­­ കാ­­­രാ­­­ഗ്രഹത്തിൽ വി­­­കാ­­­രത്തി­­­ൻ ­­്റെ­­­ ചങ്ങലകളാൽ ബന്ധി­­­ ക്കപ്പെ­­­ടേ­­­ണ്ട ഒന്നല്ല സ്നേഹം. ­­­ സഹനത്തി­­­ൻ ­­്റേ­­­യും സഹാ­­­നു­­­ഭൂ­­­തി­­­യു­­­ടെ­­­യും സഹി­­­ ഷ്ണു­­­തയു­­­ടേ­­­യും സമൂ­­­ർ­­ത്ത സങ്കലനമാണ് സ്നേഹത്തി­­ ­­­ ­ ൻ ­­്റെ­­­ തി­­­രകൾ. തി­­­രി­­­ച്ചൊ­­­ന്നും പ്രതീ­­­ക്ഷി­­­ക്കാ­­തെ ഏകപക്ഷി­­­ യമാ­­­യി­­­ സ്നേഹം ­­­ ഒഴു­­­കു­­­ന്പോൾ അതി­­­ൻ ­­്റെ­­­ അതി­­­രു­­­കളും ആഴവും അളവി­­­നു­­­മപ്പു­­­റമാ­­­യി­­­രി­­­ക്കും.


18

വ്യാഴം, സപ്തംബർ 6, 2012

മനസ്

ഡോ­­­­­­­: ജോൺ പനയ്ക്കൽ

ആഘോ­ഷങ്ങൾ ചടങ്ങു­കളാ­കു­ന്നു­വോ­? പൊ

ട­ ി­പൂ­രമാ­യി­ ഓണം കൊ­ണ്ടാ­ടി­യ മലയാ­ളി­യു­ ടെ­ ഓണത്തി­രക്ക് ഒഴി­യാ­റാ­യി­. ലോ­കത്തി­ൻ ­്റെ­ എല്ലാ­ ഭൂ­ഖണ്ധങ്ങളി­ലും മലയാ­ളി­യു­ണ്ട്. അൻ ­്റ ാ­ർ­ട്ടി­ക്കയി­ ൽ­പോ­ലും. അവി­ടെയ ­ ു­ള്ള ഒരു­ പരീ­ക്ഷണശാ­ലയി­ലെ­ ശാ­ സ്ത്രജ്ഞനാണ് എൻ ­്റെ­ അയൽ­ക്കാ­രനാ­യ ഒരു­ മലയാ­ളി­. ഒണം മലയാ­ളി­യു­ള്ളടത്തൊ­ക്കെ­ ആഘോ­ഷി­ക്കപ്പെ­ടു­ന്നു­. വാ­സ്തവത്തിൽ നാ­ട്ടി­ലെ­ഓണത്തെ­ക്കാളൊ­ക്കെ­പൊ­ലി­മ പ്രവാ­സലോ­കത്തെ­ ഓണത്തി­നാ­ണ്. അവസരങ്ങൾ‍ക്ക് വേ­ണ്ടി­കാ­ത്തി­രി­ക്കു­ന്ന പ്രവാ­സി­ഇത്തരം അവസരങ്ങളെ­ പാ­ഴാ­ക്കാ­റി­ല്ലല്ലോ­. മലയാ­ളി­ സമാ­ജങ്ങളു­ടെ­ പേ­രി­ലാ­ യാലും പ്രാ­ദേ­ശി­സംഘടനകളു­ടെ­ലേ­ബലി­ലാ­യാ­ലും കൂ­ ട്ടു­കു­ടുംബങ്ങളു­ടെ­ നാ­മധേ­യത്തി­ലാ­യാ­ലും ഓണം പ്രവാ­ സി­ ആഘോ­ഷി­ച്ചി­രി­ക്കും. നാ­ട്ടിൽ സംസ്ഥാ­നതലത്തി­ലും ജി­ല്ലാ­തലത്തി­ലും , പഞ്ചാ­യത്തു­കൾ­തോ­റും ഓണാ­ ഘോ­ഷങ്ങൾ കൊ­ടി­യി­റങ്ങി­ക്കഴി­ഞ്ഞു­. പ്രവാ­സലോ­കം ആഘോ­ഷങ്ങൾ തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­. പണ്ടത്തെ­ നല്ലനാ­ളു­കളെ­ ഓർ­ത്ത് സന്തോ­ഷി­ക്കു­വാ­നാ­ണല്ലോ­ ഓണം. നമ്മു­ടെ­ആഘോ­ഷങ്ങൾ എത്രത്തോ­ളം പണ്ടത്തെ­ നല്ല നാ­ളു­കളെ­, മാ­വേ­ലി­നാട് വാ­ണി­ടും കാ­ലത്തെ­അനു­ സ്മരി­പ്പി­ക്കു­ന്നതാ­യി­രു­ന്നു­ എന്ന ഒരു­ തി­രി­ഞ്ഞു­നോ­ട്ടം നടത്തു­ന്നത് നന്നാ­യി­രി­ക്കും. ഇന്ന് ഓണം വീ­ട്ടിൽ ഒരു­ക്കു­ന്നവർ തു­ലോ­ം ചു­രു­ ക്കം. ഓണസദ്യ ഹോ­ട്ടലു­കളി­ലാ­ണി­പ്പോൾ. തി­ക്കും തി­ രക്കും വി­വി­ധ ഹോ­ട്ടലു­കളിൽ കു­ടുംബാ­ഗങ്ങളോ­ടൊ­ പ്പമി­രു­ന്ന് സ്വസ്ഥമാ­യി­രു­ന്ന് ഓണസദ്യ ആസ്വദി­ക്കു­വാൻ എത്രത്തോ­ളം കഴി­ഞ്ഞു­. പാ­ർസ ­ ലാ­യി­ ഭക്ഷണം വാ­ങ്ങി­ വീ­ട്ടിൽ കൊ­ണ്ടു­പോ­യവരും ഉണ്ട്. ഓണസദ്യ പാ­ർ­സലാ­ ക്കി­യു­ള്ള ആസ്വാ­ദ്യത എത്രകണ്ട് ഉണ്ട് എന്ന് ഊഹി­ ക്കാ­വു­ന്നതേ­യു­ള്ളൂ­. ചു­രു­ക്കത്തിൽ മറ്റു­പലതുംപോ­ലെ ­ ഓണവും വാ­ണി­ജ്യവൽ­ക്കരി­ക്കപെ­ട്ടി­രി­ക്കു­ന്നു­. മതങ്ങളും മതസംഘടനകളും എപ്രകാ­രം വാ­ണി­ജ്യവൽ­ക്കരി­ക്കപ്പെ­ ട്ടി­രി­ക്കു­ന്നു­വോ­ അപ്രകാ­രം മലയാ­ളി­ ഓണത്തേ­യും കൊ­മേ­ഴ്സയലേ­ഴ്സ് ചെ­യ്തി­രി­ക്കു­ന്നു­. എല്ലാ­യി­ടത്തും എല്ലാ­വർ­ക്കും ലാ­ഭേ­ച്ഛ മാ­ത്രം. ലാ­ഭത്തി­ൻ ­്റെ­ ശ്രേ­ാതസ്സി­നെ­ ക്കു­റി­ച്ചാ­ർ­ക്കും ചി­ന്തി­ക്കു­വാൻ സമയമി­ല്ല. നേ­ട്ടങ്ങളു­ടെ­ ആകെ­തു­കയി­ലും കനത്തി­ലു­മാണ് നമ്മു­ടെ­ കണ്ണ്. നേ­ ട്ടങ്ങളിൽ മാ­ത്രം നോ­ട്ടമി­ടു­ന്ന നാം കോ­ട്ടങ്ങളു­ടെ­ നേ­ർ­ക്ക് മനഃപ്പൂ­ർവ്വ ­ ം കണ്ണടക്കു­ന്നു­. അതു­കൊ­ണ്ട് ഒരർ­ത്ഥത്തിൽ ആഘോ­ഷങ്ങളു­ടെ­ ഊഷ്മളത ഇന്ന് അപ്രത്യക്ഷമാ­യി­രി­ ക്കു­ന്നു­. നമ്മു­ടെ­ പല ആഘോ­ഷങ്ങളും വെ­റും ചടങ്ങു­ കളാ­യി­ മറി­യി­രി­ക്കു­ന്നു­. ശവകു­ടീ­രങ്ങളിലെ­ അസ്ഥി­ പഞ്ചരം പോ­ലെ.­ എൻ ­്റെ­ കു­ട്ടി­ക്കാ­ലത്ത് ആയി­രത്തി­തൊ­ള്ളാ­യി­രത്തി­ അന്പതു­കളിൽ നടന്ന ഓണഘോ­ഷങ്ങളെ­ക്കു­റി­ച്ച് ഞാ­ നി­പ്പോ­ഴും ഓർ­ക്കു­ന്നു­. വീ­ട്ടി­ലു­ള്ള എല്ലാ­വർ­ക്കും ഓണം ഒരു­ക്കു­ന്നതിന് ഒരു­ പങ്ക് ഉണ്ടാ­യി­രു­ന്നു­. ഓണം ഒരു­ ക്കു­ന്നതി­നു­ള്ള സാ­ധനങ്ങൾ കടയിൽ നി­ന്ന് വാ­ങ്ങു­ക, ഉപ്പേ­രി­, ശർ­ക്കരപു­രട്ടി­, പാ­യസം, ഇല ഉണ്ടാ­ക്കു­ക ഈ വകജോ­ലി­കൾ എൻ ­്റെ­അച്ചാ­യനാണ് ചെ­യ്തി­രു­ന്നത്. പാ­ ചകമൊ­ക്കെ­അമ്മയും. ഇല വെ­ട്ടി­തു­ടച്ച് വെ­ക്കു­ക, പപ്പടം പൊ­ള്ളി­ക്കു­ക ഇവ എനി­ക്കു­ള്ള ജോ­ലി­കളും, ഭക്ഷണം തയ്യാ­റാ­യി­കഴി­ഞ്ഞാൽ എണ്ണ തേ­ച്ച് കു­ളി­ക്കാൻ പോ­കും കു­ളി­കഴി­ഞ്ഞ് പു­തു­വസ്ത്രമണി­ഞ്ഞ് എല്ലാ­വരും കൂ­ടെ ­ ഭക്ഷണം കഴി­ക്കാ­നി­രി­ക്കും. എന്തൊരുസു­ഖം. മാ­താ­പി­താ­ ക്കളും മക്കളും ഒരു­മി­ച്ചി­രു­ന്ന് ഭക്ഷണം കഴി­ക്കു­ന്ന ഇത്തരം അവസരങ്ങളി­ലാണ് കു­ടുംബബന്ധത്തി­ൻ ­്റെ­ ഇഴകൾ പി­ ണഞ്ഞ് ചേ­രു­ന്നത്. ആ ഭവനത്തിൽ അപ്പോൾ പ്രസരി­ക്കു­ ന്ന പോ­സി­റ്റീവ് എനർ­ജി­ ബന്ധങ്ങളെ­ ഊട്ടി­യു­റപ്പി­ക്കും. അസ്വസ്തകളു­ടെ­യും പാ­ളി­ച്ചകളു­ടെയ ­ ും വേ­ലി­യേ­റ്റങ്ങൾ­ ക്ക് ഈ കു­ടുംബബന്ധത്തി­ൻ ­്റെ­ കണ്ണി­കളെ­ അകറ്റാൻ സാ­ ധി­ക്കു­കയി­ല്ല. അതാണ് അന്നത്തെ­ഓണം. ഊണു­കഴി­ഞ്ഞ് കളി­ക്കാ­നാ­യി­ വെ­ളി­യി­ലേ­ക്കി­റങ്ങു­കയാ­യി­, തൃ­പ്തി­യോ­ ടെ­സംതൃ­പ്തമാ­യ വി­കാ­രവാ­യ്പു­കളോ­ടെ­, ആ കാ­ലമൊ­ ക്കെ­ പോ­യി­ല്ലേ­ ഇന്ന് മെ­നക്കെ­ടാൻ ആർ­ക്കും സമയമി­ല്ല. മെ­യ്യനങ്ങാൻ പോ­ലും. ഓട്ടക്കളത്തിൽ ഓടു­ന്നവരെ­പ്പോ­ ലെ­യാ­ണി­ന്ന് എല്ലാ­വരും. ഓടി­ മു­ൻ­നി­രയിൽ എത്താ­നു­ ള്ള ആക്രാ­ന്തത്തിൽ ബന്ധങ്ങളെ­യും, മൂ­ല്യങ്ങളേ­യും പറ്റി­ ഓർ­ക്കാൻ ആർ­ക്ക് സമയം കി­ട്ടും. പി­ന്നെ­ എല്ലാം ഒരു­ തരം ചടങ്ങു­കൾ. ഇന്നത്തെ­ആഘോ­ഷങ്ങൾ മി­ക്കവാ­റും ലഹരി­മയമാ­ണ്, ഉത്സവത്തി­ൻ ­്റെ­ ലഹരി­യല്ല, മദ്യത്തി­ൻ ­്റെ­ ലഹരി­, കണക്കു­ കൾ സംസാ­രി­ക്കു­ന്നത് കേ­ട്ടോ­ളൂ­. 2010 ൽ അത്തം മു­തൽ പത്തു­ ദി­വസം മലയാ­ളി­ കു­ടി­ച്ച് തീ­ർത്ത ­ ത് 190 കോ­ടി­യു­ ടെ­ മദ്യം. 2011 ൽ അത് 235 കോ­ടി­യാ­യി­, 45 കോ­ടി­യു­ടെ­ പു­രോ­ഗതി­ ഒരു­വർ­ഷം കൊ­ണ്ടു­ണ്ടാ­യി­. 2010 ലെ­ ഉത്രാ­ടം നാ­ളി­ലെ­ മദ്യവി­ൽ­പ്പന 30 കോ­ടി­, 2011 അത് 38 കോ­ടി­, 8

കോ­ടി­യു­ടെ­ വർ­ദ്ധന ഒന്നി­നും പു­റകോ­ട്ട് മാ­റ്റി­നി­റു­ത്താൻ പറ്റാ­ത്ത സമർ­ത്ഥനാ­യ മലയാ­ളി­ഈ വർ­ഷം കു­ടി­ച്ച് തീ­ർ­ ക്കു­ന്ന മദ്യത്തി­ൻ ­്റെ­ കണക്ക് തരാൻ സർ­ക്കാ­രിന് മനസ്സി­ല്ല പോ­ലും സർ­ക്കാർ നി­ർ­ദ്ദേ­ശമി­റക്കി­ ഓണക്കാ­ലത്തെ­ വി­ ൽ­പ്പനവി­വരം മാധ്യമങ്ങളെ­ അറി­യി­ക്കരു­തെ­ന്ന്. എങ്കി­ലും ഊഹി­ക്കാ­വു­ന്നതേ­യു­ള്ളൂ­ വി­ലകൂ­ടി­യ സഹചര്യത്തിൽ അത് 300 കോ­ടി­ കവി­യു­മെ­ന്നു­തന്നെ­ കണക്കു­കൂ­ട്ടാം. ഇതി­നി­ടെ­യാണ് മദ്യവി­ൽ­പ്പന കടകൾ വൈ­കി­ട്ട് 6 മു­തൽ രാ­ത്രി­ 12 മണി­വരെ­ മാ­ത്രം തു­റന്ന് വി­ല്പന നടത്തി­യാൽ മതി­യെ­ന്ന് കോ­ടതി­ നി­രീ­ക്ഷി­ച്ചത്. ഇത് പകലത്തെ­ മദ്യാ­ പാ­നം നി­യന്ത്രി­ച്ച് അപകടങ്ങൾ ഒഴി­വാ­ക്കണം എന്ന ഉദ്യേ­ ശ്യത്തോ­ടു­കൂ­ടെ­യാ­യി­രു­ന്നു­. എന്നാൽ­­­ ബഹു­ജനരോ­ഷം ഇതി­നെ­തി­രെ­ അലയ­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­കയാ­ണ്. ചി­ല മദ്യവി­ൽ­പനശാ­ലകളു­ടെ­ മു­ന്പിൽ വാ­ങ്ങു­ന്നവരു­ടെ­ നീ­ണ്ട നി­രതന്നെ­ കാ­ണാം. കടകൾ തു­റക്കു­ന്നന്തി­ മു­ന്പു­തന്നെ­ ഇത്തരം ക്യൂ­ രൂ­പപ്പെ­ട്ടു­കഴി­യും. ഒടു­വിൽ മണി­ക്കൂ­റു­ കളോ­ളം മെ­നക്കെ­ട്ട് കൗ­ണ്ടറി­ലെ­ത്തു­ന്പോൾ ആവശ്യമു­ ള്ള സാ­ധനത്തി­ൻ ­്റെ­ സ്റ്റോ­ക്ക് തീ­ർ­ന്നി­രി­ക്കു­ന്നു­. എങ്ങനെ­ ദേ­ഷ്യം വരാ­തെ­യി­രി­ക്കും. നി­ഖണ്ടു­വി­ൽ­പോ­ലു­മി­ല്ലാ­ത്ത വാ­ക്കു­കൾ അത്തരക്കാർ ഉറക്കെ­വി­ളി­ച്ചു­പറഞ്ഞു­വെ­ങ്കിൽ അത്ഭു­തപ്പെ­ടാ­നു­മി­ല്ല. ആഘോ­ഷങ്ങളെ­ചടങ്ങു­കളാ­ക്കാൻ ഉള്ള പരി­ശ്രമത്തിൽ പരാ­ജയപ്പെ­ട്ടാൽ പ്രതി­കരി­ക്കാ­തി­രി­

മക്കളിൽ മറ്റൊ­രാൾ, മി­ക്കവാ­റും രണ്ടാ­മത്തെ­ ആൾ, ആ കു­ടുംബത്തി­ലെ­ ഒരു­ ഹാ­സ്യ കഥാ­പാ­ത്രമാ­യി­ മാ­ റും. അച്ഛനും അമ്മയും തമ്മി­ലു­ള്ള പി­ണക്കത്തി­നി­ടയിൽ അവരെ­ തമ്മിൽ രമ്യമാ­ക്കാ­നു­ള്ള പരി­ശ്രമത്തിൽ തമാ­ ശകൾ പറഞ്ഞാ­യി­രി­ക്കും തു­ടക്കം. ഇത്തരക്കാർ ക്രമേ­ണ സമൂ­ഹത്തി­ലും ജോ­ക്കേഴ ­ ്സ് ആയി­ മാ­റും. ജീ­വി­തത്തിൽ ഒന്നി­നും ഒരു­ സീ­രി­യസ്സ് ടച്ച് ഇവർ കൊ­ടു­ക്കു­കയി­ല്ല. അതി­നവർ­ക്ക് സാ­ധി­ക്കു­കയു­മി­ല്ല. കാ­രണം അവരു­ടെ ­ സ്വഭാ­വം അത്തരത്തിൽ കണ്ടീ­ഷൻ ചെ­യ്യപ്പെ­ട്ടി­രി­ക്കു­ന്നു­. ആത്യന്തി­കമാ­യി­ ജീ­വി­തം മു­ഴു­വൻ ഒരു­ വി­ഡ്ഢി­യു­ടെ­ വേ­ഷം കെ­ട്ടി­നടക്കേ­ണ്ട ഗതി­കേ­ടിൽ അവർ എത്തി­ച്ചേ­രു­ ന്നു­. ജീ­വി­തത്തി­ലെ­പച്ചയാ­യ യാ­ഥാ­ർ­ത്ഥ്യങ്ങളെ­അതി­ൻ ­്റെ­ ആക്കത്തി­ലും തു­ടക്കത്തി­ലും ഉൾ­കൊ­ള്ളു­വാൻ കഴി­യാ­തെ­ പോ­കു­ന്ന ഇവർ രോ­ഗി­കളാ­ണ്. വി­ഷാ­ദരോ­ഗം അവരിൽ പ്രവർ­ത്തി­ക്കു­ന്നത് ഹാ­സ്യകലാ­രൂ­പത്തി­ലാ­യി­രി­ക്കു­മെ­ന്ന് മാ­ത്രം തി­രി­ച്ചറി­യു­ക. മക്കളിൽ വേ­റൊ­രാൾ ആ കു­ടുംബത്തി­ലെ­പ്രശ്നങ്ങൾ­ ക്കൊ­ക്കെ­യു­ള്ള ഒരു­ ബലി­യാ­ടാ­യി­ മാ­റും, വീ­ട്ടി­ലെ ­ അസ്വസ്ഥതകൾ­ക്ക് മു­ഴു­വൻ കാ­രണം ആ വ്യക്തി­യു­ടെ­ ജന്മമാണ് എന്ന് പഴി­ചാ­രി­ എല്ലാ­വരും ആയാ­ളെ­ ഒറ്റപ്പെ­ ടു­ത്തും. നി­ന‍്റെ­ കാ­ലു­കണ്ടതിൽ പി­ന്നെ­ ഈ വീ­ട്ടിൽ സ്വസ്ഥയു­ണ്ടാ­യി­ട്ടി­ല്ല എന്ന് നേ­രി­ട്ട് പറയു­ന്ന അച്ഛനമ്മമാ­ രു­ണ്ട്. ചി­ലർ അങ്ങനെ­ ഉറക്കെ­പ്പറഞ്ഞി­ല്ലെ­ങ്കി­ലും അത് മനസ്സി­ൽ­വെ­ച്ച് പെ­രു­മാ­റും ഇത് കു­ട്ടി­യെ­ ജീ­വി­ത നൈ­ രാ­ശ്യത്തി­ലേ­ക്ക് കൂ­ട്ടി­കൊ­ണ്ടു­പോ­കും. ക്രമേ­ണ അയാൾ അധി­കമാ­രോ­ടും സംസാ­രി­ക്കാ­ത്ത ഒരു­മൗ­നി­യാ­യി­മാ­റും. മനോ­രോ­ഗമാ­ണി­ത്. ഉള്ളു­തു­റക്കാൻ കഴി­യാ­ത്ത അവസ്ഥ. ഒന്ന് പു­ഞ്ചി­രി­ക്കാൻ പോ­ലും കഴി­യാ­ത്ത അവസ്ഥ എത്ര ഭയാ­നകമാ­ണ്. ചി­ല കു­ട്ടി­കൾ അംഗവൈ­കല്യമു­ള്ളവരാ­ യി­പി­റക്കാ­നും സാ­ധ്യതയു­ണ്ട്. മാ­താ­പി­താ­ക്കളി­ലു­ള്ള മാ­ നസി­ക വൈ­കല്യം അസന്തു­ലി­തമാ­യ ജീ­വി­തശൈ­ലി­യിൽ ജനി­ക്കു­ന്ന കു­ട്ടി­കളിൽ ഒന്നല്ലെ­ങ്കിൽ മറ്റൊ­രു­തരത്തി­ലു­ള്ള ശാ­രീ­രി­കമോ­മാ­നസി­കമോ­ആയ വൈ­കല്യങ്ങളു­ണ്ടാ­കും. ബു­ദ്ധി­വൈ­കല്യമണി­തിൽ ഭൂ­രി­പക്ഷവും. മന്ദബു­ദ്ധി­കളാ­യ ഇവർ ആ കു­ടുംബത്തിന് എന്നും എക്കാ­ല­വും ഒരു­ ഭാ­ രമാ­യി­മാ­റും. പി­ൻ­തലമു­റകളിലേ­ക്കും ഈ മന്ദബു­ദ്ധി­രോ­ ഗം പടർ­ന്ന് പി­ടി­ച്ച് ഒരു­ പാ­രന്പര്യരോ­ഗമാ­യി­ ആത് രൂ­പാ­ ന്തരപ്പെ­ടും. ഇതാണ് ലഹരി­ജീ­വി­തമു­ള്ള ഒരു­കു­ടുംബത്തി­ൻ ­്റെ­ഗതി­ യെ­ങ്കിൽ ഒരാ­ളു­ടെ­ ആസക്തി­മൂ­ലം കു­ടുംബത്തി­ലെ­ പി­ൻ­ ക്കു­ന്നതെ­ങ്ങനെ­? തലമു­റക്കാ­രു­ൾ­പ്പെ­ടയു­ള്ളവർ ദു­രി­തമനു­ഭവി­ക്കേ­ണ്ടി­വരും ഈയി­ടെ­ ഒരു­ വീ­ട്ടമ്മ ടെ­ലി­ഫോ­ണി­ലൂ­ടെ­ എന്നോട് എന്ന യാ­ഥാ­ർ­ത്ഥ്യം നാം മറക്കരു­ത്. ആസക്തി­യു­ടെ­വലയിൽ സംസാ­രി­ച്ചു­. സർ എൻ ­്റെ­ ഭർ­ത്താ­വി­നെ­ സാ­റൊ­ന്ന് ഉപദേ­ കു­ടു­ങ്ങി­പ്പോ­യ സമൂ­ഹത്തി­ലു­ള്ള ഏത് കു­ടുംബത്തി­ൻ ­്റെ­ ശി­ക്കണം. ഈയി­ടെ­യാ­യി­ ഇത്തി­രി­കൂ­ടു­തലാ­ണ്. ഭർ­ത്താ­ യും ചരി­ത്രമൊ­ന്ന് പഠി­ച്ച്നോ­ക്കൂ­. ഇതാണ് സത്യം. വി­നെ­ വി­ളി­ച്ചപ്പോൾ അദ്ദേ­ഹത്തി­ൻ ­്റെ­ മറു­പടി­. വെ­റു­തെ­ ഇതു­തന്നെ­ സത്യം ആഘോ­ഷവേ­ളകൾ ജീ­വി­ത്തി­ലെ ­ യാണ് സർ. ഞാൻ ഒരു­ സോ­ഷ്യൽ ഡ്രി­ങ്കർ മാ­ത്രമാ­ണ്. ഊഷ്മളമാ­യ അനു­ഭവത്തി­ൻ ­്റെ­ സു­ന്ദരനി­മി­ഷങ്ങളാ­കാ­തെ­ മദ്യത്തിന് അടി­മയല്ല. എനി­ക്ക് നി­യന്ത്രി­ക്കാ­നറി­യാം. ഒരു­ വെ­റും ചടങ്ങു­കളാ­ക്കി­യാൽ, ആ ചടങ്ങിൽ മതി­മറന്നാൽ പെ­ഗ്ഗ് മാ­ത്രമേ­ ഉപയോ­ഗി­ക്കു­ന്നു­ള്ളൂ­ എങ്കി­ലും ഭാ­ര്യക്കും ഈ ദു­രവസ്ഥയു­ണ്ടാ­കും. ഇതൊ­ക്കെ­ അറി­യാ­മെ­ങ്കി­ലും, മകൾ­ക്കും അത് ബു­ദ്ധി­മു­ട്ട് ഉണ്ടാ­ക്കു­ന്നു­വെ­ങ്കിൽ അത് ഇതി­ല്ലെങ്ക ­ ിൽ മറ്റെ­ന്ത് സു­ഖം എന്ന് വീ­ന്പി­ളക്കു­ന്ന സ്നേ­ പ്രശ്നമാ­കും. സോ­ഷ്യൽ സ്റ്റാ­റ്റസിൽ നി­ന്ന് റെ­ഗു­ലർ സ്റ്റാ­ ഹി­തർ വി­ഡ്ഢി­കളു­ടെ­ സ്വർ­ഗ്ഗത്തി­ലാ­ണ്. നമ്മു­ടെ­ ചി­ല റ്റസി­ലേ­ക്ക് വീ­ട്ടി­ലെ­ഈ പ്രശനം കാ­രണം ആ കു­ടുംബനാ­ ശീ­ലങ്ങളു­ടെ­ പു­കവലി­, മദ്യപാ­നം ഇത്യാ­ദി­ ഉറവി­ടം പരി­ ഥൻ വഴു­തി­ വീ­ഴും. ഭർ­ത്താവ് മദ്യപി­ച്ചാ­ലും പ്രശ്നമി­ല്ലാ­ ശോ­ധി­ച്ചാൽ അതൊ­രു­ ആഘോ­ഷവേ­ളയി­ലെ­ത്തി­നി­ൽ­ ത്ത ഭാ­ര്യയും മകളു­മാണ് വീ­ട്ടി­ലു­ള്ളത് എങ്കിൽ കു­ഴപ്പമി­ല്ല. ക്കും. ഞാൻ ആദ്യമാ­യി­ മദ്യപി­ച്ചത് ആദ്യമാ­യി­ പു­കവലി­ അല്ലെ­ങ്കിൽ ഒരു­കു­ടുംബം മു­ഴു­വൻ അസ്വസ്ഥമാ­കു­കയും ച്ചത് ഒരു­ ഓണത്തി­നോ­ ക്രി­സ്തു­മസ്സി­നോ­, വി­ഷു­വി­നോ­ ക്രമേ­ണ ഒരു­തരം രോ­ഗാ­വസ്ഥയി­ലെ­ത്തി­ച്ചേ­രു­കയും ചെ­ പെ­രു­ന്നാ­ളി­നോ­എവി­ടെ­യെ­ങ്കി­ലും എത്തി­നി­ൽ­ക്കും. യ്യും. കു­ടുംബാംഗങ്ങൾ വി­വി­ധ തരം രോ­ഗങ്ങൾ­ക്ക് അടി­ പ്രജാ­വത്സലനാ­യ മാ­വേ­ലി­ തന്പു­രാ­നെ­ പ്രതി­നി­ധാ­ മകളാ­കും. നം ചെ­യ്ത് ആയി­രക്കണക്കിന് പേർ മാ­വേ­ലി­യു­ടെ­ വേ­ അമേ­രി­ക്കയിൽ ഈയി­ടെ­യാ­യി­ ഇത് സംബന്ധമാ­യി­ ഷം കെ­ട്ടി­ സദസ്സു­കളിൽ പ്രത്യക്ഷപ്പെ­ടാ­റി­ല്ലേ­ ഇവരിൽ നട്ന ഒരു­ പഠനം ലോ­കം മു­ഴു­വൻ ഉള്ള രാ­ജ്യങ്ങൾ­ക്കും നല്ലൊ­രു­ പങ്കും മദ്യലഹരി­യി­ലാണ് മതി­മറന്നാ­ടു­ന്നത്. ബാ­ധകമാ­ണ്. ഒരു­മദ്യപാ­നി­യു­ടെ­വീ­ട്ടി­ലെ­ഭാ­ര്യ മാ­നസി­ക അല്ലാ­ത്തവർ എന്നോട് സദയം ക്ഷമി­ക്കു­ക. കഴി­ഞ്ഞവർ­ സമർ­ദ്ദം മൂ­ലം തൈ­റോ­യി­ഡ്. പു­ലമോ­നറി­ഹൈ­പ്പർ ടെ­ൻ­ ഷം ഒരു­ ഗൾ­ഫ് രാ­ജ്യത്തെ­ ഓണാ­ഘോ­ഷപരി­പാ­ടിൽ ഷൻ എന്നീ­ രോ­ഗങ്ങൾ­ക്ക് അടി­മയാ­യി­ മാ­റാം. ഭർ­ത്താവ് നടന്ന കസേ­രയടി­യെ­ക്കു­റി­ച്ച് മാധ്യമങ്ങൾ റി­പ്പോ­ർ­ട്ട് ഒരു­ലഹരി­രോ­ഗി­യാ­വു­കയും ചെ­യ്യും. നി­യന്ത്രണമി­ല്ലാ­ത്ത െ­ചയ്തി­രി­ന്നു­. പഴയകാ­ല ഓണസ്മരണകളു­യു­ർത്ത ­ ി­ കേ­ മദ്യപാ­നം ഇതി­ലെ­ങ്കിൽ പറ്റി­ല്ല എന്ന ഒരവസ്ഥ സൃ­ഷ്ടി­ക്കു­ രളത്തിൽ ഓണക്കളി­, ഓണത്തല്ല്, ഓണനു­ണ ഇവയൊ­ മെ­ങ്കിൽ ആ അവസ്ഥ ഒരു­രോ­ഗമാണ് പഠനം പറയു­ന്നത്, ക്കെ­അവതരി­പ്പി­ക്കു­ക പതി­വാ­യി­രു­ന്നു­. അതി­ൻ ­്റെ­പു­തി­യ ഇങ്ങനെ­യു­ള്ള കു­ടുംബത്തി­ലെ­മൂ­ത്തകു­ട്ടി­ചെ­റു­പ്പത്തി­ലേ­ പതി­പ്പാ­യി­യി­രി­ക്കാം ഈ കസേ­രകൾ വലി­ച്ചെ­റി­ഞ്ഞും മറ്റു­ തന്നെ­ഒരു­ഗൗ­രവ കഥാ­പാ­ത്രമാ­യി­സീ­രി­യസ്സ് ക്യാ­രക്റ്റർ ള്ളവരെ­ മർ­ദ്ദി­ച്ചു­മു­ള്ള ഓണത്തല്ല് എല്ലാം ഒരു­ ചടങ്ങാ­യി­ ആയിമാ­റു­മെ­ന്നതാ­ണ്. പഠി­ത്തം മു­ടങ്ങും. കു­ടുംബഭാ­ മാ­റി­യി­രി­ക്കു­ന്നു­. പക്ഷേ­ സമാ­ശ്വസി­ക്കാൻ ഒന്നു­ണ്ട്. കെ­ട്ട് രമേ­റ്റടു­ത്ത് ചെ­റു­പ്പത്തി­ലേ­ ജോ­ലി­യിൽ പ്രവേ­ശി­ക്കും, ഇറങ്ങു­ന്പോൾ നമു­ക്ക് വീ­ണ്ടു­വി­ചാ­രമു­ണ്ടാ­യി­ പശ്ചാത­ ഇളയവരെ­ നോ­ക്കേ­ണ്ട ഉത്തരവാ­ദി­ത്വം ഏറ്റെ­ടു­ക്കും ഒടു­ പി­ക്കും. ഛേ­ അതു­വേ­ണ്ടാ­യി­രു­ന്നു­. എന്ന് തോ­ന്നും. വിൽ സ്വയം ശീ­ലി­ച്ച് ജീ­വി­ത വിരക്തി­യിൽ എത്തി­ച്ചേ­ അപ്പോൾ മു­ഖം കു­നി­യും നമ്മു­ടെ­ ആഘോ­ഷങ്ങൾ­ക്ക് രും. ഡി­പ്രഷൻ അവി­ടെ­ തു­ടങ്ങു­കയാ­യി­. എൻ ­്റെ­ അച്ഛൻ ­്റെ­ മനു­ഷ്യമനസ്സി­ൻ ­്റെ­ നന്മ പ്രദർ­ശി­പ്പി­ക്കു­ന്ന ഉത്സവങ്ങളാ­യി­ മദ്യപാ­നം മൂ­ലം ജീ­വി­താ­ഭി­ലാ­ഷങ്ങൾ പൂ­ർ­ത്തീ­കരി­ക്കാൻ മാ­റി­യെ­ങ്കിൽ പരസ്പര സൗ­ഹൃ­ദത്തി­ൻ ­്റെ­കയ്യൊ­പ്പു­കളാ­യി­ കഴി­ഞ്ഞി­ല്ല എന്നും എൻ ­്റെ­ജീ­വി­തം ഒരു­കരയി­ലും എത്തി­ തീ­ർന്ന ­ ി­രു­ന്നുവെ­ങ്കിൽ ആശ കൈ­വി­ടു­ന്നി­ല്ല. ആശ ആരു­ യി­ല്ല എന്നും ഓർ­ത്ത് വി­ലപി­ച്ച് ഒരു­ ദുഃഖപു­ത്രനാ­യോ­ ടെ­യും കു­ത്തകയല്ലല്ലോ­ ആശയി­ലധി­ഷ്ഠതമല്ലേ­ ഓരോ­ ദുഃഖ പു­ത്രി­യാ­യോ­ജീ­വി­തം കഴി­ച്ചു­കൂ­ട്ടൂം ഇത്തരക്കാർ. നി­മി­ഷാ­ർത്ഥ ­ വും.


18

വ്യാഴം, സപ്തംബർ 13, 2012

ഡോ­­­­­­­: ജോൺ പനയ്ക്കൽ

മനസ്

“പാരന്പര്യത്തിൻ്റെ പാരതന്ത്ര്യത്തിൽ” പാ

­ ന്പര്യത്തിൽ അഭി­മാ­നി­ക്കു­ന്നവനാണ് മലയാ­ളി­. ര ചി­ലരൊ­ക്കെ­ പാ­രന്പര്യത്തിൽ ദു­രഭി­മാ­നം വച്ചു­പു­ ലർ­ത്താ­റു­മു­ണ്ട്. എൻ ­്റെ­ കു­ടുംബം, എൻ ­്റെ­ അച്ഛൻ, എൻ ­്റെ­ അപ്പൂ­പ്പൻ, അപ്പൂ­പ്പൻ ­്റെ­ അപ്പൂ­പ്പൻ..എന്നി­ങ്ങനെ­ കു­ടുംബ മഹി­മയു­ടെ­ ആലാ­ത്തു­കൾ വലി­ച്ചു­നീ­ട്ടി­ വീ­ന്പി­ളക്കു­ന്നവരും നമ്മു­ടെ­ ഇടയി­ലു­ണ്ട്. പാ­രന്പര്യത്തി­ൻ ­്റെ­ പാ­രതന്ത്ര്യത്തിൽ കെ­ട്ടപ്പെ­ട്ടു­കി­ടക്കു­ന്ന മനു­ഷ്യമനസ്സി­ൻ ­്റെ­ വി­കലമാ­യ അവസ്ഥാ­വി­ശേ­ഷത്തെ­ക്കു­റി­ച്ച് ഒരു­ വീ­ണ്ടു­വി­ചാ­രം നടത്തു­ വാ­നാണ് ഞാൻ മു­തി­രു­ന്നത്.

മൂ­ന്ന് കേ­സ്സു­കളു­ടെ­കെ­ട്ട് അഴി­ക്കട്ടെ­

കേ­സ്സ് ഒന്ന്: ഒരു­ യു­വാവ് ടെ­ലി­ഫോ­ണിൽ ബന്ധപ്പെ­ ട്ട് പരാ­തി­പ്പെ­ടു­ന്നു­. സാ­റേ­, എനി­ക്ക് വലി­യ ഭയം, ഞാൻ ആത്മഹത്യ ചെ­യ്യു­മോ­ എന്ന്. കു­റേ­ നാ­ളു­കളാ­യി­ എനി­ക്ക് ഈ ചി­ന്ത ഉണ്ടാ­യി­ട്ട്. കൂ­ടെക്ക ­ ൂ­ടെ­ മനസ്സ് ആത്മഹത്യ ചെ­ യ്യു­ന്നതി­നെ­ക്കു­റി­ച്ച് ചി­ന്തി­ച്ച് എന്നെ­ അലട്ടു­ന്നു­. ഇപ്പോൾ എനി­ക്ക് വി­ശപ്പി­ല്ല. ഉറക്കം വളരെ­ കു­റവാ­ണ്. എപ്പോ­ ഴും ആത്മഹത്യയെ­ക്കു­റി­ച്ചു­ള്ള ചി­ന്ത മാ­ത്രം. എങ്ങനെ ­ ആത്മഹത്യ ചെ­യ്യണമെ­ന്നതി­നെക്ക ­ ു­റി­ച്ചും ആത്മഹത്യാ­ക്കു­ റി­പ്പിൽ എന്തൊ­ക്കെ­എഴു­തണമെ­ന്നതി­നെ­ക്കു­റി­ച്ചും ഗാ­ഢമാ­ യി­ ചി­ന്തി­ക്കു­ന്നു­. കു­റെ­കു­റി­പ്പു­കൾ ഞാ­നെഴ ­ ു­തി­യി­രു­ന്നു­വെ­ ങ്കി­ലും അവയൊ­ക്കെ­ കീ­റി­ക്കളഞ്ഞു­. ഇപ്പോ­ഴത്തെ­ കു­റി­പ്പ് പൂ­ർ­ത്തി­യാ­യി­ട്ടി­ല്ല. പക്ഷെ­ആത്മഹത്യ ചെ­യ്യാൻ ഞാൻ മടി­ ക്കു­ന്നു­. ആത്മഹത്യ ചെ­യ്യു­ന്നതി­നു­ള്ള ഒരു­ കാ­രണവും എൻ ­്റെ­ മു­ന്പിൽ ഞാൻ കാ­ണു­ന്നി­ല്ല. എന്താണ് ഇങ്ങനെ­? എങ്ങനെ­ഈ ചി­ന്ത ഒഴി­വാ­ക്കാം?”

ടു­മെന്ന ­ തോ­ന്നൽ ഒരു­ വി­ശ്വാ­സമാ­യി­ ഈ യു­വതി­യു­ടെ­ ഉപബോ­ധമനസ്സിൽ ദൃ­ഢമാ­യി­രി­ക്കു­ന്നു­. പാ­രന്പര്യത്തി­ൻ ­്റെ­ പാ­രതന്ത്ര്യത്തിൽ പരി­തപി­ക്കു­ന്ന പാ­വപ്പെ­ട്ട ഈ പെ­ൺ­കു­ ഞാൻ കു­റേ­ നേ­രം അയാ­ളു­മാ­യി­ സംസാ­രി­ച്ചു­. ഈ ട്ടി­യു­ടെ­ പേ­ടി­പ്പെ­ടു­ത്തു­ന്ന ഈ അവസ്ഥയും പാ­രന്പര്യരോ­ അവസ്ഥയു­ടെ­ മൂ­ലകാ­രണം കണ്ടു­പി­ടി­ക്കാ­നാ­യി­രു­ന്നു­ ഗത്തി­ൻ ­്റെ­വേ­രു­പൊ­ട്ടി­ഉണ്ടാ­യതാണ് എന്നതിൽ തർ­ക്കമി­ല്ല. എൻ ­്റെ­ ശ്രമം. അയാ­ളു­ടെ­ അച്ഛൻ 45 ാ­മത്തെ­ വയസ്സിൽ കേ­സ്സ് മൂ­ന്ന്: ഒരു­കു­ടുംബത്തി­ലെ­മൂ­ന്ന് ആൺ­കു­ട്ടി­കളിൽ ആത്മഹത്യചെ­യ്ത ആളാ­ണ്. വല്ല്യച്ഛനും ആത്മഹത്യയി­ ലാണ് ജീ­വി­തം അവസാ­നി­പ്പി­ച്ചത്. അതു­മാ­ത്രമല്ല വല്ല്യച്ഛൻ ­്റെ­ ഇളയ ആളിന് ഒരു­ അസ്വസ്ഥത. പഠി­ത്തത്തി­ലും, അനു­ രണ്ടു­സഹോ­ദരങ്ങളും ആത്മഹത്യയി­ലൂ­ടെ­ജീ­വി­തം അവസാ­ സരണത്തി­ലും, വസ്ത്രധാ­രണ രീ­തി­യി­ലും, പെ­രു­മാ­റ്റത്തി­ നി­പ്പി­ച്ചവരാ­ണ്. ഈയി­ടെ­ ഈ യു­വാ­വി­ൻ ­്റെ­ മൂ­ത്ത സഹോ­ ലും, ആഹാ­രക്രമത്തി­ലു­മൊ­ക്കെ­ അപാ­കതകൾ പ്രദർ­ശി­ ദരൻ ആത്മഹത്യ ചെ­യ്തു­. അടു­ത്ത ഊഴം തൻ ­്റേ­താണ് പ്പി­ക്കു­ന്നു­. ഒറ്റനോ­ട്ടത്തിൽ ഒന്നും മനസ്സി­ലാ­വു­കയി­ല്ല. ഒരു­ ­ ി­പ്പി­ എന്ന തോ­ന്നൽ ഇദ്ദേ­ഹത്തി­ൻ ­്റെ­ഉപബോ­ധമനസ്സിൽ ഉറഞ്ഞ് തരം ഹി­ഡൻ പേ­ഴ്സനാ­ലി­റ്റി­. വൈ­കല്യമെ­ന്ന് വി­ശേഷ കൂ­ടി­യി­രി­ക്കു­ന്നു­. ആ ഭയം ഇദ്ദേ­ഹത്തെ­വല്ലാ­തെ­അലട്ടു­ന്നു­. ക്കാ­വു­ന്നതൊ­ന്നും ആ കു­ട്ടി­യിൽ ദർ­ശി­ക്കാൻ സാ­ധി­ക്കു­ ഭക്ഷണം വേ­ണ്ട, രാ­ത്രി­യിൽ ഉറക്കമി­ല്ല. ഈ അവസ്ഥയിൽ ന്നി­ല്ല. പി­ന്നെ­യെ­ന്ത് ? ആ കു­ട്ടി­യു­ടെ­ അച്ഛന്റെ­ കു­ടുംബപാ­ എത്തി­ച്ചേ­ർ­ന്ന ഈ യു­വാ­വി­നെ­കു­റ്റം പറഞ്ഞി­ട്ടെ­ന്തു­കാ­ര്യം? രന്പര്യമനു­സരി­ച്ച് വീ­ട്ടിൽ ഒരാൾ മാ­നസി­ക വൈ­കല്യം കു­ടുംബചരി­ത്രം ആത്മഹത്യക്കു­റി­ച്ചാണ് വി­ളി­ച്ച് പറയു­ന്നത്. ഉള്ളതാ­യി­ തീ­രണമെ­ന്ന ഒരു­വയ്പു­ണ്ട്. അവരു­ടെ­ എല്ലാ­ ആത്മഹത്യാ­ പ്രവണത ഒരു­ പാ­രന്പര്യരോ­ഗമാ­യി­ അയാ­ളും ശാ­ഖകളി­ലും അത് വർ­ഷങ്ങളാ­യി­ പതി­വാ­ണ്. വീ­ട്ടി­ലും മറ്റ് കു­ടുംബാംഗങ്ങളും അംഗീ­കരി­ച്ച് കഴി­ഞ്ഞു­. നാ­ട്ടു­കാ­രു­ ഈ കു­ട്ടി­യിൽ അതി­ന്റെ­ ഈ ലക്ഷണങ്ങൾ കണ്ടു­ തു­ടങ്ങി­ ടെ­ ചി­ന്താ­ഗതി­യും മറി­ച്ചാ­വു­കയി­ല്ല എന്ന് അനു­മാ­നി­ക്കാ­വു­ യെ­ന്ന് പറഞ്ഞ് അതൊ­രു­ വാ­ർ­ത്തയാ­ക്കി­യപ്പോൾ വി­വരം ­്റെ­ ചെ­വി­യി­ലു­മെത്ത ­ ി­. ആ മനസ്സ് അസ്വസ്ഥമാ­യി­. ന്നതേ­യു­ളളൂ­. മതാ­ചാ­രപ്രകാ­രമു­ള്ള പ്രതി­വി­ധി­കൾ മു­റയ്ക്ക് ഈ മകൻ തൻ ­്റെ­മാ­താ­പി­താ­ക്കളും സഹോ­ദരങ്ങളും സംശയദൃ­ഷ്ടി­യോ­ െ­ചയ്തി­ട്ടും ഒരു­ആശ്വാ­സവു­മി­ല്ല. പ്രശ്നം തന്നെ­! ടെ­ തന്നെ­ വീ­ക്ഷി­ക്കു­ന്നു­ എന്ന അറിവ് അയാ­ളെ­ ഒരു­ തരം കേ­സ്സ് രണ്ട്: പ്രേ­മി­ച്ച് വി­വാ­ഹം കഴി­ച്ച ദന്പതി­കളിൽ ഭാ­ സംശയരോ­ഗി­യാ­ക്കി­മാ­റ്റി­. പെ­രു­മാ­റ്റത്തിൽ അയാ­ളറി­യാ­തെ­ ര്യയു­ടെ­വി­ലാ­പം ശ്രദ്ധി­ക്കൂ­. വി­വാ­ഹം കഴി­ഞ്ഞി­ട്ട് 3 വർ­ഷമാ­ ന്യൂ­ന ചലനങ്ങൾ ഉണ്ടാ­ക്കാൻ തു­ടങ്ങി­. He got infected യി­. ഒരു­ കു­ട്ടി­യു­മു­ണ്ട്. വലി­യ കു­ടുംബ പ്രശ്നങ്ങളൊ­ന്നും with negative energy. പാ­രന്പര്യരോ­ഗത്തി­ൻ ­്റെ­ മറ്റൊ­രു­ ഉദാ­ അവരു­ടെ­ ദാ­ന്പത്യ ജീ­വി­തത്തിൽ ഈ അടു­ത്തകാ­ലം വരെ­ ഹരണമല്ലേ­ഈ കേ­സ്സ്. ഉണ്ടാ­യി­രു­ന്നി­ല്ല. പക്ഷേ­ഇപ്പോൾ പ്രശ്നം, കു­റച്ചു­നാ­ളു­കളാ­ മേ­ൽ­വി­വരി­ച്ച മൂ­ന്ന് കേ­സ്സു­കളും പാ­രന്പര്യരോ­ഗത്തി­ യി­ ഭാ­ര്യയു­ടെ­ മനസ്സിൽ ഒരു­ ഭീ­തി­; ഭർ­ത്താവ് തന്നെ­ ഒഴി­യു­ മോ­യെ­ന്ന്. ഭർ­ത്താവ് അങ്ങനെ­ഒരു­വി­വാ­ഹമേ­ചനത്തെ­പ്പറ്റി­ ലേ­ക്കാണ് വി­രൽ ചൂ­ണ്ടു­ന്നത്. എന്താ­ണി­തിന് കാ­രണം? ചി­ന്തി­ച്ചി­ട്ടു­പോ­ലു­മി­ല്ല. അങ്ങനെ­ ഒരു­ പ്രതി­സന്ധി­യു­ണ്ടാ­ മനഃശാ­സ്ത്രപഠനത്തിൽ ഇതി­നെ­ Psychotropic Disorder കാൻ അവരു­ടെ­ദാ­ന്പത്യജീ­വി­തത്തിൽ ഒരു­കാ­രണവും ഇല്ല. എന്ന് പറയും ഒരു­ വീ­ട്ടി­ലു­ള്ളവരു­ടെ­ Psychotropic situa­്റെ­ പി­ന്നെ­ എന്താണ് ഇങ്ങനെ­ ഒരു­ അവസ്ഥ? ആ യു­വതി­ക്ക് tion മൂ­ലമാണ് ഇത്തരം Disorder ഉണ്ടാ­കു­ന്നത്. ഒരാ­ളി­ൻ ഇപ്പോൾ ഒന്നി­ലും ഒരു­ താ­ൽ­പര്യവു­മി­ല്ല. ആഹാ­രം പാ­കം ഉപബോ­ധമനസ്സിൽ ‘എനി­ക്കും അങ്ങനെ­സംഭവി­ക്കും’ എന്ന ചെ­യ്യു­ന്നതിൽ ശു­ഷ്കാ­ന്തി­പ്രകടി­പ്പി­ച്ചി­രു­ന്ന അവർ ഇപ്പോൾ തോ­ന്നൽ അനു­സ്യൂ­തമാ­യി­ ഉണ്ടാ­കു­ന്പോൾ ആ ചി­ന്ത ഒരു­ പാ­കം ചെ­യ്യാൻ മടി­ക്കു­ന്നു­. തന‍്റെ­ കു­ട്ടി­യെ­ ശ്രദ്ധി­ക്കു­ന്നതി­ വി­ശ്വാ­സ പ്രമാ­ണമാ­യി­ മാ­റു­ന്നു­. അപ്പോൾ ആ അസ്വസ്ഥാ­ ലും, എന്തിന് സ്വന്തം ശു­ചി­ത്വത്തിൽ പോ­ലും താ­ൽ­പര്യമി­ വസ്ഥയി­ലാണ് ഞാ­നും എന്ന് അയാൾ ഉറച്ച് വി­ശ്വസി­ക്കു­ ല്ല. എല്ലാ­റ്റി­നും ഒരു­ തരം നി­സ്സംഗത. ഭർ­ത്താവ് തന്നെ ­ കയും അത് പ്രഖ്യാ­പി­ക്കു­കയും ചെ­യ്യു­ന്നു­. പൂ­ർ­വ്വീ­കരു­ടെ­ ഒഴി­ഞ്ഞതി­നു­ശേ­ഷമു­ള്ള തൻ ­്റെ­ അവസ്ഥയെ­ക്കു­റി­ച്ചു­ള്ള ചി­ അരു­താ­ത്ത ചെ­യ്തി­കളും, പാ­പകർ­മ്മങ്ങളും കാ­രണം ന്തയി­ലാണ് എപ്പോ­ഴും. കൂ­ട്ടു­കാ­രു­മാ­യു­ള്ള സംഭാ­ഷണവും പി­ൻ­തലമു­റ ശാ­പത്തി­നും ദോ­ഷത്തി­നും വി­ധേ­യരാ­വു­മെ­ സന്പർ­ക്കവും വരെ­വേ­ണ്ടെ­ന്ന് വെ­ച്ചു­. ഇരു­ട്ടി­ൻ ­്റെ­ആത്മാ­വാ­ ന്ന ചൊ­ല്ലു­കൂ­ടെ­ കേ­ൾ­ക്കു­ന്പോൾ ഏതാ­ണ്ട് Psychotropic ­്റെ­ പൂ­ർ­ണ്ണ വളർ­ച്ച പ്രാ­പി­ച്ചി­രി­ക്കും. ഒരു­ യി­ത്തീ­ർ­ന്നു­ ആ യു­വതി­. കാ­രണം അന്വേ­ഷി­ച്ച് കടന്നു­ചെ­ Disorder അതി­ൻ കു­ടുംബത്തി­നേ­റ്റി­ട്ടു­ള്ള ശാ­പശരങ്ങൾ, നി­രപരാ­ധി­കളു­ടെ ­ ന്നപ്പോൾ മനസ്സി­ലാ­യത് വി­ചി­ത്രം തന്നെ­.! കണ്ണീ­രി­ൻ ­്റെ­ നി­ലവി­ളി­, രക്തച്ചൊ­രി­ച്ചി­ലി­ൻ ­്റെ­ പ്രതി­ധ്വനി­, മറ്റു­ അവരു­ടെ­ അച്ഛനും അമ്മയും കു­റേ­ നാ­ളു­കളാ­യി­ വേ­ർ­ ള്ളവരെ­ കാ­രണം കൂ­ടാ­തെ­ ദണ്ധി­പ്പി­ച്ചതി­ൻ ­്റെ­ മറു­വി­ല ഇവ, പി­രി­ഞ്ഞ് രണ്ടു­വീ­ട്ടിൽ കഴി­യു­കയാ­ണ്. മൂ­ത്ത രണ്ട് സഹോ­ ആ കു­ടുംബത്തി­ൻ ­്റെ­ സ്വസ്ഥത ഭാ­വി­യി­ലെ­പ്പോ­ഴെ­ങ്കി­ലും ദരി­മാ­രും വി­വാ­ഹബന്ധം ഒഴി­ഞ്ഞ് അമ്മയു­ടെ­ കൂ­ടെ­ കു­ട്ടി­ കെ­ടു­ത്തു­മെന്ന ­ ് കാ­ലം സാ­ക്ഷീ­കരി­ക്കു­ന്നു­ണ്ട്. നാ­മൊ­ക്കെ­ കളു­മാ­യി­ കഴി­യു­ന്നു­. ഈയി­ടെ­ അവരു­ടെ­ നേ­രെ­ മൂ­ത്ത അതിൽ വി­ശ്വസി­ക്കു­കയും ചെ­യ്യു­ന്നു­. അങ്ങനെ­യെ­ങ്കിൽ സഹോ­ദരൻ ഭാ­ര്യയെ­ ഉപേ­ക്ഷി­ച്ച് വി­വാ­ഹമോ­ചനം നേ­ടി­. ഈ വി­ഷാ­ദരോ­ഗം, Psychotropic Disorder ഉണ്ടാ­കാൻ കാ­ ഇനി­ആ കു­ടുംബത്തിൽ ബന്ധമൊ­ഴി­യാൻ ഈ ഇളയമകൾ രണക്കാർ നാം തന്നെ­. കു­ടുംബം ഒരു­ വ്യവസ്ഥ (System) മാ­ത്രം. അതേ­കു­റി­ച്ചോ­ർ­ക്കു­ന്പോൾ ശരീ­രം വി­റക്കു­ന്നു­, ആണ്. കു­ടുംബാംഗങ്ങൾ ഒരേ­ ചങ്ങലയു­ടെ­ പലകണ്ണി­കൾ വി­യർ­ക്കു­ന്നു­. എന്താ­ണി­തിന് കാ­രണം? ബന്ധം വേ­ർ­പ്പെ­ പോ­ലെ­യാ­ണ്. ഒരു­ കണ്ണി­യിൽ വി­ള്ളലു­ണ്ടാ­കു­ന്പോൾ അത്

ചങ്ങലയു­ടെ­ അഖണ്ധതയിൽ ചലനങ്ങളു­ണ്ടാ­ക്കു­ന്നതു­പോ­ ലെ­ ഒരു­ വ്യക്തി­യി­ലു­ള്ള അസ്വസ്ഥത ആ കു­ടുംബത്തി­ൻ ­്റെ­ മു­ഴു­വൻ സ്വസ്ഥതയെ­ ഹനി­ക്കു­മെ­ന്നതിൽ തർ­ക്കമി­ല്ല. കു­ ടുംബത്തി­ൻ ­്റെ­ ചലനാ­ത്മകത (Family dynamics) അഭംഗു­ രം കാ­ത്തു­സൂ­ക്ഷി­ക്കേണ്ട ­ കടമ ഓരോ­ കു­ടുംബാംഗത്തി­നു­ മു­ണ്ട്. ഈ ചലനാ­ത്മകതക്ക് ക്ഷതമേ­ൽ­ക്കു­ന്പോ­ഴാണ് നാം ഇത്തരം സൈ­ക്കോ­ ട്രോ­പ്പി­ക്ക് അനു­ഭവങ്ങളി­ലേക്ക ­ ും ചി­ ന്തകളി­ലേക്ക ­ ും കടന്നു­ചെ­ല്ലു­ന്നു­ത്. മലയാ­ളി­യു­ടെ­ഔദ്യോ­ഗി­ക മത്സ്യം കരി­മീ­നാ­ണല്ലോ­,കരി­ മീ­നിന് ചി­ല പ്രത്യേ­കതകളു­ണ്ട്. മാ­ലി­ന്യം കലർ­ന്ന ഭക്ഷണം അത് കഴി­ക്കു­കയി­ല്ല. രാ­സപദാ­ർ­ത്ഥങ്ങളു­ടെ­അതി­പ്രസരമു­ള്ള വെ­ള്ളത്തിൽ അത് ജീ­വി­ക്കു­കയു­മി­ല്ല. ഏക ഭാ­ര്യാ­ത്വത്തിന് പ്രസി­ദ്ധമാണ് കരി­മീൻ. ഇണചേ­രൽ ഒരാ­ളി­നോട് മാ­ത്രം. മു­ ട്ടയി­ടു­ന്നതും ആ ഇണചേ­രലി­ലൂ­ടെ­ മാ­ത്രം. ഈ ചര്യകളൊ­ ക്കെ­ കരി­മീ­നി­ൻ ­്റെ­ നൈ­ർമ്മ ­ ല്യത്തി­ൻ ­്റേ­യും നി­ഷ്ക്കളങ്കതയു­ ടെ­യും ബഹി­ർസ ­ ്ഫു­രണങ്ങളാ­ണ്. നമ്മു­ടെ­ ജലാ­ശയങ്ങൾ, പരി­സ്ഥി­തി­ ഇവ രാ­സവസ്തു­ക്കളെ­ക്കൊ­ണ്ട് പൂ­രി­തമാ­യി­രി­ ക്കു­ന്നതി­നാൽ കഴി­ഞ്ഞ വർ­ഷങ്ങളെ­ അപേ­ക്ഷി­ച്ച് കരി­മീൻ ഉൽ­പാ­ദനം 60 ശതമാ­നം കു­റഞ്ഞി­രി­ക്കു­ന്നവെ­ന്ന് കണക്കു­ കൾ സംസാ­രി­ക്കു­ന്നു­. കരി­മീ­നി­നെ­ നോ­ക്കി­ പലതും പഠി­ ക്കണം നമ്മൾ. നമു­ക്കും ഒരു­കരി­മീ­നാ­കാൻ സാ­ധി­ക്കു­മോ­? അതി­ൻ ­്റെ­ ആദ്യപടി­യാണ് മനസ്സി­നെ­ ശു­ദ്ധമാ­ക്കു­ക എന്നത്. Psychotropic Disorder ൽ കഴി­യു­ന്ന കു­ടുംബാംഗങ്ങൾ ഒരു­ സൈ­ക്യാ­ർ­ട്ടി­സ്റ്റി­നെ­ കണ്ട് Psychotropic Medicationന് വി­ധേയ ­ രാ­വണം. ഫാ­മി­ലി­ കൗ­ൺ­സി­ലിംഗി­ലൂ­ടെ­ ഫാ­മി­ലി­ ഡൈ­നാ­മി­ക്സ് വീ­ണ്ടെ­ടു­ക്കണം. മനസ്സി­നെ­ ബലപ്പെ­ടു­ത്തു­ ന്ന പ്രഭാ­ഷണങ്ങൾ ദി­വസേ­ന ശ്രവി­ക്കണം. മനസ്സി­ൻ ­്റെ­പി­രി­ മു­റു­ക്കം കു­റക്കു­ന്നതി­നാ­യി­ട്ടു­ള്ള പരി­ശീ­ലന ക്ലാ­സ്സു­കളിൽ സംബന്ധി­ക്കണം. മനസ്സി­നെ­ ആക്രമി­ച്ച് കീ­ഴടക്കി­യി­രി­ക്കു­ ന്ന പാ­രന്പര്യരോ­ഗങ്ങൾ പതു­ക്കെ­ പി­ൻ­വാ­ങ്ങും. ഒരു­ അപ്പൂ­ പ്പൻ­താ­ടി­യെ­പ്പോ­ലെ­ ഭാ­രമി­ല്ലാ­ത്ത അവസ്ഥയി­ലേ­ക്ക് മനസ്സ് എത്തി­ച്ചേ­രും. യഥേ­ഷ്ടം പറക്കു­വാ­നു­ള്ള സ്വാ­തന്ത്യത്തോ­ ടെ­ മാ­നസി­ക വ്യഥയനു­ഭവി­ക്കു­ന്ന മദ്ധ്യവയസ്കയാ­യ ഒരു­ സ്ത്രീ­സ്വാ­മി­ജി­യോട് ചോ­ദി­ച്ചു­. “സ്വാ­മി­ജീ­, കഴി­ഞ്ഞ ഒരു­ വർ­ഷമാ­യി­ ഞാൻ കടു­ത്ത മാ­ നസി­ക വ്യഥയി­ലാ­ണ്. എൻ ­്റെ­ ഭർ­ത്താവ് എന്നെ­ സ്നേഹ ­ ി­ ക്കു­ന്നി­ല്ല. ഞാ­നെ­ന്ത് ചെ­യ്യണം?. സ്വാ­മി­ജി­യു­ടെ­ മറു­പടി­, “എനി­ക്ക് മറു­വശം കൂ­ടി­കേ­ൾ­ക്കണം” വീ­ണ്ടും സ്ത്രീ­യു­ടെ­ ചോ­ദ്യം. “മാ­നസി­ക വ്യഥ കൂ­ടു­ന്നതല്ലാ­തെ­ ഒരു­ വർ­ഷമാ­യി­ ഇത് കു­റഞ്ഞു­കാ­ണു­ന്നി­ല്ല. ഇതൊ­ന്ന് കു­റയ്ക്കു­വാ­നെ­ന്താണ് മാ­ ർ­ഗ്ഗം?” സ്വാ­മി­ജി­യു­ടെ­ മറു­പടി­, “ഒരു­ വർ­ഷം കൊ­ണ്ട് നി­ങ്ങൾ എന്ത് നേ­ടി­; ഒന്നും നേ­ടി­യി­ട്ടി­ല്ല, അല്ലേ­? നേ­ട്ടമി­ല്ലാ­ത്ത വ്യാ­ പാ­രം എന്തിന് വൃ­ഥാ­നടത്തു­ന്നു­” മറു­വശം വാ­യി­ക്കാ­തെ­, നേ­ട്ടമി­ല്ലാ­ത്ത മാ­നസി­ക വ്യാ­പാ­ര ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്നവർ പാ­യലു­പി­ടി­ച്ച പാ­രന്പര്യത്തി­ൻ ­്റെ പടു­കൂ­റ്റൻ മതി­ൽ­ക്കെ­ട്ടി­നു­ള്ളി­ലാ­ണെ­ന്നു­കൂ­ടെ­തി­രി­ച്ചറി­യു­ക. ചി­ന്തകൾ പ്രത്യാ­ക്രമണത്തി­നല്ല, പ്രതി­രോ­ധത്തി­നാ­വട്ടെ­!.


18 10

വഴി­കാ­ട്ടി­

വ്യാഴം, സപ്തംബർ 20, 2012

മനസ്

ഡോ­­­­­­­: ജോൺ പനയ്ക്കൽ

“അന്തർനേത്രം തുറക്കാൻ...” ഞാ

ൻ ചെ­റു­പ്പം മു­തലേ­കേ­ൾക്ക ­ ു­ന്ന ഒരു­വരി­പദ്യമാ­ ണ്, “അകംകണ്ണു­തു­റപ്പി­ക്കാൻ ആശാൻ ബാ­ ല്യത്തി­ലെ­ത്തണം” അകം കണ്ണി­ൻ ­്റെ­ പര്യാ­യപദങ്ങളാണ് അന്തർ­നേ­ത്രം, ഉൾ­കണ്ണ്, എന്നി­വ. ഒരു­ കു‍­‍ഞ്ഞി­ൻ ­്റെ­ പൂ­ർ­ വ്വബാ­ല്യത്തിൽ തന്നെ­ അവൻ ­്റെ­ ഹൃ­ദയത്തി­ൻ ­്റെ­, ബു­ദ്ധി­യു­ ടെ­, അറി­വി­ൻ ­്റെ­കണ്ണ് തു­റക്കാൻ എഴു­ത്തച്ഛന്മാർ നടത്തു­ന്ന കു­ടി­പ്പള്ളി­ക്കൂ­ടങ്ങളിൽ പോ­കണമെ­ന്നർ­ത്ഥം, കു­ടി­പ്പള്ളി­ ക്കൂ­ടങ്ങൾ­ക്ക് ‘ആശാ­ൻ­പള്ളി­ക്കൂ­ടങ്ങൾ­’ എന്നും പേ­രു­ണ്ട്. ഇത് എൻ ­്റെ­ബാ­ല്യത്തി­ൻ ­്റെ­കഥ. ഇന്ന് കു­ടി­പ്പള്ളി­ക്കൂ­ടങ്ങൾ മാ­റി­, നഴ്സറി­സ്കൂ­ളു­കളാ­ യി­. നഴ്സറി­ക്കു­ശേ­ഷം എൽ.കെ­.ജി­.യും യു­.കെ­.ജി­,യു­മു­ള്ള കി­ൻ ­്റ ർ­ഗാ­ർ­ട്ടനു­കളും. അവി­ടെ­ കു­ട്ടി­കൾ­ക്ക് വേ­ണ്ട എല്ലാ­ സു­ഖസൗ­കര്യങ്ങളു­മു­ണ്ട്. ഇംഗ്ലീ­ഷ്പാ­ട്ടു­കൾ­പാ­ടി­, ചി­ ത്രങ്ങൾ വരച്ച് ആടി­പ്പാ­ടി­നടക്കു­ന്നകാ­ലം. എന്നാൽ എൻ ­്റെ­ ആ കാ­ലത്ത് ആദ്യം പഠി­ച്ചത് മലയാ­ള അക്ഷരങ്ങളാ­യി­ രു­ന്നു­ അ, ആ, ഇ, ഈ, എന്നി­ങ്ങനെ.­ ഈ അക്ഷരങ്ങൾ പനയോ­ലയിൽ ആശാൻ നാ­രാ­യം വച്ച് എഴു­തി­ത്തരും, ഈ ഓലച്ചു­രു­ളി­ൻ ­്റെ­ കനം കൂ­ടു­ന്തോ­റും അക്ഷരലോ­ കത്തെ­അറി­വും വർ­ദ്ധി­ക്കും. എൻ ­്റെ­ കൊ­ച്ചു­ഗ്രാ­മത്തിൽ രണ്ട് കു­ടി­പ്പള്ളി­കൂ­ടങ്ങൾ അന്നു­ണ്ടാ­യി­രു­ന്നു­. ഒന്ന് ‘വെ­ളു­ത്താ­ശാ­ൻ ­്റെ­’യും മറ്റേത് ‘കറു­ത്താ­ശാ­ൻ ­്റേ­തും’, വെ­ളു­ത്താ­ശാൻ വെ­ളു­ത്തനി­റമു­ള്ള ആളാ­യി­രു­ന്നെ­ങ്കി­ലും കു­ട്ടി­കളെ­ചൂ­രൽ വച്ച് അടി­ക്കു­മാ­യി­ രു­ന്നു­. ഓലമേ­ഞ്ഞ ഷെ­ഡ്ഡിൽ ആശാൻ ഇരി­ക്കു­ന്ന കു­രണ്ടി­ പ്പു­റത്തിന് മു­കളിൽ ഈ ചൂ­രൽ എല്ലാ­വരും കാ­ൺ­കെ­ വെ­ളു­ത്താ­ശാൻ തൂ­ക്കി­ ഇടു­മാ­യി­രു­ന്നു­. പഠി­ച്ചി­ല്ലെ­ങ്കിൽ ‘ചൂ­രൽ­കഷാ­യം’ തീ­ർച്ച ­ എന്ന സന്ദേ­ശം അറി­യി­ക്കു­വാ­ നാ­യി­രു­ന്നു­ ഇങ്ങനെ­ അദ്ദേ­ഹം ചെ­യ്തി­രു­ന്നത്. എന്നാൽ കറു­ത്താ­ശാൻ അത്ര ക്രൂ­രനല്ലാ­യി­രു­ന്നു­. അദ്ദേ­ഹത്തി­ൻ ­്റെ­ കു­രണ്ടി­പ്പു­റത്തിന് മു­കളിൽ ഒരു­ കു­ല പഴു­ത്തപഴം എപ്പോ­ഴും തൂ­ക്കി­യി­ട്ടി­രി­ക്കും. അത് കി­ട്ടു­മെന്ന ­ ോ­ർ­ത്ത് അടി­യു­ണ്ടെ­ങ്കി­ലും മി­ക്ക കു­ട്ടി­കളെ­യും ചേ­ർ­ത്തി­രു­ന്നത് അവി­ടെ­യാ­ണ്. എന്നെ­യും കറു­ത്താ­ശാ­ൻ ­്റെ­ (അദ്ദേ­ഹം കറു­ത്തവനാ­യി­രു­ന്നു­) അടു­ത്താണ് ചേ­ർത്ത ­ ത്. ചാ­ണകം മെ­ഴു­കി­യ തറയിൽ ഇരി­ക്കണം. മു­ന്പിൽ മണ്ണ് വി­രി­ച്ചി­രി­ ക്കും. അതി­ലാണ് വി­രൽ­കൊ­ണ്ട് എഴു­തി­പ്പഠി­ക്കേ­ണ്ടത്. ഇടയ്ക്ക് ഒരു­ പഴം കി­ട്ടും. ഇന്നും മനസ്സി­ൻ ­്റെ­ മരവി­ ക്കാ­ത്ത മൂ­ലയിൽ എൻ ­്റെ­ കറു­ത്താ­ശാ­ൻ ­്റെ­ രൂ­പവും ഭാ­വും, സ്ത്രീ­കളെ­പ്പോ­ലെ­ മു­ടി­വളർ­ത്തി­ ഒരു­വശത്തേ­ക്ക് കെ­ ട്ടി­വച്ചി­രി­ക്കു­ന്ന ഫാ­ഷനും, പു­കയി­ലക്കറയു­ള്ള കറു­ത്ത പല്ലു­കളും ഒരു­ മധു­രസ്മരണയാ­യി­ അവശേ­ഷി­ക്കു­ന്നു­. എന്നോട് ആശാന് ഒരു­ പ്രത്യേ­ക സ്നേ­ഹമാ­യി­രന്നു­. പനയ്ക്കലെ­ സാ­റി­ൻ ­്റെ­ (എൻ ­്റെ­ വല്ല്യച്ഛൻ­) കൊ­ച്ചു­മകൻ എന്ന ഒരു­ പരി­ഗണന എനി­ക്ക് കി­ട്ടി­യി­രുന്നു­. എങ്കി­ലും ആശാൻ മറ്റ് കു­ട്ടി­കൾ­ക്ക് ചൂ­രൽ­കഷാ­യം കൊ­ടു­ക്കു­ ന്പോൾ ഒരി­ക്കൽ എനി­ക്കും കി­ട്ടു­മെന്ന ­ ു­ള്ള ഭയം കൊ­ണ്ട് ഞാൻ എൻ ­്റെ­ അമ്മയു­ടെ­ അടു­ത്ത് ദി­വസവും രാ­വി­ലെ­ അടവ് ഇറക്കു­മാ­യി­രു­ന്നു­. കരഞ്ഞു­കൊ­ണ്ട് “ആശാ­ൻ ­്റെ­യടു­ ത്ത് പോ­കാൻ വയ്യ” എന്ന് പറഞ്ഞു­കൊ­ണ്ട് ആ മടി­യിൽ അഭയം തേ­ടു­ക പതി­വാ­യി­. ആങ്ങനെ­ ആശാൻ പള്ളി­ക്കൂ­ ടത്തിൽ പോ­കു­ന്ന പതിവ് നി­റു­ത്തി­ആശാൻ വീ­ട്ടിൽ വന്ന് എന്നെ­ പഠി­പ്പി­ക്കാൻ തു­ടങ്ങി­. അതൊ­ക്കെ­ ബാ­ല്യകാ­ലം; എന്തൊ­ക്കെ­മധു­രസ്മരണകൾ! മഴപെ­യ്താൽ വെ­ള്ളം ചോ­രു­ന്ന ഓലപ്പു­രയു­ടെ­ കീ­ ഴി­ലി­രു­ന്നാണ് ഞാ­നീ­വരി­കൾ പഠി­ച്ചത് “അകം കണ്ണ് തു­റപ്പി­ക്കാൻ ആശാൻ ബാ­ല്യത്തി­ലെ­ത്തണം.” ആശാൻ പാ­ടി­ത്തരു­ന്ന വരി­കൾ കൂ­ട്ടത്തോ­ടെ­ ഞങ്ങൾ ഏറ്റു­പാ­ടു­ മാ­യി­രു­ന്നു­. അതു­കൊ­ണ്ടു­തന്നെ­ പ്രാ­യമേ­റയാ­യി­ട്ടും ആ വരി­കൾ മറന്നി­ട്ടി­ല്ല, ഇന്നും അതിന് ജീ­വനു­ണ്ട്. അന്നതി­ ൻ ­്റെ­അർ­ത്ഥം അറി­യാ­തെ­ പാ­ടി­ ഇന്നതി­ൻ ­്റെ­ അർ­ത്ഥമറി­യാ­ മെ­ങ്കി­ലും പാ­ടാൻ മെ­നക്കെ­ടാ­റി­ല്ല. ജീ­വി­തത്തി­ൻ ­്റെ­ വെ­ല്ലു­ വി­ളി­കളെ­ നേ­രി­ടു­ന്നതിന് അന്തർ­നേ­ത്രം തു­റക്കണമെ­ന്ന പ്രഖ്യാ­പനം എത്ര അർ­ത്ഥവത്താ­ണെ­ന്ന് ഇന്ന് മനസ്സി­ലാ­ കു­ന്നു­.

ജീ­വി­തത്തിൽ ആർ­ക്കാണ് പ്രതി­സന്ധി­കൾ ഇല്ലാ­ ത്തത്? മനു­ഷ്യനാ­യി­ പി­റന്നവനൊ­ക്കെ­ ജീ­വി­തത്തിൽ എപ്പോ­ഴെ­ങ്കി­ലു­മൊ­ക്കെ­ വെ­ല്ലു­വി­ളി­കളും പ്രതി­സന്ധി­കളു­ മു­ണ്ടാ­കു­മെന്ന ­ ത് തീ­ർ­ച്ചയാ­ണ്. പ്രതി­സന്ധി­കളോ­ടു­കൂ­ ടെ­യാണ് മനു­ഷ്യസൃ­ഷ്ടി­ പൂ­ർ­ത്തീ­കരി­ക്കപ്പെ­ടു­ന്നത്. സൃ­ ഷ്ടി­യോ­ടൊ­പ്പം പ്രതി­സന്ധി­കളെ­ അതി­ജീ­വി­ക്കു­വാ­നു­ള്ള സി­ദ്ധി­കളും കരു­തി­വെച്ച ­ ി­ട്ടു­ണ്ടാ­കും സൃ­ഷ്ടാ­വ്. മറ്റൊ­രു­ അർ­ത്ഥത്തിൽ പറഞ്ഞാൽ എൻ ­്റെ­ ജീ­വി­തത്തിൽ ഉണ്ടാ­കാ­ മാ­വു­ന്ന പ്രതി­സന്ധി­കളെ­ നേ­രി­ടു­വാ­നു­ള്ള മാ­ർ­ഗ്ഗം എന്നി­ ൽ­തന്നെ­ ഒളി­ഞ്ഞു­കി­ടപ്പു­ണ്ട്. സൃ­ഷ്ടി­യു­ടെ­ നി­ഗൂ­ഢതയും അതു­തന്നെ­യാ­ണ്. പക്ഷേ­ ഈ സി­ദ്ധി­ എന്തെ­ന്ന് കണ്ടു­ പി­ടി­ച്ച് തക്ക സമയത്ത് അത് പ്രയോ­ഗി­ക്കു­വാ­നു­ള്ള കഴി­ വ്, അവസരം മനസ്സ് പലപ്പോ­ഴും നമു­ക്ക് ഉണ്ടാ­കാ­റി­ല്ല. അതു­കൊ­ണ്ട് പ്രതി­സന്ധി­കളിൽ നാം തളർ­ന്ന് പോ­കു­ കയും ജീ­വി­തം വി­രസമാ­യി­തോ­ന്നു­കയും ചെ­യ്യും. നമ്മു­ ടെ­ഉള്ളിൽ ലീ­നമാ­യി­രി­ക്കു­ന്ന ഇത്തരം കഴി­വു­കളെ­തേ­ടി­ പ്പി­ടി­ച്ച് ഉത്തേ­ജി­പ്പി­ക്കു­ന്നതിന് അന്തർ­നേ­ത്രം തു­റക്കണം. അകം കണ്ണ് തു­റക്കാൻ മറന്നു­പോ­കു­ന്നവരും, അറി­ഞ്ഞ് കൂ­ടാ­ത്തവരു­മാണ് പാ­രസൈ­റ്റു­കൾ (ഇത്തി­ൾ­കണ്ണി­കൾ­) ആകു­ന്നത്. അങ്ങനെ­യു­ള്ളവർ പ്രശ്നപരി­ഹാ­രത്തി­നാ­യി­ മറ്റ് മാ­ർ­ഗ്ഗങ്ങൾ സ്വീ­കരി­ക്കും. ചി­ലർ ലഹരി­യു­ടെ­ പി­റകേ­ കൂ­ടും. ആസക്തി­രോ­ഗത്തി­ൻ ­്റെ­ അടി­മകളാ­കും. മദ്യത്തി­ നും മയക്കു­മരു­ന്നി­നും മറ്റു­ വെ­റി­കൂ­ത്തു­കൾ­ക്കു­മാ­യി­ സമയം കളയും. മറ്റു­ചി­ലർ മൗ­നി­കളാ­കും. വി­ഷാ­ദരോ­ ഗത്തിന് തങ്ങളെ­ത്തന്നെ­ ഏൽ­പ്പി­ച്ചു­കൊ­ടു­ക്കും. അകം കണ്ണി­ൻ ­്റെ­ പോ­ളകൾ വി­ടർ­ത്താൻ കഴി­യു­ന്നവർ ഇത്തരം അവസ്ഥകളി­ലെ­ത്തു­കയി­ല്ല. കേ­രളത്തിൽ, ശ്രീ­ അയ്യപ്പൻ ­്റെ­ പ്രസി­ദ്ധമാ­യ പന്തളത്തി­നടു­ത്തു­ള്ള കു­ടശ്ശനാട് എന്ന ഗ്രാ­ മമാണ് എൻ ­്റെ­ ജന്മസ്ഥലം. എൻ ­്റെ­ അയൽ­വാ­സി­യും യു­ വകവി­യു­മാ­യ മോ­ൻ­സി­ ഏലക്കോട് കു­റച്ച് നാ­ളു­കൾ­ക്ക് മു­ന്പ് ബഹറിൻ സന്ദർ­ശി­ച്ചു­. പ്രസി­ദ്ധി­ ആഗ്രഹി­ക്കാ­ത്ത, എന്നാൽ കരു­ണവറ്റാ­ത്ത ഒരു­ പറ്റം ചെ­റു­പ്പക്കാ­രു­ടെ­ ‘സീ­ നാ­യ്’ എന്ന കൂ­ട്ടാ­യ്മയാണ് മോ­ൻ­സി­യെ­ ഇവി­ടെ­ എത്തി­ ച്ചത്. പക്ഷേ­ കവി­ മോ­ൻ­സി­ ഏലക്കോട് ഒരു­ ക്യാ­ൻ­സർ രോ­ഗി­യാ­ണ്. കഴി­ഞ്ഞ 4 വർ­ഷത്തി­ലധി­കമാ­യി­ക്യാ­ൻ­സർ രോ­ഗം അദ്ദേ­ഹത്തെ­ കാ­ർ­ന്ന് തി­ന്നു­കൊ­ണ്ടി­രി­ക്കു­കയാ­ ണ്. ലക്ഷങ്ങളു­ടെ­ ചി­കി­ത്സയു­ടെ­ മു­ന്പി­ലും പത്തി­മടക്കാ­ തെ­ ക്യാ­ൻ­സർ രോ­ഗം മോ­ൻ­സി­യു­ടെ­ കരളി­നെ­ അതി­ ക്രമി­ച്ച് ആവാ­ഹി­ച്ചി­രി­ക്കു­ന്നു­. മോ­ൻ­സി­യു­ടെ­ ഭാ­ഷയിൽ പറഞ്ഞാൽ ‘മരണം വാ­തു­ക്കൽ മഞ്ചലു­മാ­യി­ നി­ൽ­ക്കു­ ന്നത്’ മൂ­ന്ന് പി­ഞ്ചു­കു­ഞ്ഞു­ങ്ങളു­ടെ­ പി­താ­വാ­യ മോ­ൻ­ സി­ മണത്തറി­ഞ്ഞി­രി­ക്കു­ന്നു­. വർ­ഷങ്ങൾ­ക്ക് ശേ­ഷമാണ് മോ­ൻ­സി­യെ­ഞാൻ കാ­ണു­ന്നത്. കൈ­ത്തലങ്ങൾ പോ­ലും കറു­ത്തു­പോ­യ മോ­ൻ­സി­യു­ടെ­കണ്ണു­കളി­ലേ­ക്ക് ഞാൻ സൂ­ ക്ഷി­ച്ചു­നോ­ക്കി­. ആ കണ്ണു­കളി‍­‍ൽ എന്തൊ­രു­തി­ളക്കം ! ആ ശബ്ദത്തിന് എന്തൊ­രു­ ഗാംഭീ­ര്യം! ആ വാ­ക്കു­കൾ­ക്ക് എന്തൊ­രു­ ഊഷ്മളത! മോ­ൻ­സി­യു­ടെ­ ‘സ്നേഹ ­ ത്തി­ൻ ­്റെ­ പാ­ട്ടു­കാ­ രൻ­’ എന്ന കവി­താ­സമാ­ഹാ­രം ഒറ്റയി­രി­പ്പി­ലി­രു­ന്ന് ആർ­ ത്തി­യോ­ടെ­ ശ്വാ­സംപി­ടി­ച്ചി­രു­ന്ന് ഞാൻ വാ­യി­ച്ചു­തീ­ർ­ത്തു­. ഒരു­ വി­കാ­രമെ­ന്നതി­ലു­പരി­, സ്നേ­ഹത്തെ­, അകംകണ്ണി­ ൻ ­്റെ­ ദൃ­ശ്യാ­വി­ഷ്കാ­രമാ­യി­ മോ­ൻ­സി­ എത്ര ചടു­ലമാ­യി­ തൻ ­്റെ­ കാ­വ്യങ്ങളി­ലൂ­ടെ­ വരച്ചു­കാ­ട്ടി­യി­രി­ക്കു­ന്നു­. അദ്ദേ­ ഹത്തി­ൻ ­്റെ­ കാസറ്റി­ലും ആലാ­പനശൈ­ലി­യി­ലൂ­ടെ­ ഈ സ്നേഹ ­ വാ­യ്പു­കളു­ടെ­ തു­ടി­പ്പു­കൾ നമു­ക്ക് അനു­ഭവവേ­ ദ്യമാ­ക്കാം. ജീ­വി­തം ഇവി­ടെ­യെ­ങ്ങും അവസാ­നി­ക്കു­ന്നി­ല്ല എന്ന തി­രി­ച്ചറി­വ്, മരണം ഒരു­ ഫു­ൾ­സ്റ്റോ­പ്പ് അല്ലെ­ന്നും, ഒരു­ കോ­മ മാ­ത്രമാ­ണെ­ന്നു­മു­ള്ള അടി­യു­റച്ച വി­ശ്വാ­ സം, പ്രതി­സന്ധി­കൾ തനി­ക്ക് വി­ധി­ക്കപ്പെ­ട്ടതാ­ണെ­ന്നും അതി­നെ­ അഭി­മു­ഖീ­കരി­ക്കു­വാ­നു­ള്ള വി­ഭതി­ ധൈ­ര്യം തന്നി­ൽ­തന്നെ­ ഉണ്ട് എന്നു­മു­ള്ള ഉൾ­ക്കാ­ഴ്ച, ഇവയാണ് മോ­ൻ­സി­യു­ടെ­ ഹൃ­ദയം ഇന്നും ചലി­പ്പി­ക്കു­ന്നത്, കരൾ തു­ടി­പ്പി­ക്കു­ന്നത്. ഒരു­ ഉദാ­ഹരണം അനു­ഭവസാ­ക്ഷ്യമാ­ യി­ ഞാ­നി­വി­ടെ­ വരച്ചകാ­ട്ടി­യെ­ന്നു­മാ­ത്രം, നമു­ക്ക് ചു­റ്റും

ഒക്ടോബർ ആദ്യ വാരം മുതൽ വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിലൂടെ ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലേക്കെത്തുന്നു. ബ്ഹ്റിൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെടയാണ് ഇതിനോടകം തന്നെ ബഹ്റിൻ മലയാളികൾക്ക് സുപരിചിതനായ ജോൺ പനയ്ക്കൽ മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ടെത്തുന്നത്.

ഇങ്ങനെ­ എത്ര ജീ­വി­തങ്ങൾ കാ­ണാം. നമ്മിൽ എത്രപേ­ ർ­ക്ക് ഇങ്ങനെ­ അകം കണ്ണ് തു­റന്ന് അനു­ഭവങ്ങളു­ ടെ­ യാ­ഥാ­ർ­ത്ഥ്യങ്ങളെ­ വി­വേ­ചി­ച്ചറി­യാൻ സാ­ധി­ക്കും? പ്രവാ­സി­കളു­ടെ­ കഥയെ­ടു­ക്കൂ­! മക്കളി­ലൊ­രാൾ അനു­ സരണക്കേട് കാ­ട്ടു­ന്പോൾ അസ്വസ്ഥരാ­കു­ന്ന മാ­താ­പി­ താ­ക്കൾ, പ്രതീ­ക്ഷക്കൊ­ത്ത് ജീ­വി­തസഖി­ ഉയരാ­തെ­ വരു­ന്പോൾ നി­രാ­ശയി­ലാ­വു­ന്ന ദന്പതി­മാർ, ശാ­രീ­രി­കവും മാ­നസി­കവും ഔദ്യോ­ഗി­കവു­മാ­യ ചെ­റു­ചലനങ്ങളിൽ പോ­ലും ആത്മഹത്യയെ­ക്കു­റി­ച്ച് ചി­ന്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ ന്ന വി­കാ­ര ജീ­വി­കൾ, ഇവരൊ­ക്കെ­ പ്രവാ­സലോ­കത്തു­ ണ്ട്. മനസ്സി­ൻ ­്റെ­ ഉള്ളറയി­ലു­ള്ള അന്തർ­നേത­്രത്തെ­ക്കു­റി­ച്ച് അങ്ങനെ­യു­ള്ളവർ മനസ്സി­ലാ­ക്കണം. അകംകണ്ണ് ഉപയോ­ ഗി­ക്കാൻ പഠി­ക്കണം.അപ്പോൾ നോ­ക്കെ­ത്തു­ന്ന ദൂ­രത്തിൽ ആശയു­ടെ­കി­രണങ്ങൾ ദർ­ശി­ക്കാൻ സാ­ധി­ക്കും. ആമയു­ടെ­യും മു­യലി­ൻ ­്റെ­യും മത്സര ഓട്ടക്കഥ പ്രസി­ ദ്ധമല്ലേ­? പാ­ഠ്യപു­സ്തകത്തി­ലെ­ ഒരു­ പ്രധാ­നപാ­ഠം ആയി­ രു­ന്നു­, ഇവരു­ടെ­കഥ. പക്ഷേ­അതി­ൻ ­്റെ­പ്രഥമ മത്സരത്തെ­ ക്കു­റി­ച്ച് മാ­ത്രമേ­ പലർ­ക്കും അറി­യാ­വൂ­. ആമയും മു­യലും കൂ­ടെ­4 മത്സര ഓട്ടം നടത്തി­യെ­ന്ന സത്യം അറി­യു­ന്പോൾ നാം തന്നെ­സ്വയം ഒന്നു­തി­രി­ഞ്ഞു­നോ­ക്കി­പ്പോ­കും. ഒന്നാം മത്സരം: ആമയും മു­യലും മത്സരഓട്ടം തു­ടങ്ങു­ ന്നു­. മു­യലിന് വി­ജയി­ക്കു­മെന്ന ­ അമി­തവി­ശ്വാ­സം. ഇഴഞ്ഞു­ നീ­ങ്ങു­ന്ന ആമയെ­പ്പറ്റി­ പു­ച്ഛം. ഒരു­ ഇടത്താ­വളത്തിൽ വി­ശ്രമത്തി­നി­ടയിൽ മു­യൽ ഉറങ്ങി­പ്പോ­കു­ന്നു­. ആമ ഈ സമയംകൊ­ണ്ട് ഇഴഞ്ഞ് ലക്ഷ്യത്തി­ലെത്ത ­ ി­. സമ്മാ­നം കരസ്ഥമാ­ക്കി­. അമി­തവി­ശ്വാ­സവും അലംഭാ­വവും തദ്വാ­രാ­ പരാ­ജയവും വി­ളി­ച്ച് വരു­ത്തു­മെന്ന ­ ് സാ­രം. ക്ലാ­സ്സി­ലെ­കഥ ഇവി­ടെ­അവസാ­നി­ക്കു­ന്നു­എങ്കി­ലും കഥ തു­ടരു­ന്നു­. രണ്ടാം മത്സരം: മു­യലിന് നാ­ണക്കേ­ടാ­യി­. ആമയെ­ തോ­ൽ­പ്പി­ക്കണമെ­ന്ന് വാ­ശി­യാ­യി­. ആമയെ­ വെ­ല്ലു­വി­ളി­ച്ചു­, മറ്റൊ­രു­മത്സരത്തിന് അതേ­ട്രാ­ക്കി­ലൂ­ടെ­. ആമ സമ്മതി­ച്ചു­. ഇപ്രാ­വശ്യം മു­യൽ ശ്രദ്ധാ­ലു­വാ­യി­രു­ന്നു­. റി­ക്കാ­ർഡ ­ ് വേ­ ഗത്തിൽ മു­യൽ ഓടി­മത്സരത്തിൽ വി­ജയി­ച്ചു­. മൂ­ന്നാം മത്സരം: ആമ അകം കണ്ണ് ഉപയോ­ഗി­ക്കു­ന്നു­. മറ്റൊ­രു­ട്രാ­ക്കി­ലൂ­ടെ­ഓടാൻ മു­യലി­നെ­വെ­ല്ലു­വി­ളി­ക്കു­ന്നു­. മു­യൽ സമ്മതി­ക്കു­ന്നു­. മത്സരം ആരംഭി­ക്കു­ന്നു­. മു­യൽ­ വേ­ഗത്തിൽ ഓടാ­നും തുടങ്ങി. ലക്ഷ്യത്തി­ലെത്ത ­ ു­ന്നതിന് മു­ന്പ് ഒരു­ പ്രതി­സന്ധി­. ഒരു­ തടാ­കം മറി­കടന്നെ­ങ്കി­ലേ­ ലക്ഷ്യത്തി­ലെത്ത ­ ാൻ കഴി­യൂ­. അതിന് അവി­ടെ­ മാ­ർ­ഗ്ഗമൊ­ ന്നു­മി­ല്ല; നീ­ന്തു­കയേ­ നി­വർ­ത്തി­യു­ള്ളൂ­. കരയി­ലും വെ­ ള്ളത്തി­ലും ജീ­വി­ക്കാൻ പരി­ചയമു­ള്ള ആമ തടാ­കത്തി­ലൂ­ ടെ­ നീ­ന്തി­ മറു­കരയി­ലെ­ ലക്ഷ്യത്തി­ലെത്ത ­ ി­ച്ചേ­രു­ന്നു­. ആമ വി­ജയി­ക്കു­ന്നു­. അകം കണ്ണ് ആമ തു­റന്നപ്പോൾ മറ്റൊ­രു­ ട്രാ­ക്കി­നെ­പ്പറ്റി­യു­ള്ള ബോ­ധമു­ണ്ടാ­യതു­കൊ­ണ്ടാ­ണിത് സംഭവി­ച്ചത്. നാ­ലാം മത്സരം: മു­യൽ കടു­ത്ത നി­രാ­ശയിൽ ഓട്ടത്തിന് പേ­രു­കേട്ട­ തന്നെ­ വെ­റും ഒരു­ തണു­പ്പനാ­യ ആമ സമർ­ത്ഥമാ­യി­പരാ­ജയപ്പെ­ടു­ത്തി­യി­രി­ക്കു­ന്നു­. മു­യലി­ ൻ ­്റെ­ അകം കണ്ണ് തു­റക്കു­ന്നു­. മു­യൽ ആമയെ­ കാ­ണു­ന്നു­. ഒന്നു­കൂ­ടെ­ അതേ­ ട്രാ­ക്കിൽ ഒരു­മി­ച്ച് ഓടാൻ ശ്രമി­ക്കു­ന്നു­. പക്ഷേ­ ഓട്ടത്തി­ൻ ­്റെ­ തു­ടക്കത്തിൽ ആമ മു­യലി­ൻ ­്റെ­ പു­ റത്തി­രി­ക്കു­ന്നു­. ഓടി­തടാ­കത്തി­ൻ ­്റെ­കരയി­ലെ­ത്തി­യപ്പോൾ ആമ മു­യലി­നെ­ തൻ ­്റെ­ പു­റത്തി­രു­ത്തി­ നീ­ന്തി­ മറു­കരയിൽ ലക്ഷ്യസ്ഥാ­നത്ത് രണ്ടു­പേ­രും ഒരു­മി­ച്ചെ­ത്തു­ന്നു­. ജയപരാ­ ജയങ്ങളു­ടെ­ വി­ഴു­പ്പലക്കു­കളി­ല്ലാ­തെ­ ലക്ഷ്യം കണ്ടതി­ൻ ­്റെ­ സംതൃ­പ്തി­രണ്ടു­പേ­ർ­ക്കും. പ്രതി­സന്ധി­കളെ­അതി­ജീ­വി­ക്കാൻ സ്വന്തം മനസാ­ക്ഷി­ ഉണരണമെ­ന്നർ­ത്ഥം. പക്ഷേ­ ചി­ലരൊ­ക്കെ­ മനസാ­ക്ഷി­യെ­ പ്പോ­ലും പലയി­ടങ്ങളി­ലും പണയം വച്ചി­രി­ക്കു­കയാ­ണ്, നൈ­മി­ഷി­കമാ­യ സു­ഖഭോ­ഗങ്ങൾ­ക്കു­വേ­ണ്ടി­. ഉണരാൻ സമയമാ­യി­. തി­മി­രം ബാ­ധി­ച്ച പു­റംകണ്ണു­കൊ­ണ്ട് വി­ധി­ക്കു­ ന്ന സമൂ­ഹത്തിൽ അകം കണ്ണ് തു­റക്കാൻ സമയമാ­യി­.


18 10

വ്യാഴം, സപ്തംബർ 27, 2012

മനസ്

ഡോ­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

“കള്ളക്കരച്ചി­ലും സംശയരോ­ഗവും” ഒ

രാൾ കരയു­ന്പോൾ, കരയാൻ വി­തു­ന്പു­ന്പോൾ അത് കള്ളകരച്ചിൽ ആണോ­എന്ന് എങ്ങനെ­തി­രി­ച്ചറി­യാം? ഒരു­പാട് മാ­ർ­ഗ്ഗങ്ങൽ ഉണ്ടെ­ങ്കി­ലും പ്രധാ­നപ്പെ­ട്ടത് കണ്ണി­ൻ ­്റെ­ കൃ­ഷ്ണമണി­യു­ടെ­ചലനമാ­ണ്. കരച്ചിൽ വ്യാ­ജമാ­ണെ­ങ്കിൽ കണ്ണി­ൻ ­്റെ­ കൃ­ഷ്ണമണി­ ഇടത്തോ­ട്ടും വലത്തോ­ട്ടും വേ­ ഗത്തിൽ ചലി­ച്ചു­കൊ­ണ്ടി­രി­ക്കും. ആത്മാ­ർത്ഥ ­ മാ­യ കരച്ചിൽ ആണെ­ങ്കിൽ അയാ­ൾക്ക ­ ് മറ്റ് ശരീ­രഭാ­ഷ ഉണ്ടാ­വു­കയി­ല്ല. കരച്ചിൽ വ്യാ­ജമാ­ണെ­ങ്കിൽ അയാൾ അറി­യാ­തെ­ കാ­ലു­ കളും കൈ­കളും അനി­യന്ത്രി­തമാ­യി­ ചലി­പ്പി­ച്ചു­കൊ­ണ്ടി­ രി­ക്കും. ഇങ്ങനെ­ പല ലക്ഷണങ്ങളു­മു­ണ്ട് കള്ളക്കരച്ചിൽ കണ്ടു­പി­ടി­ക്കാൻ എന്ന്​് മു­തി­ർന്ന ­ വരു­ടെ­അനു­ഭവപാ­ഠം സാ­ ക്ഷി­ക്കു­ന്നു­. ഈയി­ടെ­ രണ്ട് ചെ­റു­പ്പക്കാ­രാ­യ ഭർ­ത്താ­ക്കൻ­മാർ കൗ­ ൺ­സി­ലിംങ് വേ­ളയിൽ കള്ളക്കരച്ചിൽ എന്ന വജ്രാ­യു­ധം എൻ ­്റെ­മു­ന്പിൽ പ്രയോ­ഗി­ച്ചു­. കാ­രണം ഭാ­ര്യമാ­ർക്ക ­ ് അവരെ­ സംശയമാ­ണ്. അവർ കാ­രണം കൂ­ടാ­തെ­തങ്ങളെ­സംശയി­ ക്കു­ന്നു­വെ­ന്നും അതു­കൊ­ണ്ട് ജീ­വി­തം ദു­സ്സഹമാ­യെ­ന്നും പു­ലന്പി­ അവർ വി­ലപി­ക്കു­ന്നു­. വാ­സ്തവത്തിൽ ഈ രണ്ട് ഭർ­ത്താ­ക്കന്മാ­രും അപഥസഞ്ചാ­രം നടത്തു­ന്നവരാ­ണെ­ന്ന് അവരു­ടെ­ വാ­ക്കു­കളി­ലൂ­ടെയ ­ ും ചേ­ഷ്ടകളി­ലൂ­ടെയ ­ ും മനസ്സി­ ലാ­വും; പി­ന്നെ­ ആ കള്ളക്കരച്ചി­ലി­ലൂ­ടെയ ­ ും. എന്നാൽ അവരു­ടെ­ ഭാ­ഷ്യത്തിൽ അവരു­ടെ­ ഭാ­ര്യമാർ സംശയരോ­ ഗി­കളാ­ണ്. സംശയരോ­ഗത്തി­ൻ ­്റെ­ ലേ­ബലൊ­ട്ടി­ച്ച് അതി­ൻ ­്റെ­ മറവിൽ അവരു­ടെ­ പി­ഴച്ചവഴി­കൾ­ക്ക് മറയി­ടാ­നാണ് ഈ ഭർ­ത്താ­ക്കന്മാർ ശ്രമി­ച്ചത്. ഇത് ചി­ല വി­ദ്വാ­ന്മാ­രു­ടെ­ ഒരു­ തരം അടവാ­ണ്. എന്നാൽ യഥാ­ർത്ഥ ­ സംശയരോ­ഗി­കളു­ മു­ണ്ട്. സ്ത്രീ­കളി­ലും പു­രു­ഷന്മാ­രി­ലും ഈ സംശയരോ­ ഗം നി­ഴലി­ക്കാ­റു­മുണ്ട്. ഇവി­ടെ­ സംശയരോ­ഗി­കൾ­ക്കാണ് കള്ളക്കരച്ചിൽ വരാ­റു­ള്ളത്. അവരു­ടെ­ഇരകൾ­ക്ക് യഥാ­ർ­ത്ഥ കണ്ണീ­രും. നമ്മു­ടെ­ പ്രവാ­സലോ­കത്ത് സംശയരോ­ഗത്തിന് ധാ­രാ­ളം സാ­ധ്യതകളു­ണ്ട്. കൂ­ടു­തലും സ്ത്രീ­കളി­ലാണ് ഇത് പടരു­ന്നത്. പ്രവാ­സി­കളിൽ നി­രവധി­ കു­ടുംബങ്ങൾ സംശയരോ­ഗ ബാ­ധയാൽ വീ­ർപ്പ ­ ു­മു­ട്ടു­ന്പോൾ മൗ­നി­യാ­ യി­രി­ക്കാൻ മനസ്സനു­വദി­ക്കു­ന്നി­ല്ല. അതു­കൊ­ണ്ടു­തന്നെ ­ ആവർ­ത്തനവി­രസത അനു­ഭവപ്പെ­ടു­കയി­ല്ലെ­ന്ന് പ്രത്യാ­ശി­ ച്ചു­കൊ­ണ്ട് സംശയരോ­ഗത്തെ­ക്കു­റി­ച്ച് ഒരു­ലഘു­വി­വരണം നൽ­കു­കയാണ് ഈ ലേ­ഖന പരന്പരയി­ലൂ­ടെ­. സംശയരോ­ഗം രോ­ഗി­യെ­ആത്മഹത്യയി­ലേ­ക്ക് നയി­ക്കും. രക്ഷപ്പെ­ടാൻ നി­വർ­ത്തി­യി­ല്ലാ­ത്തവി­ധം ഈ രോ­ഗത്തി­ൻ ­്റെ­പി­ ടി­യിൽ കഴി­യു­ന്നവരും അവരു­ടെ­കു­ടുംബാം­ഗങ്ങളും അറി­ ഞ്ഞി­രി­േക്ക­ണ്ട പല വി­വരങ്ങളു­മു­ണ്ട്. സംശയരോ­ഗത്തി­ൻ ­്റെ­ ഇംഗ്ലീ­ഷി­ലു­ള്ള സംജ്ഞയാണ് ‘പാ­രനോ­യി­യ’. ഭയം കൊ­ ണ്ടും ആശങ്കകൊ­ണ്ടും മനസ്സി­നു­ണ്ടാ­കു­ന്ന ഒരു­ പ്രത്യേ­ക അവസ്ഥാ­വി­ശേ­ഷത്തെ­യാണ് ‘പാ­രനോ­യി­യ’ എന്നതു­ കൊ­ണ്ട് അർ­ത്ഥമാ­ക്കേ­ണ്ടത്. ഇത് ഒരു­ മാ­നസി­കരോ­ഗമാ­ ണ്. ഈ രോ­ഗം ബാ­ധി­ച്ചവരെ­ ‘പാ­രസോ­യി­ഡ്സ്’ എന്ന് വി­ളി­ക്കും. ‘പാ­രനോയി­യ’ എന്ന പദം ‘റാ­പ്പവോ­യി­യ’ എന്ന ഗ്രീ­ക്കു­പദത്തിൽ നി­ന്ന് ലോ­പി­ച്ച് എത്തി­യതാ­ണ്. ‘റാ­ പ്പ’ എന്നതിന് ‘മാ­ഡ്നസ്സ്’ എന്നും ‘വോ­യി­യ’ എന്നതിന് ‘മൈ­ൻ­ഡ്’എന്നും വ്യാ­ഖ്യാ­നി­ക്കാം. അങ്ങനെ­യെ­ങ്കിൽ ‘പാ­രനോ­യി­യ’ മനസ്സി­ൻ ­്റെ­ വി­ഭ്രാ­ന്തി­യാ­ണ്. ഇത് അതി­ൻ ­്റെ­ പാ­രമ്യതയി­ലെ­ത്തു­ന്പോൾ ‘പാ­രഫേ­നി­യ’ എന്ന വലി­യ മാ­ നസി­കരോ­ഗമാ­യി­ മാ­റു­മെന്ന ­ ും ക്ലി­നി­ക്കൽ സൈ­ക്കോ­ളജി­ സ്റ്റു­കൾ രേ­ഖപ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ലളി­തമാ­യി­ പറഞ്ഞാൽ എന്താ­ണീ­ സംശയരോ­ഗം? മറ്റൊ­രാ­ളി­ൻ ­്റെ­, പ്രത്യേ­കി­ച്ച് ജീ­ വി­തപങ്കാ­ളി­യു­ടെ­ ആത്മാ­ർത്ഥ ­ തയേ­യും ചെ­യ്തി­കളേ­യും സംശയത്തോ­ടെ­ വീ­ക്ഷി­ച്ച് അവി­ശ്വസി­ക്കു­ക എന്നർ­ത്ഥം. തൽ­ഫലമാ­യി­ സത്യവി­രു­ദ്ധമാ­യ ആരോ­പണങ്ങൾ ഉന്നയി­ ക്കു­ന്നത് പാ­രനോ­യി­ഡു­കളു­ടെ­ഒരു­ശൈ­ലി­യാ­ണ്. സംശയരോ­ഗമെ­ന്ന തീ­ക്കളി­യു­ടെ­ ഒരു­ ഇരയെ­പ്പറ്റി­കു­ റി­ക്കട്ടെ­. അദ്ദേ­ഹം ഒരു­ പ്രമേഹ­രോ­ഗി­യാ­ണ്. രാ­ത്രി­യിൽ രണ്ടു­പ്രാ­വശ്യമെ­ങ്കി­ലും ടോ­യിലറ്റിൽ പോ­കണം. ടോ­യി­ ലറ്റ് വെ­ളി­യി­ലാ­ണ്, ബെ­ഡ്റൂ­മി­നോട് ചേ­ർന്ന ­ തല്ല. അദ്ദേ­ ഹത്തി­ൻ ­്റെ­ ഭാ­ര്യ ഒരു­ സംശയരോ­ഗി­യാ­ണ്. അവർ തൻ ­്റെ­

ഭർ­ത്താ­വിന് അവി­ഹി­തബന്ധമു­ണ്ടെ­ന്ന് സംശയി­ക്കു­ന്നു­. രാ­ത്രി­യിൽ ടോ­യി­ല­റ്റി­ലേക്കല്ല പോ­കു­ന്നത് കാ­മു­കി­യു­മാ­ യി­ സല്ലപി­ക്കാ­നാണ് എന്നവർ വി­ശ്വസി­ക്കു­ന്നു­. അതു­കൊ­ ണ്ട് ഈ ഭാ­ര്യ ചെ­യ്യു­ന്നതെ­ന്താ­ണെ­ന്നോ­? അവർ ബെ­ഡ്റൂ­ മി­ൻ ­്റെ­ വാ­തിൽ അകത്തു­നി­ന്ന് പൂ­ട്ടി­ താ­ക്കോൽ അവരു­ടെ­ അരയിൽ കെ­ട്ടി­യി­ടു­ന്നു­. ഭർ­ത്താ­വിന് ടോ­യി­ല­റ്റിൽ പോ­ കണമെ­ങ്കിൽ ഭാ­ര്യയെ­ ഉണർ­ത്തി­ കതക് തു­റപ്പി­ച്ച് അവരു­ ടെ­ അകന്പടി­യോ­ടെ­ പോ­കണം. ഭർ­ത്താ­വി­ൻ ­്റെ­ വി­ലാ­പം: എന്തു­ചെ­യ്യണം സാ­ർ­? ഞാ­നെ­ന്തു­ചെ­യ്യണം സാ­ർ? വലി­യ മാ­നസി­ക സംഘർ­ഷത്തി­ലാണ് ഞാൻ. എൻ ­്റെ­ പു­രു­ഷത്വം ഒലി­ച്ചു­പോ­യതു­പോ­ലെ­ തോ­ന്നു­ന്നു­. ജീ­വി­ക്കണമെ­ന്നേ­യി­ ല്ല. മാ­തൃ‍കാ­ജീ­വി­തം നയി­ക്കു­ന്ന ഭാ­ര്യഭർ­ത്താ­ക്കന്മാ­രാ­യി­ ട്ടാണ് മറ്റു­ള്ളവർ ഞങ്ങളെ­കാ­ണു­ന്നത്. അതു­കൊ­ണ്ട് ഇത് ഒരു­ കൗ­ൺ­സി­ലറോ­ടല്ലാ­തെ­ മറ്റാ­രോ­ടും പറയാ­നും വയ്യ. ആ കു­ടുംബത്തി­ൻ ­്റെ­ ഗതി­കേട് വാ­യനക്കാ­ർ­ക്ക് ഊഹി­ക്കാ­ വു­ന്നതേ­യു­ള്ളൂ­. സംശയരോ­ഗത്തിന് മൂ­ന്ന് അവസ്ഥകളു­ണ്ട്; പ്രി­ലി­ മി­നറി­, സെ­ക്കൻ ­്റ റി­, ടെ­റി­ഷ്യറി­ എന്നി­വയാണ് ഈ മൂ­ ന്ന് അവസ്ഥകൾ. തു­ടക്കത്തിൽ അഥവാ­ പ്രി­ലി­മി­നറി­ അവസ്ഥയിൽ ഇത് ഒരു­ രോ­ഗമാ­യി­ തോ­ന്നു­കയി­ല്ല. ഒരു­ ചെ­റി­യ അസ്വസ്ഥതയാ­യി­ മാ­ത്രമേ­ പ്രകടമാ­കൂ­. എന്നാൽ താ­ഴെ­പ്പറയു­ന്ന ലക്ഷണങ്ങളിൽ നി­ന്ന് ഈ ആദ്യഘട്ടത്തെ­ ക്കു­റി­ച്ച് അനു­മാ­നി­ക്കാൻ സാ­ധി­ക്കും. 1. നമ്മു­ടെ­ചോ­ദ്യങ്ങൾ­ക്ക് ഉത്തരം നൽ­കാ­തെ­മൗ­നമാ­യി­ രി­ക്കു­ക. 2. പലപ്പോ­ഴും നമ്മെ­മി­ഴി­ച്ച് നോ­ക്കു­ക. 3. നമ്മെ­ക്കു­റി­ച്ചു­ള്ള വി­വരങ്ങൾ, പ്രത്യേ­കി­ച്ച് വീ­ട്ടിൽ ഇല്ലാ­ തി­രി­ക്കു­ന്പോ­ഴത്തെ­ കാ­ര്യങ്ങൾ അറി­യാൻ ജി­ജ്ഞാ­സ പ്രകടി­പ്പി­ക്കു­ക. 4. മൊ­ബൈൽ ഫോൺ എടു­ത്തു­ വി­ളി­ച്ചതും ലഭി­ച്ചതു­ മാ­യ കോ­ളു­കൾ ഏതൊ­ക്കെ­യെ­ന്ന് പരി­ശോ­ധി­ക്കു­ക. 5. നാം ധരി­ച്ച വസ്ത്രങ്ങളൊ­ക്കെ­ പരി­ശോ­ധി­ക്കു­ക. പ്രത്യേ­കി­ച്ച് അതി­ൻ ­്റെ­ഗന്ധം. 6. വെളിയിൽ പോകുന്പോഴെല്ലാം കൂടെ വരണമെന്ന് നിർബന്ധിക്കുക. 7. പതി­വിൽ കൂ­ടു­തലാ­യി­ ലൈംഗി­ക ബന്ധത്തിന് നി­ർ­ ബന്ധി­ക്കു­ക. ഇങ്ങനെ­ലക്ഷണങ്ങളു­ടെ­ലി­സ്റ്റ് നീ­ണ്ടു­പോ­കും. പ്രത്യേ­ കി­ച്ച് നി­ങ്ങളു­ടെ­ ജീ­വി­തസഖി­ ഒരു­ വീ­ട്ടമ്മയാ­ണെ­ങ്കിൽ, വീ­ടി­ൻ ­്റെ­ ചു­വരു­കൾ­ക്കു­ള്ളിൽ ഒതു­ങ്ങി­കൂ­ടു­കയാ­ണെ­ങ്കിൽ ലക്ഷണങ്ങൾ ഇത്രയൊ­ന്നു­മല്ല. ഭാ­ര്യ ജോ­ലി­ക്കാ­രി­യാ­ണെ­ ങ്കിൽ, ഭർ­ത്താ­വി­നെക്ക ­ ാൾ കൂ­ടു­തൽ ശന്പളവും അവർ­ക്കു­ ണ്ടെ­ങ്കിൽ ഭർ­ത്താ­വും ഇത്തരം ലക്ഷണങ്ങൾ പ്രകടി­പ്പി­ ക്കാൻ തു­ടങ്ങും. മറ്റൊ­രു­ സംഭവ കഥകൂ­ടെ­ വാ­യി­ക്കു­ക, ഒരു­ വീ­ട്ടിൽ ഭാ­ ര്യ കു­റേ­ സോ­ഷ്യൽ ആണ്. അവർ­ക്ക് ബി­രു­ദാ­നന്തരബി­ രു­ദമു­ണ്ട്. ഭർ­ത്താവ് ഒരു­ ഡി­പ്ലോ­മക്കാ­രൻ. ഭാ­ര്യക്ക് നല്ല ജോ­ലി­. നല്ല ശന്പളം, നല്ല സൗ­ന്ദര്യം, അവർ­ക്ക് സ്മാ­ർ­ട്ടാ­യ രണ്ട് ആൺ കു­ട്ടി­കളും. പു­റമെ­ നി­ന്ന് വീ­ക്ഷി­ച്ചാൽ ഒരു­ കു­റവു­മി­ല്ലാ­ത്ത ഒരു­ കു­ടുംബം. എന്നാൽ അകത്ത് കടക്കു­ ന്പോൾ അറി­യാം അവി­ടെ­ ഭർ­ത്താ­വിന് ഭാ­ര്യയെ­ കടു­ത്ത സംശയമാ­ണെ­ന്ന്. ആ സ്ത്രീ­ ജീ­വി­ച്ചു­വന്ന സാ­ഹചര്യം അദ്ദേ­ഹത്തി­ൻ ­്റെ­ജീ­വി­തസാ­ഹചര്യങ്ങളിൽ നി­ന്നും തി­കച്ചും വി­ഭി­ന്നമാ­ണ്. പട്ടണത്തിൽ വളർ­ന്ന സ്ത്രീ­. തനി­നാ­ടനാ­യ പു­രു­ഷൻ. എങ്ങനെ­ സംശയി­ക്കാ­തി­രി­ക്കും. എന്തി­നീ­ സു­ ന്ദരി­ക്കു­ട്ടി­യെ­ അദ്ദേ­ഹം പോ­യി­ കണ്ടു­പി­ടി­ച്ച് വി­വാ­ഹം കഴി­ച്ചു­വെന്ന ­ ു­വരെ­ ചി­ന്തി­ച്ചു­പോ­കും. സംശയാ­ലു­വാ­യ ഭർ­ ത്താവ് കൂ­ടെ­കൂ­ടെ­ഭാ­ര്യയെ­മൊ­ബൈ­ലിൽ വി­ളി­ച്ചു­കൊ­ണ്ടി­ രി­ക്കും. എന്തി­നാ­ണി­ങ്ങനെ­ വി­ളി­ക്കു­ന്നതെ­ന്ന് ചോ­ദി­ച്ചാൽ മറു­പടി­ - -സ്നേ­ഹം കൊ­ണ്ടാ­ണെ­ന്ന്. ചി­ലപ്പോൾ ഓഫീ­ സിൽ പോ­കു­ന്ന ഭാ­ര്യയു­ടെ­ പി­ന്നാ­ലെ­ അവർ അറി­യാ­ തെ­ ഭർ­ത്താവ് പി­ന്തു­ടരും; ഓഫീ­സി­ലേ­ക്ക് തന്നെ­യാ­ണോ­ എന്നറി­യാൻ! ഓഫീ­സിൽ നടക്കു­ന്ന കാ­ര്യങ്ങളൊ­ക്കെ­ഭാ­ര്യ വീ­ട്ടിൽ വന്ന് പറയു­ക പതി­വാ­ണ്. ഒരു­ ദി­വസം ഓഫീ­സി­

ഒക്ടോബർ ആദ്യ വാരം മുതൽ വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിലൂടെ ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലേക്കെത്തുന്നു. ബഹ്റിൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെടയാണ് ഇതിനോടകം തന്നെ ബഹ്റിൻ മലയാളികൾക്ക് സുപരിചിതനായ ജോൺ പനയ്ക്കൽ മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ട് എത്തുന്നത്.

ലെ­ ഉദ്യോ­ഗസ്ഥൻ അല്പം അപമര്യാദയാ­യി­ പെ­രു­മാ­റാൻ ശ്രമി­ച്ചു­എന്ന വി­വരം അറി­ഞ്ഞപ്പോൾ മു­തൽ ഭാ­ര്യ ജോ­ലി­ മാ­റണമെ­ന്നും ഒടു­വിൽ ജോ­ലി­ക്ക് പോ­കേ­ണ്ട എന്നും പി­ ടി­വാ­ശി­യി­ലാ­യി­ അദ്ദേ­ഹം. കു­ട്ടി­കളു­മാ­യി­ ഗൾ­ഫ് ജി­വി­തം മതി­യാ­ക്കി­നാ­ട്ടി­ലേ­ക്ക് മടങ്ങി­പ്പോ­കാൻ വരെ­അദ്ദേ­ഹം ഭാ­ ര്യയോട്ആവശ്യപ്പെ­ട്ടു­. ഇവയെ­ല്ലാം സംശയരോ­ഗത്തി­ൻ ­്റെ­ പ്രഥമ ലക്ഷണങ്ങൾ തന്നെ­. ആദ്യഘട്ടത്തി­ൻ ­്റെ­ മറ്റൊ­രു­ പ്രത്യേ­കതയാ­ണ്, നമ്മെ ­ സംശയി­ക്കു­ന്നു­വെ­ന്ന് ഇത്തരക്കാർ തീ­ർ­ത്തു­ം പറയു­കയി­ല്ല എന്നത്. എല്ലാം മനസ്സിൽ സംഗ്രഹി­ച്ച് ഒരു­ മാ­ലി­ന്യകൂ­ന്പാ­ രമാ­ക്കു­കയേ­ഉള്ളൂ­. ഇതി­നു­ള്ള പ്രതി­വി­ധി­യെ­ന്ത്? ഒരു­കൗ­ ൺ­സി­ലിംങ്ങിന് രണ്ടു­പേ­രും വി­ധേയ ­ രാ­വണം. നി­ർ­ബന്ധി­ ച്ച് കൗ­ൺ­സി­ലിംങ്ങിന് കൊ­ണ്ടു­പോ­കു­ന്നതു­കൊ­ണ്ട് ഒരു­ പ്രയോ­ജനവു­മി­ല്ല. തങ്ങളു­ടെ­ കു­ടുംബ സമാ­ധാ­നത്തി­നും കു­ട്ടി­കളു­ടെ­മാ­നസി­കാ­രോ­ഗ്യത്തി­നും നല്ല ഭാ­വി­ക്കും അത് അനി­വാ­ര്യമാണ് എന്ന തോ­ന്നൽ ഉളവാ­ക്കി­പൂ­ർ­ണ്ണമനസ്സോ­ ടെ­യാണ് കൗ­ൺ­സി­ലിംഗിന് പോ­കേ­ണ്ടത്. അവി­ടെ­ഓരോ­ രു­ത്തരാ­യി­കാ­ര്യങ്ങൾ തു­റന്ന് പറയണം. കൗ­ൺ­സി­ലറു­ടെ­ സാ­ന്നി­ദ്ധ്യത്തിൽ രണ്ടു­പേ­രും ഒരു­ തു­റന്ന ചർ­ച്ചക്ക് തയ്യാ­ റാ­വണം. ഈ അവസ്ഥയിൽ ജീ­വി­തസഖി­ എത്തി­പ്പെ­ടാ­ നു­ള്ളതി­ൻ ­്റെ­ മൂ­ലകാ­രണം അപ്പോൾ വെ­ളി­വാ­ക്കപ്പെ­ടും. മൂ­ലകാ­രണത്തെ­ചു­റ്റി­പ്പറ്റി­യു­ള്ള സംശയങ്ങൾപരസ്പരം ദൂരീ­കരി­ക്കു­ന്പോൾ കു­ടുംബത്തി­ലെ­ കാ­ർമേ ­ ­ഘാ­വൃ­തമാ­യ അന്തരീ­ക്ഷത്തിൽ പ്രതീ­ക്ഷയു­ടെ­വെ­ള്ളി­രേ­ഖ പ്രത്യക്ഷപ്പെ­ ടും. എല്ലാ­ ദി­വസവു­മു­ള്ള ആശയവി­നി­മയം, സാ­ന്പത്തി­ക കാ­ര്യങ്ങളെ­പ്പറ്റി­യു­ള്ള പരസ്പര ധാ­രണ, വി­മു­ഖതകൂ­ ടാ­തെ­യു­ള്ള ശാ­രീ­രി­ക ബന്ധം എന്നീ­ മാ­ർഗ്ഗ ­ ങ്ങളി­ലൂ­ടെ­ സംശയരോ­ഗത്തി­ൻ ­്റെ­ആദ്യഘട്ടം സമൃ­ദ്ധമാ­യി­തരണം ചെ­ യ്യാൻ സാ­ധി­ക്കും. പ്രഥമഘട്ടത്തിൽ ഇത് നി­വാ­രണം ചെ­ യ്തി­ല്ലെ­ങ്കിൽ രണ്ടാം­ഘട്ടത്തി­ലേ­ക്കു­ള്ള വഴി, വർ­ഷങ്ങളെ­ ടു­ക്കു­മെങ്ക ­ ി­ലും, ദു­ഷ്ക്കരമാ­യി­രി­ക്കും. സംശയി­ക്കു­വാ­നു­ള്ള സ്വാ­തന്ത്ര്യം മനു­ഷ്യ മനസ്സി­നു­ണ്ടെ­ങ്കി­ലും എല്ലാ­റ്റി­നെ­യും എപ്പോ­ഴും സംശയി­ക്കു­വാ­നു­ള്ള അവകാ­ശം ഒരു­ മനു­ഷ്യ മനസ്സി­നും ഇല്ല.


18 10

വ്യാഴം­, ഒക്ടോബർ 4, 2012

മനസ്

ഡോ­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

സംശയരോ­ഗം രണ്ടാം ഘട്ടം ക

ഴി­­­ഞ്ഞ ആഴ്ച സംശയരോ­­­ഗത്തി­­­ൻ ­­്റെ­­­ പ്രാ­­­ഥമി­­­കഘട്ട ത്തെ­­­ക്കു­­­റി­­­ച്ചും അപ്പോ­­­ഴത്തെ­­­ ലക്ഷണങ്ങളെ­­­ക്കു­­­റി­­­ച്ചും പ്രതി­­­പാ­­­ദി­­­ച്ചി­­­രു­­­ന്നു­­­. ഇപ്പോ­­ൾ രണ്ടാം ഘട്ടത്തിലെ പ്രത്യേ­­­ കതകളെ­­­ക്കു­­­റി­­­ച്ചും ലക്ഷണങ്ങളെ­­­ക്കു­­­റി­­­ച്ചും കു­­­റി­­­ക്കട്ടെ­. സംശയരോ­ഗി­യു­ടെ­ കു­ടുംബാംഗങ്ങളു­ടെ­ സമനി­ല തെ­റ്റി­ ക്കു­ന്ന അവസ്ഥയാണ് രണ്ടാം ഘട്ടം. രോ­ഗലക്ഷണങ്ങൾ അത്ര കണ്ട് പ്രകടമാ­കാ­ത്ത ഒന്നാം ഘട്ടത്തിൽ ‘ഓ, ഇത് സാ­ രമി­ല്ല. ഇതൊ­രു­താ­ൽ­ക്കാ­ലി­ക അസ്വസ്ഥതയാ­ണ്’ എന്ന് വി­ ധി­കൽ­പി­ക്കു­ന്നവർ പരി­തപി­ക്കേ­ണ്ടി­വരു­ന്ന അവസ്ഥയാണ് രണ്ടാംഘട്ടം. ഒന്നാം ഘട്ടത്തിൽ സൂ­ചി­പ്പി­ച്ച ഏഴു­ ലക്ഷ ണങ്ങളിൽ ഏതെ­ങ്കി­ലും ഒന്ന് കു­ടുംബാം­ഗത്തിൽ പ്രകടമാ­ കു­ന്പോൾ അത് സംശയരോ­ഗത്തി­ൻ ­്റെ­ ആരംഭമാ­ണെ­ന്ന് തി­രി­ച്ചറി­ഞ്ഞ് ആ ആളി­നെ­ കൗ­ൺ­സിലിംഗിന് വി­ധേ­യമാ­ ക്കു­ന്നി­ല്ലെ­ങ്കിൽ, കക്ഷി­ക്രമേ­ണ രണ്ടാം ഘട്ടത്തി­ലെ­താ­ഴെ­ പ്പറയു­ന്ന ലക്ഷണങ്ങൾ പ്രദർ­ശി­പ്പി­ക്കും. 1. എല്ലാ­റ്റി­നോടും ഒരു­ തരം ആർ­ത്തി­: ഭക്ഷണത്തോ­ടാ­യി­ രി­ക്കും കൂ­ടു­തൽ ആർ­ത്തി. കൂ­ടെക്ക ­ ൂ­ടെ­ വി­ശക്കു­കയും ഭക്ഷണം കഴി­ക്കു­കയും ചെ­യ്യും. ആഡംബര വസ്തു­ ക്കൾ വാ­ങ്ങി­ക്കൂ­ട്ടാൻ ജീ­വി­തപങ്കാ­ളി­യെ­നി­ർബ ­ ന്ധി­ക്കും. ദു­ർ­വ്യയം ചെ­യ്യു­വാ­നു­ള്ള ആർ­ത്തി­യാ­ണി­ത്. ടെ­ലി­ ഫോൺ, ഇൻ ­്റ ർ­നെ­റ്റ് എന്നീ­ മാ­ധ്യമങ്ങളി­ലൂ­ടെ­ കൂ­ട്ടു­കാ­ രു­മാ­യി­ ദീ­ർ­ഘനേ­രം സംസാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഈ സ്വഭാ­വം മനസ്സി­ലെ­ വി­കാ­രങ്ങൾ ആരോ­ടൊ­ക്കയോ­ പകരു­വാ­നു­ള്ള ആർ­ത്തി­കൊ­ണ്ടാ­ണ്. ഇങ്ങനെ­യു­ള്ള അവസരങ്ങളിൽ താൻ സംശയി­ക്കു­ന്ന ആളു­കളേ­യും സംഭവങ്ങളേ­യും പറ്റി­യു­ള്ള കു­റ്റങ്ങളും കു­റവു­കളു­മാ­യി­ രി­ക്കും കൈ­മാ­റു­ന്നത്. 2. അറം പറ്റു­ന്നതരത്തി­ലു­ള്ള സംസാ­രശൈ­ലി: എന്താ­ണീ­ അറം പറ്റു­ക എന്നത്? എൻ ­്റെ­ചെ­റു­പ്പത്തി­ലെ­ഒരു­അനു­ ഭവത്തി­ലൂ­ടെ­ വ്യക്തമാ­ക്കാം. ഞങ്ങളു­ടെ­ സ്കൂ­ളി­ൻ ­്റെ­ വാ­ർ­ഷി­കാ­ഘോ­ഷത്തിന് ഒരു­ കലാ­കാ­രനാ­യ അദ്ധ്യാ­ പകൻ ക്രി­സ്തു­ദേ­വൻ കു­രി­ശിൽ കി­ടക്കു­ന്ന രംഗം ഒരു­ ടാ­ബ്ലോ­യാ­യി­ അവതരി­പ്പി­ച്ചു­. പരി­പാ­ടി­യു­ടെ­ റി­ഹേ­ ഴ്സലെ­ടു­ക്കു­ന്ന സമയത്ത് പല സഹാദ്ധ്യാ­പകരും അദ്ദേ­ ഹത്തെ­ ഉപദേ­ശി­ച്ചു­. “ഈ രംഗം അവതരി­പ്പി­ക്കരു­ത്, കു­ഴപ്പമെ­ന്തെങ്ക ­ ി­ലും ഉണ്ടാ­കും” എന്ന്. അദ്ദേ­ഹം അത് കൂ­ട്ടാ­ക്കി­യി­ല്ല. ഏഴു­ദി­വസത്തെ­നോ­ന്പ് എടു­ത്തശേ­ഷം അദ്ദേ­ഹം േ­സ്റ്റജിൽ ടാ­ബ്ലോ­ അവതരി­പ്പി­ച്ചു­. കൈ­യ്യടി­ യും വാ­ങ്ങി­. പക്ഷേ­ േ­സ്റ്റജിൽ നി­ന്ന് ഇറങ്ങി­യപ്പോൾ മു­തൽ അദ്ദേ­ഹത്തിന് അസ്വസ്ഥത അനു­ഭവപ്പെ­ടാൻ തു­ടങ്ങി­. ഒരാ­ഴ്ചയോ­ളം ആശു­പത്രി­യി­ലാ­യി­രു­ന്നു­. പരി­ പാ­ടി­അവതരി­പ്പി­ക്കരുത് എന്ന് ഉപദേ­ശി­ച്ചവർ അപ്പോൾ പറയാൻ തു­ടങ്ങി­, “അപ്പോ­ഴേ­ ഞങ്ങൾ പറഞ്ഞതല്ലേ­ ഈ കാ­ര്യം. അറം പറ്റി­യതാ­ണ്”. മറ്റൊ­രു­ സംഭവം ഇങ്ങനെ­യാ­ണ്. ഭാ­ര്യ സംശയ രോ­ഗി­യാ­ണ്. അവർ ദി­വസവും ഭർ­ത്താ­വി­നെ­ക്കു­ റി­ച്ച് അദ്ദേ­ഹത്തിന് എന്തോ­ അപകടം പറ്റി­യെ­ന്ന് സ്വപ്നം കാ­ണു­മാ­യി­രു­ന്നു­. അവർ അപ്പാ­ടെ­ ഈ വക സ്വപ്നങ്ങളെ­ക്കു­റി­ച്ച് ഭർ­ത്താ­വി­നെ­ ധരി­പ്പി­ക്കു­കയും ചെ­യ്യു­മാ­യി­രു­ന്നു­. നി­ത്യേ­നയു­ള്ള ഈ വക കി­നാ­വു­ കളിൽ ആധി­പൂ­ണ്ട് അവർ ഒരു­മന്ത്രവാ­ദി­യെ­സമീ­പി­ച്ചു­. അയാൾ പ്രതി­വി­ധി­യും പറഞ്ഞു­കൊ­ടു­ത്തു­. നേ­ർ­ച്ചകാ­ ഴ്ച്ചകളൊ­ക്കെ­ നടത്തി­. പക്ഷേ­ അധി­കം താ­മസി­യാ­തെ­ ഭർ­ത്താ­വി­ൻ ­്റെ­ കാ­റി­ൻ ­്റെ­ എഞ്ചിൻ ചൂ­ടാ­യി­രി­ക്കു­ന്പോൾ അയാൾ തു­റക്കു­കയും തി­ളച്ചവെ­ളളം മു­ഖത്ത് വീണ് പൊ­ള്ളലേ­ൽ­ക്കു­കയും ചെ­യ്തു­. ‘ആബ്സൻ ­്റ ് മൈ­ൻ­ ഡഡ്’ ആയ ഭർ­ത്താ­വിന് ഉണ്ടാ­യ കൈ­പ്പി­ഴയാ­ണി­ത്. തനി­ക്ക് ഒരു­ അപകടമു­ണ്ടാ­കു­മെ­ന്ന ഭാ­ര്യയു­ടെ­ ഓർ­ മ്മപ്പെ­ടു­ത്തൽ അദ്ദേ­ഹത്തെ­ അസ്വസ്ഥനാ­ക്കി­യതു­കൊ­ ണ്ടാണ് അത് ഇങ്ങനെ­ സംഭവി­ച്ചത്. പക്ഷേ­ ഭാ­ര്യയു­ടെ­ കമൻ ­്റ ്: “അപ്പോ­ഴേ­ ഞാൻ പറഞ്ഞതല്ലേ­. എന്തെ­ങ്കി­ലും സംഭവി­ക്കു­മെന്ന ­ ്. അറം പറ്റി­യതാ­ണ്” സംശയരോ­ഗി­കൾ കൂ­ടെക്ക ­ ൂ­ടെ­ അറംപറ്റു­ന്ന കാ­ ര്യങ്ങളെ­പ്പറ്റി­ ഓർ­മ്മപ്പെ­ടു­ത്തലു­കൾ നൽ­കി­ക്കൊ­ണ്ടി­

ഒക്ടോബർ 7ാം തീയ്യതി മുതൽ എല്ലാ ഞായറാഴ്ചയും വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിെല മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെട ബഹ്റിൻ സമയം ഉച്ചയ്ക്ക് 1.30ന് ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലെത്തുന്നു. മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ടെത്തുന്ന ജോൺ പനയ്ക്കൽ ഇതിനോടകം ബഹ്റിൻ മലയാളികൾക്ക് സുപരിചിതനാണ് .

ഴും ഉറക്കത്തിൽ നി­ന്ന് ഞെ­ട്ടി­ ഉണരു­കയും ചെ­യ്യും. ഉറക്കത്തിൽ എന്തൊ­ക്കെ­യോ­ സംസാ­രി­ക്കു­ന്ന പ്രകൃ­തവും കാ­ണാം. പകൽ ഉറങ്ങു­ന്നതി­ലാണ് ഇവർ­ക്ക് കൂ­ടു­തൽ താ­ ൽ­പര്യം. കലഹങ്ങളു­ള്ള സി­നി­മകൾ കാ­ണാൻ ഇവർ­ക്ക് താ­ൽ­പര്യമു­ണ്ടാ­യി­രി­ക്കും. സംശയരോ­ഗത്തി­ൻ ­്റെ­അടി­സ്ഥാ­ നം ശാ­രീ­രി­കബന്ധമാ­ണെ­ങ്കിൽ അത്തരം ചി­ത്രങ്ങളോ­ടു­ള്ള ആഭി­മു­ഖ്യം കൂ­ടും. സംശയരോ­ഗത്തി­ൻ ­്റെ­ രണ്ടാം ഘട്ടത്തി­ലെ­ നി­രവധി­ ലക്ഷണങ്ങളിൽ പ്രധാ­നപ്പെ­ട്ടവയാണ് മു­കളിൽ സൂ­ചി­പ്പി­ ച്ചി­രി­ക്കു­ന്നത്. ഈ അവസ്ഥയി­ലെത്ത ­ ി­യ ഒരു­ വ്യക്തി­യു­ടെ­ കു­ടുംബത്തി­ലെ­മറ്റ് അംഗങ്ങളു­ടെ­അവസ്ഥ വളരെ­പരി­താ­ പകരമാ­യി­രി­ക്കും. ‘കയ്ച്ചി­ട്ട് ഇറക്കാ­നും മധു­രി­ച്ചി­ട്ട് തു­പ്പാ­ നും വയ്യ’ എന്ന അവസ്ഥയാ­ണപ്പോൾ. രണ്ടാം േ­സ്റ്റജി­ലെ­ ത്തി­യവർ സംശയരോ­ഗത്തിൽ നി­ന്ന് മു­ക്തി­നേ­ടണമെ­ങ്കിൽ രി­ക്കും. ഒരു­ യാ­ത്രക്കി­റങ്ങു­ന്പോൾ എന്തെ­ങ്കി­ലും ഒരു­ മരു­ന്ന് കഴി­ച്ചേ­മതി­യാ­വൂ­. ഇല്ലെ­ങ്കിൽ ഭയാ­നകമാ­യ മൂ­ന്നാം തടസ്സമു­ണ്ടെ­ങ്കിൽ ഇങ്ങനെ­യു­ള്ളവർ പറഞ്ഞു­കൊ­ണ്ടി­രി­ ഘട്ടത്തി­ലേ­ക്ക് രോ­ഗി­ പെ­ട്ടെ­ന്ന് എത്തി­പ്പെട­ ും. ഒന്നിൽ നി­ ക്കും “കണ്ടോ­, അപ്പോ­ഴേ­ഞാൻ പറഞ്ഞതല്ലേ­, ഇപ്പോൾ ന്ന് രണ്ടി­ലേ­ക്കു­ള്ള പോ­ക്ക് സാ­വധാ­നത്തി­ലാ­ണെ­ങ്കിൽ പോ­കേ­ണ്ടെ­ന്ന്. അറം പറ്റി­യതാ­ണ്” പരീ­ക്ഷക്ക് പ്രതീ­ മൂ­ന്നാം േ­സ്റ്റജി­ലേ­ക്കു­ള്ള പോ­ക്ക് വളരെ­ വേ­ഗത്തി­ലാ­യി­രി­ ക്ഷച്ചത്രയും മാ­ർ­ക്ക് മക്കൾ­ക്ക് ലഭി­ക്കാ­തെ­യി­രി­ക്കു­ ക്കും. മരു­ന്ന് കഴി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത ഇവർ മരു­ന്ന് കഴി­ക്കു­ ന്പോൾ, ഒരു­ കു­ടുംബസു­ഹൃ­ത്തി­നോട് ഏതെ­ങ്കി­ലും ന്പോൾ ക്ഷീ­ണം കൂ­ടു­ന്നു­എന്ന് പരാ­തി­പ്പെ­ടും. ഒരു­പു­തി­യ ­ ു­ന്പോൾ ഒന്ന് രണ്ട് ദി­ ഒരു­ കാ­ര്യം ആവശ്യപ്പെ­ട്ടി­ട്ട് അത് സാ­ധി­ക്കാ­തെ­ വരു­ കെ­മി­ക്കൽ മനു­ഷ്യശരീ­രത്തി­ലെത്ത ന്പോൾ, ഈ കമൻ ­്റ ് ആവർ­ത്തി­ക്കും, “അപ്പോ­ഴേ­ ഞാൻ വസത്തേ­ക്ക് തളർ­ച്ചയും ഉറക്കകൂ­ടു­തലും ഉണ്ടാ­കാ­നു­ള്ള പറഞ്ഞതല്ലേ­”. രണ്ടാം ഘട്ടത്തി­ലെത്ത ­ ി­യ സംശയരോ­ഗി­ സാ­ധ്യതയു­ണ്ട് എന്ന സത്യം ഇവർ മനസ്സി­ലാ­ക്കു­ന്നി­ല്ല. കളു­ടെ­സംസാ­രശൈ­ലി­യാ­ണി­ത്. ­്റെ­ രണ്ടാം ഘട്ടത്തി­ലെ­ത്തി­യ രോ­ഗി­യെ­ 3. സെ­ക്കൻ ­്റ റി­ േ­സ്റ്റജി­ലു­ള്ള സംശയരോ­ഗി­കൾ ആശു­പത്രി­ സംശയരോ­ഗത്തി­ൻ യിൽ പോ­കാൻ വി­സമ്മതി­ക്കും: ഒരു­കൗ­ൺ­സിലിംഗിന് എങ്ങനെ­കൈ­കാ­ര്യം ചെ­യ്യാം:പാ­രന്പര്യത്തി­ലൂ­ടെ­യും സാ­ഹചര്യങ്ങളു­ടെ­ സമ്മർ­ പോ­ലും അവർ തയ്യാ­റാ­വു­കയി­ല്ല. ഒരു­ വൈ­ദ്യപരി­ശോ­ ധനയ്ക്ക് നി­ർ­ബന്ധി­ക്കു­ന്ന ബന്ധു­ക്കളോട് ഇവർ നി­ ദ്ദങ്ങളി­ലൂ­ടെ­യു­മാണ് സംശയരോ­ഗം ഉടലെ­ടു­ക്കു­ന്നത്. രന്തരം പരാ­തി­പ്പെ­ടും, “നി­ങ്ങൾ എന്നെ­ ഭ്രാ­ന്തനാ­ക്കാൻ രോ­ഗി­യു­ടെ­ കു­ടുംബത്തിൽ അടു­ത്ത രക്തബന്ധത്തിൽ ശ്രമി­ക്കു­ന്നു­” എന്ന്. ബ്ലേഡ് വെ­ച്ച് കൈ­യ്യി­ലെ­ ഞരന്പ് ആർ­ക്കെ­ങ്കി­ലും ഈ രോ­ഗമു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ ആ മു­റി­ക്കു­കയും രക്തം പൊ­ടി­യു­ന്നത് കണ്ട് പു­ഞ്ചി­രി­ക്കു­ പാരന്പര്യത്തി­ലൂ­ടെ­ ഇത് ഉണ്ടാ­കാം. പീ­ഡനം, മനോസു­ കയും ചെ­യ്യാൻ ഇവർ മടി­ക്കി­ല്ല. ദി­വസേ­ന ഇങ്ങനെ­ ഖകുറവ്, ആത്മാ­ർ­ത്ഥത ഇല്ലാ­യ്മ ഇവയു­ടെ­ ഫലമാ­യും ഞരന്പു­മു­റി­ച്ചി­രു­ന്ന ‘ഞരന്പു­രോ­ഗി­’യാ­യ ഒരു­ യു­വാ­വി­ ഇത് ഒരാളിൽ രൂ­പപ്പെ­ടാം. ഏതാ­യാ­ലും രണ്ടാം ഘട്ടത്തിൽ നെ­ അയാ­ളു­ടെ­ ഉത്തമ സു­ഹൃ­ത്തു­ക്കൾ എൻ ­്റെ­യട­ ുത്ത് മരു­ന്ന് തന്നെ­ പ്രതി­വി­ധി­. എങ്ങനെ­യെ­ങ്കി­ലും മരു­ന്ന് കഴി­ കൗ­ൺ­സിലിംഗിന് എത്തി­ക്കാൻ ഒരു­ വി­ഫലശ്രമം ക്കുവാൻ പ്രേ­രി­പ്പി­ക്കു­കയാണ് ഒരു­പോംവഴി­. നി­രന്തരമാ­യ നടത്തി­. ‘ഇൻ ­്റ ർ­വ്യൂ­വിൽ എങ്ങനെ­ വി­ജയി­ക്കാം’ എന്ന അഭ്യർ­ത്ഥനയി­ലൂ­ടെ­ ഇത് സാ­ധി­ക്കണം. സാ­ധാരണയാ­യി­ കാ­ര്യത്തെ­പ്പറ്റി­ ഒരു­ സ്വകാ­ര്യ സംഭാ­ഷണം നടത്താ­നെ­ ദീ­ർ­ഘനാ­ളത്തെ­ ചി­കി­ത്സ ഇത്തരക്കാ­ർ­ക്ക് ആവശ്യമാ­യി­ ന്ന ഭാ­വേ­നയാണ് അയാ­ളെ­ എൻ ­്റെ­യട­ ുത്ത് എത്തി­ക്കു­ വരും. സംശയരോ­­­ഗം ബാ­­­ധി­­­ച്ച ആളു­­­മാ­­­യി­­­ മറ്റ് കു­­­ടുംബാം വാൻ സ്നേഹ ­ ി­തർ അനു­നയി­പ്പി­ച്ചത്. പക്ഷേ­ വീ­ടി­ൻ ­്റെ­ അടു­ത്ത് എത്തി­യപ്പോൾ അയാ­ൾ­ ഗങ്ങൾ പ്രത്യേ­­­കി­­­ച്ച് ജീ­­­വി­­­ത പങ്കാ­­­ളി­­­ കു­­­റഞ്ഞത് ദി­വസേ­­­ന ക്ക് മനസ്സി­ലാ­യി­ ഈ പോ­ക്ക് ഒരു­ കൗ­ൺ­സിലിംഗിന് ഒരു­­­ മണി­­­ക്കൂ­­­റെ­­­ങ്കി­­­ലും അന്നന്നത്തെ­­­ ജീ­­­വി­­­താ­­­നു­­­ഭവങ്ങൾ ജോൺ പനയ്ക്കലി­ൻ ­്റെ­യടു­ത്തേ­ക്ക് ആണെ­ന്ന്. അയാൾ പങ്കു­­­വെ­­­ക്കണം. മരു­­­ന്നി­­­നോ­­­ടൊ­­­പ്പം ഈ പങ്കു­െ­വയ്ക്കൽ ­­­ എവി­ടേ­ക്കോ­ഓടി­രക്ഷപ്പെ­ട്ടു­. രാ­ത്രി­യിൽ വൈ­കി­യാണ് രോ­­­ഗശമനത്തെ­­­ത്വരി­­­തപ്പെ­­­ടു­­­ത്താം. നി­­­രു­­­പാ­­­ധി­­­ക സ്നേഹം ­­­ പലപ്പോ­­­ഴും അയാൾ താ­മസസ്ഥലത്ത് തി­രി­ച്ചെ­ത്തി­യത്. ഒരു­ രോ­ഗി­ പകരണം. ഉപാ­­­ധി­­­കളോ­­­ടു­­­കൂ­­­ടി­­­യ സ്നേഹമാണ് യാ­ണെ­ന്ന് സ്വയം അംഗീ­കരി­ക്കു­വാൻ ഇങ്ങനെ­യു­ള്ളവർ നാം നൽ­­കാ­­­റു­­­ള്ളത്. ഇത്തരക്കാ­­­ർ­­ക്ക് അത് രു­­­ചി­­­ക്കു­­­കയി­­­ല്ല. ­­­ അംഗീ­­­കരി­­­ച്ചാ­­­ലും ഇല്ലെ­­­ങ്കി­­­ തയ്യാ­റല്ല. ചി­കി­ത്സി­ക്കാ­നു­ള്ള എല്ലാം അവസരങ്ങളും നമ്മു­­­ടെ­­­ സ്നേഹപ്രകടനങ്ങൾ ലും നി­­­ രു­­­ പാ­­­ ധി­­­ കം സ് നേ ഹം ­­­ ഒഴു­­­ ക്കി­­­ക്കൊ­­­ണ്ടി­­­രി­­­ക്കു­­­ക. സമ അവർ നി­രസി­ച്ച് തള്ളും. 4. അമി­ത കോ­പം: സാ­ധാ­രണയു­ള്ളതിൽ കൂ­ടു­തൽ കോ­പം യം കി­­­ട്ടു­­­ന്പോ­­­ഴൊ­­­ക്കെ­­­ഇവരു­­­മൊ­­­ത്ത് ഉല്ലാ­­­സയാ­­­ത്രക്കാ­­­യി­­­മ ഈ അവസ്ഥയി­ലെത്ത ­ ി­യവരു­ടെ­പതി­വാ­ണ്. മു­ന്പി­ല്ലാ­ത്ത റ്റു­­­സ്ഥലങ്ങളിൽ പോ­­­കണം. സൂ­­­പ്പർ­­മാ­­­ർ­­ക്കറ്റു­കളിൽ, വി­­­ശ്രമ അളവിൽ മു­ൻ­കോ­പം പ്രകടി­പ്പി­ക്കും. ജീ­വി­ത പങ്കാ­ളി­യു­ സ്ഥലങ്ങളിൽ, സ്നേ­­­ഹി­­­തരു­­­ടെ­­­യും, ബന്ധു­­­ക്കളു­­­ടെ­­­യും ഭവന ടെ­ ഒരോ­ ചെ­യ്തി­കളേ­യും സസൂ­ക്ഷ്മം മനസ്സി­ലാ­ക്കു­ ങ്ങളിൽ എന്നി­­­ങ്ങനെ­­­സാ­­­ധ്യമാ­­­യ സ്ഥലങ്ങളി­­­ലേ­­­ക്കൊ­­­ക്കെ­­­ വാ­നു­ള്ള വ്യഗ്രത ഇവരി­ലു­ണ്ട്. ഇതിൽ മന:സ്താ­പപ്പെ­ട്ട്, അവരെ­­­ കൂ­­­ട്ടി­­­കൊ­­­ണ്ടു­­­പോ­­­യി­­­ അവരു­­­ടെ­­­ മനസ്സിന് കു­­­ളി­­­ർ­­മ്മ എന്നാൽ അത് വെ­ളി­പ്പെട­ ു­ത്താൻ ആകാ­ത്തതു­കൊ­ണ്ട്, നൽ­­കാൻ ശ്രമി­­­ക്കണം. ഈരോ­­­ഗത്തെ­­­പ്പറ്റി­­­ മറ്റു­­­ള്ളവരോട് അത് മനസ്സി­ൽ­കെ­ട്ടി­ നി­ർ­ത്തി­ കോ­പത്തി­ലൂ­ടെ­ അത് പറഞ്ഞു­പരത്തി­­­ രോ­­­ഗി­­­ക്ക് ദു­­­ഷ്പ്പേര് ഉണ്ടാ­­­ക്കരു­­­ത്. രോ­­­ഗി­­­ എരി­ച്ച് തീ­ർ­ക്കാ­നു­ള്ള ശ്രമം മൂ­ലമാണ് ഇങ്ങനെ­സംഭവി­ കൾ ഇതറി­­­ഞ്ഞാൽ പ്രത്യാ­­­ഘാ­­­തം പ്രതീ­­­ക്ഷി­­­ച്ചതി­­­ലും അപ്പു­­­ ക്കു­ന്നത്. വീ­ട്ടി­ലെ­ സ്ഫടി­ക പാ­ത്രങ്ങൾ, മറ്റ് വി­ലപി­ടി­ റമാ­­­യി­­­രി­­­ക്കും. രോ­­­ഗവി­­­വരം ഗോ­­­പ്യമാ­­­യി­­­സൂ­­­ക്ഷി­­­ക്കണമെ­­­ന്ന് പ്പു­ള്ള വസ്തു­ക്കൾ ഇവയൊ­ക്കെ­എറി­ഞ്ഞ് പൊ­ട്ടി­ക്കു­ന്ന സാ­­­രം. അവരോട് കോ­­­പി­­­ക്കാ­­­തി­­­രി­­­ക്കു­­­ക. അവരു­­­ടെ­­­മു­­­ന്പിൽ സ്വഭാ­വവും ഇത്തരക്കാ­രിൽ കാ­ണാ­റു­ണ്ട്. പി­ന്നീട് ഈ കരയാ­­­തെ­­­ഇരി­ക്കു­­­ക. വി­­­കാ­­­ര പ്രകടനങ്ങൾ അവർ­ക്കി­ഷ്ടമല്ല. കള്ളത്തരത്തി­­­ൻ ­­്റെ­­ലക്ഷണമാ­­­യി­­­വി­­­കാ­­­രപ്രകടനത്തെ­­­അവരു­­­ വക പ്രവൃ­ത്തി­കളിൽ ഇവർ പശ്ചാ­ത്ത­പി­ക്കാ­റു­മി­ല്ല. ടെ­­­ മനസ്സ് വ്യാ­­­ഖ്യാ­­­നി­­­ച്ചെ­­­ടു­­­ക്കും. ബന്ധം വേ­­­ർ­­പ്പെ­­­ടു­­­ത്തു­­­ന്ന 5. വി­ഷാ­ദഭാ­വം: മു­ഖത്ത് എപ്പോ­ഴും വി­ഷാ­ദഭാ­വം നി­ഴലി­ തി­­­നെ­­­ക്കു­­­റി­­­ച്ച് ചി­­­ന്തി­­­ക്കു­­­കയോ­­­ സംസാ­­­രി­­­ക്കു­­­കയോ­­­ ചെ­­­യ്യ ച്ചി­രി­ക്കും. പ്രസന്നത തീ­ർ­ത്തും നഷ്ടപ്പെ­ടും. ഫലി­തങ്ങൾ രു­­­ത്. ജീ­­­വി­­­തത്തിൽ അനു­­­ഭവങ്ങളും അനു­­­ഭൂ­­­തി­­­കളു­­­മു­­­ണ്ട്.അ ആസ്വദി­ക്കാ­റേ­യി­ല്ല. ഇങ്ങനെ­യു­ള്ളവർ­ക്ക് ഉറക്കം തീ­രെ­ നു­­­ഭവങ്ങളെ­അനു­­­ഭൂ­­­തി­­­കളാ­­­ക്കി­­­. ദുഃഖത്തി­­­ൻ ­­്റെ­­­മറു­­­കരയി­­­ലെ­­­ കു­റവാ­യി­രി­ക്കും. അസ്വസ്ഥമാ­യ മനസ്സു­ള്ള ഇവർ രാ­ത്രി­ സു­­­ഖം ദർ­­ശി­­­ച്ച് നി­­­ർ­­വൃ­­­തി­­­യടയു­­­ക എല്ലാ­­­ താ­ഴ്​്വരകളെ­­­യും യിൽ കൂ­ടു­തൽ സമയം ഉണർ­ന്നി­രി­ക്കു­കയും പലപ്പോ­ താ­­­ങ്ങി­­­ഒരു­­­കു­­­ന്ന് ഒളി­­­വി­­­ലെ­­­വി­­­ടെ­­­യോ­­­ഉണ്ട്, നി­­­ശ്ചയം.


18 10

വ്യാഴം, ഒക്ടോബർ 11, 2012

മനസ്

ഡോ­­­­­­­­­­­­­­­­­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

സംശയരോ­­ഗം മൂ­ന്നാം ഘട്ടം ക

ഴി­ഞ്ഞ രണ്ട് ആഴ്ചകളി­ലാ­യി­ പ്രസി­ദ്ധീ­കരി­ക്കപ്പെ­ട്ട സംശയരോ­ഗത്തെ­ക്കു­റി­ച്ചു­ള്ള ലേ­ഖനങ്ങളെ­ക്കു­റി­ച്ച് വാ­യനക്കാ­രിൽ നി­ന്ന് ലഭി­ക്കു­ന്ന പ്രതി­കരണം പ്രോ­ത്സാ­ ഹജനകമാ­ണ്. സംശയരോ­ഗത്തി­ൻ ­്റെ­ മൂ­ന്നാം ഘട്ടമാ­യ അന്ത്യഘട്ടം അതീ­വ അസ്വാസ്ഥ്യത്തി­ൻ ­്റെ­ അപകടം നി­ റഞ്ഞ അവസ്ഥയാ­ണ്. മനസ്സി­ൻ ­്റെ­ സമനി­ല തെ­റ്റി­യ ഒരു­ വ്യക്തി­യു­ടെ­ ശാ­രീ­രി­ക ഭാ­ഷ തന്നെ­യാ­യി­രി­ക്കും ഈ ഘട്ടത്തി­ലെ­ത്തി­യ സംശയരോ­ഗി­കൾ പ്രദർ­ശി­പ്പി­ക്കു­ക. നി­ ലത്തു­വീ­ണാൽ തവി­ടു­പൊ­ടി­യാ­കു­ന്ന ഒരു­ കണ്ണാ­ടി­പ്പാ­ത്രം പോ­ലെ­യാ­യി­രി­ക്കും ഈ അവസ്ഥയിൽ രോ­ഗി­കൾ. ഇവി­ ടെ­ഇത്തരം രോ­ഗി­കളെ­കൈ­കാ­ര്യം ചെ­യ്യു­ന്ന കു­ടുംബാ­ംഗ ങ്ങളു­ടെ­മാ­നസി­കാ­വസ്ഥയാണ് പരി­താ­പകരമാ­യി­ട്ടു­ള്ളത്. ജോ­ർ­ദ്ദാ­നി­ലെ­ അമ്മാൻ നഗരത്തിൽ നി­ന്ന് 55 കി­ലോ­ മീ­റ്റർ അകലെ­ തെ­ക്ക് കി­ഴക്കു­ള്ള ചാ­വു­കടലി­ലേ­ക്ക് വർ­ ഷങ്ങൾ­ക്കു­മു­ന്പ് നടത്തി­യ ഒരു­ യാ­ത്ര ഇപ്പോ­ഴും എൻ ­്റെ­ ഓർ­മ്മയി­ലു­ണ്ട്. ഭൂ­മി­യു­ടെ­മടി­ത്തട്ടും അടി­ത്തട്ടു­മാ­ണി­വടം. ചാ­വു­കടലി­നെ­ക്കു­റി­ച്ച് ഗവേ­ഷകർ രേ­ഖപ്പെ­ടു­ത്തി­യി­രി­ക്കു­ ന്നതി­ങ്ങനെ­യാണ് : The lowest body of water on earth, The lowest point on earth, The World’s richest source of natural salts. സാ­ധാ­രണ സമു­ദ്രനി­രപ്പിൽ നി­ന്ന് 400 മീ­റ്റർ താ­ഴേ­ ക്ക് യാ­ത്രചെ­യ്താൽ മാ­ത്രമേ­ ചാ­വു­കടലി­ലെ­ത്തു­കയു­ ള്ളൂ­. എന്തു­കൊ­ണ്ടി­തി­നെ­ ചാ­വു­കടൽ എന്ന് വി­ളി­ക്കു­ന്നു­. ഇതിൽ ജീ­വജാ­ലങ്ങൾ ഇല്ല. സാ­ധാ­രണ കടൽ വെ­ള്ളത്തേ­ ക്കാൾ നാ­ലി­ര­ട്ടി­ഉപ്പു­രസം ഈ ജലത്തി­നു­ള്ളതു­കൊ­ണ്ട് ജീ­ വൻ ­്റെ­ തു­ടി­പ്പ് ചാ­വു­കടലി­ലില്ല. ഇതി­ൻ ­്റെ­ ഒരു­ പ്രത്യേ­കത: വെ­ള്ളത്തി­ലി­റങ്ങി­യാൽ ഒരു­ പൊ­ങ്ങു­തടി­പോ­ലെ­ നാം മു­ കളിൽ പൊ­ങ്ങി­ക്കി­ടക്കും. താ­ഴു­കയി­ല്ല. ചാ­വു­കടലിൽ കി­ ടന്ന് പത്രം വാ­യി­ക്കാം എന്ന ഒരു­ചൊ­ല്ലു­തന്നെ­യു­ണ്ട്. “Here is the Only Place in the world where you can recline on water to read a news paper” 35 വി­വി­ധതരം ധാ­തു­ക്കൾ കലർ­ന്ന മണ്ണാണ് അവി­ടെ­ യു­ള്ളത്. ഔഷധഗന്ധി­യാ­യ ഈ മണ്ണു­കൊ­ണ്ട് ചി­കി­ത്സ നടത്തു­ന്നവർ ധാ­രാ­ളമു­ണ്ട്. ഇവി­ടു­ത്തെ­ സാ­ൻ­ഡ് ബാ­ത്ത് പ്രസി­ദ്ധമാ­ണ്. ശരീ­രം മു­ഴു­വൻ മണ്ണ് പു­രട്ടി­കു­റേ­ക്കഴി­ഞ്ഞ് നല്ല വെ­ള്ളത്തിൽ കു­ളി­പ്പി­ക്കും. ചാ­വു­കടലെ­ന്ന ഭൂ­മി­യു­ടെ­ അടി­വാ­രം പോ­ലെ­ നമ്മു­ടെ­ ജീ­വി­തത്തി­ലും വേ­ദനയു­ടെ­ കൊ­ടും താഴ്​്വരകൾ ഉണ്ടാ­യി­ക്കൂ­ടെന്ന ­ ി­ല്ല. എപ്രകാ­രം ചാ­ വു­കടലി­ലെ­ ജലപ്പരപ്പിൽ താ­ഴാ­തെ­ ഒരാൾ പൊ­ങ്ങു­തടി­ പോ­ലെ­ പതച്ച് നി­ൽക്കു­ന്നു­വോ­, ചു­റ്റു­മു­ള്ള കു­ന്നു­കളിൽ ആശയർ­പ്പി­ച്ച് മനം കു­ളി­ർപ്പ ­ ി­ക്കു­ന്നു­വോ­, അപ്രകാ­രം ജീ­ വി­താ­നു­ഭവങ്ങളു­ടെ­ താഴ്​്വരകളിൽ നാ­ളെ­യെ­പ്പറ്റി­യു­ള്ള പ്രതീ­ക്ഷയു­മാ­യി­ കഴി­യു­വാൻ ആ സംശയരോ­ഗി­യു­ടെ ­ ചു­റ്റു­മു­ള്ളവർ­ക്ക് സാ­ധി­ക്കണം. ‘മടു­ത്തു­..... ജീ­വി­തം മടു­ ത്തു­’ എന്ന് പി­റു­പി­റു­ക്കാ­തെ­ സംയമനം പാ­ലി­ക്കേ­ണ്ട അവസ്ഥയാണ് മൂ­ന്നാം ഘട്ടം. ഈ ഘട്ടത്തി­ലെ­ത്തി­യ രോ­ഗി­കളിൽ തെ­ളി­യു­ന്ന ലക്ഷ ണങ്ങൾ; 1. രോ­ഗി­ക്ക് അയാ­ളു­ടെ­ ജീ­വി­തസഖി­യെ­ ആരെ­ങ്കി­ലും പ്രശംസി­ക്കു­ന്നത് തീ­രെ­ ഇഷ്ടപ്പെ­ടു­കയി­ല്ല. അങ്ങനെ­യു­ ള്ളവരു­മാ­യു­ള്ള സൗ­ഹൃ­ദം അവസാ­നി­പ്പി­ക്കാൻ രോ­ഗി­ കൾ പെ­ട്ടെ­ന്ന് തീ­രു­മാ­നി­ക്കും. 2. ആത്മഹത്യക്കാ­യി­ ആത്മാ­ർത്ഥ ­ മാ­യ ശ്രമം നടത്തും. തരം കി­ട്ടി­യാൽ ആത്മഹത്യ ചെ­യ്യു­കയു­മാണ് പതി­വ്. ഇതു­കൊ­ണ്ടാണ് അതീ­വ അസ്വാ­സ്ഥ്യമു­ള്ള, പ്രത്യേ­കം ശ്രദ്ധവേ­ണ്ട ഘട്ടമാ­യി­ ഈ മൂ­ന്നാം ഘട്ടത്തെ­ വേ­ർ­തി­രി­ ച്ചി­ട്ടു­ള്ളത്. 3. സ്വയം പീ­ഢി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കും, മാ­റത്തടി­ക്കു­ക, ശരീ­ രഭാ­ഗങ്ങൾ തീ­ വെ­ച്ച് പൊ­ള്ളി­ക്കു­ക, കത്തി­കൊ­ണ്ട് സ്വയം കു­ത്തി­മു­റി­വേ­ൽ­പ്പി­ക്കു­ക എന്നി­ങ്ങനെ­യു­ള്ള പീ­ ഢനമു­റകളാണ് ഒരു­ ക്രൂ­രവി­നോ­ദമാ­യി­ ഇത്തരക്കാർ പ്രയോ­ഗി­ക്കാ­റു­ള്ളത്. 4. ജീ­വി­തസഖി­യേ­യും വി­ശേ­ഷി­ച്ച് മക്കളേ­യും കഠി­നമാ­ യി­ മർ­ദ്ദി­ക്കും. പ്രാ­യമോ­ പരി­സരമോ­ പരി­ഗണി­ക്കാ­തെ­ പ്രതി­യോ­ഗി­കളെ­പീ­ഢി­പ്പി­ക്കു­ന്ന വീ­ണ്ടു­വി­ചാ­രമി­ല്ലാ­ത്ത മാ­നസി­കാ­വസ്ഥയിൽ കക്ഷി­ എത്തു­ന്നതു­കൊ­ണ്ടാണ് ഇങ്ങനെ­യു­ള്ള കടു­ത്ത പ്രതി­കരണമു­ണ്ടാ­കു­ന്നത്. 5. കഷ്ടപ്പാ­ടും ദു­രി­തങ്ങളും ഉറക്കെ­വി­ളി­ച്ച് പറഞ്ഞ് വി­ലപി­

ക്കു­കയും കരയു­കയും ചെ­യ്യു­ക ഇവരു­ടെ­ നി­ത്യേ­നയു­ ള്ള സ്വഭാ­വമാ­ണ്. ഒന്നി­നെക്ക ­ ു­റി­ച്ചും നല്ലത് പറയു­കയി­ല്ല. ഏത് കാ­ര്യത്തി­ലും തി­ന്മ ചൂ­ണ്ടി­ക്കാ­ട്ടു­വാ­നു­ള്ള വ്യഗ്രത ഇവർ­കാ­ട്ടും. പ്രത്യേ­കി­ച്ച് ജീ­വി­തപങ്കാ­ളി­യു­ടെ­ കു­റ്റം മറ്റു­ള്ളവരോട് നി­രന്തരമാ­യി­ആവർ­ത്തി­ച്ച് പറഞ്ഞു­കൊ­ ണ്ടി­രി­ക്കും. ബന്ധങ്ങൾ വേ­ർപ്പെ ­ ­ടു­ത്തു­ന്നതി­നെക്ക ­ ു­റി­ച്ച് ഉറക്കെ­ചി­ന്തി­ക്കാ­നും ഈ അവസ്ഥ പ്രേ­രി­പ്പി­ക്കും. ഇവി­ടെ­ രോ­ഗി­കളും ശ്രു­ശ്രൂ­ഷി­ക്കു­ന്നവരും അറി­ഞ്ഞി­ രി­ക്കേ­ണ്ട ഒരു­ സത്യമുണ്ട്, വെ­ട്ടി­മു­റി­ച്ചാൽ പി­ന്നെ­ വി­ ളക്കി­ചേ­ർ­ക്കാൻ പറ്റി­ല്ല ഏച്ചു­കെ­ട്ടി­യാൽ മു­ഴച്ചി­രി­ക്കും, എന്നീ­ പഴഞ്ചൊ­ല്ലു­കൾ ഇവി­ടെ­ പ്രസക്തമാ­ണ്. കാ­ട്ടിൽ നി­ന്ന് രണ്ട് ചെ­റു­പ്പക്കാർ നീ­ളമു­ള്ള, ഭാ­രമു­ള്ള രണ്ട് തടി­ ക്കഷ്ണങ്ങൾ മു­റി­ച്ചെട­ ു­ത്ത് നാ­ട്ടി­ലേക്ക ­ ് യാ­ത്ര പു­റപ്പെ­ ടുന്നു­. തടി­ക്കഷ്ണങ്ങൾ തോ­ളി­ലേറ്റ ­ ി­യാ­ണവരു­ടെ­ യാ­ത്ര. ഒന്നാ­മത്തെ­യാൾ ഭാ­രം വകവെ­ക്കാ­തെ­ ലക്ഷ്യത്തി­ലെത്ത ­ ാ­ നു­ള്ള തീ­വ്രമാ­യ മോ­ഹത്തിൽ ധൃ­തി­പ്പെ­ട്ട് നടന്ന് അകലു­ ന്നു­. രണ്ടാ­മത്തെ­യാൾ ഭാ­രം താ­ങ്ങാ­നാ­കാ­തെ­ കു­ഴയു­ന്നു­. ഭാ­രം കു­റക്കാ­നാ­യി­അയാൾ തടി­ക്കഷ്ണത്തി­ൻ ­്റെ­കു­റെ­ഭാ­ ഗം വെ­ട്ടി­ക്കളഞ്ഞ് നീ­ളം കു­റയ്ക്കു­ന്നു­. അത് വഹി­ച്ചു­കൊ­ണ്ട് നടക്കാൻ ഇപ്പോൾ അയാ­ൾ­ക്ക് ബു­ദ്ധി­മു­ട്ട് അനു­ഭവപ്പെ­ടു­ന്നി­ല്ല. യാ­ത്രാ­മദ്ധ്യേ­ഒരു­ചെ­റി­യ തോട് മറി­കടക്കണം. പാ­ലമി­ല്ലാ­ത്ത ഈ തോട് മറി­കടക്കു­ വാൻ തോ­ളി­ലി­രി­ക്കു­ന്ന തടി­ക്കഷ്ണം ഉപയോ­ഗി­ക്കു­കയല്ലാ­ തെ­ മറ്റ് മാ­ർ­ഗ്ഗമൊ­ന്നു­മി­ല്ല. ഒന്നാ­മത്തെ­യാൾ സമർ­ത്ഥമാ­യി­ ആ തടി­കഷ്ണമു­പയോ­ഗി­ച്ച് അതി­ലൂ­ടെ­ കു­റു­കെ­ നടന്ന് അക്കരെ­യെ­ത്തി­ തു­ടർ­ന്ന് യാ­ത്രയാ­യി­. രണ്ടാ­മത്തെ­യാൾ തോ­ട്ടിൽ കരയി­ലെ­ത്തി­യപ്പോൾ ഈ മാ­ർ­ഗ്ഗം ശ്രമി­ച്ചെ­ ങ്കി­ലും തോ­ട്ടിന് കു­റകെ­ വയ്ക്കു­വാൻ തക്കവണ്ണം തടി­ ക്കഷ്ണത്തിന് നീ­ളം തി­കയു­കയി­ല്ലാ­യി­രു­ന്നു­. കാ­രണം കു­ റെ­ഭാ­ഗം അയാൾ തന്നെ­ഭാ­രം കു­റക്കു­വാ­നാ­യി­നേ­രത്തെ­ മു­റി­ച്ച് മാ­റ്റി­യി­രു­ന്നു­. നി­രാ­ശനാ­യി­ അയാൾ എന്തുചെ­ യ്യണമെ­ന്നറി­യാ­തെ­തോ­ട്ടിൻ കരയിൽ പരസഹാ­യത്തി­നാ­യി­

കാ­ത്തി­രി­ക്കേണ്ട ­ ി­വന്നു­. ബന്ധങ്ങൾ വെ­ട്ടി­മു­റി­ക്കു­ന്നർ ഈ അവസ്ഥയി­ലെത്ത ­ ാ­റു­ണ്ട് ചി­ല അവസരങ്ങളി­ലെങ്ക ­ ി­ലും. ഭാ­ രം താ­ങ്ങു­ക എന്നത് ഒരു­ജീ­വി­ത ധർ­മ്മമാ­യി­ഏറ്റെ­ടു­ക്കുന്ന വർ­ക്ക് പ്രതി­സന്ധി­കളെ­ അതി­ജീ­വി­ക്കു­വാ­നു­ള്ള പ്രതി വിധികൾ പ്രതി­ബന്ധങ്ങളി­ല്ലാ­തെ­മു­ന്പിൽ പ്രകടമാ­കു­മെ­ന്ന് ഉദാ­ഹരി­ക്കുവാ­നാണ് മേ­ൽപ്പറഞ്ഞ കഥ ഉപകരി­ക്കേണ്ട ­ ത്. സംശയരോ­ഗത്തി­നടി­മയാ­യ വ്യക്തി­യും അദ്ദേ­ഹത്തി­ൻ ­്റെ­ കു­ടുംബാ­ംഗങ്ങളും കൂ­ട്ടാ­യി­ പരി­ശ്രമി­ച്ചാൽ മൂ­ന്നാം ഘട്ടത്തിൽ പോ­ലും രോ­ഗശമനസാ­ധ്യതകൾ തെ­ളി­ഞ്ഞു­ കാ­ണും. താ­ഴെപ്പ ­ റയു­ന്ന പ്രതി­വി­ധി­പരീ­ക്ഷി­ക്കു­ക. 1. കൃ­ത്യസമയത്ത് മരു­ന്ന് കഴി­ക്കണം. ദീ­ർ­ഘനാ­ളത്തേ­ക്ക് ഒരു­ പക്ഷേ­ ജീ­വപര്യന്തമാ­യി­രി­ക്കും മരു­ന്ന് കഴി­ക്കേ­ണ്ടി­ വരു­ന്നത്. ഇതിൽ നി­രാ­ശപ്പെ­ടാ­തെ­ മരു­ന്ന് കഴി­ക്കാ­നു­ ള്ള സന്മനസ്സ് രോ­ഗി­ക്കും മരു­ന്ന് നൽ­കാ­നു­ള്ള മഹാ­ മനസ്കത ജീ­വി­തപങ്കാ­ളി­ക്കും മറ്റ് കു­ടുംബാം­ഗങ്ങൾ­ ക്കും ഉണ്ടാ­വേ­ണ്ടത് അനി­വാ­ര്യമാ­ണ്. 2. രോ­ഗി­യെ­പ്രകോ­പി­പ്പി­ക്കു­ന്ന നടപടി­കളിൽ നി­ന്ന് കൂ­ടെ­ യു­ള്ളവർ പി­ന്തി­രി­യണം. കക്ഷി­രോ­ഗത്തി­ൻ ­്റെ­മൂ­ർ­ദ്ധന്യാ­ വസ്ഥയി­ലാ­ണെ­ന്നും പ്രകോ­പനം ‘ജീ­വനെ­ടു­ക്കു­ക’ എന്ന ദാ­രു­ണമാ­യ അവസ്ഥയി­ലെ­ത്തി­ക്കു­മെ­ന്നും തി­രി­ ച്ചറി­യു­ക. 3. മദ്യപാ­നം, പു­കവലി­, ലഹരി­മരു­ന്നു­കളു­ടെ­ ഉപയോ­ഗം ഇവ പൂ­ർ­ണ്ണമാ­യി­ഉപേ­ക്ഷി­ക്കു­ക. 4. മാ­സത്തി­ലൊ­രി­ക്കലെ­ങ്കി­ലും ഫാ­മി­ലി­കൗ­ൺ­സിലിംങിന് വി­ധേ­യപ്പെ­ടു­ക. ഇത് മു­ടക്കരു­ത്. 5. സംശയരോ­ഗി­യു­മാ­യി­സംസർ­ഗ്ഗം ചെ­യ്യു­ന്നതിന് എപ്പോ­ ഴും ഒരാൾ കൂ­ടെ­യു­ണ്ടാ­കണം. അവരെ­ തനി­യെ­ ഇരു­ ത്തരു­ത്. ഉറക്കത്തി­ലും ഉണർ­വി­ലും ഒരാൾ കൂ­ട്ടി­നി­രി­ ക്കണം. പ്രതി­സന്ധി­കൾ പ്രകൃ­തീ­ഭവമാ­ണ്. പ്രതീ­ക്ഷകൾ പ്രതി­ സന്ധി­കൾ­ക്ക് പ്രകൃ­ത്യാ­യു­ള്ള പരി­ഹാ­രവും.


18 10

വ്യാഴം, ഒക്ടോബർ 18, 2012

മനസ്

ഡോ­­­­­­­­­­­­­­­­­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

മാ­നസി­ക സമ്മർ­ദ്ദത്തി­ൻ ­്റെ ­അടി­മകൾ ന

മ്മു­ടെ­സമൂ­ഹത്തിൽ മാ­നസി­ക സമ്മർ­ദ്ദം ഉള്ളവരു­ ടെ­എണ്ണം പ്രതി­ദി­നം കൂ­ടി­വരി­കയാ­ണ്. മനസ്സി­ൻ ­്റെ­ പി­രി­മു­റക്കം മൂ­ലം വി­ശപ്പി­ല്ലാ­യ്മ, ഉറക്കമി­ല്ലാ­യ്മ, ഉന്മേ­ ഷമി­ല്ലാ­യ്മ ഇവ അനു­ഭവപ്പെ­ടു­ന്നു­. ഈ പി­രി­മു­റു­ക്കത്തി­ ൻ ­്റെ­സ്വാ­ഭാ­വി­കകാ­രണമെ­ന്തെന്ന ­ ് മനസ്സി­ലാ­ക്കു­ന്നത് ഇതി­നെ­ഒഴി­വാ­ക്കാൻ സഹാ­യി­ക്കും. ഈ പ്രപഞ്ചത്തേ­ യും ഇവി­ടു­ത്തെ­ജീ­വജാ­ലങ്ങളേ­യും ഭരി­ക്കു­ന്നത് മൂ­ന്ന് ഗു­ണങ്ങളാ­ണ്; സാ­ത്വി­കം, രാ­ജസം, താ­മസി­കം ഇവ മൂ­ന്നും നമ്മേ­യും നമു­ക്ക് ചു­റ്റു­മു­ള്ള പ്രകൃ­തി­യേ­യും ഒരോ­നി­മി­ഷവും സ്വാ­ധീ­നി­ച്ചു­കൊ­ണ്ടി­രി­ക്കും. ത്വാ­തി­ക വീ­ക്ഷണത്തിൽ ഈ മു­ന്ന് ഗു­ണങ്ങൾ അഥവാ­ഭാ­വങ്ങൾ ഇല്ലാ­തെ­ഇവി­ടെ­ഒന്നും തന്നെ­യി­ല്ല. എന്നാൽ ഇവയ്ക്കൊ­ ന്നും സ്വയം നി­ലനി­ൽ­പ്പു­മി­ല്ല. ഈ ഭാ­വങ്ങളെ­ഒരു­കഥയി­ ലൂ­ടെ­നി­ർ­വചി­ക്കാം. ഒരു­ധനി­കൻ തൻ ­്റെ­അളവറ്റ സന്പത്തു­മാ­യി­കാ­ട്ടി­ലൂ­ ടെ­യാ­ത്രചെ­യ്യു­ന്പോൾ മൂ­ന്ന് കാ­ട്ടു­കള്ളന്മാർ അദ്ദേ­ഹത്തെ­ വളഞ്ഞു­. മാ­രകാ­യു­ധങ്ങൾ കാ­ട്ടി­ഭീ­ഷണി­പ്പെ­ടു­ത്തി­ധനം മു­ഴു­വൻ അവർ കൈ­ക്കലാ­ക്കി­. ധനം കയ്യിൽ കി­ട്ടി­യതോ­ ടെ­ഒന്നാ­മത്തെ­കള്ളൻ പറഞ്ഞു­, നമു­ക്ക് ഇയാ­ളെ­വധി­ ച്ചു­കളയാം, അല്ലെ­ങ്കിൽ ആപത്താ­ണ്. ഇത് കേ­ട്ട് രണ്ടാ­മൻ പറഞ്ഞു­, അതു­വേ­ണ്ട ഇയാ­ളു­ടെ­കയ്യും കാ­ലും കെ­ട്ടി­യി­ട്ട് വാ­യിൽ തു­ണി­തി­രു­കി­യാൽ മതി­. മൂ­വരും അത് ശരി­ വെ­ച്ചു­. തു­ടർ­ന്ന് അയാ­ളു­ടെ­കയ്യും കാ­ലും ബന്ധി­ച്ച്, വാ­യിൽ തു­ണി­തി­രു­കി­യശേ­ഷം മൂ­വരും ഓടി­രക്ഷപെ­ട്ടു­. ധനം പകു­ത്തെ­ടു­ക്കാ­നും അവർ മറന്നി­ല്ല. കു­റെ­ദൂ­രം ചെ­ന്നപ്പോൾ മൂ­ന്നാ­മത്തെ­കള്ളന് ഒരു­വീ­ണ്ടു­വി­ചാ­രമു­ ണ്ടാ­യി­. ആ ധനി­കനെ­അത്തരത്തിൽ ബന്ധി­തനാ­ക്കി­യത് ഒട്ടും ശരി­യാ­യി­ല്ല എന്ന തോ­ന്നൽ അതി­ശക്തി­മാ­യി­ അയാ­ളു­ടെ­മനസ്സി­ലു­ണ്ടാ­യി­. അയാൾ കു­റ്റബോ­ധത്തോ­ടെ­ ഒറ്റക്ക് മടങ്ങി­ധനി­കൻ ­്റെ­അടു­ത്തെ­ത്തി­കെ­ട്ടു­കൾ അഴി­ച്ച് അയാ­ളോട് രക്ഷപ്പെ­ട്ടു­കൊ­ള്ളാൻ ആവശ്യപ്പെ­ട്ടു­. എന്നാൽ­­ ധനി­കന് കൊ­ടും കാ­ട്ടി­ലൂ­ടെ­പെ­ട്ടെ­ന്ന് രക്ഷപെ­ടാ­നു­ള്ള വഴി­അറി­യി­ല്ലാ­യി­രു­ന്നു­. കള്ളൻ അയാ­ൾക്ക ­ ് വഴി­കാ­ട്ടി­യാ­ യി­മാ­റി­. അദ്ദേ­ഹത്തെ­കാ­ടി­ൻ ­്റെ­അതിർ­ത്തി­വരെ­അനു­ ഗമി­ച്ച് നാ­ട്ടി­ലേ­ക്കു­ള്ള വഴി­കാ­ണി­ച്ചു­കൊ­ടു­ത്തു­. ചെ­യ്ത ഉപകാ­രത്തി­ൻ ­്റെ­നന്ദി­സൂ­ചകമാ­യി­ധനി­കൻ കള്ളനെ­ വീ­ട്ടി­ലേ­ക്ക് ക്ഷണി­ച്ചെ­ങ്കില­ും ക്ഷണം നി­രസി­ച്ച് അയാൾ കാ­ട്ടി­ലേ­ക്ക് തന്നെ­മടങ്ങി­. ഈ മൂ­ന്ന് കള്ളന്മാ­രും പ്രതി­നി­ധീ­കരി­ക്കു­ന്നത് താ­മസി­ കം, രാ­ജസം, സാ­ത്വി­കം എന്നീ­മൂ­ന്ന് ഭാ­വങ്ങളെ­യാ­ണ്. ധനി­കനെ­കൊ­ല്ലെ­ണമെ­ന്ന് അഭി­പ്രാ­യപ്പെ­ട്ട ആദ്യത്തെ­ കള്ളനിൽ താ­മസി­കഭാ­വവും അദ്ദേ­ഹത്തെ­ബന്ധനസ്ഥനാ­ ക്കി­യാൽ മതി­യെ­ന്ന് അഭി­പ്രാ­യപ്പെ­ട്ട രണ്ടാ­മത്തെ­ കള്ളനിൽ രാ­ജസി­ക ഭാ­വവും ഒടു­വിൽ കെ­ട്ടു­കളഴി­ച്ച് അദ്ദേ­ഹത്തെ­സ്വതന്ത്രനാ­ക്കി­വഴി­കാ­ട്ടി­സഹാ­യി­ച്ച മൂ­ന്നാ­ മത്തെ­കള്ളനിൽ സാ­ത്വി­കഭാ­വവു­മാണ് നി­റഞ്ഞ് നി­ന്നി­രു­ ന്നത്. നമ്മിൽ ഓരോ­രു­ത്തരി­ലും ഈ മൂ­ന്ന് ഭാ­വങ്ങൾ ഒളി­ഞ്ഞി­രി­പ്പു­ണ്ട്. ഇതിൽ ഏതാണ് നമ്മിൽ നി­റഞ്ഞു­നി­ ൽ­ക്കു­ന്നതെ­ന്നതനു­സരി­ച്ചാ­യി­രി­ക്കും നമ്മു­ടെ­മാ­നസി­ക നി­ല കു­റി­ക്കു­വാൻ കഴി­യു­ക. താ­മസി­കമാ­ണെ­ങ്കിൽ മറ്റു­ ള്ളവരോ­ടു­ള്ള പക, ശത്രു­ത, പ്രതി­കാ­രം ഇവ മൂ­ലം മനസ്സ് കലു­ഷി­തമാ­യി­രി­ക്കും. രാ­ജസി­കമാ­ണെ­ങ്കിൽ പ്രതി­കാ­രവാ­ ഞ്ചനയു­ണ്ടെ­ങ്കി­ലും കടു­ത്ത നടപടി­കൾ­ക്ക് മു­തി­രു­കയി­ല്ല. കു­റെ­യൊ­ക്കെ­ക്ഷമി­ക്കാൻ ശ്രമി­ക്കും. എങ്കി­ലും മനസ്സ് അസ്വസ്ഥമാ­യി­രി­ക്കും. സാ­ത്വി­കമാ­ണെ­ങ്കിൽ വീ­ണ്ടു­വി­ചാ­ രമു­ണ്ടാ­യി­, സ്വയം തി­രി­ച്ചറി­ഞ്ഞ്, സ്വയം തി­രു­ത്തു­വാ­നു­ള്ള ആത്മാ­ർ­ത്ഥമാ­യ ശ്രമം ഉണ്ടാ­വു­കയും അസ്വസ്ഥതകൾ അകന്ന്​് മനസ്സിൽ കു­ളി­ർ­മ്മ അനു­ഭവപ്പെ­ടു­കയും ചെ­യ്യും. ഈയി­ടെ­യു­ള്ള എൻ ­്റെ­ഒരു­അനു­ഭവസാ­ക്ഷ്യം : ഒരു­ ചെ­റു­പ്പക്കാ­രൻ എന്നെ­സമീ­പി­ച്ചു­. അയാ­ളു­ടെ­മനസ്സ് കലങ്ങി­മറി­ഞ്ഞ കു­ളം പോ­ലെ­ആയി­രി­ക്കു­ന്നു­. കാ­രണം അയാൾ വി­ശ്വസി­ക്കു­കയും ജീ­വന് തു­ല്ല്യം സ്നേഹ ­ ി­ക്കു­ കയും ചെ­യ്ത അയാ­ളു­ടെ­ഭാ­ര്യ അയാ­ളെ­ചതി­ച്ചി­രി­ക്കു­ ന്നു­. അവൾ മറ്റൊ­രാ­ളിന് അവളെ­അടി­മപ്പെ­ടു­ത്തി­. ഈ മനു­ഷ്യൻ വി­വരമറി­ഞ്ഞു­. പ്രതി­കാ­രദാ­ഹി­യാ­യി­മാ­റി­യ ഇദ്ദേ­ഹം കൊ­ട്ടേ­ഷൻ സംഘത്തെ­കൊ­ണ്ട് തൻ ­്റെ­ഭാ­ര്യയെ­ വശീ­കരി­ച്ചെ­ടു­ത്ത ആ ചെ­റു­പ്പക്കാ­രൻ ­്റെ­കാ­ലു­കൾ രണ്ടും തല്ലി­ഒടി­ച്ചു­കളഞ്ഞു­, എഴു­ന്നേറ്റ ­ ് നടക്കാൻ സാ­ധി­ക്കാ­ ത്തവി­ധം. താ­മസി­കാ­വസ്ഥയി­ലാ­യി­രു­ന്നു­എന്നെ­സമീ­പി­ ച്ച വ്യക്തി­അപ്പോൾ. അതിന് ശേ­ഷം ഭാ­ര്യയോട് ഇങ്ങനെ­

ഒരു­അവസ്ഥയിൽ എത്തി­പ്പെ­ടാ­നു­ള്ള കാ­രണങ്ങളന്വേ­ ഷി­ച്ചു­. ആ സ്ത്രീ­യോട് കു­റേ­യൊ­ക്കെ­ക്ഷമി­ക്കു­വാൻ അയാൾ തയ്യാ­റാ­യി­. ഇനി­ഇതാ­വർ­ത്തി­ക്കു­കയി­ല്ല എന്ന വാ­ക്കു­തന്ന് ആത്മാ­ർത്ഥ ­ മാ­യ ക്ഷമാ­പണം നടത്തു­ന്നതു­ വരെ­ആ സ്ത്രീ­യു­ടെ­വീ­ട്ടിൽ പോ­യി­താ­മസി­ക്കു­വാൻ ഇയാൾ ആവശ്യപ്പെ­ട്ടു­. അപ്പോൾ അദ്ദേ­ഹത്തിൽ വി­ ലസി­യത് രാ­ജസി­ക ഭാ­വമാ­ണ്. ഞങ്ങളു­ടെ­തു­ടർ­ന്നുള്ള സംസാ­രത്തിൽ ഇങ്ങനെ­പരപു­രു­ഷഗന്ധം തേ­ടു­ന്ന പല യു­വതി­കളു­മു­ണ്ടെന്ന ­ ും ഇത് ഒരു­തരം രോ­ഗമാ­ണെ­ന്നും ഞാൻ അയാ­ളെ­ധരി­പ്പി­ച്ചു­. ഒരു­ആത്മാ­ർ­ത്ഥമാ­യ തു­ ടരന്വേ­ക്ഷണം നടത്തി­യ അയാൾ പലരു­ടെ­യും തത്തു­ ല്യമാ­യ അനു­ഭവങ്ങളി­ലൂ­ടെ­യും കൗ­ൺ­സി­ലിംഗി­ലൂ­ടെ­യും അധി­കം താ­മസി­യാ­തെ­സാ­ത്വി­കഭാ­വത്തി­ലേക്ക ­ ് തി­രി­ ഞ്ഞു­. വീ­ണ്ടു­വി­ചാ­രമി­ല്ലാ­തെ­ചെ­യ്തു­പോ­യതൊ­ക്കെ­ ഇനി­തു­ടച്ചു­കളയാൻ പറ്റു­മോ­? എങ്ങനെ­തി­രു­ത്തും? പ്രാ­ യശ്ചി­ത്തമല്ലാ­തെ­മറ്റു­മാ­ർഗ ­ മെ­ന്ത്! ആ മനസ്സി­ൻ ­്റെ­വി­ങ്ങൽ, വി­തു­ന്പു­ന്ന ഹൃ­ദയത്തിൻ്റെ തെ­റ്റി­യ താ­ളം എങ്ങനെ­ഇനി­ ക്രമീ­കരി­ക്കാം? ഒരു­ചു­വന്ന ചോ­ദ്യചി­ഹ്നം തന്നെ­യാ­ണത്. ഈയ്യാം പാ­റ്റകളെ­ക്കാൾ കഷ്ടമാണ് നമ്മിൽ ചി­ലരു­ ടെ­യെ­ങ്കി­ലും ജീ­വി­തത്തോ­ടു­ള്ള സമീ­പനം. വെ­ള്ളി­വെള ­ ി­ ച്ചം തേ­ടി­ആർ­ത്തി­യോ­ടെ­അടു­ക്കു­ന്ന ഈയാം പാ­റ്റകൾ തീ­ക്കു­ണ്ടത്തിൽ ചി­റക് കരി­ഞ്ഞ് വീ­ഴു­ന്നതു­പോ­ലെ,­ എത്ര മനു­ഷ്യാ­ത്മാ­ക്കൾ മാ­നസി­ക സമർ­ദ്ദത്തി­ൻ ­്റെ­അതി­പ്രസരം മൂ­ലം സമയമാം രഥത്തി­ൻ ­്റെ­ചക്രങ്ങൾ­ക്കി­ടയിൽ ജീ­വി­ തം ഹോ­മി­ച്ചി­രി­ക്കു­ന്നു­. പരീ­ക്ഷയി­ലെ­പരാ­ജയം, പ്രേ­ മനൈ­രാ­ശ്യം, കു­ടുംബ ജീ­വി­തത്തി­ലെ­അസ്വാ­രസ്യങ്ങൾ, പരസഹാ­യമി­ല്ലാ­ത്തതി­ലു­ള്ള നി­രാ­ശ, കടബാ­ദ്ധ്യത, കടു­ ത്തരോ­ഗം ഇങ്ങനെ­കാ­രണങ്ങൾ നി­രവധി­. ഒരു­പക്ഷേ­ ഒരു­കാ­രണത്തി­നു­വേ­ണ്ടി­കാ­ത്തി­രി­ക്കു­ന്നവരും കാ­ണും. ഇതെ­ന്ത്കൊ­ണ്ട്? മലയാ­ളി­കൾ പ്രത്യേ­കി­ച്ചും മാ­നസി­ക സമർ­ദ്ദത്തി­ൻ ­്റെ­നീ­രാ­ളി­പ്പി­ടു­ത്തത്തിൽ അമരു­ന്നതി­ൻ ­്റെ­കാ­ രണമെ­ന്ത്? യഥാ­ർ­ത്ഥ ജീ­വി­തദർ­ശനത്തി­ൻ ­്റെ­അഭാ­വം; എനി­ക്ക് ഒത്തി­രി­സ്വപ്നങ്ങളു­ണ്ട്, സ്വപ്നം കാ­ണു­വാൻ എല്ലാ­ വർ­ക്കും അവകാ­ശമു­ണ്ട്. സ്വപ്നം കാ­ണു­കയും വേ­ണം. ജീ­വി­തത്തി­ലെ­സു­ഖസൗ­കര്യങ്ങൾ, നേ­ട്ടങ്ങൾ, പദവി­കൾ ഇവയെ­ക്കു­റി­ച്ചൊ­ക്കെ­സ്വപ്നം കാ­ണണം. പക്ഷേ­ഈ വക സ്വപ്നങ്ങളു­ടെ­സാ­ക്ഷാ­ൽ­ക്കാ­രത്തി­നാ­യി­കു­റെ­വി­ ഷമ വൃ­ത്തങ്ങളി­ലൂ­ടെ­കടന്നു­പോ­കണമെ­ന്ന യാ­ഥാ­ർത്ഥ ­ ്യ

ബോ­ധം നാം മു­ഖവി­ലക്കെ­ടു­ക്കാ­റു­ണ്ടോ­? മറന്നു­പോ­കു­ ന്നു­നാം. വലി­ച്ചു­വാ­രി­കൂ­ട്ടു­ന്ന സന്പത്തോ­, ബാ­ങ്ക് ബാ­ലൻ­ സോ­മാ­ത്രമല്ല ശരി­യാ­യ സന്പത്ത്. കീ­ർ­ത്തി­ലഭി­ക്കാൻ ചി­ലർ ബദ്ധപ്പെ­ടു­ന്നു­. നി­സ്വാ­ർ­ത്ഥ സേ­വനം കീ­ർ­ത്തി­യേ­ ക്കാൾ നന്ന്. നി­ത്യജീ­വി­തത്തിൽ ദുഃഖവും വേ­ദനയും ദൗ­ർ­ബല്യങ്ങളും അനി­വാ­ര്യമാ­ണ്. പാ­കതയും പക്വതയും കൈ­വരി­ക്കാൻ ഇത്തരം ദു­രവസ്ഥകൾ നമ്മെ­സഹാ­യി­ ക്കും. പരാ­ജയങ്ങൾ വി­ജയത്തി­ൻ ­്റെ­ചവി­ട്ടു­പടി­യാ­ണെ­ന്ന് വാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ആ അറിവ് യാ­ഥാ­ർ­ത്ഥ്യവൽ­ക്കരി­ ക്കാ­നും സ്വകാ­ര്യവത്കരി­ക്കാ­നും നാം മറന്ന് പോ­കു­ന്നു­.

മാ­നസി­ക സമ്മർ­ദ്ദത്തെ­എങ്ങനെ­അതി­ജീ­വി­ക്കാം 1) ആത്മവി­ശ്വാസ ­ ം: സ്വന്തം കഴി­വി­ലും സാ­ധ്യതകളി­ലു­മു­ ള്ള ഉത്തമബോ­ധ്യം, അതാ­യത് സ്വയാ­വബോ­ധം, ഉണ്ടാ­ കു­ന്ന വ്യക്തി­ക്ക് ആത്മവി­ശ്വാ­സമു­ണ്ടെ­ന്ന് തീ­ർ­ത്തും വി­ശ്വാ­സി­ക്കാം 2) പരവി­ശ്വാ­സം: അന്യ­രിൽ ചി­ലരെ­യെ­ങ്കി­ലു­മൊ­ക്കെ­ വി­ശ്വസി­ക്കാ­തെ­ജീ­വി­തം അസാ­ധ്യമാ­ണ്. കു­ടി­ലബു­ ദ്ധി­കളെ­യും ദു­ഷ്ടമനു­ഷ്യരെ­യും തി­രി­ച്ചറി­ഞ്ഞ് മാ­റ്റി­ നി­ർ­ത്തി­മറ്റു­ള്ളവരെ­വി­ശ്വാ­സത്തി­ലെട­ ു­ക്കു­ക 3) അദൃ­ശ്യ ശക്തി­യു­ടെ­സാ­ന്നി­ദ്ധ്യം: ഈശ്വര വി­ശ്വാ­സി­ കൾ ഈ സാ­ന്നി­ദ്ധ്യബോ­ധത്തിൽ കു­തി­ച്ച് മു­ന്നേ­റും. സകലതി­നും കാ­രണ ഭൂ­തമാ­യ ഒരു­അദൃ­ശ്യശക്തി­, സകലതിനെ­യും ഒരു­അച്ചു­തണ്ടിൽ നി­യന്ത്രി­ച്ച് നയി­ ക്കു­ന്ന ഒരു­ശക്തി­നമ്മു­ടെ­ശി­രസ്സിന് മു­കളി­ലു­ണ്ടെ­ന്ന് നി­രീ­ശ്വരന്മാർ പോ­ലും കരു­തു­ന്നു­ണ്ട്. ഈ ശക്തി­യു­ടെ­ സാ­ന്നി­ദ്ധ്യബോ­ധം നമ്മു­ടെ­ഉള്ളി­ലു­ണ്ടെ­ങ്കിൽ മാ­നസി­ കാ­സ്വസ്ഥ്യത്തി­ൻ ­്റെ­കടന്പ അനാ­യാ­സം കടന്നു­കി­ട്ടും. കറു­ത്ത ചക്രവാ­ളമതി­ലു­കൾ ചൂ­ടു­ന്ന കാ­രാ­ഗ്രഹമാ­ ക്കരുത് മനസ്സ്. സ്വന്തം ജീ­വി­തത്തി­ലെ­നി­രവധി­നന്മകളെ­ നോ­ക്കി­പു­ഞ്ചി­രി­ക്കാൻ കഴി­യാ­ത്തവർ നി­മ്നോ­ൻ­മു­ഖരാ­ യി­രി­ക്കും. എത്ര വിരൂപനാ­യി­രു­ന്നാ­ലും ഈ സു­ന്ദരമാ­യ പ്രകൃ­തി­നി­ങ്ങളു­ടെ­പു­ഞ്ചി­രി­ക്കാ­യി­ദാ­ഹി­ക്കു­ന്നു­. നി­ങ്ങൾ പു­ഞ്ചി­രി­ക്കു­ന്പോൾ നി­ങ്ങൾ പു­റപ്പെ­ടു­വി­ക്കു­ന്ന ഊർ­ജ്ജം ചു­റ്റു­മു­ള്ളവയെ­ക്കൂ­ടെ­പ്രശോ­ഭി­പ്പി­ക്കും. ഒരു­പു­ഞ്ചി­രി­യ്ക്ക് ഇത്രയും കഴി­യു­മെങ്ക ­ ിൽ, പു­ഞ്ചി­രി­കളു­ടെ­ഒരു­പൂ­രത്തിന് എത്രയധി­കം!


18 10

വ്യാഴം, ഒക്ടോബർ 25, 2012

മനസ്

ഡോ­­­­­­­­­­­­­­­­­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

ജീ­വി­തത്തി­ലെ­ ആകസ്മി­കതകൾ മ

ള്ള പ്രയാ­ണത്തി­ന്റെ ആക്കം കൂ­ട്ടു­ന്നത്. മനഃസാ­ന്നി­ദ്ധ്യം കൈ­വി­ടാ­തെ­ഇരു­ന്ന ഈ യു­വതി­യു­ടെ­തു­ടർ­ന്നു­ള്ള വൈ­ദ്യപരി­ശോ­ധനകൾ മുംബൈ­യി­ലാണ് നടന്നത്. കീ­മോ­തെ­റാ­പ്പി­ക്ക് വി­ധേയ ­ യാ­യ അവരു­ടെ­വാ­ക്കു­കൾ ശ്രദ്ധി­ക്കു­ക.

നു­ഷ്യജീ­വി­തത്തി­ൻ ­്റെ­ഒഴു­ക്ക് ഒരു­നദി­ഒഴു­കു­ന്നതു­ പോ­ലെ­യാ­ണ്. ശാ­ന്തമാ­യൊ­ഴു­കു­ന്ന പു­ഴയിൽ ചി­ ലപ്പോൾ ചി­ലയി­ടങ്ങളിൽ കു­ത്തൊ­ഴു­ക്കും അനു­ഭവപ്പെ­ടാം. അപകടകരമാ­യ ഈ കു­ത്തൊ­ഴു­ക്ക് പ്രതീ­ക്ഷി­ക്കാ­ത്ത സമയത്തും സ്ഥലത്തും ഉണ്ടാ­കു­ന്പോൾ അത് ആകസ്മി­ കമാ­ണെ­ന്ന് വ്യാ­ഖ്യാ­നി­ക്കാം. ജീ­വി­തത്തി­ലെ­ആകസ്മി­ കതകളെ­ക്കു­റി­ച്ച് ചി­ന്തി­ക്കു­വാൻ ഈ കോ­ളങ്ങൾ ഉപയോ­ ഗി­ച്ചു­കൊ­ള്ളട്ടെ­.

“ഞാൻ ഈ വെ­ല്ലു­വി­ളി­യെ­സംയമനത്തോ­ടെ­നേ­ രി­ടും. ഞാൻ സു­ഖം പ്രാ­പി­ച്ച് തി­രി­കെ­വരും. എൻ ­്റെ­ കൗ­ൺ­സി­ലിംങ് പഠനം പൂ­ർ­ത്തി­യാ­ക്കും. ഞാൻ ഒരു­ സമർ­പ്പണബോ­ധമു­ള്ള, പ്രതി­ബന്ധതയു­ള്ള കൗ­ൺ­സി­ ലി­റാ­യി­ത്തീ­രും ഇതെൻ ­്റെ­ജീ­വി­ത സാ­ക്ഷ്യമാ­ണ്”. ഈ ശക്തവും യു­ക്തവു­മാ­യ വാ­ക്കു­കൾ അവരു­ടെ­ആത്മധൈ­ ര്യത്തേ­യും മനഃസാ­ന്നി­ദ്ധ്യത്തേ­യും പ്രതി­ഫലി­പ്പി­ക്കു­ന്നു­. മനു­ഷ്യജീ­വി­തത്തി­ന‍്റെ­കൂ­ട­പ്പി­റപ്പാണ് ജീ­വി­തത്തി­ലെ­ ആകസ്മി­കതകൾ. ഇതി­ല്ലാതെ­യാ­ക്കാൻ ഏത് ജീ­വി­ തത്തിന് കഴി­യും നമു­ക്കൊ­ന്ന് തി­രി­ഞ്ഞു­നോ­ക്കാം. എത്ര എത്ര അനു­ഭവങ്ങൾ, പാ­ളി­ച്ചകൾ. അവി­ടെ­യൊ­ക്കെ­ നാ­മറി­യാ­തെ,­ നാം ആവശ്യപ്പെ­ടാ­തെ­മനഃസാ­ന്നി­ദ്ധ്യം സഹാ­യത്തി­നാ­യി­ഉണ്ടാ­യി­രു­ന്നു­എന്ന സത്യം അപ്പോൾ ബോ­ധ്യമാ­കും.

എൻ ­്റെ­ഒരു­അനു­ഭവം വാ­യനക്കാ­രു­മാ­യി­പങ്ക് വയ്ക്കു­ ന്നു­. റേ­ഡി­യോ­വോ­യ്സി­ൻ ­്റെ­മനസ്സ് എന്ന പരി­പാ­ടി­യി­ ലൂ­ടെ­ഞാൻ ഒരു­കൗ­ൺ­സിലിംങ് കോ­ഴ്സി­നെ­അവതരി­ പ്പി­ച്ചി­രു­ന്നു­. ലണ്ടനി­ലെ­ഓക്സ്ഫോ­ർഡ ­ ് ഡി­സ്റ്റൻ­സ് ലേ­ർ­ണിംങ് കോ­ളേ­ജി­ൻ ­്റെ­ഡി­പ്ലോ­മ­ഇൻ പ്രൊ­ഫഷണൽ കൗ­ൺ­സി­ലിംങ് കോ­ഴ്സിന് 12 പേർ എൻ ­്റെ­ആ പരി­പാ­ടി­ കേ­ട്ട് രജി­സ്റ്റർ ചെ­യ്തു­. നമ്മു­ടെ­സമൂ­ഹത്തിൽ കൗ­ൺ­ സി­ലിംങി­നെ­പ്പറ്റി­ഉണ്ടാ­യി­രു­ന്ന കാ­ഴ്ചപ്പാട് മാ­റി­വരു­ ന്ന പശ്ചാ­ത്തലത്തിൽ കൂ­ടു­തൽ കൗ­ൺ­സി­ലേ­ഴ്സി­ൻ ­്റെ­ ആവശ്യമു­ണ്ടാ­കു­മെന്ന ­ ് കരു­തി­യാണ് ഇങ്ങനെ­ഒരു­ സംരംഭത്തിന് പു­റപ്പെ­ട്ടത്. നമ്മു­ടെ­ഇന്നത്തെ­വലി­യ പ്രശ്നം നമ്മെ­‘കേ­ൾ­ക്കു­ വാ­ൻ­’ ആളു­കളി­ല്ല എന്നതാ­ണ്. കാ­ണു­വാ­നും ഇടപെഴ­കു­ വാ­നും ഒക്കെ­ധാ­രാ­ളം പേർ നമു­ക്ക് ചു­റ്റു­മു­ണ്ട്. പക്ഷെ­ നമ്മു­ടെ­ഹൃ­ദയത്തി­ൻ ­്റെ­സ്വരം കേ­ൾ­ക്കു­വാൻ ആളു­കൾ തു­ലോ­ചു­രു­ക്കം. ഈ പ്രശ്നത്തിന് ഒരു­പരി­ധി­വരെ­ കൗ­ൺ­സി­ലിംങ് പരി­ഹാ­രമാ­കു­മെന്ന ­ ് കണ്ടി­ട്ട് കൂ­ടെ­യാണ് ഇങ്ങനെ­ഒരു­കൗ­ൺ­സി­ലിംങ് പഠനത്തിന് പ്ലാ­നി­ട്ടത്. അന്ന്​് രജി­സ്ട്രേ­ഷൻ കാ­ലയളവിൽ ഒരു­ചെ­റു­പ്പക്കാ­രി­ എന്നെ­വി­ളി­ച്ച് കോ­ഴ്സിൽ ചേ­രാ­നു­ള്ള താ­ൽ­പര്യം പ്രകടി­ പ്പി­ച്ചു­. അഡ്മി­ഷൻ പെ­ട്ടെ­ന്ന് തരപ്പെ­ടു­ത്തി­. കോ­ഴ്സിന് പഠി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്പോൾ അവർ­ക്ക് കടു­ത്ത നടു­വേ­ ദന അനു­ഭവപ്പെ­ട്ടു­. ഡോ­ക്ടറെ­കണ്ട് പരി­ശോ­ധനപൂ­ർ­ ത്തി­യാ­ക്കി­യപ്പോൾ ശരീ­രത്തിൽ മൂ­ന്നി­ടത്ത് കരളി­ലും, മാ­റി­ടത്തും, നട്ടെ­ല്ലി­നും ക്യാ­ൻ­സർ ബാ­ധി­ച്ചി­രി­ക്കു­ന്നു­ എന്ന് കണ്ടു­പി­ടി­ച്ചു­. 28 വയസ്സു­ള്ള ഒരു­യു­വതി­യു­ടെ­ ജീ­വി­തത്തി­ലെ­ആകസ്മി­കതയാ­ണി­ത്. അപ്രതീ­ക്ഷി­തമാ­ യി­വന്ന വഴി­ത്തി­രി­വ്. തു­ടർ­ന്നു­ള്ള പരി­ശോ­ധനകൾ­ക്കും ചി­കി­ത്സക്കു­മാ­യി­അവർ നാ­ട്ടി­ലേ­ക്ക് യാ­ത്രയാ­വു­ന്നതും സാ­ക്ഷ്യം വഹി­ക്കു­വാൻ ഞാ­നു­ണ്ടാ­യി­രു­ന്നു­. രണ്ട് പെ­ൺ­ കു­ഞ്ഞു­ങ്ങൾ ഇതി­കർ­ത്തവ്യതാ­മൂകരാ­യി­ഇരു­വശവും. കരഞ്ഞ് കലങ്ങി­യ കണ്ണു­കളു­മാ­യി­ഭർ­ത്താ­വ്. പക്ഷേ­ഈ സ്ത്രീ­ധൈ­ര്യവതി­യാ­യി­എല്ലാ­വരോ­ടും പു­ഞ്ചി­രി­യോ­ ടെ­യാ­ത്ര ചോ­ദി­ക്കു­ന്നു­. ഇതെ­ങ്ങനെ­സാ­ധി­ച്ചു­? ജീ­വി­ത യാ­ത്രയി­ലെ­ഇത്തരം വഴി­ത്തി­രു­വു­കളി­ലും കൂ­രി­രു­ട്ടി­ലും വഴി­വി­ളക്കാ­യി­നി­ൽ­ക്കു­ന്ന മനഃസാ­ന്നി­ദ്ധ്യം (Presence of Mind) ഇതാണ് പലപ്പോ­ഴും ഇത്തരം സന്ദർ­ഭങ്ങളിൽ നമു­ ക്ക് ധൈ­ര്യം നൽ­കു­ന്നത്. ഒരാൾ മാ­രകമാ­യ രോ­ഗത്തിന് അടി­മയാ­ണെന്ന് അറിവ് ലഭി­ച്ചു­കഴി­യു­ന്പോൾ, വളരെ­അടു­ത്ത ഒരു­വ്യക്തി­ യു­ടെ­മരണവാ­ർ­ത്ത ശ്രവി­ച്ചു­കഴി­യു­ന്പോൾ, അതീ­വ ദുഃഖകരമാ­യ ഒരു­വർ­ത്തമാ­നം കാ­തു­കളി­ലെത്ത ­ ി­ക്കഴി­ യു­ന്പോൾ അഞ്ച് മാ­നസികാ­വസ്ഥകളി­ലൂ­ടെ­സാ­ധാ­രണ കടന്നു­പോ­കാ­റു­ണ്ട്. 1. തി­രസ്കരണം: (Denial) അങ്ങി­നെ­ഒരു­സംഭവം നടന്നു­വെ­ന്നത് മനസ്സ് വി­ശ്വസി­ക്കു­കയി­ല്ല. ആ വാ­ർ­ത്തയെ­ നി­ഷേ­ധി­ച്ച് തി­രസ്കരി­ക്കും. വി­ശ്വസി­ക്കാൻ പ്രയാ­സമു­ള്ള അവസ്ഥ വി­ശേ­ഷത്തിൽ മനു­ഷ്യമനസ്സ് എത്തി­ച്ചേ­രും. വി­കാ­ര പ്രകടനങ്ങളൊ­ന്നും അപ്പോൾ ഉണ്ടാ­വി­ല്ല. യാ­ഥാ­ ർ­ത്ഥ്യത്തെ­ഉൾ­കൊ­ള്ളു­വാൻ മനസ്സ് സജ്ജമല്ല അപ്പോൾ. ഇതാണ് ഒന്നാ­മത്തെ­അവസ്ഥ. 2. കോ­പവും വി­ദ്വേ­ഷവും: (Anger) ആദ്യത്തെ­ അവസ്ഥയിൽ നി­ന്ന് ഈ രണ്ടാ­മത്തെ­അവസ്ഥയി­ലേ­ ക്കെ­ത്തു­ന്നത് വളരെ­പെ­ട്ടെ­ന്ന് ആയി­രി­ക്കും. ആരോ­ടെ­

മനഃസാ­ന്നി­ദ്ധ്യം ഔഷധതു­ല്യമാ­ണ്. ഇത് സാ­ധി­ത പ്രാ­ യമാ­ക്കാൻ അനു­ദി­നം അനു­ഷ്ഠി­ക്കേ­ണ്ട കർ­മ്മങ്ങളെ­ കൂ­ടെ­സൂ­ചി­പ്പി­ക്കു­ന്നു­. 1. ഒരു­നി­ലക്കണ്ണാ­ടി­യി­ലൂ­ടെ­നമ്മു­ടെ­പ്രതി­ ബിംബത്തിൽ നോ­ക്കി­നമ്മു­ടെ­ഓരോ­അവയവത്തി­ലും ശ്രദ്ധ കേ­ന്ദ്രീ­കരി­ക്കു­ക. പ്രതി­ബിംബത്തെ­നോ­ക്കി­ചി­രി­ ക്കാ­നും കു­ശലം പറയാ­നും മടി­ക്കരു­ത്. ന്നി­ല്ലാ­തെ­കോ­പി­ക്കു­കയും., സ്വയം ദണ്ധി­പ്പി­ക്കു­കയും ആരോ­ടൊ­ക്കയോ­വി­ദ്വേ­ഷം പ്രകടി­പ്പി­ക്കു­കയും ചെ­യ്യു­ന്ന സ്ഫോ­ടകാ­ത്മകമാ­യ അവസ്ഥയാ­ണി­ത്. ശബ്ദമു­യർ­ ത്തു­കയും ശാ­പവാ­ക്കു­കൾ ഉരു­വി­ടു­കയും ചെ­യ്യാൻ സാ­ധ്യതയുള്ളപ്പോൾ അനു­യി­പ്പി­ക്കാ­നു­ള്ള ശ്രമം വി­ ഫലമാ­യി­ത്തീ­രും. കാ­യബലം കൂ­ടു­തലാ­യി­രി­ക്കും ഈ അവസ്ഥയിൽ. 3. വാഗ് വാ­ദവും പഴി­ചാ­രലും: സംഭവി­ച്ചവയെ­പ്പറ്റി­ മറ്റു­ള്ളവരു­മാ­യി­തർ­ക്കത്തിൽ ഏർ­പ്പെ­ടു­കയും പലതി­ നേ­യും പഴി­ചാ­രു­കയും ചെ­യ്യു­ന്ന ഈ മൂ­ന്നാ­മത്തെ­ അവസ്ഥയിൽ ഒരു­വ്യക്തി­യു­ടെ­വൈ­രാ­ഗ്യം മു­ഴു­വൻ അയാൾ പ്രകടി­പ്പി­ക്കും. ഈ ദു­രവസ്ഥയിൽ അയാൾ എത്തി­ച്ചേ­ർ­ന്നത് അംഗീ­കരി­ക്കാ­നാ­വാ­തെ­, വി­ധി­യെ­പഴി­ ച്ചു­കൊ­ണ്ട് വി­കാ­രപ്രകടനം നടത്തി­ക്കൊ­ണ്ടി­രി­ക്കും. 4. വി­ഷാ­ദം(Depression): തർ­ക്കത്തി­നും വി­ദ്വേ­ഷത്തി­ നു­മൊ­ടു­വിൽ അയാൾ ശാ­ന്തനാ­കു­ന്നു­. വി­ഷാ­ദഭാ­വം മനസ്സിൽ പടരു­ന്നു­. തനി­ക്കി­ങ്ങനെ­സംഭവി­ച്ചു­പോ­യല്ലോ­ എന്നോ­ർ­ത്ത് ദുഃഖി­ക്കു­ന്നു­. മൗ­നി­യാ­യി­ത്തീ­രു­ന്ന അയാൾ എപ്പോ­ഴും എന്തി­നെ­പ്പറ്റി­യൊക്കെയോ­ചി­ന്തി­ച്ചു­കൊ­ ണ്ടി­രി­ക്കു­ന്നു­. മറ്റു­ള്ളവരു­ടെ­സാ­ന്നി­ദ്ധ്യം പോ­ലും ഈ അവസ്ഥയിൽ അയാൾ താ­ൽ­പര്യപ്പെ­ടു­ന്നി­ല്ല. 5. അംഗീ­കാ­രം (Acceptance): വി­ഷാ­ദത്തി­നു­ശേ­ഷം യാ­ഥാ­ർ­ത്ഥ്യത്തെ­അംഗീ­കരി­ക്കു­വാൻ അപ്പോൾ തയ്യാ­റാ­വു­ ന്നു­. വി­ലാ­പത്തി­നും നി­സ്സംഗതക്കും പൊ­ട്ടി­ത്തെ­റി­ക്കും വി­ ഷാ­ദത്തി­നു­മൊ­ടു­വിൽ തനി­ക്ക് നേ­രി­ട്ട നഷ്ടത്തെ­ഉൾ­ക്കൊ­ ള്ളു­വാൻ അയാ­ളു­ടെ­ഉപബോ­ധമനസ്സ്, ബോ­ധമനസ്സി­നെ­ പ്രേ­രി­പ്പി­ക്കു­ന്നു­. ഈ അവസ്ഥയിൽ അയാൾ സാ­ധാ­രണ ജീ­വി­ത ശൈ­ലി­യി­ലേ­ക്കും ചി­ന്താ­മണ്ധലത്തി­ലേ­ക്കും തി­രി­കെ­വരു­ന്നു­. മേ­ൽ­പ്പറഞ്ഞ അഞ്ച് അവസ്ഥകളി­ലും ഉണ്ടാ­യി­രി­ക്കേ­ ണ്ട അവശ്യം ആവശ്യമാ­യ ഒരു­സി­ദ്ധി­യാണ് മനഃസാ­ ന്നി­ദ്ധ്യം. ഇതി­ൻ ­്റെ­ഏറ്റക്കു­റച്ചിൽ അനു­സരി­ച്ചാ­യി­രി­ക്കും പ്രാ­ഥമി­കാ­വസ്ഥയിൽ നി­ന്നു­ം മറ്റു­ള്ള അവസ്ഥകളി­ലേ­ക്കു­

2. ഒരി­ടത്ത് സ്വസ്ഥമാ­യി­രു­ന്നി­ട്ട് കാ­ലി­ൻ ­്റെ­പെ­രു­വി­ രലി­ലൂ­ടെ­ശ്വാ­സം എടു­ക്കു­കയും പു­റത്തേ­ക്ക് വി­ടു­കയും ചെ­യ്യു­ന്നതാ­യി­സങ്കൽ­പ്പി­ച്ച് ശ്വാ­സോ­ച്ഛ്വാ­സം ചെ­യ്യു­ക. മനസ്സ് പൂ­ർ­ണ്ണമാ­യും രണ്ട് കാ­ലു­കളു­ടെ­യും പെ­രു­വി­രലിൽ കേ­ന്ദ്രീ­കരി­ച്ചി­രി­ക്കണം. കു­റഞ്ഞത് 15 പ്രാ­വശ്യമെ­ങ്കി­ലും ശ്വസി­ക്കു­കയും ഉച്ഛ്വസി­ക്കു­കയും ചെ­യ്യു­ക. 3. രാ­ത്രി­യിൽ ഉറങ്ങാൻ കി­ടക്കു­ന്നതിന് മു­ന്പ് അൽപസമയം ഒരു­സ്ഥലത്ത് സ്വസ്ഥമാ­യി­ഇരി­ക്കു­ക. അന്നത്തെ­ദി­വസവും അന്നു­ദി­ച്ചപ്പോൾ മു­തൽ എന്തെ­ ല്ലാം ചെ­യ്തു­വെ­ന്നും ആരെ­യെ­ല്ലാം കണ്ടു­മു­ട്ടി­യെ­ന്നും ഓർ­ക്കു­ക. ഒരു­“അയവി­റക്ക്” ആണി­ത്. അന്നത്തെ­ നേ­ട്ടങ്ങളും കോ­ട്ടങ്ങളും വി­ലയി­രു­ത്തു­ക. ഒരു­ദി­വസത്തെ­ ജീ­വി­തത്തി­ൻ ­്റെ­കണക്കെ­ടു­പ്പി­ലാ­ണി­തെ­ന്ന് കണക്കാ­ക്കു­ക. മനഃസാ­ന്നി­ദ്ധ്യത്തിന് സഹാ­യി­ക്കു­ന്ന മു­ന്ന് മാ­ർ­ ഗ്ഗങ്ങളാണ് മു­കളിൽ വി­വരി­ച്ചത്. വി­ശ്വോ­ത്തര സാ­ഹി­ ത്യകാ­രനും കവി­യു­മാ­യി­രു­ന്ന രവീ­ന്ദ്രനാ­ഥടാ­ഗോ­റി­ൻ ­്റെ­ ജീ­വി­തത്തി­ലേ­ക്ക് കടന്നു­ചെ­ന്നാൽ മനഃസാ­ന്നി­ദ്ധ്യത്തി­ൻ ­്റെ­ മാ­സ്സ് എത്രമാ­ത്രമു­ണ്ടെ­ന്ന് മനസ്സി­ലാ­കും. ഒരു­പാട് കേ­ടും പാ­ടും ജീ­വി­തത്തിൽ സഹി­ക്കു­കയും വഹി­ക്കു­കയും ചെ­ യ്ത മഹാ­ത്മാ­വാ­യി­രു­ന്നു­അദ്ദേ­ഹം. ഭാ­ര്യയും രണ്ട് പെ­ൺ­ മക്കളും അകാ­ല ചരമം പ്രാ­പി­ച്ചു­. എങ്കി­ലും അദ്ദേ­ഹം മനഃ സാ­ന്നി­ദ്ധ്യം കൈ­വി­ട്ടി­ല്ല. തൻ ­്റെ­മനസ്സ് ഈശ്വരനോ­ടും പ്ര കൃ­തി­യോ­ടും പങ്കു­വെ­ച്ചു­അദ്ദേ­ഹം. അദ്ദേ­ഹത്തി­ൻ ­്റെ­കൃ­തി ­കളിൽ നി­ന്ന് ഇതു­വ്യക്തമാ­ണ്. നമു­ക്ക് ചു­റ്റു­മു­ള്ളവർ കാ ­ണാൻ ശ്രമി­ക്കു­ന്നതും, കാ­ണാ­ത്തതു­മാ­യ നി­രവധി­കാ­ ര്യങ്ങൾ കാ­ണു­വാ­നും കേ­ൾ­ക്കു­വാ­നും പ്രകൃ­തി­ക്ക് കഴി­ യും. പ്രകൃ­തി­എല്ലാം കാ­ണു­ന്നു­ണ്ട്, ശ്രവി­ക്കു­ന്നു­ണ്ട്, ഗ്ര ഹി­ക്കു­ന്നു­ണ്ട്, ഈ അണ്ധകടാ­ഹത്തെ­നയി­ക്കു­ന്ന ഈ ശ്വരനും എല്ലാം കാ­ണു­ന്നു­കേ­ൾ­ക്കു­ന്നു­. ഗ്രഹി­ക്കു­ന്നു­. ടാ­ ഗോർ ഇവർ രണ്ടു­പേ­രോ­ടും സംസാ­രി­ച്ചു­കൊ­ണ്ടേ­യി­രു­ ന്നു­. തൽ­ഫലമാ­യി­മനഃസാ­ന്നി­ദ്ധ്യം, മനോ­ബലം ഇവ പ്രാ­ പി­ക്കു­വാൻ അദ്ദേ­ഹത്തിന് കഴി­ഞ്ഞു­. സംസാ­രി­ച്ചോ­ളൂ­ പ്രകൃ­തി­യോ­ടും ഈശ്വരനോ­ടും. പ്രതി­കൂ­ല സാ­ഹച ര്യങ്ങളി­ലും, ആകസ്മി­കതകളു­ടെ­ആഘാ­തങ്ങളി­ലും പി­ടി­ ച്ചു­നി­ൽ­ക്കാ­നും, പി­ടി­ച്ച് കയറാ­നും ഇത് സഹാ­യി­ക്കും.


വ്യാഴം, നവംബർ 1, 2012

23

മനസ്

ഡോ­­­­­­­­­­­­­­­: ജോൺ പനയ്ക്കൽ

പ്രതി­ജ്ഞകൾ പാ­ലി­ക്കാ­ത്തവർ­ പ്രതി­ജ്ഞകളെ­ടു­ക്കു­വാൻ നാം സമർ­ത്ഥരും വി­ദഗ്ധരു­മാ­ണ്. പക്ഷേ­ അവ പാ­ലി­ക്കു­വാ­നോ­? പലപ്പോ­ഴും പ്രതി­ജ്ഞകൾ­ക്ക് പരി­ക്കേ­ൽ­ക്കു­ന്നു­. പാ­ളി­ച്ചകൾ ആവർ­ത്തി­ക്കാ­തി­രി­ക്കാ­ നു­ള്ള തീ­രു­മാ­നങ്ങൾ ഭാ­വു­കങ്ങളെ­ വരവേ­ൽ­ക്കു­വാ­നു­ള്ള പ്രതീ­ക്ഷകൾ നൽ­കു­ന്നു­. കാ­ലാ­രംഭത്തി­ൻ ­്റെ­ പൂ­ ക്കൾ ആശയും കാ­ലാ­വസാ­നത്തി­ലെ­ ഫലങ്ങൾ നി­രാ­ശയും മനു­ഷ്യരിൽ ഉളവാ­ക്കു­ന്നു­. പ്രതി­ജ്ഞകളേ­ക്കാ­ ളും പ്രതീ­ക്ഷകളെ­ക്കാ­ളു­മു­പരി­ പരി­ഭവങ്ങളാണ് ഇന്ന് പരക്കെ­. ലഭി­ക്കാ­തെ­ പോ­യവയെ­പ്പറ്റി­യു­ ള്ള തേ­ങ്ങലു­കളും വി­ങ്ങലു­കളും. ലഭി­ച്ചവയ്ക്കു­ള്ള സംതൃ­പ്തി­യേ­ ക്കാ­ളു­പരി­ ലഭി­ക്കാ­തെ­ പോ­യവയെ­ പ്പറ്റി­യു­ള്ള കേ­ഴലു­കളു­ടെ­ വേ­ലി­ യേ­റ്റത്തി­ലാണ് മനു­ഷ്യമനസ്സ്. പരി­ഭവങ്ങളു­ടെ­ ഇടനാ­ഴി­യി­ലാണ് മനസ്സ് പരതി­ നടക്കു­ന്നത്. കഴി­ഞ്ഞ കാ­ലത്ത് നമു­ക്ക് ലഭി­ച്ച സൗ­ഭാ­ ഗ്യങ്ങളെ­ഓർ­ത്ത്, അതിന് നി­ദാ­നമാ­ യി­രു­ന്ന ശ്രോ­തസ്സു­കളെ­ മനസ്സിൽ ധ്യാ­നി­ച്ച് നന്ദി­ പറയേ­ണ്ടതിന് പകരം, മറ്റു­ള്ളവർ­ക്ക് കൈ­വന്നനേ­ ട്ടങ്ങളിൽ കണ്ണും നട്ട്, അവ എനി­ക്ക് ലഭി­ച്ചി­ല്ലല്ലോ­ എന്ന പരി­വേ­ദനയു­മാ­ യി­ കഴി­യു­ന്നവരല്ലേ­ നമ്മിൽ ചി­ലരെ­ ങ്കി­ലും. പലപ്പോ­ഴും നാ­മൊ­ക്കെ­നന്ദി­ പറയാൻ മറക്കു­ന്നു­. പറയു­ന്ന നന്ദി­ തന്നെ­ ആത്മാ­ർ­ത്ഥയി­ല്ലാ­ത്തതാ­ണ്. എല്ലാം ഒരു­ ആചാ­രമര്യാ­ദമാ­ത്രം; നന്ദി­പോ­ലും. ഒരു­ വി­മാ­നയാ­ത്രയെ­ക്കു­റി­ച്ചു­ള്ള കഥ ഇവി­ടെ­ പ്രസക്തമാ­ണ്. വി­മാ­ നം ഉയരത്തിൽ പറന്നു­കൊ­ണ്ടി­രി­ ക്കു­ന്പോൾ അതി­ൻ ­്റെ­ ഒരു­ എഞ്ചിന് തകരാ­റു­ണ്ടാ­യി­. അത് ഉലയാൻ തു­ ടങ്ങി­. അപ്പോൾ എയർ­ഹോ­സ്റ്റസി­ ൻ ­്റെ­ അനൗ­ൺ­സ്മെ­ൻ ­്റ ് “വി­മാ­നത്തി­ ൻ ­്റെ­ എഞ്ചിന് നേ­രി­യ പ്രശ്നമു­ണ്ട്. പൈ­ലറ്റ് അത് പരി­ഹി­ക്കാൻ ശ്രമി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നു­. പെ­ട്ടെ­ന്ന് തന്നെ ­ അത് ശരി­യാ­കും” എന്നാൽ കു­റേ സമയം കഴി­ഞ്ഞപ്പോൾ സംഗതി­ വഷളാ­യി­. അപ്പോൾ രണ്ടാ­മത്തെ ­ അനൗ­ൺ­സ്മെ­ൻ ­്റ ് “പ്രി­യപ്പെ­ട്ട യാ­ ത്രക്കാ­രേ­, പൈ­ലറ്റി­ൻ ­്റെ­ പരി­ശ്രമം വി­ഫലമാ­യി­രി­ക്കു­ന്നു­. തകരാ­റി­ലാ­യ വി­മാ­നത്തി­ൻ ­്റെ­എഞ്ചിൻ നന്നാ­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. അതിൽ ഞങ്ങൾ­ക്ക് ദുഃഖമു­ണ്ട്. ഈ വി­മാ­നം അടു­ത്ത

കു­റച്ചു­ സമയത്തി­നു­ള്ളിൽ പൊ­ട്ടി­ ത്തെ­റി­ക്കാം. ഏതാ­യാ­ലും ഞങ്ങളു­ ടെ­ വി­മാ­നത്തിൽ യാ­ത്രചെ­യ്തതിന് നന്ദി­” ഇത്രയും പറഞ്ഞി­ട്ട് ആ എയർ ഹോ­സ്റ്റസ് പാ­രച്യൂ­ട്ട് ഉപയോ­ഗി­ച്ച് വി­മാ­നത്തിൽ നി­ന്ന് താ­ഴേ­ക്ക് ചാ­ടി­ രക്ഷപ്പെ­ട്ടു­. ഈ നന്ദി­ വാ­ക്ക് അനവസരത്തി­ ലും അനൗ­ചി­ത്യത്തി­ലു­മാ­ണ്. ഒരു­ ആത്മാ­ർത്ഥ ­ തയു­മി­ല്ലാ­ത്ത നന്ദി­ വാ­ ക്കു­കൾ. ആലോ­ചി­ച്ചു­നോ­ക്കൂ,­നമ്മു­ ടെ­ജീ­വി­തത്തി­ൻ ­്റെ­അകത്തളങ്ങളിൽ ചി­ലപ്പോ­ഴെ­ങ്കി­ലും ഇത്തരം ഉപരി­ വി­പ്ലവമാ­യ, നങ്കൂ­രമി­ല്ലാ­ത്ത നന്ദി­ വാ­ക്കു­കൾ, ആത്മാ­ർ­ത്ഥയു­ടെ ­ അംശം പോ­ലു­മി­ല്ലാ­തെ­ തൊ­ടു­ ത്തു­വി­ട്ട് പ്രീ­തി­നേ­ടാ­നു­ള്ള വി­ ഫലശ്രമം നടത്തി­യി­ട്ടി­ല്ലേ­. പ്രതി‍­ ‍ജ്ഞകളെ­ പ്രതി­ക്കൂ­ട്ടിൽ നി­ർ­ത്തു­ന്ന ഒരു­ ചെ­റു­ചി­ന്തയാ­ണി­തെ­ങ്കി­ലും, ഇത്തരം നു­റു­ങ്ങു­ നി­മി­ഷങ്ങളി­ലെ ­ ആത്മാ­ർ­ത്ഥയാണ് ജീ­വി­തത്തി­ൻ ­്റെ­ നാ­ൽ­ക്കവലകളിൽ വലി­യ അനു­ ഭവങ്ങളാ­യി­ മാ­റു­ന്നത്. അപ്പോ­ഴാണ് പ്രതി­ജ്ഞകളു­ടെ­ സാംഗ്യത്വത്തെ­ ക്കു­റി­ച്ചും പ്രതി­ജ്ഞകൾ പാ­ലി­ച്ചാ­ ലു­ണ്ടാ­കു­ന്ന മനഃകു­ളി­ർ­മ്മയെ­ക്കു­റി­ ച്ചും നാം ബോ­ധവാ­ന്മാ­രാ­കു­ന്നത്. പക്ഷേ­ ഇന്ന് നമു­ക്ക് ചു­റ്റും സ്വാ­ ർ­ത്ഥത മാ­ത്രം, പു­റംപൂ­ച്ചു­കൾ മാ­ ത്രം, വഞ്ചനമാ­ത്രം. പരസ്പര സ്നേ­ ഹത്തി­ൻ ­്റെ­യും വി­ശ്വാ­സത്തി­ൻ ­്റെ­യും സഹാ­യി­യാ­യ ജി­വി­ത പ്രമാ­ണങ്ങളു­ ടെ­യും അടി­ത്തറ ഇളകി­യി­രി­ക്കു­ന്നു­. മനഷ്യൻ മനു­ഷ്യനെ­ വെ­റു­ക്കു­ന്നു­. അടു­ത്ത് നി­ൽ­ക്കു­ന്നവൻ ­്റെ­ തോ­ളിൽ ചവി­ട്ടി­നി­ന്ന് ഉയരങ്ങളിൽ എത്തി­പ്പി­

ടി­ക്കാൻ ഞാൻ ശ്രമി­ക്കു­ന്നു­. അവി­ടെ­ എൻ ­്റെ­ പ്രതി­ജ്ഞകളു­ടെ­ പ്രജ്ഞയറ്റ മനഃസാ­ക്ഷി­യെ­ ഞാൻ കു­ഴി­ച്ച് മൂ­ടി­ യി­രി­ക്കു­ന്നു­. പ്രതി­ജ്ഞകളും മനു­ ഷ്യബന്ധങ്ങളും തമ്മിൽ പി­ണഞ്ഞ് കി­ടക്കു­ന്നു­. ഇന്ന് മനു­ഷ്യബന്ധങ്ങൾ വെ­റും പ്രകടനങ്ങളാ­യി­മാ­റി­യി­രി­ക്കു­ ന്പോൾ പ്രതി­ജ്ഞകൾ­ക്ക് അല്പാ­യു­ സ്സ് മാ­ത്രം. ഒരി­ക്കൽ ഈശ്വരൻ സ്വർ­ ഗ്ഗത്തിൽ നി­ന്ന് ഈ ഭൂ­മി­യി­ലേ­ക്ക് ഒരു­ ഹ്ര­സ്വ സന്ദർ­ശനത്തി­ലെത്ത ­ ി­. ഇവി­ടെ­ പലരും ഈശ്വരനെ­ തി­രി­ ച്ചറി­ഞ്ഞു­. ചു­റ്റും കൂ­ടി­യവർ പലതും ആവശ്യപ്പെ­ട്ടു­. ധനം, പ്രതാ­പം, സ്ഥാ­ നമാ­നങ്ങൾ, മറ്റനവധി­ ആനു­കൂ­ ല്യങ്ങൾ. ആവശ്യങ്ങളു­മാ­യി­ അവർ പി­റകെ­ നടന്നു­. സഹി­ക്കവയ്യാ­തെ ­ ഈശ്വരൻ ഒരു­ സ്ഥലത്ത് നി­ന്ന് മറ്റു­ പല സ്ഥലങ്ങളി­ലേ­ക്ക് മാ­റി­ സഞ്ചരി­ച്ചു­. പക്ഷേ­ എത്തി­യി­ടത്തെ­ ല്ലാം ഗതി­ ഇതു­തന്നെ­. മനു­ഷ്യരു­ടെ­ രോ­ദനം, പരാ­തി­, പരാ­ധീ­നതകൾ, ആവശ്യങ്ങളു­ടെ­ നീ­ണ്ട നി­രതന്നെ­. ഗ്രാ­മങ്ങളി­ലും, പട്ടണങ്ങളി­ലും, ക്ഷേ­ ത്രങ്ങളി­ലും, പള്ളി­കളി­ലു­മെ­ല്ലാം ആവശ്യങ്ങളു­മാ­യി­ മനു­ഷ്യരു­ടെ ­ തി­രക്കു­തന്നെ­. ഒടു­വിൽ ഈശ്വരൻ ഒരു­ വഴി­കണ്ടു­. മനു­ഷ്യൻ അവൻ ­്റെ­ ഹ-ൃ­ദയങ്ങളി­ലേ­ക്ക് ശ്രദ്ധി­ക്കാ­റി­ല്ല. അതു­കൊ­ണ്ട് അവി­ടം തന്നെ­യാണ് ഈ ഭ്രാ­ന്തമാ­യ ജനക്കൂ­ട്ടത്തിൽ നി­ന്ന് രക്ഷനേ­ടി­ ഒളി­ക്കു­വാ­നു­ള്ള ഇടം! ഈശ്വരൻ മനു­ഷ്യമനസ്സിൽ കയറി­ഒളി­ച്ചി­രു­ന്നു­. അപ്പോൾ ആരും കാ­ണു­കയി­ല്ലല്ലോ­. സ്വന്തം മനസ്സി­ ലേ­ക്ക് ഒരു­ സ്വയം പരി­ശോ­ധനയു­

മാ­യി­ എത്രപേർ കടന്നു­ ചെ­ല്ലും, ഈശ്വരനെ­ കാ­ണാൻ, സംവദി­ക്കു­ വാൻ, സംതൃ­പ്തി­യടയു­വാ­ൻ? പ്രതീ­ ക്ഷകളു­ടെ­യും പ്രതി­ജ്ഞകളു­ടെ­യും നൂ­തനമാ­ർഗ്ഗ ­ ം വെ­ട്ടി­ത്തു­റക്കാൻ മനു­ ഷ്യൻ സ്വന്തം മനസ്സി­നോ­ട്​് വേ­ഴ്ച നടത്തണം. പ്രതി­ജ്ഞകൾ ബന്ധനങ്ങളാ­ണെ­ ന്നാണ് നമ്മിൽ പലരും ധരി­ച്ചു­വച്ചി­ രി­ക്കു­ന്നത്. ഇത്തരം ധാ­രണകളെ ­ ഒരു­ “സ്വ”തന്ത്രമാ­യി­ വേ­ണം കരു­ തു­വാൻ. വാ­സ്തവത്തിൽ കെ­ട്ടു­ കൾ പൊ­ട്ടി­ച്ച് പു­റത്തു­വരു­വാ­നാണ് പ്രതി­ജ്ഞകൾ. മാ­നസി­ക ആഘാ­തം മൂ­ലമു­ ണ്ടാ­കു­ന്ന ആന്തരി­കമു­റി­വു­കൾ പ്രതി­ജ്ഞകളെ­ പ്രതി­കൂ­ലമാ­യി­ ബാ­ ധി­ക്കും. ചി­ലി­യി­ലെ­ സാൻ ജോസ് നഗരത്തിൽ ഭൂ­മി­യു­ടെ­ ആഗാ­ധ ഗർ­ ത്തത്തി­ലാ­ണ്ടു­പോ­യ 33 മനു­ഷ്യാ­ ത്മാ­ക്കളെ­ ഒരു­ പോ­റലു­പോ­ലു­മേ­ൽ­ ക്കാ­തെ­ രക്ഷി­ച്ച സംഭവം ഇപ്പോ­ഴും പച്ചയാ­യി­മനസ്സിൽ തങ്ങു­ന്നു­.പക്ഷേ­ അവരെ­ പരി­ശോ­ധി­ച്ച ഡോ­ക്ടർ­മാർ പറഞ്ഞത് അവരെ­ല്ലാം കടു­ത്ത മാ­ നസി­കാ­ഘാ­തത്തി­ലാണ് എന്നാ­ണ്. അതിൽ നി­ന്ന് രക്ഷപ്പെ­ടാൻ നാ­ളു­ കളെ­ടു­ക്കും എന്നാ­ണ്. ജീ­വനും മരണത്തി­നു­മി­ടയി­ലു­ള്ള ഇടനാ­ഴി­ യി­ലെ­ ഇരു­ണ്ടനാ­ളു­കൾ അവരു­ ടെ­ മനസ്സി­ലേ­ൽ­പി­ച്ച സമ്മർ­ദ്ദം ഒരു­ അളവു­കോ­ലു­കൊ­ണ്ടും അളന്നെ­ടു­ ക്കാ­നാ­വി­ല്ല. സത്യത്തിൽ, മാ­നസി­ക സമ്മർ­ദ്ദങ്ങൾ പ്രതി­ജ്ഞകൾ പാ­ലി­ ക്കാൻ സഹാ­യി­ക്കി­ല്ല. അവി­ടെ­പ്രതി­ ജ്ഞകൾ പെ­ട്ടെ­ന്ന് പൊ­ട്ടും. വാ­ക്കും സമയവും നി­യമവും പാ­

ലി­ക്കു­വാൻ എത്രപേ­ർ­ക്ക് കഴി­യും? വാ­ക്കല്ലാ­തെ­പി­ന്നെന്ത ­ ് മാ­റ്റാ­ൻ? സമയത്തി­നെ­യല്ലാ­തെ­ പി­ന്നെ­ ന്തി­നെ­പഴി­ക്കാൻ? നി­യമത്തെ­യല്ലാ­തെ­ പി­ന്നെ­ന്തി­ നെ­ലംഘി­ക്കാ­ൻ? മദ്യപാ­നം, പു­കവലി­, മയക്കു­ മരു­ന്ന് ഇവയു­ടെ­ ഉപയോ­ഗത്തെ­ ക്കു­റി­ച്ചും മു­ൻ­കോ­പം, വി­ദ്വേ­ഷം, ശത്രു­ത ഇവ വെ­ടി­യു­ന്നതി­നെ­ക്കു­റി­ ച്ചു­മൊ­ക്കെ­ കാ­ലാ­കാ­ലങ്ങളിൽ നാം പ്രതി­ജ്ഞയെ­ടു­ക്കാ­റു­ണ്ട്. പക്ഷേ ­ ആയു­സ്സി­ല്ലാ­ത്ത പ്രതി­ജ്ഞകളാ­യി­ അവമാ­റി­പെ­ട്ടെ­ന്ന് തെ­റ്റു­ന്നു­. എന്തു­ കൊ­ണ്ട്? നീ­ നി­ന്നെ­ത്തന്നെ­ സ്നേ­ഹി­ക്കു­ ന്നി­ല്ല എന്നതാണ് ഉത്തരം. ഉള്ളി­ലെ­ മനു­ഷ്യനു­മാ­യു­ള്ള കോ­പ്രമൈസ് ആണ് പ്രതി­ജ്ഞ. പ്രതി­ജ്ഞകൾ സൂ­ക്ഷി­ക്കു­ന്നവരു­ടെ­യാണ് വ്യക്തി­ ത്വം തി­ളങ്ങു­ന്നത്, തെ­ളി­യു­ന്നത്. തു­രു­ന്പി­ച്ച മനഃസാ­ക്ഷി­യു­ള്ളവർ­ക്ക് പ്രതി­ജ്ഞകളെ­ടു­ക്കാ­നും അവ പാ­ ലി­ക്കാ­നും സാ­ധ്യമല്ല. മനഃസാ­ക്ഷി­ വെ­ട്ടി­ത്തി­ളങ്ങണം, സൂ­ര്യപ്രകാ­ ശത്തി­ലെ­ ജലകണി­കയെ­പ്പോ­ലെ­. പ്രതി­ജ്ഞകളോട് പ്രതി­ബന്ധതയി­ ല്ലാ­ത്തവർ, തങ്ങളെ­ത്തന്നെ­ ചു­മക്കു­ കയാ­ണ്. തങ്ങളു­ടെ­ തന്നെ­ ഭാ­രമേ­ റി­യ ചു­മട് വഹി­ച്ചു­ള്ള, തങ്ങളു­ടെ­ തന്നെ­ പടി­വാ­തി­ൽ­ക്കലെ­ ഭി­ക്ഷാ­ദേ­ ഹി­കളാ­യി­ അവർ നി­മി­ഷങ്ങളു­മാ­യി­ മല്ലടി­ച്ച് കഴി­യു­ന്നു­.

പ്രതി­ജ്ഞകൾ പാ­ലി­ക്കു­വാൻ അഞ്ചു­മു­റകൾ :-1. ചി­ട്ടയാ­യ ജീ­വി­തശൈ­ലി­. 2. കൃ­ത്യമാ­യ വ്യാ­യാ­മം. 3. നാ­ളെ­യെ­പ്പറ്റി­ നല്ല സ്വപ്നങ്ങൾ കാ­ണു­ക. 4. ഭൂ­തകാ­ലത്തി­ലെ­ തി­ക്താ­നു­ ഭവങ്ങളെ­ വെ­ടി­ഞ്ഞ് ഇന്നിൽ ജീ­വി­ ക്കു­ക. 5. സു­കൃ­തജീ­വി­തത്തി­നാ­യി­ ഉദ്യമി­ ക്കു­ക. ആൽ­ബർ­ട്ട് ഐൻ­സ്റ്റീൻ പറഞ്ഞു­, “സ്വന്തം കണ്ണു­കൊ­ണ്ട് കാ­ണു­ ന്നവരും സ്വന്തം ഹ-ൃ­ദയം കൊ­ണ്ടു­ നി­രൂ­പി­ക്കു­ന്നവരും തു­ലോം ചു­രു­ ക്കം. അവർ­ക്കേ­ പ്രതി­ജ്ഞകൾ പാ­ ലി­ക്കാൻ പറ്റൂ­.”


23 10

, 8, 2012

:

ജീവിത�ി� ശൂന��ളകൾ

. . ­ ‘ ’ . ‘ ­ ’ . ‘ ’ ¡ ­ ‘ ’. ¢ ­ £ ¢ . ¤ ­ ­ ¥ ¦ § ¨ © . ­ ­ ‘ ª « ’ ¬ ¨ § . ¢ ® © ¤ ­ ¯§ ° ± . ² ¤ ª ³ ´µ µ . ­ ¶ · ¶ ¸ ¡. ¹ º ¢ ¤ ¤ . » ª ¬ » ­ ¼ . ¸ ­ ­ ½ , ¶ ¤ ­ ¾ ¿ ¸ ¡, ´µ µ À Á ¶ · ­ ª ¢ . ª . ­ ¡ ­ ‘ » ­ ’ ­ ¤ ¢ » ¤ ª­£µ ­ . °  µ à ­£ ¤ ¤ Ä ¸ ¡ ­£µ ¤ à ­£ ¢ Ī ­ Å ­ . ƽ » ­ Ç . ­ªÈ ¡ » ­ ­ª­ ¡ É µ ´¶ Ç ­ ¤ Ê £ . ­ µ » º £Ë Ç £µ µ Ì . ­ ­ ­ . ­ ­ . ͵ © Î . ª£ ± ­ Ï ­ . ±  µ  . ÐÑ Ò ­ ‘ ’ · ± ÓÔ . Õ ­ ­ Ö . ¢ ‘ ’  ± . ² ¤ ­ » . » µ × . ­ £ ± . : µ ¬Ï½ Ø º . Æ ­ » . ­ : ­ ± ­ Â Ç ¶ . ‘ Ù ­ , ­ º¶ , ¾ ’ Ú. : ­ ª­ ¡ . Ë Û § ° . ­ . µ ­  °Â Û Ô . ­ ­ . ­ ¨ ­ . ¶ · ­ ­ ´ ° ¬ ° ¸ . ­ ´ Ü ¤ ­ ­ ¨ Ý Þ Ó . ¬ £ ªÂ ± ªÂ ¯ ¸ ¶ . ¬ ¢ ² ¤ ¨ Ö ¨ Ö Î . ¼ ­ ­ ± ß ¶ , à  . ­ ­ ͽ ² ¤ ­ ­ £ ­ ­ á ? -

­ £µ ¤ Ç £Ë ª ­ â ¯ ­ ­ ¤ . ¼ ¶ ² ¤  ­ . ­  ¶ ª ­® ¤ ­ ã ÓÔ ¤ ¤ Î ´µ µ ¤ ­ ª ä . ª ­ ¢ Î ­ ² å § ­ µ . ¢ ­ æ ² ­ ¤ ç è½ ´ ½ ´­ . ¢ , ƽ ² ¤ ­ . ¼ ¶ ­ à . ª ? ªÈ µ ¤ ­£µ ¤ . ¢ ­ é ªÈ . ªÈ ê ¶ ¡ ­£Ë ­ Ö Î . ª ¡ ë ° » ­ . µ £ ° ­ì ­ ? ´µ » ¾í Ö ­ © î.  ± ã ­ Ó ­ Å Â Å Â . ± ­ µÏ à °Â º­ ͵ à ± £ ¸ ¡ . ° ± ã £ µ Ö ­ . å ± º Ö¼

. “ Ñ µ ¶ · . ¤”. ± » Ö ¬ ­ Í Â È . ª ¡ ñ ò Ú Î Å óÂ Ó ­ . ª ë µ ¬ ° ­ Ö , ô , × Î ô ! © à ­ õ Ï Ó ¶ ­ Ó © Ï Û Â . ¤ Í ­ ¾ . £ ö ¢ ë ¨ ¶ Î ­ . ­ ë ¬ £ ͵ Ö . ª ­ ­ © , ­ ­ © Î ö ç ¿ ¼ ¶ . £µ ¶  ¾ ß ª . ö Ä ´µ . ¢ ¬÷ ­ª­ ø ­ , ù ¤ ­ ª­£µ ¡ ­ ­ ¬ » . » ú . » ú ¤ ¬­ . ë , µ £µ Î ª û » úª ­ Ö . ‘Û , ª ¹ , , ’, » Å È © ­ ª­ ¼ . ª ¡ ´µ ­ . Ç è .


23 10

, 15, 2012

:

. ­ . , . ¡ ¢ £ ¤ , ¥? ¦ ¦ . §¡ ¨¦ ¤ ©¥. © ª ª « , ¡ ¬¦ ® , ¯ ® , ° ±¬ « ² £ ©¥ « , ³ ´µ ¶ , , · ­ ¸ ¹ ©¥ ¡ « , ¢ º ® . · ©³ ©§ ± § ¤ » ¼ © © ½ ² £ . ¾ ¿¦ . À Á  ´ à ¢ ¤ à © ‘ ’. ‘« , , , , £ ¢ ’ ©§ ¤ à ©¥ À Æ . ÇÈ , , , ? ©¥ É ¿¦ Ê .  © ¦ ©¥ © ¢ . «¯ ¡ . À ©¥ ¿¦ ©¥ ©¥ Ë ¥ ¦ Ì°¹ . Opportunity is now here Í ¥ ° . ‘nowhere’ . À ¦ ¥ ©³ © ©³ ¤ Î Ï ° . Ç¢ ° Ë ¥ § ¿ À ¦ . Í ©¥ ÐÆ ¤ Ñ ©³ « Ò . À . Ó Â Ô Î ¸ Õ ½ ÇÈ . · Î ¸ Î ¸ ² . ¼¬ ° Æ Ç ¢ ° Ö . ¢ ¦ ° . ¢ ° Æ « Ç . ¢

× ¸ ´ . É ° . Ø ¼¬ ¾ × ¸ . ´ Î ¸ ¢Ù , “ , × ¸ . , · ¦ ¤ Û ¢ × ¸ . ° ° Æ Ü ¸ .

Î ¸ ª ¦ ¤ ² Î Ï É ° ° Æ . . ¹ ¢ ”. ¤ À ¦ Û . ©§ ¤  ¢ . Þ ©  . · ¨ © Í , ß . ¥ Â Ï . À ¢ ¥ É ° ± ¦ ; -

കടം കയറി കയ�ടു�ു� �പവാസി

, Ï ©§ ¤ ©¥ à ¹ á à ? ¤ â ã . £ ¤ ¯ © ä ¹ å Û ¦ æ? §Ö ç ± . ª è é , § ¨  © ¢ ¤ ? Î ¸ ° © : ² ¹ ¦ ¤ Ç¢ Ø Â ² Ù Î ¸ ¦ ½ ° . Î ¯ , ±¬ ¯ , ¯ Î ¸ ° ° £ ä­ , ° Û ¤ ² ‘ ’ ¢© Ë ¥ ¢ Îê . Æ Îê . Í ¥ . Î ë , ë , © ë £ . ª ¢² ½ Þ ° . ©§ ¢ Í , ¢ . . ´¤ , çÈ ° . ì . ² ¢ . ° ± Æ .

¹ È ¢ . ã É ° í Ç . £ ¥ . ¢ ¢ ¬ . º . ¥î © ©§. ° © ¥î ´° . Í ² ¦ ¸ . ¹ , Îê ª ¬ , ¦ © ¥ ©§ Â Â Ç Â . £ Ç Ì° £ © . ¹ ¨ ¢ © . Â Ù ä ¹ Ë ¥ © , É ¹. Õ ² Û . © É ¹ ¤ © ï ° . ¬¦ ©¥ Í ¥ Ü ¢ æ , , ¢ ¤ . ´

É ¹ Ë ¥ ° ¢ Ê ° ðº. © ñ ´¢© ® , ´¢ à ° . ¹ Ù © Ü ´¢ . © á É ° . . ¶ ¢ ¿ ¬ . . É É Îê ¢ . É ° ä . ©§ ½ , ¢ ½ .


23 10

കാ­യി­കം

വ്യാ­ഴം, നവംബർ 22, 2012

മാ­ഞ്ചെ­സ്റ്റർ സി­റ്റി­പു­റത്ത്: വീ­രു­നൂ­റാം ടെ­സ്റ്റി­ന് ആഴ്സണലും മി­ലാ­നും പ്രീ­ക്വാ­ർട്ട­ റി­ൽ‍ മാ­ഡ്രി­ഡ്: യു­വേ­ഫ ചാംപ്യൻ‍­ഷി­പ്പ് ലീഗ് ഫു­ട് ബേ­ാ­ളിൽ‍ മാ­ഞ്ചെ­സ്റ്റർ സി­റ്റി­ പു­റത്ത്. റയൽ മാ­ഡ്രി­ഡി­നേ­ാ­ട് ഇന്നലെ സമനില വഴങ്ങിയതോ ടെയാണ്­മാ­ഞ്ചെ­സ്റ്റർ‍ സി­റ്റി­പുറത്തായത്. ആഴ്സ ണലി­നും എ.സി­. മി­ലാ­നും പ്രീ­ക്വാ­ർ‍­ട്ടറിൽ‍. നോ­ക്കൗ­ട്ട് ഘട്ടത്തിൽ എത്താൻ‍ ജയം അനി­വാ­ ര്യമാ­യി­രു­ന്ന സി­റ്റി­ക്കു­ റയൽ‍ മാ­ഡ്രി­ഡി­നെ­തി­ രെ സമനി­ല കെ­ാ­ണ്ടു­ തൃ­പ്തി­പ്പെ­ടേ­ണ്ടി­വന്നു­. പത്താം മി­നു­ട്ടിൽ‍ കരീം ബെ­ൻ‍­സനി­ലൂ­ടെ­ മു­ ന്‍പി­ലെ­ത്തി­ റയലി­നെ­ാ­പ്പമെ­ത്താൻ 73 മി­നു­ട്ടു­ വരെ­ സി­റ്റി­ കാ­ത്തി­രു­ന്നു­. സെ­ർ‍­ജി­യ അഗൂ­രെ­ ഗേ­ാൾ‍ നേ­ടി­യെ­ങ്കി­ലും വി­ജയം നേ­ടി­യി­ല്ല. മറ്റെ­ാ­രു­മത്സരത്തിൽ ഡച്ച് വന്പൻ­മാ­രാ­യ അ യാ­ക്സി­നെ­ തകർ‍­ത്ത ബറൂ­സി­യ പ്രീ­ക്വാ­ർ‍­

ട്ടറിൽ‍ പ്രവേ­ശി­ച്ചു­. ഒന്നി­നെ­തി­രെ നാ­ലു­ഗേ­ാള ­ ു­ കൾ­ക്കാ­ണു­ബറൂ­സി­യയു­ടെ­വി­ജയം. ഡി­ഗ്രൂ­പ്പി ൽ ഒന്നാം സ്ഥാ­നക്കാ­രാ­യ ബറൂ­സി­യയ്ക്കു­പതി­ നെ­ാ­ന്നു­ പേ­ാ­യി­ന്‍റും രണ്ടാം സ്ഥാ­നക്കാ­രാ­യ റയൽ മാ­ഡ്രി­ഡിന് എട്ടു­പേ­ാ­യി­ന്‍റും ഉണ്ട്. ആന്‍റർ‍­ലെ­ഷി­നെ­ഒന്നി­നെ­തി­രെ മൂ­ന്നു­ഗേ­ാ­ ളു­കൾ‍­ക്കു­ തകർ‍­ത്ത് എ.സി­. മി­ലാൻ പ്രീ­ക്വാ­ർ‍­ ട്ടറിൽ സ്ഥാ­നം ഉറപ്പി­ച്ചു­. ഡയനാ­മേ­ാ­കീ­വി­നെ­ രണ്ടു­ ഗേ­ാ­ളു­കൾ‍­ക്കു­ തേ­ാ­ൽ‍­പ്പി­ച്ച് പാ­രിസ് ജർ‍­ മൻ‍ എ ഗ്രൂ­പ്പിൽ‍ പേ­ാ­ർ‍­ട്ടേ­ാ­യ്ക്കു­ പി­ന്നി­ലാ­യി­ നേ­ാ­ക്കൗ­ട്ട് റൗ­ണ്ടി­ലെ­ത്തി­. ഏകപക്ഷീ­യമാ­യ രണ്ടു­ ഗേ­ാ­ളു­കൾ‍­ക്കു­ മേ­ാ­ണി­ക്യൂ­ലറെ­ തേ­ാ­ ൽ‍­പ്പി­ച്ച ആഴ്സണൽ അവസാ­ന പതി­നാ­റിൽ‍ ഇടം കണ്ടെ­ത്തി­.

രണ്ടാം ടെ­സ്റ്റ് നാ­ളെ­മു­തൽ; ഉമേ­ഷിന് പരു­ക്ക് മുംബൈ­: ഇന്ത്യൻ ഫാ­സ്റ്റ് ബൗ­ളർ‍ ഉമേഷ് യാ­ദവി­നു­ പരു­ക്ക്. നാ­ളെ­ വാംഖഡെ­ േ­സ്റ്റഡി­ യത്തിൽ ഇംഗ്ലണ്ടി­നെത ­ ി­രെ ആരംഭി­ക്കു­ന്ന രണ്ടാം ക്രി­ക്കറ്റ് ടെ­സ്റ്റിൽ കളി­ക്കാ­നാ­കു­മെന്ന ­ ് ഉറപ്പി­ല്ല. മു­ൻ‍­കരു­തലെ­ന്ന നി­ലയിൽ ബംഗാൾ പേസ് ബൗ­ളർ അശേ­ാക് ദി­ൻ‍­ഡ ടീ­മി­നെ­ാ­പ്പം ചേ­രും. മു­തു­കി­നേ­റ്റ പരു­ക്ക് കാ­രണം ഉമേഷ് ഇന്നലെ­ പരി­ശീ­ലനത്തി­നി­റങ്ങി­യി­ല്ല. ഇന്ത്യ ജയി­ച്ച ആദ്യ ടെ­സ്റ്റിൽ ‍‍ഉമേഷ്‌ നാ­ലു­ വി­ക്കറ്റ്

നേ­ടി­യി­രു­ന്നു­. ഇന്ത്യയ്ക്കു­ വേ­ണ്ടി­ 10 ഏകദി­ നങ്ങളും അഞ്ച് ട്വന്‍റി­ 20 മത്സരങ്ങളും കളി­ ച്ചി­ട്ടു­ള്ള ദി­ൻ‍­ഡ ടെ­സ്റ്റിൽ‍ അരങ്ങേ­റി­യി­ട്ടി­ല്ല. ആദ്യ ടെ­സ്റ്റി­നു­ മു­ന്‍പ് പനി­ ബാ­ധി­ച്ച ഇശാ­ന്ത് ശര്‍മയ്ക്കു­ പകരക്കാ­രനാ­യും ദി­ൻ‍­ഡയെ­ ടീ­ മി­ലേ­ക്കു­ വി­ളി­പ്പി­ച്ചി­രു­ന്നു­. രണ്ടാം ടെ­സ്റ്റിൽ ഉമേ­ഷി­നു­ കളി­ക്കാ­നാ­യി­ല്ലെങ്ക ­ ിൽ സഹീർ ഖാ­നെ­ാ­പ്പം ഇശാ­ന്ത് ആയി­രി­ക്കും ന്യൂ­ബേ­ാൾ‍ എടു­ക്കു­ക എന്നും റി­പ്പേ­ാ­ർ‍­ട്ടു­ണ്ട്.

മുംബൈ­: വി­രേ­ന്ദർ സെ­വാഗ് എന്ന ഡൽ‍ഹി­ ക്കാ­രൻ ക്രി­ക്കറ്റി­നെ­ക്കു­റി­ച്ച് ചി­ന്തി­ച്ചു­ തു­ ടങ്ങി­യത് സച്ചിൻ ടെൻഡുൽ‍ക്കറി­ന്റെ­ കളി­ കണ്ടാ­ണ്. പി­ന്നീട് ക്രി­ക്കറ്റ് ചരി­ത്രത്തിൽ‍ തന്റെ­ പേര് എഴു­തി­ച്ചേർത്ത പ്രകടനങ്ങൾ നി­രവധി­. നാ­ളെ­ ഇംഗ്ലണ്ടി­നെ­തി­രെ­ രണ്ടാം ടെ­സ്റ്റി­നി­റങ്ങുന്പോൾ‍ കരി­യറി­ലെ­ മറ്റെ­ാര ­ ു­ നാ­ഴി­കക്കല്ലു­കൂ­ടി­ അദ്ദേ­ഹം പൂർ‍ത്തി­യാ­ക്കു­ ന്നു­. ടെ­സ്റ്റ് മത്സരങ്ങളു­ടെ­ എണ്ണത്തി­ലും അദ്ദേ­ഹം സെ­ഞ്ച്വറി­ തി­കയ്ക്കു­ന്നു­. 2001ൽ‍ ദക്ഷി­ണാ­ഫ്രി­ക്കയ്ക്കെ­തി­രെ­ സെ­ഞ്ച്വ­റി­ നേ­ ടി­ക്കെ­ാണ്ട ­ ാ­ണു­ സെ­വാഗ് ടെ­സ്റ്റ് ക്രി­ക്കറ്റിൽ അരങ്ങേ­റ്റം കുറിച്ചത്. പി­ന്നീട് അദ്ദേ­ഹത്തിന് ഒരി­ക്കൽ‍പ്പേ­ാ­ലും തി­രി­ഞ്ഞു­നേ­ാക്കേ ­ ­ാ­ണ്ടി­ വന്നി­ട്ടി­ല്ല. അത്രവേ­ഗത്തി­ലാ­യി­രു­ന്നു­ അദ്ദേ­ ഹത്തി­ന്റെ­ വളർ‍ച്ച. സച്ചി­നുൾ‍പ്പ­ടെ­യു­ള്ള ഇന്ത്യൻ‍ ക്രി­ക്കറ്റി­ലെ­ ഒരു­ താ­രത്തി­നും നേ­ ടാ­നാ­വാ­ത്ത നേ­ട്ടം സെ­വാഗ് തന്റെ­ പേ­രിൽ‍ ചേർ‍ത്തു­. ടെ­സ്റ്റ് ക്രി­ക്കറ്റിൽ ട്രി­പ്പിൾ സെ­ ഞ്ച്വറി­ നേ­ടു­ന്ന ആദ്യ ഇന്ത്യാക്കാ­രനെ­ന്ന പദവി­. അതും രണ്ടു­തവണ. ഒരു­പക്ഷേ­, സച്ചിൻ‍ കഴി­ഞ്ഞാൽ ഏറ്റവു­ മധി­കം റി­ക്കാർ‍ഡു­കൾ‍ സ്വന്തം പേ­രിൽ ചേർ‍ത്ത അപൂർവം താ­രങ്ങളിൽ ഒരാ­ളാണ് സെ­വാ­ഗ്. ഏകദി­ന ക്രി­ക്കറ്റി­ലെ­ ഉയർന്ന വ്യക്തി­ഗത സ്കോ­ ർ വി­രേ­ന്ദർ‍ സേ­വാ­ഗി­ന്റെ­ പേ­രി­ലാ­ണ്(2011 ഡി­സംബർ 8ന് ഇൻ‍ഡേ­ാ­ റിൽ വെ­ച്ച് വെ­സ്റ്റ് ഇൻ‍ഡീ­സി­നെ­തി­രെ­ 149 പന്തു­കളിൽ നി­ന്നു­നേ­ടി­യ 219 റൺ‍സ്). ടെ­ സ്റ്റ് ക്രി­ക്കറ്റി­ലെ­ഏറ്റവും വേ­ഗമേ­റി­യ ട്രി­പ്പിൾ

സെ­ഞ്ച്വ­റി­യും വേ­ഗമേ­റി­യ 250 റൺ‍സും മറ്റാ­രു­ടെ­യും പേ­രി­ലല്ല. 2008 മാർ‍ച്ച് 28ന് ചെ­ന്നൈയ ­ ി­ലെ­ചെ­പ്പേ­ാ­ ക്ക് ക്രി­ക്കറ്റ് ഗ്ര­ൗ­ണ്ടിൽ ദക്ഷി­ണാ­ഫ്രി­ക്കക്കെ­ തി­രേ­യാ­യി­രു­ന്നു­ സെ­വാ­ഗി­ന്റെ­ വി­ശ്വരൂ­പം ലേ­ാ­കം കണ്ടത്​്. അന്ന് അദ്ദേ­ഹം നേ­ടി­യത് 319 റൺ‍സ്. 278 പന്തിൽ നി­ന്നാണ് സേ­വാഗ് 300 റൺ‍സ് നേ­ടി­യത്. ഒരു­ ഇന്ത്യൻ‍ താ­രത്തി­ന്റെ­ ടെ­സ്റ്റ് ക്രി­ ക്കറ്റി­ലെ­ ഉയർ‍ന്ന സ്കേ­ാ­റും ഇതു­തന്നെ­. ഡേ­ാൺ‍ ബ്രാ­ഡ്മാ­നും, ബ്രയൻ ലാ­റക്കും ശേ­ഷം 2 ട്രി­പ്പിൾ‍ സെ­ഞ്ചു­റി­കൾ നേ­ടു­ന്ന ക്രി­ക്കറ്റ് കളി­ക്കാ­രനു­മാ­യി­സെ­വാ­ഗ്. സെ­വാ­ഗി­ന്റെ­ ആദ്യ ട്രി­പ്പിൾ സെ­ഞ്ചു­റി­ 2004 മാർ‍ച്ച് 28ന് മുൾ‍ട്ടാ­നി(പാകിസ്താൻ)ൽ പാ­കി­സ്താ­നെ­തി­രെ­യാ­യി­രു­ന്നു­. അന്ന് അദ്ദേ­ഹം 309 റൺ‍സാണ് നേ­ടി­യത്. 2009 ഡി­സംബർ മൂ­ന്നിന് മുംബൈ­യിൽവെച്ച് ശ്രീ­ ലങ്കയ്ക്കെത ­ ി­രെ­യാ­യി­രു­ന്നു­ ടെ­സ്റ്റ് ക്രി­ക്കറ്റി­ ലെ­വേ­ഗമേ­റി­യ 250 റൺ‍സ് സെ­വാഗ് തന്റെ­ പേ­രിൽ‍ക്കു­റി­ച്ചത്. 207 ബേ­ാ­ളു­കളിൽ നി­ ന്നാ­യി­രു­ന്നു­ 250 റൺ‍ നേ­ട്ടം. 2009 മാർ‍ച്ചിൽ‍ ഒരു­ ഇന്ത്യക്കാ­രന്റെ­ ഏറ്റവും വേ­ഗമേ­റി­യ ഏകദി­ന ക്രി­ക്കറ്റ് സ്വെ­ഞ്ച്വറി­നേ­ടി­. 60 ബേ­ാ­ ളു­കളിൽ നി­ന്നാ­യി­രു­ന്നു­ അന്ന് അദ്ദേ­ഹം മൂ­ന്നക്കം കടന്നത്. സ്ട്രൈ­ക്ക് റേ­റ്റി­ന്റെ­ കാ­ ര്യത്തി­ലും സെ­വാഗ് ഒട്ടും മേ­ാ­ശക്കാ­രനല്ല. ആസ്ട്രേ­ലി­യയു­ടെ­ ആഡം ഗിൽ‍ക്രി­സ്റ്റി­നും പാ­കി­സ്താ­ന്റെ­ ഷാ­ഹിദ് അഫ്രീ­ദി­ക്കും പി­ ന്നിൽ മൂ­ന്നാം സ്ഥാ­നത്താണ് സെ­വാ­ഗ്.

മനസ്

ഡോ­: ജോൺ പനയ്ക്കൽ

കടം കയറി­കയറെ­ടു­ക്കു­ന്ന പ്രവാ­സി­രണ്ടാം ഭാ­ഗം

കഴി­ഞ്ഞ ആഴ്ച കടം കയറു­ന്ന രണ്ടു­തരം ആളു­കളെ ­ അവതരി­പ്പി­ച്ചു­. ഇന്ന് മൂ­ന്നാ­മത്തെ­കൂ­ട്ടരെ­പ്പറ്റി­കു­റി­ക്കട്ടെ­: മദ്യപാ­നത്തി­നും മറ്റ് വെ­റി­ക്കൂ­ത്തു­കൾ­ക്കു­മാ­യി­ കടം വാ­ ങ്ങി­കൂ­ട്ടു­ന്നവരു­ണ്ട്. വീ­ട്ടു­ജോ­ലി­ ചെ­യ്യു­ന്ന സ്ത്രീ­കളു­മാ­യി­ ചങ്ങാ­തി­ത്വം അഭി­നയി­ച്ച് അവർ ഉറു­ന്പി­നെ­പ്പോ­ലെ­ ശേ­ഖരി­ ച്ചു­വെ­യ്ക്കു­ന്ന പണം പി­ടു­ങ്ങി­ ധൂ­ർ­ത്തജീ­വി­തം നയി­ക്കു­ന്ന ചെ­ന്നാ­യ്ക്കളും പ്രവാ­സലോ­കത്തു­ണ്ട്. ഒടു­വിൽ ഇവർ ആ സ്ത്രീ­കളെ­ ചതി­ക്കു­ന്നു­. അവരു­ടെ­ കഠി­നാ­ദ്ധ്വാ­നത്തി­ൻ ­്റെ­ ഫലം ഇവർ കവർ­ന്നെ­ടു­ക്കു­ന്നു­. അവരെ­ക്കൂ­ടെ­ സാ­ന്പത്തി­ക്ലേ­ ശത്തി­ലാ­ക്കു­ന്നു­. കു­റേ­ നാ­ളു­കൾ­ക്ക് മു­ന്പ് ഒരു­ ശ്രീ­ലങ്കക്കാ­രി­ എന്നെ­ വി­ളി­ച്ച് ഒരു­ മലയാ­ളി­ അവരെ­ ഇങ്ങനെ­ ചതി­ച്ച കഥ പറഞ്ഞ് പൊ­ട്ടി­ക്കരയു­കയു­ണ്ടാ­യി­. കു­ഞ്ഞാ­ടു­കളു­ടെ­ വേ­ഷം കെ­ട്ടി­യ ചെ­ന്നാ­യ്ക്കൾ! ഇവർ ബാ­റു­കളിൽ ചെ­ലവഴി­ക്കു­ന്ന തു­ക നമ്മെ­ അന്പരി­പ്പി­ക്കും. ഇവരു­ടെ­ ചതി­ക്കു­ഴി­യി­ൽ­പ്പെട­ ു­ന്ന സ്ത്രീ­കൾ ‘എന്തി­നീ­ചി­ലങ്കകൾ എന്തി­നീ­കൈ­വളകൾ­’ എന്ന വരി­കൾ ഉരു­വി­ട്ട് മതി­ലകത്ത് വി­കാ­രമടക്കി­വീ­ർ­പ്പു­മു­ട്ടി­കഴി­യു­ ന്നു­ണ്ടാ­വും. ഈയി­ടെ­ ഇത്തരക്കാ­രിൽ ഒരു­ വി­രു­തനെ­ ഞാൻ കണ്ടു­. അയാ­ളു­ടെ­ ഉപബോ­ധമനസ്സിൽ അഗാ­ധമാ­യ കു­റ്റബോ­ ധമു­ണ്ടെ­ങ്കി­ലും ഈ ദുഃസ്വഭാ­വത്തിൽ നി­ന്നും കരകയറാൻ മാ­ർ­ഗ്ഗമി­ല്ല എന്ന ഉറച്ച നി­ലപാ­ടി­ലാണ് അയാൾ. ഒരു­ ഡസനി­ ലധി­കം ആയമാ­രെ­ അയാൾ വഞ്ചി­ച്ചി­രി­ക്കു­ന്നു­. അയ്യാ­യി­രത്തി­ ലേ­റെ­ ദി­നാർ അയാൾ അവരിൽ നി­ന്നും പി­ടു­ങ്ങി­യി­രി­ക്കു­ന്നു­. ഇപ്പോ­ഴും ആർ­ക്കും പി­ടി­കൊ­ടു­ക്കാ­തെ­ നടപ്പാ­ണ്. നാ­ട്ടിൽ ഭാ­ര്യയും രണ്ട് മക്കളു­മു­ണ്ട്. അവർ­ക്കും പി­ടി­കൊ­ടു­ത്തി­ട്ട് നാ­ ളു­കളാ­യി­. എന്തൊ­രു­ ജീ­വി­തം? ഇതി­നെ­ ജീ­വി­തമെ­ന്നാ­ണോ­ വി­ളി­ക്കേ­ണ്ടത്? പ്രവാ­സത്തി­ൻ ­്റെ­ആകെ­ത്തു­ക ഇതാ­ണോ­എന്ന് ദുഃഖഭാ­രത്തോ­ടെ­ ചി­ലപ്പോൾ ചി­ന്തി­ക്കേ­ണ്ടി­വരും. കരയാൻ കണ്ണു­കളുണ്ടെ­ങ്കി­ലും കണ്ണീ­രി­ല്ലാ­ത്ത അവസ്ഥയിൽ ഇവരു­ടെ­ ഇരകൾ ഇരന്ന് ജീ­വി­ക്കു­ന്നു­. പ്രവാ­സി­യു­ടെ­ മറു­മു­ഖമാണ് ഞാൻ വരച്ചു­കാ­ട്ടി­യത്. മരി­ ക്കാൻ മനസ്സി­ല്ലാ­ത്ത ഇവർ മറ്റു­ള്ളവരെ­ മരണത്തി­ലേ­ക്ക് തള്ളി­ യി­ടു­ന്നു­. വെ­ളളി­വെള ­ ി­ച്ചം തേ­ടി­വന്ന ഈയാംപാ­റ്റകൾ കൊ­ടും തീ­യിൽ കത്തി­യെ­രി­ഞ്ഞ് ചാ­രമാ­കും പോ­ലെ­ ഈ ക്രൂ­രഹൃ­ ദയരു­ടെ­ഇരകളാ­യി­തീ­രു­ന്നവരു­ടെ­ആശ കത്തി­ക്കരി­ഞ്ഞ് വെ­ ണ്ണീ­റാ­കു­ന്നു­. കടം വാ­ങ്ങി­ കയറെ­ടു­ക്കു­വാൻ കാ­ത്തി­രി­ക്കു­ന്നവരോട് ഒരു­ കാ­ര്യം: ഒരു­ സർ­ക്കസ്സ് കൂ­ടാ­രത്തിൽ വയലിൻ വാ­യി­ ക്കു­ന്ന സംഗീ­തജ്ഞൻ. അദ്ദേ­ഹം വയലിൻ വാ­യി­ക്കു­ന്പോൾ മൃ­ഗങ്ങൾ ന‍ൃ­ത്തം ചവി­ട്ടും, സിംഹം, കടു­വ, ഉഗ്രവി­ഷമു­ള്ള സർ­പ്പം ഇവയൊ­ക്കെ­. ഒടു­വിൽ ഒരു­ കരടി­യു­മെത്ത ­ ി­. കരടി­ അദ്ദേ­ഹത്തെ­യും കാ­ണി­കളെ­യും ആക്രമി­ക്കാൻ തു­ടങ്ങി­ പ്രാ­ ണരക്ഷാ­ർ­ത്ഥം ഓടി­. അപ്പോ­ഴാണ് സർ­ക്കസ് കന്പനി­യു­ടെ­ മാ­ നേ­ജർ പ്രത്യക്ഷപ്പെ­ട്ട് പറയു­ന്നത് ആ കരടി­ക്ക് ചെ­വി­കേ­ൾ­ക്കു­

കയി­ല്ല എന്ന്. പി­ന്നെ­അതെ­ങ്ങനെ­നൃ­ത്തമാ­ടും. ജീ­വി­തത്തി­ൻ ­്റെ­ താ­ളാ­ത്മകതയു­ടെ­ സ്വരം ശ്രവി­ക്കാ­തെ­, മനഃസാ­ന്നി­ദ്ധ്യവും വീ­ണ്ടു­വി­ചാ­രവു­മി­ല്ലാ­തെ­ എടു­ത്തു­ചാ­ടു­ ന്നവർ ഇങ്ങനെ­ആപത്തി­ൽ­പെ­ട്ടു­പോ­കും. വീ­ണവാ­യി­ച്ചാൽ മാ­ ത്രം പോ­രാ. അത് ആസ്വദി­ക്കു­ന്നവരു­ണ്ടോ­എന്ന് കൂ­ടി­മനസ്സി­ ലാ­ക്കി­ മനസ്സാ­ന്നി­ദ്ധ്യത്തോ­ടെ­ വീ­ണ വാ­യന തു­ടരണം. കടം വാ­ങ്ങു­ന്നതിന് മു­ന്പ് അത് വീ­ട്ടു­വാ­നു­ള്ള വരു­മാ­ന മാ­ർ­ഗ്ഗങ്ങൾ ഉണ്ടോ­എന്ന് ചി­ന്തി­ച്ച്, പ്ലാ­നും പദ്ധതി­യും തയ്യാ­റാ­ക്കി­മു­ന്നോ­ ട്ട് നീ­ങ്ങാ­നു­ള്ള കരു­ത്തു­ണ്ടോ­എന്ന് മനസാ­ന്നി­ദ്ധ്യത്തോ­ടെ­ചി­ ന്തി­ച്ച് തീ­രു­മാ­നി­ക്കു­ക. ഉണ്ടെ­ങ്കിൽ മാ­ത്രം അത്യാ­വശ്യത്തിന് കടമെ­ടു­ക്കു­ക. മറ്റൊ­രാ­ളിന് കടപ്പെ­ട്ടി­രി­ക്കു­ന്നത് അടി­മയാ­യി­രി­ ക്കു­ന്നതിന് തു­ല്ല്യമാണ് എന്ന് ചി­ലർ വ്യാ­ഖ്യാ­നി­ക്കു­ന്നത് വെ­റു­ തെ­യല്ല. ഇത് ഉറക്കം കെ­ടു­ത്തും, സ്വസ്ഥത നശി­പ്പി­ക്കും. ചെ­ റി­യകടം വലി­യകടം വാ­ങ്ങാ­നു­ള്ള വഴി­ത്തി­രി­കൂ­ടെ­യാ­ണ് ഒരു­ കടം വീ­ട്ടാൻ മറ്റൊ­രു­കടം അമി­ത പലി­ശക്ക് വാ­ങ്ങു­ന്നത്. ഒരു­ ശീ­ലമാ­ക്കി­യവർ ഒട്ടേ­റെയ ­ ു­ണ്ട് നമ്മു­ടെ­നാ­ട്ടിൽ. കഴി­ഞ്ഞ ആഴ്ചയിൽ ഒരു­ ചെ­റു­പ്പക്കാ­രനും അയാ­ളു­ടെ­ ഭാ­ ര്യയും ഏക മകളും എന്നെ­ സമീ­പി­ച്ചു­ കൗ­ൺ­സി­ലിംഗി­നാ­യി­. കടബാ­ധ്യതകൊ­ണ്ട് വീ­ർ­പ്പു­മു­ട്ടു­കയാണ് ആ കു­ടുംബം. 120 ദി­ നാർ മാ­ത്രം മാ­സ ശന്പളമു­ള്ള ആ മനു­ഷ്യൻ ഒരു­ ഷെ­യറിംഗ് അക്കോമൊഡേ­ഷനിൽ ഒരു­ മു­റി­ മാ­ത്രം എടു­ത്ത് ഭാ­ര്യയേ­ യും മകളേ­യും നാ­ട്ടിൽ നി­ന്ന് ഇവി­ടെ­ കൊ­ണ്ടു­വന്നു­. മകളെ­ ഇവി­ടെ­ സ്കൂ­ളിൽ ചേ­ർ­ത്തു­. വി­മാ­ന ടി­ക്കറ്റിന് പണം കടമെ­ ടു­ത്തു­. നേ­രത്തെ­തന്നെ­ നല്ല ഒരു­ തു­ക വി­ട്ടാ­വശ്യങ്ങൾ­ക്കാ­യി­ കടം എടു­ത്തി­ട്ടു­ണ്ടാ­യി­രു­ന്നു­. ഈ കടം എല്ലാം വീ­ട്ടു­ന്നതിന് ശന്പളം മു­ഴു­വൻ എടു­ത്താ­ലും തി­കയു­കയി­ല്ല. അതു­കൊ­ണ്ട് അമി­തപലി­ശക്ക് വീ­ണ്ടും പണം കടം വാ­ങ്ങി­. ആ ഒരു­ മു­റി­ യിൽ അദ്ദേ­ഹത്തി­ൻ ­്റെ­ ഭാ­ര്യ ബേ­ബി­ സി­റ്റിംഗ് നടത്തു­ന്നു­മു­ ണ്ട്. അതിൽ നി­ന്ന് കി­ട്ടു­ന്നവരു­മാ­നവും കടം വീ­ട്ടാൻ മാ­ത്രം. എങ്ങനെ­ വാ­ടകകൊ­ടു­ക്കും. വീ­ട്ടു­ചെ­ലവ് നടത്തും, മകളു­ടെ­ സ്കൂ­ൾ­ഫീസ് കൊ­ടു­ക്കും. ഇതി­നെ­ക്കെ­ പു­റമെ­ നാ­ട്ടിൽ ഒരു­ ബാ­ങ്ക് ലോൺ ഉണ്ട്. വീട് നന്നാ­ക്കാ­നാ­യി­ എടു­ത്ത ലോൺ. ഇപ്പോൾ അദ്ദേ­ഹത്തി­ൻ ­്റെ­ സമനി­ല തെ­റ്റി­യി­രി­ക്കു­ന്നു­. ഭാ­ര്യയെ­ യും മകളേ­യും തി­രി­കെ­ നാ­ട്ടിൽ വി­ടാൻ അദ്ദേ­ഹമൊ­രു­ങ്ങി­. പക്ഷെ­ പോ­കാൻ അവർ­ക്ക് മനസ്സി­ല്ല. ഒരു­മി­ച്ച് മരി­ക്കാ­മെന്ന ­ ് അവർ അദ്ദേ­ഹത്തോട് നി­രന്തരം ആവശ്യപ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ ന്നു­. പക്ഷെ­ അദ്ദേ­ഹമതിന് വഴങ്ങു­ന്നി­ല്ല. എന്തോ­ ഒരു­ ശക്തി­ അദ്ദേ­ഹത്തെ­ അതിൽ നി­ന്നും പി­ന്തി­രി­പ്പി­ക്കു­ന്നു­. ആകെ­ക്കൂ­ടെ­ ഒരു­ അരക്ഷി­താ­വസ്ഥ. നാ­ളെ­ സൂ­ര്യൻ ഉദി­ക്കു­കയി­ല്ല എന്ന തോ­ന്നൽ. ഇങ്ങനെ­യു­ള്ളവരു­ടെ­ എണ്ണവും കു­റവല്ല നമ്മു­ടെ­ ഇടയിൽ. കീ­ശയി­ലു­ള്ള കാ­ശു­നോ­ക്കാ­തെ­ ആശകൾ നി­രാ­ശകളാ­ ക്കി­ മാ­റ്റു­ന്നവരാണ് ഇവർ. നമ്മു­ടെ­ ആഗ്രഹങ്ങളും അഭി­ലാ­

ഷങ്ങളും നമ്മു­ടെ­ കൈ­കളു­ടെ­ അദ്ധ്വാ­നഫലത്തിന് അനു­പാ­ തമല്ലെ­ങ്കിൽ ഇത്തരം ദു­രവസ്ഥകൾ ഉണ്ടാ­കും. കൂ­ട്ടു­കാ­രോ­, വേ­ണ്ടപ്പെ­ട്ടവരോ­, കൂ­ടെ­ ജോ­ലി­ചെയ്യു­ന്നവരോ­, കൂ­ടെ­ താ­മസി­ ക്കു­ന്നവരോ­ എന്തെ­ങ്കി­ലും പു­തി­യ നേ­ട്ടങ്ങൾ ഉണ്ടാ­ക്കു­ന്പോൾ ‘അതെ­നി­ക്കും ആയി­ക്കൂ­ടേ­’? എന്ന മനോ­ഭാ­വമാണ് ഈ ദു­ രവസ്ഥക്ക് പ്രധാ­നകാ­രണം. നാ­ട്ടി­ലെ­ വീ­ട്ടു­കാർ നി­രത്തു­ന്ന ആവശ്യങ്ങൾ­ക്ക് ‘സാ­ദ്ധ്യമല്ല’ എന്ന ഉത്തരം നൽ­കാ­നു­ള്ള മടി­, എൻ ­്റെ­ വരു­മാ­നം ഇത്രമാ­ത്രമെ­ന്ന് തെ­ളി­ച്ചു­പറയാ­നു­ള്ള വൈ­മനസ്യം, ഒരു­തരം ‘ഞാ­ൻ­’ എന്ന ഭാ­വം. ഇവ നമ്മെ­ ഈ അവസ്ഥയി­ലെത്ത ­ ി­ക്കും. സത്യം മറച്ചു­വ­ച്ച് മറ്റു­ള്ളവരു­ടെ­ മു­ ന്നിൽ മി­ടു­ക്കരാ­കാൻ ശ്രമി­ക്കു­ന്നവർ, വരു­മാ­നത്തി­നനു­സൃ­തമാ­ യി­ ചെ­ലവു­കൾ നി­യന്ത്രി­ക്കാൻ കഴി­യാ­ത്തവർ ഇവരൊ­ക്കെ ­ ചെ­ന്നെ­ത്തു­ന്നത് അവി­ടേ­ക്ക് തന്നെ­ആയി­രി­ക്കും. ഒരു­സ്വാ­മി­ജി­യു­ടെ­സാ­ക്ഷ്യം ശ്രദ്ധി­ക്കു­ക. പ്രയാ­സവും ദു­രി­ തവും മാ­ത്രം അനു­ഭവി­ക്കു­ന്ന കു­റേ­പ്പേർ ഒരി­ക്കൽ താ­പസശ്രേ­ ഷ്ഠനാ­യ സ്വാ­മി­ജി­യെ­ സമീ­പി­ച്ചു­. ഓരോ­രു­ത്തരും അവരു­ടെ­ ബു­ദ്ധി­മു­ട്ടു­കൾ അദ്ദേ­ഹത്തി­ൻ ­്റെ­ മു­ന്പിൽ അവതരി­പ്പി­ച്ചു­. അദ്ദേ­ ഹം അവരോട് പറഞ്ഞു­. “ഒരു­കാ­ലി­ചാ­ക്ക് നി­ങ്ങൾ അടു­ത്തു­ കൂ­ടെ­ ഒഴു­കു­ന്ന നദി­യി­ലേ­ക്ക് എറി­യു­ക. കു­റെ­ കഴി­ഞ്ഞ് അത് തി­രി­കെ­യെ­ടു­ത്ത്. എൻ ­്റെ­ അടു­ത്ത് വരി­ക” അവർ അങ്ങനെ­ ചെ­യ്തു­. ഒരാ­ൾ­ക്ക് ഒരു­സ്വർ­ണ്ണമാ­ല കി­ട്ടി­, രണ്ടാ­മത്തേ­യാ­ൾ­ക്ക് ഒരു­ഡയമണ്ട് നെ­ക്ലസ്സ്, മൂ­ന്നാ­മന് ഒരു­വീ­ട്, നാ­ലാ­മന് ഒരു­വൻ­ മാ­ളി­ക, ഒരാ­ൾ­ക്ക് ഒരു­ മോ­ട്ടോർ സൈ­ക്കിൾ, മറ്റൊ­രാ­ൾക്ക ­ ് ഒരു­ കാർ ഇങ്ങനെ­സ്വാ­മി­ജി­യു­ടെ­മു­ന്പിൽ വന്നവർ­ക്ക് അദ്ദേ­ഹത്തി­ ൻ ­്റെ­മൊ­ഴി­യി­ലൂ­ടെ­സമ്മാ­നങ്ങൾ കി­ട്ടി­. എല്ലാ­വരും തു­ള്ളി­ച്ചാ­ടി­ തി­രി­ച്ചു­പോ­യി­. കു­റെ­കഴി­ഞ്ഞ് കു­റെ­പ്പേർ തി­രി­കെ­വന്നു­. “സ്വാ­ മി­ജി­എന്നോ­ടൊ­പ്പം വന്ന എൻ ­്റെ­അയൽ­ക്കാ­രന് ഡയമണ്ട് നെ­ ക്ലസ്സ് കി­ട്ടി­, എനി­ക്ക് ഒരു­വെ­റും മാ­ലമാ­ത്രം”. മറ്റൊ­രു­വൻ വന്ന് പരാ­തി­പ്പെ­ട്ടു­, “സ്വാ­മി­ജി­ എനി­ക്ക് ഒരു­ ചെ­റു­വീ­ടു­കി­ട്ടി­യപ്പോൾ എൻ ­്റെ­ സ്നേഹ ­ ി­തന് വൻ­മാ­ളി­ക കി­ട്ടി­”. ഇങ്ങനെ­ പരാ­തി­യു­ടെ­ പ്രളയം. അവർ താ­രതമ്യരോ­ഗത്തിന് അടി­മയാ­യി­രി­ക്കു­ന്നു­വെ­ ന്ന് മനസ്സി­ലാ­ക്കി­യ സ്വാ­മി­ജി­ കൊ­ടു­ത്തതെ­ല്ലാം അവരിൽ നി­ ന്നു­ തി­രി­ച്ചെ­ടു­ത്തു­. കാ­ലി­ച്ചാ­ക്ക് എറിഞ്ഞപ്പോ­ഴാണ് ഇവയെ­ ല്ലാം ലഭി­ച്ചതെ­ന്ന് ഓർ­ക്കണം. നമ്മു­ടെ­ ജീ­വി­തത്തി­ൻ ­്റെ­ വേ­ലി­യേ­റ്റങ്ങളിൽ നാം എറി­യു­ ന്നത് കാ­ലി­ച്ചാ­ക്കു­കൾ ആണെ­ന്നു­ള്ള തി­രി­ച്ചറിവ് നമു­ക്കു­ണ്ട് എങ്കിൽ വേ­ലി­യി­റക്കത്തി­ലെ­ ഫലം എന്താ­യി­രു­ന്നാ­ലും നാം സംതൃ­പ്തരാ­യി­രി­ക്കും. ഈ അവസ്ഥയി­ലും ആനന്ദം കണ്ടെ­ ത്തു­ക, കഷ്ടതയി­ലും ഒരു­മൂ­ളി­പ്പാ­ട്ട് പാ­ടു­ക, നഷ്ടത്തി­ലും ആശ കൈ­വി­ടാ­തെ­യി­രി­ക്കു­ക. അപ്പോൾ മറ്റൊ­രാ­ൾ­ക്ക് കടക്കാ­രനാ­ യി­രി­ക്കാൻ മനസ്സ് നമ്മെ­അനു­വദി­ക്കു­കയി­ല്ല.കടം കയറി­പ്രവാ­ സി­കയറെ­ടു­ക്കു­കയി­ല്ല.


വ്യാഴം, നവംബർ 29, 2012

24 10

മനസ്

ഡോ­­­­­­­: ജോൺ പനയ്ക്കൽ

‘മറന്നു­പോ­കു­ന്ന ഉത്തരവാ­ദി­ത്വങ്ങൾ­’ ഈയി­ടെ­യാ­യി­ കേ­രളത്തി­ലെ­ ഒരു­ രാ­ഷ്ട്രീ­ യപാ­ർ­ട്ടി­യു­ടെ­ ഭാ­രവാ­ഹി­കളെ­ തെ­രഞ്ഞെ­ ടു­ത്തപ്പോൾ പാ­ർട്ട­ ി­യു­ടെ­ തലപ്പത്തു­ള്ള ഒരു­ നേ­താ­വി­ൻ ­്റെ­ കമൻ ­്റ ് പത്രത്താ­ളു­കളിൽ പ്രത്യക്ഷപ്പെ­ട്ടു­. “ഈ ഭാ­രവാ­ഹി­കളെ­ തെ­ രഞ്ഞെ­ടു­ത്തത് അധി­കാ­രങ്ങൾ­ക്കോ­ പദവി­ കൾ­ക്കോ­ അല്ല, കടമകൾ­ക്കും ഉത്തരവാ­ദി­ ത്വങ്ങൾ­ക്കു­മാ­ണ്” ചി­ന്തോ­ദ്ദീ­പകമാ­യ ഈ കമൻ ­്റ ാണ് ഈ ലേ­ഖനത്തിന് ആധാ­രം. ഇന്നത്തെ­ ഇളം തലമു­റയിൽ പൊ­തു­ വെ­ കാ­ണു­ന്ന ഒരു­ ഭാ­വമാ­ണ്, ‘ഓ, എന്ത് ഉത്തരവാ­ദി­ത്വം, എന്ത് കടമ, എന്ത് പ്രതി­ ബദ്ധത, ഞാ­നെ­ൻ ­്റെ­വഴി­നോ­ക്കി­ക്കൊ­ള്ളാം’ എന്നൊ­ക്കെ­. ആഗോ­ളവൽ­ക്കരണത്തി­ലൂ­ടെ­ ഇടു­ങ്ങി­യ വഴി­കളെ­ല്ലാം വി­സ്താ­രത്തിൽ തു­റക്കപ്പെ­ടു­കയാ­ണെ­ന്ന് ഇവർ വി­ശ്വസി­ ക്കു­ന്നു­. ഇത്തരം പ്രതി­വാ­ക്യങ്ങൾ­ക്ക് പ്രേ­ രകശക്തി­യാ­യത് മാ­റി­വരു­ന്ന ജീ­വി­തസാ­ ഹചര്യങ്ങളാ­ണെ­ന്ന് വി­ശ്വസി­ക്കാ­തി­രി­ക്കാൻ പറ്റി­ല്ല. ഈ പ്രകൃ­തക്കാ­രാ­യ യു­വതീ­യു­ വാ­ക്കളെ­ സംബന്ധി­ച്ചി­ടത്തോ­ളം അവർ ഉത്തരവാ­ദി­ത്വമെ­ന്നതി­ൻ ­്റെ­ നി­ർ­വ്വചനമോ­, പ്രധാ­ന്യമോ­ മനസി­ലാ­ക്കാൻ മനസ്സി­ലാ­ ത്തവരും മെ­നക്കെ­ടാ­ത്തവരു­മാ­ണെ­ന്ന് അവരു­ടെ­ ചി­ന്താ­ഗതി­കളിൽ നി­ന്ന് നമു­ക്ക് മനസ്സി­ലാ­ക്കാം. ഉദാ­ഹരണത്തിന് മാതാ­പി­ താ­ക്കളോ­ടു­ള്ള ബന്ധത്തിൽ പോ­ലും ഇന്ന് വെ­ള്ളം ചേ­ർ­ക്കപ്പെ­ട്ടി­രി­ക്കു­ന്നു­വെന്ന ­ ് തി­രി­ ച്ചറി­യു­ക. പു­തി­യ തലമു­റയു­ടെ­ മു­ന്നോ­ട്ടു­ള്ള കു­ തി­പ്പിൽ, സാ­ന്പത്തി­കനേ­ട്ടങ്ങൾ­ക്കു­വേ­ണ്ടി­ യു­ള്ള പരക്കം പാ­ച്ചി­ലിൽ, അവർ തന്നെ­ പി­ന്നി­ട്ട വഴി­കൾ മറക്കു­ന്നു­. പല ഭവനങ്ങളി­ ലും മാ­താ­പി­താ­ക്കളോട് ബഹു­മാ­നമി­ല്ലാ­ത്ത മക്കൾ പ്രശ്നക്കാ­രാണ്. ‘എന്താ­ണി­ങ്ങോ­ട്ട് തന്നാ­ൽ­’ എന്ന സമീ­പനമാ­ണവർ­ക്ക്. ‘എവി­ ടു­ന്ന് തരാ­ൻ­’ എന്ന ചി­ന്ത അവർ­ക്കി­ല്ല. വി­ വാ­ഹമു­ൾ­പ്പെടെ­ ജീ­വി­തത്തി­ലെ­ സു­പ്രധാ­ന തീ­രു­മാ­നങ്ങൾ­ക്ക് ഇവർ മാ­താ­പി­താ­ക്കളെ ­ ഉൾ­പ്പെ­ടു­ത്താ­റി­ല്ല. ഇതാണ് എന്റെ തീരുമാ­ നം എന്ന പ്രഖ്യാ­പനം മാ­ത്രം. സ്വന്തം മകനും തന്നോ­ളമാ­യാൽ താ­നെ­ന്ന് വി­ളി­ ക്കണമെ­ന്ന് ഒരു­ ചെ­ല്ലു­പോ­ലും നമ്മു­ടെ ­ ഇടയിൽ ഉണ്ടല്ലോ­? എടാ­, പോ­ടാ­ വി­ളി­കൾ അവർ­ക്ക് ഇഷ്ടമാ­വു­കയി­ല്ല. പ്രാ­യപൂ­ർ­ത്തി­ യാ­യി­എന്ന അംഗീ­കാ­രത്തി­നാ­യി­കാ­ത്തി­രി­ ക്കു­കയാ­ണവർ. മക്കളു­ടെ­ ഈ വി­ധ പ്രതി­ കരണങ്ങളിൽ വീ­ർ­പ്പു­മു­ട്ടി­ ഈ ജന്മം തന്നെ­ ഒന്ന് ഒഴി­ഞ്ഞു­കി­ട്ടണമേ­ എന്ന് വി­ലപി­ക്കു­ന്ന മാ­താ­പി­താ­ക്കളും നമ്മു­ടെ­ഇടയി­ലു­ണ്ട്. ഇന്നത്തെ­യു­വതലമു­റയിൽ ഒരു­നല്ല വി­ ഭാ­ഗം തങ്ങളു­ടെ­ ന്യൂ­നതകളു­ടെ­ ഉത്തരവാ­ ദി­ത്വം മു­ൻ­തലമു­റയിൽ കെ­ട്ടി­വയ്ക്കാൻ വി­ദഗ്ദ്ധരാ­ണ്. ഉദാ­ഹരണത്തിന് മു­ൻ­കോ­ പം കു­ടു­തലു­ള്ള ഒരു­ വ്യക്തി­യു­ടെ­ കൗ­ൺ­ സലിംങ് അനു­ഭവം എടു­ക്കാം. അദ്ദേ­ഹം ചെ­റു­പ്പം മു­തൽ മു­ൻ­കോ­പി­യാ­ണ്, ചെ­റി­യ കാ­ര്യങ്ങൾ­ക്ക് പോ­ലും കോ­പി­ക്കും. കോ­പം വന്നാൽ ഇടവും വലവും നോ­ക്കാ­തെ­ പ്രതി­ കരി­ക്കും. കൈ­യ്യിൽ കി­ട്ടു­ന്ന സാ­ധനസാ­ മ­ഗ്രി­കൾ ഒക്കെ­ നശി­പ്പി­ക്കും. ഇങ്ങനെ ­ അമി­തമാ­യി­കോ­പി­ക്കാൻ എന്താണ് മൂ­ലകാ­

രണമെ­ന്നന്വേ­ഷി­ച്ചപ്പോൾ അദ്ദേ­ഹത്തി­ൻ ­്റെ­ മറു­പടി­ “സാ­റെ­, അത് എൻ ­്റെ­ കു­ഴപ്പമല്ല; എൻ ­്റെ­ അച്ഛൻ ഒരു­ മു­ൻ­കോ­പി­യാ­യി­രു­ന്നു­. അദ്ദേ­ഹം മരി­ച്ചു­പോ­യി­. ആ സ്വഭാ­വമാണ് എനി­ക്ക് കി­ട്ടി­യി­രി­ക്കു­ന്നത്. ഇത് പൈ­തൃ­ കമാ­യി­ ലഭി­ച്ചതു­കൊ­ണ്ട് മാ­റ്റാൻ പറ്റു­കയി­ ല്ല” ഈ മറു­പടി­യോട് എന്ത് പ്രതി­കരി­ക്കാൻ ? സംശയരോ­ഗം ബാ­ധി­ച്ച ഒരു­ നാ­ൽപതു­ കാ­രി­യെ­ കൗ­ൺ­സിൽ ചെ­യ്തപ്പോൾ കി­ ട്ടി­യ മറു­പടി­ അതി­ലും കൗ­തു­കകരമാണ് “എനി­ക്ക് എല്ലാ­റ്റി­നെ­യും സംശയമാ­ണ്. ആരെ­ങ്കി­ലും അടക്കം പറയു­ന്നത് കണ്ടാൽ അത് എന്നെ­ക്കു­റി­ച്ചാ­ണെ­ന്ന സംശയം. കു­ ടി­ക്കാൻ തരു­ന്ന ചാ­യയിൽ പോ­ലും ആരെ­ ങ്കി­ലും കൃ­ത്രി­മം ചെ­യ്തി­ട്ടു­ണ്ടോ­ എന്ന സംശയം. ഭർ­ത്താ­വി­ൻ ­്റെ­ ഓരോ­ ചലനത്തി­ ലും സംശയം. പക്ഷെ­ഇത് എൻ ­്റെ­കു­ഴപ്പമല്ല. എൻ ­്റെ­അമ്മയ്ക്ക് ഇതേ­സംശയരോ­ഗമു­ണ്ടാ­ യി­രു­ന്നു­. അതിൽ അൽപം കു­റവാ­ണെ­നി­ ക്ക്? “പാ­രന്പര്യരോ­ഗമാ­ സാ­റേ­ ഇത്.” വാ­ യനക്കാർ മറു­പടി­പറഞ്ഞോളൂ. ഉത്തരവാ­ദി­ത്വങ്ങളും കടമകളും ഓർ­ മ്മപ്പെ­ടു­ത്തലു­കളി­ലൂ­ടെ­ നി­ർ­വ്വഹി­ക്കപ്പെ­ ടേ­ണ്ട കർ­മ്മങ്ങളല്ല. കൈ­വളരു­ന്നതും കാലുവളരുന്നതും ആറ്റു­നോ­റ്റി­രു­ന്ന് ഇത്രയു­മാ­ക്കി­യ മാ­താ­പി­താ­ക്കൾ, പട്ടി­

ണി­ എന്തെ­ന്നറി­യി­ക്കാ­തെ­ മു­ണ്ടു­മു­റി­ക്കി­ യു­ടു­ത്ത് കാ­ലി­ടറാ­തെ­ ഇത്രയും ഒക്കെ­ ആക്കി­കൊ­ണ്ടു­വന്ന് പറക്കശീ­ലം പഠി­പ്പി­ച്ച അച്ഛനും അമ്മയും, എന്തിന് സഹാ­യത്തി­ നാ­യി­ രണ്ട് ആൾ­രൂ­പങ്ങൾ കൈ­യെ­ത്തും ദൂ­രത്തു­ണ്ട് എന്ന് ഉറപ്പു­വരു­ത്താൻ വെ­ ന്പൽ കൊ­ള്ളു­ന്ന രക്ഷകർ­ത്താ­ക്കൾ, ഇവർ­ ക്ക് പ്രത്യുപകാരമായി കരു­തലി­ൻ ­്റെ­യും കാ­രുണ്യത്തി­ൻ ­്റെ­യും സ്നേഹ ­ ത്തി­ൻ ­്റെ­യും ഒരു­ കടാ­ക്ഷമെ­ങ്കി­ലും നൽ­കണമെ­ന്ന കടമ മറന്ന് ജീ­വി­ക്കു­ന്ന മക്കൾ ധാ­രളമു­ണ്ടി­ന്ന് നമ്മു­ടെ­ ഇടയിൽ. സൗ­കര്യാ­ർ­ത്ഥം ഇവർ തങ്ങളു­ടെ­ ഉത്തരവാ­ദി­ത്വങ്ങൾ മറന്നു­ എന്ന് നടി­ക്കു­ന്നു­. കു­ടുംബഭാ­രം ചു­മക്കാൻ ഇവർ മടി­ക്കു­ന്നു­. വി­വാ­ഹി­തരാ­യി­കഴി­യു­ന്പോൾ സഹധർ­മ്മി­ണി­യോട് ചേ­ർന്ന ­ ് മാ­താ­പി­താ­ ക്കളെ­ കോ­ർ­ണർ ചെ­യ്യു­ന്നവരും ഇല്ലാ­തി­ല്ല. ഇവരു­ടെ­മക്കൾ മു­ത്തച്ഛനേ­യും മു­ത്തശ്ശി­യേ­ യും പരി­ഷ്ക്കാ­രമി­ല്ലാ­ത്തവരെ­ന്ന് മു­ദ്രകു­ത്തി­ പരി­ഹസി­ക്കു­ന്നതു­കണ്ട് രസി­ക്കു­വാ­നും അവർ­ക്ക് മടി­യി­ല്ല. ആഡംബര വേ­ഷധാ­രി­ കളാ­യി­, അറേ­ബ്യൻ പെ­ർ­ഫ്യൂം അടി­ച്ച് മി­ നു­ങ്ങി­വരു­ന്ന കൂ­ട്ടു­കാര­ു­ടെ­ മു­ന്നിൽ കോ­ലം കാ­ണി­ക്കാൻ എഴു­ന്നള്ളരു­തെ­ന്ന് നി­ഷ്കരു­ ണം നി­റയൊ­ഴി­ക്കു­ന്ന പു­തു­പ്പണക്കാ­രാ­യ മക്കളിൽ ഒരു­വനാ­ണോ­ഞാ­ൻ.

നമ്മു­ടെ­വേ­ണ്ടപ്പെ­ട്ടവരെ­എന്തെ­ല്ലാം കാ­ ര്യങ്ങൾ­ക്ക് ഏതെ­ല്ലാം തരത്തിൽ നാം കാ­ രണം കൂ­ടാ­തെ­ ദുഃഖി­പ്പി­ച്ചി­ട്ടു­ണ്ട് എന്ന് ഒരു­ തി­രി­ഞ്ഞു­നോ­ട്ടം നടത്തു­ന്നത് ഉചി­തമാ­യി­ രി­ക്കും. കടമകളും ഉത്തരവാ­ദി­ത്വങ്ങളും നി­ റവേ­റ്റു­ന്നത് പോ­കട്ടെ­, ദുഃഖി­പ്പി­ക്കാ­തെ­ ഇരി­ ക്കാ­നെ­ങ്കി­ലും നമ്മെ­ക്കൊ­ണ്ട് സാ­ധി­ക്കു­മോ.­ ഓട്ടക്കളത്തിൽ ഓടു­ന്നവനെ­പ്പോ­ലെ­ തൻ ­്റെ­ ലക്ഷ്യം മാ­ത്രം മു­ന്നി­ൽ­ക്കണ്ട്, മറ്റു­ള്ളവരെ­ തള്ളി­മാ­റ്റി­ജീ­വി­തത്തിൽ കൂ­ട്ടയോ­ട്ടം നടത്തി­ യാൽ പല ജീ­വി­തമൂ­ല്യങ്ങളും ലക്ഷ്യത്തി­ലെ­ ത്തും മു­ന്പ് ചോ­ർ­ന്നു­പോ­യെ­ന്നി­രി­ക്കും. നി­ങ്ങൾ തീ­യാ­ണ്. ടയറിൽ തീ­ കത്തി­ യാൽ ദു­ർ­ഗന്ധമു­ണ്ടാ­വും, ചന്ദനത്തടി­യിൽ തീ­കത്തി­യാൽ സു­ഗന്ധമു­ണ്ടാ­വും, ശീ­തകാ­ ലത്തിൽ തീ­ആശ്വാ­സമേ­കും, വസന്തത്തിൽ തീ­ കരി­ച്ചു­കളയും. ഓരോ­ മനു­ഷ്യമനസ്സും അഗ്നി­ സമാ­നമാ­ണ്. പ്രകാ­ശവും സു­ ഗന്ധവും പരത്തു­ന്ന അഗ്നി­കു­ണ്ധമാ­ണോ­ എൻ ­്റെ­ മനസ്സ്? പു­കയും ദു­ർഗ ­ ന്ധവും വമി­ പ്പി­ക്കു­ന്ന നാ­ശകൂ­പമാ­ണോ­ എൻ ­്റെ­ മനസ്സ്? കണ്ടു­പി­ടി­ക്കു­ക. മറന്നു­പോ­യ ഒരു­പാട് ഉത്തരവാ­ദി­ത്വങ്ങളും കടമകളും ഉണ്ട് നമു­ ക്കോ­രോ­രു­ത്തർ­ക്കും. ഉള്ളി­ലെ­ അഗ്നി­ അവയെ­ശോ­ധന ചെ­യ്യട്ടെ­.


24 10

, 6, 2012

:

. ­ . ­ . ­ . . ¡ ¢ £. ­ ¤ ¥ ¡ ¦ . , §¢ . ¨ ©¨ª ­ , «ª ¬ ® ¥¯ ° ¡ . ± . ² ³ ´ ¡. µ ¶ °· . ¸ ¹ º ¡ » .... » ¼

½ ¤ ¾. © © º £.

º ¿ º £ À Á ¡ Á © © º ? Â Ã Â Ä ½ Å . Æ Â ¡ ¿ ‘ ’ © . º ¢ É Ê ¶ ¹ ¡. ¨ º Ë Ì º ¢ ¹ º ˽ ¡ Á ¢ ¯ Í À ¤¥Î ´ ¡ Ï . Ð ¨ Æ Ñ ¹ º Ð ¡ Ò ¹ Óª ‘ º Ô µ Ë ’ ¥ . º Ô ¡ ¯ ©Õ  ÐÖ Ö Ö ¹ ¡ ® Ô Ï . ¢ . º

Ò × ¥ : Ï Ï . Ð © ¡. © ¡ Ø Ã? ½ . (thoughts and emotions) Ù © © . ½ Ï . © Ú ¢ ¸­Ï . £ demanding & commanding © . µ ¡ º . ½ ¶ À © Á µ ¯ ° ¾. ¹ ¹ Û ¢ ¬ ÜÏ . ¢ ¡ ¥ . 12 ´ µÃ Ï ¹ Ý ¤ . µ: 200, Þ Ô 200, Ð 300, Ô 1200. « © ¯ ¢ . ¹ ¥ ¢ . ½ , , ß ¹ , µ. à ¹ ¥ , “ Ï, ¶ â Æâ Æ . Û ¢ ² Ð . ¶ ã .” Ð µ . Ð . ©

Ð ¥ . ª åæÏ . æ Á µ ´ . 1. 280 (Prenatal)

ç Ö èÚ ¡ Á . ¹ ¤ ¤ Ñ . é£ ÁÑ Þ¼ . © ½ ¡ Ñ . ¹ Ö . ê ë , ½ ¬

ì ¡ © . 2. (Neonate)

Ï ½ . Ö Î ¶ å . Þ , í , ¤ , ½ ¯ . î ¡ ¥ . Î ± Ï . 3. (Babyhood)

Ï ½ ´ ¨ ï . ½ ´ Á Ï . ¹ º Ê· ® ï . £ · µ ¢ Þ¼ . ð ½ Ï ã · ï Ï ÜÏ . 4. (Early Childhood)

3 7 ´ ¨ ï . î ï Ô µ èÚ ¤ . ¨ ± ¡ Á ± . ñ Ë Æ º ¶ ¯

× . µ Toy age ¥ . µ¤· ¥ © Ð ¤ ï (questioning age). ¥Î ¦ ¤ Ì ¢ ¡ ± . 5. (Late childhood)

¶ ± . 7 12 ¨ . º Ð ¢

, · ¢ (Social skills) . ¦ Ú Ï ÜÏ . Ï ÜÏ . ¤ Ñ ï . Ï Ï Þ ° ¢ ¸ ± . Å Ï Ô Ë . ½ ¯ Ñ × ². ¥ ¢ ò Ì ¥Î .

² © ë £. ¢ ¥ . Ð ¦ ¡ ² ¡ ¦ Ë . ¶ £. ò ¥Î . “À Û ¢ Ü Ï .” Ü Ï . Î ½ èÚ ¶ ó : Þ¥ ô . Ü £ ò . . å « ¸ . µ ½ £. ò ¥ : À µ, °£ å Í Ü © . ¶ ¿ î. ¡, ¡, ½ ¡ å . ½ ¹ . LIfe is like cooking.

Ð ¶ Æ º ¢. Æ

Ð ¥ . ¡ õ ¡ « ´ . ¬ ¡ Í ¡ Þ ¿ ° ¢ ± ¥ Ï . ¹ Î Ï ¢ ¿ Î ¥ ¹ ± Ï . ¢ ¿ Î ¤· µö »· £ ¡ ¢ ÷ . ( ..)


വ്യാ­ഴം, ഡി­സംബർ 13, 2012

24 10

മനസ്

ഡോ­: ജോൺ പനയ്ക്കൽ

നമ്മു­ടെ­സ്വന്തം മക്കൾ (രണ്ടാം ഭാ­ഗം) ക

ഴി­ഞ്ഞ ആഴ്ച അഞ്ച് ജീ­വി­തദശകളെ­ ക്കു­റി­ച്ച് കണ്ടു­കഴി­ഞ്ഞു­. ഇന്ന് ആറാ­ മത്തേ­തായി കൗ­മാ­രകാ­ലഘട്ടത്തിൽ നി­ന്ന് തു­ടങ്ങട്ടെ­. 6. കൗ­മാ­ര കാ­ലം (Adolescent Stage) 13 വയസ്സു­മു­തൽ 19 വയസ്സു­വരെ­യു­ള്ള കാ­ലഘട്ടം. (Tean Age) ആണി­ത്. ഈ കാ­ ലഘട്ടത്തിന് ചി­ല പ്രത്യേ­കതകൾ ഉണ്ട്. ചാ­ഞ്ചാ­ട്ടത്തി­ൻ ­്റെ­യും സമ്മർ­ദ്ദത്തി­ൻ ­്റെ ­ യും കാ­ലമാണ് ഇത്. (It is a stage of storm and stress) വൈ­കാ­രി­കമാ­യ വേ­ലി­യേറ്റ ­ ം, മാ­ നസി­ക സംഘർ­ഷം, അറി­യാ­നും കാ­ണാ­നും ആസ്വദി­ക്കു­വാ­നു­മു­ള്ള അദമ്യമാ­യ ആവേ­ശം ഇവയു­ടെ­കാ­ലം ഏത് സംസ്കാ­രത്തി­ലേ­ക്കും പരി­ഷ്കാ­രത്തി­ലേ­ക്കും കടക്കണമെ­ന്ന അന്വേ­ ഷണത്വരയു­ള്ള കാ­ലഘട്ടമാ­ണി­ത്. (A stage of cultural invention) ശാ­രീ­രി­കമാ­യ വളർ­ച്ച ഒരു­ പ്രത്യേ­ക ജീ­വി­തശൈ­ലി­ക്കു­വേ­ണ്ടി­ ദാ­ഹി­ ക്കു­വാൻ പ്രേ­രി­പ്പി­ക്കു­ന്നു­. അത്രകണ്ട് മനസ്സ് രൂ­പപ്പെ­ടു­ത്തി­യി­ല്ലെ­ങ്കിൽ സ്വയം ഒരു­ ജീ­വി­ തശൈ­ലി­ കണ്ടു­പി­ടി­ച്ച് അതിൽ കു­ടി­യേ­റു­ വാൻ ശ്രമി­ക്കും. ഞാ­നെ­ാ­രു­ കു­ട്ടി­യേ­ാ­ യു­വാ­വേ­ാ­ (A Stage of confusion)

ഞാ­നി­പ്പേ­ാ­ഴും മാ­താ­പി­താ­ക്കളു­ടെ­ നി­ യന്ത്രണത്തി­ലു­ള്ള ഒരു­ കു­ട്ടി­യേ­ാ­ അതേ­ാ­ സ്വയം നി­ർ­ണ്ണയവകാ­ശമു­ള്ള യു­വാ­വേ­ാ­ എന്ന വടംവലി­ ഉള്ളിൽ നടക്കു­ന്ന കാ­ലം. ചു­റ്റു­മു­ ള്ളവരിൽ ചി­ലർ ബാ­ലനാ­യും മറ്റു­ള്ളവർ മു­തി­ ർ­ന്നവനാ­യും കരു­തു­ന്നു­. പാ­കമാ­യ പ്രകൃ­തം മറ്റു­ള്ളവർ പ്രതീ­ക്ഷി­ക്കും. കൗ­മാ­ര കാ­ലഘട്ടം യൗ­വ്വനത്തി­ലേ­ക്കു­ള്ള എത്തി­നേ­ാ­ട്ടത്തി­ൻ ­്റെ­ കാ­ലമാ­ണ്. ചു­റ്റു­മു­ള്ളവർ അവനെ­ഒരു­യു­വാ­ വാ­യി­ അംഗീ­കരി­ക്കാൻ ശ്രമി­ക്കു­ന്ന സമയമാ­ ണി­ത്. അങ്ങനെ­ വേ­ണം താ­നും. ഇല്ലെ­ങ്കിൽ കൗ­മാ­രത്തിൽ തന്നെ­ മാ­നസി­കവും ബൗ­ദ്ധി­ കവു­മാ­യ വളർ­ച്ചക്കു­റവ് അനു­ഭവപ്പെ­ടു­കയും അത് പ്രദർ­ശി­പ്പി­ക്കു­കയും ചെ­യ്യും. ഇതിൽ മാ­താ­പി­താ­ക്കൾ ആശങ്കാ­കു­ലരാ­യി­ തീ­രാ­റു­ മു­ണ്ട്. കൂ­ട്ടു­കാ­രിൽ നി­ന്ന് അംഗീ­കാ­രം തേ­ടു­ന്ന കാ­ ലഘട്ടം. കൂ­ട്ടു­കൂ­ടു­വാനും ആശയവി­നി­മയം നടത്തു­ വാ­നും വൈ­കാ­രി­ക സമ്മർ­ദ്ദങ്ങൾ പങ്കു­വെക്ക ­ ു­ വാ­നും വെ­ന്പൽ­കെ­ാ­ള്ളു­ന്ന കാ­ലം. ഇതിന് കടി­ ഞ്ഞാ­ണി­ടു­കയാ­ണെ­ങ്കിൽ കൗ­മാ­രം മു­രടി­ക്കും. കൂ­ട്ടു­കെ­ട്ടു­ണ്ടാ­ക്കു­ന്പേ­ാൾ സൂ­ക്ഷി­ക്കണമെ­ന്ന മു­ന്നറി­യി­പ്പും അതിന് വേ­ണ്ടി­യു­ള്ള പരി­ശീ­ ലനവും വീ­ട്ടി­നു­ള്ളിൽ നി­ന്ന് ലഭി­ക്കണം. ജീ­വി­തയാ­ഥാ­ർ­ത്ഥ്യങ്ങളും തനതാ­യ ആശയങ്ങളും തമ്മി­ലു­ള്ള സംഘട്ടന­കാ­ലഘട്ടം കൂ­ടെ­യാ­ണി­ത്. മാ­താ­പി­താ­ക്കളും വീ­ട്ടി­ലു­ ള്ള മറ്റ് മു­തി­ർ­ന്നവരും കു­മാ­രീ­കു­മാ­രന്മാ­രു­ടെ­ കൂ­ട്ടു­കാ­രാ­യി­ മാ­റണം. തേ­ാ­ളിൽ കൈ­യി­ട്ട് നടക്കണമെ­ന്നല്ല ഇത്കെ­ാ­ണ്ട് അർ­ത്ഥമാ­ക്കേ­ ണ്ടത്. എന്തും പരസ്പരം പങ്കു­വെയ ­ ്ക്കു­വാ­ നു­ള്ള തു­റന്ന മനസ്സും തു­റന്ന അന്തരീ­ക്ഷവും വീ­ട്ടി­ലു­ണ്ടാ­കണം എന്നാ­ണി­തി­ൻ ­്റെ­ അർ­ത്ഥം. പു­തി­യ ബന്ധങ്ങൾ­ക്ക് വേ­ണ്ടി­ വെ­ന്പൽ കെ­ാ­ ള്ളു­ന്ന ഈ കാ­ലഘട്ടത്തിൽ ഇത് വളരെ­ഗു­ണം ചെ­യ്യും. ചി­ല കു­മാ­രീ­കു­മാ­രന്മാ­ർ­ക്ക് തങ്ങളു­ടെ­ ശരീ­രവളർ­ച്ചയിൽ തൃ­പ്തി­യും ചി­ലർ­ക്ക് അതൃ­ പ്തി­യു­ണ്ടാ­കാം. ഇതു­മൂ­ലം മാ­താ­പി­താ­ക്കളിൽ നി­ന്നും ഒരു­അകലം (gap) സൃ­ഷ്ടി­ക്കാൻ ഇവർ ശ്രമി­ക്കാ­റു­ണ്ട്. വേ­ണ്ടതി­നും വേ­ണ്ടാ­ത്തതി­ നും പി­റു­പി­റു­ക്കു­ന്ന കാ­ലമാ­ണി­ത്. ഒറ്റപ്പെ­ട്ട് അകലാൻ ശ്രമി­ക്കു­ന്പേ­ാൾ ഒറ്റപ്പെ­ടു­ത്താ­തെ­നി­ രന്തരമാ­യ ആശയവി­നി­മയത്തി­ലൂ­ടെ­ കു­ടുംബ വലയത്തിൽ തന്നെ­ പി­ടി­ച്ച് നി­റു­ത്തു­വാൻ ഉപാ­ധി­കളി­ലാ­ത്ത സ്നേ­ഹവാ­ത്സല്യത്തി­ലൂ­ടെ­ മാ­താ­പി­താ­ക്കൾ­ക്ക് കഴി­യണം. അതാണ് മാ­ താ­പി­താ­ക്കളു­ടെ­ധർ­മ്മം. ഇല്ലെ­ങ്കിൽ പി­ടി­വി­ട്ടു­

പേ­ാ­കും. കു­ട്ടി­കളു­ടെ­ കു­ഴപ്പമല്ല അത്, അവർ അവരു­ടെ­ സമൂ­ഹ പങ്കാ­ളി­ത്തത്തിൽ ഒരു­തരം സന്ദേ­ഹത്തി­ലാണ് ഈ കാ­ലഘട്ടത്തിൽ (A Stage of role confusion) അവരെ­ സഹാ­യി­ക്കു­ ന്ന Help desks ആയി പിതൃത്വവും മാ­തൃ­ത്വവും തീ­രണം. മദ്യം, മയക്കു­മരു­ന്ന്, ലൈംഗി­ക വി­ കൃ­തങ്ങൾ എന്നി­വ ശീ­ലി­ക്കു­വാൻ സാ­ധ്യതയു­ ള്ള ഈ കാ­ലയളവിൽ മാ­താ­പി­താ­ക്കൾ സ്നേ­ഹപൂ­ർ­ണ്ണമാ­യ സൗ­ഹൃ­ദം നൽ­കേ­ണ്ടത് അനി­വാ­ര്യമാ­ണ്. മനഃശാ­സ്ത്രത്തിൽ ‘നയാ­ഗ്രാ­സി­ൻ­ഡ്രേ­ാം’ എന്ന ഒരു­ പദപ്രയേ­ാ­ഗമു­ണ്ട്. ഒരു­ ചെ­റു­ കെ­ാ­ തു­ന്പു­ വള്ളത്തിൽ ഒഴു­ക്കി­നനു­സൃ­തമാ­യി­ യാ­ ത്ര ചെ­യ്യു­ന്ന ഒരു­വൻ, തു­ഴയാ­തെ­ഒഴു­ക്കി­നേ­ാ­ടു­ കൂ­ടി­നീ­ങ്ങി­ക്കെ­ാ­ണ്ടി­രി­ക്കു­ന്നു­. ക്രമേ­ണ ഒഴു­ക്ക് കൂ­ടി­, വള്ളത്തി­ൻ ­്റെ­വേ­ഗതയും കൂ­ടി­. എന്നി­ട്ടും അയാൾ തു­ഴ കൈ­യ്യി­ലെ­ടു­ത്തി­ല്ല. ഒടു­വിൽ കു­ത്തെ­ാ­ഴു­ക്കിൽ പെ­ട്ട് വള്ളം കു­ത്തനെ­ വെ­ ള്ളച്ചാ­ട്ടത്തിൽ െ­പട്ട് അഗാ­ധങ്ങളി­ലേ­ക്ക് നി­ലം പതി­ക്കു­ന്നു­. ഇതി­നെ­യാണ് നയാ­ഗ്രാ­സി­ൻ­ ഡ്രേ­ാം എന്ന് പറയു­ന്നത്. നയാ­ഗ്രാ­ വെ­ള്ളച്ചാ­ ട്ടവും ഇങ്ങനെ­ തന്നെ­. ചെ­റി­യ അരു­വി­കൾ, ചെ­റി­യ ഒഴു­ക്ക്, അവ സംഗമി­ച്ച് വലി­യ ജലധാ­ രയാ­വു­ന്നു­. അരു­വി­കൾ കൂ­ടി­ഒഴു­ക്ക് കൂ­ടി­കു­ ത്തെ­ാ­ഴു­ക്കാ­യി­, അത്യു­ഗ്രമാ­യ ജലപാ­തമാ­യി­ രൂ­പാ­ന്തരപ്പെ­ടു­ന്നു­. ചി­ല കു­മാ­രീ­കു­മാ­രന്മാ­രു­ ടെ­ അവസ്ഥയും ഇതു­തന്നെ­. തു­ഴയു­ണ്ടെ­ങ്കി­ ലും അതു­പയേ­ാ­ഗി­ച്ച് ലക്ഷ്യത്തി­ലെ­ത്താ­തെ ­ സാ­ഹചര്യങ്ങളു­ടെ­ ഒഴു­ക്കി­ൽ­പെ­ട്ട് ജീ­വി­തം

അലസമാ­യി­മു­ന്നേ­ാട്ട­ ് കെ­ാ­ണ്ടു­പേ­ാ­കു­ന്ന ഇവർ പ്രതി­സന്ധി­കളു­ടെ­ പടു­ഗർ­ത്തത്തി­ലേ­ക്ക് പി­ടി­ കെ­ാ­ടു­ക്കാ­തെ­പതറി­വീ­ഴും. നയാ­ഗ്രാ­പേ­ാ­ലെ.­ ഇങ്ങനെ­യു­ള്ളവനെ­ തു­ഴ ഉപയേ­ാ­ഗി­ച്ച് തു­ ഴഞ്ഞ് മു­ന്നേ­റാൻ, ദി­ശമാ­റ്റി­ വി­ടാൻ പഠി­പ്പി­ ക്കേ­ണ്ട ചു­മതല മുൻ തലമു­റയ്ക്ക് ഉണ്ട്. നമ്മു­ടെ­ കു­മാ­രന്മാർ നയാ­ഗ്രാ­ സി­ൻ­ഡ്രേ­ാ­മിന് വി­ധേയ ­ രാ­വു­ന്നതിന് മു­ന്പ് അവർ­ക്ക് കൗ­ൺ­ സി­ലിംഗി­ലൂ­ടെ­ മാ­ർ­ഗ്ഗനി­ർ­ദ്ദേ­ശം നൽ­കു­ന്നത് ഉചി­തമാ­യി­രി­ക്കും. പല കു­ടുംബങ്ങളി­ലും ടീ­നേജി­ലു­ള്ള മക്കൾ പ്രശ്നക്കാ­രാണ് എന്ന് മാ­താ­പി­ താ­ക്കളും അധ്യാ­പകരും പരാ­തി­പ്പെ­ടു­ന്നു­. എന്താണ് ഈ പ്രശ്നക്കാർ എന്നതു­കെ­ാ­ണ്ട് അർ­ത്ഥമാ­ക്കേ­ണ്ടത്? പ്രശ്നമു­ണ്ടാ­ക്കു­ന്നവർ, അപ്പേ­ാൾ എന്താണ് പ്രശ്നം? പ്രശ്നം.. പ്രശ്നം... പ്രശ്നം.... എന്നെ­ാ­ക്കെ­ നാം ഉരു­ വി­ട്ടു­കെ­ാ­ണ്ടേ­യി­രി­ക്കും. വീ­ട്ടിൽ പ്രശ്നം, സ്കൂ­ളിൽ പ്രശ്നം, നാ­ട്ടിൽ പ്രശ്നം, ഇങ്ങനെ­ പ്രശ്ന വി­വരപട്ടി­ക നീ­ണ്ടു­കെ­ാണ്ടേ ­ ­യി­രി­ക്കും. അഭ്യസ്തവി­ദ്യനാ­യ ഒരു­ വ്യക്തി­ ഒരു­ ജേ­ാ­ലി­ തേ­ടി­ നടക്കു­ന്നു­. ഒടു­വിൽ അദ്ദേ­ഹത്തിന് ഒരു­ പത്രാ­ഫീ­സിൽ റി­പ്പേ­ാ­ർ­ട്ടർ ആയി­ ജേ­ാല ­ ി­കി­ട്ടി­. ട്രെ­യി­നിംഗിന് ശേ­ഷം ആദ്യത്തെ­ നി­യോ­ ഗ ­ം തു­റമു­ഖത്ത് വന്നടു­ത്ത നേ­വി­കപ്പലിൽ നടക്കു­ ന്ന സ്വാ­തന്ത്ര്യ ദി­നാ­ഘോ­ഷം റി­പ്പോ­ ­ർട്ട­ ് ചെ­ യ്യു­ക. വൈ­കീ­ട്ടാണ് ആഘേ­ാ­ഷം. എല്ലാ­വരും ആഘേ­ാ­ഷത്തി­രക്കി­ലാ­ണ്. കപ്പലിൽ ഒരു­ വി­ള്ളൽ ഉണ്ടാ­യി­രി­ക്കു­ന്നു­. ആഘേ­ാ­ഷ പരി­

പാ­ടി­കൾ റദ്ദാ­ക്കി­. പി­ന്നെ­ എന്ത് റി­പ്പേ­ാർ ­ ­ട്ട് ചെ­യ്യാ­ൻ? ഒന്നും എഴു­താ­നി­ല്ല. വി­ള്ളലി­നെ­ ക്കു­റി­ച്ച് എഴു­തു­ക ‘വി­ള്ളൽ­’ എന്ന പ്രശ്നം. ഇവി­ടെ­ ഒരു­ അവസരമാ­യി­ മാ­റു­കയാ­ണ്. അദ്ദേ­ഹം എഴു­തി­, മനേ­ാ­ഹരമാ­യ ഒരു­ റി­പ്പേ­ാ­ ർ­ട്ട്. എല്ലാ­വരും അതി­നെ­പ്രശംസി­ച്ചു­. നമ്മു­ടെ­ ജീ­വി­തത്തി­ലും ഇങ്ങനെ­ തന്നെ­. പ്രശ്നങ്ങൾ എന്ന് നാം വി­വക്ഷി­ക്കു­ന്നതെ­ാക്കെ ­ ­ഓരേ­ാരേ ­ ­ാ­ അവസരങ്ങളാ­യി­ മാ­റണം. ജീ­വി­തം അപ്രതീ­ ക്ഷി­തമാ­യ അവസരങ്ങളു­ടെ­ ഷേ­ാഷ ­ യാ­ ത്രയാ­ണ്. നമ്മു­ടെ­ മക്കൾ തങ്ങളെ­ത്തന്നെ ­ തി­രു­ത്തു­ന്നതിന് നമ്മെ­ നി­ർ­ബന്ധി­ക്കു­ന്ന അവസരങ്ങളാണ് അവർ മൂ­ലമു­ണ്ടാ­കു­ന്ന പ്രശ്നങ്ങളെ­ന്ന് നാം തി­രി­ച്ചറി­യണം. അവർ പ്രശ്നക്കാ­രാ­ണെ­ങ്കിൽ അവരെ­ എഴു­തി­ ത്തള്ളരു­ത്. പ്രശ്നങ്ങളെ അവസരങ്ങളാ­ക്കാൻ അവരെ­ അഭ്യസി­പ്പി­ക്കു­ക അത് മാ­താ­പി­താ­ ക്കളു­ടെ­ കടമയും അവകാ­ശവു­മാ­ണ്. കു­മാ­ രീ­കു­മാര­ന്മാർ യൗ­വ്വനത്തി­ലെത്ത ­ ു­ന്പോ­ ൾ ഇത്തരം അവസരങ്ങളെ­ ഓർ­ത്ത് മാ­താ­പി­താ­ ക്കളേ­ാട് നന്ദി­യും കൂ­റും ഉള്ളവരാ­യി­ വർ­ത്തി­ ക്കും. തീ­ർച്ച ­ . അവസരങ്ങൾ ആർ­ക്കു­മാ­യി­ കാ­ത്തു­നി­ൽ­ക്കാ­ റി­ല്ല. അവസരങ്ങൾ­ക്കാ­യി­കാ­ത്തി­രി­ക്കു­ക അരു­ണേ­ാദ­ യം അകലെ­യല്ല... (തു­ടരും)


വ്യാ­­­ഴം, ഡി­­­സംബർ 20, 2012

24 10

മനസ്

ഡോ­­­: ജോൺ പനയ്ക്കൽ

നമ്മു­ടെ­സ്വന്തം മക്കൾ മൂ­ന്നാം ഭാ­ഗം

പലരും മക്കളെ­എഴു­തി­ത്തള്ളാൻ വി­ദഗ്ദ്ധരാ­ണ്. എഴു­തി­ചേ­ർ­ക്കാൻ പ്രയാ­സമാ­ണെ­ന്നാ­ണ് അവരു­െ­ട ധാ­രണ. തങ്ങളു­ടെ­കു­ട്ടി­ക്കാ­ലത്തു­ണ്ടാ­യ ചി­ല തി­ക്താ­നു­ഭവങ്ങളു­ടെ­അളവു­കോ­ ­ലിൽ മക്കളെ­അളന്ന് മാ­റ്റി­സർ­വ്വേ­ക്കല്ല് സ്ഥാ­പി­ക്കു­ന്നതു­കെ­ാ­ണ്ടാ­ണി­ങ്ങനെ­സംഭവി­ക്കു­ന്നത്. ബന്ധങ്ങൾ മു­റി­യാൻ പ്രയാ­സമി­ല്ല; കൂ­ട്ടി­ച്ചേ­ർ­ക്കൽ ദു­ഷ്കരമാ­വും.

മ്മു­ടെ­ കൗ­മാ­ര പ്രാ­യത്തി­ലു­ള്ള മക്കൾ നേ­രി­ടാ­വു­ന്ന വെ­ല്ലു­വി­ളി­കളെ­ക്കു­റി­ ച്ചാണ് കഴി­ഞ്ഞ ഭാ­ഗത്തിൽ വി­ശദീ­കരി­ച്ചി­ രു­ന്നത്. ഇന്ന് ഇവരെ­ എങ്ങനെ­ ഇത്തരം വെ­ല്ലു­വി­ളി­കളെ­ സധൈ­ര്യം നേ­രി­ടു­ന്നതിന് പ്രാ­പ്തരാ­ക്കാം എന്നതി­നെപ്പറ്റി­ചു­രു­ക്കത്തിൽ രേ­ഖപ്പെ­ടു­ത്തട്ടെ­.

1. വീ­ട്ടി­ലെ­ഉത്തരവാ­ദി­ത്വങ്ങൾ അവർ­ക്ക് കൂ­ടി­പങ്ക് വെ­ച്ച് നൽ­കു­ക. ഒരു­ വീ­ട്ടിൽ എന്തെ­ല്ലാം ജേ­ാ­ലി­കളു­ണ്ട്? വീട് അടി­ച്ചു­വാ­രി­വൃ­ത്തി­യാ­ക്കു­ക, ഷേ­ാ­പ്പിംഗി­ നു­ള്ള ലി­സ്റ്റ് തയ്യാ­റാ­ക്കു­ക, വസ്ത്രം അലക്കി­ തേ­ച്ചു­ വെ­യ്ക്കു­ക, പാ­ത്രം കഴു­കു­ക, അടു­ ക്കളയിൽ പാ­ചകത്തിന് സഹാ­യി­ക്കു­ക, വരവ് ചെ­ലവ് കണക്കു­കൾ കു­റി­ച്ചി­ടു­ക, ഇങ്ങനെ­ എത്രയെ­ത്ര ജേ­ാ­ലി­കൾ? ഇതി­ലെ­ാ­ക്കെ­ കൗ­ മാ­രപ്രാ­യത്തി­ലെ­ത്തി­യ നമ്മു­ടെ­മക്കളെ­കൂ­ടെ­ ഉൾ­പ്പെ­ടു­ത്തു­ക. ഓരേ­ാ­ മാ­സത്തേ­ക്കും കു­ ടുംബത്തി­ൻ ­്റേ താ­യ ഒരു­പ്ലാ­നിംഗ് ചാ­ർ­ട്ട് ഉണ്ടാ­ ക്കാ­നും അവരു­ടെ­ സഹാ­യം തേ­ടാം. ഓരേ­ാ­ ജേ­ാ­ലി­യും മാ­റി­ മാ­റി­ ഏറ്റെ­ടു­ക്കാൻ നമ്മു­ടെ­ മക്കൾ സ്വാ­ഭാ­വി­കമാ­യും തയ്യാ­റാ­കും. ആ കർ­ മ്മം അവരു­ടെ­ ജീ­വി­തത്തി­ൻ ­്റെ­ ഒരു­ ഭാ­ഗമാ­യി­ മാ­റു­ന്പേ­ാൾ ഭാ­വി­ ജീ­വി­തത്തി­ൻ ­്റെ­ പടവു­കൾ പാ­കു­വാൻ അവർ­ക്ക് ഉൾ­ക്കരു­ത്ത് ലഭി­ക്കും. കൗ­മാ­രത്തി­ലെ­ത്തി­യവരെ­നേ­ാ­ക്കി­‘ഓ, അവന് പ്രാ­യമാ­യി­. മകനാ­യാ­ലും തന്നേ­ാ­ളമെ­ത്തി­ യാൽ, താ­നെ­ന്ന് വി­ളി­ക്കണം,’ എന്ന് കമൻ ­്റ ടി­ച്ച് അവരു­ടെ­ തന്നി­ഷ്ടത്തിന് അലസമാ­യി­ വി­ട്ടാൽ അവരെ­ഓർ­ത്ത് ദി­വസേ­ന കണ്ണീർ പെ­ാ­ഴി­ക്കേ­ ണ്ടി­ വരും. പല കു­ടുംബങ്ങളു­ടെ­യും സമാ­ധാ­ നം കെ­ടു­ത്തു­ന്നത് ഇത്തരത്തി­ലു­ള്ള മക്കളാ­ ണ്. എന്നേ­ാട് കൗ­ൺ­സി­ലിംങ്ങി­നി­ടയിൽ പല മു­തി­ർ­ന്ന കു­ട്ടി­കളും ആവശ്യപ്പെ­ട്ടി­ട്ടു­ണ്ട്. Sir, will you please ask my mother to shut up and leave me alone? Sir, Will you please ask my father to stop nagging?

ണപ്പെ­ടും? "മൂ­ഢാ,­ ഈ രാ­ത്രി­യിൽ നി­ൻ ­്റെ­ ജീ­വനെ­ ഉടയവൻ എടു­ത്താൽ നി­ന‍്റെ­ കളപ്പു­ ഇവി­ടെ­ എന്താണ് പ്രശ്നം? പ്രാ­യപൂ­ർ­ത്തി­ രയി­ലെ­ ധാ­ന്യശേ­ഖരം ആര് അനു­ഭവി­ക്കും?” യാ­യ മക്കളെ­ അവർ അർ­ഹി­ക്കു­ന്ന വി­ലകെ­ാ വി­ശു­ദ്ധ ഗ്രന്ഥം സാ­ക്ഷി­ക്കു­ന്നു­. മാ­താ­പി­താ­ ­ടു­ത്ത് അവരെ­ മാ­നി­ക്കാ­ത്തതി­ൻ ­്റെ­പെ­ാ­രു­ത്ത ക്കളി­ലും മക്കളി­ലും മാ­റ്റങ്ങളു­ടെ­ വേ­ലി­യേ­റ്റമു­ ക്കേടാണ് വെ­ളി­വാ­കു­ന്നത്. സർ­വ്വ സ്വാ­ ണ്ടാ­കണം. മക്കളിൽ ഉത്തരവാ­ദി­ത്വബേ­ാ­ധമു­ തന്ത്ര്യവും നൽ­കി­ അവരെ­ വാ­ഴ്ത്തി­ പു­ ണ്ടാ­കു­ന്പേ­ാൾ കു­ടുംബഗന്ധി­യാ­യ ജീ­വി­തചര്യ കഴ്ത്തണമെ­ന്നല്ല ഇതി­നർ­ത്ഥം. കൗ­മാ­രത്തി­ അവരു­ടെ­അജണ്ടയാ­യി­മാ­റും. ്രപശ്നങ്ങളെ­ാ­ ന‍്റെ­ആവശ്യകതകളെ­അവ അർ­ഹി­ക്കു­ന്ന പ്രാ­ ക്കെ­അവസരങ്ങളാ­യി­രൂ­പാ­ന്തരപ്പെ­ടും. ധാ­ന്യത്തേ­ാ­ടെ­ സൗ­മ്യമാ­യി­ കൈ­കാ­ര്യം ചെ­ യ്യു­വാൻ മാ­താ­പി­താ­ക്കൾ­ക്ക് കഴി­യണം. 2. മക്കളിൽ ആരേ­യും തരംതാ­ഴ്ത്താ­തി­രി­ക്കു­ക. പഠി­ക്കു­കയും പരീ­ക്ഷകളിൽ ഉയർ­ന്ന ഒന്നിൽ കൂ­ടു­തൽ മക്കളു­ള്ള വീ­ടു­കളിൽ പ ഗ്രേഡ് കരസ്ഥമാ­ക്കു­കയും ചെ­യ്യു­ന്നത് മാ­ ലപ്പേ­ാ­ഴും മൂ­ത്തമക്കൾ നേ­രി­ടേ­ണ്ടി­വരു­ന്ന ഒരു­ ത്രമല്ല നമ്മു­ടെ­ മക്കളു­ടെ­ ജോലി­. ഒരു­ കു­ ഗതി­കേ­ടാ­ണി­ത്. മാ­താ­പി­താ­ക്കൾ മൂ­ത്തയാ­ളി­ ടുംബം പണി­യാ­നു­ള്ള പ്രക്രി­യകളിൽ അവർ നെ­ഇകഴ്ത്തി­യും ഇളയവരെ­പു­കഴ്ത്തി­യും സം കൂ­ടെ­പങ്കാ­ളി­കൾ ആകണം. ചി­ല വീ­ടു­കളിൽ സാ­രി­ക്കും. അങ്ങനെ­ ഇടപെ­ടു­കയും ചെ­യ്യും. കു­ട്ടി­കൾ­ക്ക് ഈ വക കാ­ര്യങ്ങളിൽ ഒരു­പങ്കും ഈ ദൃ­ശകർ­മ്മങ്ങൾ ആദ്യജാ­തരിൽ അപ നൽ­കാ­റി­ല്ല. ഞാ­നെ­ാ­രി­ക്കൽ വി­കാ­രഭരി­തനാ­യ കർ­ഷതാ­ബേ­ാ­ധം, അവഗണന­മൂ­ലമു­ള്ള വി­ഷാ­ ഒരു­ അച്ഛനേ­ാട് ചേ­ാ­ദി­ച്ചു­. “താങ്കളുടെ ബാ­ങ്ക് ദഭാ­വം ഇവ ജനി­പ്പി­ക്കും. മാ­താ­പി­താ­ക്കളു­ടെ­ ബാ­ലൻ­സി­നെ­ക്കു­റി­ച്ചും സ്വത്തു­ക്കളെ­ക്കു­റി­ വാ­ക്കു­കൾ­ക്ക് കടി­ഞ്ഞാ­ണി­ടേണ്ട ­ ി­യി­രി­ക്കു­ന്നു ച്ചും മകന് വല്ല ധാ­രണയു­മു­ണ്ടേ­ാ­?” ഉടൻ മറു­ ഇത്തരം സന്ദർ­ഭങ്ങളിൽ. മക്കളെ­യല്ലാം തു­ല്യ പടി­. “സാ­റെ­, അതറി­ഞ്ഞാൽ അവൻ വഷളാ­ തൂ­ക്കത്തിൽ കാ­ണു­വാൻ കണ്ണി­ല്ലാ­ത്ത അച്ഛന കും. പി­ന്നെ­ ഒന്നും പഠി­ക്കു­കയി­ല്ല. എൻ ­്റെ­ മ്മമാർ പി­ൽ­ക്കാ­ലത്ത് പരി­തപി­ക്കേ­ണ്ടി­ വരും. ഭാ­ര്യയേ­ാ­ടു­പേ­ാ­ലും ഞാൻ എൻ ­്റെ­ശന്പളമെ­ത്ര­ ഈ ഉച്ചനീ­ചത്വം കെ­ാ­ണ്ട് മനംനെ­ാ­ന്ത് മാ­താ­ എന്നതി­നെ­ക്കു­റി­ച്ചും എൻ ­്റെ­ ബാ­ങ്ക് ബാ­ലൻ­ പി­താ­ക്കളേ­ാട് ഒരു­പ്രതി­ബദ്ധതയും പ്രദർ­ശി­പ്പി­ സി­നെ­ക്കു­റി­ച്ചും മറ്റ് വക കാ­ര്യങ്ങളെ­ക്കു­റി­ച്ചും ക്കാ­ത്ത അപ്രി­യമക്കളെ­ധാ­രാ­ളം ഞാൻ കണ്ടി­ട്ടു­ പറഞ്ഞി­ട്ടി­ല്ല. അതെ­നി­ക്ക് മാ­ത്രം അറി­യാ­വു­ന്ന ണ്ട്. എന്തി­നീ­പടക്കങ്ങൾ? എന്തി­നീ­പു­റം പൂ­ച്ചു രഹസ്യങ്ങളാ­ണ്.” കു­ടുംബം പണി­യാൻ വെ­ ­കൾ? ന്പൽ കെ­ാ­ള്ളു­ന്ന ഒരു­ പി­താ­വി­ൻ ­്റെ­ അൽപത്വം ഇവി­ടെ­സംഭവി­ക്കു­ന്നതെ­ന്താ­ണ്? അമി­ത വാ­ കണ്ടി­ല്ലേ­? എങ്ങനെ­ ഇങ്ങനെ­യു­ള്ളവർ ഗു­

ത്തു­ണ്ടാ­യ ചി­ല തിക്താ­നു­ഭവങ്ങളു­ടെ­അളവു­ കേ­ാ­ലിൽ മക്കളെ­ അളന്ന് മാ­റ്റി­ സർ­വ്വേക്ക ­ ല്ല് സ്ഥാ­പി­ക്കു­ന്നതു­ കെ­ാണ്ട ­ ാ­ണി­ങ്ങനെ­ സംഭവി­ ക്കു­ന്നത്. ബന്ധങ്ങൾ മു­റി­യാൻ പ്രയാ­സമി­ല്ല; കൂ­ട്ടി­ച്ചേർ ­ ­ക്കൽ ദു­ഷ്കരമാ­വും. മനു­ഷ്യനെ­കെ­ാ­ല്ലു­ന്ന ഒരു­രാ­ക്ഷസൻ ഒരി­ ക്കൽ ശ്രീ­ബു­ദ്ധനു­മാ­യി­ഏറ്റു­മു­ട്ടി­.അയാ­ൾ­ക്ക് ബു ­ദ്ധനെ­ ഉടൻ വധി­ക്കണം. 99 പേ­െര ­ കെ­ാന്ന ­ തി­ ൻ ­്റെ­ സ്മാ­രകമാ­യി­ 99 കൈ­പ്പത്തി­കൾ അയാ­ ളു­ടെ­ ഭാ­ണ്ധത്തി­ലു­ണ്ട്. 100ാമത്തേ­ത്ബു­ദ്ധൻ ­്റേ ­ 3. എല്ലാ­വരേ­ാ­ടും ഒരു­പേ­ാ­ലെ­ആശയവി­നി­മയം താ­വണമെ­ന്നയാ­ൾ­ക്ക് നി­ർ‍­ബന്ധം. ബു­ദ്ധൻ കു­ നടത്തു­ക. റേ മു­ളക്കന്പു­കൾ അയാ­ളു­ടെ­മു­ന്പിൽ ഇട്ടു­കൊ­ ഓരേ­ാ­ ദി­വസത്തെയും അനു­ഭവങ്ങൾ ദി­ ­ടു­ത്തി­ട്ട് ഇപ്രകാ­രം പറഞ്ഞു­. “എന്നെ­ കെ­ാ­ നാ­ന്ത്യത്തിൽ പരസ്പരം പങ്കു­വെ­യ്ക്കു­ന്ന ല്ലു­ന്നത് നി­നക്ക് സു­ഖം തരു­മെങ്ക ­ ിൽ, കെ­ാ­ന്നു­ കു­ടുംബങ്ങൾ ഉയർ­ച്ചയി­ലേ­ക്ക് കു­തി­ക്കു­മെ­ കെ­ാ­ള്ളൂ­, നീ­കരു­ത്തനാ­ണെ­ന്ന് ഞാൻ സമ്മതി­ ന്നു­ള്ളതിന് രണ്ടു­ പക്ഷമി­ല്ല. മക്കളേ­ാട് ഓരേ­ാ­ ക്കു­ന്നു­. നി­നക്ക് നി­ൻ ­്റെ­ മു­ന്നിൽ കി­ടക്കു­ന്ന മു­ ദി­വസത്തേ­യും സ്കൂ­ളി­ലേ­യും കൂ­ട്ടു­കാ­രു­മാ­ ളക്ക­ന്പു­കൾ നി­ഷ്പ്രയാ­സം ഒടി­ക്കു­വാ­നു­ള്ള യു­­ള്ളതു­മാ­യ അനു­ഭവങ്ങൾ പങ്കു­വെയ്ക്ക ­ ാൻ ശക്തി­യു­ണ്ട്. പക്ഷേ­ അവ വീ­ണ്ടും യേ­ാജ ­ ി­ മാ­താ­പി­താ­ക്കൾ രാ­ത്രി­ഭക്ഷണത്തിന് ശേ­ പ്പി­ക്കു­വാൻ സാ­ധി­ക്കു­മേ­ാ”­ ? ഈ വാ­ക്കു­കൾ ഷമു­ള്ള കു­ടുംബസദസ്സിൽ ആവശ്യപ്പെ­ടണം. രാ­ക്ഷസനെ­ ചി­ന്തി­പ്പി­ച്ചു­. അയാ­ളിൽ പരി­വർ­ അവർ­ക്ക് മാ­തൃ­കയാ­യി­ അച്ഛനും അമ്മയും ത്തനമു­ണ്ടാ­ക്കി­, അംഗു­ലി­മാ­ല എന്ന നാ­മം അവരു­ടെ­ അനു­ഭവങ്ങൾ ആദ്യം പങ്കു­വെ­ സ്വീ­കരി­ച്ച് അയാൾ ബു­ദ്ധൻ ­്റെ­ ശി­ഷ്യനാ­യി­ മാ­ യ്ക്കണം. ഈ കു­ടുംബസദസ്സു­കൾ തന്നെ ­ റി­. ബു­ദ്ധൻ ­്റെ­സി­ദ്ധാ­ന്തമി­താ­യി­രു­ന്നു­. പു­തി­യ അനു­ഭവങ്ങൾ മെ­നഞ്ഞെ­ടു­ക്കു­ന്നതി­ You know the art of destroying, I know the art നു­ള്ള വേ­ദി­കളാ­യി­അപ്പേ­ാൾ രൂ­പാ­ന്തരപ്പെ­ടും. of joining. അപ്പേ­ാൾ പ്രശ്നങ്ങളെ­ന്ന് കരു­തി­യവയെ­ാക്കെ ­ ­ ബു­ദ്ധൻ രാ­ക്ഷസനെ­ഒരു­‘പ്രശ്നമാ­യി­’കണ്ടി­ അവസരങ്ങളാ­യി­മാ­റും. തീ­ർച്ച ­ . ല്ല. അദ്ദേ­ഹം അതെ­ാ­രു­ അവസരമാ­ക്കി­. അവ പലരും മക്കളെ­ എഴു­തി­ത്തള്ളാൻ വി­ദഗ് സരങ്ങളിൽ നി­ന്ന് ലാ­ഭമു­ണ്ടാ­ക്കു­ന്പേ­ാ­ഴു­ള്ള ആന ദ്ധരാ­ണ്. എഴു­തി­ചേ­ർ­ക്കാൻ പ്രയാ­സമാ­ണെ­ന്നാ ന്ദം പരമാ­നന്ദം തന്നെ­! ­ണ് അവരു­െ­ട ധാ­രണ. തങ്ങളു­ടെ­ കു­ട്ടി­ക്കാ­ല (തു­ടരും)

ത്സല്യവും സ്തു­തി­പാ­ടലു­കളും മൂ­ലം ഇളയവർ ക്രമേ­ണ പാ­ളംതെ­റ്റി­യാ­ത്ര തു­ടങ്ങും. മൂ­ത്തവർ തങ്ങളു­ടെ­ വഴി­യേ­ പ്രയാ­ണം ആരംഭി­ക്കും. കാ­ലചക്രത്തി­ൻ ­്റെ­ തി­രി­വിൽ മാ­താ­പി­താ­ക്കൾ മക്കളിൽ നി­ന്ന് ഒറ്റപ്പെ­ട്ട് ഉൽകണ്ഠാ­കു­ലരാ­യി­ സാ­യംകാ­ല ജീ­വി­തത്തിൽ വൃ­ദ്ധസദനങ്ങളെ­ തേ­ടി­ അലയേ­ണ്ടി­ വരും? സ്നേഹ ­ ത്തി­നാ­യി­ വേ­ഴാ­ന്പലി­നെപ്പേ ­ ­ാ­ലെ­ ദാ­ഹി­ക്കേണ്ട ­ ി­വരും. പരദാ­ഹം.


24 10

വ്യാഴം, ഡിസംബർ 27, 2012

മനസ്

ഡോ: ജോൺ പനയ്ക്കൽ

\½psS kz´w a¡Ä \memw `mKw

I

gnª aq¶v BgvN-I-fn-embn Iuamcw hsc-bpÅ PohnX Zi-I-sf-¡p-dn¨v \mw Iണ്ടp Ign-ªp. 20 hbÊp apX-epÅ a¡Ä bphm-¡-fm-Wv. Pohn-X-¯nsâ GXv taJ-e-bn Imep-d-¸n-¡-W-sa¶v \nÝ-bn¨v AXn-\-\p-krX-ambn D]-cn]T\w \S-¯p-Ibpw tPmen k¼m-Zn-¡p-Ibpw sN¿p¶ Ime-L-«w. sshhm-lnI Pohn-X-¯n-te¡v {]thin-¡p-¶-Xn\p ap¼pÅ bph-Xz-s¯-¡p-dn-¨mWv Cu teJ\w {]Xn-]m-Zn-¡p-¶-Xv. \½psS bphXo bphm-¡fpw amXm-]nXm-¡Ä¡v Hcp XethZ-\-bmtWm? Ahsc AhÀ Bbn-cn¡p¶ Ah-Ø-bpsS {]tXy-I-X-IÄ Adnªv DÄs¡m-Åphm³ Ign-bp¶ amXm-]n-Xm-¡Ä¡v Cu bphXzw Hcp Bizmk-am-bn-cn-¡pw. asäm-cm-fns\ "DÄs¡m-Åp-¶-Xn\v' AbmÄ Bbn-cn-¡p¶ Ah-Ø-bpsS {]tXy-I-X-IÄ \mw a\-Ên-em¡n-bn-cn-¡-Ww. {]ikvX a\x-im-kv{X-Ú³ Xntbm{Un temUvkv Fgp-Xn-bn-cn-¡p-¶-Xv C§-s\-bm-Wv. "bph-Xz-sa-¶Xv Xm³ Bsc¶v B´-cn-I-ambn At\z-jn-¡p¶ Ime-L-«-am-Wv. X\n¡v _mly temI-¯n-epÅ Øm\-sa´v F¶ tNmZy¯n\v D¯cw tXSp¶ Imew.' kulrZ-¯n-\p-thണ്ട-n-bpÅ hmRvO-bpw, kuµ-cy-t¯m-SpÅ A`n-\n-th-ihpw Dണ്ടm-Ip¶ Cu Ime-b-f-hn kwLÀj-§fpw kzm`m-hn-I-am-Wv. temI¯nse `oIc kwL-S-\-I-fn FÃmw \à Hcp ]¦v bphm-¡fm-Wv. aZy-¯n\pw ab-¡p-a-cp-¶n\pw ASn-a-s¸-Sp-hm\pw Cu Ime-L-«-¯n km[y-X-I-fp-ണ്ടv. a\x-imkv{X ]T-\-§Ä Xcp¶ DÄ¡m-gvN-IÄ bphm-¡Ä t\cn-Sp¶ {]iv\-§Ä¡v ]cn-lmcw \ÂIp-hm³ ]cym-]vX-am-വുI-bn-Ã. DZm-l-c-W¯n\v _ncp-Zm-\-´c _ncpZw t\Sp¶ Hcp-hsâ tPmen Xs¶ FSp-¡mw. tImgbpw cmjv{Sob kzm[o-\hpamWv tPmen e`yX-bpsS am\-Z-WvU-§-sf-¦n F§s\ Abm-fpsS am\-knI kwLÀj-¯n\v ]cn-lm-c-ap-ണ്ടm-Ipw. C¯cw A]-cn-lm-cyX-I-fpsS \nÊ-lmb Ah-Ø-I-fn bphm-¡Ä Ah-cpsS ] cn-`-h-§fpw {]Xn-tj-[-§fpw amXm-]n-Xm-¡-tfm-SmWv {]ZÀin¸n-¡m-dp-Å-Xv. Cu AhØ Xncn-¨-dn-bm³ amXm-]n-Xm-¡Ä {]m]vXരാ-bn-sÃ-¦n IpSpw-_-¯n Xos¸mcn ]mdpw. Fdn¡v Fdn-Ivk¬ F¶ B[p-\nI a\x-im-kv{X-¯nsâ ]nXmhv Hmtcm {]mb-¯nepw hyàn-bpsS am\-knI ]Ým¯ew \nÀ®-bn-¡p-¶-Xv, hyàn¡v kmaq-ln-I-amb _Ô-§fn hcp¶ amäw A\p-k-cn¨msW¶v kn²m´n¡p-¶p. Hmtcm PohnX L«-¯nepw hyàn¡v ]pXnb Bh-iy-§Ä DS-se-Sp-¡p-sa-¶pw, s]cp-am-ä-§-sfms¡ C¯cw Bh-iy-§tfmSv _Ô-s¸-«n-cn-¡p-sa¶pw At±lw Øm]n-¡p-¶p. FdnIvk-Wnsâ A`n-{]m-b-¯n Hcp Ipªn\v 15 amkw {]mbam-Ip-¶-Xp-hsc AXnsâ kmaq-ln-I-_Ôw A½-bn am{Xw HXp§n \n¡p-¶p. A½-tbm-SpÅ Ipªnsâ _Ô-¯n \n¶v ASn-Øm-\-]-c-amb Hcp `mhw am{Xta B ka-b¯v Ipªv hfÀ¯p-¶p-Åq. AXv Basic Trust or Basic mictrust F¶-Xnsâ ASn-Øm-\-¯n-em-bn-cn-¡pw. Ch X½n-epÅ kwLÀjw am{X-amWv At¸mÄ Ipªn IpSn-sIm-Åp-¶-Xv. AXnsâ hfÀ¨-bn Ipªnsâ kmaq-ly-_-Ôhpw hf-cp¶p. A½-bn \n¶v AÑ-\n-te-¡pw, ]ns¶ IpSpw-_mw-K-§fn-te-¡pw, AhnsS \n¶v AbÂhm-kn-IÄ, kvIqÄ, kl-] m-Tn-IÄ, FXnÀenw-K-¯n s]«-hÀ, `mcy/`À¯m-hv, hnim-eamb kaqlw C§s\ hyàn-_Ôw hf-cp-¶p. AXn-\-\pk-cn¨v ]pXnb kwLÀj-§fpw DS-se-Sp-¡pw. AXv hfÀ¨bpsS kzm`m-hnI ]cn-Wm-a-am-Wv. AXp-sImണ്ടv C¯cw {] iv\-§Ä hyànXz hfÀ¨-bpsS Ahn-`mPy LS-I-amWv F¶ \ne-bn-eÃmsX adn¨v ImtWണ്ട Imcy-an-Ã. _mey¯n kwtbm-P-\hpw buവ്വ\-¯n inYn-eo-I-c-Whpw ]qÀ ® hfÀ¨-bn ]p\Àkw-tbm-P-\-hp-amWv hyànXz hfÀ¨bnse aq¶v L«-§-fnse {]tXy-I-X-IÄ. kwLÀj-§Ä Hcp hyàn-bn DS-se-Sp-¡p-t¼mÄ hyànXzw inYn-eo-I-cn-¡-s¸-Sp-¶p. `mh-\-Ifpw Nn´-Ifpw hnIm-c-§fpw aqey-t_m-[-hpsaÃmw ISn-ªm-Wn-Ãm¯ IpXn-csb-t¸mse hyànsb At§m-«p-an-t§m«pw ]mbn-¡pw. F©n\o-b-dnw-Kn\v ]Tn-¡p¶ Hcp bph-Xn-bpsS Iu¬kn-enwKv A\p`-h-sa-\n-¡-dn-bmw. hyànXz inYn-eo-I-cW samgn-hm¡m³ tImtf-Pn-\-Sp¯v Hcp hoSv hmS-I-bvs¡-Sp¯v A½bpw aIfpw IqsS Xma-k-am-bn. bYmÀ° hyànXz cq]o-I-c -W-¯n\v ]Icw inYn-eo-I-c-W-amWv AhnsS \S-¶-Xv. aIfpsS ]ndsI \S-¡p¶ A½-bpsS kz`m-hw, GXn-s\bpw ZpÀZr-jvSn-tbmsS ho£n-¡p¶ kwkm-c-ssien Ch aqew

B bphXn \nÀ_-Ôn-¡m³ XpS§n "F\n¡v tImtf-Pnsâ tlmÌ-en Xma-kn-¨m aXn.' A½ k½-Xn-¨n-Ã. ^e-tam, AhÄ \memw ska-Ì-dn ]T\w aXn-bm¡n Ft§mt«m hണ്ടn Ib-dn. Ipsd Id§n \S-¶-tijw Ah-km\w _lvd-ി\n  AÑsâbSp-s¯-¯n. inYn-eo-I-c-W-¯nsâ AXyp-¶X `mh-¯n-em-bn-t¸mb B s]¬Ip«n Aѳ t]mepadn-bmsX-bmWv Iu¬kn-en-§n\v h¶n-cn-¡p-¶-Xv. Iog-S-§m³ AhÄ¡v a\-Ên-Ã. Iog-S¡m\mWv AhÄ {ian-¡p-¶-Xv. Ah-fpsS Npäp-]m-Sp-Isf Fsâ Hmtcm {]kvXm-h-\bpw Nqgv¶n-d§n hymJym-\n-¨n-cp-¶p. Hcp Ic-bv¡p-sa-¯msX B s]¬Ip«n ]pXnb ta¨n Øew തേSn- bm-{X-bm-bn. ChnsS F´mWv kw`-hn-¨n-cn-¡p-¶-Xv. A½bpw aIfpw X½n ]c-kv]c AwKo-Imcw (Mutual Recognition) \jvS-s¸«n-cn-¡p¶p. AXp-sImണ്ടv IqSp-tXSn Ae-bp¶ Hcp Infn-bmbn-XoÀ¶p aIÄ. _mey-¯n I®p-a-S¨v hniz-kn¨v A\p-hÀ¯n-¨n-cp¶ ]e-Xn-s\bpw bphXzw tNmZyw sN¿p-hm³ XpS-§pw. bpàn _p²nsb Iog-S-¡m³ {ian-¡pw. DS³ Xs¶ amXm-]n-Xm¡Ä B bphm-hns\ Ch³ bpàn-hm-Zn-bm-Wv, \nco-izc hmZn-bmWv F¶p ap{Z-Ip¯n thÀXn-cn-¡m³ {ian-¡pw. CXv _p²n-b-Ã. Chn-sS-bmWv bph-Xzs¯ a\-Ên-em-t¡ണ്ട--Xnsâ Bh-iy-IX ZÀin-¡p-¶-Xv. bphm-¡-fpsS C¯cw tNmZyw sN¿Â {]h-WX hyànXz hfÀ¨-bpsS Hcp \nÀ®m-bI L«-¯n A\n-hm-cy-am-sW¶v amXm-]n-Xm-¡Ä Xncn-¨-dn-bWw. aX-¯n-sâbpw cmjv{So-b-¯n-sâbpw amXm-]n-Xm-¡-fpsSbpw A[n-Im-cs¯ AhÀ tNmZyw sNbvsX-¶n-cn-¡pw. \ Sp-¡-S-en-eqsS bm{X sN¿p¶ Hcp I¸-en\v Xpey-am-W-t¸mÄ AhÀ. Hcp Xpd-apJw hn«p Ignªv ASp¯ Xpd-ap-J-¯n AhÀ F¯n-bn-«n-Ã. ]Iz-X-bm-Ip¶ kpc£m Xpd-ap-Jt¯-¡pÅ {]bm-W-¯n-em-W-hÀ. \à t\Xr-Xzhpw amÀ¤ \nÀt±-ihpw e`n-¡p-sa-¦n ]Iz-amb hyànXz hnImkw \½psS bph-Xo-bp-hm-¡Ä t\Sn-sb-Sp-¡pw. buവ്വ-\-¯nse kwLÀjw GI-tZiw 30 hb-Ên-\-¸pdw \oണ്ടp \n¡m³

CS-bn-Ã. amXm-]n-Xm-¡-fpsS \nÀ_-Ô-¯n\v hg§n saUn-knന് ]Tn-¡m³ t]mb Hcp sNdp-¸-¡m-c-sâ IY F\n-¡-dn-bmw. AbmÄ¡v saUn-kn\v t]mIm³ H«pw XmÂ]-cy-an-Ãm-bncp-¶p. c£n-Xm-¡-fpsS \nÀ_-Ô-¯n\v hg-§p-I-bm-bn-cp¶p. e£-§Ä tImg-sIm-Sp¯v AUvan-j³ Xc-s¸-Sp¯n aIs\ kt´m-jn-¸n-¡m³ saUn-¡Â tImtf-Pnsâ ASp¯v Hcp hnà hne-s¡-Sp¯v hm§n ^ÀWnjv sNbvXp. aI\v Hcp the-¡m-c-s\bpw \ÂIn. Ahsâ Iq«p-Imsc IqsS hnÃ-bn Xma-kn-¸n-¨p. aI³ saUn-knsâ H¶mw hÀjw ASn¨p s]mfn-¨p. HSp-hn AbmÄ Iq«p-Im-cp-ambn ASn-]n-SnIqSn tIkn Ipcp-§n. cണ്ടmw hÀj-¯nsâ Bcw-`-¯n Xs¶ ]Tn¯w \nÀ¯n ho«n-te¡v aS-§n. ho«n {]iv\ambn. F¶pw bp²-amWv amXm-]n-Xm-¡-fp-am-bn. B IpSpw_-¯nsâ ka-\ne sXän. {]iv\w Xm§m³ iàn-bn-ÃmsX B IpSpw-_-¯nsâ ka-\ne sXän. {]iv\w Xm§m³ iànbn-ÃmsX B IpSpw-_-\m-Y³ tcmKn-bm-bn. lrZ-b-kvXw-`\w aqew acn¨p; AIme Nc-aw. AtXmsS aIsâ ka-\ne sXän. IpSpw-_-¯n ഒറ്റപ്പെടുന്നവൻ C¶v aZy-¯n\pw ab-¡p-a-cp¶n\pw hgn-]n-g¨ PohnX ssien¡pw ASn-a-bmbn kaq-l¯n\p Xs¶ Hcp Xe-th-Z-\-bmbn Ign-bp-¶p. bph-Xzs¯ ]Iz-ambn ssIImcyw sN¿m³ ad-¶p-t]mb Hcp IpSpw-_¯nsâ ]¨-bmb A\p-`-h-am-WnXv; \n§Ä hniz-kn-¨mepw CsÃ-¦n-epw. inYn-eo-Ir-X-amb bph-hyànXz§Ä ]p\Àkw-tbm-Pn-¸n¡-s¸-S-Ww. hyàn-Xz-¯n\v Hcp \nÝn-Xm-h-Øbpണ്ടv. aqey§-fpsS ]p\À\nÀ®-b-¯n-eqsS Ah hyàn-Xz-¯nsâ `mK-ambn amd-Ww. BZÀi-§-fp-sSbpw B{K-l-§-fp-sSbpw temI-¯p-\n¶v bmYm-°y-§-fpsS temI-¯n-te¡v bphXzw Cd-§n-h-cn-Ibpw AXp-ambn s]mcp-¯-s¸-Sm³ {ian-¡p-I-bpw sN¿p-t¼m-gmWv bphXzw ]pjv]n-¡p-¶-Xv. hne-¡-s¸« I\n `£n-¨m AÀl-amb A\p-{K-§Ä A\y-am-I-s¸-Spw. (Xp-S-cpw)


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.