വഴികാട്ടി
വ്യാഴം, ജൂൺ 14, 2012
17
വഴികാട്ടി
വ്യാഴം, ജൂൺ 21, 2012
ഡോക്ടർ: ജോൺ പനയ്ക്കൽ
മനസ്
സംശയരോഗം - ജീവപര്യന്തമോ? ചോദ്യം: ഭാര്യയും മൂന്ന് മക്കളു മുള്ള 47 വയസ്സള്ള ഒരു കുടുംബനാ ഥനാണ് ഞാൻ. ഞാനും എെന്റ ഭാര്യയും തമ്മിൽ ഏഴു വയസ്സിന് വ്യത്യാസമുണ്ട്. വളരെ വർഷമായി എന്റെഭാര്യക്ക് എന്നെസംശയമാണ്. പണം ചെലവഴിക്കുന്ന കാര്യത്തിൽ, സ്നേഹ ിതരുടെ കാര്യത്തിൽ, സ്നേ ഹബന്ധങ്ങളുെട പേരിൽ, ടെലിഫോ ൺ സംസാരങ്ങളുടെ പേരിൽ, ധരി ക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എന്നെ സംശയിക്കുകയാണ് എന്റെ ഭാര്യ. അവിഹിത ബന്ധമാണ് പ്രധാന കഥാതന്തു. രാവിലെ ഞാൻ കാറ് എടുത്തു വഴിമാറിയാൽ, എന്റെ മൊബൈൽ ഫോൺ റിങ്ങ് െചയ്യുന്പോൾ ഫോൺ റിങ്ങ് ചെയ്യുന്പോൾ എടുക്കാതി രുന്നാൽ തന്റെ ഓഫീസിലെ ടെ ലിഫോൺ എക് സ്റ്റ ൻഷ ൻ എൻ ഗേയിജ്ഡ് ആയാൽ ഒക്കെ ഞാൻ ആരോടൊക്കെയോ സല്ലപിക്കുകയാ ണെന്നാണ് പരാതി. എന്റെ മൂന്ന് മക്കളോടും ഞാൻ ഒരു വഴിപിഴച്ച ജീവിതം നയിക്കുന്ന ആളാണ് എന്ന് എപ്പോഴും പറഞ്ഞ് അവരെഅത് വിശ്വസിപ്പിക്കാൻ ശ്രമി ക്കാറുണ്ട്. കുട്ടികൾ വാസ്തവത്തിൽ അസ്വസ്ഥരാണ്. അവർക്ക് എന്നെവി ശ്വാസമാണ്. ഒരുസംശയവും ഇല്ല. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ ഒരുമിച്ചു പോയാൽ വാ ങ്ങുന്ന സാധനങ്ങളിലേക്കല്ല എന്റെ ഭാര്യയുടെ ശ്രദ്ധ. ഞാൻ ആരെയൊ ക്കെയോനോക്കുന്നു, എന്നെആരോ ക്കെനോക്കുന്നുഎന്നതിലാണ് ശ്രദ്ധ. ക്ഷീണം ഉണ്ട് എന്നു പറഞ്ഞാൽ പ്രശ് ന മായി; എങ്ങനെ ക്ഷീണം വന്നു? വിശപ്പില്ല എന്നു പറഞ്ഞാൽ പ്രശ്നമായി; എവിടെനിന്നുഭക്ഷണം കഴിച്ചു? എന്നിങ്ങനെയുള്ള ചോ ദ്യങ്ങളുടെ മുന്പിൽ ഞാൻ നാളുകൾ കഴിയുന്തോറും തളരുകയാണ്. എന്റെ ഭാര്യക്ക് സംശയ രോ ഗമാണെന്ന് എനിക്കറിയാമെങ്കിലും അവളത് സമ്മതിച്ച് തരാറില്ല. എന്നെ ഒറ്റക്ക് വീട്ടിൽ ഇരിക്കാൻ പോലും അനുവദിക്കാറില്ല. എന്റെപേഴ്സിലെ പണം ദിവസവും എണ്ണിനോക്കും. വീ ട്ടുജോലിക്ക് സഹായിക്കാനായിഒരു വേലക്കാരിയെ വെക്കാൻ അനുവദി ക്കാറില്ല. ചതിയന്മാരായ ഭർത്താക്കൻ മാരുള്ള സിനിമാകാസറ്റുകൾ ഉയർന്ന ശബ്ദത്തിൽ ഞാൻ വീട്ടിലുള്ളപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കും. ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഞങ്ങളുടെ രണ്ടുപേര ുടെയ ും പേ രിലാക്കാൻ ശഠിച്ചു. ഞാൻ അതിന് വഴങ്ങുകയും ചെയ്തു. ഇതൊക്കെ യാണെങ്കിലും ഞാൻ അവളെ സ്നേ ഹിക്കുന്നു. എനിക്കവളോട് സഹതാപം ഉണ്ട്. വിവാഹ മോചനത്തിനായി പലരും എന്നെഉപദേശിച്ചു. എനിക്കതിന് കഴി യില്ല. എന്റെ ഭാര്യയിൽ സ്വാധീനമു ള്ള പലരെ കൊണ്ടും ഞാൻ പറയി പ്പിച്ചുനോക്കി. പക്ഷേഅവളിൽ ഒരു മാറ്റവും കാണുന്നില്ല. നാൾക്ക ുനാൾ അസ്വസ്ഥത വർദ്ധിച്ചു വരികയാണ്. ഇവിടെനിന്നും നാട്ടിൽ കൊണ്ടുവിടു ന്നതിനുള്ള ആലോചനയും ഉണ്ടായി രുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇത് പ്രതികൂലമായി ബാധിക്കും എന്നതിനാൽ ഞാൻ അതിന് മുതി ർന്നല്ല തന്നെയുമല്ല എന്നെ ഇവിടെ തനിച്ചാക്കിനാട്ടിൽ പോയിപാർക്കാൻ ഭാര്യ തയ്യാറുമില്ല. ആത്മഹത്യ ചെയ്യു
മെന്നുപറഞ്ഞ് പലപ്രാവശ്യം എെന്ന ഭീഷണിപ്പെട ുത്തിയിട്ടുണ്ട്. ഒരുപ്രകോപനവും കൂടാതെപെ ട്ടെന്ന് കോപിക്കുകയും എന്നെ ശാ രീരികമായി മർദ്ദിക്കുകയും ചെയ്യുക ഇപ്പോൾ പതിവാണ്. ഞാൻ ഇത്രയും നാൾ പിടിച്ചുനി ന്നു, എന്റെ മക്കൾക്കു വേണ്ടി, ഇരു ചെവിഅറിയരുതെന്ന സ്വാഭിമാനത്തി ന്റെപേരിൽ. എനിക്കിപ്പോൾ അറിയേണ്ട ത് ഒന്ന് മാത്രം ഈ സംശയരോഗം ജീവപര്യന്തമാണോ? ഇതിനു ചി കിത്സയുണ്ടോ? എന്റെ കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കുമോ? സഹിക്കാൻ ഞാൻ തയ്യാറാണ്. വഹി ക്കാൻ എനിക്കു മടിയുമില്ല. പക്ഷേ... പ്രതിവിധികൾ എന്തെങ്കിലും ഉണ്ടോ? താങ്കളുടെസായാഹ്ന പംക്തിയിയൂടെ സഹായിക്കൂ. ഉത്തരം: ഒരു നല്ല മനസ്സിന്റെ ഉടമസ്ഥനാണ് താങ്കൾ. പക്ഷേ താ ങ്കൾ തനിച്ചല്ല. ഈ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന ധാരാളം സ്ത്രീ പുരുഷന്മാർ നമ്മുടെ ഇടയി ലുണ്ട്. ചെറിയ സംശയങ്ങൾ പ്രാ രംഭത്തിലേ നുള്ളി കളഞ്ഞില്ലായെ ങ്കിൽ സംശയ രോഗമെന്ന മാനസിക രോഗത്തിലേക്ക് രോഗിഎത്തും എന്ന കാര്യത്തിൽ തർക്കമില്ല. സംശയ രോ ഗത്തെരണ്ട് തരത്തിൽ വ്യാഖ്യാനിക്കു ന്ന മനോരോഗ വിദഗ്ദ്ധന്മാരുണ്ട്. ഒന്നാമത്തെ കൂട്ടർ ഇതിനെ ഒബ്സെസീവ് കോന്പൻസീവ് ഡി സോർഡർ എന്നു വിളിക്കും അനാ വശ്യമായ സംശയങ്ങളും ചിന്തകളും മനസിൽ കടന്നു കൂടി എന്തിനെയ ും സംശയിക്കുന്ന അവസ്ഥയെയാണ് ഒബ്സെഷൻ എന്നുപറയുന്നത്. ഒരുപ്രവർത്തിതന്നെആവർത്തി ച്ചു കൊണ്ടിരിക്കുന്ന സ്വഭാവം ചി ലരിൽ പ്രകടമാകും. ഉദാഹരണത്തിന് കൈകഴുകൽ, കണക്കുകൂട്ടൽ , പരി ശോധനകൾ, വൃത്തിയാക്കൽ ഇവ. ഈ അവസ്ഥയെ കോംന്പൽസിംസ് എന്നു കണക്കാക്കുന്നു. ഇവ രണ്ടും കൂെട ഒരാളിൽ പ്രകടമാകുെ ന്നങ്കിൽ അതാണ് ഒ.സി.ഡി. ഒരാളിൽ സംശയരോ ഗം വേരുറച്ചു എന്നുതിന്റെ ബാഹ്യ പ്രകടനമാണ് ഒ.സി.ഡി. ഇങ്ങനെ യുള്ളവർ പരസഹായം തേടുന്നതിനു പകരം തങ്ങളുടെ വൈകല്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കും. അതുകൊ ണ്ടുതന്നെ ഒ.സി.ഡിയുടെമൂർദ്ധന്യാ വസ്ഥയിലെത്തുന്ന ഇത്തരക്കാർക്ക ് ചികിത്സ എളുപ്പം ഫലിക്കുകയില്ല. രണ്ടാമത്തെ കൂട്ടർ സംശയ രോ ഗത്തെ പാരനോയ്യ എന്ന് വിളിക്കും. വാസ്തവത്തിന് നിരക്കാത്ത കാ ര്യങ്ങൾ ഊതിവീർപ്പിച്ച് മറ്റുള്ളവരെ സംശയിക്കുന്നവരെയാണ് പാരനോ യ്ഡ്സ് എന്നുവിളിക്കുന്നത്. ഇവരി ടെചിന്തകൾ മൂന്ന് മേഖലകളിലേക്ക് പടരും. ഇങ്ങനെയുള്ളവർ എന്തോവല്ലാ ത്തത് സംഭവിക്കാൻ പോകുന്നുഎന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. പ്രശനങ്ങൾ്ക്ക് കാരണക്കാർ മറ്റു ള്ളവരാണെന്ന് വിധിഎഴുതികൊണ്ടി രിക്കും. ഇവരുടെ ചിന്തകൾ യാഥാർ ത്ഥ്യമല്ലാത്തതും, ഊതിവീർപ്പിച്ചതും ആയിരിക്കും. ജീവിത സഖിയോടും വളരെ അടുത്ത ബന്ധുക്കളോടുമായിരിക്കും ഇവരുടെ പെരുമാറ്റവൈകല്യം. ജീ വിത സഖിയെമുറിവേൽപ്പ ിക്കുക സാ ധന സാമഗ്രികൾ നശിപ്പിക്കുക എന്നീ
17
പ്രവണതകൾ ഇങ്ങനെയുള്ളവർക്ക് ഉണ്ടാകും. സംശയ രോഗ ത്തിെ ന്റ പ്രാ രംഭഘട്ടത്തിൽ ഒ.സി.ഡിയും മറ്റ് ഘട്ടങ്ങളിൽ പാരാനോയിയേയും രോഗി കളിൽ പ്രകടമായികാണാം. സംശയ രോഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്. 1. സന്ദേഹം: എനിക്കും അത് സംഭവി ക്കാം എന്ന തോന്നൽ. ഇന്നലെ കലാപ കാരികൾ ഒരു ബസ് കത്തിച്ചു. ഞാൻ കയറുന്ന ബസ്സി ലും എന്തെങ്കിലും ഒരു സ്ഫോ ടകവസ് തുക്ക ൾ ഉണ്ടാകുമോ തുടങ്ങിയ ആധി. ഇത് സർവ്വ സാ ധാരണമാണ്. ജീവിതത്തെ ഇത് സാരമായിബാധിക്കുകയില്ല. 2. ചുറ്റുപാടുകളെ കുറിച്ചുള്ള സംശ യം: എന്റെ കൂടെ ജോലി ചെയ്യു ന്നവർ എന്നെപറ്റിഅടക്കം പറഞ്ഞ് സംസാരിക്കുന്നു. ഈ അവസ്ഥയി ലാകുന്പോൾ കൗൺ സ ിലിങ് നടത്തുന്നത് പ്രാരംഭത്തിൽ തന്നെ പാരനോയിയ നുള്ളിക്കളയുവാൻ സഹായിക്കും. 3. മനപൂർവ്വം മറ്റുള്ളവർ ദ്രോഹി ക്കുന്നു എന്ന തോന്നൽ. എന്നെ പ്രകോപിപ്പിക്കുവാൻ മറ്റുള്ളവർ മനഃപൂർ വ്വം സാഹ ചര്യങ്ങൾ മെനയുന്നു. ഇങ്ങിനെയുള്ള വർ ക്ക് തുടർച്ചയായ കൗൺസിലിങ് ആവശ്യമാണ്. 4. മറ്റുള്ളവർ എന്നെ ദ്രോഹിക്കുന്നു എന്ന വിശ്വാസം: എന്റെ ചെയ്തി കളും സംസാരവും മറ്റുള്ളവർ ശ്രദ്ധിക്കുന്നുഎന്ന വിശ്വാസം. ഈ അവസ്ഥയിലും മരുന്നും കൗൺസി ലിങ്ങും ആവശ്യമാണ്. 5. ചുറ്റുമുളള ചലനങ്ങളെ പോലും എെന്ന അപായപ്പെടുത്തുവാനു ളളതാണെന്ന് ഉറച്ച വിശ്വാസം. ഇതാണ് യഥാർത്ഥ സംശയരോ ഗത്തിന്റെ മൂർദ്ധന്യാവസ്ഥ. ഒരു പക്ഷേജീവിത കാലം മുഴുവൻ മരു ന്ന കഴിക്കേണ്ട അവസ്ഥയാണിത്. ഇല്ലെങ്കിൽ ഇങ്ങനെയുള്ളവർ ആ ത്മഹത്യയിലേക്ക് വഴിതിരിയും. അഞ്ചാം ഘട്ടത്തിലെത്തിയവർ നടക്കാത്ത കാര്യങ്ങൾ അവരുടെകൺ മുന്പിൽ നടക്കുന്നതായി തോന്നും. വളരെപരിതാപകരമായ അവസ്ഥയാ ണ്. ഇങ്ങനെയുള്ളവരുടെ ജീവിത പങ്കാളികൾ കടുത്ത മാനസിസംഘർ ഷത്തിലാവും. സമീപനം പലപ്പോഴും നഷ്ടപ്പെട്ട് ജീവിതത്തിെല മറുവഴികളെ പറ്റി അവർ ചിന്തിച്ചുകൊണ്ടിരിക്കും. അഞ്ചാം ഘട്ടത്തിലെത്തിയവർ ഏകാ ന്തതയേയും ഇരുട്ടിനേയും ഭയക്കുന്നു. സമൂഹമധ്യത്തിലേക്കിറങ്ങിച്ചെല്ലാൻ ഇവർക്ക് മടിയായിരിക്കും. യഥാർത്ഥ സംശയ രോഗമുണ്ടാകുന്നതിന്റെ കാ രണങ്ങൾ 1. അപകർഷകതാ ബോധം : ഞാൻ എന്റെ ജീവിത സഖിക്ക് പറ്റിയ ആളല്ല എന്ന തോന്നൽ. എനിക്ക് സൗന്ദര്യമില്ല. വിദ്യാഭ്യാസമില്ല. കു ടുംബ മഹിമഇല്ല എന്നിങ്ങനെയു ള്ള സ്വയം തരംതാഴ്ത്തൽ ഒരാളെ സംശയ രോഗിയാക്കും. 2. പാരന്പര്യ രോഗം: തലമുറകളാ യിസംശയ രോഗം ബാധിച്ച ചില കുടുംബങ്ങളെ കാണാം. അച്ഛൻ വഴിയോ, അമ്മ വഴിയോഇത് ഇളം തലമുറയിലേക്ക് പടർന്ന് പിടിക്കാ റുണ്ട്. 3. അർഹിക്കുന്ന അംഗീകാരം ലഭിക്കാ തെ വരുന്പോൾ: കുടുംബാഗങ്ങൾ ക്കെല്ലാം ഓരോ റോളുണ്ട്. റോൾ പ്ലേയിൽ പാളിച്ചകളുണ്ടാകുന്പോൾ
മറ്റുള്ളവർ നമ്മെതാഴ്ത്തിക്കെട്ടും. മതിപ്പില്ലാത്ത സംസാരം എത്ര നല്ലതുചെയ്താലും അംഗീകരിച്ചു തരുവാനുള്ള മടി ഇവ ഒരുവനെ സംശയ രോഗത്തിന്റെപടുകുഴിയി ലേക്ക് തള്ളിവിടും. 4. ജീവിതാനുഭവങ്ങളും സംഭവങ്ങളും: മാനസിക സമ്മർദ്ദങ്ങളുണ്ടാക്കു ന്ന തിക്താനുഭവങ്ങൾ വേദനാ ജനകമായ സംഭവങ്ങൾ ഇവ സംശയ രോഗത്തിന്റെഹേതുക്കളാ ണ്. 5. സാമൂഹിക ജീവിതത്തിന്റെ അഭാ വം: മറ്റുള്ളവരോട്, അയൽക്കാ രോട്, സഹകരിക്കാതെ വീടിന്റെ ചുമ രുക ൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നവർക്ക് സംശയ രോഗ ലക്ഷണങ്ങളുണ്ടാകാം. 6. ഉറക്കമില്ലായ്മ: ചുറ്റുപാടും ഉറങ്ങു ന്പോൾ ഉറക്കമില്ലാതെ കിടക്കയിൽ കിടന്ന് അലസമായ മനസോടെ ചിന്തിച്ച് കൂട്ടുന്നവർക്ക് ഈ രോ ഗം വേഗം പിടിപെടാവുന്നതാണ്. ശാരീരികവും മാനസികവുമായ വിശ്രമം ഉറക്കത്തിലൂടെ ലഭിക്കേ ണ്ടതുണ്ട് എന്ന വസ്തുത ഇവിടെ പ്രസക്തമാണ്. 7. ആസക്തി: അമിത ഭക്ഷണം, മദ്യപാനം, പുകവലി, അവിഹിത ബന്ധങ്ങളോടുള്ള പ്രതിപത്തിഇവ ശക്തിയായിപ്രകടിപ്പിക്കുന്നവരിൽ പെട്ടെന്ന് സംശയ രോഗം വരാം. 8. ബാല്യ കാല അനുഭവങ്ങൾ: പീ ഡനത്തിന്റെയും അപമാനത്തിന്റെ യും ബാല്യ കാല സ്മരണകളുമായി ജീവിതത്തിലേക്ക് കടന്നുവരുന്നവർ ക്ക് ചുറ്റിനും നടക്കുന്ന എല്ലാറ്റിനേ യും സ്വന്തം ജീവിതാനുഭവങ്ങളോട് താരതമ്യപ്പെടുത്തുവാനുളള ത്വര ഉണ്ടാകും. ഇത് ക്രമേണ സംശയ രോഗത്തിലെത്തിനിൽക്കും. 9. ശാരീരിക വൈകല്യങ്ങൾ: ലൈംഗി കമായ പാപ്പരത്വം അംഗവൈകല്യം ആശയ വിനിമയ ദാരിദ്യം ആകാര സൗന്ദര്യമില്ലായിമ ഇത്യാദിശാരീ രിക വൈകല്യങ്ങൾ മുഖ്യധാരയിൽ നിന്നും പിറകോട്ട് പോകാൻ പ്രേരി പ്പിക്കുന്നു. ഫലമോ ഞാൻ ഒന്നി നും കൊള്ളരുതാത്തവൻ എന്ന തോന്നലും സംശയ രോഗവും.
കളും നിയന്ത്രിക്കുക. പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ സഹതാപത്തോടു കൂടിയുള്ള സമീപനം ഇതൊന്നും സംശയ രോഗികൾ ഇഷ്ടപ്പെടുന്നി ല്ല. എന്നാൽ അവരുടെ താളത്തി നനുസരിച്ച് നമുക്ക് തുളളാനും സാ ധിക്കുകയില്ല. നോപറയേണ്ടടുത്ത് ദൃഢമായിനോപറയുവാനും എസ് പറയുന്നതിന് മുന്പേപ്രവർത്തിയി ലൂടെ ആ എസ് കാണിച്ചു കൊടു ക്കുവാനും ശ്രമിക്കുകയാണെങ്കിൽ സംശയ രോഗികൾ നമുടെവ്യക്തി ത്വത്തിന്റെസുരക്ഷിത വലയത്തിൽ ഒതുങ്ങിയിരിക്കും. 3. സംശയ രോഗിവിശ്വസിക്കുന്ന ഒന്നു രണ്ട് ആത്മ സുഹൃത്തുക്കളുമായി നിരന്തരം നർമ്മ സംഭാഷണത്തിൽ ഏർപ്പെടുവാനും ഹൃദയം പകരു വാനുമുള്ള അവസരം ഉണ്ടാക്കുക. സാമൂഹിക സമ്മേളനത്തിൽ കു ടുംബമായി സംബന്ധിക്കുവാനും റസ്റ്റോറന്റുകളിലും പാർക്കുകളിലും സൂപ്പർമാർക്കറ്റുകളിലും ഒരുമിച്ച് പോകുവാനും വിനോദത്തിനായി സമയം കണ്ടെത്തുവാനും ശ്രമി ക്കുക. 4. സി.ബി.റ്റി: സംശയ രോഗത്തോ ടുള്ള മനഃശാസ് ത്ര പരമായ സമീപനമാണ് സി.ബി.റ്റി. നമ്മു ടെ ചിന്തകളെ വീണ്ടും വീണ്ടും അപഗ്രധിച്ച് അവയുടെ മൂല കാ രണങ്ങളിലേക്ക് കടന്നു ചെല്ലാൻ ശ്രമിക്കുന്ന രീതിയാണ് സി.ബി.റ്റി. ഒരുചിന്തക്ക് മറുചിന്തകളുമുണ്ട്. നാണയത്തിന്റെ മറു വശത്തേക്ക് കടന്നു ചെല്ലുന്നതു പോലെ ഒരു ചിന്തയെ മുഖവിലക്ക് ഉറപ്പിക്കാ തെ അതിന്റെമറുവശത്തുളള മറു ചിന്തകളെ ഉദ്ദീപിപ്പിക്കാൻ സാധി ക്കുമെങ്കിൽ സി.ബി.റ്റി. വിജയിക്കും. ഈ മാർഗ്ഗം നമ്മുടെ ചിന്തകളിൽ നിന്നും ഒരടിപിറകോട്ട് വെക്കാനും ദുർ ചിന്തകളെ ആട്ടി പായിക്കുന്ന തിനുള്ള പുതിയ സരണികൾ വെട്ടി ത്തുറക്കുവാനും സഹായിക്കും. 5. മറ്റു ചികിത്സകൾ: ധ്യാനം, യോ ഗാ പരിശീലനം, ലളിത കലാ പരിശീലനം, ഇവ സംശയ രോഗി കളുടെ രോഗാവസ്ഥയിൽ കാ സംശയ രോഗത്തെ ര്യമായ അനുകൂല ചലനങ്ങളു എങ്ങനെ നേരിടാം? ണ്ടാക്കും. ചിരിക്ല ബുപോലു 1. രോഗി ഏതു ഘട്ടത്തിലാണെന്ന് ളള സംഘടനകളിൽ അംഗത്വ മനസിലാക്കുക. കുടുംബാഗങ്ങൾ െമടുക്കുന്നതും നല്ലതുതന്നെ. ക്ക് മാത്രമേ ഇത് ഫലപ്രദമായി സംശയ രോഗത്തിൽ നിന്നും വിടു കണ്ടുപിടിക്കാൻ സാധിക്കൂ. ഒന്നു തൽ ലഭിക്കും എന്നതു തീർച്ച. ഇതി മുതൽ മൂന്ന് വരെയുള്ള അവസ്ഥയി ന്റെഅർത്ഥം പൂർണ്ണമായ മുക്തിയല്ല. ലാണെങ്കിൽ രോഗിയെകൗൺസ ി വീണ്ടും ഇത്തരം രോഗാവസ്ഥയിലേ ലിങ്ങിന് വിധേയമാക്കുക. സംശയ ക്ക് വഴുതി വീഴാതിരിക്കുന്നതിനുളള രോഗം ബാധിച്ചവർ കൗൺസിലി മുൻകരുതലാണ് വേണ്ടത്. ചികി ങ്ങിന് മടിക്കും. ത്സയേക്കാൾ ഭേദം പ്രതിരോധമാണ്. കുടുംബത്തിലെ എല്ലാവർക്കും വേ ണ്ടിയുള്ള ഒരുഫാമിലികൗൺസി ഇനി താങ്കളുടെ ആശങ്കകൾക്കുള്ള ലിങിന് പ്രാരംഭം കുറിക്കുകയാ മറുപടി. ഇത് ഒരുജീവപര്യന്ത രോഗമാണെ ണെങ്കിൽ പാരനോയിഡ് കൗൺ ന്ന ു ള്ള ചിന്ത മാറ്റുക. ജീവപര്യന്തങ്ങൾ സിലിങ്ങിൽ എത്തിച്ചേരാം. നാലും അഞ്ചും ഘട്ടങ്ങളിലാണ് രോഗിയെ ക്ക് ഇളവുകൾ ഇല്ലേ. സംശയ രോ ങ്കിൽ ഒരുമനോരോഗ വിദഗ്ദ്ധനെ ഗത്തിനുള്ള ചികിത്സകളാണ് കൗ സമീപിച്ച് മരുന്ന കഴിക്കുന്നതോ ൺസിലിങ്ങ് , മരുന്ന് , സി.ബി.റ്റി., ടൊപ്പം തുടരെ കൗൺസിലിങ്ങും വ്യായാമം ഇവ. ഈവക ഔഷധങ്ങൾ കഴിച്ച് ആരും നിശ്ചലമാകാറില്ല. ഇത് നടത്തുക. 2. ഇത്തരക്കാർക്ക് സൗമ്യമായ സമീ ഭ്രാന്തല്ല.ഭ്രാന്തിന്റെവകഭേതവുമല്ല. കുട്ടികളുടെ വളർച്ചയേയും ഭാ പനമാണ് ആവശ്യം. ഇവരുമായി വാദ പ്രതിവാദങ്ങളിൽ ഏർപ്പെടാ വിയേയും പ്രതികൂലമായിബാധിക്കാ തിരിക്കുക. അവർ രോഗികളാണെ തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ന്ന ചിന്ത അവരിൽ ജനിപ്പിക്കാത്ത അങ്ങയുടെസന്മനസും സൗമ്യതക്കും തരത്തിൽ വാക്കുകളും പ്രവർത്തി സഹന ശക്തിക്കും പ്രണാമം.
20
വഴികാട്ടി
വ്യാഴം, ജൂൺ 28, 2012
ഡോക്ടർ: ജോൺ പനയ്ക്കൽ പരീക്ഷ വന്നു തലയിൽ കയറി പഠി ച്ചതെല്ലാം മറന്നുപോയി ബഹറി നിലെ ഒരു സ്കൂളിൽ 11 ാം ക്ലാ സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥ ി ഇംഗ്ലീഷിൽ എഴുതി അയച്ചുതന്ന ചോദ്യത്തിൻ ്റെ മലയാള പരിഭാ ഷയാണ് താഴെ ചേർത്തിരിക്കു ന്നത്.
ചോദ്യം: 11 ാം ക്ലാസ്സിൽ സയൻസ്
ശാഖയിൽ പഠിക്കുന്ന ഒരു വി ദ്യാർത്ഥിയാണ് ഞാൻ. കോമേ ഴ്സ് എടുക്കണമെന്നായിരുന്നു എൻ ്റെ ആഗ്രഹം. പക്ഷെ എൻ ്റെ അച്ഛനമ്മമാരുടെ നിർബന്ധം മൂ ലം സയൻസ് എടുക്കേണ്ടിവന്നു. ഞാനൊരു ഡോക്ടറോ, എഞ്ചിനി യറോ ആകണമെന്നാണവരുടെ ആഗ്രഹം. എനിക്ക് ഒരു എയർ ലൈൻ പൈലറ്റ് ആകണമെ ന്നാണ് ചെറുപ്പം മുതലേ താൽ പര്യം. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന ശതമാ നം മാർക്ക് വാങ്ങിയ എനിക്ക് 11 ാം ക്ലാസ്സിൽ എത്തിയപ്പോൾ ശരി ക്കും പഠിക്കുവാനുള്ള ഉത്തേജനം ലഭിക്കുന്നില്ല. അതിൻ ്റെ കാരണം എനിക്കറിഞ്ഞുകൂടാ. പകവലി യോ,മദ്യപാനമോ മയക്കുമരുന്നി ൻ ്റെ ഉപയോഗമോ ഇവയൊന്നും എനിക്കില്ല, ഞാനാരെയും പ്രേമി ക്കുന്നില്ല. പഠിക്കുന്പോൾ എല്ലാം എനിക്ക് മനസ്സിലാകും. അത് ക്ലാസിൽ െവച്ചായാലും ട്യൂഷനി ലായാലും വീട്ടിൽവെച്ചയാലും. പക്ഷേ പരീക്ഷയടുക്കുന്പോൾ ഞാൻ ബ്ലാങ്ക് ആവുകയാണ്. എല്ലാം മറന്ന് പോകുന്നു. വളരെ മോശം മാർക്കുകളാണ് എനിക്ക് കഴിഞ്ഞ ക്ലാസ്സ് പരീക്ഷക്ക് കി ട്ടിയിരിക്കുന്നത്. ഫിസിക്സാണ് ഏറ്റവും പ്രയാസമുള്ള വിഷയം. എന്തുകൊണ്ട് ഇങ്ങനെ ഒരു ദു രവസ്ഥ എനിക്കുണ്ടായിരിക്കു ന്നു എന്ന് എത്ര ആലോചിച്ചി ്ട്ടും എനിക്ക് മനസ്സിലാവുന്നില്ല. അച്ഛനമമ്മാർ എന്നെ സ്നേ ഹിക്കുകയും കരുതുകയും കഴി വതും പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു ഒരു കാര്യത്തലിും ശകാരിക്കാറില്ല. അതിനുള്ള അവസരം ഞാൻ കൊടുക്കാറുമി ല്ല. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ ഞാൻ ഉറങ്ങും അവധി ദിവസങ്ങളിൽ രാവിലെ വൈകി യേ എഴുന്നേൽക്കാറുള്ളൂ. ഫാസ്റ്റ് ഫുഡിനോട് എനിക്ക് കന്പമുണ്ട്. പച്ചക്കറികൾ എനിക്ക് വെറുപ്പാ ണ്. രാത്രിയിൽ താമസിച്ചിരുന്നു പഠിക്കുന്പോൾ കട്ടൻ കാപ്പി കു ടിക്കാറുണ്ട്. കളികളിലൊന്നും എനിക്ക് താൽപര്യമില്ല. വല്ലപോ ഴും ചെസ്സ് കളിക്കും. അത്രമാ ത്രം. എൻ ്റെ അദ്ധ്യാപകർക്കൊ ക്കെ എന്നോട് താൽപര്യമാണ്. പക്ഷെ മാർക്ക് സ്കോർ ചെയ്യാ തെയിരിക്കുന്പോൾ അവർക്കും അതിശയമാണ്. ഡൊണേഷൻ കൊടുത്ത് ഒരു പ്രൊഫഷണൽ കോഴ്സിന് പോകുന്നനതിനോട് എനിക്ക് താൽപര്യമില്ല. എനിക്ക് നല്ലമാർക്ക ുവാങ്ങി പാസാകണമെ ന്ന ആഗ്രഹമുണ്ട്. പക്ഷേ എതോ ഒരു ശക്തി എന്നെ പിറകോട്ട് പിടിച്ച് വലിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു. പരീ ക്ഷയടുക്കുന്പോൾ ശരീരത്തിൽ ചൂട്, തലവേദന, വയറുവേദ ന, വിയർപ്പ് തുടങ്ങിയവ അനു ഭവപ്പെടുന്നു. സാറിൻ ്റെ മനസ്സ് എന്ന റേഡിയോ വോയ്സിൻ ്റെ പ്രോഗ്രാമിൽ പഠിക്കുന്നതിനുള്ള കുറെ പടികളെക്കുറിച്ച് സംസാ രിച്ചിരന്നു എന്നറിയുവാൻ കഴി ഞ്ഞു. ആ എപ്പിസോഡ് എനിക്ക്
മനസ്
കേൾക്കുവാൻ കഴിഞ്ഞില്ല. ദയവാ യി അതൊന്ന് പറഞ്ഞ് തരുമോ. ഈ അവസ്ഥ എന്നെ ഭയപ്പെ ടുത്തുന്നു ഇതിൽനിന്ന്എനിക്ക് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ട്. അങ്ങയുടെ വിലയേറിയ നിർദേ ശങ്ങൾക്കായികാത്തിരിക്കുന്നു.
ഉത്തരം: പഠിച്ചതൊക്കെ തലയിൽ
ഒതുങ്ങുന്നില്ല എന്ന് പരിതപിച്ച് മനഃസമാധാനം നഷ്ടപ്പെടുത്തരുത് എന്നാണ് എനിക്ക് പ്രാരംഭത്തി ലേസൂചിപ്പിക്കാനുള്ളത്. നമ്മുടെ തലച്ചോറിൻ ്റെ പ്രഷർ സെൻ ്റ റിൽ സാഡ് മെസമ്മേഴ്സിനെകൊണ്ട് നിറച്ചാൽ വിഷാദത്തിലേക്ക് നാം വഴുതി വീഴും. ഖേദിക്കേണ്ടതാ യി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. മനസ്സിൻ ്റെ ഉള്ളിൽ ചില ആവലാ തികൾ കാണുന്നു. ഒന്നാമത്തേത് ഇഷ്ടമില്ലാത്ത സയൻസ് സ്ട്രീം സെലക്ട് ചെയ്യേണ്ടിവന്നതിലു ള്ള ദുഃഖം. കൊമേഴ്സ് ആയി രുന്നല്ലോ ഇഷ്ടം. ഒരു മേഖല തെരഞ്ഞുടുക്കുന്നതിന് മുന്പ് പത്താം ക്ലാസ്സിൽ വച്ചുതന്നെഒരു ഗൃഹപാഠം നടത്തി അതിനെപ്പറ്റി ഒരു ഉറച്ച തീരുമാനത്തിലെത്തേ ണ്ടിയിരുന്നു. വിദ്യാർത്ഥിയുടെ അഭിരുചിക്കും താൽപര്യത്തിനു മാണ് കരിയർ തെരഞ്ഞെടുക്കു ന്നതിൽ മുൻത ൂക്കം കൊടുക്കേ ണ്ടത്. മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ആഗ്രഹം കൂടെ പരിഗണിക്കേണ്ടതുണ്ട്. എന്നതിലുപരി സ്വയം ഞാനായി ത്തീരണമെന്ന തീരുമാനത്തിലെ ത്തിയാൽ ഇത്തരം ആവലാതികൾ ഒഴിവാക്കാം. ഞാൻ ആര്, എന്ത്, എവിടേക്ക് എന്നീ ചോദ്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെ ത്തുന്പോൾ മുന്നിൽ പാതവെട്ടി തുറക്കപ്പെടും. ആ വഴിയിലൂടെ മുന്നോട്ടുപോകുന്നതിനുള്ള അനു ഗ്രഹാശംസകളും പിൻബലവു മാണ് മാതാപിതാക്കളിൽ നിന്ന് നേടിയെടുക്കേണ്ടത് സയൻസ് സ്ട്രീം തെരഞ്ഞെടുത്തതുകൊ ണ്ട് പൈലറ്റ് ആകാൻ പറ്റുകയി ല്ല എന്നരാു പറഞ്ഞു? അതാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ അവിടെ ത്തന്നെ എത്താൻ കഴിയും അതു കൊണ്ട് സ്രട്രീമിനെക്കിറിച്ചുള്ള സന്ദേഹം ഒഴിവാക്കുക. എൻ ്റെ വഴി ഇതാണ് എന്ന് അച്ഛനമ്മാ രോട് തുറന്ന മനസ്സോടെ സംസാ രിക്കുന്പോൾ മകൻ ്റെ നന്മയിൽ കാംക്ഷിക്കുന്ന അവർ എതിര് നിൽക്കുകയില്ല. പക്ഷെ ഇപ്പോൾ അങ്ങനെയൊരു സംവാദത്തിലു ള്ള സമയമല്ല. 11 ാം ക്ലാസിൻ ്റെ വാർ ഷിക പരീക്ഷ ക്കുശേഷ മുള്ള ഇടവേള സമയത്ത് ഇതിനെപ്പറ്റി യുള്ള ഒരു തുറന്ന ചർച്ച മാതാ പിതാക്കളുമായി നടത്താവുന്നണ്. ഇപ്പോഴത്തെ പ്രശ്നം ശ്രദ്ധകു റവാണ്. ഓർമ്മശക്തിപരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള ധൈ ര്യക്കുറവാണ് ഇവടെ ആണ് ഇപ്പോൾ കൈകാര്യംചെയ്യേണ്ട ത്. ഉച്ഛഭക്ഷണം കഴിഞ്ഞശേഷമുള്ള ഉറക്കം അവധി ദിവസങ്ങളിലുള്ള അമിത ഉറക്കം. ഫാസ്റ്റ് ഫുഡി നോടുള്ള പ്രതിപത്തി, ഞാനൊരു ദുരവസ്ഥയിലാണെന്ന തോന്നൽ പച്ചക്കറിയോടുള്ള വിരക്തി, കളി കളിലുള്ള താൽപര്യമില്ലായ്മ എന്തോ ഒരു ശക്തി എന്നെ പി റകോട്ട് വലിക്കുന്നു എന്ന ഭീതി ഇവ ഒഴിവാക്കേണ്ടിയിരിക്കുന്നു. നല്ല ദിശാബോധമുള്ള ഒരുവിദ്യാ ർത്ഥിയാണ് താങ്കൾ എന്ന് കത്തിൻ ്റെ ഭാഷയിൽ നിന്നും ഭാവത്തിൽ നിന്നും ഞാൻ മനസിലാക്കുന്നു. ഇതൊരു സത്ഗുണമാണ്. ഈ
സത്ഗുണത്തെ പരിപോഷിപ്പിച്ച് ന്യൂനചിന്തകളെ ഒഴിലാക്കുകയാ ണിപ്പോൾ വേണ്ടത്. റേഡിയോ വോയ്സിൻ ്റെ ഒരു എപ്പിസോ ഡിൽ സൂചിപ്പിച്ചതുപോലെപഠന കളരൽിയിപാടവം തെളിയിക്കാൻ താഴെപ്പറയുന്ന പഠനരീതികളും ജീവിതശൈലിയും സ്വീകരിച്ചു നോക്കൂ.
പഠിച്ച്മുന്നേറുവാനുള്ള പന്ത്രണ്ട് പടികൾ.
1. പഠന സമയം ക്രമീകരിക്കു. ശാ രീരിക പൃഷ്ടിക്ക് സമീകൃതഹാ രം ആവശ്യമുള്ളതുപോലെ പഠി ക്കുന്നതൊക്കെ ഹൃദ്മാക്കാൻ പഠനസമയ ക്രമീകരണവം അത്വന്താപേക്ഷികമാണ്. ഒരു മൂഡ് വരുന്പോൾ മാത്രം പഠിക്കു ന്ന കുട്ടികൾ ധാരാളമുണ്ട് നമ്മു ടെ ഇടയിൽ. പഠിത്തവും മൂഡും തമ്മിൽ കൂട്ടികുഴച്ചാൽ ആ കൂ ട്ടി ജീവിതത്തിൽ തന്നെ മൂഡി ആയി മാറും. വെളുപ്പിനെ കൃ ത്യസമയത്ത് എഴുന്നേൽക്കുക. കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും ഈ സ്ട്രോങ് അവറിൽ പഠി ക്കുക രാത്രി വളരെ വൈകാതെ കൃത്യസമയത്ത് ഉറങ്ങുക. 11 ാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർ ത്ഥി ദിവസും രാവിലെ 4 മണിക്ക് എഴുന്നേറ്റ് പഠിക്കുന്നതും രാത്രി 11 മണിക്ക് ഉറങ്ങുന്നതും നന്നാ യിരിക്കും. സ്കൂൾ ദിവസമെന്നോ അവധി ദിവസമെന്നോ ഉള്ള വി ത്യാസം ‘ഡേ പ്ലാനി’ൽ ഉണ്ടാ കരുത്. വിശ്രമത്തിനായി പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന രാത്രി യുടെ അന്ത്യയാമങ്ങളി മസ്തി ഷ്കമിളക്കി പഠിച്ച് കൂട്ടുന്നത് കൊണ്ട് പ്രയോജനമില്ല. പഠിക്കേ ണ്ട കാലത്തും സമയത്തും അത് ചെയ്യാതിരുന്നവരാണ് ഇങ്ങനെ പരീക്ഷയടുക്കുന്പോൾ പാടുപെ ടുന്നത്. 2. ശരീരത്തിലെ ജലാംശം ബുദ്ധി യുടെ മാറ്റ് കൂട്ടുന്നു. ഭൂമിയിൽ 30 കരയും 70 കടലുമാണ് എന്ന സിദ്ധാന്തം തന്നെയാണ് മനുഷ്യ ശരീരത്തിനുമുള്ളത്. ഭൂമിയിൽ നി ന്ന് എടുക്കപ്പെടുകയും ഭൂമിയിലേ ക്ക് തിരികെ ചേർക്കപ്പെടുകയും ചെയ്യേണ്ടവനാണല്ലോ മനുഷ്യൻ. ശരീരത്തിലെ ജലാംശം കുറയു ന്പോൾ മനസ്സിൻ ്റെ സ്വസ്ഥക്കും ചലനമുണ്ടാകും . മനസ്സാന്നിദ്ധ്യമി ല്ലാതെ വന്നാൽ ഓർമ്മശക്തികു റയും. അതുകൊണ്ട് ശരീരത്തിൻ ്റെ ഉഷ്മാവ് സന്തുലിതമാക്കുവാനും തദ്വാരാമനഃശക്തിഉത്തേജിപ്പിക്കു വാനും ഉതകുമാറ് ആവശ്യത്തിന് വെള്ളം ദിവസും കുടിക്കേണ്ടതാ ണ്. പ്രഭാതത്തിൽ എഴുന്നേൽക്കു ന്പോൾ 2 ഗ്ലാസ്സ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ഒരു പ്രത്യേക ഉണർവ്വ് പ്രദാനം ചെയ്യു മെന്നതിന് തർക്കമില്ല. 3. ശരീരശുദ്ധി ഓർമ്മശക്തിയെ കൊ ഴുപ്പിക്കുന്നു. അശുദ്ധമായ ശരീരം ബുദ്ധിശക്തിയെ ഉദ്ദീപിപ്പിക്കുന്നി ല്ല ദിവസും രണ്ട് പ്രാവശ്യം പല്ല് തേക്കുകയും രണ്ട് പ്രാവശ്യം കു ളിക്കുകയും ചെയ്യുക എന്ന ചൊ ല്ലുണ്ട്. സ്വജീവിതത്തിൽ പ്രാവർ ത്തികമാക്കണം. തോന്നുന്പോൾ കുളിക്കുകയും തോന്നുന്പോൾ പല്ലുതേക്കുകയും ചെയ്താൽ പോ രാ. പ്രഭാതത്തിലും പ്രദോശത്തി ലും കഴിയുമെങ്ക ിൽ കൃത്യമായ ഒരു സമയത്ത് കുളിക്കുക. പ്രഭാ തത്തിൽ എഴുന്നേൽക്കുന്പോഴും രാത്രി ഭക്ഷണം കഴിഞ്ഞും പല്ല് തേക്കുക. ദന്തശുദ്ധിതലച്ചോറിൻ ്റെ പ്രവർത്തനത്തെ ത്വരിതപ്പെടു ത്തും. കൈകളും കാലുകളും പല
4.
5
6.
7.
പ്രാവശ്യം കഴുകുകയും വായിൽ വെള്ളമൊഴിച്ച് കുലുക്കി ഉഴിയു കയും ചെയ്യുന്നതും നല്ലതാണ്. പഠിത്തമാരംഭിക്കുന്നതിന് മുന്പ് ഇങ്ങനെ ശരീരം ശുദ്ധമാക്കു ന്നത് നന്നായിരിക്കും. അഴുകു വസ്ത്രങ്ങൾ ധരിക്കുന്ന രീതി യും ഒഴിവാക്കുക. ദിവസങ്ങളായി കഴുകാത്ത ജീൻസും ടീ ഷർട്ടും തുടരെ ഉപയോഗിക്കുന്ന കുട്ടി കൾ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ മസ്തിഷ്ക വീര്യം കുറക്കും. പു കവലി, മദ്യപാനം, മയക്കുമരുന്ന് ഇവ ശരീരത്തെയും മനസ്സിനെയും കളങ്കപ്പെടുത്തുന്നതും മറക്കേണ്ട. കഴിവതും സസ്യഹാരം ഒരു ശീ ലമാക്കുക. കൊഴുപ്പും മേദസ്സും കലർന്ന ഭക്ഷണം ബുദ്ധിശക്തി യെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ചില പ്രത്യേക ഭക്ഷണ പദാർത്ഥങ്ങളിലുള്ള ആശ്യത്വം ഒഴിവാക്കുക. (ഉദാ: ഫാസ്റ്റ് ഫുഡ)്. അമിത ഭക്ഷണം ആപത്താണ്. പ്രാതലായിരിക്കും നിങ്ങളുടെ പ്രധാന ഭക്ഷണം. ഒരു നിശ്ചിതസമയത്ത് ഭക്ഷണം കഴിക്കുന്ന സ്വഭാവം മെനഞ്ഞെ ടുക്കുന്നത് അഭികാമ്യമാണ്. രാ ത്രി വൈകി ഭക്ഷണം കഴിക്കു ന്ന സ്വഭാവം വിദ്യാർത്ഥികൾക്ക് നന്നല്ല. സന്ധ്യക്ക് തന്നെഭക്ഷണം കഴിക്കുന്ന രീതിയുള്ള ഭവനങ്ങളി ലെ കുട്ടികൾ സ്വഭാവരൂപവൽ കരണത്തിൽ ആഗ്രഗണ്യരായിരു ന്നുഎന്ന് കേട്ടിട്ടുണ്ട്. തുടർച്ചയായി വിശ്രമമില്ലാതെ മണിക്കൂറുകളോളം ഇരുന്ന് പഠി ക്കുന്ന രീതി ഒഴിവാക്കുക. കലാ ലയങ്ങളിൽ പോലും 55 മിനിറ്റ് കഴിയുന്പോൾ 5 മിനിറ്റ് നേരം വിശ്രമമുണ്ട്. ഒരേ വിഷയമാണെ ങ്കിൽ പോലും ഒരുമണിക്കൂർ പഠി ച്ചുകഴിഞ്ഞ് 5 മിനിറ്റ് വിശ്രമിക്കുക. ഈ വിശ്രമസമയത്ത് മറ്റൊരാളു മായി സംസാരിക്കുവാനോ ഒരു പാട്ട് കേട്ട് ആസ്വദിക്കുവാനോ ശ്രദ്ധ ഏതെങ്കിലും വിനേദത്തിലേ ക്ക് തിരിച്ച് വിടാനോ ശ്രമിക്കുക. ഇത്തരം വിശ്രമവേളകളുടെദൈർ ഘ്യം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരോ ദിവസും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുന്പ് ആ ദിവസത്തെ മുഴുവൻ പഠന വിഷയങ്ങളും മനസ്സിൽ കൊണ്ട് വരിക. രാവിലെ മുതൽ രാത്രി യിൽ ആ സമയം വരെ പഠിച്ച വിഷയങ്ങൾ റീവെയിൻ ്റ ് ചെയ്യുക. ചിലതൊക്കെ ഓർത്തെട ുക്കാൻ ബുദ്ധിമുണ്ടാകും. സാരമില്ല ഓർ മ്മിക്കാവുന്നതൊക്കെ മനസ്സിൽ കൊണ്ട് വരിക. മനസ്സിൻ ്റെ ഏകാ ഗ്രതയുടെആക്കം കൂട്ടുവാൻ ഈ ക്രിയ സഹായിക്കും. പഠിച്ചതൊ ക്കെ അപ്പോൾ മനസ്സിലായി. പി ന്നെ മറന്നുപോയി എന്നു പരാതി നമ്മുടെമനസ്സിൽ നിന്നുതന്നെ പറിച്ചുകളയാൻ ഈ കർമ്മം നമ്മെസഹായിക്കും. തീർച്ച ഓരോ ദിവസും കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും ശ്വാസോച്ഛാസ പ്രക്രിയ നടത്തുന്നത് നന്നായിരി ക്കും. മനസ്സുകൊണ്ട് ഒരു ശ്വാ സം അകത്തേക്ക് എടുക്കുകയും അത്രയും സമയം അത് ശ്വാ സകേശത്തിൽ പിടിച്ചുനിർത്തു കയും അതിൻ ്റെ ഇരട്ടി സമയമെ ടുത്ത് സാവകാശത്തിൽ ആ ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുന്നതാണ് ഈ പ്രക്രിയ തു ടർച്ചയായി മൂന്ന് പ്രാവശ്യം ഇത് ഒരേ സമയം ആവർത്തിക്കുക. ഇങ്ങനെദിവസം മൂന്ന് നേരം കഴി വതും ഭക്ഷണം കഴിക്കുന്നതിന് മുന്പ്. ഇത് രക്തപ്രവാഹത്തെ
ഉർജിതപ്പെടുത്തുകയും ന്യൂനോർ ജത്തെ നിർവീര്യമാക്കുകയും ചെ യ്യും. ശരിയായ രക്ത ചംക്രമണം തലച്ചോറിൻ ്റെ പ്രവർത്തനത്തെ അനുകൂലമായി സ്വാധീനിക്കു കയും ചെയ്യും. 8. പലപ്പോഴും ഉയർന്ന് വരുന്ന ഒരു ചോദ്യമാണ് ഉറക്കെ വായിച്ച് പഠിക്കണമോ അതോ പതുക്കെ വായിച്ച് പഠിക്കണമോ ഏതാണ് ഓർമ്മയിൽ നിൽക്കാൻ സഹാ യിക്കുന്നത് എന്ന്. രണ്ടും നല്ലതു തന്നെ എപ്പോഴും ഉറക്കെ വായി ക്കുകയോ അല്ലെങ്കിൽ പതുക്കെ വായിക്കുകയോ ചെയ്യുന്നതിനേ ക്കാൾ നല്ലത് രണ്ടും കലർത്തിയ രീതിയാണ്. അതും ഉറക്കെ വാ യിക്കുക. എന്നിട്ട് പുസ്തകമടച്ച് വായിച്ചഭാഗം മനസ്സിൽ ഓർത്തു നോക്കുക. എന്നിട്ട് പുസ്തം തു റന്ന് അതേ ഭാഗം പുതുക്കെ വാ യിക്കുക. പിന്നെ പുസ്തകമടച്ച് അതേ ഭാഗം ഓർക്കുക. മുന്നമത് ഉറക്കെ വായിക്കുക. വായിച്ച ഭാ ഗത്തിൻ ്റെ നോട്ട് സ്വയം തയ്യാറാ ക്കുക. (ബുള്ളറ്റ് പോയിൻ ്റ ്) ഈ പോയിൻ ്റ ുകളുടെ സഹായത്തോ ടെ സ്വയം ഒരു അദ്ധ്യാപകനായി ചമഞ്ഞ്, മുറിയിൽ നിറയെ വി ദ്യാർത്ഥികളുണ്ട് എന്ന് സങ്കൽ പിച്ച് അവരെ പഠിപ്പിക്കുക. ഈ പഠന രീതിയാണ് ടീച്ച് ആൻ ്റ ് ക്യാച്ച് എന്നറിയപ്പെടുന്നത്. പഠി ക്കുന്ന കാര്യങ്ങൾ മനസ്സിൻ ്റെ അകത്തളത്തിൽ വർഷങ്ങളോളം കാത്തുസൂക്ഷിക്കാൻ ഈ പഠനരീ തി സഹായിക്കുമെന്ന ് അനു ഭവങ്ങൾ സാക്ഷീകരിക്കുന്നു. 9. സ്വപ്നം കാണുക. പരീക്ഷ കഴി ഞ്ഞു. ഫല പ്രഖ്യാപനവും കഴി ഞ്ഞുഎനിക്ക് എല്ലാവിഷയങ്ങൾ ക്കും നല്ല മാർക്ക് കിട്ടി എന്നെ ചുറ്റുമുള്ളവർ അനുമോദിക്കുന്നു. ഇങ്ങനെ ർത്ഥ്യമായി മാറും. അഭി ലാഷങ്ങൾ ആത്മാർത്ഥമെങ്കിൽ പൂവണിയാൻ പ്രതിബന്ധമുണ്ടാ കാറില്ല. 10. അടച്ചിട്ട മുറിയിലിരുന്ന് പഠിക്കാ തിരിക്കുക. അടഞ്ഞമുറി അടഞ്ഞ മനസ്സിനെ പ്രതിനിധീകരിക്കുന്നു. തുറന്നമുറിയിൽ വായുസന്പർ ക്കമുണ്ടാകും. ശീതീകരിക്കപ്പെട്ട മുറികളാണെങ്കിൽ കൂടയെും വാ തിൽപ്പാളികൾ അല്പം തുറന്നു തന്നെകിടക്കട്ടെ 11. വീട്ടിൽ ഒരേ സ്ഥലത്ത് തന്നെയി രുന്നു പഠിക്കുക ഇതിനെ എനർ ജി കോർണർ എന്ന് പറയും പ്രാർത്ഥിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേകസ്ഥലം വീട്ടിൽ വേർതിരിത്തിരിച്ചിരിക്കു ന്നതുപോലെ പഠിക്കുന്നതിനും ഒരുപ്രത്യേക സ്ഥലം ഉണ്ടാകട്ടെ. ആ സ്ഥലത്ത് സ്ഥിരം ഇരുന്ന് പഠി ക്കുന്പോൾ ഒരു തരം പ്രേരകോർ ജ്ജം പഠിതാവിൽ വ്യാപരിക്കും. 12. അലസമായി കിടന്നോ ഇരുന്നോ പഠിക്കരുത്. ചില കുട്ടികൾ കട്ടി ലിൽ കിടന്നും സോഫയിൽ ചുരു ണ്ടുകൂടി ഇരിന്നും പഠിക്കാറുണ്ട്. നട്ടെല്ല് നേരെ നിവർത്തി സാ വകാശം നേരെ കണ്ണിലടിക്കാതെ പുസ്തകത്തിൽ പ്രതിഫലിത്തക്ക രീതിയിൽ പഠനമേശ ഒരുക്കി, നി വർന്നിരുന്ന് തലവണക്കി പഠിക്കു ന്ന രീതിയാണ് സ്വീകരിക്കേണ്ടത്. ശ്രമിച്ചുനോക്കൂ. വിജയം സുനശ്ചി തം പ്രക-ൃതിയിൽ നിന്ന് പഠിക്കുവാൻ ധാരാളമുണ്ട് ജീവിതത്തിൽ നി ന്നും മനസ്സ് ഒരുടത്തും കൊണ്ട് കെട്ടിയിടരുത് മനസ്സ് സ്വതന്ത്രമാ ക്കി പഠനം ഒരു പ്രാർത്ഥനയാക്കി മാറ്റുക
വഴികാട്ടി
വ്യാഴം ജൂലൈ 5, 2012
18
മനസ്
ഡോക്ടർ: ജോൺ പനയ്ക്കൽ
ആത്മഹത്യാപ്രവണതയിൽനിന്ന് മലയാളിക്ക്മോചനമുണ്ടോ? ഈയിടെയായി പപവാസലോ കത്തെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. ബഹ്റി നിൽ തന്നെ ഇന്ത്യക്കാരുടെ 28 ആത്മഹത്യകൾ ജൂലൈ ഒന്നാം തിയ്യതിയിലെ 4PM. ന്യൂസിൻ ‘അകത്തളം’ ചർ ച്ച ചെയ്തു. പ്രീ. ബി. സത്യ ദേവിൻ വർദ്ധിച്ചുവരുന്ന ആ ത്മഹത്യകളെ കുറിച്ചുള്ള വീ ണ്ടുവിചാരമാണ് ഈ ല ഖനത്തിൻ ആധാരം. കുറേ സു ഹൃ ത്തു കളുെട ആവ ്ര്യപപകാരമാണ് ആത്മഹത്യ പപവണതയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ മേൽനടപടി കൾ ഇവകളെക്കുറിച്ച് ഇവി ടെ സൂചിപ്പിക്കുന്നത്.
കാരണങ്ങൾ: ദി ്രാ ബോ ധ മി ല്ലാ ത്ത ഒരു വ്യക്തി ക്ക് ആത്മഹത്യക്ക് എന്തും കാ രണവുമാ കാം. എങ്കി ലും മലയാ ളി കളു ടെ ഇടയിൽ പരക്കെ താഴെപറയുന്ന കാ രണങ്ങൾ ആത്മഹത്യക്ക് മു ഖ്യകാരണങ്ങളാകാറുണ്ട്.
വിഷാദരോഗം: ജീവിതത്തിലെ പപതിസ ന്ധികളെ ത്വക്കിനിടയിലക്ക് ഏറ്റു വാ ങ്ങു ന്ന ആളു കൾ വളരെ പെട്ടെന്ന് വിഷാദരോ ഗികളാവുന്നു. എനിക്ക് മാ പതം എന്തിനിങ്ങനെ എന്ന് അത്തരക്കാർ വിലപിച്ചുകോ ണ്ടിരിക്കും. തങ്ങളെ മറ്റുള്ളവ രുമായി താരതമ്യപ്പെടുത്തി മനഃസമധാനം നഷ്ടപ്പെടുത്തു ന്നവരാണ് ഇങ്ങനെയുള്ളവർ. വിഷാദരോഗ ലക്ഷണങ്ങൾ കാണുന്പോൾ തന്നെ അതോ ഴിവാക്കുന്നതിനുള്ള മരുന്ന് കഴിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആത്മഹത്യക്ക് വഴിതളിക്കും.
മാനസിക രോഗം: ചി ല കു ടുംബങ്ങളിൽ പാ രന്പര്യമാ യി മാ നസി ക രോ ഗി കൾ ഉണ്ടാ കാ റു ണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലക്ക് പകരുന്ന ഈ അവസ്ഥ ഭയാനകമാണ്. സൈക്കേോസിസ് സ്തിസോ പപിനി യ എന്നീ മാ നസി കരോ ഗങ്ങൾ ഇവക്ക് ഉ ദാ ഹരണങ്ങളാണ്. ഇത്തരക്കാ രെ ഒരുതരം ്രബ്ദവീചികളാ ണ് നിയപന്തിക്കുന്നത്. അവർ ക്ക് മാപതം തിരിച്ചറിയാവുന്ന ്രബ്ദതരംഗങ്ങൾ. അവരുടെ മനസ്സിൻ ഗതിയെ നിയപന്തി ക്കുന്നത് ഈ ്രബ്ദമാണ്. മരുന്ന്കോണ്ട് അവരുടെ ഈ മാ നസി കാ വസ്ഥക്ക് കടി ഞ്ഞാണിട്ടില്ലെങ്കിൽ പകമേണ ആത്മഹത്യ ഭാവം അവരിൽ ഉടലെടുക്കും.
ആസക്തിരോഗം: ആസക്തി എന്തി നോ ടും ആകാം. ലഹരി, പു കവലി, ലൈംഗികത, ധനം,
ആഢംബരം, ഭക്ഷണം, എന്നിങ്ങനെ എന്തിനോടും. ആസക്തിരോഗത്തിനടിമപ്പെട്ട വ്യക്തിയുടെ ചിന്ത എപ്പോ ഴും എങ്ങനെയെങ്കിലും തൽ പരവിഷയങ്ങളിൽ ഏർപ്പെട്ടി രിക്കുകയായിരിക്കും. സ്വയം തീയിൽ ചാടി ചിറകുകരി ക്കുന്ന ഇയാം പാറ്റകളെപ്പോ ലെയാണ് ഇവർ. ആസക്തി യുടെ ചെളിക്കുണ്ടിൽ നിന്ന് കരകയറുവാൻ ഇത്തരക്കാരു ടെ അന്തരംഗം മപന്തിച്ചാലും അവർക്കത് പരസഹായമി ല്ലാത സാധിച്ചെടുക്കുവാൻ പറ്റില്ല. പകമേണ ഇവർ ആത്മ ഹത്യയെ പറ്റി ചി ന്തി ച്ചു തു ടങ്ങും. ഒടുവിൽ ആരുമറിയാ ത അവർ അവിടെ എത്തു കയും ചെയ്യും.
പ്രതികാര രോഗം: പപതികാര വാഞ്ച ഒരു രോഗമാണ്. അസൂയയിൽ നിന്ന്, നിരാ്രയിൽ നിന്ന്, പരാജയബോധത്തിൽ നിന്ന,് പപതികാരം ഉടലെടുക്കുന്നു. പപതികാരം ചെയ്യുവാൻ ്രക്തി യില്ലാത വരുന്പോൾ ആ വാ ഞ്ച മനസ്സിെൻ അ കത്തളത്തിൽ അസംതൃ പ് തി യുെ ട കു മി ള ക ളു യർ ത്തി പപതി കാ രരോ ഗമായി രൂപാന്തരപ്പെടുന്നു. ്രപതുവിൻ പേരു കേൾക്കു ന്പോൾത്തന്നെ ഇങ്ങനെയു ള്ളവരുടെ പപതികാരദാഹം ഉയരുകയും മുഖഭാവം മാറു കയും ചെയ്യുന്നു. ഈ പപതി കാരദാഹം ്രമിപ്പിക്കുവാൻ മാർഗ്ഗമില്ലാത വരുന്പോൾ അവർ സ്വയം ന്രിക്കുന്നതി നെപ്പറ്റി ചിന്തിച്ചു കൂട്ടുകയും ആത്മഹത്യവക്കിൽ എത്തു കയും ചെയ്യുന്നു.
മാരകരോഗം: ചില മാരകരോഗങ്ങൾ ഇനി അധികനാൾ ജീവി തമില്ല എന്ന ചിന്ത രോ ഗി കളിൽ ജനി പ്പി ക്കു ന്നു . സജീ വാ വസ്ഥയിൽ നി ന്ന് മരവിച്ച അവസ്ഥയിലക്ക് ഈ രോഗികൾ വഴുതിവീ ഴുന്നു. മാരകരോഗം ബാധി ച്ചവരെ ജീവിതത്തിൻ അർ ത്ഥവ്യാപ്തിയെക്കുറിച്ച് ബോ ധവത്കരിപ്പിച്ച് സജീവതയി ലക്ക് കോണ്ടുവരണ്ട കർ മ്മം സമൂഹത്തിൻതാണ്. എവിടയെോക്കെ സമൂഹവും കുടുംബവും ഇതിൽ പരാ ജയപ്പെടുന്നുവോ അവിടെ യെല്ലാം ഇത്തരക്കാരായ രോ ഗികൾ ദയാവധത്തിനുവണ്ടി കാംക്ഷി ച്ചു കോ ണ്ടി രി ക്കും. പകമേണ ആത്മഹത്യയില ക്കും.
കുറ്റബോധം: ഒരു ചെയ്തി തറ്റാണെ ന്ന് സ്വന്തം മനഃസാക്ഷി മപന്തി ച്ചുകോണ്ടിരിക്കുന്പോൾ കു റ്റബോധം ഉടലെടുക്കുന്നു.
ഈ തറ്റ് തിരുത്തുവാനു ള്ള പ്രമവും പരാജയപ്പെടു ന്പോൾ ഈ കുറ്റബോധം ഇരട്ടിക്കുന്നു. തറ്റ് തിരു ത്തുവാനുള്ള സാഹചര്യവും അവസ്ഥയും തീ ർ ത്തും ഇല്ലാത വരുന്പോൾ ഈ കു റ്റബോ ധം ആൾ രൂ പം പപാപിച്ച് ജീവിതം അവസാ നി പ്പി ച്ചു കളയു ന്നതാണ് യാഥാർത്ഥ പേോംവഴി എന്ന നിഗമനത്തിൽ എത്തിച്ചേരു ന്നു. ഒരു പുറം ശ്രാതസ്സിൽ നി ന്ന് ഊർ ജ്ജമു ൾ കോ ണ്ട് ഈ കുറ്റബോധത്തെ ബാ ഷ് പീ ക രി ക്കു വാ ൻ പ്രമി ച്ചിെല്ല ങ്കിൽ ആത്മ ഹത്യയായിരിക്കും മറുചിന്ത.
അ്രകർഷതാബോധം: ഞാ നെോ ന്നി നും കോ ള്ളരുതാത്ത വ്യക്തി എന്ന അ പ ക ർ ഷ താ ബോ ധം പലരുടെയും മനഃസമാധാ നം കടുത്തുന്നുണ്ട്. ഞാ നെോരു മണ്ടൻ, നിങ്ങളെോ ക്കെ മിടുക്കർ എന്ന ചിന്ത ഇത്തരക്കാരെ എപ്പോഴും ഭരി ച്ചുകോണ്ടിരിക്കും. ഭാര്യഭർ ത്തൃ ബന്ധത്തി ലാണ് ഈ അപകർഷത ബോധം കൂടു തൽ നിഴലിച്ചുകാണുന്നത്. ജോലി സ്ഥലത്തും ഇത്തരം അപകർഷതാബോധം ചി ലരുടെയെങ്കിലും ഏകാപഗത നഷ്ടപ്പെടുത്തുന്നുണ്ട്. ഇങ്ങ നെയുള്ളവരുടെ നല്ല സ്വഭാ വവ്രങ്ങളിലക്ക് അവർ തി രിഞ്ഞുനോക്കാറേയില്ല. പാ ളിച്ചകളുടെ ആകത്തുകയും കണക്കുകൂട്ടി ഇവർ ജീവിതം വിരസമാക്കുന്നു. വിരസത കൂ ടുന്പോൾ ജീവിതത്തോട് വി രക്തി വർദ്ധിക്കുന്നു. പകമേണ ആത്മഹത്യയാണ് രക്ഷപ്പെ ടാനുള്ള മാർഗ്ഗം എന്ന നി ഗമനത്തിലെത്തുന്നു.
്രീഡനങ്ങൾ: മാ നസി കവും ്രാ രീ രി കവും, ലൈഗിംകവുമായ പീഢ നങ്ങൾക്ക് വിധേയരാകുന്ന ധാരാളമാളുകളുണ്ട് നമുക്ക് ചുറ്റും. കുത്തുവാക്കുകളിലൂ ടെ മാനസികമായി പീഡി പ്പിക്കുക. മർദ്ദനമുറകളിലൂ ടെ ്രാരീരികമായി ക്ലേ്രി പ്പിക്കുക, ലൈംഗിക പീഢ നത്തിന് മറ്റുള്ളവരെ വിധേ യരാക്കുക ഇവ ചിലരുടെ പകൂര വിനോദമാണ്. ഇത്തരം പീഡനത്തിനിരയാവുന്നവരു ടെ മനോ വദന പപതികാര രുപദയായി ഒരുകാലത്ത് തി രിക വരുമെന്ന വീണ്ടുവി ചാ രമി ല്ലാ ത്തവരാണ് ഈ പകൂരന്മാർ. നിരപരാധികളും നിഷകളങ്കരുമായ ഇത്തരം പീഡിതരെ ആത്മഹത്യയില ക്ക് തള്ളിവിടുന്ന ഇവർ കോ ലകുറ്റമാണ് ചെയ്യുന്നത്.
ഒറ്റപ്പെട്ടെന്ന തോന്നൽ: മനുഷ്യൻ ഒരു സാമൂഹ്യ
ജീവിയാണ്. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപേോയി എന്ന തോന്നൽ ഒരുവന് ഉണ്ടായാൽ പിന്നെ മുന്പോട്ടുള്ള ജീവി തത്തിൻ പതാണി നഷ്ടപ്പെടും. എപതനാൾ ഇങ്ങനെ എന്ന ചി ന്ത അവനെ കീഴടക്കും സമൂ ഹത്തിൻ മുഖ്യധാരയിൽ നിന്ന് അവൻ ഉള്ളിലക്ക് വലിയും, തന്നിലക്ക് തന്നെ ഒതുങ്ങും. മൗനിയാകും. ഒന്നി ലും താൽപര്യമില്ലാത്ത ഒരു അവസ്ഥയിലെത്തും പകമേ ണ ജീവിതത്തിൽ നിന്നു തന്നെ ഒളിച്ചേോടാൻ തുടങ്ങും. അ വ സാ നം അ ത് ആത്മഹത്യയിൽ കലാ ്രി ക്കും. സ്വവർഗ്ഗരതിയും രതി വൈ കല്യവും: സ്വവർഗ്ഗഭോഗം ്രീലമാ ക്കിയവർ, പപകൃതിവിരുദ്ധ രതിപകിയകളിൽ താൽപര്യമു ള്ളവർ ലൈംഗിക വൈക ല്യമു ള്ളവർ എന്നി വർ ലൈംഗികതക്ക് ജീവിതത്തിൽ അമിത പപാധാന്യം നൽകു ന്നവരാണ്. ഇത്തരക്കാർ പെ ട്ടെന്ന് ജീവിതവിരക്തി എന്ന പപതിഭാസത്തിലെത്തിപ്പെടും. കരകയറാൻ നി വൃ ത്തി യി ല്ലാത പതിരായിത്തീരുന്ന ഇത്തരം വ്യക്തി കൾ ക്ക് കയറല്ലാത മറ്റ് മാർഗ്ഗമില്ല.
നഷ്ടബോധം: പപിയപ്പെട്ടവരുടെ വർ പാട്, കച്ചവടത്തിൽ ഭീമമായ നഷ്ടം. വണ്ടപ്പെട്ടവരുമായു ള്ള കലഹം ഇവ നഷ്ടബോ ധത്തിന് കാരണമായിത്തീരും. നികത്താനാവാത്ത നഷ്ടം നി രാ്രയിലക്കും തദ്വാര ആത്മ ഹത്യ പപവണതയിലക്കും വഴിതുറക്കും.
്രരാജയബോധം: പരീക്ഷകളിലും ഇൻർവ്യൂ കളിലുമുള്ള പരാജയങ്ങൾ തോ ഴി ലി ല്ലാ യ് മ , വി വാ ഹ ആലോചനകളിലുള്ള വീഴ്ച ഇവ ദുർബല മനസ്തരാ യവരിൽ ന്യൂനചിന്തകളുടെ അലകൾ സൃഷ്ടിക്കും. ചുറ്റു മുള്ളവരെ അഭിമുഖീകരിക്കു വാനുള്ള ധൈര്യം ഇവർക്ക് പെട്ടെന്ന് നഷ്ടപ്പെടും. വെളി ച്ചത്തിലക്ക് കടന്നുവരാത ഇവർ ഇരുട്ടിനെ പുണരും. അവസാനം നിത്യ അന്ധകാ രത്തിലെത്തിച്ചേരും. മലയാളി ഉറക്കെ ചിന്തി ക്കണം. ഒരു താ ൽ കാ ലി ക പപതി സന്ധി ക്കു ള്ള ്രാ ്ര്വതപരിഹാരമായിട്ടല്ല നാം ആത്മഹത്യയെ കാണുന്നത്. ഇന്ത്യയിലെ മെോത്തം ആത്മ ഹത്യകളിൽ 10 ്രതമാനവും ഇന്ത്യയുടെ മൂന്നര ്രതമാനം ജനസംഖ്യയുള്ള കേരളത്തി ലാണ് നടക്കു ന്നത് . ഒരു ലക്ഷത്തിന് 25 പേർ എന്ന ്രരാ്രരി ആത്മഹത്യയാണ്
കേരളത്തിൽ അടുത്ത കു റെ വർഷങ്ങളായി ഉള്ളത്. മെോത്തം ആത്മഹത്യയിൽ 62 ്രതമാനം 30 നും 60 നും ഇടക്ക് പപായുള്ളവരും 22 ്രതമാനം 15 നും 29 നും ഇടക്ക് പപായമുള്ളവരും ആയി രുന്നു. ഒരു സ്പതീ ആത്മഹത്യ ചെയ്യുന്പോൾ രണ്ട് പുരുഷൻ മാർ എന്ന അനുപാതവും കേരളത്തിന് തന്നെ. 78 ്രത മാനം ആത്മഹത്യകളും വി വാഹിതരുടെ ഇടയിലാണ്. ഒരു ദിവസം കേരളത്തിലെ കുടുംബകേോടതികളിൽ 9 വിവാഹമേോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. ആത്മ ഹ ത്യാ പ്ര മ ത്തിെ ൻ കാര്യത്തിലും നാം പിന്നിലല്ല. ഒരു ദിവസം ്രരാ്രരി 28 ആത്മഹത്യ പ്രമം നടക്കു ന്നു. അടുത്തകാലത്ത് നടന്ന ഒരു സർവയിൽ നിന്ന,് പേോലീ സ് റി പ്പോ ർ ട്ടിൽ നി ന്ന് വ്യക്തമാ കു ന്നത് , സാ മൂ ഹ്യപപ്ര് ന ങ്ങൾ കു ടുംബ ഭപദതയില്ലായ്മ, ആ്രയ വി നിമയ ദാരിപദ്യം, തോഴിലി ല്ലായ്മ കുറ്റകൃത്യവാസനയു ടെ പെരുക്കം, മദ്യസക്തി, സ് പതീ ബാ ല പീ ഠ ന ങ്ങ ൾ ഇവയാണ് ആത്മഹത്യക്ക് കാരണങ്ങൾ എന്നാണ് . ഒരു പപവാസിയെ സംബന്ധിച്ച് അ മിതച്ചെലവ്, കടബാധ്യത, സു രക്ഷി തത്വബോ ധമി ല്ലാ യ്മ ഇവ കൂടെ കൂട്ടിചേർ ക്കാം. വളരുന്ന തലമുറയുടെ സഹന്രക്തിക്കുറവ്, വിദ്യാ വൈകല്യം, മാതാപിതാക്കളു ടെ മക്കളോടുള്ള ധാർഷ്ട്യ സമീപനം ഇവ കുമാരീകു മാരന്മാരിലും അസ്വസ്ഥകൾ ഉണ്ടാ ക്കാ റു ണ്ട്. സഹാ യത്തി നു ള്ള നി ലവി ളി യാണ് ആത്മഹത്യപ്രമം. ്രരി യാ യ ബോ ധവത്ക ര ണ ത്തി ലൂെ ട ആ അവസ്ഥയിൽ നിന്ന് ഒരാ ളെ പിന്തിരിപ്പിക്കാൻ സാധി ക്കും.
ലക്ഷണങ്ങൾ: ആത്മഹത്യാ പപവണത യുള്ളവർ കൂടെകൂടെ ആത്മ ഹത്യയെ ക്കു റി ച്ച് സംസാ രി ച്ചു കോ ണ്ടി രി ക്കും. ജീ വതത്തിൻ അർത്ഥ്രൂന്യത യിലായിരിക്കും അവരുടെ സം സാ രം ആത്യന്തി കമാ യി എത്തുക. ഇനി അധികനാൾ ഇല്ല, എന്ന് പിറുപിറുത്തു കോണ്ടിരിക്കും. കു റ്റബോ ധം മൂലം, മരണം, വർപാട്, നഷ്ടം ഇവയെ ആസ്പദമാക്കി കവിതകളും കുറിപ്പുകളും കത്തു കളും എഴു തി കോ ണ്ടിരിക്കും. വിലമതിക്കുന്ന സാധനസാമപഗികൾ വിറ്റഴി ക്കാനും മറ്റുള്ളവർക്ക് പാരി തോഷികമായി നൽകാനും തു ടങ്ങും. ഒന്നി ലും താ
ത്പര്യമില്ലായ്മ, പ്രദ്ധക്കുറവ്, ഉറക്കത്തിലും ഭക്ഷണത്തി ലും വിരക്തി, ഇവ പപകടമാ ക്കും. അപകടകരമായ ജോ ലി സ്വയം ഏറ്റെടുക്കും. പഠി ത്തത്തി ലും കളി കളി ലും താൽപര്യമില്ലായ്മ പപകടി പ്പിക്കും. മറ്റുള്ളവരുടെ പ്രദ്ധ പിടിച്ച് പറ്റാൻ കാട്ടുന്ന വി പകിയകളാണ് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എന്ന് പറഞ്ഞ് സമൂഹം ഇങ്ങനെയുള്ള വ രെ എഴുതിതള്ളരുത്. നാമ െല്ലാം സമൂഹത്തോട് പപതി ബന്ധതയുള്ളവരാണ് ഒന്ന ല്ലെങ്കിൽ മറ്റെോരു തരത്തിൽ സമസൃഷ്ടങ്ങളിലുണ്ടാവുന്ന മാറ്റങ്ങെള സസൂക്ഷമം വീ ക്ഷി ക്കു ന്ന തോ ടെോ പ്പം അവെര സുകൃതജീവിതത്തി േലക്ക് ആനയിക്കുന്നതിനുള്ള പ്രമവും നമ്മുെട സാമൂഹ്യ പപതിബദ്ധതയുടെ ഭാഗമായി മാറണം. ഈ പപവാസ ലോകത്ത് കൂടെ കഴിയുന്നവർ, കൂടെ ജോലി ചെയ്യുന്നവർ, അവരാ ണ് നമ്മുടെ ബന്ധുക്കളും സു ഹൃ ത്തു കളും. അവരു ടെ അസ്വസ്ഥതയുടെ ലക്ഷ ണങ്ങളെ കണ്ടില്ലെന്ന് നടി ക്കരുത്. ്രക്തമായ ആ്രയവി നിമയത്തിലൂടെ അവരെ നർ വഴിയിലാക്കാം. ഒരു ഹെൽ പ്പ് ലൈൻ നന്പർ അവർക്ക് നൽകിയത് കോണ്ട് ഉദ്ദേ്രി ക്കുന്ന ഫലം ലഭിക്കണമെ ന്നില്ല. അവർ സഹായത്തി നായി വിളിക്കുകയില്ല. ഒരു വോണ്ടിയറുടെ ജോലി നാം ഏറ്റെടുക്കണം. അത്തരക്കാ രു മാ യി സംവദി ക്കാൻ, അത്തരക്കാർക്കുവണ്ടി ഹെ ൽപ് ലൈനിൽ ബന്ധപ്പെ ടാൻ, അത്തരക്കാരെ ഒരു കൗൺസിലിങ്ങിന് വിധേയരാ ക്കാൻ, ഇന്ത്യൻ എംബസി യും, സാ മൂ ഹ്യ സന്നദ്ധ സംഘടനകളും വോളണ്ടിയേ ഴ്സാകാൻ തയ്യാറുള്ളവരെ കണ്ടു പി ടി ച്ച് അവർ ക്ക് പപാ ഥമി ക പരി ്രീ ലനം നൽ കണം. കു ടുംബങ്ങൾ പപവാ സലോ കത്ത് ഒളി ത്താവളങ്ങളായി തീരാത തുറന്ന ജയിലുകളാകാത സമൂഹത്തോട് സല്ലപിക്കു ന്ന ചെറുയൂണിറ്റുകളായി മാറ ണം. സുഹൃദ് വലയം വർദ്ധി പ്പിക്കാൻ, ഏതങ്കിലും ഒരു സാമൂഹ്യകൂട്ടുകട്ടിൻ കണ്ണി യായിത്തീരാൻ ഓരോ കു ടുംബവും പ്രമിക്കണം. കാണനെോരു കണ്ണും ,കേൾ ക്കാനെോരു കാതും, പക രാനെോരുമനസ്സും, വിളിപ്പാ ടകെലയുെണ്ടന്നുള്ള തോ ന്നൽ പപവാ സി യി ലു ണ്ടാ കുന്പോൾ, ആത്മഹത്യ തി രയുടെ വലിയിറക്കത്തിൻ കേളിക്കെോട്ട് കേൾക്കാം.
, 12, 2012
17
:
¤ £ ߤ ©Ď z ¯ ¦ çÜ Â
, ! " # $ "# %& '( ) * ! * +. /01 2 34 " / 56 7 . 9 ; < '= ! + >?20@ * A 4 , " BC ' C D E F# < %, G H+ < 0! % IJ2 # * . K L 0 M N 4 . G O C MP 0 7 QR ' MSR ' T# % UV * . / F W X H A) * 7 M . " Y. 0 Z + [! >?20@ \* ] ^ < ? * . "_Y_, ) ` ' 0N F A 4 * 4 W C a# 0b c d 2 0 * . de* G 0 F ' N # * . " `2 " ' 0 U) Y) * . "_Y_& ) ' N f 0 7 cH * . ) I C . I ' P 0 7# b .Y4 " # * . ; 0 2 \ 0X T2 F I 0Yf M!g G 0 7I 7 F 5 ' C h & ^ < ' N 0 7 . _ . 'iR ' . '= j k ; " l m # 4 . _ f b " n
0 (1 n (N > F " Hl f Y'0N A 4 N * . ; K 0o "0 7 + ' 0 * .
p q > + > Y) B & h F # * . or + >K 0 OE rJ) * . s 7 M [! > 20@ # 4 . U7 ' ' 0N ) t @ \K 0 ' u A2 > ' Y G * u "K 0 b 0o 0 7 ; >?20N 'Yf M(b C . ; : -\P I ' Y X 0 6 * "7 # C > 7 7 . hov p< " N f n w N w 0N ' K 0N ' d I ' KOx F " B4 0 * N F01 K c 04
\= ! " ' 0@ K 0 k 4 * . "yv z0 a{ *, n "|} ~ @ " f %I 0 I(1 0 7 " b?I # # K C * # * . n67 0 a ' C " 0 0@, ) O . Y6 * ' C ! .0@, M(b (@ ' 7 "yv . 9 \K B O A ) ' "% * n N " ~ P. | f 7 " M% k `2 * . \* * ' "yv F A 4 . ) "yv O, + :> , + \* 4 0 * . H/ 0 (1 K/ < H/ 6 B & h 4 0 ) . I ?I * I C -
f a 01 6 ) + 'Yf I F O < KO * ; ' : 0 2 0 P. * L g c ; Hn . I 2 ) 7 K . (@ J) 4 I C i \ a P 4 . H/ 0X ` ' k, + 0X m 0 ) b?I . ' 0 * i?I O xKh (N K + *4 . : 6 f >?2 "7 *M Y X GKhv * iR ' Y X m * P. . I 2 K 0 % t @ , h , B#
# , n67 M * 0Y) . \P c ) "0 F 4 0 . @ _ f K 6 -
F B * K 0 K 0 0 a{ + :> H A) * M @ : 6 I C i Y c & h * TC ' B & h * . : 6 , H Y c C Y 02 7 \* p q # * . . , H/ : 6 M 1 + ? * . M ^ <? H GL . F c 0. x 0< K O * F . 9 \* ]# b \(b 6 \* ]# I . (Nine to Six) K B & h Y. c V> B & h ) P. ! ) P. 0 2 0@ . / < )( . ) 0 2 TN 4 . ~ < 9 \ ! 0. " IX \* 7 . " -
M) O V> ‘S’ G0o M) 0. "= @ Six \* . " 7 M G# \* ] . M f ] I B4 0 * P. " ) * "6 \ 0 K a CY. 0 F * . : 6 f >?2 F M% Z 7 . N Hn 0N " @ 7 I 4 4 . " 1 I ) < KO F 7 * P. 9 \* " '& L T2 A 4 " 6 G0 * P. ] c ) * (@ \/ n 0 < 0! . ‘S’ \* "6 (N f n 7 . GL . Y. : 6 Y. >?2 I T Y.
, 19, 2012
æ ç : è Ø
, . . . . ¡ ¢ £ ¢ ¤ ¥ ¦ § ¨ . © ª . © « ¡ . ¬ ® ¯ « ° ± «¯ . « ¡ ² ³ . ´¯ ¨ ¯ , ¡µ , ¬ ® «¯ ³ . ¯ « ¶ · ¸ ¹. º »
¼ ¹. ´ª ® ² ® ¹ ® ¯ ¯ © . © ¶ ½· ¬ ® ¼ ¬ ® . ¬ ® ¼ ¬ ® ¾ ¿ À . Á .  ¸ à º ¸ .  ¸ . ´ª . ¼ ¡Ä ¤ ¸ .  ¸ ¼ ¹ ²Å . ¡ Å ÆÅ ¶ ¤ © © ¦ £ . Ç ²Å § ¹ È É ½ ¼ . ¨ ÄÊ À ´ª ˳ . © ¹ Ì ¯ ¶ . ¤ . Æ Ç ÍÈ ¯ . ¨ÍÎÏ Ì ¯ Î ¼ ¤ . Î ¼ Ð ¹ ¤ . · Ñ Ë³ ¹. Ò º . ©º -
Ä . ¡ . ¤ ³ « ¨Í ª ³ . Å ¥ ²Å . ¸³ ¨Í ¤ ¯ Ó . ¨ Ó ¤ ÆÍ . 4 ¼ Ó ¤ º . ´ . Í ¯ . ¨Í Î Ê ¢ ÔÍ ¬ ® . ¯ à ¡Õ º Ö ¤ . Ó ¶ ¨Í Ö × ¡ . Í . ª °Ø Í Ä Ù Ú¥ . Ì ¡Ä ¶ ,  ¶ È ¶ ¹. -
¤ Ó ¯ . £ ¢ £ £ . £¡ ® ´Û ¯ ² . Ä ¼ ª Ä Â Ä ¸ . ¸³ ܨ ÆÍ ¢ Ý· Ä ª ¨Í Ó
¤ , Ä Ö¹ ,  . Ä ²Å Þ Â
® ¯ ¤ ´ . Å ´¯ Å Õ Ä Â ¥ . ©Ý· ²Å ß
¤ ´¯ Ú . ²Å «-
, ® ˳ . Ä ¯ ÎÏ ¯ ¶ Åà ´ ¡ . ¯ É ´¯ ¿ ¥ . á Þ Þ ¯ Î · Î ¹, ²Å ´¯ . Í
ÎÍ â Ä ²Å Ð Í ã É à ²Å Ê Ù È ¢ ® ² . ²Å ´¯ Í Å . ´ . Ä § . ä . ¹ ¤ ¤ . ¥ . § ´ Ä . Ͳ , å .
17
, 26, 2012
:
(The Subservient Mask) , . ¡ ¢ £ ¢ ¤ . ¥ ¦ § ¨ § © “« ¬ ® § ¯ ¯ ¨ ® ° « ± ² ” ´ µ ¶§ . · ¤ . ± ¥ ¸ § § ¨ . ¹ º © º » . ¼ I am ok, you are not ok ¢ ¢, ¬ ¯ ½ © § . µ ¾ º ½ , ¿ ¸ º ½ ¤ À Á ¯  ¸ à ¢ Ä . Å ¸± ¿ º ‘ ’ ȧ É . §
§ ¤ ¼ º © Ê Ë © . ¬ ̺ Ê ¢ µ . § Í Ì º ¢ ¦ § Î ¢ -
. £ ¡ § ¢ ¯ Πɧ . ¢ µ µ ¥ . ºÏ You are ok, I am not ¬ ¯ § ¨ ¢. Ð Ñ § ¾ . « § © . ¬ ¯ . ¢ ¢. . § . Ï . ¬ Á Ò ¥ ȧ I am not ok, you are also not ok , ±¬ ¯ Ð . ¯ Ã Ó . § § µ Ô (Negative Energy) µ © . Ð Õ Ö § § Ó× Ë Ó× µ × Ø © ´ ÌÙ . ± ¥ ¸ . § ¼ ²º Ú È§ I am ok, you are also ok Á Û ¥ Ü Ý Ö . ¨ Ô Ò . £ µ É Î -
¤ ¨ , É º Þ µ § ¤ Ö ß ¤ ©º ² § ¨ . § à µ ¥ á ½â µ . º µ ¥ É ã ¥ µ ä . ¿ ¡ ¢. åá ½ § Í ¯ É Ë .  . æ¸ ¢ Ì § ÌÙ ¨ . 渼 © ‘Ì ’ . £ ¯ ¥ º ‘Ì ¥’ ¢ ¦ § . µ ¤ ¦ § ¶ . § ¬ ¯ º £ ¦ µ º . ¥ à ¥ ¢ ¨ç¸ Ì . ¥ ¦ ‘ Ì ¥ ¢’ . ¥ Ë Ó ´ . ÉÓ áº µ Í è Ä º º é 껺 ¿ ë ¶ ¥ ì . ÉÓ é Ï . µ
í ¥ ´º © . § ¤ ¨ º Ï . º Ü Ä ¿î ¦ § º ¸ æ¸ ï . ¨ ? Á å ¸ © ¸ Á. £ ¸¼ ¢ ¬ ¤ . ¸ á ¬ ð é Ûº ¢ Ï ¿§ ˦ . £ Ü ¥ , É ÉÓµ º ¡ æ¸ § Ë ¦ £ . ¤ ¨ ¬ ± ¥ . ¸ ï . ¨ ; ñò ¸ ¨ × . ²§ Î ¥ ¦ µ  ÖÑ ¡ § . £ § óº ¢ § § Ë ¥  ¢ ºÏ ô × ºÏ ¡ § ¢ ¨ç õ µ © ‘ ’ ì ¢ ¨ ¨ , ¨ ¨ , ´ © ¨ ¥ , .
17
, 2, 2012
:
അ�പമാദിത��ി� മുഖ��
(The mask of supremacy) , . . . ‘ ’ ¡ ¢ £ ¤ ¥ ¦ §¨ . © ª « ¬ §¨ . © £ ª . ® ¯ . ° ± ¬ ²ª ³ ° ¬ ® ´ µ³ . ¶ ´ ° ¬ ± ¬ . · © . · ° ¸ ³¹ º ´ © , ´ ³ » . ¼ ½ ³ ¾ ¿ ½ ³ ³ ´ , ¥ À © Á  . ¶ à , ¥ © § Ä © . ° « Å ³ . ¼ ½ ³ ¥ » ´ . Æ ´ · ¦ . ¡ ¸ Å Å «©Ç© È É Å Ä Ê ³ ¸ . « Å Ë ¬ ³ ° Ë . Ì Í , Ç © (Dead end) Ì Î µ ½ .
17
· Ï Å Í Ç Ð Å © . © ± ½ Î . »½ à à © ± ½ Ä , ¯ Ñ © ¦ , £ ¦Ò . «¹ , , £ ,  , © , Ó . Î Ï ¬ ³ Í . ½ ¼ Ô ½ ¼ ³½ . Ò © © ³ «© ¦ © « º . © ± Å © © ³ © ³ Õ © Å Ö © ³ ½ µ ³½ . × Ø Â . º ¾ « £ ¬ É Å «© . ¦ Í Î ! ¦ Ù ! Ú½ © .... ° . ¦ . ® , , ¤© ¡ Û « ª © Ü , « Û Ý ¤© © . Û Þ « Å ¨ Õ ¦ © « . « ¼ Í © Å ¸© ¼© . © ß « . × Ø Û ¯¦ ØÛ ° . à ¬ ¾ ¬¦ ½ §¨ . « Å á ¼ â ³ . Ç ¯¦ Å
Í Ë© È Ã ¸ ½ . « ³ ¢© ½ . ¯ ! ª . ³ Í Ä . ã ¥ © Å ã ¥ © Å §¨ . ä å ¼ á æ Âç ¿ ¿¹ ¡ £á . 50 Ò Ö º è ³ Ø å (Selfish Giant) « é¦ è ê É «¹ . ° ã © Å . Ø . ã È ³ Å ° © . « «ç . Ñ Í ° ë ® . “ ³ © ª å Ë© ”. î Ñ . Ï ¹ ä . ã Å ¬ ï ³ µ ³½ . §© µÎ Å ï · , ¸Ï §© æ . ð ° ° §© ³ . Å ê© ¼ ¹ ° §½ ± §© Å «© ° ³ . £ ¼© ɵ³ . «© ³ . ¦©ñ §© ã ¿ ½ © . ã . ¬ ³ Ø Å «© ³ ¹ Ê ä ¾ ã . Ú½ . , ° ã , « ¡ .
18
, 16, 2012
:
. . .
ª º . »
¤ ¼ ½ ¾ ² · , ¿ ÀÁ  à . Ä ®¤ ® ¥ Å . ¤¼ ÆÇ È . ± É Ê -
Ë ª Ð § Ô ¼ Æ , Рج Å Æ Ù ÂÇ © Í?
¤Ñ Í? µÚ Í? ± ® Õ ¹ ª ° ÆÇ ® Õ Û ¤ ¬ ± ²¬ . µ à ® ® Î .
É © Ë . ¤ ¼ Ä Ñ Ñ ª ¥Ñ . © × Ô Ä ¨
µÑ ¥ . £ ± ¼ Ü Ñ © » . ¼ ª Ë . Ý . Õ ª . Õ °©¤ ± Õ ¼ ¹ Þ ¼ ¹ Ë . Þߪ. · ª àÑ . ‘ Ë ’ Å àÑ Ê . Å ® ¬ . àÑ © 㶠. ¾ ä Ë å ª . æ Ë Ù . àÑ ç .
ª Í ¼ èå Ó ± . ² Ê ® à « ¬ Ë É àÑ ª . « ¬ Ú Þ Öå ª àÑ º . Á ´ àÑ Å ‘ Ë ’. ª
à ¼ Ç Å
. àÑ é « é ‘ Ë ’ ¤Ñ ¼ « ¬ . Å ç .
1.
. ¡ ¢ £ . ¤
¥¦ . § ¨ ¥ .
¤ §
© ª . « ¬ ® .
¯ ° ± § , § . ² . ³ £ ´ ¤, ¤ ³ £ µ . ²¬ ¶¬ . ² · ± ¸ ¹ -
² ª © © ª © ¬ . à . . Ë ª Ì ¯ . © ¤ ¹ Í Î . Ï ¦ ¶¬ Ð . É © Å . ¤Ñ Ò . ¤ÑÓ Ë ½ ² Ï . Ô ª
Å . » Õ ³ ¯Ñ Ö . × Õ ¢ ¤ Í ¯Ñ . ¹
Õ ¢ Í ¤ . Õ ¢ ² £ £ »ê . ë ª Æ £ . Ð £Ò . 2. ¹ Ð ©ß © ª È Ê ì ¬ Ê ¬ Æ ² ¦ ° ² « ¼¼ . Ð Õ ± , Õ ¿ Ê Ò ª Ë È ± Õ í . 3. ² µ Ñ © Ð © ª « ¤ © º© ¼ Æ Ã î ¿ . Ä § µ
ÏØ ï « ¬ ¤§ ï É . ÆÇ ® § ² ð Ë
¥ . ª ª À Ä À Â ¼ . Ç ª Þ Û × . À Ä ¼ © ¤ · ® ¼ © © ¼ Â ß .
18
വ്യാഴം, ആഗസ്റ്റ് 23, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
സഹതാപത്തിൻ ്റെമുഖപ്പട്ട ഷാദത്തിൻ ്റെ മുഖപ്പട്ടകളിൽ അവസാനത്തേതാണ് വി സഹതാപത്തിൻ ്റെ മുഖപ്പട്ട. മറ്റ് ആറ്മുഖംമൂടികൾ മനസ്സിന് വിഷാദമുണ്ടാകുന്നവയായിരുന്നുവെങ്കിൽ ഈ
ന്നാമത്തെ ചോദ്യം “ജോൺ, നിങ്ങളെന്തിനാണ് വീടുകൾ പണിതിട്ട് അതിന് ചുറ്റും മതിൽകെട്ടി, ഗേറ്റും ഇട്ട്, വാതി ലുകളും ജനലുകളും പൂട്ട് വെച്ച് സുരക്ഷിതമാക്കികഴിയു ഏഴാമത്തേത് സ്വയം സഹതപിക്കാൻ ഒരുവനെ പ്രേരി ന്നത്.” എൻ ്റെ മറുപടി, “ശത്രുക്കളുടെ ആക്രമണത്തിൽ പ്പിക്കുന്ന മുഖാവരണമാണ്. എനിക്ക് എന്നോടുതന്നെ നിന്ന് രക്ഷനേടാൻ, സുരക്ഷ തേടി.” കുരങ്ങിൻ ്റെ പുച്ഛരൂ സഹതാപം തോന്നുന്ന അവസരങ്ങളിൽ ഞാൻ അറിയാതെ പത്തിലുള്ള മറുപടി “അപ്പോൾ നിങ്ങളുടെ ശത്രുക്കൾ സ്വയം അണിയുന്നമുഖപ്പട്ടയാണിത്. മനസ്സപ്പോൾ മന്ത്രിച്ചു നിങ്ങൾ തന്നെ. ഒരുവൻ മറ്റൊരുവനെ ആക്രമിക്കുന്നു. കൊണ്ടിരിക്കും “എനിക്ക് എന്നോടുതന്നെദുഃഖം തോന്നു എന്തൊരു ജീവിതം വെറുതെയല്ല നിങ്ങൾ ജീവിതത്തിൽ ന്നു. എനിക്കാരുടേയും സഹതാപം ആവശ്യമില്ല എന്ന് അസംതൃപ്തരാകുന്നത്. നിങ്ങൾ വീന്പിളക്കാറുണ്ടല്ലോ? വിളിച്ച് പറഞ്ഞാലും ഇങ്ങനെയുള്ളവർ വ്യംഗ്യമായിസഹാ കുരങ്ങിൽ നിന്ന് പരിണമിച്ചാണ് മനുഷ്യരായതെന്ന്? നി യം ആവശ്യപ്പെടുകയാണ് സ്വപീഡനത്തിലൂടെ. എൻ ്റെ ങ്ങൾ അത് പറയുന്നതിൽ, ഞങ്ങൾ കുരങ്ങന്മാർ ലജ്ജി ഈ ദുരവസ്ഥയിൽ എന്നോടുകൂടെ സഹതപിക്കാൻ മറ്റാ ക്കുന്നു”. ഈ സാങ്കൽപിക കഥയുടെ സാരാംശം എന്നെ രുമില്ലല്ലോഎന്ന ചിന്ത ‘എനിക്ക് ഞാൻ മാത്രം’ എന്ന തോ ചിന്താധീനനാക്കി. ശരിയല്ലേ, കുരങ്ങൻ പറഞ്ഞത്. മനു ന്നലിലേക്ക് ഇങ്ങനെയുള്ളവരെകൊണ്ടെത്തിക്കും ആത്മാ ഷ്യൻ ്റെശത്രുമനുഷ്യൻ തന്നെ. ചിലപ്പോഴെങ്കിലും എൻ ്റെ ർത്ഥമായി വിശ്വസിക്കുകയും സ്നേഹിക്കുകയും നമ്മുടെ ശത്രു ഞാൻ തന്നെ. കാരണം നാം മുഖപ്പട്ടകൾ അണിയു ഹൃദയത്തിൻ ്റെ തൊട്ടടുത്ത് പ്രതിഷ്ഠിക്കുകയും ചെയ്ത ന്നതുകൊണ്ടാണ്. ചിലർ നമ്മുടെ ജീവിതത്തിലെ ചില തിക്താനുഭവങ്ങളിൽ ‘ഞാനെ’ന്ന യാഥാർത്ഥ്യം എവിടെ? നമ്മുടെയഥാർത്ഥ നമ്മെ തള്ളിപ്പറയുന്ന അനുഭവങ്ങൾ ഉണ്ടാകാറില്ലേ? മുഖത്തിനും മുഖപ്പട്ടക്കുമിടയിൽ ഒരു ശൂന്യസ്ഥലം (Vacഅത്തരം അവസരങ്ങളിലാണ് ‘എനിക്ക് ഞാൻ മാത്രം’ cum) ഉണ്ട്. എന്ന തീവ്ര ചിന്തയിലൂടെ ഏകാന്തതയുടെ തീരങ്ങളിൽ ഗുരു ശിഷ്യൻമാരോട് ചോദിച്ചു: കണ്ണുകാണാനുള്ള നാം എത്താറുള്ളത്. നിരാശയിൽ നിന്ന് ഉത്ഭവിക്കുന്ന ശക്തിഎവിടെനിന്ന് ? ഇത്തരം വിഷാദമാണ് ഒരുവനെഏറ്റവുമധികം കുത്തിനോ ശിഷ്യരുടെമറുപടി: കണ്ണുകളുടെകണ്ണിൽ നിന്ന്! വിക്കുന്നത്. അതുകൊണ്ട്തന്നെഈ ഏഴാമത്തെസഹതാ പത്തിൻ ്റെ മുഖപ്പട്ട അസഹനീയമായ അപരിഹാര്യമായ, കടുത്തവേദന ഉളവാക്കുന്ന വിഷാദത്തിന് കാരണമാകും. അപ്രതീക്ഷിതമായ ശ്രോതസ്സുകളിൽ നിന്നുണ്ടാകുന്ന നി സ്സഹകരണവും പ്രകോപനപരമായ പ്രതികരണവുമാണ് ഈ വിഷാദത്തെആളിക്കത്തിക്കുന്നത്. വിവാഹപ്രായമെത്തിയ ഒരു യുവതി, കുറേനാളുകളാ യി പല വിവാഹാലോചനകൾ വന്നുവെങ്ക ിലും ഒന്നും ശരിയാകുന്നില്ല. ആലോചിച്ചുമടുത്തു. സ്വന്തം അച്ഛനും അമ്മയും മകളുടെ കാലക്കേടിനെക്കുറിച്ചും ഭാഗ്യദോ ഷത്തെക്കുറിച്ചും കമൻ ്റ ് പറയാൻ തുടങ്ങി. ‘ഇവളുടെ കഴു ത്തിൽ താലി വീഴാൻ പ്രയാസമാണ്. അങ്ങനെയൊരു പാഴ്ജന്മമാണിത്’ എന്നൊക്കെയുള്ള കമൻ ്റ ് കേട്ട് മനഃമടു ത്ത് സ്വയം സഹതപിക്കുന്ന ഈ യുവതി തൻ ്റെ വിധിയെ സ്വയം പഴിക്കുകയല്ലാതെമറ്റെന്ത് ചെയ്യും. ഒടുവിൽ അവൾ വിവാഹമേ വേണ്ട എന്ന തീരുമാനത്തിലെത്തുന്നു. അതി നെപ്പറ്റി സംസാരിക്കുന്നതുപോലും അവൾക്കിഷ്ടമില്ലാതാ യി. കഠിനമായ വ്യാകുല ചിന്ത ആ യുവതിയെ അമിത ഭക്ഷണമെന്ന വൈകല്യത്തിലൂടെ ജീവിതത്തിൻ ്റെ ഏകാ ന്ത കോണുകളിലെവികാരജീവിയാക്കിമാറ്റി. ഒരുഒറ്റയാൻ ജീവിതം അവളുടെ ശൈലിയായി മാറി. മുഖത്ത് നിന്ന് പുഞ്ചിരി മാറി മറഞ്ഞു. സഹതാപത്തിൻ ്റെ മുഖാവരണമെ ടുത്തവൾ അണിഞ്ഞു. നമുക്ക് ചുറ്റും എത്ര ജീവിതങ്ങൾ ഉണ്ട് ഇങ്ങനെ അറിഞ്ഞും അറിയാതെയും, തെളിഞ്ഞും മറഞ്ഞും അനേകമാളുകൾ നമ്മുടെ സമൂഹത്തിൽ ഈ ദുരവസ്ഥയിൽ കഴിയുന്നുണ്ട്. ഇതിൻ ്റെ കാരണങ്ങളിലേ ക്കൊന്ന് കടന്നുചെല്ലാം. തൻ ്റേതല്ലാത്ത കാരണങ്ങളാൽ ശിക്ഷിക്കപ്പെടു ന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ചുറ്റുപാടുകളുടെ ക്രമകേടുകളെ മറ്റുള്ളവർ ഇവരുടെ തലയിൽ കെട്ടിവെ ക്കും. അന്ധവിശ്വാസത്തിൻ ്റെദുരാചാരങ്ങളിൽ അമിതമായി ഊന്നൽകൊടുത്ത്, ജന്മനക്ഷത്രത്തിൻ ്റേയും ജാതകത്തിൻ ്റേ യും പേരുപറഞ്ഞ് ഇവർ ഒരു ശാപമെന്ന് മുദ്രകുത്തപ്പെ ടുന്നു. സമൂഹമാണ് ഇത്തരക്കാരെ സഹതാപത്തിൻ ്റെ തടവറയിലടക്കുന്നത്. പ്രതീക്ഷകളുടെപകൽകിനാവിൽ കഴിയുന്നവർക്ക് അവി ടെങ്ങും എത്താൻ കഴിയാതെവരുന്പോൾ ഈ അവസ്ഥ യുണ്ടാകും. ഞാൻ ഒരാൾക്ക ുരങ്ങുമൊത്ത് സായാഹ്ന സവാരിക്ക് പോവുകപതിവായിരുന്നു. ഒരു ദിവസം കുരങ്ങനെന്നോട് ചോദിച്ചു. “ജോൺ, നിങ്ങൾ കണ്ണട ധരിക്കുന്നതെന്തിനാ ണ്?. ഞാൻ മറുപടി പറഞ്ഞു “കാര്യങ്ങൾ സൂക്ഷ്മമായി കാണുവാനാണ്”. ഉടൻ മറുപടി കിട്ടി “മണ്ടത്തരം, ഒന്നും സൂക്ഷ്മമായി കാണരുത് പെട്ടെന്ന് നാം അവയെ വെറു ക്കും”. കുരങ്ങ് രണ്ടാമത്തെ ചോദ്യം തൊടുത്തുവിട്ടു. “ജോൺ, നിങ്ങൾ ശരീരം മുഴുവൻ മറച്ച് വസ്ത്രം ധരിക്കു ന്നതെന്തിനാണ്”? എൻ ്റെ സ്വതസിദ്ധമായ മറുപടി “പ്രകൃ തിയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ” . കുരങ്ങിൻ ്റെ കമൻ ്റ ്, “അപ്പോൾ നിങ്ങൾ പ്രകൃതിയിൽ നിന്ന് ഒളിച്ചോ ടുന്നു. അതുകൊണ്ടാണ് നിങ്ങൾ പലപ്പോഴും രോഗികളാ വുന്നത്” അവിടെയും അയാൾ എന്നെഇടിച്ചുതാഴ്ത്തി. മൂ
ഗുരുവിൻ ്റെ തുടർന്നുള്ള ചോദ്യം: കാതുകൾകൊണ്ട് കേൾക്കുവാനുള്ള ശക്തിഎവിടെനിന്ന്? ശിഷ്യരുടെമറുപടി: കാതുകളുടെകാതുകളിൽ നിന്ന്! ഗുരുതുടർന്നു: നിങ്ങൾക്ക് വല്ലതും മനസ്സിലായോ? ശിഷ്യർ: ഇല്ല ഇല്ല എന്ന മറുപടിയുടെഅർത്ഥം മനസ്സിലായിഎന്നാ ണ്. മനസ്സിലായിഎന്ന മറുപടിയായിരുന്നവെങ്കിൽ മനസ്സിലാ യില്ല എന്ന അർത്ഥവും. ഇതാണ് മനഃശാസ്ത്രം. ആലോചി ക്കാതെയുള്ള മറുപടിപലപ്പോഴും തെറ്റായിരിക്കും. മുഖപ്പട്ട ധരിക്കുന്നവർ ആലോചിച്ച് മറുപടിപറയാറില്ല. മനുഷ്യൻ ്റെ യഥാർത്ഥ മുഖവും അവൻ ധരിക്കുന്ന മുഖാവരണവും തമ്മിലുള്ള ഒരു ‘ധാരണ’യാണിത്. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ മുഖപ്പട്ട വലിച്ചെറിയണം. അപ്പോൾ ജീവിതാനുഭവങ്ങൽ അനുഭൂതിയായിമാറും. അനുഭൂതിയുടെആവിഷ്കാരത്തിൽ ആശയുടെവെള്ളിരേ ഖകൾ ദർശിക്കാം.
18
വ്യാഴം, ആഗസ്റ്റ് 30, 2012
ഓണാശംസകൾ
മനസ്
ഡോ: ജോൺ പനയ്ക്കൽ
സ്നേഹം ഒരു ഊർജ്ജമാണ്് ലോ
രംഭം മുതൽ മനുഷ്യരാശി അഭിമുഖീകരി കാ ക്കുന്ന ഒരുപ്രശ്നമാണ്് അനിശ്ചിതത്വം. കാലം കഴിയുംതോറും മനുഷ്യൻ പുതിയ കണ്ടുപിടുത്തങ്ങളുടെ നൂതന മേഖലകളിലെത്തുന്തോറും അനിശ്ചിതത്വത്തിൻ ്റെ രൂപവും ഭാവവും മാറുമെന്നല്ലാതെ അത് അസ്തമിച്ചിട്ടില്ല. നമ്മുടെ ചുറ്റുപാടും ഒരുപാട് അനിശ്ചിത്വത്തിൻ ്റെ അടയാ ളങ്ങൾ കാണാം. ലോക രാഷ്ട്രങ്ങളുടെസാന്പത്തിക, സാമൂ ഹ്യ, ആഭ്യന്തരപ്രശ്നങ്ങളായാലും, നാം ഉൾപ്പെടുന്ന സമൂ ഹത്തിൻ ്റെ വെല്ലുവിളികളായിരുന്നാലും, നമ്മുടെ തന്നെ കുടുംബങ്ങളിലെ സ്വരചേർച്ചയില്ലായ്മ ആയിരുന്നാലും, വ്യക്തി ജീവിതത്തിലെ പാളിച്ചകളായിരുന്നാലും അനിശ്ചി തത്വം എല്ലായിടത്തും കരിനിഴൽ പരത്തുന്നുണ്ട്. അനിശ്ചി തത്വത്തിൻ ്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്പോഴാണ് യഥാർത്ഥ സ്നേഹിതരെ തിരിച്ചറിയാൻ സാധിക്കുന്നത്. ധനം, പ്രതാപം, സൗന്ദര്യം, ആരോഗ്യം, പുത്രസന്പത്ത് ഇവകളിൽ മദിക്കുന്ന വേളകളിൽ യഥാർത്ഥ സ്നേഹി തരെ തിരിച്ചറിയാൻ സാധിക്കുകയില്ല; നാം മെനക്കെടാറു മില്ല. നാളെയെക്കുറിച്ചുള്ള സന്ദേഹത്തിൽ കഴിയുന്പോൾ നല്ലവനെതിരിച്ചറിയാം. സ്നേഹത്തി ൻ ്റെ കപടവേഷം ധരി ച്ചപലരേയും നമ്മുടെ ഇടയിൽകാണാം. കാരുണ്യത്തിനാ യിസ്നേഹം അഭിനയിക്കുന്നവരാണിവർ. എൻ ്റെ ചെറുപ്പത്തിൽ ഞാൻ ദിവസവും കണ്ടുമുട്ടാ റുണ്ടായിരുന്ന ഒരു വൃദ്ധൻ ്റെ വാക്കുകൾ, സ്നേഹം ഒരു പുകയിലാണ്...കാലിപ്പുകയില. ഞങ്ങളുടെ നാട്ടിൽ കാ ലിപ്പുകയിലയെന്നും വടക്കൻ പുകയിലയെന്നും പറഞ്ഞ് രണ്ടുതരം പുകയിലകൾ അന്നുണ്ടായിരുന്നു. കാലിപ്പുകയി ല ചവക്കുന്പോൾ ആദ്യം തലക്ക് പിടിക്കുകയില്ല. അതിൻ ്റെ വീര്യമിറങ്ങുന്നത് സാവകാശത്തിലാണ്. ഒടുവിൽ അത് തലക്ക് പെരുപ്പ് ഉണ്ടാക്കും. ഇതുപോലെയാണ് സ്നേ ഹവും എന്നാണ് അദ്ദേഹത്തിൻ ്റെ ഭാഷ്യം. ഒരു കണക്കിന് അത് ശരിയല്ലേ? സംസ്കരിച്ച് നിർവചിച്ചാൽ സ്നേഹം ഒരുഊർജ്ജമാണ്. കിണറ്റിലെജലം മലിനമാകുന്പോൾ ഗ്രാമീണർ ആ വെ ള്ളം കോരിവെളിയിൽ കളഞ്ഞ് കിണറ് ശുദ്ധീകരിക്കാറുണ്ട്. ഇതിനെ ‘കിണർ ഇറയ്ക്കുക’ എന്നാണ് ചിലയിടങ്ങളിൽ പറയാറുള്ളത്. കിണർ ഇറയ്ക്കുന്നതിന് ഒരാളെങ്കിലും കിണറിനടിയിലേക്ക് ഇറങ്ങേണ്ടിവരും. നല്ല താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങുന്ന ആളുകൾക്ക് അവിടെനിന്നും പുറപ്പെ ടുന്ന വാതകം ശ്വാസിക്കുന്നതുകൊണ്ട് ദേഹാസ്വാസ്ഥ്യമു ണ്ടാവുകയും ചിലപ്പോൾ ചിലർ മരിക്കുകയും ചെയ്യും. ഒരു വീട്ടിൽ കിണർ ഇറയ്ക്കുന്പോൾ കിണറ്റിൽ ഇറങ്ങിയ ആൾ വെപ്രാളപ്പെട്ട് നിലവിളിക്കാൻ തുടങ്ങി. ശ്വാസ തടസ്സം മു ലമാണിത് സംഭവിച്ചത്. അയലത്തുകാർ നിലവിളികേട്ട് ഓടികൂടി. വീട്ടുടമസ്ഥൻ ആക്രോശിച്ചുകൊണ്ടിരുന്നു. “ആരുമില്ലേ ഈ കിണറ്റിൽ ഇറങ്ങി ഇവനെ രക്ഷപെടു ത്താൻ. അവന് വല്ലതും സംഭവിച്ചാൽ എൻ ്റെ കിണർ ചീ ത്തയാകും”. പ്രാണരക്ഷാർത്ഥം നിലവിളിക്കുന്നവൻ ്റെ ജീവനല്ല അവിടെ പ്രധാനം. അശുദ്ധമാകാൻ പോകുന്ന തൻ ്റെ കിണറിനെക്കുറിച്ചാണ് വീട്ടുടമസ്ഥൻ ്റെ ആശങ്ക. കൂ ട്ടം കൂടിയവരിൽ ആരും കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറാ യില്ല. ഒടുവിൽ ഒരാൾ ഓടിവന്ന് കിണറിലേക്ക് വേഗത്തിൽ ഇറങ്ങി. മൃതപ്രാണനായ ആ മനുഷ്യനെ രക്ഷപ്പെടുത്തി. ഇങ്ങനെഅയാളെരക്ഷപ്പെടുത്തിയ ആൾ രക്ഷപ്പെട്ട ആളി ൻ ്റെബദ്ധശത്രുവായിരുന്നു. ജനം ആശ്ചര്യപ്പെട്ടു. മനസ്സിൽ നന്മയുടെ സ്ഫുലിംഗങ്ങൾ തുടിക്കുന്ന ഒരുവന് മാത്രമേ ആപത്തിൽ രക്ഷയ്ക്കായിഓടിയെത്താനുള്ള ആർദ്രഭാവം ഉണ്ടാകൂ. അതാണ് സ്നേഹത്തി ൻ ്റെ ഊർജ്ജം. അവിടെ കൂടി നിന്ന ആളുകളിലാർക്കും ഇല്ലാതിരുന്ന സ്നേഹത്തി ൻ ്റെഊഷ്മളതയാണ് ഈ മനുഷ്യനിൽ നമുക്ക് ദർശിക്കാ വുന്നത്. ഇവിടെ സ്നേഹം ഊർജ്ജമായി പകരപ്പെട്ടത് ആപത്തുഘട്ടത്തിലാണ്. വൻവിപത്തു സമയത്താണ്. എന്നാൽ ജീവിതത്തിലെലഘുവായ സ്പന്ദനങ്ങളിൽ പോ ലും സ്നേഹമൊ ഴുക്കുവാൻ നമുക്ക് കഴിയുമെങ്കിൽ നമു ക്ക് ചുറ്റുമുള്ള അനിശ്ചിതത്വം പോലും ഒരുഹരമായി മാ റും. അനിശ്ചിതത്വത്തിലും ആശ്വാസം നേടാൻ മനുഷ്യ മനസ്സിന് കഴിയും. ജീവിതത്തിലെ ചിന്നക്കാര്യങ്ങളിലും സ്നേഹം പ്രതിഫലിപ്പിക്കുവാൻ സാധിക്കുന്നതെങ്ങിനെ? അത് ഉപാധികളില്ലാത്ത സ്നേഹം പരിശീലിച്ചെങ്കിലെസാ ധിക്കൂ. നമ്മുടെ നാട്ടിൽ അമ്മായിഅമ്മ മരുമകൾ പോര് പ്രസിദ്ധമാണല്ലോ. ഒരുവീട്ടിൽ ഈ പോര് തീർക്കാൻ ഒരു കൗൺസിലറെത്തി. രണ്ടുപേർക്കും പറയാനുള്ളതെല്ലാം കൗൺസിലർ കേട്ടു. ഒടുവിൽ രമ്യമാക്കി. രണ്ടുപേരും
പരസ്പരം അംഗീകരിക്കുമെന്ന് കൗൺസിലർക്ക് വാക്ക് നൽകി. ഒടുവിൽ അമ്മായിയമ്മ മരുമകളോടാവശ്യപ്പെട്ടു കൗൺസിലർക്ക് ഒരു കാപ്പി നൽകുവാൻ. മരുമകൾ അടു ക്കളയിലേക്ക് പോയ തക്കം നോക്കി അമ്മായിയമ്മ കൗ ൺസിലർക്ക് വീണ്ടും മരുമകളുടെ കുറ്റം അടക്കത്തിൽ പറയാൻ തുടങ്ങി. അടുക്കളയിൽ കാപ്പിയിട്ടുകൊണ്ടിരുന്ന മരുമകൾ ചെവിവട്ടം പിടിക്കുന്നുണ്ടായിരുന്നു. തൻ ്റെ കു റ്റം വീണ്ടും പറയുന്നു എന്ന് മനസ്സിലായപ്പോൾ അവൾ ഒന്ന് ഇരുത്തിചുമച്ചു. ഇതുകേട്ട അമ്മായിയമ്മ കൗൺസി ലറോട് പറഞ്ഞു, കോട്ടോ സാറെ, അവളുടെ ചുമകേട്ടോ. സാറ് പോയികഴിയുന്പോൾ എന്നെ കണ്ടോളാമെന്നാണ് ആ ചുമയുടെ അർത്ഥം. ഇതാണ് ചുമക്കുന്ന സ്നേഹം ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. ഈ സ്നേഹം താൽകാലി കമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള സ്നേഹം. ഈ സ്നേഹത്തിൽ ഊർജ്ജമില്ല, ഊഷ്മളതയില്ല. അനുസരണയില്ലാത്ത മക്കളെ നോക്കി അമ്മമാർ ദേ ഷ്യപ്പെടുന്നതു കാണാം. പരീക്ഷയിൽ തോറ്റുവരുന്ന മക്കളോടും ആവശ്യമില്ലാത്ത കൂട്ടുകെട്ടുള്ള കുട്ടികളോ ടും അമ്മമാർ വളരെ പരുഷമായി സംസാരിക്കാറുണ്ട്. പലപ്പോഴും അവരെ ശിക്ഷിക്കാറുണ്ട്. അമ്മമാരുടെ മുഖം അപ്പോൾ ചുവന്ന് തുടുത്തിരിക്കും. സ്നേഹത്തിൻ ്റെയും വാത്സല്യത്തിൻ ്റെയും അഭാവത്തിലല്ല മുഖം ചുവക്കുന്നത്. പ്രതീക്ഷക്കൊത്ത് മക്കൾ ഉയരുന്നില്ല എന്ന ഉത്കണ്ഠകൊ ണ്ടാണിത്. ഇതിനെചുവക്കുന്ന സ്നേഹം എന്ന് വിളിക്കാം. ഇവിടെ സ്നേഹം കോപിക്കുന്നു. ശാസിക്കുന്നു, പ്രതികൂ ലമായി പ്രതികരിക്കുന്നു. ഇത്തരം സ്നേഹത്തി ലും ഊർ ജ്ജമില്ല. മറുതലിച്ച മനുഷ്യമനസ്സിനെ കീഴടക്കാൻ ഊർ ജ്ജമുള്ള സ്നേഹമാണ് ആവശ്യം. അതിന് ചുമക്കുന്ന സ്നേഹവും ചുവക്കുന്ന സ്നേഹവും മതിയാകില്ല. ക്ഷമി
ക്കുന്ന സ്നേഹം വേണം. ക്ഷമിക്കുന്നത് ഒരു ബലഹീനതയാണെന്ന് തെറ്റിദ്ധരി ക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. ഞാൻ ആരാണന്നറി യാമോ എന്ന ഭാവമുള്ളവരിൽ ക്ഷമാശീലമുണ്ടാവില്ല. പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരിൽ ക്ഷമയുടെ ഒരംശം പോലുമില്ല. പിന്നീടവർ പശ്ചാതാപിക്കുകയും ചെയ്യും. നിസ്വാർത്ഥമായ സ്നേഹം ക്ഷമ എന്ന മാധ്യമത്തിലൂടെ യാണ് പ്രവഹിക്കേണ്ടത്. സ്നേഹം മൂലം പലരും വികാ രാധീനരാകാറുണ്ട്. സ്നേഹം ഒരു വികാരമല്ല. സ്നേഹം ഒരു ഊർജ്ജമാണ്. പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം. അതുകൊണ്ട് തന്നെ സ്നേഹം പ്രകടിപ്പിക്കേ ണ്ടത് പ്രവർത്തിയിലൂടെയാണ്, വികാര പ്രകടനങ്ങളിലൂ ടെയല്ല. സുഗന്ധതൈലം കുപ്പിയിൽ അടച്ചുവെച്ചിരുന്നാൽ അതിൻ ്റെ സുഗന്ധം ആർക്ക് ആസ്വദിക്കുവാൻ കഴിയും. കുപ്പി തുറന്ന് ആ തൈലം പകരുന്പോഴാണ് അതിൻ ്റെ സുഗന്ധം ചുറ്റുപാടും പരക്കുന്നത്. ഇതുപോലെയാണ് സ്നേഹവും. സ്നേഹമു ണ്ട് എന്ന് വിശ്വസിപ്പിച്ച് അത് ഉള്ളിൽ ഒതുക്കിവെച്ചാൽ അതിൻ ്റെ സുഗന്ധം എങ്ങനെ മറ്റുള്ളവർ മനസ്സിലാക്കും. അത് പ്രകടിപ്പിക്കണം. പ്രവൃ ത്തികളിലൂടെ പ്രകടിപ്പിക്കണം. അപ്പോൾ സ്നേഹത്തി ൻ ്റെ ഊർജ്ജം പ്രകാശിക്കുവാൻ തുടങ്ങും. അനിശ്ചിതത്വം എന്ന ന്യൂനവികാരം അപ്രത്യക്ഷമാകും. പ്രേമിച്ച് വിവാ ഹം കഴിച്ച ദന്പതിമാർ മതിയായ കാരണങ്ങളില്ലാതെ വി വാഹമോചനത്തി ൻ ്റെ വക്കിലെത്തി. കേസ്സ് കോടതിയിൽ ഫയൽ ചെയ്യുന്നതിന് മുന്പ് ഭർത്താവ് ഭാര്യക്ക് അർഹമാ യ സ്വത്ത് വീതം വെച്ച് വിൽപത്രമെഴുതി അവളുടെ കയ്യിൽ കൊടുത്തു. ഒന്ന് വായിച്ചുപോലും നോക്കാതെ അവൾ അത് കീറിക്കളഞ്ഞു. അവളുടെആവശ്യം സ്വത്താ യിരുന്നില്ല, മറ്റൊന്നായിരുന്നു. അവരുടെ ഏകമകൻ ്റെ വാർഷികപരീക്ഷ ഒരുമാസം കഴിഞ്ഞാണ്. വരുന്ന ഒരുമാ സത്തേക്ക് ഉള്ള ഒരു പ്രത്യേക സംവിധാനം. അത് കഴി യുന്പോൾ വിവാഹമോചനം നടത്തിക്കോളൂ. മുൻകാലത്ത് ഭർത്താവ് രാവിലെ ഓഫീസിൽ പോകുന്പോൾ ഭാര്യയുടെ കൈ പിടിച്ച് വീടിൻ ്റെ ഗേറ്റ് വരെ ഒരുമിച്ച് നടന്ന് സ്നേ ഹത്തോടെബൈപറയുമായിരുന്നു. അടുത്ത ഒരു മാസത്തേക്ക് ഈ പ്രവൃത്തി ചെയ്യണം, മകൻ കാൺകെ. ഭർത്താവ് സമ്മതിച്ചു. ആദ്യത്തെദിവസം വെറും യാന്ത്രികമായണി ഇഷ്ടമില്ലാത്ത തൻ ്റെ ഭാര്യയുടെ കൈ പിടിച്ച് സ്വീകരണമുറിയിൽ നിന്നിറങ്ങി വീടിൻ ്റെ ഗേ റ്റ് വരെ നടന്നു. യാന്ത്രികമായി പുഞ്ചിരിച്ചു. യാന്ത്രികമാ യി ബൈ പറഞ്ഞു. രണ്ടാം ദിവസം അയാൾക്ക് അല്പം ഭാരം കുറഞ്ഞതുപോലെ അനുഭവപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ഒരു പ്രത്യേക ഊർജ്ജം എവിടെ നിന്നോ അയാൾക്ക് ലഭിക്കുന്നതായി അനുഭവപ്പെട്ടു. താൻ വെറു ക്കുന്ന ഭാര്യയുടെ കരം ഗ്രഹിക്കാൻ ഒരു ശക്തി ലഭിച്ചു കൊണ്ടിരിക്കുന്നതായി അയാൾക്ക് മനസ്സിലായി. മുപ്പതാം ദിവസം എന്തെന്നില്ലാത്ത ഒരു ശക്തിയാണയാൾക്ക് ലഭി ച്ചത്. അയാൾ അന്നേ ദിവസം ജോലികഴിഞ്ഞ് ഒരു പൂ ക്കടയിലെത്തി പൂക്കളുടെ ഒരു ബൊക്കെ വാങ്ങി. മരണം വേർപിരിക്കും വരെ ഞാൻ നിന്നെ ഓരോ പ്രഭാതത്തിലും എന്നിലേറ്റിനയിക്കും എന്നെഴുതി. എത്ര ഹൃദയ സ്പർശി യായ വാക്കുകൾ. സ്നേഹം പ്രവൃത്തിയിലൂടെഒഴുകിയാൽ അത് ആവേശമായിമാറും. ഇവിടെഅതാണ് സംഭവിച്ചത്. ആ ബൊക്കെയുമായി അയാൾ വീട്ടിലെത്തിയപ്പോഴേക്കും ക്യാൻസർ രോഗിയായ ആ ഭാര്യ മരിച്ചിരുന്നു. ജീവിതത്തിൻ ്റെ പ്രതിസന്ധികളിൽ സ്നേഹം പ്രവൃ ത്തിയിലൂടെ പ്രകടമാക്കാൻ വൈകിപ്പോയാൽ, സമയമാം നമുക്ക് വേണ്ടി കാത്തുനിൽക്കയില്ല. സമയമാം രഥത്തി ലെ യാത്രക്കാരാണ് നാം എല്ലാവരും. ജീവിതത്തിലെ വൻ കാര്യങ്ങളിൽ മാത്രമല്ല ചെറുതായ കാര്യങ്ങളിൽപ്പോലും സ്നേഹത്തി ൻ ്റെ ഊർജ്ജം പകരാൻ മറക്കരുത്. അപ്പോൾ ജീവിത്തിൻ ്റെ നൈമിഷകതയെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കും. എത്രനാൾ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതസാഫല്യത്തിന്റെ മാത്രയുടെ മൂ ല്യനിർണ്ണയം നടത്തേണ്ടത്. സ്നേഹം എടുക്കാൻ മാത്രമു ള്ളതല്ല, കൊടുക്കാൻ കൂടെയുള്ളതാണ്. സ്വാർത്ഥതയുടെ കാരാഗ്രഹത്തിൽ വികാരത്തിൻ ്റെ ചങ്ങലകളാൽ ബന്ധി ക്കപ്പെടേണ്ട ഒന്നല്ല സ്നേഹം. സഹനത്തിൻ ്റേയും സഹാനുഭൂതിയുടെയും സഹി ഷ്ണുതയുടേയും സമൂർത്ത സങ്കലനമാണ് സ്നേഹത്തി ൻ ്റെ തിരകൾ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഏകപക്ഷി യമായി സ്നേഹം ഒഴുകുന്പോൾ അതിൻ ്റെ അതിരുകളും ആഴവും അളവിനുമപ്പുറമായിരിക്കും.
18
വ്യാഴം, സപ്തംബർ 6, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
ആഘോഷങ്ങൾ ചടങ്ങുകളാകുന്നുവോ? പൊ
ട ിപൂരമായി ഓണം കൊണ്ടാടിയ മലയാളിയു ടെ ഓണത്തിരക്ക് ഒഴിയാറായി. ലോകത്തിൻ ്റെ എല്ലാ ഭൂഖണ്ധങ്ങളിലും മലയാളിയുണ്ട്. അൻ ്റ ാർട്ടിക്കയി ൽപോലും. അവിടെയ ുള്ള ഒരു പരീക്ഷണശാലയിലെ ശാ സ്ത്രജ്ഞനാണ് എൻ ്റെ അയൽക്കാരനായ ഒരു മലയാളി. ഒണം മലയാളിയുള്ളടത്തൊക്കെ ആഘോഷിക്കപ്പെടുന്നു. വാസ്തവത്തിൽ നാട്ടിലെഓണത്തെക്കാളൊക്കെപൊലിമ പ്രവാസലോകത്തെ ഓണത്തിനാണ്. അവസരങ്ങൾക്ക് വേണ്ടികാത്തിരിക്കുന്ന പ്രവാസിഇത്തരം അവസരങ്ങളെ പാഴാക്കാറില്ലല്ലോ. മലയാളി സമാജങ്ങളുടെ പേരിലാ യാലും പ്രാദേശിസംഘടനകളുടെലേബലിലായാലും കൂ ട്ടുകുടുംബങ്ങളുടെ നാമധേയത്തിലായാലും ഓണം പ്രവാ സി ആഘോഷിച്ചിരിക്കും. നാട്ടിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും , പഞ്ചായത്തുകൾതോറും ഓണാ ഘോഷങ്ങൾ കൊടിയിറങ്ങിക്കഴിഞ്ഞു. പ്രവാസലോകം ആഘോഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പണ്ടത്തെ നല്ലനാളുകളെ ഓർത്ത് സന്തോഷിക്കുവാനാണല്ലോ ഓണം. നമ്മുടെആഘോഷങ്ങൾ എത്രത്തോളം പണ്ടത്തെ നല്ല നാളുകളെ, മാവേലിനാട് വാണിടും കാലത്തെഅനു സ്മരിപ്പിക്കുന്നതായിരുന്നു എന്ന ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് നന്നായിരിക്കും. ഇന്ന് ഓണം വീട്ടിൽ ഒരുക്കുന്നവർ തുലോം ചുരു ക്കം. ഓണസദ്യ ഹോട്ടലുകളിലാണിപ്പോൾ. തിക്കും തി രക്കും വിവിധ ഹോട്ടലുകളിൽ കുടുംബാഗങ്ങളോടൊ പ്പമിരുന്ന് സ്വസ്ഥമായിരുന്ന് ഓണസദ്യ ആസ്വദിക്കുവാൻ എത്രത്തോളം കഴിഞ്ഞു. പാർസ ലായി ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടുപോയവരും ഉണ്ട്. ഓണസദ്യ പാർസലാ ക്കിയുള്ള ആസ്വാദ്യത എത്രകണ്ട് ഉണ്ട് എന്ന് ഊഹി ക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ മറ്റുപലതുംപോലെ ഓണവും വാണിജ്യവൽക്കരിക്കപെട്ടിരിക്കുന്നു. മതങ്ങളും മതസംഘടനകളും എപ്രകാരം വാണിജ്യവൽക്കരിക്കപ്പെ ട്ടിരിക്കുന്നുവോ അപ്രകാരം മലയാളി ഓണത്തേയും കൊമേഴ്സയലേഴ്സ് ചെയ്തിരിക്കുന്നു. എല്ലായിടത്തും എല്ലാവർക്കും ലാഭേച്ഛ മാത്രം. ലാഭത്തിൻ ്റെ ശ്രോതസ്സിനെ ക്കുറിച്ചാർക്കും ചിന്തിക്കുവാൻ സമയമില്ല. നേട്ടങ്ങളുടെ ആകെതുകയിലും കനത്തിലുമാണ് നമ്മുടെ കണ്ണ്. നേ ട്ടങ്ങളിൽ മാത്രം നോട്ടമിടുന്ന നാം കോട്ടങ്ങളുടെ നേർക്ക് മനഃപ്പൂർവ്വ ം കണ്ണടക്കുന്നു. അതുകൊണ്ട് ഒരർത്ഥത്തിൽ ആഘോഷങ്ങളുടെ ഊഷ്മളത ഇന്ന് അപ്രത്യക്ഷമായിരി ക്കുന്നു. നമ്മുടെ പല ആഘോഷങ്ങളും വെറും ചടങ്ങു കളായി മറിയിരിക്കുന്നു. ശവകുടീരങ്ങളിലെ അസ്ഥി പഞ്ചരം പോലെ. എൻ ്റെ കുട്ടിക്കാലത്ത് ആയിരത്തിതൊള്ളായിരത്തി അന്പതുകളിൽ നടന്ന ഓണഘോഷങ്ങളെക്കുറിച്ച് ഞാ നിപ്പോഴും ഓർക്കുന്നു. വീട്ടിലുള്ള എല്ലാവർക്കും ഓണം ഒരുക്കുന്നതിന് ഒരു പങ്ക് ഉണ്ടായിരുന്നു. ഓണം ഒരു ക്കുന്നതിനുള്ള സാധനങ്ങൾ കടയിൽ നിന്ന് വാങ്ങുക, ഉപ്പേരി, ശർക്കരപുരട്ടി, പായസം, ഇല ഉണ്ടാക്കുക ഈ വകജോലികൾ എൻ ്റെഅച്ചായനാണ് ചെയ്തിരുന്നത്. പാ ചകമൊക്കെഅമ്മയും. ഇല വെട്ടിതുടച്ച് വെക്കുക, പപ്പടം പൊള്ളിക്കുക ഇവ എനിക്കുള്ള ജോലികളും, ഭക്ഷണം തയ്യാറായികഴിഞ്ഞാൽ എണ്ണ തേച്ച് കുളിക്കാൻ പോകും കുളികഴിഞ്ഞ് പുതുവസ്ത്രമണിഞ്ഞ് എല്ലാവരും കൂടെ ഭക്ഷണം കഴിക്കാനിരിക്കും. എന്തൊരുസുഖം. മാതാപിതാ ക്കളും മക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇത്തരം അവസരങ്ങളിലാണ് കുടുംബബന്ധത്തിൻ ്റെ ഇഴകൾ പി ണഞ്ഞ് ചേരുന്നത്. ആ ഭവനത്തിൽ അപ്പോൾ പ്രസരിക്കു ന്ന പോസിറ്റീവ് എനർജി ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. അസ്വസ്തകളുടെയും പാളിച്ചകളുടെയ ും വേലിയേറ്റങ്ങൾ ക്ക് ഈ കുടുംബബന്ധത്തിൻ ്റെ കണ്ണികളെ അകറ്റാൻ സാ ധിക്കുകയില്ല. അതാണ് അന്നത്തെഓണം. ഊണുകഴിഞ്ഞ് കളിക്കാനായി വെളിയിലേക്കിറങ്ങുകയായി, തൃപ്തിയോ ടെസംതൃപ്തമായ വികാരവായ്പുകളോടെ, ആ കാലമൊ ക്കെ പോയില്ലേ ഇന്ന് മെനക്കെടാൻ ആർക്കും സമയമില്ല. മെയ്യനങ്ങാൻ പോലും. ഓട്ടക്കളത്തിൽ ഓടുന്നവരെപ്പോ ലെയാണിന്ന് എല്ലാവരും. ഓടി മുൻനിരയിൽ എത്താനു ള്ള ആക്രാന്തത്തിൽ ബന്ധങ്ങളെയും, മൂല്യങ്ങളേയും പറ്റി ഓർക്കാൻ ആർക്ക് സമയം കിട്ടും. പിന്നെ എല്ലാം ഒരു തരം ചടങ്ങുകൾ. ഇന്നത്തെആഘോഷങ്ങൾ മിക്കവാറും ലഹരിമയമാണ്, ഉത്സവത്തിൻ ്റെ ലഹരിയല്ല, മദ്യത്തിൻ ്റെ ലഹരി, കണക്കു കൾ സംസാരിക്കുന്നത് കേട്ടോളൂ. 2010 ൽ അത്തം മുതൽ പത്തു ദിവസം മലയാളി കുടിച്ച് തീർത്ത ത് 190 കോടിയു ടെ മദ്യം. 2011 ൽ അത് 235 കോടിയായി, 45 കോടിയുടെ പുരോഗതി ഒരുവർഷം കൊണ്ടുണ്ടായി. 2010 ലെ ഉത്രാടം നാളിലെ മദ്യവിൽപ്പന 30 കോടി, 2011 അത് 38 കോടി, 8
കോടിയുടെ വർദ്ധന ഒന്നിനും പുറകോട്ട് മാറ്റിനിറുത്താൻ പറ്റാത്ത സമർത്ഥനായ മലയാളിഈ വർഷം കുടിച്ച് തീർ ക്കുന്ന മദ്യത്തിൻ ്റെ കണക്ക് തരാൻ സർക്കാരിന് മനസ്സില്ല പോലും സർക്കാർ നിർദ്ദേശമിറക്കി ഓണക്കാലത്തെ വി ൽപ്പനവിവരം മാധ്യമങ്ങളെ അറിയിക്കരുതെന്ന്. എങ്കിലും ഊഹിക്കാവുന്നതേയുള്ളൂ വിലകൂടിയ സഹചര്യത്തിൽ അത് 300 കോടി കവിയുമെന്നുതന്നെ കണക്കുകൂട്ടാം. ഇതിനിടെയാണ് മദ്യവിൽപ്പന കടകൾ വൈകിട്ട് 6 മുതൽ രാത്രി 12 മണിവരെ മാത്രം തുറന്ന് വില്പന നടത്തിയാൽ മതിയെന്ന് കോടതി നിരീക്ഷിച്ചത്. ഇത് പകലത്തെ മദ്യാ പാനം നിയന്ത്രിച്ച് അപകടങ്ങൾ ഒഴിവാക്കണം എന്ന ഉദ്യേ ശ്യത്തോടുകൂടെയായിരുന്നു. എന്നാൽ ബഹുജനരോഷം ഇതിനെതിരെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ചില മദ്യവിൽപനശാലകളുടെ മുന്പിൽ വാങ്ങുന്നവരുടെ നീണ്ട നിരതന്നെ കാണാം. കടകൾ തുറക്കുന്നന്തി മുന്പുതന്നെ ഇത്തരം ക്യൂ രൂപപ്പെട്ടുകഴിയും. ഒടുവിൽ മണിക്കൂറു കളോളം മെനക്കെട്ട് കൗണ്ടറിലെത്തുന്പോൾ ആവശ്യമു ള്ള സാധനത്തിൻ ്റെ സ്റ്റോക്ക് തീർന്നിരിക്കുന്നു. എങ്ങനെ ദേഷ്യം വരാതെയിരിക്കും. നിഖണ്ടുവിൽപോലുമില്ലാത്ത വാക്കുകൾ അത്തരക്കാർ ഉറക്കെവിളിച്ചുപറഞ്ഞുവെങ്കിൽ അത്ഭുതപ്പെടാനുമില്ല. ആഘോഷങ്ങളെചടങ്ങുകളാക്കാൻ ഉള്ള പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പ്രതികരിക്കാതിരി
മക്കളിൽ മറ്റൊരാൾ, മിക്കവാറും രണ്ടാമത്തെ ആൾ, ആ കുടുംബത്തിലെ ഒരു ഹാസ്യ കഥാപാത്രമായി മാ റും. അച്ഛനും അമ്മയും തമ്മിലുള്ള പിണക്കത്തിനിടയിൽ അവരെ തമ്മിൽ രമ്യമാക്കാനുള്ള പരിശ്രമത്തിൽ തമാ ശകൾ പറഞ്ഞായിരിക്കും തുടക്കം. ഇത്തരക്കാർ ക്രമേണ സമൂഹത്തിലും ജോക്കേഴ ്സ് ആയി മാറും. ജീവിതത്തിൽ ഒന്നിനും ഒരു സീരിയസ്സ് ടച്ച് ഇവർ കൊടുക്കുകയില്ല. അതിനവർക്ക് സാധിക്കുകയുമില്ല. കാരണം അവരുടെ സ്വഭാവം അത്തരത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു. ആത്യന്തികമായി ജീവിതം മുഴുവൻ ഒരു വിഡ്ഢിയുടെ വേഷം കെട്ടിനടക്കേണ്ട ഗതികേടിൽ അവർ എത്തിച്ചേരു ന്നു. ജീവിതത്തിലെപച്ചയായ യാഥാർത്ഥ്യങ്ങളെഅതിൻ ്റെ ആക്കത്തിലും തുടക്കത്തിലും ഉൾകൊള്ളുവാൻ കഴിയാതെ പോകുന്ന ഇവർ രോഗികളാണ്. വിഷാദരോഗം അവരിൽ പ്രവർത്തിക്കുന്നത് ഹാസ്യകലാരൂപത്തിലായിരിക്കുമെന്ന് മാത്രം തിരിച്ചറിയുക. മക്കളിൽ വേറൊരാൾ ആ കുടുംബത്തിലെപ്രശ്നങ്ങൾ ക്കൊക്കെയുള്ള ഒരു ബലിയാടായി മാറും, വീട്ടിലെ അസ്വസ്ഥതകൾക്ക് മുഴുവൻ കാരണം ആ വ്യക്തിയുടെ ജന്മമാണ് എന്ന് പഴിചാരി എല്ലാവരും ആയാളെ ഒറ്റപ്പെ ടുത്തും. നിന്റെ കാലുകണ്ടതിൽ പിന്നെ ഈ വീട്ടിൽ സ്വസ്ഥയുണ്ടായിട്ടില്ല എന്ന് നേരിട്ട് പറയുന്ന അച്ഛനമ്മമാ രുണ്ട്. ചിലർ അങ്ങനെ ഉറക്കെപ്പറഞ്ഞില്ലെങ്കിലും അത് മനസ്സിൽവെച്ച് പെരുമാറും ഇത് കുട്ടിയെ ജീവിത നൈ രാശ്യത്തിലേക്ക് കൂട്ടികൊണ്ടുപോകും. ക്രമേണ അയാൾ അധികമാരോടും സംസാരിക്കാത്ത ഒരുമൗനിയായിമാറും. മനോരോഗമാണിത്. ഉള്ളുതുറക്കാൻ കഴിയാത്ത അവസ്ഥ. ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥ എത്ര ഭയാനകമാണ്. ചില കുട്ടികൾ അംഗവൈകല്യമുള്ളവരാ യിപിറക്കാനും സാധ്യതയുണ്ട്. മാതാപിതാക്കളിലുള്ള മാ നസിക വൈകല്യം അസന്തുലിതമായ ജീവിതശൈലിയിൽ ജനിക്കുന്ന കുട്ടികളിൽ ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള ശാരീരികമോമാനസികമോആയ വൈകല്യങ്ങളുണ്ടാകും. ബുദ്ധിവൈകല്യമണിതിൽ ഭൂരിപക്ഷവും. മന്ദബുദ്ധികളായ ഇവർ ആ കുടുംബത്തിന് എന്നും എക്കാലവും ഒരു ഭാ രമായിമാറും. പിൻതലമുറകളിലേക്കും ഈ മന്ദബുദ്ധിരോ ഗം പടർന്ന് പിടിച്ച് ഒരു പാരന്പര്യരോഗമായി ആത് രൂപാ ന്തരപ്പെടും. ഇതാണ് ലഹരിജീവിതമുള്ള ഒരുകുടുംബത്തിൻ ്റെഗതി യെങ്കിൽ ഒരാളുടെ ആസക്തിമൂലം കുടുംബത്തിലെ പിൻ ക്കുന്നതെങ്ങനെ? തലമുറക്കാരുൾപ്പെടയുള്ളവർ ദുരിതമനുഭവിക്കേണ്ടിവരും ഈയിടെ ഒരു വീട്ടമ്മ ടെലിഫോണിലൂടെ എന്നോട് എന്ന യാഥാർത്ഥ്യം നാം മറക്കരുത്. ആസക്തിയുടെവലയിൽ സംസാരിച്ചു. സർ എൻ ്റെ ഭർത്താവിനെ സാറൊന്ന് ഉപദേ കുടുങ്ങിപ്പോയ സമൂഹത്തിലുള്ള ഏത് കുടുംബത്തിൻ ്റെ ശിക്കണം. ഈയിടെയായി ഇത്തിരികൂടുതലാണ്. ഭർത്താ യും ചരിത്രമൊന്ന് പഠിച്ച്നോക്കൂ. ഇതാണ് സത്യം. വിനെ വിളിച്ചപ്പോൾ അദ്ദേഹത്തിൻ ്റെ മറുപടി. വെറുതെ ഇതുതന്നെ സത്യം ആഘോഷവേളകൾ ജീവിത്തിലെ യാണ് സർ. ഞാൻ ഒരു സോഷ്യൽ ഡ്രിങ്കർ മാത്രമാണ്. ഊഷ്മളമായ അനുഭവത്തിൻ ്റെ സുന്ദരനിമിഷങ്ങളാകാതെ മദ്യത്തിന് അടിമയല്ല. എനിക്ക് നിയന്ത്രിക്കാനറിയാം. ഒരു വെറും ചടങ്ങുകളാക്കിയാൽ, ആ ചടങ്ങിൽ മതിമറന്നാൽ പെഗ്ഗ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും ഭാര്യക്കും ഈ ദുരവസ്ഥയുണ്ടാകും. ഇതൊക്കെ അറിയാമെങ്കിലും, മകൾക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ അത് ഇതില്ലെങ്ക ിൽ മറ്റെന്ത് സുഖം എന്ന് വീന്പിളക്കുന്ന സ്നേ പ്രശ്നമാകും. സോഷ്യൽ സ്റ്റാറ്റസിൽ നിന്ന് റെഗുലർ സ്റ്റാ ഹിതർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. നമ്മുടെ ചില റ്റസിലേക്ക് വീട്ടിലെഈ പ്രശനം കാരണം ആ കുടുംബനാ ശീലങ്ങളുടെ പുകവലി, മദ്യപാനം ഇത്യാദി ഉറവിടം പരി ഥൻ വഴുതി വീഴും. ഭർത്താവ് മദ്യപിച്ചാലും പ്രശ്നമില്ലാ ശോധിച്ചാൽ അതൊരു ആഘോഷവേളയിലെത്തിനിൽ ത്ത ഭാര്യയും മകളുമാണ് വീട്ടിലുള്ളത് എങ്കിൽ കുഴപ്പമില്ല. ക്കും. ഞാൻ ആദ്യമായി മദ്യപിച്ചത് ആദ്യമായി പുകവലി അല്ലെങ്കിൽ ഒരുകുടുംബം മുഴുവൻ അസ്വസ്ഥമാകുകയും ച്ചത് ഒരു ഓണത്തിനോ ക്രിസ്തുമസ്സിനോ, വിഷുവിനോ ക്രമേണ ഒരുതരം രോഗാവസ്ഥയിലെത്തിച്ചേരുകയും ചെ പെരുന്നാളിനോഎവിടെയെങ്കിലും എത്തിനിൽക്കും. യ്യും. കുടുംബാംഗങ്ങൾ വിവിധ തരം രോഗങ്ങൾക്ക് അടി പ്രജാവത്സലനായ മാവേലി തന്പുരാനെ പ്രതിനിധാ മകളാകും. നം ചെയ്ത് ആയിരക്കണക്കിന് പേർ മാവേലിയുടെ വേ അമേരിക്കയിൽ ഈയിടെയായി ഇത് സംബന്ധമായി ഷം കെട്ടി സദസ്സുകളിൽ പ്രത്യക്ഷപ്പെടാറില്ലേ ഇവരിൽ നട്ന ഒരു പഠനം ലോകം മുഴുവൻ ഉള്ള രാജ്യങ്ങൾക്കും നല്ലൊരു പങ്കും മദ്യലഹരിയിലാണ് മതിമറന്നാടുന്നത്. ബാധകമാണ്. ഒരുമദ്യപാനിയുടെവീട്ടിലെഭാര്യ മാനസിക അല്ലാത്തവർ എന്നോട് സദയം ക്ഷമിക്കുക. കഴിഞ്ഞവർ സമർദ്ദം മൂലം തൈറോയിഡ്. പുലമോനറിഹൈപ്പർ ടെൻ ഷം ഒരു ഗൾഫ് രാജ്യത്തെ ഓണാഘോഷപരിപാടിൽ ഷൻ എന്നീ രോഗങ്ങൾക്ക് അടിമയായി മാറാം. ഭർത്താവ് നടന്ന കസേരയടിയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ഒരുലഹരിരോഗിയാവുകയും ചെയ്യും. നിയന്ത്രണമില്ലാത്ത െചയ്തിരിന്നു. പഴയകാല ഓണസ്മരണകളുയുർത്ത ി കേ മദ്യപാനം ഇതിലെങ്കിൽ പറ്റില്ല എന്ന ഒരവസ്ഥ സൃഷ്ടിക്കു രളത്തിൽ ഓണക്കളി, ഓണത്തല്ല്, ഓണനുണ ഇവയൊ മെങ്കിൽ ആ അവസ്ഥ ഒരുരോഗമാണ് പഠനം പറയുന്നത്, ക്കെഅവതരിപ്പിക്കുക പതിവായിരുന്നു. അതിൻ ്റെപുതിയ ഇങ്ങനെയുള്ള കുടുംബത്തിലെമൂത്തകുട്ടിചെറുപ്പത്തിലേ പതിപ്പായിയിരിക്കാം ഈ കസേരകൾ വലിച്ചെറിഞ്ഞും മറ്റു തന്നെഒരുഗൗരവ കഥാപാത്രമായിസീരിയസ്സ് ക്യാരക്റ്റർ ള്ളവരെ മർദ്ദിച്ചുമുള്ള ഓണത്തല്ല് എല്ലാം ഒരു ചടങ്ങായി ആയിമാറുമെന്നതാണ്. പഠിത്തം മുടങ്ങും. കുടുംബഭാ മാറിയിരിക്കുന്നു. പക്ഷേ സമാശ്വസിക്കാൻ ഒന്നുണ്ട്. കെട്ട് രമേറ്റടുത്ത് ചെറുപ്പത്തിലേ ജോലിയിൽ പ്രവേശിക്കും, ഇറങ്ങുന്പോൾ നമുക്ക് വീണ്ടുവിചാരമുണ്ടായി പശ്ചാത ഇളയവരെ നോക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കും ഒടു പിക്കും. ഛേ അതുവേണ്ടായിരുന്നു. എന്ന് തോന്നും. വിൽ സ്വയം ശീലിച്ച് ജീവിത വിരക്തിയിൽ എത്തിച്ചേ അപ്പോൾ മുഖം കുനിയും നമ്മുടെ ആഘോഷങ്ങൾക്ക് രും. ഡിപ്രഷൻ അവിടെ തുടങ്ങുകയായി. എൻ ്റെ അച്ഛൻ ്റെ മനുഷ്യമനസ്സിൻ ്റെ നന്മ പ്രദർശിപ്പിക്കുന്ന ഉത്സവങ്ങളായി മദ്യപാനം മൂലം ജീവിതാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ മാറിയെങ്കിൽ പരസ്പര സൗഹൃദത്തിൻ ്റെകയ്യൊപ്പുകളായി കഴിഞ്ഞില്ല എന്നും എൻ ്റെജീവിതം ഒരുകരയിലും എത്തി തീർന്ന ിരുന്നുവെങ്കിൽ ആശ കൈവിടുന്നില്ല. ആശ ആരു യില്ല എന്നും ഓർത്ത് വിലപിച്ച് ഒരു ദുഃഖപുത്രനായോ ടെയും കുത്തകയല്ലല്ലോ ആശയിലധിഷ്ഠതമല്ലേ ഓരോ ദുഃഖ പുത്രിയായോജീവിതം കഴിച്ചുകൂട്ടൂം ഇത്തരക്കാർ. നിമിഷാർത്ഥ വും.
18
വ്യാഴം, സപ്തംബർ 13, 2012
ഡോ: ജോൺ പനയ്ക്കൽ
മനസ്
“പാരന്പര്യത്തിൻ്റെ പാരതന്ത്ര്യത്തിൽ” പാ
ന്പര്യത്തിൽ അഭിമാനിക്കുന്നവനാണ് മലയാളി. ര ചിലരൊക്കെ പാരന്പര്യത്തിൽ ദുരഭിമാനം വച്ചുപു ലർത്താറുമുണ്ട്. എൻ ്റെ കുടുംബം, എൻ ്റെ അച്ഛൻ, എൻ ്റെ അപ്പൂപ്പൻ, അപ്പൂപ്പൻ ്റെ അപ്പൂപ്പൻ..എന്നിങ്ങനെ കുടുംബ മഹിമയുടെ ആലാത്തുകൾ വലിച്ചുനീട്ടി വീന്പിളക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. പാരന്പര്യത്തിൻ ്റെ പാരതന്ത്ര്യത്തിൽ കെട്ടപ്പെട്ടുകിടക്കുന്ന മനുഷ്യമനസ്സിൻ ്റെ വികലമായ അവസ്ഥാവിശേഷത്തെക്കുറിച്ച് ഒരു വീണ്ടുവിചാരം നടത്തു വാനാണ് ഞാൻ മുതിരുന്നത്.
മൂന്ന് കേസ്സുകളുടെകെട്ട് അഴിക്കട്ടെ
കേസ്സ് ഒന്ന്: ഒരു യുവാവ് ടെലിഫോണിൽ ബന്ധപ്പെ ട്ട് പരാതിപ്പെടുന്നു. സാറേ, എനിക്ക് വലിയ ഭയം, ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന്. കുറേ നാളുകളായി എനിക്ക് ഈ ചിന്ത ഉണ്ടായിട്ട്. കൂടെക്ക ൂടെ മനസ്സ് ആത്മഹത്യ ചെ യ്യുന്നതിനെക്കുറിച്ച് ചിന്തിച്ച് എന്നെ അലട്ടുന്നു. ഇപ്പോൾ എനിക്ക് വിശപ്പില്ല. ഉറക്കം വളരെ കുറവാണ്. എപ്പോ ഴും ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത മാത്രം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്ക ുറിച്ചും ആത്മഹത്യാക്കു റിപ്പിൽ എന്തൊക്കെഎഴുതണമെന്നതിനെക്കുറിച്ചും ഗാഢമാ യി ചിന്തിക്കുന്നു. കുറെകുറിപ്പുകൾ ഞാനെഴ ുതിയിരുന്നുവെ ങ്കിലും അവയൊക്കെ കീറിക്കളഞ്ഞു. ഇപ്പോഴത്തെ കുറിപ്പ് പൂർത്തിയായിട്ടില്ല. പക്ഷെആത്മഹത്യ ചെയ്യാൻ ഞാൻ മടി ക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള ഒരു കാരണവും എൻ ്റെ മുന്പിൽ ഞാൻ കാണുന്നില്ല. എന്താണ് ഇങ്ങനെ? എങ്ങനെഈ ചിന്ത ഒഴിവാക്കാം?”
ടുമെന്ന തോന്നൽ ഒരു വിശ്വാസമായി ഈ യുവതിയുടെ ഉപബോധമനസ്സിൽ ദൃഢമായിരിക്കുന്നു. പാരന്പര്യത്തിൻ ്റെ പാരതന്ത്ര്യത്തിൽ പരിതപിക്കുന്ന പാവപ്പെട്ട ഈ പെൺകു ഞാൻ കുറേ നേരം അയാളുമായി സംസാരിച്ചു. ഈ ട്ടിയുടെ പേടിപ്പെടുത്തുന്ന ഈ അവസ്ഥയും പാരന്പര്യരോ അവസ്ഥയുടെ മൂലകാരണം കണ്ടുപിടിക്കാനായിരുന്നു ഗത്തിൻ ്റെവേരുപൊട്ടിഉണ്ടായതാണ് എന്നതിൽ തർക്കമില്ല. എൻ ്റെ ശ്രമം. അയാളുടെ അച്ഛൻ 45 ാമത്തെ വയസ്സിൽ കേസ്സ് മൂന്ന്: ഒരുകുടുംബത്തിലെമൂന്ന് ആൺകുട്ടികളിൽ ആത്മഹത്യചെയ്ത ആളാണ്. വല്ല്യച്ഛനും ആത്മഹത്യയി ലാണ് ജീവിതം അവസാനിപ്പിച്ചത്. അതുമാത്രമല്ല വല്ല്യച്ഛൻ ്റെ ഇളയ ആളിന് ഒരു അസ്വസ്ഥത. പഠിത്തത്തിലും, അനു രണ്ടുസഹോദരങ്ങളും ആത്മഹത്യയിലൂടെജീവിതം അവസാ സരണത്തിലും, വസ്ത്രധാരണ രീതിയിലും, പെരുമാറ്റത്തി നിപ്പിച്ചവരാണ്. ഈയിടെ ഈ യുവാവിൻ ്റെ മൂത്ത സഹോ ലും, ആഹാരക്രമത്തിലുമൊക്കെ അപാകതകൾ പ്രദർശി ദരൻ ആത്മഹത്യ ചെയ്തു. അടുത്ത ഊഴം തൻ ്റേതാണ് പ്പിക്കുന്നു. ഒറ്റനോട്ടത്തിൽ ഒന്നും മനസ്സിലാവുകയില്ല. ഒരു ിപ്പി എന്ന തോന്നൽ ഇദ്ദേഹത്തിൻ ്റെഉപബോധമനസ്സിൽ ഉറഞ്ഞ് തരം ഹിഡൻ പേഴ്സനാലിറ്റി. വൈകല്യമെന്ന് വിശേഷ കൂടിയിരിക്കുന്നു. ആ ഭയം ഇദ്ദേഹത്തെവല്ലാതെഅലട്ടുന്നു. ക്കാവുന്നതൊന്നും ആ കുട്ടിയിൽ ദർശിക്കാൻ സാധിക്കു ഭക്ഷണം വേണ്ട, രാത്രിയിൽ ഉറക്കമില്ല. ഈ അവസ്ഥയിൽ ന്നില്ല. പിന്നെയെന്ത് ? ആ കുട്ടിയുടെ അച്ഛന്റെ കുടുംബപാ എത്തിച്ചേർന്ന ഈ യുവാവിനെകുറ്റം പറഞ്ഞിട്ടെന്തുകാര്യം? രന്പര്യമനുസരിച്ച് വീട്ടിൽ ഒരാൾ മാനസിക വൈകല്യം കുടുംബചരിത്രം ആത്മഹത്യക്കുറിച്ചാണ് വിളിച്ച് പറയുന്നത്. ഉള്ളതായി തീരണമെന്ന ഒരുവയ്പുണ്ട്. അവരുടെ എല്ലാ ആത്മഹത്യാ പ്രവണത ഒരു പാരന്പര്യരോഗമായി അയാളും ശാഖകളിലും അത് വർഷങ്ങളായി പതിവാണ്. വീട്ടിലും മറ്റ് കുടുംബാംഗങ്ങളും അംഗീകരിച്ച് കഴിഞ്ഞു. നാട്ടുകാരു ഈ കുട്ടിയിൽ അതിന്റെ ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങി ടെ ചിന്താഗതിയും മറിച്ചാവുകയില്ല എന്ന് അനുമാനിക്കാവു യെന്ന് പറഞ്ഞ് അതൊരു വാർത്തയാക്കിയപ്പോൾ വിവരം ്റെ ചെവിയിലുമെത്ത ി. ആ മനസ്സ് അസ്വസ്ഥമായി. ന്നതേയുളളൂ. മതാചാരപ്രകാരമുള്ള പ്രതിവിധികൾ മുറയ്ക്ക് ഈ മകൻ തൻ ്റെമാതാപിതാക്കളും സഹോദരങ്ങളും സംശയദൃഷ്ടിയോ െചയ്തിട്ടും ഒരുആശ്വാസവുമില്ല. പ്രശ്നം തന്നെ! ടെ തന്നെ വീക്ഷിക്കുന്നു എന്ന അറിവ് അയാളെ ഒരു തരം കേസ്സ് രണ്ട്: പ്രേമിച്ച് വിവാഹം കഴിച്ച ദന്പതികളിൽ ഭാ സംശയരോഗിയാക്കിമാറ്റി. പെരുമാറ്റത്തിൽ അയാളറിയാതെ ര്യയുടെവിലാപം ശ്രദ്ധിക്കൂ. വിവാഹം കഴിഞ്ഞിട്ട് 3 വർഷമാ ന്യൂന ചലനങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. He got infected യി. ഒരു കുട്ടിയുമുണ്ട്. വലിയ കുടുംബ പ്രശ്നങ്ങളൊന്നും with negative energy. പാരന്പര്യരോഗത്തിൻ ്റെ മറ്റൊരു ഉദാ അവരുടെ ദാന്പത്യ ജീവിതത്തിൽ ഈ അടുത്തകാലം വരെ ഹരണമല്ലേഈ കേസ്സ്. ഉണ്ടായിരുന്നില്ല. പക്ഷേഇപ്പോൾ പ്രശ്നം, കുറച്ചുനാളുകളാ മേൽവിവരിച്ച മൂന്ന് കേസ്സുകളും പാരന്പര്യരോഗത്തി യി ഭാര്യയുടെ മനസ്സിൽ ഒരു ഭീതി; ഭർത്താവ് തന്നെ ഒഴിയു മോയെന്ന്. ഭർത്താവ് അങ്ങനെഒരുവിവാഹമേചനത്തെപ്പറ്റി ലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്താണിതിന് കാരണം? ചിന്തിച്ചിട്ടുപോലുമില്ല. അങ്ങനെ ഒരു പ്രതിസന്ധിയുണ്ടാ മനഃശാസ്ത്രപഠനത്തിൽ ഇതിനെ Psychotropic Disorder കാൻ അവരുടെദാന്പത്യജീവിതത്തിൽ ഒരുകാരണവും ഇല്ല. എന്ന് പറയും ഒരു വീട്ടിലുള്ളവരുടെ Psychotropic situa്റെ പിന്നെ എന്താണ് ഇങ്ങനെ ഒരു അവസ്ഥ? ആ യുവതിക്ക് tion മൂലമാണ് ഇത്തരം Disorder ഉണ്ടാകുന്നത്. ഒരാളിൻ ഇപ്പോൾ ഒന്നിലും ഒരു താൽപര്യവുമില്ല. ആഹാരം പാകം ഉപബോധമനസ്സിൽ ‘എനിക്കും അങ്ങനെസംഭവിക്കും’ എന്ന ചെയ്യുന്നതിൽ ശുഷ്കാന്തിപ്രകടിപ്പിച്ചിരുന്ന അവർ ഇപ്പോൾ തോന്നൽ അനുസ്യൂതമായി ഉണ്ടാകുന്പോൾ ആ ചിന്ത ഒരു പാകം ചെയ്യാൻ മടിക്കുന്നു. തന്റെ കുട്ടിയെ ശ്രദ്ധിക്കുന്നതി വിശ്വാസ പ്രമാണമായി മാറുന്നു. അപ്പോൾ ആ അസ്വസ്ഥാ ലും, എന്തിന് സ്വന്തം ശുചിത്വത്തിൽ പോലും താൽപര്യമി വസ്ഥയിലാണ് ഞാനും എന്ന് അയാൾ ഉറച്ച് വിശ്വസിക്കു ല്ല. എല്ലാറ്റിനും ഒരു തരം നിസ്സംഗത. ഭർത്താവ് തന്നെ കയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പൂർവ്വീകരുടെ ഒഴിഞ്ഞതിനുശേഷമുള്ള തൻ ്റെ അവസ്ഥയെക്കുറിച്ചുള്ള ചി അരുതാത്ത ചെയ്തികളും, പാപകർമ്മങ്ങളും കാരണം ന്തയിലാണ് എപ്പോഴും. കൂട്ടുകാരുമായുള്ള സംഭാഷണവും പിൻതലമുറ ശാപത്തിനും ദോഷത്തിനും വിധേയരാവുമെ സന്പർക്കവും വരെവേണ്ടെന്ന് വെച്ചു. ഇരുട്ടിൻ ്റെആത്മാവാ ന്ന ചൊല്ലുകൂടെ കേൾക്കുന്പോൾ ഏതാണ്ട് Psychotropic ്റെ പൂർണ്ണ വളർച്ച പ്രാപിച്ചിരിക്കും. ഒരു യിത്തീർന്നു ആ യുവതി. കാരണം അന്വേഷിച്ച് കടന്നുചെ Disorder അതിൻ കുടുംബത്തിനേറ്റിട്ടുള്ള ശാപശരങ്ങൾ, നിരപരാധികളുടെ ന്നപ്പോൾ മനസ്സിലായത് വിചിത്രം തന്നെ.! കണ്ണീരിൻ ്റെ നിലവിളി, രക്തച്ചൊരിച്ചിലിൻ ്റെ പ്രതിധ്വനി, മറ്റു അവരുടെ അച്ഛനും അമ്മയും കുറേ നാളുകളായി വേർ ള്ളവരെ കാരണം കൂടാതെ ദണ്ധിപ്പിച്ചതിൻ ്റെ മറുവില ഇവ, പിരിഞ്ഞ് രണ്ടുവീട്ടിൽ കഴിയുകയാണ്. മൂത്ത രണ്ട് സഹോ ആ കുടുംബത്തിൻ ്റെ സ്വസ്ഥത ഭാവിയിലെപ്പോഴെങ്കിലും ദരിമാരും വിവാഹബന്ധം ഒഴിഞ്ഞ് അമ്മയുടെ കൂടെ കുട്ടി കെടുത്തുമെന്ന ് കാലം സാക്ഷീകരിക്കുന്നുണ്ട്. നാമൊക്കെ കളുമായി കഴിയുന്നു. ഈയിടെ അവരുടെ നേരെ മൂത്ത അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ സഹോദരൻ ഭാര്യയെ ഉപേക്ഷിച്ച് വിവാഹമോചനം നേടി. ഈ വിഷാദരോഗം, Psychotropic Disorder ഉണ്ടാകാൻ കാ ഇനിആ കുടുംബത്തിൽ ബന്ധമൊഴിയാൻ ഈ ഇളയമകൾ രണക്കാർ നാം തന്നെ. കുടുംബം ഒരു വ്യവസ്ഥ (System) മാത്രം. അതേകുറിച്ചോർക്കുന്പോൾ ശരീരം വിറക്കുന്നു, ആണ്. കുടുംബാംഗങ്ങൾ ഒരേ ചങ്ങലയുടെ പലകണ്ണികൾ വിയർക്കുന്നു. എന്താണിതിന് കാരണം? ബന്ധം വേർപ്പെ പോലെയാണ്. ഒരു കണ്ണിയിൽ വിള്ളലുണ്ടാകുന്പോൾ അത്
ചങ്ങലയുടെ അഖണ്ധതയിൽ ചലനങ്ങളുണ്ടാക്കുന്നതുപോ ലെ ഒരു വ്യക്തിയിലുള്ള അസ്വസ്ഥത ആ കുടുംബത്തിൻ ്റെ മുഴുവൻ സ്വസ്ഥതയെ ഹനിക്കുമെന്നതിൽ തർക്കമില്ല. കു ടുംബത്തിൻ ്റെ ചലനാത്മകത (Family dynamics) അഭംഗു രം കാത്തുസൂക്ഷിക്കേണ്ട കടമ ഓരോ കുടുംബാംഗത്തിനു മുണ്ട്. ഈ ചലനാത്മകതക്ക് ക്ഷതമേൽക്കുന്പോഴാണ് നാം ഇത്തരം സൈക്കോ ട്രോപ്പിക്ക് അനുഭവങ്ങളിലേക്ക ും ചി ന്തകളിലേക്ക ും കടന്നുചെല്ലുന്നുത്. മലയാളിയുടെഔദ്യോഗിക മത്സ്യം കരിമീനാണല്ലോ,കരി മീനിന് ചില പ്രത്യേകതകളുണ്ട്. മാലിന്യം കലർന്ന ഭക്ഷണം അത് കഴിക്കുകയില്ല. രാസപദാർത്ഥങ്ങളുടെഅതിപ്രസരമുള്ള വെള്ളത്തിൽ അത് ജീവിക്കുകയുമില്ല. ഏക ഭാര്യാത്വത്തിന് പ്രസിദ്ധമാണ് കരിമീൻ. ഇണചേരൽ ഒരാളിനോട് മാത്രം. മു ട്ടയിടുന്നതും ആ ഇണചേരലിലൂടെ മാത്രം. ഈ ചര്യകളൊ ക്കെ കരിമീനിൻ ്റെ നൈർമ്മ ല്യത്തിൻ ്റേയും നിഷ്ക്കളങ്കതയു ടെയും ബഹിർസ ്ഫുരണങ്ങളാണ്. നമ്മുടെ ജലാശയങ്ങൾ, പരിസ്ഥിതി ഇവ രാസവസ്തുക്കളെക്കൊണ്ട് പൂരിതമായിരി ക്കുന്നതിനാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കരിമീൻ ഉൽപാദനം 60 ശതമാനം കുറഞ്ഞിരിക്കുന്നവെന്ന് കണക്കു കൾ സംസാരിക്കുന്നു. കരിമീനിനെ നോക്കി പലതും പഠി ക്കണം നമ്മൾ. നമുക്കും ഒരുകരിമീനാകാൻ സാധിക്കുമോ? അതിൻ ്റെ ആദ്യപടിയാണ് മനസ്സിനെ ശുദ്ധമാക്കുക എന്നത്. Psychotropic Disorder ൽ കഴിയുന്ന കുടുംബാംഗങ്ങൾ ഒരു സൈക്യാർട്ടിസ്റ്റിനെ കണ്ട് Psychotropic Medicationന് വിധേയ രാവണം. ഫാമിലി കൗൺസിലിംഗിലൂടെ ഫാമിലി ഡൈനാമിക്സ് വീണ്ടെടുക്കണം. മനസ്സിനെ ബലപ്പെടുത്തു ന്ന പ്രഭാഷണങ്ങൾ ദിവസേന ശ്രവിക്കണം. മനസ്സിൻ ്റെപിരി മുറുക്കം കുറക്കുന്നതിനായിട്ടുള്ള പരിശീലന ക്ലാസ്സുകളിൽ സംബന്ധിക്കണം. മനസ്സിനെ ആക്രമിച്ച് കീഴടക്കിയിരിക്കു ന്ന പാരന്പര്യരോഗങ്ങൾ പതുക്കെ പിൻവാങ്ങും. ഒരു അപ്പൂ പ്പൻതാടിയെപ്പോലെ ഭാരമില്ലാത്ത അവസ്ഥയിലേക്ക് മനസ്സ് എത്തിച്ചേരും. യഥേഷ്ടം പറക്കുവാനുള്ള സ്വാതന്ത്യത്തോ ടെ മാനസിക വ്യഥയനുഭവിക്കുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീസ്വാമിജിയോട് ചോദിച്ചു. “സ്വാമിജീ, കഴിഞ്ഞ ഒരു വർഷമായി ഞാൻ കടുത്ത മാ നസിക വ്യഥയിലാണ്. എൻ ്റെ ഭർത്താവ് എന്നെ സ്നേഹ ി ക്കുന്നില്ല. ഞാനെന്ത് ചെയ്യണം?. സ്വാമിജിയുടെ മറുപടി, “എനിക്ക് മറുവശം കൂടികേൾക്കണം” വീണ്ടും സ്ത്രീയുടെ ചോദ്യം. “മാനസിക വ്യഥ കൂടുന്നതല്ലാതെ ഒരു വർഷമായി ഇത് കുറഞ്ഞുകാണുന്നില്ല. ഇതൊന്ന് കുറയ്ക്കുവാനെന്താണ് മാ ർഗ്ഗം?” സ്വാമിജിയുടെ മറുപടി, “ഒരു വർഷം കൊണ്ട് നിങ്ങൾ എന്ത് നേടി; ഒന്നും നേടിയിട്ടില്ല, അല്ലേ? നേട്ടമില്ലാത്ത വ്യാ പാരം എന്തിന് വൃഥാനടത്തുന്നു” മറുവശം വായിക്കാതെ, നേട്ടമില്ലാത്ത മാനസിക വ്യാപാര ത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പായലുപിടിച്ച പാരന്പര്യത്തിൻ ്റെ പടുകൂറ്റൻ മതിൽക്കെട്ടിനുള്ളിലാണെന്നുകൂടെതിരിച്ചറിയുക. ചിന്തകൾ പ്രത്യാക്രമണത്തിനല്ല, പ്രതിരോധത്തിനാവട്ടെ!.
18 10
വഴികാട്ടി
വ്യാഴം, സപ്തംബർ 20, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
“അന്തർനേത്രം തുറക്കാൻ...” ഞാ
ൻ ചെറുപ്പം മുതലേകേൾക്ക ുന്ന ഒരുവരിപദ്യമാ ണ്, “അകംകണ്ണുതുറപ്പിക്കാൻ ആശാൻ ബാ ല്യത്തിലെത്തണം” അകം കണ്ണിൻ ്റെ പര്യായപദങ്ങളാണ് അന്തർനേത്രം, ഉൾകണ്ണ്, എന്നിവ. ഒരു കുഞ്ഞിൻ ്റെ പൂർ വ്വബാല്യത്തിൽ തന്നെ അവൻ ്റെ ഹൃദയത്തിൻ ്റെ, ബുദ്ധിയു ടെ, അറിവിൻ ്റെകണ്ണ് തുറക്കാൻ എഴുത്തച്ഛന്മാർ നടത്തുന്ന കുടിപ്പള്ളിക്കൂടങ്ങളിൽ പോകണമെന്നർത്ഥം, കുടിപ്പള്ളി ക്കൂടങ്ങൾക്ക് ‘ആശാൻപള്ളിക്കൂടങ്ങൾ’ എന്നും പേരുണ്ട്. ഇത് എൻ ്റെബാല്യത്തിൻ ്റെകഥ. ഇന്ന് കുടിപ്പള്ളിക്കൂടങ്ങൾ മാറി, നഴ്സറിസ്കൂളുകളാ യി. നഴ്സറിക്കുശേഷം എൽ.കെ.ജി.യും യു.കെ.ജി,യുമുള്ള കിൻ ്റ ർഗാർട്ടനുകളും. അവിടെ കുട്ടികൾക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. ഇംഗ്ലീഷ്പാട്ടുകൾപാടി, ചി ത്രങ്ങൾ വരച്ച് ആടിപ്പാടിനടക്കുന്നകാലം. എന്നാൽ എൻ ്റെ ആ കാലത്ത് ആദ്യം പഠിച്ചത് മലയാള അക്ഷരങ്ങളായി രുന്നു അ, ആ, ഇ, ഈ, എന്നിങ്ങനെ. ഈ അക്ഷരങ്ങൾ പനയോലയിൽ ആശാൻ നാരായം വച്ച് എഴുതിത്തരും, ഈ ഓലച്ചുരുളിൻ ്റെ കനം കൂടുന്തോറും അക്ഷരലോ കത്തെഅറിവും വർദ്ധിക്കും. എൻ ്റെ കൊച്ചുഗ്രാമത്തിൽ രണ്ട് കുടിപ്പള്ളികൂടങ്ങൾ അന്നുണ്ടായിരുന്നു. ഒന്ന് ‘വെളുത്താശാൻ ്റെ’യും മറ്റേത് ‘കറുത്താശാൻ ്റേതും’, വെളുത്താശാൻ വെളുത്തനിറമുള്ള ആളായിരുന്നെങ്കിലും കുട്ടികളെചൂരൽ വച്ച് അടിക്കുമായി രുന്നു. ഓലമേഞ്ഞ ഷെഡ്ഡിൽ ആശാൻ ഇരിക്കുന്ന കുരണ്ടി പ്പുറത്തിന് മുകളിൽ ഈ ചൂരൽ എല്ലാവരും കാൺകെ വെളുത്താശാൻ തൂക്കി ഇടുമായിരുന്നു. പഠിച്ചില്ലെങ്കിൽ ‘ചൂരൽകഷായം’ തീർച്ച എന്ന സന്ദേശം അറിയിക്കുവാ നായിരുന്നു ഇങ്ങനെ അദ്ദേഹം ചെയ്തിരുന്നത്. എന്നാൽ കറുത്താശാൻ അത്ര ക്രൂരനല്ലായിരുന്നു. അദ്ദേഹത്തിൻ ്റെ കുരണ്ടിപ്പുറത്തിന് മുകളിൽ ഒരു കുല പഴുത്തപഴം എപ്പോഴും തൂക്കിയിട്ടിരിക്കും. അത് കിട്ടുമെന്ന ോർത്ത് അടിയുണ്ടെങ്കിലും മിക്ക കുട്ടികളെയും ചേർത്തിരുന്നത് അവിടെയാണ്. എന്നെയും കറുത്താശാൻ ്റെ (അദ്ദേഹം കറുത്തവനായിരുന്നു) അടുത്താണ് ചേർത്ത ത്. ചാണകം മെഴുകിയ തറയിൽ ഇരിക്കണം. മുന്പിൽ മണ്ണ് വിരിച്ചിരി ക്കും. അതിലാണ് വിരൽകൊണ്ട് എഴുതിപ്പഠിക്കേണ്ടത്. ഇടയ്ക്ക് ഒരു പഴം കിട്ടും. ഇന്നും മനസ്സിൻ ്റെ മരവി ക്കാത്ത മൂലയിൽ എൻ ്റെ കറുത്താശാൻ ്റെ രൂപവും ഭാവും, സ്ത്രീകളെപ്പോലെ മുടിവളർത്തി ഒരുവശത്തേക്ക് കെ ട്ടിവച്ചിരിക്കുന്ന ഫാഷനും, പുകയിലക്കറയുള്ള കറുത്ത പല്ലുകളും ഒരു മധുരസ്മരണയായി അവശേഷിക്കുന്നു. എന്നോട് ആശാന് ഒരു പ്രത്യേക സ്നേഹമായിരന്നു. പനയ്ക്കലെ സാറിൻ ്റെ (എൻ ്റെ വല്ല്യച്ഛൻ) കൊച്ചുമകൻ എന്ന ഒരു പരിഗണന എനിക്ക് കിട്ടിയിരുന്നു. എങ്കിലും ആശാൻ മറ്റ് കുട്ടികൾക്ക് ചൂരൽകഷായം കൊടുക്കു ന്പോൾ ഒരിക്കൽ എനിക്കും കിട്ടുമെന്ന ുള്ള ഭയം കൊണ്ട് ഞാൻ എൻ ്റെ അമ്മയുടെ അടുത്ത് ദിവസവും രാവിലെ അടവ് ഇറക്കുമായിരുന്നു. കരഞ്ഞുകൊണ്ട് “ആശാൻ ്റെയടു ത്ത് പോകാൻ വയ്യ” എന്ന് പറഞ്ഞുകൊണ്ട് ആ മടിയിൽ അഭയം തേടുക പതിവായി. ആങ്ങനെ ആശാൻ പള്ളിക്കൂ ടത്തിൽ പോകുന്ന പതിവ് നിറുത്തിആശാൻ വീട്ടിൽ വന്ന് എന്നെ പഠിപ്പിക്കാൻ തുടങ്ങി. അതൊക്കെ ബാല്യകാലം; എന്തൊക്കെമധുരസ്മരണകൾ! മഴപെയ്താൽ വെള്ളം ചോരുന്ന ഓലപ്പുരയുടെ കീ ഴിലിരുന്നാണ് ഞാനീവരികൾ പഠിച്ചത് “അകം കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം.” ആശാൻ പാടിത്തരുന്ന വരികൾ കൂട്ടത്തോടെ ഞങ്ങൾ ഏറ്റുപാടു മായിരുന്നു. അതുകൊണ്ടുതന്നെ പ്രായമേറയായിട്ടും ആ വരികൾ മറന്നിട്ടില്ല, ഇന്നും അതിന് ജീവനുണ്ട്. അന്നതി ൻ ്റെഅർത്ഥം അറിയാതെ പാടി ഇന്നതിൻ ്റെ അർത്ഥമറിയാ മെങ്കിലും പാടാൻ മെനക്കെടാറില്ല. ജീവിതത്തിൻ ്റെ വെല്ലു വിളികളെ നേരിടുന്നതിന് അന്തർനേത്രം തുറക്കണമെന്ന പ്രഖ്യാപനം എത്ര അർത്ഥവത്താണെന്ന് ഇന്ന് മനസ്സിലാ കുന്നു.
ജീവിതത്തിൽ ആർക്കാണ് പ്രതിസന്ധികൾ ഇല്ലാ ത്തത്? മനുഷ്യനായി പിറന്നവനൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ വെല്ലുവിളികളും പ്രതിസന്ധികളു മുണ്ടാകുമെന്ന ത് തീർച്ചയാണ്. പ്രതിസന്ധികളോടുകൂ ടെയാണ് മനുഷ്യസൃഷ്ടി പൂർത്തീകരിക്കപ്പെടുന്നത്. സൃ ഷ്ടിയോടൊപ്പം പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള സിദ്ധികളും കരുതിവെച്ച ിട്ടുണ്ടാകും സൃഷ്ടാവ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ എൻ ്റെ ജീവിതത്തിൽ ഉണ്ടാകാ മാവുന്ന പ്രതിസന്ധികളെ നേരിടുവാനുള്ള മാർഗ്ഗം എന്നി ൽതന്നെ ഒളിഞ്ഞുകിടപ്പുണ്ട്. സൃഷ്ടിയുടെ നിഗൂഢതയും അതുതന്നെയാണ്. പക്ഷേ ഈ സിദ്ധി എന്തെന്ന് കണ്ടു പിടിച്ച് തക്ക സമയത്ത് അത് പ്രയോഗിക്കുവാനുള്ള കഴി വ്, അവസരം മനസ്സ് പലപ്പോഴും നമുക്ക് ഉണ്ടാകാറില്ല. അതുകൊണ്ട് പ്രതിസന്ധികളിൽ നാം തളർന്ന് പോകു കയും ജീവിതം വിരസമായിതോന്നുകയും ചെയ്യും. നമ്മു ടെഉള്ളിൽ ലീനമായിരിക്കുന്ന ഇത്തരം കഴിവുകളെതേടി പ്പിടിച്ച് ഉത്തേജിപ്പിക്കുന്നതിന് അന്തർനേത്രം തുറക്കണം. അകം കണ്ണ് തുറക്കാൻ മറന്നുപോകുന്നവരും, അറിഞ്ഞ് കൂടാത്തവരുമാണ് പാരസൈറ്റുകൾ (ഇത്തിൾകണ്ണികൾ) ആകുന്നത്. അങ്ങനെയുള്ളവർ പ്രശ്നപരിഹാരത്തിനായി മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കും. ചിലർ ലഹരിയുടെ പിറകേ കൂടും. ആസക്തിരോഗത്തിൻ ്റെ അടിമകളാകും. മദ്യത്തി നും മയക്കുമരുന്നിനും മറ്റു വെറികൂത്തുകൾക്കുമായി സമയം കളയും. മറ്റുചിലർ മൗനികളാകും. വിഷാദരോ ഗത്തിന് തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുക്കും. അകം കണ്ണിൻ ്റെ പോളകൾ വിടർത്താൻ കഴിയുന്നവർ ഇത്തരം അവസ്ഥകളിലെത്തുകയില്ല. കേരളത്തിൽ, ശ്രീ അയ്യപ്പൻ ്റെ പ്രസിദ്ധമായ പന്തളത്തിനടുത്തുള്ള കുടശ്ശനാട് എന്ന ഗ്രാ മമാണ് എൻ ്റെ ജന്മസ്ഥലം. എൻ ്റെ അയൽവാസിയും യു വകവിയുമായ മോൻസി ഏലക്കോട് കുറച്ച് നാളുകൾക്ക് മുന്പ് ബഹറിൻ സന്ദർശിച്ചു. പ്രസിദ്ധി ആഗ്രഹിക്കാത്ത, എന്നാൽ കരുണവറ്റാത്ത ഒരു പറ്റം ചെറുപ്പക്കാരുടെ ‘സീ നായ്’ എന്ന കൂട്ടായ്മയാണ് മോൻസിയെ ഇവിടെ എത്തി ച്ചത്. പക്ഷേ കവി മോൻസി ഏലക്കോട് ഒരു ക്യാൻസർ രോഗിയാണ്. കഴിഞ്ഞ 4 വർഷത്തിലധികമായിക്യാൻസർ രോഗം അദ്ദേഹത്തെ കാർന്ന് തിന്നുകൊണ്ടിരിക്കുകയാ ണ്. ലക്ഷങ്ങളുടെ ചികിത്സയുടെ മുന്പിലും പത്തിമടക്കാ തെ ക്യാൻസർ രോഗം മോൻസിയുടെ കരളിനെ അതി ക്രമിച്ച് ആവാഹിച്ചിരിക്കുന്നു. മോൻസിയുടെ ഭാഷയിൽ പറഞ്ഞാൽ ‘മരണം വാതുക്കൽ മഞ്ചലുമായി നിൽക്കു ന്നത്’ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ പിതാവായ മോൻ സി മണത്തറിഞ്ഞിരിക്കുന്നു. വർഷങ്ങൾക്ക് ശേഷമാണ് മോൻസിയെഞാൻ കാണുന്നത്. കൈത്തലങ്ങൾ പോലും കറുത്തുപോയ മോൻസിയുടെകണ്ണുകളിലേക്ക് ഞാൻ സൂ ക്ഷിച്ചുനോക്കി. ആ കണ്ണുകളിൽ എന്തൊരുതിളക്കം ! ആ ശബ്ദത്തിന് എന്തൊരു ഗാംഭീര്യം! ആ വാക്കുകൾക്ക് എന്തൊരു ഊഷ്മളത! മോൻസിയുടെ ‘സ്നേഹ ത്തിൻ ്റെ പാട്ടുകാ രൻ’ എന്ന കവിതാസമാഹാരം ഒറ്റയിരിപ്പിലിരുന്ന് ആർ ത്തിയോടെ ശ്വാസംപിടിച്ചിരുന്ന് ഞാൻ വായിച്ചുതീർത്തു. ഒരു വികാരമെന്നതിലുപരി, സ്നേഹത്തെ, അകംകണ്ണി ൻ ്റെ ദൃശ്യാവിഷ്കാരമായി മോൻസി എത്ര ചടുലമായി തൻ ്റെ കാവ്യങ്ങളിലൂടെ വരച്ചുകാട്ടിയിരിക്കുന്നു. അദ്ദേ ഹത്തിൻ ്റെ കാസറ്റിലും ആലാപനശൈലിയിലൂടെ ഈ സ്നേഹ വായ്പുകളുടെ തുടിപ്പുകൾ നമുക്ക് അനുഭവവേ ദ്യമാക്കാം. ജീവിതം ഇവിടെയെങ്ങും അവസാനിക്കുന്നില്ല എന്ന തിരിച്ചറിവ്, മരണം ഒരു ഫുൾസ്റ്റോപ്പ് അല്ലെന്നും, ഒരു കോമ മാത്രമാണെന്നുമുള്ള അടിയുറച്ച വിശ്വാ സം, പ്രതിസന്ധികൾ തനിക്ക് വിധിക്കപ്പെട്ടതാണെന്നും അതിനെ അഭിമുഖീകരിക്കുവാനുള്ള വിഭതി ധൈര്യം തന്നിൽതന്നെ ഉണ്ട് എന്നുമുള്ള ഉൾക്കാഴ്ച, ഇവയാണ് മോൻസിയുടെ ഹൃദയം ഇന്നും ചലിപ്പിക്കുന്നത്, കരൾ തുടിപ്പിക്കുന്നത്. ഒരു ഉദാഹരണം അനുഭവസാക്ഷ്യമാ യി ഞാനിവിടെ വരച്ചകാട്ടിയെന്നുമാത്രം, നമുക്ക് ചുറ്റും
ഒക്ടോബർ ആദ്യ വാരം മുതൽ വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിലൂടെ ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലേക്കെത്തുന്നു. ബ്ഹ്റിൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെടയാണ് ഇതിനോടകം തന്നെ ബഹ്റിൻ മലയാളികൾക്ക് സുപരിചിതനായ ജോൺ പനയ്ക്കൽ മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ടെത്തുന്നത്.
ഇങ്ങനെ എത്ര ജീവിതങ്ങൾ കാണാം. നമ്മിൽ എത്രപേ ർക്ക് ഇങ്ങനെ അകം കണ്ണ് തുറന്ന് അനുഭവങ്ങളു ടെ യാഥാർത്ഥ്യങ്ങളെ വിവേചിച്ചറിയാൻ സാധിക്കും? പ്രവാസികളുടെ കഥയെടുക്കൂ! മക്കളിലൊരാൾ അനു സരണക്കേട് കാട്ടുന്പോൾ അസ്വസ്ഥരാകുന്ന മാതാപി താക്കൾ, പ്രതീക്ഷക്കൊത്ത് ജീവിതസഖി ഉയരാതെ വരുന്പോൾ നിരാശയിലാവുന്ന ദന്പതിമാർ, ശാരീരികവും മാനസികവും ഔദ്യോഗികവുമായ ചെറുചലനങ്ങളിൽ പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കു ന്ന വികാര ജീവികൾ, ഇവരൊക്കെ പ്രവാസലോകത്തു ണ്ട്. മനസ്സിൻ ്റെ ഉള്ളറയിലുള്ള അന്തർനേത്രത്തെക്കുറിച്ച് അങ്ങനെയുള്ളവർ മനസ്സിലാക്കണം. അകംകണ്ണ് ഉപയോ ഗിക്കാൻ പഠിക്കണം.അപ്പോൾ നോക്കെത്തുന്ന ദൂരത്തിൽ ആശയുടെകിരണങ്ങൾ ദർശിക്കാൻ സാധിക്കും. ആമയുടെയും മുയലിൻ ്റെയും മത്സര ഓട്ടക്കഥ പ്രസി ദ്ധമല്ലേ? പാഠ്യപുസ്തകത്തിലെ ഒരു പ്രധാനപാഠം ആയി രുന്നു, ഇവരുടെകഥ. പക്ഷേഅതിൻ ്റെപ്രഥമ മത്സരത്തെ ക്കുറിച്ച് മാത്രമേ പലർക്കും അറിയാവൂ. ആമയും മുയലും കൂടെ4 മത്സര ഓട്ടം നടത്തിയെന്ന സത്യം അറിയുന്പോൾ നാം തന്നെസ്വയം ഒന്നുതിരിഞ്ഞുനോക്കിപ്പോകും. ഒന്നാം മത്സരം: ആമയും മുയലും മത്സരഓട്ടം തുടങ്ങു ന്നു. മുയലിന് വിജയിക്കുമെന്ന അമിതവിശ്വാസം. ഇഴഞ്ഞു നീങ്ങുന്ന ആമയെപ്പറ്റി പുച്ഛം. ഒരു ഇടത്താവളത്തിൽ വിശ്രമത്തിനിടയിൽ മുയൽ ഉറങ്ങിപ്പോകുന്നു. ആമ ഈ സമയംകൊണ്ട് ഇഴഞ്ഞ് ലക്ഷ്യത്തിലെത്ത ി. സമ്മാനം കരസ്ഥമാക്കി. അമിതവിശ്വാസവും അലംഭാവവും തദ്വാരാ പരാജയവും വിളിച്ച് വരുത്തുമെന്ന ് സാരം. ക്ലാസ്സിലെകഥ ഇവിടെഅവസാനിക്കുന്നുഎങ്കിലും കഥ തുടരുന്നു. രണ്ടാം മത്സരം: മുയലിന് നാണക്കേടായി. ആമയെ തോൽപ്പിക്കണമെന്ന് വാശിയായി. ആമയെ വെല്ലുവിളിച്ചു, മറ്റൊരുമത്സരത്തിന് അതേട്രാക്കിലൂടെ. ആമ സമ്മതിച്ചു. ഇപ്രാവശ്യം മുയൽ ശ്രദ്ധാലുവായിരുന്നു. റിക്കാർഡ ് വേ ഗത്തിൽ മുയൽ ഓടിമത്സരത്തിൽ വിജയിച്ചു. മൂന്നാം മത്സരം: ആമ അകം കണ്ണ് ഉപയോഗിക്കുന്നു. മറ്റൊരുട്രാക്കിലൂടെഓടാൻ മുയലിനെവെല്ലുവിളിക്കുന്നു. മുയൽ സമ്മതിക്കുന്നു. മത്സരം ആരംഭിക്കുന്നു. മുയൽ വേഗത്തിൽ ഓടാനും തുടങ്ങി. ലക്ഷ്യത്തിലെത്ത ുന്നതിന് മുന്പ് ഒരു പ്രതിസന്ധി. ഒരു തടാകം മറികടന്നെങ്കിലേ ലക്ഷ്യത്തിലെത്ത ാൻ കഴിയൂ. അതിന് അവിടെ മാർഗ്ഗമൊ ന്നുമില്ല; നീന്തുകയേ നിവർത്തിയുള്ളൂ. കരയിലും വെ ള്ളത്തിലും ജീവിക്കാൻ പരിചയമുള്ള ആമ തടാകത്തിലൂ ടെ നീന്തി മറുകരയിലെ ലക്ഷ്യത്തിലെത്ത ിച്ചേരുന്നു. ആമ വിജയിക്കുന്നു. അകം കണ്ണ് ആമ തുറന്നപ്പോൾ മറ്റൊരു ട്രാക്കിനെപ്പറ്റിയുള്ള ബോധമുണ്ടായതുകൊണ്ടാണിത് സംഭവിച്ചത്. നാലാം മത്സരം: മുയൽ കടുത്ത നിരാശയിൽ ഓട്ടത്തിന് പേരുകേട്ട തന്നെ വെറും ഒരു തണുപ്പനായ ആമ സമർത്ഥമായിപരാജയപ്പെടുത്തിയിരിക്കുന്നു. മുയലി ൻ ്റെ അകം കണ്ണ് തുറക്കുന്നു. മുയൽ ആമയെ കാണുന്നു. ഒന്നുകൂടെ അതേ ട്രാക്കിൽ ഒരുമിച്ച് ഓടാൻ ശ്രമിക്കുന്നു. പക്ഷേ ഓട്ടത്തിൻ ്റെ തുടക്കത്തിൽ ആമ മുയലിൻ ്റെ പു റത്തിരിക്കുന്നു. ഓടിതടാകത്തിൻ ്റെകരയിലെത്തിയപ്പോൾ ആമ മുയലിനെ തൻ ്റെ പുറത്തിരുത്തി നീന്തി മറുകരയിൽ ലക്ഷ്യസ്ഥാനത്ത് രണ്ടുപേരും ഒരുമിച്ചെത്തുന്നു. ജയപരാ ജയങ്ങളുടെ വിഴുപ്പലക്കുകളില്ലാതെ ലക്ഷ്യം കണ്ടതിൻ ്റെ സംതൃപ്തിരണ്ടുപേർക്കും. പ്രതിസന്ധികളെഅതിജീവിക്കാൻ സ്വന്തം മനസാക്ഷി ഉണരണമെന്നർത്ഥം. പക്ഷേ ചിലരൊക്കെ മനസാക്ഷിയെ പ്പോലും പലയിടങ്ങളിലും പണയം വച്ചിരിക്കുകയാണ്, നൈമിഷികമായ സുഖഭോഗങ്ങൾക്കുവേണ്ടി. ഉണരാൻ സമയമായി. തിമിരം ബാധിച്ച പുറംകണ്ണുകൊണ്ട് വിധിക്കു ന്ന സമൂഹത്തിൽ അകം കണ്ണ് തുറക്കാൻ സമയമായി.
18 10
വ്യാഴം, സപ്തംബർ 27, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
“കള്ളക്കരച്ചിലും സംശയരോഗവും” ഒ
രാൾ കരയുന്പോൾ, കരയാൻ വിതുന്പുന്പോൾ അത് കള്ളകരച്ചിൽ ആണോഎന്ന് എങ്ങനെതിരിച്ചറിയാം? ഒരുപാട് മാർഗ്ഗങ്ങൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടത് കണ്ണിൻ ്റെ കൃഷ്ണമണിയുടെചലനമാണ്. കരച്ചിൽ വ്യാജമാണെങ്കിൽ കണ്ണിൻ ്റെ കൃഷ്ണമണി ഇടത്തോട്ടും വലത്തോട്ടും വേ ഗത്തിൽ ചലിച്ചുകൊണ്ടിരിക്കും. ആത്മാർത്ഥ മായ കരച്ചിൽ ആണെങ്കിൽ അയാൾക്ക ് മറ്റ് ശരീരഭാഷ ഉണ്ടാവുകയില്ല. കരച്ചിൽ വ്യാജമാണെങ്കിൽ അയാൾ അറിയാതെ കാലു കളും കൈകളും അനിയന്ത്രിതമായി ചലിപ്പിച്ചുകൊണ്ടി രിക്കും. ഇങ്ങനെ പല ലക്ഷണങ്ങളുമുണ്ട് കള്ളക്കരച്ചിൽ കണ്ടുപിടിക്കാൻ എന്ന്് മുതിർന്ന വരുടെഅനുഭവപാഠം സാ ക്ഷിക്കുന്നു. ഈയിടെ രണ്ട് ചെറുപ്പക്കാരായ ഭർത്താക്കൻമാർ കൗ ൺസിലിംങ് വേളയിൽ കള്ളക്കരച്ചിൽ എന്ന വജ്രായുധം എൻ ്റെമുന്പിൽ പ്രയോഗിച്ചു. കാരണം ഭാര്യമാർക്ക ് അവരെ സംശയമാണ്. അവർ കാരണം കൂടാതെതങ്ങളെസംശയി ക്കുന്നുവെന്നും അതുകൊണ്ട് ജീവിതം ദുസ്സഹമായെന്നും പുലന്പി അവർ വിലപിക്കുന്നു. വാസ്തവത്തിൽ ഈ രണ്ട് ഭർത്താക്കന്മാരും അപഥസഞ്ചാരം നടത്തുന്നവരാണെന്ന് അവരുടെ വാക്കുകളിലൂടെയ ും ചേഷ്ടകളിലൂടെയ ും മനസ്സി ലാവും; പിന്നെ ആ കള്ളക്കരച്ചിലിലൂടെയ ും. എന്നാൽ അവരുടെ ഭാഷ്യത്തിൽ അവരുടെ ഭാര്യമാർ സംശയരോ ഗികളാണ്. സംശയരോഗത്തിൻ ്റെ ലേബലൊട്ടിച്ച് അതിൻ ്റെ മറവിൽ അവരുടെ പിഴച്ചവഴികൾക്ക് മറയിടാനാണ് ഈ ഭർത്താക്കന്മാർ ശ്രമിച്ചത്. ഇത് ചില വിദ്വാന്മാരുടെ ഒരു തരം അടവാണ്. എന്നാൽ യഥാർത്ഥ സംശയരോഗികളു മുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഈ സംശയരോ ഗം നിഴലിക്കാറുമുണ്ട്. ഇവിടെ സംശയരോഗികൾക്കാണ് കള്ളക്കരച്ചിൽ വരാറുള്ളത്. അവരുടെഇരകൾക്ക് യഥാർത്ഥ കണ്ണീരും. നമ്മുടെ പ്രവാസലോകത്ത് സംശയരോഗത്തിന് ധാരാളം സാധ്യതകളുണ്ട്. കൂടുതലും സ്ത്രീകളിലാണ് ഇത് പടരുന്നത്. പ്രവാസികളിൽ നിരവധി കുടുംബങ്ങൾ സംശയരോഗ ബാധയാൽ വീർപ്പ ുമുട്ടുന്പോൾ മൗനിയാ യിരിക്കാൻ മനസ്സനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ആവർത്തനവിരസത അനുഭവപ്പെടുകയില്ലെന്ന് പ്രത്യാശി ച്ചുകൊണ്ട് സംശയരോഗത്തെക്കുറിച്ച് ഒരുലഘുവിവരണം നൽകുകയാണ് ഈ ലേഖന പരന്പരയിലൂടെ. സംശയരോഗം രോഗിയെആത്മഹത്യയിലേക്ക് നയിക്കും. രക്ഷപ്പെടാൻ നിവർത്തിയില്ലാത്തവിധം ഈ രോഗത്തിൻ ്റെപി ടിയിൽ കഴിയുന്നവരും അവരുടെകുടുംബാംഗങ്ങളും അറി ഞ്ഞിരിേക്കണ്ട പല വിവരങ്ങളുമുണ്ട്. സംശയരോഗത്തിൻ ്റെ ഇംഗ്ലീഷിലുള്ള സംജ്ഞയാണ് ‘പാരനോയിയ’. ഭയം കൊ ണ്ടും ആശങ്കകൊണ്ടും മനസ്സിനുണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥാവിശേഷത്തെയാണ് ‘പാരനോയിയ’ എന്നതു കൊണ്ട് അർത്ഥമാക്കേണ്ടത്. ഇത് ഒരു മാനസികരോഗമാ ണ്. ഈ രോഗം ബാധിച്ചവരെ ‘പാരസോയിഡ്സ്’ എന്ന് വിളിക്കും. ‘പാരനോയിയ’ എന്ന പദം ‘റാപ്പവോയിയ’ എന്ന ഗ്രീക്കുപദത്തിൽ നിന്ന് ലോപിച്ച് എത്തിയതാണ്. ‘റാ പ്പ’ എന്നതിന് ‘മാഡ്നസ്സ്’ എന്നും ‘വോയിയ’ എന്നതിന് ‘മൈൻഡ്’എന്നും വ്യാഖ്യാനിക്കാം. അങ്ങനെയെങ്കിൽ ‘പാരനോയിയ’ മനസ്സിൻ ്റെ വിഭ്രാന്തിയാണ്. ഇത് അതിൻ ്റെ പാരമ്യതയിലെത്തുന്പോൾ ‘പാരഫേനിയ’ എന്ന വലിയ മാ നസികരോഗമായി മാറുമെന്ന ും ക്ലിനിക്കൽ സൈക്കോളജി സ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലളിതമായി പറഞ്ഞാൽ എന്താണീ സംശയരോഗം? മറ്റൊരാളിൻ ്റെ, പ്രത്യേകിച്ച് ജീ വിതപങ്കാളിയുടെ ആത്മാർത്ഥ തയേയും ചെയ്തികളേയും സംശയത്തോടെ വീക്ഷിച്ച് അവിശ്വസിക്കുക എന്നർത്ഥം. തൽഫലമായി സത്യവിരുദ്ധമായ ആരോപണങ്ങൾ ഉന്നയി ക്കുന്നത് പാരനോയിഡുകളുടെഒരുശൈലിയാണ്. സംശയരോഗമെന്ന തീക്കളിയുടെ ഒരു ഇരയെപ്പറ്റികു റിക്കട്ടെ. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. രാത്രിയിൽ രണ്ടുപ്രാവശ്യമെങ്കിലും ടോയിലറ്റിൽ പോകണം. ടോയി ലറ്റ് വെളിയിലാണ്, ബെഡ്റൂമിനോട് ചേർന്ന തല്ല. അദ്ദേ ഹത്തിൻ ്റെ ഭാര്യ ഒരു സംശയരോഗിയാണ്. അവർ തൻ ്റെ
ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് സംശയിക്കുന്നു. രാത്രിയിൽ ടോയിലറ്റിലേക്കല്ല പോകുന്നത് കാമുകിയുമാ യി സല്ലപിക്കാനാണ് എന്നവർ വിശ്വസിക്കുന്നു. അതുകൊ ണ്ട് ഈ ഭാര്യ ചെയ്യുന്നതെന്താണെന്നോ? അവർ ബെഡ്റൂ മിൻ ്റെ വാതിൽ അകത്തുനിന്ന് പൂട്ടി താക്കോൽ അവരുടെ അരയിൽ കെട്ടിയിടുന്നു. ഭർത്താവിന് ടോയിലറ്റിൽ പോ കണമെങ്കിൽ ഭാര്യയെ ഉണർത്തി കതക് തുറപ്പിച്ച് അവരു ടെ അകന്പടിയോടെ പോകണം. ഭർത്താവിൻ ്റെ വിലാപം: എന്തുചെയ്യണം സാർ? ഞാനെന്തുചെയ്യണം സാർ? വലിയ മാനസിക സംഘർഷത്തിലാണ് ഞാൻ. എൻ ്റെ പുരുഷത്വം ഒലിച്ചുപോയതുപോലെ തോന്നുന്നു. ജീവിക്കണമെന്നേയി ല്ല. മാതൃകാജീവിതം നയിക്കുന്ന ഭാര്യഭർത്താക്കന്മാരായി ട്ടാണ് മറ്റുള്ളവർ ഞങ്ങളെകാണുന്നത്. അതുകൊണ്ട് ഇത് ഒരു കൗൺസിലറോടല്ലാതെ മറ്റാരോടും പറയാനും വയ്യ. ആ കുടുംബത്തിൻ ്റെ ഗതികേട് വായനക്കാർക്ക് ഊഹിക്കാ വുന്നതേയുള്ളൂ. സംശയരോഗത്തിന് മൂന്ന് അവസ്ഥകളുണ്ട്; പ്രിലി മിനറി, സെക്കൻ ്റ റി, ടെറിഷ്യറി എന്നിവയാണ് ഈ മൂ ന്ന് അവസ്ഥകൾ. തുടക്കത്തിൽ അഥവാ പ്രിലിമിനറി അവസ്ഥയിൽ ഇത് ഒരു രോഗമായി തോന്നുകയില്ല. ഒരു ചെറിയ അസ്വസ്ഥതയായി മാത്രമേ പ്രകടമാകൂ. എന്നാൽ താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നിന്ന് ഈ ആദ്യഘട്ടത്തെ ക്കുറിച്ച് അനുമാനിക്കാൻ സാധിക്കും. 1. നമ്മുടെചോദ്യങ്ങൾക്ക് ഉത്തരം നൽകാതെമൗനമായി രിക്കുക. 2. പലപ്പോഴും നമ്മെമിഴിച്ച് നോക്കുക. 3. നമ്മെക്കുറിച്ചുള്ള വിവരങ്ങൾ, പ്രത്യേകിച്ച് വീട്ടിൽ ഇല്ലാ തിരിക്കുന്പോഴത്തെ കാര്യങ്ങൾ അറിയാൻ ജിജ്ഞാസ പ്രകടിപ്പിക്കുക. 4. മൊബൈൽ ഫോൺ എടുത്തു വിളിച്ചതും ലഭിച്ചതു മായ കോളുകൾ ഏതൊക്കെയെന്ന് പരിശോധിക്കുക. 5. നാം ധരിച്ച വസ്ത്രങ്ങളൊക്കെ പരിശോധിക്കുക. പ്രത്യേകിച്ച് അതിൻ ്റെഗന്ധം. 6. വെളിയിൽ പോകുന്പോഴെല്ലാം കൂടെ വരണമെന്ന് നിർബന്ധിക്കുക. 7. പതിവിൽ കൂടുതലായി ലൈംഗിക ബന്ധത്തിന് നിർ ബന്ധിക്കുക. ഇങ്ങനെലക്ഷണങ്ങളുടെലിസ്റ്റ് നീണ്ടുപോകും. പ്രത്യേ കിച്ച് നിങ്ങളുടെ ജീവിതസഖി ഒരു വീട്ടമ്മയാണെങ്കിൽ, വീടിൻ ്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടുകയാണെങ്കിൽ ലക്ഷണങ്ങൾ ഇത്രയൊന്നുമല്ല. ഭാര്യ ജോലിക്കാരിയാണെ ങ്കിൽ, ഭർത്താവിനെക്ക ാൾ കൂടുതൽ ശന്പളവും അവർക്കു ണ്ടെങ്കിൽ ഭർത്താവും ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പി ക്കാൻ തുടങ്ങും. മറ്റൊരു സംഭവ കഥകൂടെ വായിക്കുക, ഒരു വീട്ടിൽ ഭാ ര്യ കുറേ സോഷ്യൽ ആണ്. അവർക്ക് ബിരുദാനന്തരബി രുദമുണ്ട്. ഭർത്താവ് ഒരു ഡിപ്ലോമക്കാരൻ. ഭാര്യക്ക് നല്ല ജോലി. നല്ല ശന്പളം, നല്ല സൗന്ദര്യം, അവർക്ക് സ്മാർട്ടായ രണ്ട് ആൺ കുട്ടികളും. പുറമെ നിന്ന് വീക്ഷിച്ചാൽ ഒരു കുറവുമില്ലാത്ത ഒരു കുടുംബം. എന്നാൽ അകത്ത് കടക്കു ന്പോൾ അറിയാം അവിടെ ഭർത്താവിന് ഭാര്യയെ കടുത്ത സംശയമാണെന്ന്. ആ സ്ത്രീ ജീവിച്ചുവന്ന സാഹചര്യം അദ്ദേഹത്തിൻ ്റെജീവിതസാഹചര്യങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ്. പട്ടണത്തിൽ വളർന്ന സ്ത്രീ. തനിനാടനായ പുരുഷൻ. എങ്ങനെ സംശയിക്കാതിരിക്കും. എന്തിനീ സു ന്ദരിക്കുട്ടിയെ അദ്ദേഹം പോയി കണ്ടുപിടിച്ച് വിവാഹം കഴിച്ചുവെന്ന ുവരെ ചിന്തിച്ചുപോകും. സംശയാലുവായ ഭർ ത്താവ് കൂടെകൂടെഭാര്യയെമൊബൈലിൽ വിളിച്ചുകൊണ്ടി രിക്കും. എന്തിനാണിങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ചാൽ മറുപടി - -സ്നേഹം കൊണ്ടാണെന്ന്. ചിലപ്പോൾ ഓഫീ സിൽ പോകുന്ന ഭാര്യയുടെ പിന്നാലെ അവർ അറിയാ തെ ഭർത്താവ് പിന്തുടരും; ഓഫീസിലേക്ക് തന്നെയാണോ എന്നറിയാൻ! ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊക്കെഭാര്യ വീട്ടിൽ വന്ന് പറയുക പതിവാണ്. ഒരു ദിവസം ഓഫീസി
ഒക്ടോബർ ആദ്യ വാരം മുതൽ വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിലൂടെ ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലേക്കെത്തുന്നു. ബഹ്റിൻ സമയം ഉച്ചയ്ക്ക് 1 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെടയാണ് ഇതിനോടകം തന്നെ ബഹ്റിൻ മലയാളികൾക്ക് സുപരിചിതനായ ജോൺ പനയ്ക്കൽ മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ട് എത്തുന്നത്.
ലെ ഉദ്യോഗസ്ഥൻ അല്പം അപമര്യാദയായി പെരുമാറാൻ ശ്രമിച്ചുഎന്ന വിവരം അറിഞ്ഞപ്പോൾ മുതൽ ഭാര്യ ജോലി മാറണമെന്നും ഒടുവിൽ ജോലിക്ക് പോകേണ്ട എന്നും പി ടിവാശിയിലായി അദ്ദേഹം. കുട്ടികളുമായി ഗൾഫ് ജിവിതം മതിയാക്കിനാട്ടിലേക്ക് മടങ്ങിപ്പോകാൻ വരെഅദ്ദേഹം ഭാ ര്യയോട്ആവശ്യപ്പെട്ടു. ഇവയെല്ലാം സംശയരോഗത്തിൻ ്റെ പ്രഥമ ലക്ഷണങ്ങൾ തന്നെ. ആദ്യഘട്ടത്തിൻ ്റെ മറ്റൊരു പ്രത്യേകതയാണ്, നമ്മെ സംശയിക്കുന്നുവെന്ന് ഇത്തരക്കാർ തീർത്തും പറയുകയില്ല എന്നത്. എല്ലാം മനസ്സിൽ സംഗ്രഹിച്ച് ഒരു മാലിന്യകൂന്പാ രമാക്കുകയേഉള്ളൂ. ഇതിനുള്ള പ്രതിവിധിയെന്ത്? ഒരുകൗ ൺസിലിംങ്ങിന് രണ്ടുപേരും വിധേയ രാവണം. നിർബന്ധി ച്ച് കൗൺസിലിംങ്ങിന് കൊണ്ടുപോകുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. തങ്ങളുടെ കുടുംബ സമാധാനത്തിനും കുട്ടികളുടെമാനസികാരോഗ്യത്തിനും നല്ല ഭാവിക്കും അത് അനിവാര്യമാണ് എന്ന തോന്നൽ ഉളവാക്കിപൂർണ്ണമനസ്സോ ടെയാണ് കൗൺസിലിംഗിന് പോകേണ്ടത്. അവിടെഓരോ രുത്തരായികാര്യങ്ങൾ തുറന്ന് പറയണം. കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ രണ്ടുപേരും ഒരു തുറന്ന ചർച്ചക്ക് തയ്യാ റാവണം. ഈ അവസ്ഥയിൽ ജീവിതസഖി എത്തിപ്പെടാ നുള്ളതിൻ ്റെ മൂലകാരണം അപ്പോൾ വെളിവാക്കപ്പെടും. മൂലകാരണത്തെചുറ്റിപ്പറ്റിയുള്ള സംശയങ്ങൾപരസ്പരം ദൂരീകരിക്കുന്പോൾ കുടുംബത്തിലെ കാർമേ ഘാവൃതമായ അന്തരീക്ഷത്തിൽ പ്രതീക്ഷയുടെവെള്ളിരേഖ പ്രത്യക്ഷപ്പെ ടും. എല്ലാ ദിവസവുമുള്ള ആശയവിനിമയം, സാന്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള പരസ്പര ധാരണ, വിമുഖതകൂ ടാതെയുള്ള ശാരീരിക ബന്ധം എന്നീ മാർഗ്ഗ ങ്ങളിലൂടെ സംശയരോഗത്തിൻ ്റെആദ്യഘട്ടം സമൃദ്ധമായിതരണം ചെ യ്യാൻ സാധിക്കും. പ്രഥമഘട്ടത്തിൽ ഇത് നിവാരണം ചെ യ്തില്ലെങ്കിൽ രണ്ടാംഘട്ടത്തിലേക്കുള്ള വഴി, വർഷങ്ങളെ ടുക്കുമെങ്ക ിലും, ദുഷ്ക്കരമായിരിക്കും. സംശയിക്കുവാനുള്ള സ്വാതന്ത്ര്യം മനുഷ്യ മനസ്സിനുണ്ടെങ്കിലും എല്ലാറ്റിനെയും എപ്പോഴും സംശയിക്കുവാനുള്ള അവകാശം ഒരു മനുഷ്യ മനസ്സിനും ഇല്ല.
18 10
വ്യാഴം, ഒക്ടോബർ 4, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
സംശയരോഗം രണ്ടാം ഘട്ടം ക
ഴിഞ്ഞ ആഴ്ച സംശയരോഗത്തിൻ ്റെ പ്രാഥമികഘട്ട ത്തെക്കുറിച്ചും അപ്പോഴത്തെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ഇപ്പോൾ രണ്ടാം ഘട്ടത്തിലെ പ്രത്യേ കതകളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും കുറിക്കട്ടെ. സംശയരോഗിയുടെ കുടുംബാംഗങ്ങളുടെ സമനില തെറ്റി ക്കുന്ന അവസ്ഥയാണ് രണ്ടാം ഘട്ടം. രോഗലക്ഷണങ്ങൾ അത്ര കണ്ട് പ്രകടമാകാത്ത ഒന്നാം ഘട്ടത്തിൽ ‘ഓ, ഇത് സാ രമില്ല. ഇതൊരുതാൽക്കാലിക അസ്വസ്ഥതയാണ്’ എന്ന് വി ധികൽപിക്കുന്നവർ പരിതപിക്കേണ്ടിവരുന്ന അവസ്ഥയാണ് രണ്ടാംഘട്ടം. ഒന്നാം ഘട്ടത്തിൽ സൂചിപ്പിച്ച ഏഴു ലക്ഷ ണങ്ങളിൽ ഏതെങ്കിലും ഒന്ന് കുടുംബാംഗത്തിൽ പ്രകടമാ കുന്പോൾ അത് സംശയരോഗത്തിൻ ്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞ് ആ ആളിനെ കൗൺസിലിംഗിന് വിധേയമാ ക്കുന്നില്ലെങ്കിൽ, കക്ഷിക്രമേണ രണ്ടാം ഘട്ടത്തിലെതാഴെ പ്പറയുന്ന ലക്ഷണങ്ങൾ പ്രദർശിപ്പിക്കും. 1. എല്ലാറ്റിനോടും ഒരു തരം ആർത്തി: ഭക്ഷണത്തോടായി രിക്കും കൂടുതൽ ആർത്തി. കൂടെക്ക ൂടെ വിശക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ആഡംബര വസ്തു ക്കൾ വാങ്ങിക്കൂട്ടാൻ ജീവിതപങ്കാളിയെനിർബ ന്ധിക്കും. ദുർവ്യയം ചെയ്യുവാനുള്ള ആർത്തിയാണിത്. ടെലി ഫോൺ, ഇൻ ്റ ർനെറ്റ് എന്നീ മാധ്യമങ്ങളിലൂടെ കൂട്ടുകാ രുമായി ദീർഘനേരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സ്വഭാവം മനസ്സിലെ വികാരങ്ങൾ ആരോടൊക്കയോ പകരുവാനുള്ള ആർത്തികൊണ്ടാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ താൻ സംശയിക്കുന്ന ആളുകളേയും സംഭവങ്ങളേയും പറ്റിയുള്ള കുറ്റങ്ങളും കുറവുകളുമായി രിക്കും കൈമാറുന്നത്. 2. അറം പറ്റുന്നതരത്തിലുള്ള സംസാരശൈലി: എന്താണീ അറം പറ്റുക എന്നത്? എൻ ്റെചെറുപ്പത്തിലെഒരുഅനു ഭവത്തിലൂടെ വ്യക്തമാക്കാം. ഞങ്ങളുടെ സ്കൂളിൻ ്റെ വാർഷികാഘോഷത്തിന് ഒരു കലാകാരനായ അദ്ധ്യാ പകൻ ക്രിസ്തുദേവൻ കുരിശിൽ കിടക്കുന്ന രംഗം ഒരു ടാബ്ലോയായി അവതരിപ്പിച്ചു. പരിപാടിയുടെ റിഹേ ഴ്സലെടുക്കുന്ന സമയത്ത് പല സഹാദ്ധ്യാപകരും അദ്ദേ ഹത്തെ ഉപദേശിച്ചു. “ഈ രംഗം അവതരിപ്പിക്കരുത്, കുഴപ്പമെന്തെങ്ക ിലും ഉണ്ടാകും” എന്ന്. അദ്ദേഹം അത് കൂട്ടാക്കിയില്ല. ഏഴുദിവസത്തെനോന്പ് എടുത്തശേഷം അദ്ദേഹം േസ്റ്റജിൽ ടാബ്ലോ അവതരിപ്പിച്ചു. കൈയ്യടി യും വാങ്ങി. പക്ഷേ േസ്റ്റജിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു. പരി പാടിഅവതരിപ്പിക്കരുത് എന്ന് ഉപദേശിച്ചവർ അപ്പോൾ പറയാൻ തുടങ്ങി, “അപ്പോഴേ ഞങ്ങൾ പറഞ്ഞതല്ലേ ഈ കാര്യം. അറം പറ്റിയതാണ്”. മറ്റൊരു സംഭവം ഇങ്ങനെയാണ്. ഭാര്യ സംശയ രോഗിയാണ്. അവർ ദിവസവും ഭർത്താവിനെക്കു റിച്ച് അദ്ദേഹത്തിന് എന്തോ അപകടം പറ്റിയെന്ന് സ്വപ്നം കാണുമായിരുന്നു. അവർ അപ്പാടെ ഈ വക സ്വപ്നങ്ങളെക്കുറിച്ച് ഭർത്താവിനെ ധരിപ്പിക്കുകയും ചെയ്യുമായിരുന്നു. നിത്യേനയുള്ള ഈ വക കിനാവു കളിൽ ആധിപൂണ്ട് അവർ ഒരുമന്ത്രവാദിയെസമീപിച്ചു. അയാൾ പ്രതിവിധിയും പറഞ്ഞുകൊടുത്തു. നേർച്ചകാ ഴ്ച്ചകളൊക്കെ നടത്തി. പക്ഷേ അധികം താമസിയാതെ ഭർത്താവിൻ ്റെ കാറിൻ ്റെ എഞ്ചിൻ ചൂടായിരിക്കുന്പോൾ അയാൾ തുറക്കുകയും തിളച്ചവെളളം മുഖത്ത് വീണ് പൊള്ളലേൽക്കുകയും ചെയ്തു. ‘ആബ്സൻ ്റ ് മൈൻ ഡഡ്’ ആയ ഭർത്താവിന് ഉണ്ടായ കൈപ്പിഴയാണിത്. തനിക്ക് ഒരു അപകടമുണ്ടാകുമെന്ന ഭാര്യയുടെ ഓർ മ്മപ്പെടുത്തൽ അദ്ദേഹത്തെ അസ്വസ്ഥനാക്കിയതുകൊ ണ്ടാണ് അത് ഇങ്ങനെ സംഭവിച്ചത്. പക്ഷേ ഭാര്യയുടെ കമൻ ്റ ്: “അപ്പോഴേ ഞാൻ പറഞ്ഞതല്ലേ. എന്തെങ്കിലും സംഭവിക്കുമെന്ന ്. അറം പറ്റിയതാണ്” സംശയരോഗികൾ കൂടെക്ക ൂടെ അറംപറ്റുന്ന കാ ര്യങ്ങളെപ്പറ്റി ഓർമ്മപ്പെടുത്തലുകൾ നൽകിക്കൊണ്ടി
ഒക്ടോബർ 7ാം തീയ്യതി മുതൽ എല്ലാ ഞായറാഴ്ചയും വോയ്സ് ഓഫ് കേരള 1152 AM എന്ന റേഡിയോ മാധ്യമ ത്തിെല മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയിലൂെട ബഹ്റിൻ സമയം ഉച്ചയ്ക്ക് 1.30ന് ഡോക്ടർ ജോൺ പനയ്ക്കൽ ശ്രോതാക്കളിലെത്തുന്നു. മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്തു കൊണ്ടെത്തുന്ന ജോൺ പനയ്ക്കൽ ഇതിനോടകം ബഹ്റിൻ മലയാളികൾക്ക് സുപരിചിതനാണ് .
ഴും ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുകയും ചെയ്യും. ഉറക്കത്തിൽ എന്തൊക്കെയോ സംസാരിക്കുന്ന പ്രകൃതവും കാണാം. പകൽ ഉറങ്ങുന്നതിലാണ് ഇവർക്ക് കൂടുതൽ താ ൽപര്യം. കലഹങ്ങളുള്ള സിനിമകൾ കാണാൻ ഇവർക്ക് താൽപര്യമുണ്ടായിരിക്കും. സംശയരോഗത്തിൻ ്റെഅടിസ്ഥാ നം ശാരീരികബന്ധമാണെങ്കിൽ അത്തരം ചിത്രങ്ങളോടുള്ള ആഭിമുഖ്യം കൂടും. സംശയരോഗത്തിൻ ്റെ രണ്ടാം ഘട്ടത്തിലെ നിരവധി ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് മുകളിൽ സൂചിപ്പി ച്ചിരിക്കുന്നത്. ഈ അവസ്ഥയിലെത്ത ിയ ഒരു വ്യക്തിയുടെ കുടുംബത്തിലെമറ്റ് അംഗങ്ങളുടെഅവസ്ഥ വളരെപരിതാ പകരമായിരിക്കും. ‘കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാ നും വയ്യ’ എന്ന അവസ്ഥയാണപ്പോൾ. രണ്ടാം േസ്റ്റജിലെ ത്തിയവർ സംശയരോഗത്തിൽ നിന്ന് മുക്തിനേടണമെങ്കിൽ രിക്കും. ഒരു യാത്രക്കിറങ്ങുന്പോൾ എന്തെങ്കിലും ഒരു മരുന്ന് കഴിച്ചേമതിയാവൂ. ഇല്ലെങ്കിൽ ഭയാനകമായ മൂന്നാം തടസ്സമുണ്ടെങ്കിൽ ഇങ്ങനെയുള്ളവർ പറഞ്ഞുകൊണ്ടിരി ഘട്ടത്തിലേക്ക് രോഗി പെട്ടെന്ന് എത്തിപ്പെട ും. ഒന്നിൽ നി ക്കും “കണ്ടോ, അപ്പോഴേഞാൻ പറഞ്ഞതല്ലേ, ഇപ്പോൾ ന്ന് രണ്ടിലേക്കുള്ള പോക്ക് സാവധാനത്തിലാണെങ്കിൽ പോകേണ്ടെന്ന്. അറം പറ്റിയതാണ്” പരീക്ഷക്ക് പ്രതീ മൂന്നാം േസ്റ്റജിലേക്കുള്ള പോക്ക് വളരെ വേഗത്തിലായിരി ക്ഷച്ചത്രയും മാർക്ക് മക്കൾക്ക് ലഭിക്കാതെയിരിക്കു ക്കും. മരുന്ന് കഴിക്കാൻ കൂട്ടാക്കാത്ത ഇവർ മരുന്ന് കഴിക്കു ന്പോൾ, ഒരു കുടുംബസുഹൃത്തിനോട് ഏതെങ്കിലും ന്പോൾ ക്ഷീണം കൂടുന്നുഎന്ന് പരാതിപ്പെടും. ഒരുപുതിയ ുന്പോൾ ഒന്ന് രണ്ട് ദി ഒരു കാര്യം ആവശ്യപ്പെട്ടിട്ട് അത് സാധിക്കാതെ വരു കെമിക്കൽ മനുഷ്യശരീരത്തിലെത്ത ന്പോൾ, ഈ കമൻ ്റ ് ആവർത്തിക്കും, “അപ്പോഴേ ഞാൻ വസത്തേക്ക് തളർച്ചയും ഉറക്കകൂടുതലും ഉണ്ടാകാനുള്ള പറഞ്ഞതല്ലേ”. രണ്ടാം ഘട്ടത്തിലെത്ത ിയ സംശയരോഗി സാധ്യതയുണ്ട് എന്ന സത്യം ഇവർ മനസ്സിലാക്കുന്നില്ല. കളുടെസംസാരശൈലിയാണിത്. ്റെ രണ്ടാം ഘട്ടത്തിലെത്തിയ രോഗിയെ 3. സെക്കൻ ്റ റി േസ്റ്റജിലുള്ള സംശയരോഗികൾ ആശുപത്രി സംശയരോഗത്തിൻ യിൽ പോകാൻ വിസമ്മതിക്കും: ഒരുകൗൺസിലിംഗിന് എങ്ങനെകൈകാര്യം ചെയ്യാം:പാരന്പര്യത്തിലൂടെയും സാഹചര്യങ്ങളുടെ സമ്മർ പോലും അവർ തയ്യാറാവുകയില്ല. ഒരു വൈദ്യപരിശോ ധനയ്ക്ക് നിർബന്ധിക്കുന്ന ബന്ധുക്കളോട് ഇവർ നി ദ്ദങ്ങളിലൂടെയുമാണ് സംശയരോഗം ഉടലെടുക്കുന്നത്. രന്തരം പരാതിപ്പെടും, “നിങ്ങൾ എന്നെ ഭ്രാന്തനാക്കാൻ രോഗിയുടെ കുടുംബത്തിൽ അടുത്ത രക്തബന്ധത്തിൽ ശ്രമിക്കുന്നു” എന്ന്. ബ്ലേഡ് വെച്ച് കൈയ്യിലെ ഞരന്പ് ആർക്കെങ്കിലും ഈ രോഗമുണ്ടായിരുന്നുവെങ്കിൽ ആ മുറിക്കുകയും രക്തം പൊടിയുന്നത് കണ്ട് പുഞ്ചിരിക്കു പാരന്പര്യത്തിലൂടെ ഇത് ഉണ്ടാകാം. പീഡനം, മനോസു കയും ചെയ്യാൻ ഇവർ മടിക്കില്ല. ദിവസേന ഇങ്ങനെ ഖകുറവ്, ആത്മാർത്ഥത ഇല്ലായ്മ ഇവയുടെ ഫലമായും ഞരന്പുമുറിച്ചിരുന്ന ‘ഞരന്പുരോഗി’യായ ഒരു യുവാവി ഇത് ഒരാളിൽ രൂപപ്പെടാം. ഏതായാലും രണ്ടാം ഘട്ടത്തിൽ നെ അയാളുടെ ഉത്തമ സുഹൃത്തുക്കൾ എൻ ്റെയട ുത്ത് മരുന്ന് തന്നെ പ്രതിവിധി. എങ്ങനെയെങ്കിലും മരുന്ന് കഴി കൗൺസിലിംഗിന് എത്തിക്കാൻ ഒരു വിഫലശ്രമം ക്കുവാൻ പ്രേരിപ്പിക്കുകയാണ് ഒരുപോംവഴി. നിരന്തരമായ നടത്തി. ‘ഇൻ ്റ ർവ്യൂവിൽ എങ്ങനെ വിജയിക്കാം’ എന്ന അഭ്യർത്ഥനയിലൂടെ ഇത് സാധിക്കണം. സാധാരണയായി കാര്യത്തെപ്പറ്റി ഒരു സ്വകാര്യ സംഭാഷണം നടത്താനെ ദീർഘനാളത്തെ ചികിത്സ ഇത്തരക്കാർക്ക് ആവശ്യമായി ന്ന ഭാവേനയാണ് അയാളെ എൻ ്റെയട ുത്ത് എത്തിക്കു വരും. സംശയരോഗം ബാധിച്ച ആളുമായി മറ്റ് കുടുംബാം വാൻ സ്നേഹ ിതർ അനുനയിപ്പിച്ചത്. പക്ഷേ വീടിൻ ്റെ അടുത്ത് എത്തിയപ്പോൾ അയാൾ ഗങ്ങൾ പ്രത്യേകിച്ച് ജീവിത പങ്കാളി കുറഞ്ഞത് ദിവസേന ക്ക് മനസ്സിലായി ഈ പോക്ക് ഒരു കൗൺസിലിംഗിന് ഒരു മണിക്കൂറെങ്കിലും അന്നന്നത്തെ ജീവിതാനുഭവങ്ങൾ ജോൺ പനയ്ക്കലിൻ ്റെയടുത്തേക്ക് ആണെന്ന്. അയാൾ പങ്കുവെക്കണം. മരുന്നിനോടൊപ്പം ഈ പങ്കുെവയ്ക്കൽ എവിടേക്കോഓടിരക്ഷപ്പെട്ടു. രാത്രിയിൽ വൈകിയാണ് രോഗശമനത്തെത്വരിതപ്പെടുത്താം. നിരുപാധിക സ്നേഹം പലപ്പോഴും അയാൾ താമസസ്ഥലത്ത് തിരിച്ചെത്തിയത്. ഒരു രോഗി പകരണം. ഉപാധികളോടുകൂടിയ സ്നേഹമാണ് യാണെന്ന് സ്വയം അംഗീകരിക്കുവാൻ ഇങ്ങനെയുള്ളവർ നാം നൽകാറുള്ളത്. ഇത്തരക്കാർക്ക് അത് രുചിക്കുകയില്ല. അംഗീകരിച്ചാലും ഇല്ലെങ്കി തയ്യാറല്ല. ചികിത്സിക്കാനുള്ള എല്ലാം അവസരങ്ങളും നമ്മുടെ സ്നേഹപ്രകടനങ്ങൾ ലും നി രു പാ ധി കം സ് നേ ഹം ഒഴു ക്കിക്കൊണ്ടിരിക്കുക. സമ അവർ നിരസിച്ച് തള്ളും. 4. അമിത കോപം: സാധാരണയുള്ളതിൽ കൂടുതൽ കോപം യം കിട്ടുന്പോഴൊക്കെഇവരുമൊത്ത് ഉല്ലാസയാത്രക്കായിമ ഈ അവസ്ഥയിലെത്ത ിയവരുടെപതിവാണ്. മുന്പില്ലാത്ത റ്റുസ്ഥലങ്ങളിൽ പോകണം. സൂപ്പർമാർക്കറ്റുകളിൽ, വിശ്രമ അളവിൽ മുൻകോപം പ്രകടിപ്പിക്കും. ജീവിത പങ്കാളിയു സ്ഥലങ്ങളിൽ, സ്നേഹിതരുടെയും, ബന്ധുക്കളുടെയും ഭവന ടെ ഒരോ ചെയ്തികളേയും സസൂക്ഷ്മം മനസ്സിലാക്കു ങ്ങളിൽ എന്നിങ്ങനെസാധ്യമായ സ്ഥലങ്ങളിലേക്കൊക്കെ വാനുള്ള വ്യഗ്രത ഇവരിലുണ്ട്. ഇതിൽ മന:സ്താപപ്പെട്ട്, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മനസ്സിന് കുളിർമ്മ എന്നാൽ അത് വെളിപ്പെട ുത്താൻ ആകാത്തതുകൊണ്ട്, നൽകാൻ ശ്രമിക്കണം. ഈരോഗത്തെപ്പറ്റി മറ്റുള്ളവരോട് അത് മനസ്സിൽകെട്ടി നിർത്തി കോപത്തിലൂടെ അത് പറഞ്ഞുപരത്തി രോഗിക്ക് ദുഷ്പ്പേര് ഉണ്ടാക്കരുത്. രോഗി എരിച്ച് തീർക്കാനുള്ള ശ്രമം മൂലമാണ് ഇങ്ങനെസംഭവി കൾ ഇതറിഞ്ഞാൽ പ്രത്യാഘാതം പ്രതീക്ഷിച്ചതിലും അപ്പു ക്കുന്നത്. വീട്ടിലെ സ്ഫടിക പാത്രങ്ങൾ, മറ്റ് വിലപിടി റമായിരിക്കും. രോഗവിവരം ഗോപ്യമായിസൂക്ഷിക്കണമെന്ന് പ്പുള്ള വസ്തുക്കൾ ഇവയൊക്കെഎറിഞ്ഞ് പൊട്ടിക്കുന്ന സാരം. അവരോട് കോപിക്കാതിരിക്കുക. അവരുടെമുന്പിൽ സ്വഭാവവും ഇത്തരക്കാരിൽ കാണാറുണ്ട്. പിന്നീട് ഈ കരയാതെഇരിക്കുക. വികാര പ്രകടനങ്ങൾ അവർക്കിഷ്ടമല്ല. കള്ളത്തരത്തിൻ ്റെലക്ഷണമായിവികാരപ്രകടനത്തെഅവരു വക പ്രവൃത്തികളിൽ ഇവർ പശ്ചാത്തപിക്കാറുമില്ല. ടെ മനസ്സ് വ്യാഖ്യാനിച്ചെടുക്കും. ബന്ധം വേർപ്പെടുത്തുന്ന 5. വിഷാദഭാവം: മുഖത്ത് എപ്പോഴും വിഷാദഭാവം നിഴലി തിനെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യ ച്ചിരിക്കും. പ്രസന്നത തീർത്തും നഷ്ടപ്പെടും. ഫലിതങ്ങൾ രുത്. ജീവിതത്തിൽ അനുഭവങ്ങളും അനുഭൂതികളുമുണ്ട്.അ ആസ്വദിക്കാറേയില്ല. ഇങ്ങനെയുള്ളവർക്ക് ഉറക്കം തീരെ നുഭവങ്ങളെഅനുഭൂതികളാക്കി. ദുഃഖത്തിൻ ്റെമറുകരയിലെ കുറവായിരിക്കും. അസ്വസ്ഥമായ മനസ്സുള്ള ഇവർ രാത്രി സുഖം ദർശിച്ച് നിർവൃതിയടയുക എല്ലാ താഴ്്വരകളെയും യിൽ കൂടുതൽ സമയം ഉണർന്നിരിക്കുകയും പലപ്പോ താങ്ങിഒരുകുന്ന് ഒളിവിലെവിടെയോഉണ്ട്, നിശ്ചയം.
18 10
വ്യാഴം, ഒക്ടോബർ 11, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
സംശയരോഗം മൂന്നാം ഘട്ടം ക
ഴിഞ്ഞ രണ്ട് ആഴ്ചകളിലായി പ്രസിദ്ധീകരിക്കപ്പെട്ട സംശയരോഗത്തെക്കുറിച്ചുള്ള ലേഖനങ്ങളെക്കുറിച്ച് വായനക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം പ്രോത്സാ ഹജനകമാണ്. സംശയരോഗത്തിൻ ്റെ മൂന്നാം ഘട്ടമായ അന്ത്യഘട്ടം അതീവ അസ്വാസ്ഥ്യത്തിൻ ്റെ അപകടം നി റഞ്ഞ അവസ്ഥയാണ്. മനസ്സിൻ ്റെ സമനില തെറ്റിയ ഒരു വ്യക്തിയുടെ ശാരീരിക ഭാഷ തന്നെയായിരിക്കും ഈ ഘട്ടത്തിലെത്തിയ സംശയരോഗികൾ പ്രദർശിപ്പിക്കുക. നി ലത്തുവീണാൽ തവിടുപൊടിയാകുന്ന ഒരു കണ്ണാടിപ്പാത്രം പോലെയായിരിക്കും ഈ അവസ്ഥയിൽ രോഗികൾ. ഇവി ടെഇത്തരം രോഗികളെകൈകാര്യം ചെയ്യുന്ന കുടുംബാംഗ ങ്ങളുടെമാനസികാവസ്ഥയാണ് പരിതാപകരമായിട്ടുള്ളത്. ജോർദ്ദാനിലെ അമ്മാൻ നഗരത്തിൽ നിന്ന് 55 കിലോ മീറ്റർ അകലെ തെക്ക് കിഴക്കുള്ള ചാവുകടലിലേക്ക് വർ ഷങ്ങൾക്കുമുന്പ് നടത്തിയ ഒരു യാത്ര ഇപ്പോഴും എൻ ്റെ ഓർമ്മയിലുണ്ട്. ഭൂമിയുടെമടിത്തട്ടും അടിത്തട്ടുമാണിവടം. ചാവുകടലിനെക്കുറിച്ച് ഗവേഷകർ രേഖപ്പെടുത്തിയിരിക്കു ന്നതിങ്ങനെയാണ് : The lowest body of water on earth, The lowest point on earth, The World’s richest source of natural salts. സാധാരണ സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ താഴേ ക്ക് യാത്രചെയ്താൽ മാത്രമേ ചാവുകടലിലെത്തുകയു ള്ളൂ. എന്തുകൊണ്ടിതിനെ ചാവുകടൽ എന്ന് വിളിക്കുന്നു. ഇതിൽ ജീവജാലങ്ങൾ ഇല്ല. സാധാരണ കടൽ വെള്ളത്തേ ക്കാൾ നാലിരട്ടിഉപ്പുരസം ഈ ജലത്തിനുള്ളതുകൊണ്ട് ജീ വൻ ്റെ തുടിപ്പ് ചാവുകടലിലില്ല. ഇതിൻ ്റെ ഒരു പ്രത്യേകത: വെള്ളത്തിലിറങ്ങിയാൽ ഒരു പൊങ്ങുതടിപോലെ നാം മു കളിൽ പൊങ്ങിക്കിടക്കും. താഴുകയില്ല. ചാവുകടലിൽ കി ടന്ന് പത്രം വായിക്കാം എന്ന ഒരുചൊല്ലുതന്നെയുണ്ട്. “Here is the Only Place in the world where you can recline on water to read a news paper” 35 വിവിധതരം ധാതുക്കൾ കലർന്ന മണ്ണാണ് അവിടെ യുള്ളത്. ഔഷധഗന്ധിയായ ഈ മണ്ണുകൊണ്ട് ചികിത്സ നടത്തുന്നവർ ധാരാളമുണ്ട്. ഇവിടുത്തെ സാൻഡ് ബാത്ത് പ്രസിദ്ധമാണ്. ശരീരം മുഴുവൻ മണ്ണ് പുരട്ടികുറേക്കഴിഞ്ഞ് നല്ല വെള്ളത്തിൽ കുളിപ്പിക്കും. ചാവുകടലെന്ന ഭൂമിയുടെ അടിവാരം പോലെ നമ്മുടെ ജീവിതത്തിലും വേദനയുടെ കൊടും താഴ്്വരകൾ ഉണ്ടായിക്കൂടെന്ന ില്ല. എപ്രകാരം ചാ വുകടലിലെ ജലപ്പരപ്പിൽ താഴാതെ ഒരാൾ പൊങ്ങുതടി പോലെ പതച്ച് നിൽക്കുന്നുവോ, ചുറ്റുമുള്ള കുന്നുകളിൽ ആശയർപ്പിച്ച് മനം കുളിർപ്പ ിക്കുന്നുവോ, അപ്രകാരം ജീ വിതാനുഭവങ്ങളുടെ താഴ്്വരകളിൽ നാളെയെപ്പറ്റിയുള്ള പ്രതീക്ഷയുമായി കഴിയുവാൻ ആ സംശയരോഗിയുടെ ചുറ്റുമുള്ളവർക്ക് സാധിക്കണം. ‘മടുത്തു..... ജീവിതം മടു ത്തു’ എന്ന് പിറുപിറുക്കാതെ സംയമനം പാലിക്കേണ്ട അവസ്ഥയാണ് മൂന്നാം ഘട്ടം. ഈ ഘട്ടത്തിലെത്തിയ രോഗികളിൽ തെളിയുന്ന ലക്ഷ ണങ്ങൾ; 1. രോഗിക്ക് അയാളുടെ ജീവിതസഖിയെ ആരെങ്കിലും പ്രശംസിക്കുന്നത് തീരെ ഇഷ്ടപ്പെടുകയില്ല. അങ്ങനെയു ള്ളവരുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ രോഗി കൾ പെട്ടെന്ന് തീരുമാനിക്കും. 2. ആത്മഹത്യക്കായി ആത്മാർത്ഥ മായ ശ്രമം നടത്തും. തരം കിട്ടിയാൽ ആത്മഹത്യ ചെയ്യുകയുമാണ് പതിവ്. ഇതുകൊണ്ടാണ് അതീവ അസ്വാസ്ഥ്യമുള്ള, പ്രത്യേകം ശ്രദ്ധവേണ്ട ഘട്ടമായി ഈ മൂന്നാം ഘട്ടത്തെ വേർതിരി ച്ചിട്ടുള്ളത്. 3. സ്വയം പീഢിപ്പിച്ചുകൊണ്ടിരിക്കും, മാറത്തടിക്കുക, ശരീ രഭാഗങ്ങൾ തീ വെച്ച് പൊള്ളിക്കുക, കത്തികൊണ്ട് സ്വയം കുത്തിമുറിവേൽപ്പിക്കുക എന്നിങ്ങനെയുള്ള പീ ഢനമുറകളാണ് ഒരു ക്രൂരവിനോദമായി ഇത്തരക്കാർ പ്രയോഗിക്കാറുള്ളത്. 4. ജീവിതസഖിയേയും വിശേഷിച്ച് മക്കളേയും കഠിനമാ യി മർദ്ദിക്കും. പ്രായമോ പരിസരമോ പരിഗണിക്കാതെ പ്രതിയോഗികളെപീഢിപ്പിക്കുന്ന വീണ്ടുവിചാരമില്ലാത്ത മാനസികാവസ്ഥയിൽ കക്ഷി എത്തുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള കടുത്ത പ്രതികരണമുണ്ടാകുന്നത്. 5. കഷ്ടപ്പാടും ദുരിതങ്ങളും ഉറക്കെവിളിച്ച് പറഞ്ഞ് വിലപി
ക്കുകയും കരയുകയും ചെയ്യുക ഇവരുടെ നിത്യേനയു ള്ള സ്വഭാവമാണ്. ഒന്നിനെക്ക ുറിച്ചും നല്ലത് പറയുകയില്ല. ഏത് കാര്യത്തിലും തിന്മ ചൂണ്ടിക്കാട്ടുവാനുള്ള വ്യഗ്രത ഇവർകാട്ടും. പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ കുറ്റം മറ്റുള്ളവരോട് നിരന്തരമായിആവർത്തിച്ച് പറഞ്ഞുകൊ ണ്ടിരിക്കും. ബന്ധങ്ങൾ വേർപ്പെ ടുത്തുന്നതിനെക്ക ുറിച്ച് ഉറക്കെചിന്തിക്കാനും ഈ അവസ്ഥ പ്രേരിപ്പിക്കും. ഇവിടെ രോഗികളും ശ്രുശ്രൂഷിക്കുന്നവരും അറിഞ്ഞി രിക്കേണ്ട ഒരു സത്യമുണ്ട്, വെട്ടിമുറിച്ചാൽ പിന്നെ വി ളക്കിചേർക്കാൻ പറ്റില്ല ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും, എന്നീ പഴഞ്ചൊല്ലുകൾ ഇവിടെ പ്രസക്തമാണ്. കാട്ടിൽ നിന്ന് രണ്ട് ചെറുപ്പക്കാർ നീളമുള്ള, ഭാരമുള്ള രണ്ട് തടി ക്കഷ്ണങ്ങൾ മുറിച്ചെട ുത്ത് നാട്ടിലേക്ക ് യാത്ര പുറപ്പെ ടുന്നു. തടിക്കഷ്ണങ്ങൾ തോളിലേറ്റ ിയാണവരുടെ യാത്ര. ഒന്നാമത്തെയാൾ ഭാരം വകവെക്കാതെ ലക്ഷ്യത്തിലെത്ത ാ നുള്ള തീവ്രമായ മോഹത്തിൽ ധൃതിപ്പെട്ട് നടന്ന് അകലു ന്നു. രണ്ടാമത്തെയാൾ ഭാരം താങ്ങാനാകാതെ കുഴയുന്നു. ഭാരം കുറക്കാനായിഅയാൾ തടിക്കഷ്ണത്തിൻ ്റെകുറെഭാ ഗം വെട്ടിക്കളഞ്ഞ് നീളം കുറയ്ക്കുന്നു. അത് വഹിച്ചുകൊണ്ട് നടക്കാൻ ഇപ്പോൾ അയാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. യാത്രാമദ്ധ്യേഒരുചെറിയ തോട് മറികടക്കണം. പാലമില്ലാത്ത ഈ തോട് മറികടക്കു വാൻ തോളിലിരിക്കുന്ന തടിക്കഷ്ണം ഉപയോഗിക്കുകയല്ലാ തെ മറ്റ് മാർഗ്ഗമൊന്നുമില്ല. ഒന്നാമത്തെയാൾ സമർത്ഥമായി ആ തടികഷ്ണമുപയോഗിച്ച് അതിലൂടെ കുറുകെ നടന്ന് അക്കരെയെത്തി തുടർന്ന് യാത്രയായി. രണ്ടാമത്തെയാൾ തോട്ടിൽ കരയിലെത്തിയപ്പോൾ ഈ മാർഗ്ഗം ശ്രമിച്ചെ ങ്കിലും തോട്ടിന് കുറകെ വയ്ക്കുവാൻ തക്കവണ്ണം തടി ക്കഷ്ണത്തിന് നീളം തികയുകയില്ലായിരുന്നു. കാരണം കു റെഭാഗം അയാൾ തന്നെഭാരം കുറക്കുവാനായിനേരത്തെ മുറിച്ച് മാറ്റിയിരുന്നു. നിരാശനായി അയാൾ എന്തുചെ യ്യണമെന്നറിയാതെതോട്ടിൻ കരയിൽ പരസഹായത്തിനായി
കാത്തിരിക്കേണ്ട ിവന്നു. ബന്ധങ്ങൾ വെട്ടിമുറിക്കുന്നർ ഈ അവസ്ഥയിലെത്ത ാറുണ്ട് ചില അവസരങ്ങളിലെങ്ക ിലും. ഭാ രം താങ്ങുക എന്നത് ഒരുജീവിത ധർമ്മമായിഏറ്റെടുക്കുന്ന വർക്ക് പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പ്രതി വിധികൾ പ്രതിബന്ധങ്ങളില്ലാതെമുന്പിൽ പ്രകടമാകുമെന്ന് ഉദാഹരിക്കുവാനാണ് മേൽപ്പറഞ്ഞ കഥ ഉപകരിക്കേണ്ട ത്. സംശയരോഗത്തിനടിമയായ വ്യക്തിയും അദ്ദേഹത്തിൻ ്റെ കുടുംബാംഗങ്ങളും കൂട്ടായി പരിശ്രമിച്ചാൽ മൂന്നാം ഘട്ടത്തിൽ പോലും രോഗശമനസാധ്യതകൾ തെളിഞ്ഞു കാണും. താഴെപ്പ റയുന്ന പ്രതിവിധിപരീക്ഷിക്കുക. 1. കൃത്യസമയത്ത് മരുന്ന് കഴിക്കണം. ദീർഘനാളത്തേക്ക് ഒരു പക്ഷേ ജീവപര്യന്തമായിരിക്കും മരുന്ന് കഴിക്കേണ്ടി വരുന്നത്. ഇതിൽ നിരാശപ്പെടാതെ മരുന്ന് കഴിക്കാനു ള്ള സന്മനസ്സ് രോഗിക്കും മരുന്ന് നൽകാനുള്ള മഹാ മനസ്കത ജീവിതപങ്കാളിക്കും മറ്റ് കുടുംബാംഗങ്ങൾ ക്കും ഉണ്ടാവേണ്ടത് അനിവാര്യമാണ്. 2. രോഗിയെപ്രകോപിപ്പിക്കുന്ന നടപടികളിൽ നിന്ന് കൂടെ യുള്ളവർ പിന്തിരിയണം. കക്ഷിരോഗത്തിൻ ്റെമൂർദ്ധന്യാ വസ്ഥയിലാണെന്നും പ്രകോപനം ‘ജീവനെടുക്കുക’ എന്ന ദാരുണമായ അവസ്ഥയിലെത്തിക്കുമെന്നും തിരി ച്ചറിയുക. 3. മദ്യപാനം, പുകവലി, ലഹരിമരുന്നുകളുടെ ഉപയോഗം ഇവ പൂർണ്ണമായിഉപേക്ഷിക്കുക. 4. മാസത്തിലൊരിക്കലെങ്കിലും ഫാമിലികൗൺസിലിംങിന് വിധേയപ്പെടുക. ഇത് മുടക്കരുത്. 5. സംശയരോഗിയുമായിസംസർഗ്ഗം ചെയ്യുന്നതിന് എപ്പോ ഴും ഒരാൾ കൂടെയുണ്ടാകണം. അവരെ തനിയെ ഇരു ത്തരുത്. ഉറക്കത്തിലും ഉണർവിലും ഒരാൾ കൂട്ടിനിരി ക്കണം. പ്രതിസന്ധികൾ പ്രകൃതീഭവമാണ്. പ്രതീക്ഷകൾ പ്രതി സന്ധികൾക്ക് പ്രകൃത്യായുള്ള പരിഹാരവും.
18 10
വ്യാഴം, ഒക്ടോബർ 18, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
മാനസിക സമ്മർദ്ദത്തിൻ ്റെ അടിമകൾ ന
മ്മുടെസമൂഹത്തിൽ മാനസിക സമ്മർദ്ദം ഉള്ളവരു ടെഎണ്ണം പ്രതിദിനം കൂടിവരികയാണ്. മനസ്സിൻ ്റെ പിരിമുറക്കം മൂലം വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഉന്മേ ഷമില്ലായ്മ ഇവ അനുഭവപ്പെടുന്നു. ഈ പിരിമുറുക്കത്തി ൻ ്റെസ്വാഭാവികകാരണമെന്തെന്ന ് മനസ്സിലാക്കുന്നത് ഇതിനെഒഴിവാക്കാൻ സഹായിക്കും. ഈ പ്രപഞ്ചത്തേ യും ഇവിടുത്തെജീവജാലങ്ങളേയും ഭരിക്കുന്നത് മൂന്ന് ഗുണങ്ങളാണ്; സാത്വികം, രാജസം, താമസികം ഇവ മൂന്നും നമ്മേയും നമുക്ക് ചുറ്റുമുള്ള പ്രകൃതിയേയും ഒരോനിമിഷവും സ്വാധീനിച്ചുകൊണ്ടിരിക്കും. ത്വാതിക വീക്ഷണത്തിൽ ഈ മുന്ന് ഗുണങ്ങൾ അഥവാഭാവങ്ങൾ ഇല്ലാതെഇവിടെഒന്നും തന്നെയില്ല. എന്നാൽ ഇവയ്ക്കൊ ന്നും സ്വയം നിലനിൽപ്പുമില്ല. ഈ ഭാവങ്ങളെഒരുകഥയി ലൂടെനിർവചിക്കാം. ഒരുധനികൻ തൻ ്റെഅളവറ്റ സന്പത്തുമായികാട്ടിലൂ ടെയാത്രചെയ്യുന്പോൾ മൂന്ന് കാട്ടുകള്ളന്മാർ അദ്ദേഹത്തെ വളഞ്ഞു. മാരകായുധങ്ങൾ കാട്ടിഭീഷണിപ്പെടുത്തിധനം മുഴുവൻ അവർ കൈക്കലാക്കി. ധനം കയ്യിൽ കിട്ടിയതോ ടെഒന്നാമത്തെകള്ളൻ പറഞ്ഞു, നമുക്ക് ഇയാളെവധി ച്ചുകളയാം, അല്ലെങ്കിൽ ആപത്താണ്. ഇത് കേട്ട് രണ്ടാമൻ പറഞ്ഞു, അതുവേണ്ട ഇയാളുടെകയ്യും കാലും കെട്ടിയിട്ട് വായിൽ തുണിതിരുകിയാൽ മതി. മൂവരും അത് ശരി വെച്ചു. തുടർന്ന് അയാളുടെകയ്യും കാലും ബന്ധിച്ച്, വായിൽ തുണിതിരുകിയശേഷം മൂവരും ഓടിരക്ഷപെട്ടു. ധനം പകുത്തെടുക്കാനും അവർ മറന്നില്ല. കുറെദൂരം ചെന്നപ്പോൾ മൂന്നാമത്തെകള്ളന് ഒരുവീണ്ടുവിചാരമു ണ്ടായി. ആ ധനികനെഅത്തരത്തിൽ ബന്ധിതനാക്കിയത് ഒട്ടും ശരിയായില്ല എന്ന തോന്നൽ അതിശക്തിമായി അയാളുടെമനസ്സിലുണ്ടായി. അയാൾ കുറ്റബോധത്തോടെ ഒറ്റക്ക് മടങ്ങിധനികൻ ്റെഅടുത്തെത്തികെട്ടുകൾ അഴിച്ച് അയാളോട് രക്ഷപ്പെട്ടുകൊള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ ധനികന് കൊടും കാട്ടിലൂടെപെട്ടെന്ന് രക്ഷപെടാനുള്ള വഴിഅറിയില്ലായിരുന്നു. കള്ളൻ അയാൾക്ക ് വഴികാട്ടിയാ യിമാറി. അദ്ദേഹത്തെകാടിൻ ്റെഅതിർത്തിവരെഅനു ഗമിച്ച് നാട്ടിലേക്കുള്ള വഴികാണിച്ചുകൊടുത്തു. ചെയ്ത ഉപകാരത്തിൻ ്റെനന്ദിസൂചകമായിധനികൻ കള്ളനെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിച്ച് അയാൾ കാട്ടിലേക്ക് തന്നെമടങ്ങി. ഈ മൂന്ന് കള്ളന്മാരും പ്രതിനിധീകരിക്കുന്നത് താമസി കം, രാജസം, സാത്വികം എന്നീമൂന്ന് ഭാവങ്ങളെയാണ്. ധനികനെകൊല്ലെണമെന്ന് അഭിപ്രായപ്പെട്ട ആദ്യത്തെ കള്ളനിൽ താമസികഭാവവും അദ്ദേഹത്തെബന്ധനസ്ഥനാ ക്കിയാൽ മതിയെന്ന് അഭിപ്രായപ്പെട്ട രണ്ടാമത്തെ കള്ളനിൽ രാജസിക ഭാവവും ഒടുവിൽ കെട്ടുകളഴിച്ച് അദ്ദേഹത്തെസ്വതന്ത്രനാക്കിവഴികാട്ടിസഹായിച്ച മൂന്നാ മത്തെകള്ളനിൽ സാത്വികഭാവവുമാണ് നിറഞ്ഞ് നിന്നിരു ന്നത്. നമ്മിൽ ഓരോരുത്തരിലും ഈ മൂന്ന് ഭാവങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ ഏതാണ് നമ്മിൽ നിറഞ്ഞുനി ൽക്കുന്നതെന്നതനുസരിച്ചായിരിക്കും നമ്മുടെമാനസിക നില കുറിക്കുവാൻ കഴിയുക. താമസികമാണെങ്കിൽ മറ്റു ള്ളവരോടുള്ള പക, ശത്രുത, പ്രതികാരം ഇവ മൂലം മനസ്സ് കലുഷിതമായിരിക്കും. രാജസികമാണെങ്കിൽ പ്രതികാരവാ ഞ്ചനയുണ്ടെങ്കിലും കടുത്ത നടപടികൾക്ക് മുതിരുകയില്ല. കുറെയൊക്കെക്ഷമിക്കാൻ ശ്രമിക്കും. എങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും. സാത്വികമാണെങ്കിൽ വീണ്ടുവിചാ രമുണ്ടായി, സ്വയം തിരിച്ചറിഞ്ഞ്, സ്വയം തിരുത്തുവാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാവുകയും അസ്വസ്ഥതകൾ അകന്ന്് മനസ്സിൽ കുളിർമ്മ അനുഭവപ്പെടുകയും ചെയ്യും. ഈയിടെയുള്ള എൻ ്റെഒരുഅനുഭവസാക്ഷ്യം : ഒരു ചെറുപ്പക്കാരൻ എന്നെസമീപിച്ചു. അയാളുടെമനസ്സ് കലങ്ങിമറിഞ്ഞ കുളം പോലെആയിരിക്കുന്നു. കാരണം അയാൾ വിശ്വസിക്കുകയും ജീവന് തുല്ല്യം സ്നേഹ ിക്കു കയും ചെയ്ത അയാളുടെഭാര്യ അയാളെചതിച്ചിരിക്കു ന്നു. അവൾ മറ്റൊരാളിന് അവളെഅടിമപ്പെടുത്തി. ഈ മനുഷ്യൻ വിവരമറിഞ്ഞു. പ്രതികാരദാഹിയായിമാറിയ ഇദ്ദേഹം കൊട്ടേഷൻ സംഘത്തെകൊണ്ട് തൻ ്റെഭാര്യയെ വശീകരിച്ചെടുത്ത ആ ചെറുപ്പക്കാരൻ ്റെകാലുകൾ രണ്ടും തല്ലിഒടിച്ചുകളഞ്ഞു, എഴുന്നേറ്റ ് നടക്കാൻ സാധിക്കാ ത്തവിധം. താമസികാവസ്ഥയിലായിരുന്നുഎന്നെസമീപി ച്ച വ്യക്തിഅപ്പോൾ. അതിന് ശേഷം ഭാര്യയോട് ഇങ്ങനെ
ഒരുഅവസ്ഥയിൽ എത്തിപ്പെടാനുള്ള കാരണങ്ങളന്വേ ഷിച്ചു. ആ സ്ത്രീയോട് കുറേയൊക്കെക്ഷമിക്കുവാൻ അയാൾ തയ്യാറായി. ഇനിഇതാവർത്തിക്കുകയില്ല എന്ന വാക്കുതന്ന് ആത്മാർത്ഥ മായ ക്ഷമാപണം നടത്തുന്നതു വരെആ സ്ത്രീയുടെവീട്ടിൽ പോയിതാമസിക്കുവാൻ ഇയാൾ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൽ വി ലസിയത് രാജസിക ഭാവമാണ്. ഞങ്ങളുടെതുടർന്നുള്ള സംസാരത്തിൽ ഇങ്ങനെപരപുരുഷഗന്ധം തേടുന്ന പല യുവതികളുമുണ്ടെന്ന ും ഇത് ഒരുതരം രോഗമാണെന്നും ഞാൻ അയാളെധരിപ്പിച്ചു. ഒരുആത്മാർത്ഥമായ തു ടരന്വേക്ഷണം നടത്തിയ അയാൾ പലരുടെയും തത്തു ല്യമായ അനുഭവങ്ങളിലൂടെയും കൗൺസിലിംഗിലൂടെയും അധികം താമസിയാതെസാത്വികഭാവത്തിലേക്ക ് തിരി ഞ്ഞു. വീണ്ടുവിചാരമില്ലാതെചെയ്തുപോയതൊക്കെ ഇനിതുടച്ചുകളയാൻ പറ്റുമോ? എങ്ങനെതിരുത്തും? പ്രാ യശ്ചിത്തമല്ലാതെമറ്റുമാർഗ മെന്ത്! ആ മനസ്സിൻ ്റെവിങ്ങൽ, വിതുന്പുന്ന ഹൃദയത്തിൻ്റെ തെറ്റിയ താളം എങ്ങനെഇനി ക്രമീകരിക്കാം? ഒരുചുവന്ന ചോദ്യചിഹ്നം തന്നെയാണത്. ഈയ്യാം പാറ്റകളെക്കാൾ കഷ്ടമാണ് നമ്മിൽ ചിലരു ടെയെങ്കിലും ജീവിതത്തോടുള്ള സമീപനം. വെള്ളിവെള ി ച്ചം തേടിആർത്തിയോടെഅടുക്കുന്ന ഈയാം പാറ്റകൾ തീക്കുണ്ടത്തിൽ ചിറക് കരിഞ്ഞ് വീഴുന്നതുപോലെ, എത്ര മനുഷ്യാത്മാക്കൾ മാനസിക സമർദ്ദത്തിൻ ്റെഅതിപ്രസരം മൂലം സമയമാം രഥത്തിൻ ്റെചക്രങ്ങൾക്കിടയിൽ ജീവി തം ഹോമിച്ചിരിക്കുന്നു. പരീക്ഷയിലെപരാജയം, പ്രേ മനൈരാശ്യം, കുടുംബ ജീവിതത്തിലെഅസ്വാരസ്യങ്ങൾ, പരസഹായമില്ലാത്തതിലുള്ള നിരാശ, കടബാദ്ധ്യത, കടു ത്തരോഗം ഇങ്ങനെകാരണങ്ങൾ നിരവധി. ഒരുപക്ഷേ ഒരുകാരണത്തിനുവേണ്ടികാത്തിരിക്കുന്നവരും കാണും. ഇതെന്ത്കൊണ്ട്? മലയാളികൾ പ്രത്യേകിച്ചും മാനസിക സമർദ്ദത്തിൻ ്റെനീരാളിപ്പിടുത്തത്തിൽ അമരുന്നതിൻ ്റെകാ രണമെന്ത്? യഥാർത്ഥ ജീവിതദർശനത്തിൻ ്റെഅഭാവം; എനിക്ക് ഒത്തിരിസ്വപ്നങ്ങളുണ്ട്, സ്വപ്നം കാണുവാൻ എല്ലാ വർക്കും അവകാശമുണ്ട്. സ്വപ്നം കാണുകയും വേണം. ജീവിതത്തിലെസുഖസൗകര്യങ്ങൾ, നേട്ടങ്ങൾ, പദവികൾ ഇവയെക്കുറിച്ചൊക്കെസ്വപ്നം കാണണം. പക്ഷേഈ വക സ്വപ്നങ്ങളുടെസാക്ഷാൽക്കാരത്തിനായികുറെവി ഷമ വൃത്തങ്ങളിലൂടെകടന്നുപോകണമെന്ന യാഥാർത്ഥ ്യ
ബോധം നാം മുഖവിലക്കെടുക്കാറുണ്ടോ? മറന്നുപോകു ന്നുനാം. വലിച്ചുവാരികൂട്ടുന്ന സന്പത്തോ, ബാങ്ക് ബാലൻ സോമാത്രമല്ല ശരിയായ സന്പത്ത്. കീർത്തിലഭിക്കാൻ ചിലർ ബദ്ധപ്പെടുന്നു. നിസ്വാർത്ഥ സേവനം കീർത്തിയേ ക്കാൾ നന്ന്. നിത്യജീവിതത്തിൽ ദുഃഖവും വേദനയും ദൗർബല്യങ്ങളും അനിവാര്യമാണ്. പാകതയും പക്വതയും കൈവരിക്കാൻ ഇത്തരം ദുരവസ്ഥകൾ നമ്മെസഹായി ക്കും. പരാജയങ്ങൾ വിജയത്തിൻ ്റെചവിട്ടുപടിയാണെന്ന് വായിച്ചിട്ടുണ്ടെങ്കിലും ആ അറിവ് യാഥാർത്ഥ്യവൽക്കരി ക്കാനും സ്വകാര്യവത്കരിക്കാനും നാം മറന്ന് പോകുന്നു.
മാനസിക സമ്മർദ്ദത്തെഎങ്ങനെഅതിജീവിക്കാം 1) ആത്മവിശ്വാസ ം: സ്വന്തം കഴിവിലും സാധ്യതകളിലുമു ള്ള ഉത്തമബോധ്യം, അതായത് സ്വയാവബോധം, ഉണ്ടാ കുന്ന വ്യക്തിക്ക് ആത്മവിശ്വാസമുണ്ടെന്ന് തീർത്തും വിശ്വാസിക്കാം 2) പരവിശ്വാസം: അന്യരിൽ ചിലരെയെങ്കിലുമൊക്കെ വിശ്വസിക്കാതെജീവിതം അസാധ്യമാണ്. കുടിലബു ദ്ധികളെയും ദുഷ്ടമനുഷ്യരെയും തിരിച്ചറിഞ്ഞ് മാറ്റി നിർത്തിമറ്റുള്ളവരെവിശ്വാസത്തിലെട ുക്കുക 3) അദൃശ്യ ശക്തിയുടെസാന്നിദ്ധ്യം: ഈശ്വര വിശ്വാസി കൾ ഈ സാന്നിദ്ധ്യബോധത്തിൽ കുതിച്ച് മുന്നേറും. സകലതിനും കാരണ ഭൂതമായ ഒരുഅദൃശ്യശക്തി, സകലതിനെയും ഒരുഅച്ചുതണ്ടിൽ നിയന്ത്രിച്ച് നയി ക്കുന്ന ഒരുശക്തിനമ്മുടെശിരസ്സിന് മുകളിലുണ്ടെന്ന് നിരീശ്വരന്മാർ പോലും കരുതുന്നുണ്ട്. ഈ ശക്തിയുടെ സാന്നിദ്ധ്യബോധം നമ്മുടെഉള്ളിലുണ്ടെങ്കിൽ മാനസി കാസ്വസ്ഥ്യത്തിൻ ്റെകടന്പ അനായാസം കടന്നുകിട്ടും. കറുത്ത ചക്രവാളമതിലുകൾ ചൂടുന്ന കാരാഗ്രഹമാ ക്കരുത് മനസ്സ്. സ്വന്തം ജീവിതത്തിലെനിരവധിനന്മകളെ നോക്കിപുഞ്ചിരിക്കാൻ കഴിയാത്തവർ നിമ്നോൻമുഖരാ യിരിക്കും. എത്ര വിരൂപനായിരുന്നാലും ഈ സുന്ദരമായ പ്രകൃതിനിങ്ങളുടെപുഞ്ചിരിക്കായിദാഹിക്കുന്നു. നിങ്ങൾ പുഞ്ചിരിക്കുന്പോൾ നിങ്ങൾ പുറപ്പെടുവിക്കുന്ന ഊർജ്ജം ചുറ്റുമുള്ളവയെക്കൂടെപ്രശോഭിപ്പിക്കും. ഒരുപുഞ്ചിരിയ്ക്ക് ഇത്രയും കഴിയുമെങ്ക ിൽ, പുഞ്ചിരികളുടെഒരുപൂരത്തിന് എത്രയധികം!
18 10
വ്യാഴം, ഒക്ടോബർ 25, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
ജീവിതത്തിലെ ആകസ്മികതകൾ മ
ള്ള പ്രയാണത്തിന്റെ ആക്കം കൂട്ടുന്നത്. മനഃസാന്നിദ്ധ്യം കൈവിടാതെഇരുന്ന ഈ യുവതിയുടെതുടർന്നുള്ള വൈദ്യപരിശോധനകൾ മുംബൈയിലാണ് നടന്നത്. കീമോതെറാപ്പിക്ക് വിധേയ യായ അവരുടെവാക്കുകൾ ശ്രദ്ധിക്കുക.
നുഷ്യജീവിതത്തിൻ ്റെഒഴുക്ക് ഒരുനദിഒഴുകുന്നതു പോലെയാണ്. ശാന്തമായൊഴുകുന്ന പുഴയിൽ ചി ലപ്പോൾ ചിലയിടങ്ങളിൽ കുത്തൊഴുക്കും അനുഭവപ്പെടാം. അപകടകരമായ ഈ കുത്തൊഴുക്ക് പ്രതീക്ഷിക്കാത്ത സമയത്തും സ്ഥലത്തും ഉണ്ടാകുന്പോൾ അത് ആകസ്മി കമാണെന്ന് വ്യാഖ്യാനിക്കാം. ജീവിതത്തിലെആകസ്മി കതകളെക്കുറിച്ച് ചിന്തിക്കുവാൻ ഈ കോളങ്ങൾ ഉപയോ ഗിച്ചുകൊള്ളട്ടെ.
“ഞാൻ ഈ വെല്ലുവിളിയെസംയമനത്തോടെനേ രിടും. ഞാൻ സുഖം പ്രാപിച്ച് തിരികെവരും. എൻ ്റെ കൗൺസിലിംങ് പഠനം പൂർത്തിയാക്കും. ഞാൻ ഒരു സമർപ്പണബോധമുള്ള, പ്രതിബന്ധതയുള്ള കൗൺസി ലിറായിത്തീരും ഇതെൻ ്റെജീവിത സാക്ഷ്യമാണ്”. ഈ ശക്തവും യുക്തവുമായ വാക്കുകൾ അവരുടെആത്മധൈ ര്യത്തേയും മനഃസാന്നിദ്ധ്യത്തേയും പ്രതിഫലിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെകൂടപ്പിറപ്പാണ് ജീവിതത്തിലെ ആകസ്മികതകൾ. ഇതില്ലാതെയാക്കാൻ ഏത് ജീവി തത്തിന് കഴിയും നമുക്കൊന്ന് തിരിഞ്ഞുനോക്കാം. എത്ര എത്ര അനുഭവങ്ങൾ, പാളിച്ചകൾ. അവിടെയൊക്കെ നാമറിയാതെ, നാം ആവശ്യപ്പെടാതെമനഃസാന്നിദ്ധ്യം സഹായത്തിനായിഉണ്ടായിരുന്നുഎന്ന സത്യം അപ്പോൾ ബോധ്യമാകും.
എൻ ്റെഒരുഅനുഭവം വായനക്കാരുമായിപങ്ക് വയ്ക്കു ന്നു. റേഡിയോവോയ്സിൻ ്റെമനസ്സ് എന്ന പരിപാടിയി ലൂടെഞാൻ ഒരുകൗൺസിലിംങ് കോഴ്സിനെഅവതരി പ്പിച്ചിരുന്നു. ലണ്ടനിലെഓക്സ്ഫോർഡ ് ഡിസ്റ്റൻസ് ലേർണിംങ് കോളേജിൻ ്റെഡിപ്ലോമഇൻ പ്രൊഫഷണൽ കൗൺസിലിംങ് കോഴ്സിന് 12 പേർ എൻ ്റെആ പരിപാടി കേട്ട് രജിസ്റ്റർ ചെയ്തു. നമ്മുടെസമൂഹത്തിൽ കൗൺ സിലിംങിനെപ്പറ്റിഉണ്ടായിരുന്ന കാഴ്ചപ്പാട് മാറിവരു ന്ന പശ്ചാത്തലത്തിൽ കൂടുതൽ കൗൺസിലേഴ്സിൻ ്റെ ആവശ്യമുണ്ടാകുമെന്ന ് കരുതിയാണ് ഇങ്ങനെഒരു സംരംഭത്തിന് പുറപ്പെട്ടത്. നമ്മുടെഇന്നത്തെവലിയ പ്രശ്നം നമ്മെ‘കേൾക്കു വാൻ’ ആളുകളില്ല എന്നതാണ്. കാണുവാനും ഇടപെഴകു വാനും ഒക്കെധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ നമ്മുടെഹൃദയത്തിൻ ്റെസ്വരം കേൾക്കുവാൻ ആളുകൾ തുലോചുരുക്കം. ഈ പ്രശ്നത്തിന് ഒരുപരിധിവരെ കൗൺസിലിംങ് പരിഹാരമാകുമെന്ന ് കണ്ടിട്ട് കൂടെയാണ് ഇങ്ങനെഒരുകൗൺസിലിംങ് പഠനത്തിന് പ്ലാനിട്ടത്. അന്ന്് രജിസ്ട്രേഷൻ കാലയളവിൽ ഒരുചെറുപ്പക്കാരി എന്നെവിളിച്ച് കോഴ്സിൽ ചേരാനുള്ള താൽപര്യം പ്രകടി പ്പിച്ചു. അഡ്മിഷൻ പെട്ടെന്ന് തരപ്പെടുത്തി. കോഴ്സിന് പഠിച്ചുകൊണ്ടിരിക്കുന്പോൾ അവർക്ക് കടുത്ത നടുവേ ദന അനുഭവപ്പെട്ടു. ഡോക്ടറെകണ്ട് പരിശോധനപൂർ ത്തിയാക്കിയപ്പോൾ ശരീരത്തിൽ മൂന്നിടത്ത് കരളിലും, മാറിടത്തും, നട്ടെല്ലിനും ക്യാൻസർ ബാധിച്ചിരിക്കുന്നു എന്ന് കണ്ടുപിടിച്ചു. 28 വയസ്സുള്ള ഒരുയുവതിയുടെ ജീവിതത്തിലെആകസ്മികതയാണിത്. അപ്രതീക്ഷിതമാ യിവന്ന വഴിത്തിരിവ്. തുടർന്നുള്ള പരിശോധനകൾക്കും ചികിത്സക്കുമായിഅവർ നാട്ടിലേക്ക് യാത്രയാവുന്നതും സാക്ഷ്യം വഹിക്കുവാൻ ഞാനുണ്ടായിരുന്നു. രണ്ട് പെൺ കുഞ്ഞുങ്ങൾ ഇതികർത്തവ്യതാമൂകരായിഇരുവശവും. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിഭർത്താവ്. പക്ഷേഈ സ്ത്രീധൈര്യവതിയായിഎല്ലാവരോടും പുഞ്ചിരിയോ ടെയാത്ര ചോദിക്കുന്നു. ഇതെങ്ങനെസാധിച്ചു? ജീവിത യാത്രയിലെഇത്തരം വഴിത്തിരുവുകളിലും കൂരിരുട്ടിലും വഴിവിളക്കായിനിൽക്കുന്ന മനഃസാന്നിദ്ധ്യം (Presence of Mind) ഇതാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നമു ക്ക് ധൈര്യം നൽകുന്നത്. ഒരാൾ മാരകമായ രോഗത്തിന് അടിമയാണെന്ന് അറിവ് ലഭിച്ചുകഴിയുന്പോൾ, വളരെഅടുത്ത ഒരുവ്യക്തി യുടെമരണവാർത്ത ശ്രവിച്ചുകഴിയുന്പോൾ, അതീവ ദുഃഖകരമായ ഒരുവർത്തമാനം കാതുകളിലെത്ത ിക്കഴി യുന്പോൾ അഞ്ച് മാനസികാവസ്ഥകളിലൂടെസാധാരണ കടന്നുപോകാറുണ്ട്. 1. തിരസ്കരണം: (Denial) അങ്ങിനെഒരുസംഭവം നടന്നുവെന്നത് മനസ്സ് വിശ്വസിക്കുകയില്ല. ആ വാർത്തയെ നിഷേധിച്ച് തിരസ്കരിക്കും. വിശ്വസിക്കാൻ പ്രയാസമുള്ള അവസ്ഥ വിശേഷത്തിൽ മനുഷ്യമനസ്സ് എത്തിച്ചേരും. വികാര പ്രകടനങ്ങളൊന്നും അപ്പോൾ ഉണ്ടാവില്ല. യാഥാ ർത്ഥ്യത്തെഉൾകൊള്ളുവാൻ മനസ്സ് സജ്ജമല്ല അപ്പോൾ. ഇതാണ് ഒന്നാമത്തെഅവസ്ഥ. 2. കോപവും വിദ്വേഷവും: (Anger) ആദ്യത്തെ അവസ്ഥയിൽ നിന്ന് ഈ രണ്ടാമത്തെഅവസ്ഥയിലേ ക്കെത്തുന്നത് വളരെപെട്ടെന്ന് ആയിരിക്കും. ആരോടെ
മനഃസാന്നിദ്ധ്യം ഔഷധതുല്യമാണ്. ഇത് സാധിത പ്രാ യമാക്കാൻ അനുദിനം അനുഷ്ഠിക്കേണ്ട കർമ്മങ്ങളെ കൂടെസൂചിപ്പിക്കുന്നു. 1. ഒരുനിലക്കണ്ണാടിയിലൂടെനമ്മുടെപ്രതി ബിംബത്തിൽ നോക്കിനമ്മുടെഓരോഅവയവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിബിംബത്തെനോക്കിചിരി ക്കാനും കുശലം പറയാനും മടിക്കരുത്. ന്നില്ലാതെകോപിക്കുകയും., സ്വയം ദണ്ധിപ്പിക്കുകയും ആരോടൊക്കയോവിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ഫോടകാത്മകമായ അവസ്ഥയാണിത്. ശബ്ദമുയർ ത്തുകയും ശാപവാക്കുകൾ ഉരുവിടുകയും ചെയ്യാൻ സാധ്യതയുള്ളപ്പോൾ അനുയിപ്പിക്കാനുള്ള ശ്രമം വി ഫലമായിത്തീരും. കായബലം കൂടുതലായിരിക്കും ഈ അവസ്ഥയിൽ. 3. വാഗ് വാദവും പഴിചാരലും: സംഭവിച്ചവയെപ്പറ്റി മറ്റുള്ളവരുമായിതർക്കത്തിൽ ഏർപ്പെടുകയും പലതി നേയും പഴിചാരുകയും ചെയ്യുന്ന ഈ മൂന്നാമത്തെ അവസ്ഥയിൽ ഒരുവ്യക്തിയുടെവൈരാഗ്യം മുഴുവൻ അയാൾ പ്രകടിപ്പിക്കും. ഈ ദുരവസ്ഥയിൽ അയാൾ എത്തിച്ചേർന്നത് അംഗീകരിക്കാനാവാതെ, വിധിയെപഴി ച്ചുകൊണ്ട് വികാരപ്രകടനം നടത്തിക്കൊണ്ടിരിക്കും. 4. വിഷാദം(Depression): തർക്കത്തിനും വിദ്വേഷത്തി നുമൊടുവിൽ അയാൾ ശാന്തനാകുന്നു. വിഷാദഭാവം മനസ്സിൽ പടരുന്നു. തനിക്കിങ്ങനെസംഭവിച്ചുപോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു. മൗനിയായിത്തീരുന്ന അയാൾ എപ്പോഴും എന്തിനെപ്പറ്റിയൊക്കെയോചിന്തിച്ചുകൊ ണ്ടിരിക്കുന്നു. മറ്റുള്ളവരുടെസാന്നിദ്ധ്യം പോലും ഈ അവസ്ഥയിൽ അയാൾ താൽപര്യപ്പെടുന്നില്ല. 5. അംഗീകാരം (Acceptance): വിഷാദത്തിനുശേഷം യാഥാർത്ഥ്യത്തെഅംഗീകരിക്കുവാൻ അപ്പോൾ തയ്യാറാവു ന്നു. വിലാപത്തിനും നിസ്സംഗതക്കും പൊട്ടിത്തെറിക്കും വി ഷാദത്തിനുമൊടുവിൽ തനിക്ക് നേരിട്ട നഷ്ടത്തെഉൾക്കൊ ള്ളുവാൻ അയാളുടെഉപബോധമനസ്സ്, ബോധമനസ്സിനെ പ്രേരിപ്പിക്കുന്നു. ഈ അവസ്ഥയിൽ അയാൾ സാധാരണ ജീവിത ശൈലിയിലേക്കും ചിന്താമണ്ധലത്തിലേക്കും തിരികെവരുന്നു. മേൽപ്പറഞ്ഞ അഞ്ച് അവസ്ഥകളിലും ഉണ്ടായിരിക്കേ ണ്ട അവശ്യം ആവശ്യമായ ഒരുസിദ്ധിയാണ് മനഃസാ ന്നിദ്ധ്യം. ഇതിൻ ്റെഏറ്റക്കുറച്ചിൽ അനുസരിച്ചായിരിക്കും പ്രാഥമികാവസ്ഥയിൽ നിന്നും മറ്റുള്ള അവസ്ഥകളിലേക്കു
2. ഒരിടത്ത് സ്വസ്ഥമായിരുന്നിട്ട് കാലിൻ ്റെപെരുവി രലിലൂടെശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നതായിസങ്കൽപ്പിച്ച് ശ്വാസോച്ഛ്വാസം ചെയ്യുക. മനസ്സ് പൂർണ്ണമായും രണ്ട് കാലുകളുടെയും പെരുവിരലിൽ കേന്ദ്രീകരിച്ചിരിക്കണം. കുറഞ്ഞത് 15 പ്രാവശ്യമെങ്കിലും ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക. 3. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുന്പ് അൽപസമയം ഒരുസ്ഥലത്ത് സ്വസ്ഥമായിഇരിക്കുക. അന്നത്തെദിവസവും അന്നുദിച്ചപ്പോൾ മുതൽ എന്തെ ല്ലാം ചെയ്തുവെന്നും ആരെയെല്ലാം കണ്ടുമുട്ടിയെന്നും ഓർക്കുക. ഒരു“അയവിറക്ക്” ആണിത്. അന്നത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുക. ഒരുദിവസത്തെ ജീവിതത്തിൻ ്റെകണക്കെടുപ്പിലാണിതെന്ന് കണക്കാക്കുക. മനഃസാന്നിദ്ധ്യത്തിന് സഹായിക്കുന്ന മുന്ന് മാർ ഗ്ഗങ്ങളാണ് മുകളിൽ വിവരിച്ചത്. വിശ്വോത്തര സാഹി ത്യകാരനും കവിയുമായിരുന്ന രവീന്ദ്രനാഥടാഗോറിൻ ്റെ ജീവിതത്തിലേക്ക് കടന്നുചെന്നാൽ മനഃസാന്നിദ്ധ്യത്തിൻ ്റെ മാസ്സ് എത്രമാത്രമുണ്ടെന്ന് മനസ്സിലാകും. ഒരുപാട് കേടും പാടും ജീവിതത്തിൽ സഹിക്കുകയും വഹിക്കുകയും ചെ യ്ത മഹാത്മാവായിരുന്നുഅദ്ദേഹം. ഭാര്യയും രണ്ട് പെൺ മക്കളും അകാല ചരമം പ്രാപിച്ചു. എങ്കിലും അദ്ദേഹം മനഃ സാന്നിദ്ധ്യം കൈവിട്ടില്ല. തൻ ്റെമനസ്സ് ഈശ്വരനോടും പ്ര കൃതിയോടും പങ്കുവെച്ചുഅദ്ദേഹം. അദ്ദേഹത്തിൻ ്റെകൃതി കളിൽ നിന്ന് ഇതുവ്യക്തമാണ്. നമുക്ക് ചുറ്റുമുള്ളവർ കാ ണാൻ ശ്രമിക്കുന്നതും, കാണാത്തതുമായ നിരവധികാ ര്യങ്ങൾ കാണുവാനും കേൾക്കുവാനും പ്രകൃതിക്ക് കഴി യും. പ്രകൃതിഎല്ലാം കാണുന്നുണ്ട്, ശ്രവിക്കുന്നുണ്ട്, ഗ്ര ഹിക്കുന്നുണ്ട്, ഈ അണ്ധകടാഹത്തെനയിക്കുന്ന ഈ ശ്വരനും എല്ലാം കാണുന്നുകേൾക്കുന്നു. ഗ്രഹിക്കുന്നു. ടാ ഗോർ ഇവർ രണ്ടുപേരോടും സംസാരിച്ചുകൊണ്ടേയിരു ന്നു. തൽഫലമായിമനഃസാന്നിദ്ധ്യം, മനോബലം ഇവ പ്രാ പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംസാരിച്ചോളൂ പ്രകൃതിയോടും ഈശ്വരനോടും. പ്രതികൂല സാഹച ര്യങ്ങളിലും, ആകസ്മികതകളുടെആഘാതങ്ങളിലും പിടി ച്ചുനിൽക്കാനും, പിടിച്ച് കയറാനും ഇത് സഹായിക്കും.
വ്യാഴം, നവംബർ 1, 2012
23
മനസ്
ഡോ: ജോൺ പനയ്ക്കൽ
പ്രതിജ്ഞകൾ പാലിക്കാത്തവർ പ്രതിജ്ഞകളെടുക്കുവാൻ നാം സമർത്ഥരും വിദഗ്ധരുമാണ്. പക്ഷേ അവ പാലിക്കുവാനോ? പലപ്പോഴും പ്രതിജ്ഞകൾക്ക് പരിക്കേൽക്കുന്നു. പാളിച്ചകൾ ആവർത്തിക്കാതിരിക്കാ നുള്ള തീരുമാനങ്ങൾ ഭാവുകങ്ങളെ വരവേൽക്കുവാനുള്ള പ്രതീക്ഷകൾ നൽകുന്നു. കാലാരംഭത്തിൻ ്റെ പൂ ക്കൾ ആശയും കാലാവസാനത്തിലെ ഫലങ്ങൾ നിരാശയും മനുഷ്യരിൽ ഉളവാക്കുന്നു. പ്രതിജ്ഞകളേക്കാ ളും പ്രതീക്ഷകളെക്കാളുമുപരി പരിഭവങ്ങളാണ് ഇന്ന് പരക്കെ. ലഭിക്കാതെ പോയവയെപ്പറ്റിയു ള്ള തേങ്ങലുകളും വിങ്ങലുകളും. ലഭിച്ചവയ്ക്കുള്ള സംതൃപ്തിയേ ക്കാളുപരി ലഭിക്കാതെ പോയവയെ പ്പറ്റിയുള്ള കേഴലുകളുടെ വേലി യേറ്റത്തിലാണ് മനുഷ്യമനസ്സ്. പരിഭവങ്ങളുടെ ഇടനാഴിയിലാണ് മനസ്സ് പരതി നടക്കുന്നത്. കഴിഞ്ഞ കാലത്ത് നമുക്ക് ലഭിച്ച സൗഭാ ഗ്യങ്ങളെഓർത്ത്, അതിന് നിദാനമാ യിരുന്ന ശ്രോതസ്സുകളെ മനസ്സിൽ ധ്യാനിച്ച് നന്ദി പറയേണ്ടതിന് പകരം, മറ്റുള്ളവർക്ക് കൈവന്നനേ ട്ടങ്ങളിൽ കണ്ണും നട്ട്, അവ എനിക്ക് ലഭിച്ചില്ലല്ലോ എന്ന പരിവേദനയുമാ യി കഴിയുന്നവരല്ലേ നമ്മിൽ ചിലരെ ങ്കിലും. പലപ്പോഴും നാമൊക്കെനന്ദി പറയാൻ മറക്കുന്നു. പറയുന്ന നന്ദി തന്നെ ആത്മാർത്ഥയില്ലാത്തതാണ്. എല്ലാം ഒരു ആചാരമര്യാദമാത്രം; നന്ദിപോലും. ഒരു വിമാനയാത്രയെക്കുറിച്ചുള്ള കഥ ഇവിടെ പ്രസക്തമാണ്. വിമാ നം ഉയരത്തിൽ പറന്നുകൊണ്ടിരി ക്കുന്പോൾ അതിൻ ്റെ ഒരു എഞ്ചിന് തകരാറുണ്ടായി. അത് ഉലയാൻ തു ടങ്ങി. അപ്പോൾ എയർഹോസ്റ്റസി ൻ ്റെ അനൗൺസ്മെൻ ്റ ് “വിമാനത്തി ൻ ്റെ എഞ്ചിന് നേരിയ പ്രശ്നമുണ്ട്. പൈലറ്റ് അത് പരിഹിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് തന്നെ അത് ശരിയാകും” എന്നാൽ കുറേ സമയം കഴിഞ്ഞപ്പോൾ സംഗതി വഷളായി. അപ്പോൾ രണ്ടാമത്തെ അനൗൺസ്മെൻ ്റ ് “പ്രിയപ്പെട്ട യാ ത്രക്കാരേ, പൈലറ്റിൻ ്റെ പരിശ്രമം വിഫലമായിരിക്കുന്നു. തകരാറിലായ വിമാനത്തിൻ ്റെഎഞ്ചിൻ നന്നാക്കാൻ സാധിക്കുന്നില്ല. അതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. ഈ വിമാനം അടുത്ത
കുറച്ചു സമയത്തിനുള്ളിൽ പൊട്ടി ത്തെറിക്കാം. ഏതായാലും ഞങ്ങളു ടെ വിമാനത്തിൽ യാത്രചെയ്തതിന് നന്ദി” ഇത്രയും പറഞ്ഞിട്ട് ആ എയർ ഹോസ്റ്റസ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. ഈ നന്ദി വാക്ക് അനവസരത്തി ലും അനൗചിത്യത്തിലുമാണ്. ഒരു ആത്മാർത്ഥ തയുമില്ലാത്ത നന്ദി വാ ക്കുകൾ. ആലോചിച്ചുനോക്കൂ,നമ്മു ടെജീവിതത്തിൻ ്റെഅകത്തളങ്ങളിൽ ചിലപ്പോഴെങ്കിലും ഇത്തരം ഉപരി വിപ്ലവമായ, നങ്കൂരമില്ലാത്ത നന്ദി വാക്കുകൾ, ആത്മാർത്ഥയുടെ അംശം പോലുമില്ലാതെ തൊടു ത്തുവിട്ട് പ്രീതിനേടാനുള്ള വി ഫലശ്രമം നടത്തിയിട്ടില്ലേ. പ്രതി ജ്ഞകളെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു ചെറുചിന്തയാണിതെങ്കിലും, ഇത്തരം നുറുങ്ങു നിമിഷങ്ങളിലെ ആത്മാർത്ഥയാണ് ജീവിതത്തിൻ ്റെ നാൽക്കവലകളിൽ വലിയ അനു ഭവങ്ങളായി മാറുന്നത്. അപ്പോഴാണ് പ്രതിജ്ഞകളുടെ സാംഗ്യത്വത്തെ ക്കുറിച്ചും പ്രതിജ്ഞകൾ പാലിച്ചാ ലുണ്ടാകുന്ന മനഃകുളിർമ്മയെക്കുറി ച്ചും നാം ബോധവാന്മാരാകുന്നത്. പക്ഷേ ഇന്ന് നമുക്ക് ചുറ്റും സ്വാ ർത്ഥത മാത്രം, പുറംപൂച്ചുകൾ മാ ത്രം, വഞ്ചനമാത്രം. പരസ്പര സ്നേ ഹത്തിൻ ്റെയും വിശ്വാസത്തിൻ ്റെയും സഹായിയായ ജിവിത പ്രമാണങ്ങളു ടെയും അടിത്തറ ഇളകിയിരിക്കുന്നു. മനഷ്യൻ മനുഷ്യനെ വെറുക്കുന്നു. അടുത്ത് നിൽക്കുന്നവൻ ്റെ തോളിൽ ചവിട്ടിനിന്ന് ഉയരങ്ങളിൽ എത്തിപ്പി
ടിക്കാൻ ഞാൻ ശ്രമിക്കുന്നു. അവിടെ എൻ ്റെ പ്രതിജ്ഞകളുടെ പ്രജ്ഞയറ്റ മനഃസാക്ഷിയെ ഞാൻ കുഴിച്ച് മൂടി യിരിക്കുന്നു. പ്രതിജ്ഞകളും മനു ഷ്യബന്ധങ്ങളും തമ്മിൽ പിണഞ്ഞ് കിടക്കുന്നു. ഇന്ന് മനുഷ്യബന്ധങ്ങൾ വെറും പ്രകടനങ്ങളായിമാറിയിരിക്കു ന്പോൾ പ്രതിജ്ഞകൾക്ക് അല്പായു സ്സ് മാത്രം. ഒരിക്കൽ ഈശ്വരൻ സ്വർ ഗ്ഗത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് ഒരു ഹ്രസ്വ സന്ദർശനത്തിലെത്ത ി. ഇവിടെ പലരും ഈശ്വരനെ തിരി ച്ചറിഞ്ഞു. ചുറ്റും കൂടിയവർ പലതും ആവശ്യപ്പെട്ടു. ധനം, പ്രതാപം, സ്ഥാ നമാനങ്ങൾ, മറ്റനവധി ആനുകൂ ല്യങ്ങൾ. ആവശ്യങ്ങളുമായി അവർ പിറകെ നടന്നു. സഹിക്കവയ്യാതെ ഈശ്വരൻ ഒരു സ്ഥലത്ത് നിന്ന് മറ്റു പല സ്ഥലങ്ങളിലേക്ക് മാറി സഞ്ചരിച്ചു. പക്ഷേ എത്തിയിടത്തെ ല്ലാം ഗതി ഇതുതന്നെ. മനുഷ്യരുടെ രോദനം, പരാതി, പരാധീനതകൾ, ആവശ്യങ്ങളുടെ നീണ്ട നിരതന്നെ. ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, ക്ഷേ ത്രങ്ങളിലും, പള്ളികളിലുമെല്ലാം ആവശ്യങ്ങളുമായി മനുഷ്യരുടെ തിരക്കുതന്നെ. ഒടുവിൽ ഈശ്വരൻ ഒരു വഴികണ്ടു. മനുഷ്യൻ അവൻ ്റെ ഹ-ൃദയങ്ങളിലേക്ക് ശ്രദ്ധിക്കാറില്ല. അതുകൊണ്ട് അവിടം തന്നെയാണ് ഈ ഭ്രാന്തമായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷനേടി ഒളിക്കുവാനുള്ള ഇടം! ഈശ്വരൻ മനുഷ്യമനസ്സിൽ കയറിഒളിച്ചിരുന്നു. അപ്പോൾ ആരും കാണുകയില്ലല്ലോ. സ്വന്തം മനസ്സി ലേക്ക് ഒരു സ്വയം പരിശോധനയു
മായി എത്രപേർ കടന്നു ചെല്ലും, ഈശ്വരനെ കാണാൻ, സംവദിക്കു വാൻ, സംതൃപ്തിയടയുവാൻ? പ്രതീ ക്ഷകളുടെയും പ്രതിജ്ഞകളുടെയും നൂതനമാർഗ്ഗ ം വെട്ടിത്തുറക്കാൻ മനു ഷ്യൻ സ്വന്തം മനസ്സിനോട്് വേഴ്ച നടത്തണം. പ്രതിജ്ഞകൾ ബന്ധനങ്ങളാണെ ന്നാണ് നമ്മിൽ പലരും ധരിച്ചുവച്ചി രിക്കുന്നത്. ഇത്തരം ധാരണകളെ ഒരു “സ്വ”തന്ത്രമായി വേണം കരു തുവാൻ. വാസ്തവത്തിൽ കെട്ടു കൾ പൊട്ടിച്ച് പുറത്തുവരുവാനാണ് പ്രതിജ്ഞകൾ. മാനസിക ആഘാതം മൂലമു ണ്ടാകുന്ന ആന്തരികമുറിവുകൾ പ്രതിജ്ഞകളെ പ്രതികൂലമായി ബാ ധിക്കും. ചിലിയിലെ സാൻ ജോസ് നഗരത്തിൽ ഭൂമിയുടെ ആഗാധ ഗർ ത്തത്തിലാണ്ടുപോയ 33 മനുഷ്യാ ത്മാക്കളെ ഒരു പോറലുപോലുമേൽ ക്കാതെ രക്ഷിച്ച സംഭവം ഇപ്പോഴും പച്ചയായിമനസ്സിൽ തങ്ങുന്നു.പക്ഷേ അവരെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് അവരെല്ലാം കടുത്ത മാ നസികാഘാതത്തിലാണ് എന്നാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ നാളു കളെടുക്കും എന്നാണ്. ജീവനും മരണത്തിനുമിടയിലുള്ള ഇടനാഴി യിലെ ഇരുണ്ടനാളുകൾ അവരു ടെ മനസ്സിലേൽപിച്ച സമ്മർദ്ദം ഒരു അളവുകോലുകൊണ്ടും അളന്നെടു ക്കാനാവില്ല. സത്യത്തിൽ, മാനസിക സമ്മർദ്ദങ്ങൾ പ്രതിജ്ഞകൾ പാലി ക്കാൻ സഹായിക്കില്ല. അവിടെപ്രതി ജ്ഞകൾ പെട്ടെന്ന് പൊട്ടും. വാക്കും സമയവും നിയമവും പാ
ലിക്കുവാൻ എത്രപേർക്ക് കഴിയും? വാക്കല്ലാതെപിന്നെന്ത ് മാറ്റാൻ? സമയത്തിനെയല്ലാതെ പിന്നെ ന്തിനെപഴിക്കാൻ? നിയമത്തെയല്ലാതെ പിന്നെന്തി നെലംഘിക്കാൻ? മദ്യപാനം, പുകവലി, മയക്കു മരുന്ന് ഇവയുടെ ഉപയോഗത്തെ ക്കുറിച്ചും മുൻകോപം, വിദ്വേഷം, ശത്രുത ഇവ വെടിയുന്നതിനെക്കുറി ച്ചുമൊക്കെ കാലാകാലങ്ങളിൽ നാം പ്രതിജ്ഞയെടുക്കാറുണ്ട്. പക്ഷേ ആയുസ്സില്ലാത്ത പ്രതിജ്ഞകളായി അവമാറിപെട്ടെന്ന് തെറ്റുന്നു. എന്തു കൊണ്ട്? നീ നിന്നെത്തന്നെ സ്നേഹിക്കു ന്നില്ല എന്നതാണ് ഉത്തരം. ഉള്ളിലെ മനുഷ്യനുമായുള്ള കോപ്രമൈസ് ആണ് പ്രതിജ്ഞ. പ്രതിജ്ഞകൾ സൂക്ഷിക്കുന്നവരുടെയാണ് വ്യക്തി ത്വം തിളങ്ങുന്നത്, തെളിയുന്നത്. തുരുന്പിച്ച മനഃസാക്ഷിയുള്ളവർക്ക് പ്രതിജ്ഞകളെടുക്കാനും അവ പാ ലിക്കാനും സാധ്യമല്ല. മനഃസാക്ഷി വെട്ടിത്തിളങ്ങണം, സൂര്യപ്രകാ ശത്തിലെ ജലകണികയെപ്പോലെ. പ്രതിജ്ഞകളോട് പ്രതിബന്ധതയി ല്ലാത്തവർ, തങ്ങളെത്തന്നെ ചുമക്കു കയാണ്. തങ്ങളുടെ തന്നെ ഭാരമേ റിയ ചുമട് വഹിച്ചുള്ള, തങ്ങളുടെ തന്നെ പടിവാതിൽക്കലെ ഭിക്ഷാദേ ഹികളായി അവർ നിമിഷങ്ങളുമായി മല്ലടിച്ച് കഴിയുന്നു.
പ്രതിജ്ഞകൾ പാലിക്കുവാൻ അഞ്ചുമുറകൾ :-1. ചിട്ടയായ ജീവിതശൈലി. 2. കൃത്യമായ വ്യായാമം. 3. നാളെയെപ്പറ്റി നല്ല സ്വപ്നങ്ങൾ കാണുക. 4. ഭൂതകാലത്തിലെ തിക്താനു ഭവങ്ങളെ വെടിഞ്ഞ് ഇന്നിൽ ജീവി ക്കുക. 5. സുകൃതജീവിതത്തിനായി ഉദ്യമി ക്കുക. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു, “സ്വന്തം കണ്ണുകൊണ്ട് കാണു ന്നവരും സ്വന്തം ഹ-ൃദയം കൊണ്ടു നിരൂപിക്കുന്നവരും തുലോം ചുരു ക്കം. അവർക്കേ പ്രതിജ്ഞകൾ പാ ലിക്കാൻ പറ്റൂ.”
23 10
, 8, 2012
:
ജീവിത�ി� ശൂന��ളകൾ
. . ‘ ’ . ‘ ’ . ‘ ’ ¡ ‘ ’. ¢ £ ¢ . ¤ ¥ ¦ § ¨ © . ‘ ª « ’ ¬ ¨ § . ¢ ® © ¤ ¯§ ° ± . ² ¤ ª ³ ´µ µ . ¶ · ¶ ¸ ¡. ¹ º ¢ ¤ ¤ . » ª ¬ » ¼ . ¸ ½ , ¶ ¤ ¾ ¿ ¸ ¡, ´µ µ À Á ¶ · ª ¢ . ª . ¡ ‘ » ’ ¤ ¢ » ¤ ª£µ . °  µ à £ ¤ ¤ Ä ¸ ¡ £µ ¤ à £ ¢ Ī Å . ƽ » Ç . ªÈ ¡ » ª ¡ É µ ´¶ Ç ¤ Ê £ . µ » º £Ë Ç £µ µ Ì . . . ͵ © Î . ª£ ± Ï . ±  µ  . ÐÑ Ò ‘ ’ · ± ÓÔ . Õ Ö . ¢ ‘ ’  ± . ² ¤ » . » µ × . £ ± . : µ ¬Ï½ Ø º . Æ » . : ± Â Ç ¶ . ‘ Ù , º¶ , ¾ ’ Ú. : ª ¡ . Ë Û § ° . . µ  °Â Û Ô . . ¨ . ¶ · ´ ° ¬ ° ¸ . ´ Ü ¤ ¨ Ý Þ Ó . ¬ £ ªÂ ± ªÂ ¯ ¸ ¶ . ¬ ¢ ² ¤ ¨ Ö ¨ Ö Î . ¼ ± ß ¶ , à  . ͽ ² ¤ £ á ? -
£µ ¤ Ç £Ë ª â ¯ ¤ . ¼ ¶ ² ¤  .  ¶ ª ® ¤ ã ÓÔ ¤ ¤ Î ´µ µ ¤ ª ä . ª ¢ Î ² å § µ . ¢ æ ² ¤ ç è½ ´ ½ ´ . ¢ , ƽ ² ¤ . ¼ ¶ à . ª ? ªÈ µ ¤ £µ ¤ . ¢ é ªÈ . ªÈ ê ¶ ¡ £Ë Ö Î . ª ¡ ë ° » . µ £ ° ì ? ´µ » ¾í Ö © î.  ± ã Ó Å Â Å Â . ± µÏ à °Â º ͵ à ± £ ¸ ¡ . ° ± ã £ µ Ö . å ± º Ö¼
. “ Ñ µ ¶ · . ¤”. ± » Ö ¬ Í Â È . ª ¡ ñ ò Ú Î Å óÂ Ó . ª ë µ ¬ ° Ö , ô , × Î ô ! © à õ Ï Ó ¶ Ó © Ï Û Â . ¤ Í ¾ . £ ö ¢ ë ¨ ¶ Î . ë ¬ £ ͵ Ö . ª © , © Î ö ç ¿ ¼ ¶ . £µ ¶  ¾ ß ª . ö Ä ´µ . ¢ ¬÷ ª ø , ù ¤ ª£µ ¡ ¬ » . » ú . » ú ¤ ¬ . ë , µ £µ Î ª û » úª Ö . ‘Û , ª ¹ , , ’, » Å È © ª ¼ . ª ¡ ´µ . Ç è .
23 10
, 15, 2012
:
. . , . ¡ ¢ £ ¤ , ¥? ¦ ¦ . §¡ ¨¦ ¤ ©¥. © ª ª « , ¡ ¬¦ ® , ¯ ® , ° ±¬ « ² £ ©¥ « , ³ ´µ ¶ , , · ¸ ¹ ©¥ ¡ « , ¢ º ® . · ©³ ©§ ± § ¤ » ¼ © © ½ ² £ . ¾ ¿¦ . À Á  ´ à ¢ ¤ à © ‘ ’. ‘« , , , , £ ¢ ’ ©§ ¤ à ©¥ À Æ . ÇÈ , , , ? ©¥ É ¿¦ Ê .  © ¦ ©¥ © ¢ . «¯ ¡ . À ©¥ ¿¦ ©¥ ©¥ Ë ¥ ¦ Ì°¹ . Opportunity is now here Í ¥ ° . ‘nowhere’ . À ¦ ¥ ©³ © ©³ ¤ Î Ï ° . Ç¢ ° Ë ¥ § ¿ À ¦ . Í ©¥ ÐÆ ¤ Ñ ©³ « Ò . À . Ó Â Ô Î ¸ Õ ½ ÇÈ . · Î ¸ Î ¸ ² . ¼¬ ° Æ Ç ¢ ° Ö . ¢ ¦ ° . ¢ ° Æ « Ç . ¢
× ¸ ´ . É ° . Ø ¼¬ ¾ × ¸ . ´ Î ¸ ¢Ù , “ , × ¸ . , · ¦ ¤ Û ¢ × ¸ . ° ° Æ Ü ¸ .
Î ¸ ª ¦ ¤ ² Î Ï É ° ° Æ . . ¹ ¢ ”. ¤ À ¦ Û . ©§ ¤  ¢ . Þ ©  . · ¨ © Í , ß . ¥ Â Ï . À ¢ ¥ É ° ± ¦ ; -
കടം കയറി കയ�ടു�ു� �പവാസി
, Ï ©§ ¤ ©¥ à ¹ á à ? ¤ â ã . £ ¤ ¯ © ä ¹ å Û ¦ æ? §Ö ç ± . ª è é , § ¨  © ¢ ¤ ? Î ¸ ° © : ² ¹ ¦ ¤ Ç¢ Ø Â ² Ù Î ¸ ¦ ½ ° . Î ¯ , ±¬ ¯ , ¯ Î ¸ ° ° £ ä , ° Û ¤ ² ‘ ’ ¢© Ë ¥ ¢ Îê . Æ Îê . Í ¥ . Î ë , ë , © ë £ . ª ¢² ½ Þ ° . ©§ ¢ Í , ¢ . . ´¤ , çÈ ° . ì . ² ¢ . ° ± Æ .
¹ È ¢ . ã É ° í Ç . £ ¥ . ¢ ¢ ¬ . º . ¥î © ©§. ° © ¥î ´° . Í ² ¦ ¸ . ¹ , Îê ª ¬ , ¦ © ¥ ©§ Â Â Ç Â . £ Ç Ì° £ © . ¹ ¨ ¢ © . Â Ù ä ¹ Ë ¥ © , É ¹. Õ ² Û . © É ¹ ¤ © ï ° . ¬¦ ©¥ Í ¥ Ü ¢ æ , , ¢ ¤ . ´
É ¹ Ë ¥ ° ¢ Ê ° ðº. © ñ ´¢© ® , ´¢ à ° . ¹ Ù © Ü ´¢ . © á É ° . . ¶ ¢ ¿ ¬ . . É É Îê ¢ . É ° ä . ©§ ½ , ¢ ½ .
23 10
കായികം
വ്യാഴം, നവംബർ 22, 2012
മാഞ്ചെസ്റ്റർ സിറ്റിപുറത്ത്: വീരുനൂറാം ടെസ്റ്റിന് ആഴ്സണലും മിലാനും പ്രീക്വാർട്ട റിൽ മാഡ്രിഡ്: യുവേഫ ചാംപ്യൻഷിപ്പ് ലീഗ് ഫുട് ബോളിൽ മാഞ്ചെസ്റ്റർ സിറ്റി പുറത്ത്. റയൽ മാഡ്രിഡിനോട് ഇന്നലെ സമനില വഴങ്ങിയതോ ടെയാണ്മാഞ്ചെസ്റ്റർ സിറ്റിപുറത്തായത്. ആഴ്സ ണലിനും എ.സി. മിലാനും പ്രീക്വാർട്ടറിൽ. നോക്കൗട്ട് ഘട്ടത്തിൽ എത്താൻ ജയം അനിവാ ര്യമായിരുന്ന സിറ്റിക്കു റയൽ മാഡ്രിഡിനെതി രെ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പത്താം മിനുട്ടിൽ കരീം ബെൻസനിലൂടെ മു ന്പിലെത്തി റയലിനൊപ്പമെത്താൻ 73 മിനുട്ടു വരെ സിറ്റി കാത്തിരുന്നു. സെർജിയ അഗൂരെ ഗോൾ നേടിയെങ്കിലും വിജയം നേടിയില്ല. മറ്റൊരുമത്സരത്തിൽ ഡച്ച് വന്പൻമാരായ അ യാക്സിനെ തകർത്ത ബറൂസിയ പ്രീക്വാർ
ട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാലുഗോള ു കൾക്കാണുബറൂസിയയുടെവിജയം. ഡിഗ്രൂപ്പി ൽ ഒന്നാം സ്ഥാനക്കാരായ ബറൂസിയയ്ക്കുപതി നൊന്നു പോയിന്റും രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് എട്ടുപോയിന്റും ഉണ്ട്. ആന്റർലെഷിനെഒന്നിനെതിരെ മൂന്നുഗോ ളുകൾക്കു തകർത്ത് എ.സി. മിലാൻ പ്രീക്വാർ ട്ടറിൽ സ്ഥാനം ഉറപ്പിച്ചു. ഡയനാമോകീവിനെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച് പാരിസ് ജർ മൻ എ ഗ്രൂപ്പിൽ പോർട്ടോയ്ക്കു പിന്നിലായി നോക്കൗട്ട് റൗണ്ടിലെത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു മോണിക്യൂലറെ തോ ൽപ്പിച്ച ആഴ്സണൽ അവസാന പതിനാറിൽ ഇടം കണ്ടെത്തി.
രണ്ടാം ടെസ്റ്റ് നാളെമുതൽ; ഉമേഷിന് പരുക്ക് മുംബൈ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിനു പരുക്ക്. നാളെ വാംഖഡെ േസ്റ്റഡി യത്തിൽ ഇംഗ്ലണ്ടിനെത ിരെ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനാകുമെന്ന ് ഉറപ്പില്ല. മുൻകരുതലെന്ന നിലയിൽ ബംഗാൾ പേസ് ബൗളർ അശോക് ദിൻഡ ടീമിനൊപ്പം ചേരും. മുതുകിനേറ്റ പരുക്ക് കാരണം ഉമേഷ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിൽ ഉമേഷ് നാലു വിക്കറ്റ്
നേടിയിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 10 ഏകദി നങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും കളി ച്ചിട്ടുള്ള ദിൻഡ ടെസ്റ്റിൽ അരങ്ങേറിയിട്ടില്ല. ആദ്യ ടെസ്റ്റിനു മുന്പ് പനി ബാധിച്ച ഇശാന്ത് ശര്മയ്ക്കു പകരക്കാരനായും ദിൻഡയെ ടീ മിലേക്കു വിളിപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഉമേഷിനു കളിക്കാനായില്ലെങ്ക ിൽ സഹീർ ഖാനൊപ്പം ഇശാന്ത് ആയിരിക്കും ന്യൂബോൾ എടുക്കുക എന്നും റിപ്പോർട്ടുണ്ട്.
മുംബൈ: വിരേന്ദർ സെവാഗ് എന്ന ഡൽഹി ക്കാരൻ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചു തു ടങ്ങിയത് സച്ചിൻ ടെൻഡുൽക്കറിന്റെ കളി കണ്ടാണ്. പിന്നീട് ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്ത പ്രകടനങ്ങൾ നിരവധി. നാളെ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുന്പോൾ കരിയറിലെ മറ്റൊര ു നാഴികക്കല്ലുകൂടി അദ്ദേഹം പൂർത്തിയാക്കു ന്നു. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിലും അദ്ദേഹം സെഞ്ച്വറി തികയ്ക്കുന്നു. 2001ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ച്വറി നേ ടിക്കൊണ്ട ാണു സെവാഗ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹത്തിന് ഒരിക്കൽപ്പോലും തിരിഞ്ഞുനോക്കേ ാണ്ടി വന്നിട്ടില്ല. അത്രവേഗത്തിലായിരുന്നു അദ്ദേ ഹത്തിന്റെ വളർച്ച. സച്ചിനുൾപ്പടെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ ഒരു താരത്തിനും നേ ടാനാവാത്ത നേട്ടം സെവാഗ് തന്റെ പേരിൽ ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെ ഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യാക്കാരനെന്ന പദവി. അതും രണ്ടുതവണ. ഒരുപക്ഷേ, സച്ചിൻ കഴിഞ്ഞാൽ ഏറ്റവു മധികം റിക്കാർഡുകൾ സ്വന്തം പേരിൽ ചേർത്ത അപൂർവം താരങ്ങളിൽ ഒരാളാണ് സെവാഗ്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോ ർ വിരേന്ദർ സേവാഗിന്റെ പേരിലാണ്(2011 ഡിസംബർ 8ന് ഇൻഡോ റിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരെ 149 പന്തുകളിൽ നിന്നുനേടിയ 219 റൺസ്). ടെ സ്റ്റ് ക്രിക്കറ്റിലെഏറ്റവും വേഗമേറിയ ട്രിപ്പിൾ
സെഞ്ച്വറിയും വേഗമേറിയ 250 റൺസും മറ്റാരുടെയും പേരിലല്ല. 2008 മാർച്ച് 28ന് ചെന്നൈയ ിലെചെപ്പോ ക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെ തിരേയായിരുന്നു സെവാഗിന്റെ വിശ്വരൂപം ലോകം കണ്ടത്്. അന്ന് അദ്ദേഹം നേടിയത് 319 റൺസ്. 278 പന്തിൽ നിന്നാണ് സേവാഗ് 300 റൺസ് നേടിയത്. ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രി ക്കറ്റിലെ ഉയർന്ന സ്കോറും ഇതുതന്നെ. ഡോൺ ബ്രാഡ്മാനും, ബ്രയൻ ലാറക്കും ശേഷം 2 ട്രിപ്പിൾ സെഞ്ചുറികൾ നേടുന്ന ക്രിക്കറ്റ് കളിക്കാരനുമായിസെവാഗ്. സെവാഗിന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി 2004 മാർച്ച് 28ന് മുൾട്ടാനി(പാകിസ്താൻ)ൽ പാകിസ്താനെതിരെയായിരുന്നു. അന്ന് അദ്ദേഹം 309 റൺസാണ് നേടിയത്. 2009 ഡിസംബർ മൂന്നിന് മുംബൈയിൽവെച്ച് ശ്രീ ലങ്കയ്ക്കെത ിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റി ലെവേഗമേറിയ 250 റൺസ് സെവാഗ് തന്റെ പേരിൽക്കുറിച്ചത്. 207 ബോളുകളിൽ നി ന്നായിരുന്നു 250 റൺ നേട്ടം. 2009 മാർച്ചിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ഏകദിന ക്രിക്കറ്റ് സ്വെഞ്ച്വറിനേടി. 60 ബോ ളുകളിൽ നിന്നായിരുന്നു അന്ന് അദ്ദേഹം മൂന്നക്കം കടന്നത്. സ്ട്രൈക്ക് റേറ്റിന്റെ കാ ര്യത്തിലും സെവാഗ് ഒട്ടും മോശക്കാരനല്ല. ആസ്ട്രേലിയയുടെ ആഡം ഗിൽക്രിസ്റ്റിനും പാകിസ്താന്റെ ഷാഹിദ് അഫ്രീദിക്കും പി ന്നിൽ മൂന്നാം സ്ഥാനത്താണ് സെവാഗ്.
മനസ്
ഡോ: ജോൺ പനയ്ക്കൽ
കടം കയറികയറെടുക്കുന്ന പ്രവാസിരണ്ടാം ഭാഗം
കഴിഞ്ഞ ആഴ്ച കടം കയറുന്ന രണ്ടുതരം ആളുകളെ അവതരിപ്പിച്ചു. ഇന്ന് മൂന്നാമത്തെകൂട്ടരെപ്പറ്റികുറിക്കട്ടെ: മദ്യപാനത്തിനും മറ്റ് വെറിക്കൂത്തുകൾക്കുമായി കടം വാ ങ്ങികൂട്ടുന്നവരുണ്ട്. വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുമായി ചങ്ങാതിത്വം അഭിനയിച്ച് അവർ ഉറുന്പിനെപ്പോലെ ശേഖരി ച്ചുവെയ്ക്കുന്ന പണം പിടുങ്ങി ധൂർത്തജീവിതം നയിക്കുന്ന ചെന്നായ്ക്കളും പ്രവാസലോകത്തുണ്ട്. ഒടുവിൽ ഇവർ ആ സ്ത്രീകളെ ചതിക്കുന്നു. അവരുടെ കഠിനാദ്ധ്വാനത്തിൻ ്റെ ഫലം ഇവർ കവർന്നെടുക്കുന്നു. അവരെക്കൂടെ സാന്പത്തിക്ലേ ശത്തിലാക്കുന്നു. കുറേ നാളുകൾക്ക് മുന്പ് ഒരു ശ്രീലങ്കക്കാരി എന്നെ വിളിച്ച് ഒരു മലയാളി അവരെ ഇങ്ങനെ ചതിച്ച കഥ പറഞ്ഞ് പൊട്ടിക്കരയുകയുണ്ടായി. കുഞ്ഞാടുകളുടെ വേഷം കെട്ടിയ ചെന്നായ്ക്കൾ! ഇവർ ബാറുകളിൽ ചെലവഴിക്കുന്ന തുക നമ്മെ അന്പരിപ്പിക്കും. ഇവരുടെ ചതിക്കുഴിയിൽപ്പെട ുന്ന സ്ത്രീകൾ ‘എന്തിനീചിലങ്കകൾ എന്തിനീകൈവളകൾ’ എന്ന വരികൾ ഉരുവിട്ട് മതിലകത്ത് വികാരമടക്കിവീർപ്പുമുട്ടികഴിയു ന്നുണ്ടാവും. ഈയിടെ ഇത്തരക്കാരിൽ ഒരു വിരുതനെ ഞാൻ കണ്ടു. അയാളുടെ ഉപബോധമനസ്സിൽ അഗാധമായ കുറ്റബോ ധമുണ്ടെങ്കിലും ഈ ദുഃസ്വഭാവത്തിൽ നിന്നും കരകയറാൻ മാർഗ്ഗമില്ല എന്ന ഉറച്ച നിലപാടിലാണ് അയാൾ. ഒരു ഡസനി ലധികം ആയമാരെ അയാൾ വഞ്ചിച്ചിരിക്കുന്നു. അയ്യായിരത്തി ലേറെ ദിനാർ അയാൾ അവരിൽ നിന്നും പിടുങ്ങിയിരിക്കുന്നു. ഇപ്പോഴും ആർക്കും പിടികൊടുക്കാതെ നടപ്പാണ്. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. അവർക്കും പിടികൊടുത്തിട്ട് നാ ളുകളായി. എന്തൊരു ജീവിതം? ഇതിനെ ജീവിതമെന്നാണോ വിളിക്കേണ്ടത്? പ്രവാസത്തിൻ ്റെആകെത്തുക ഇതാണോഎന്ന് ദുഃഖഭാരത്തോടെ ചിലപ്പോൾ ചിന്തിക്കേണ്ടിവരും. കരയാൻ കണ്ണുകളുണ്ടെങ്കിലും കണ്ണീരില്ലാത്ത അവസ്ഥയിൽ ഇവരുടെ ഇരകൾ ഇരന്ന് ജീവിക്കുന്നു. പ്രവാസിയുടെ മറുമുഖമാണ് ഞാൻ വരച്ചുകാട്ടിയത്. മരി ക്കാൻ മനസ്സില്ലാത്ത ഇവർ മറ്റുള്ളവരെ മരണത്തിലേക്ക് തള്ളി യിടുന്നു. വെളളിവെള ിച്ചം തേടിവന്ന ഈയാംപാറ്റകൾ കൊടും തീയിൽ കത്തിയെരിഞ്ഞ് ചാരമാകും പോലെ ഈ ക്രൂരഹൃ ദയരുടെഇരകളായിതീരുന്നവരുടെആശ കത്തിക്കരിഞ്ഞ് വെ ണ്ണീറാകുന്നു. കടം വാങ്ങി കയറെടുക്കുവാൻ കാത്തിരിക്കുന്നവരോട് ഒരു കാര്യം: ഒരു സർക്കസ്സ് കൂടാരത്തിൽ വയലിൻ വായി ക്കുന്ന സംഗീതജ്ഞൻ. അദ്ദേഹം വയലിൻ വായിക്കുന്പോൾ മൃഗങ്ങൾ നൃത്തം ചവിട്ടും, സിംഹം, കടുവ, ഉഗ്രവിഷമുള്ള സർപ്പം ഇവയൊക്കെ. ഒടുവിൽ ഒരു കരടിയുമെത്ത ി. കരടി അദ്ദേഹത്തെയും കാണികളെയും ആക്രമിക്കാൻ തുടങ്ങി പ്രാ ണരക്ഷാർത്ഥം ഓടി. അപ്പോഴാണ് സർക്കസ് കന്പനിയുടെ മാ നേജർ പ്രത്യക്ഷപ്പെട്ട് പറയുന്നത് ആ കരടിക്ക് ചെവികേൾക്കു
കയില്ല എന്ന്. പിന്നെഅതെങ്ങനെനൃത്തമാടും. ജീവിതത്തിൻ ്റെ താളാത്മകതയുടെ സ്വരം ശ്രവിക്കാതെ, മനഃസാന്നിദ്ധ്യവും വീണ്ടുവിചാരവുമില്ലാതെ എടുത്തുചാടു ന്നവർ ഇങ്ങനെആപത്തിൽപെട്ടുപോകും. വീണവായിച്ചാൽ മാ ത്രം പോരാ. അത് ആസ്വദിക്കുന്നവരുണ്ടോഎന്ന് കൂടിമനസ്സി ലാക്കി മനസ്സാന്നിദ്ധ്യത്തോടെ വീണ വായന തുടരണം. കടം വാങ്ങുന്നതിന് മുന്പ് അത് വീട്ടുവാനുള്ള വരുമാന മാർഗ്ഗങ്ങൾ ഉണ്ടോഎന്ന് ചിന്തിച്ച്, പ്ലാനും പദ്ധതിയും തയ്യാറാക്കിമുന്നോ ട്ട് നീങ്ങാനുള്ള കരുത്തുണ്ടോഎന്ന് മനസാന്നിദ്ധ്യത്തോടെചി ന്തിച്ച് തീരുമാനിക്കുക. ഉണ്ടെങ്കിൽ മാത്രം അത്യാവശ്യത്തിന് കടമെടുക്കുക. മറ്റൊരാളിന് കടപ്പെട്ടിരിക്കുന്നത് അടിമയായിരി ക്കുന്നതിന് തുല്ല്യമാണ് എന്ന് ചിലർ വ്യാഖ്യാനിക്കുന്നത് വെറു തെയല്ല. ഇത് ഉറക്കം കെടുത്തും, സ്വസ്ഥത നശിപ്പിക്കും. ചെ റിയകടം വലിയകടം വാങ്ങാനുള്ള വഴിത്തിരികൂടെയാണ് ഒരു കടം വീട്ടാൻ മറ്റൊരുകടം അമിത പലിശക്ക് വാങ്ങുന്നത്. ഒരു ശീലമാക്കിയവർ ഒട്ടേറെയ ുണ്ട് നമ്മുടെനാട്ടിൽ. കഴിഞ്ഞ ആഴ്ചയിൽ ഒരു ചെറുപ്പക്കാരനും അയാളുടെ ഭാ ര്യയും ഏക മകളും എന്നെ സമീപിച്ചു കൗൺസിലിംഗിനായി. കടബാധ്യതകൊണ്ട് വീർപ്പുമുട്ടുകയാണ് ആ കുടുംബം. 120 ദി നാർ മാത്രം മാസ ശന്പളമുള്ള ആ മനുഷ്യൻ ഒരു ഷെയറിംഗ് അക്കോമൊഡേഷനിൽ ഒരു മുറി മാത്രം എടുത്ത് ഭാര്യയേ യും മകളേയും നാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നു. മകളെ ഇവിടെ സ്കൂളിൽ ചേർത്തു. വിമാന ടിക്കറ്റിന് പണം കടമെ ടുത്തു. നേരത്തെതന്നെ നല്ല ഒരു തുക വിട്ടാവശ്യങ്ങൾക്കായി കടം എടുത്തിട്ടുണ്ടായിരുന്നു. ഈ കടം എല്ലാം വീട്ടുന്നതിന് ശന്പളം മുഴുവൻ എടുത്താലും തികയുകയില്ല. അതുകൊണ്ട് അമിതപലിശക്ക് വീണ്ടും പണം കടം വാങ്ങി. ആ ഒരു മുറി യിൽ അദ്ദേഹത്തിൻ ്റെ ഭാര്യ ബേബി സിറ്റിംഗ് നടത്തുന്നുമു ണ്ട്. അതിൽ നിന്ന് കിട്ടുന്നവരുമാനവും കടം വീട്ടാൻ മാത്രം. എങ്ങനെ വാടകകൊടുക്കും. വീട്ടുചെലവ് നടത്തും, മകളുടെ സ്കൂൾഫീസ് കൊടുക്കും. ഇതിനെക്കെ പുറമെ നാട്ടിൽ ഒരു ബാങ്ക് ലോൺ ഉണ്ട്. വീട് നന്നാക്കാനായി എടുത്ത ലോൺ. ഇപ്പോൾ അദ്ദേഹത്തിൻ ്റെ സമനില തെറ്റിയിരിക്കുന്നു. ഭാര്യയെ യും മകളേയും തിരികെ നാട്ടിൽ വിടാൻ അദ്ദേഹമൊരുങ്ങി. പക്ഷെ പോകാൻ അവർക്ക് മനസ്സില്ല. ഒരുമിച്ച് മരിക്കാമെന്ന ് അവർ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കു ന്നു. പക്ഷെ അദ്ദേഹമതിന് വഴങ്ങുന്നില്ല. എന്തോ ഒരു ശക്തി അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ആകെക്കൂടെ ഒരു അരക്ഷിതാവസ്ഥ. നാളെ സൂര്യൻ ഉദിക്കുകയില്ല എന്ന തോന്നൽ. ഇങ്ങനെയുള്ളവരുടെ എണ്ണവും കുറവല്ല നമ്മുടെ ഇടയിൽ. കീശയിലുള്ള കാശുനോക്കാതെ ആശകൾ നിരാശകളാ ക്കി മാറ്റുന്നവരാണ് ഇവർ. നമ്മുടെ ആഗ്രഹങ്ങളും അഭിലാ
ഷങ്ങളും നമ്മുടെ കൈകളുടെ അദ്ധ്വാനഫലത്തിന് അനുപാ തമല്ലെങ്കിൽ ഇത്തരം ദുരവസ്ഥകൾ ഉണ്ടാകും. കൂട്ടുകാരോ, വേണ്ടപ്പെട്ടവരോ, കൂടെ ജോലിചെയ്യുന്നവരോ, കൂടെ താമസി ക്കുന്നവരോ എന്തെങ്കിലും പുതിയ നേട്ടങ്ങൾ ഉണ്ടാക്കുന്പോൾ ‘അതെനിക്കും ആയിക്കൂടേ’? എന്ന മനോഭാവമാണ് ഈ ദു രവസ്ഥക്ക് പ്രധാനകാരണം. നാട്ടിലെ വീട്ടുകാർ നിരത്തുന്ന ആവശ്യങ്ങൾക്ക് ‘സാദ്ധ്യമല്ല’ എന്ന ഉത്തരം നൽകാനുള്ള മടി, എൻ ്റെ വരുമാനം ഇത്രമാത്രമെന്ന് തെളിച്ചുപറയാനുള്ള വൈമനസ്യം, ഒരുതരം ‘ഞാൻ’ എന്ന ഭാവം. ഇവ നമ്മെ ഈ അവസ്ഥയിലെത്ത ിക്കും. സത്യം മറച്ചുവച്ച് മറ്റുള്ളവരുടെ മു ന്നിൽ മിടുക്കരാകാൻ ശ്രമിക്കുന്നവർ, വരുമാനത്തിനനുസൃതമാ യി ചെലവുകൾ നിയന്ത്രിക്കാൻ കഴിയാത്തവർ ഇവരൊക്കെ ചെന്നെത്തുന്നത് അവിടേക്ക് തന്നെആയിരിക്കും. ഒരുസ്വാമിജിയുടെസാക്ഷ്യം ശ്രദ്ധിക്കുക. പ്രയാസവും ദുരി തവും മാത്രം അനുഭവിക്കുന്ന കുറേപ്പേർ ഒരിക്കൽ താപസശ്രേ ഷ്ഠനായ സ്വാമിജിയെ സമീപിച്ചു. ഓരോരുത്തരും അവരുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിൻ ്റെ മുന്പിൽ അവതരിപ്പിച്ചു. അദ്ദേ ഹം അവരോട് പറഞ്ഞു. “ഒരുകാലിചാക്ക് നിങ്ങൾ അടുത്തു കൂടെ ഒഴുകുന്ന നദിയിലേക്ക് എറിയുക. കുറെ കഴിഞ്ഞ് അത് തിരികെയെടുത്ത്. എൻ ്റെ അടുത്ത് വരിക” അവർ അങ്ങനെ ചെയ്തു. ഒരാൾക്ക് ഒരുസ്വർണ്ണമാല കിട്ടി, രണ്ടാമത്തേയാൾക്ക് ഒരുഡയമണ്ട് നെക്ലസ്സ്, മൂന്നാമന് ഒരുവീട്, നാലാമന് ഒരുവൻ മാളിക, ഒരാൾക്ക് ഒരു മോട്ടോർ സൈക്കിൾ, മറ്റൊരാൾക്ക ് ഒരു കാർ ഇങ്ങനെസ്വാമിജിയുടെമുന്പിൽ വന്നവർക്ക് അദ്ദേഹത്തി ൻ ്റെമൊഴിയിലൂടെസമ്മാനങ്ങൾ കിട്ടി. എല്ലാവരും തുള്ളിച്ചാടി തിരിച്ചുപോയി. കുറെകഴിഞ്ഞ് കുറെപ്പേർ തിരികെവന്നു. “സ്വാ മിജിഎന്നോടൊപ്പം വന്ന എൻ ്റെഅയൽക്കാരന് ഡയമണ്ട് നെ ക്ലസ്സ് കിട്ടി, എനിക്ക് ഒരുവെറും മാലമാത്രം”. മറ്റൊരുവൻ വന്ന് പരാതിപ്പെട്ടു, “സ്വാമിജി എനിക്ക് ഒരു ചെറുവീടുകിട്ടിയപ്പോൾ എൻ ്റെ സ്നേഹ ിതന് വൻമാളിക കിട്ടി”. ഇങ്ങനെ പരാതിയുടെ പ്രളയം. അവർ താരതമ്യരോഗത്തിന് അടിമയായിരിക്കുന്നുവെ ന്ന് മനസ്സിലാക്കിയ സ്വാമിജി കൊടുത്തതെല്ലാം അവരിൽ നി ന്നു തിരിച്ചെടുത്തു. കാലിച്ചാക്ക് എറിഞ്ഞപ്പോഴാണ് ഇവയെ ല്ലാം ലഭിച്ചതെന്ന് ഓർക്കണം. നമ്മുടെ ജീവിതത്തിൻ ്റെ വേലിയേറ്റങ്ങളിൽ നാം എറിയു ന്നത് കാലിച്ചാക്കുകൾ ആണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ട് എങ്കിൽ വേലിയിറക്കത്തിലെ ഫലം എന്തായിരുന്നാലും നാം സംതൃപ്തരായിരിക്കും. ഈ അവസ്ഥയിലും ആനന്ദം കണ്ടെ ത്തുക, കഷ്ടതയിലും ഒരുമൂളിപ്പാട്ട് പാടുക, നഷ്ടത്തിലും ആശ കൈവിടാതെയിരിക്കുക. അപ്പോൾ മറ്റൊരാൾക്ക് കടക്കാരനാ യിരിക്കാൻ മനസ്സ് നമ്മെഅനുവദിക്കുകയില്ല.കടം കയറിപ്രവാ സികയറെടുക്കുകയില്ല.
വ്യാഴം, നവംബർ 29, 2012
24 10
മനസ്
ഡോ: ജോൺ പനയ്ക്കൽ
‘മറന്നുപോകുന്ന ഉത്തരവാദിത്വങ്ങൾ’ ഈയിടെയായി കേരളത്തിലെ ഒരു രാഷ്ട്രീ യപാർട്ടിയുടെ ഭാരവാഹികളെ തെരഞ്ഞെ ടുത്തപ്പോൾ പാർട്ട ിയുടെ തലപ്പത്തുള്ള ഒരു നേതാവിൻ ്റെ കമൻ ്റ ് പത്രത്താളുകളിൽ പ്രത്യക്ഷപ്പെട്ടു. “ഈ ഭാരവാഹികളെ തെ രഞ്ഞെടുത്തത് അധികാരങ്ങൾക്കോ പദവി കൾക്കോ അല്ല, കടമകൾക്കും ഉത്തരവാദി ത്വങ്ങൾക്കുമാണ്” ചിന്തോദ്ദീപകമായ ഈ കമൻ ്റ ാണ് ഈ ലേഖനത്തിന് ആധാരം. ഇന്നത്തെ ഇളം തലമുറയിൽ പൊതു വെ കാണുന്ന ഒരു ഭാവമാണ്, ‘ഓ, എന്ത് ഉത്തരവാദിത്വം, എന്ത് കടമ, എന്ത് പ്രതി ബദ്ധത, ഞാനെൻ ്റെവഴിനോക്കിക്കൊള്ളാം’ എന്നൊക്കെ. ആഗോളവൽക്കരണത്തിലൂടെ ഇടുങ്ങിയ വഴികളെല്ലാം വിസ്താരത്തിൽ തുറക്കപ്പെടുകയാണെന്ന് ഇവർ വിശ്വസി ക്കുന്നു. ഇത്തരം പ്രതിവാക്യങ്ങൾക്ക് പ്രേ രകശക്തിയായത് മാറിവരുന്ന ജീവിതസാ ഹചര്യങ്ങളാണെന്ന് വിശ്വസിക്കാതിരിക്കാൻ പറ്റില്ല. ഈ പ്രകൃതക്കാരായ യുവതീയു വാക്കളെ സംബന്ധിച്ചിടത്തോളം അവർ ഉത്തരവാദിത്വമെന്നതിൻ ്റെ നിർവ്വചനമോ, പ്രധാന്യമോ മനസിലാക്കാൻ മനസ്സിലാ ത്തവരും മെനക്കെടാത്തവരുമാണെന്ന് അവരുടെ ചിന്താഗതികളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഉദാഹരണത്തിന് മാതാപി താക്കളോടുള്ള ബന്ധത്തിൽ പോലും ഇന്ന് വെള്ളം ചേർക്കപ്പെട്ടിരിക്കുന്നുവെന്ന ് തിരി ച്ചറിയുക. പുതിയ തലമുറയുടെ മുന്നോട്ടുള്ള കു തിപ്പിൽ, സാന്പത്തികനേട്ടങ്ങൾക്കുവേണ്ടി യുള്ള പരക്കം പാച്ചിലിൽ, അവർ തന്നെ പിന്നിട്ട വഴികൾ മറക്കുന്നു. പല ഭവനങ്ങളി ലും മാതാപിതാക്കളോട് ബഹുമാനമില്ലാത്ത മക്കൾ പ്രശ്നക്കാരാണ്. ‘എന്താണിങ്ങോട്ട് തന്നാൽ’ എന്ന സമീപനമാണവർക്ക്. ‘എവി ടുന്ന് തരാൻ’ എന്ന ചിന്ത അവർക്കില്ല. വി വാഹമുൾപ്പെടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് ഇവർ മാതാപിതാക്കളെ ഉൾപ്പെടുത്താറില്ല. ഇതാണ് എന്റെ തീരുമാ നം എന്ന പ്രഖ്യാപനം മാത്രം. സ്വന്തം മകനും തന്നോളമായാൽ താനെന്ന് വിളി ക്കണമെന്ന് ഒരു ചെല്ലുപോലും നമ്മുടെ ഇടയിൽ ഉണ്ടല്ലോ? എടാ, പോടാ വിളികൾ അവർക്ക് ഇഷ്ടമാവുകയില്ല. പ്രായപൂർത്തി യായിഎന്ന അംഗീകാരത്തിനായികാത്തിരി ക്കുകയാണവർ. മക്കളുടെ ഈ വിധ പ്രതി കരണങ്ങളിൽ വീർപ്പുമുട്ടി ഈ ജന്മം തന്നെ ഒന്ന് ഒഴിഞ്ഞുകിട്ടണമേ എന്ന് വിലപിക്കുന്ന മാതാപിതാക്കളും നമ്മുടെഇടയിലുണ്ട്. ഇന്നത്തെയുവതലമുറയിൽ ഒരുനല്ല വി ഭാഗം തങ്ങളുടെ ന്യൂനതകളുടെ ഉത്തരവാ ദിത്വം മുൻതലമുറയിൽ കെട്ടിവയ്ക്കാൻ വിദഗ്ദ്ധരാണ്. ഉദാഹരണത്തിന് മുൻകോ പം കുടുതലുള്ള ഒരു വ്യക്തിയുടെ കൗൺ സലിംങ് അനുഭവം എടുക്കാം. അദ്ദേഹം ചെറുപ്പം മുതൽ മുൻകോപിയാണ്, ചെറിയ കാര്യങ്ങൾക്ക് പോലും കോപിക്കും. കോപം വന്നാൽ ഇടവും വലവും നോക്കാതെ പ്രതി കരിക്കും. കൈയ്യിൽ കിട്ടുന്ന സാധനസാ മഗ്രികൾ ഒക്കെ നശിപ്പിക്കും. ഇങ്ങനെ അമിതമായികോപിക്കാൻ എന്താണ് മൂലകാ
രണമെന്നന്വേഷിച്ചപ്പോൾ അദ്ദേഹത്തിൻ ്റെ മറുപടി “സാറെ, അത് എൻ ്റെ കുഴപ്പമല്ല; എൻ ്റെ അച്ഛൻ ഒരു മുൻകോപിയായിരുന്നു. അദ്ദേഹം മരിച്ചുപോയി. ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. ഇത് പൈതൃ കമായി ലഭിച്ചതുകൊണ്ട് മാറ്റാൻ പറ്റുകയി ല്ല” ഈ മറുപടിയോട് എന്ത് പ്രതികരിക്കാൻ ? സംശയരോഗം ബാധിച്ച ഒരു നാൽപതു കാരിയെ കൗൺസിൽ ചെയ്തപ്പോൾ കി ട്ടിയ മറുപടി അതിലും കൗതുകകരമാണ് “എനിക്ക് എല്ലാറ്റിനെയും സംശയമാണ്. ആരെങ്കിലും അടക്കം പറയുന്നത് കണ്ടാൽ അത് എന്നെക്കുറിച്ചാണെന്ന സംശയം. കു ടിക്കാൻ തരുന്ന ചായയിൽ പോലും ആരെ ങ്കിലും കൃത്രിമം ചെയ്തിട്ടുണ്ടോ എന്ന സംശയം. ഭർത്താവിൻ ്റെ ഓരോ ചലനത്തി ലും സംശയം. പക്ഷെഇത് എൻ ്റെകുഴപ്പമല്ല. എൻ ്റെഅമ്മയ്ക്ക് ഇതേസംശയരോഗമുണ്ടാ യിരുന്നു. അതിൽ അൽപം കുറവാണെനി ക്ക്? “പാരന്പര്യരോഗമാ സാറേ ഇത്.” വാ യനക്കാർ മറുപടിപറഞ്ഞോളൂ. ഉത്തരവാദിത്വങ്ങളും കടമകളും ഓർ മ്മപ്പെടുത്തലുകളിലൂടെ നിർവ്വഹിക്കപ്പെ ടേണ്ട കർമ്മങ്ങളല്ല. കൈവളരുന്നതും കാലുവളരുന്നതും ആറ്റുനോറ്റിരുന്ന് ഇത്രയുമാക്കിയ മാതാപിതാക്കൾ, പട്ടി
ണി എന്തെന്നറിയിക്കാതെ മുണ്ടുമുറിക്കി യുടുത്ത് കാലിടറാതെ ഇത്രയും ഒക്കെ ആക്കികൊണ്ടുവന്ന് പറക്കശീലം പഠിപ്പിച്ച അച്ഛനും അമ്മയും, എന്തിന് സഹായത്തി നായി രണ്ട് ആൾരൂപങ്ങൾ കൈയെത്തും ദൂരത്തുണ്ട് എന്ന് ഉറപ്പുവരുത്താൻ വെ ന്പൽ കൊള്ളുന്ന രക്ഷകർത്താക്കൾ, ഇവർ ക്ക് പ്രത്യുപകാരമായി കരുതലിൻ ്റെയും കാരുണ്യത്തിൻ ്റെയും സ്നേഹ ത്തിൻ ്റെയും ഒരു കടാക്ഷമെങ്കിലും നൽകണമെന്ന കടമ മറന്ന് ജീവിക്കുന്ന മക്കൾ ധാരളമുണ്ടിന്ന് നമ്മുടെ ഇടയിൽ. സൗകര്യാർത്ഥം ഇവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മറന്നു എന്ന് നടിക്കുന്നു. കുടുംബഭാരം ചുമക്കാൻ ഇവർ മടിക്കുന്നു. വിവാഹിതരായികഴിയുന്പോൾ സഹധർമ്മിണിയോട് ചേർന്ന ് മാതാപിതാ ക്കളെ കോർണർ ചെയ്യുന്നവരും ഇല്ലാതില്ല. ഇവരുടെമക്കൾ മുത്തച്ഛനേയും മുത്തശ്ശിയേ യും പരിഷ്ക്കാരമില്ലാത്തവരെന്ന് മുദ്രകുത്തി പരിഹസിക്കുന്നതുകണ്ട് രസിക്കുവാനും അവർക്ക് മടിയില്ല. ആഡംബര വേഷധാരി കളായി, അറേബ്യൻ പെർഫ്യൂം അടിച്ച് മി നുങ്ങിവരുന്ന കൂട്ടുകാരുടെ മുന്നിൽ കോലം കാണിക്കാൻ എഴുന്നള്ളരുതെന്ന് നിഷ്കരു ണം നിറയൊഴിക്കുന്ന പുതുപ്പണക്കാരായ മക്കളിൽ ഒരുവനാണോഞാൻ.
നമ്മുടെവേണ്ടപ്പെട്ടവരെഎന്തെല്ലാം കാ ര്യങ്ങൾക്ക് ഏതെല്ലാം തരത്തിൽ നാം കാ രണം കൂടാതെ ദുഃഖിപ്പിച്ചിട്ടുണ്ട് എന്ന് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത് ഉചിതമായി രിക്കും. കടമകളും ഉത്തരവാദിത്വങ്ങളും നി റവേറ്റുന്നത് പോകട്ടെ, ദുഃഖിപ്പിക്കാതെ ഇരി ക്കാനെങ്കിലും നമ്മെക്കൊണ്ട് സാധിക്കുമോ. ഓട്ടക്കളത്തിൽ ഓടുന്നവനെപ്പോലെ തൻ ്റെ ലക്ഷ്യം മാത്രം മുന്നിൽക്കണ്ട്, മറ്റുള്ളവരെ തള്ളിമാറ്റിജീവിതത്തിൽ കൂട്ടയോട്ടം നടത്തി യാൽ പല ജീവിതമൂല്യങ്ങളും ലക്ഷ്യത്തിലെ ത്തും മുന്പ് ചോർന്നുപോയെന്നിരിക്കും. നിങ്ങൾ തീയാണ്. ടയറിൽ തീ കത്തി യാൽ ദുർഗന്ധമുണ്ടാവും, ചന്ദനത്തടിയിൽ തീകത്തിയാൽ സുഗന്ധമുണ്ടാവും, ശീതകാ ലത്തിൽ തീആശ്വാസമേകും, വസന്തത്തിൽ തീ കരിച്ചുകളയും. ഓരോ മനുഷ്യമനസ്സും അഗ്നി സമാനമാണ്. പ്രകാശവും സു ഗന്ധവും പരത്തുന്ന അഗ്നികുണ്ധമാണോ എൻ ്റെ മനസ്സ്? പുകയും ദുർഗ ന്ധവും വമി പ്പിക്കുന്ന നാശകൂപമാണോ എൻ ്റെ മനസ്സ്? കണ്ടുപിടിക്കുക. മറന്നുപോയ ഒരുപാട് ഉത്തരവാദിത്വങ്ങളും കടമകളും ഉണ്ട് നമു ക്കോരോരുത്തർക്കും. ഉള്ളിലെ അഗ്നി അവയെശോധന ചെയ്യട്ടെ.
24 10
, 6, 2012
:
. . . . . ¡ ¢ £. ¤ ¥ ¡ ¦ . , §¢ . ¨ ©¨ª , «ª ¬ ® ¥¯ ° ¡ . ± . ² ³ ´ ¡. µ ¶ °· . ¸ ¹ º ¡ » .... » ¼
½ ¤ ¾. © © º £.
º ¿ º £ À Á ¡ Á © © º ? Â Ã Â Ä ½ Å . Æ Â ¡ ¿ ‘ ’ © . º ¢ É Ê ¶ ¹ ¡. ¨ º Ë Ì º ¢ ¹ º ˽ ¡ Á ¢ ¯ Í À ¤¥Î ´ ¡ Ï . Ð ¨ Æ Ñ ¹ º Ð ¡ Ò ¹ Óª ‘ º Ô µ Ë ’ ¥ . º Ô ¡ ¯ ©Õ  ÐÖ Ö Ö ¹ ¡ ® Ô Ï . ¢ . º
Ò × ¥ : Ï Ï . Ð © ¡. © ¡ Ø Ã? ½ . (thoughts and emotions) Ù © © . ½ Ï . © Ú ¢ ¸Ï . £ demanding & commanding © . µ ¡ º . ½ ¶ À © Á µ ¯ ° ¾. ¹ ¹ Û ¢ ¬ ÜÏ . ¢ ¡ ¥ . 12 ´ µÃ Ï ¹ Ý ¤ . µ: 200, Þ Ô 200, Ð 300, Ô 1200. « © ¯ ¢ . ¹ ¥ ¢ . ½ , , ß ¹ , µ. à ¹ ¥ , “ Ï, ¶ â Æâ Æ . Û ¢ ² Ð . ¶ ã .” Ð µ . Ð . ©
Ð ¥ . ª åæÏ . æ Á µ ´ . 1. 280 (Prenatal)
ç Ö èÚ ¡ Á . ¹ ¤ ¤ Ñ . é£ ÁÑ Þ¼ . © ½ ¡ Ñ . ¹ Ö . ê ë , ½ ¬
ì ¡ © . 2. (Neonate)
Ï ½ . Ö Î ¶ å . Þ , í , ¤ , ½ ¯ . î ¡ ¥ . Î ± Ï . 3. (Babyhood)
Ï ½ ´ ¨ ï . ½ ´ Á Ï . ¹ º Ê· ® ï . £ · µ ¢ Þ¼ . ð ½ Ï ã · ï Ï ÜÏ . 4. (Early Childhood)
3 7 ´ ¨ ï . î ï Ô µ èÚ ¤ . ¨ ± ¡ Á ± . ñ Ë Æ º ¶ ¯
× . µ Toy age ¥ . µ¤· ¥ © Ð ¤ ï (questioning age). ¥Î ¦ ¤ Ì ¢ ¡ ± . 5. (Late childhood)
¶ ± . 7 12 ¨ . º Ð ¢
, · ¢ (Social skills) . ¦ Ú Ï ÜÏ . Ï ÜÏ . ¤ Ñ ï . Ï Ï Þ ° ¢ ¸ ± . Å Ï Ô Ë . ½ ¯ Ñ × ². ¥ ¢ ò Ì ¥Î .
² © ë £. ¢ ¥ . Ð ¦ ¡ ² ¡ ¦ Ë . ¶ £. ò ¥Î . “À Û ¢ Ü Ï .” Ü Ï . Î ½ èÚ ¶ ó : Þ¥ ô . Ü £ ò . . å « ¸ . µ ½ £. ò ¥ : À µ, °£ å Í Ü © . ¶ ¿ î. ¡, ¡, ½ ¡ å . ½ ¹ . LIfe is like cooking.
Ð ¶ Æ º ¢. Æ
Ð ¥ . ¡ õ ¡ « ´ . ¬ ¡ Í ¡ Þ ¿ ° ¢ ± ¥ Ï . ¹ Î Ï ¢ ¿ Î ¥ ¹ ± Ï . ¢ ¿ Î ¤· µö »· £ ¡ ¢ ÷ . ( ..)
വ്യാഴം, ഡിസംബർ 13, 2012
24 10
മനസ്
ഡോ: ജോൺ പനയ്ക്കൽ
നമ്മുടെസ്വന്തം മക്കൾ (രണ്ടാം ഭാഗം) ക
ഴിഞ്ഞ ആഴ്ച അഞ്ച് ജീവിതദശകളെ ക്കുറിച്ച് കണ്ടുകഴിഞ്ഞു. ഇന്ന് ആറാ മത്തേതായി കൗമാരകാലഘട്ടത്തിൽ നിന്ന് തുടങ്ങട്ടെ. 6. കൗമാര കാലം (Adolescent Stage) 13 വയസ്സുമുതൽ 19 വയസ്സുവരെയുള്ള കാലഘട്ടം. (Tean Age) ആണിത്. ഈ കാ ലഘട്ടത്തിന് ചില പ്രത്യേകതകൾ ഉണ്ട്. ചാഞ്ചാട്ടത്തിൻ ്റെയും സമ്മർദ്ദത്തിൻ ്റെ യും കാലമാണ് ഇത്. (It is a stage of storm and stress) വൈകാരികമായ വേലിയേറ്റ ം, മാ നസിക സംഘർഷം, അറിയാനും കാണാനും ആസ്വദിക്കുവാനുമുള്ള അദമ്യമായ ആവേശം ഇവയുടെകാലം ഏത് സംസ്കാരത്തിലേക്കും പരിഷ്കാരത്തിലേക്കും കടക്കണമെന്ന അന്വേ ഷണത്വരയുള്ള കാലഘട്ടമാണിത്. (A stage of cultural invention) ശാരീരികമായ വളർച്ച ഒരു പ്രത്യേക ജീവിതശൈലിക്കുവേണ്ടി ദാഹി ക്കുവാൻ പ്രേരിപ്പിക്കുന്നു. അത്രകണ്ട് മനസ്സ് രൂപപ്പെടുത്തിയില്ലെങ്കിൽ സ്വയം ഒരു ജീവി തശൈലി കണ്ടുപിടിച്ച് അതിൽ കുടിയേറു വാൻ ശ്രമിക്കും. ഞാനൊരു കുട്ടിയോ യുവാവോ (A Stage of confusion)
ഞാനിപ്പോഴും മാതാപിതാക്കളുടെ നി യന്ത്രണത്തിലുള്ള ഒരു കുട്ടിയോ അതോ സ്വയം നിർണ്ണയവകാശമുള്ള യുവാവോ എന്ന വടംവലി ഉള്ളിൽ നടക്കുന്ന കാലം. ചുറ്റുമു ള്ളവരിൽ ചിലർ ബാലനായും മറ്റുള്ളവർ മുതി ർന്നവനായും കരുതുന്നു. പാകമായ പ്രകൃതം മറ്റുള്ളവർ പ്രതീക്ഷിക്കും. കൗമാര കാലഘട്ടം യൗവ്വനത്തിലേക്കുള്ള എത്തിനോട്ടത്തിൻ ്റെ കാലമാണ്. ചുറ്റുമുള്ളവർ അവനെഒരുയുവാ വായി അംഗീകരിക്കാൻ ശ്രമിക്കുന്ന സമയമാ ണിത്. അങ്ങനെ വേണം താനും. ഇല്ലെങ്കിൽ കൗമാരത്തിൽ തന്നെ മാനസികവും ബൗദ്ധി കവുമായ വളർച്ചക്കുറവ് അനുഭവപ്പെടുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യും. ഇതിൽ മാതാപിതാക്കൾ ആശങ്കാകുലരായി തീരാറു മുണ്ട്. കൂട്ടുകാരിൽ നിന്ന് അംഗീകാരം തേടുന്ന കാ ലഘട്ടം. കൂട്ടുകൂടുവാനും ആശയവിനിമയം നടത്തു വാനും വൈകാരിക സമ്മർദ്ദങ്ങൾ പങ്കുവെക്ക ു വാനും വെന്പൽകൊള്ളുന്ന കാലം. ഇതിന് കടി ഞ്ഞാണിടുകയാണെങ്കിൽ കൗമാരം മുരടിക്കും. കൂട്ടുകെട്ടുണ്ടാക്കുന്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അതിന് വേണ്ടിയുള്ള പരിശീ ലനവും വീട്ടിനുള്ളിൽ നിന്ന് ലഭിക്കണം. ജീവിതയാഥാർത്ഥ്യങ്ങളും തനതായ ആശയങ്ങളും തമ്മിലുള്ള സംഘട്ടനകാലഘട്ടം കൂടെയാണിത്. മാതാപിതാക്കളും വീട്ടിലു ള്ള മറ്റ് മുതിർന്നവരും കുമാരീകുമാരന്മാരുടെ കൂട്ടുകാരായി മാറണം. തോളിൽ കൈയിട്ട് നടക്കണമെന്നല്ല ഇത്കൊണ്ട് അർത്ഥമാക്കേ ണ്ടത്. എന്തും പരസ്പരം പങ്കുവെയ ്ക്കുവാ നുള്ള തുറന്ന മനസ്സും തുറന്ന അന്തരീക്ഷവും വീട്ടിലുണ്ടാകണം എന്നാണിതിൻ ്റെ അർത്ഥം. പുതിയ ബന്ധങ്ങൾക്ക് വേണ്ടി വെന്പൽ കൊ ള്ളുന്ന ഈ കാലഘട്ടത്തിൽ ഇത് വളരെഗുണം ചെയ്യും. ചില കുമാരീകുമാരന്മാർക്ക് തങ്ങളുടെ ശരീരവളർച്ചയിൽ തൃപ്തിയും ചിലർക്ക് അതൃ പ്തിയുണ്ടാകാം. ഇതുമൂലം മാതാപിതാക്കളിൽ നിന്നും ഒരുഅകലം (gap) സൃഷ്ടിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. വേണ്ടതിനും വേണ്ടാത്തതി നും പിറുപിറുക്കുന്ന കാലമാണിത്. ഒറ്റപ്പെട്ട് അകലാൻ ശ്രമിക്കുന്പോൾ ഒറ്റപ്പെടുത്താതെനി രന്തരമായ ആശയവിനിമയത്തിലൂടെ കുടുംബ വലയത്തിൽ തന്നെ പിടിച്ച് നിറുത്തുവാൻ ഉപാധികളിലാത്ത സ്നേഹവാത്സല്യത്തിലൂടെ മാതാപിതാക്കൾക്ക് കഴിയണം. അതാണ് മാ താപിതാക്കളുടെധർമ്മം. ഇല്ലെങ്കിൽ പിടിവിട്ടു
പോകും. കുട്ടികളുടെ കുഴപ്പമല്ല അത്, അവർ അവരുടെ സമൂഹ പങ്കാളിത്തത്തിൽ ഒരുതരം സന്ദേഹത്തിലാണ് ഈ കാലഘട്ടത്തിൽ (A Stage of role confusion) അവരെ സഹായിക്കു ന്ന Help desks ആയി പിതൃത്വവും മാതൃത്വവും തീരണം. മദ്യം, മയക്കുമരുന്ന്, ലൈംഗിക വി കൃതങ്ങൾ എന്നിവ ശീലിക്കുവാൻ സാധ്യതയു ള്ള ഈ കാലയളവിൽ മാതാപിതാക്കൾ സ്നേഹപൂർണ്ണമായ സൗഹൃദം നൽകേണ്ടത് അനിവാര്യമാണ്. മനഃശാസ്ത്രത്തിൽ ‘നയാഗ്രാസിൻഡ്രോം’ എന്ന ഒരു പദപ്രയോഗമുണ്ട്. ഒരു ചെറു കൊ തുന്പു വള്ളത്തിൽ ഒഴുക്കിനനുസൃതമായി യാ ത്ര ചെയ്യുന്ന ഒരുവൻ, തുഴയാതെഒഴുക്കിനോടു കൂടിനീങ്ങിക്കൊണ്ടിരിക്കുന്നു. ക്രമേണ ഒഴുക്ക് കൂടി, വള്ളത്തിൻ ്റെവേഗതയും കൂടി. എന്നിട്ടും അയാൾ തുഴ കൈയ്യിലെടുത്തില്ല. ഒടുവിൽ കുത്തൊഴുക്കിൽ പെട്ട് വള്ളം കുത്തനെ വെ ള്ളച്ചാട്ടത്തിൽ െപട്ട് അഗാധങ്ങളിലേക്ക് നിലം പതിക്കുന്നു. ഇതിനെയാണ് നയാഗ്രാസിൻ ഡ്രോം എന്ന് പറയുന്നത്. നയാഗ്രാ വെള്ളച്ചാ ട്ടവും ഇങ്ങനെ തന്നെ. ചെറിയ അരുവികൾ, ചെറിയ ഒഴുക്ക്, അവ സംഗമിച്ച് വലിയ ജലധാ രയാവുന്നു. അരുവികൾ കൂടിഒഴുക്ക് കൂടികു ത്തൊഴുക്കായി, അത്യുഗ്രമായ ജലപാതമായി രൂപാന്തരപ്പെടുന്നു. ചില കുമാരീകുമാരന്മാരു ടെ അവസ്ഥയും ഇതുതന്നെ. തുഴയുണ്ടെങ്കി ലും അതുപയോഗിച്ച് ലക്ഷ്യത്തിലെത്താതെ സാഹചര്യങ്ങളുടെ ഒഴുക്കിൽപെട്ട് ജീവിതം
അലസമായിമുന്നോട്ട ് കൊണ്ടുപോകുന്ന ഇവർ പ്രതിസന്ധികളുടെ പടുഗർത്തത്തിലേക്ക് പിടി കൊടുക്കാതെപതറിവീഴും. നയാഗ്രാപോലെ. ഇങ്ങനെയുള്ളവനെ തുഴ ഉപയോഗിച്ച് തു ഴഞ്ഞ് മുന്നേറാൻ, ദിശമാറ്റി വിടാൻ പഠിപ്പി ക്കേണ്ട ചുമതല മുൻ തലമുറയ്ക്ക് ഉണ്ട്. നമ്മുടെ കുമാരന്മാർ നയാഗ്രാ സിൻഡ്രോമിന് വിധേയ രാവുന്നതിന് മുന്പ് അവർക്ക് കൗൺ സിലിംഗിലൂടെ മാർഗ്ഗനിർദ്ദേശം നൽകുന്നത് ഉചിതമായിരിക്കും. പല കുടുംബങ്ങളിലും ടീനേജിലുള്ള മക്കൾ പ്രശ്നക്കാരാണ് എന്ന് മാതാപി താക്കളും അധ്യാപകരും പരാതിപ്പെടുന്നു. എന്താണ് ഈ പ്രശ്നക്കാർ എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത്? പ്രശ്നമുണ്ടാക്കുന്നവർ, അപ്പോൾ എന്താണ് പ്രശ്നം? പ്രശ്നം.. പ്രശ്നം... പ്രശ്നം.... എന്നൊക്കെ നാം ഉരു വിട്ടുകൊണ്ടേയിരിക്കും. വീട്ടിൽ പ്രശ്നം, സ്കൂളിൽ പ്രശ്നം, നാട്ടിൽ പ്രശ്നം, ഇങ്ങനെ പ്രശ്ന വിവരപട്ടിക നീണ്ടുകൊണ്ടേ യിരിക്കും. അഭ്യസ്തവിദ്യനായ ഒരു വ്യക്തി ഒരു ജോലി തേടി നടക്കുന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരു പത്രാഫീസിൽ റിപ്പോർട്ടർ ആയി ജോല ികിട്ടി. ട്രെയിനിംഗിന് ശേഷം ആദ്യത്തെ നിയോ ഗ ം തുറമുഖത്ത് വന്നടുത്ത നേവികപ്പലിൽ നടക്കു ന്ന സ്വാതന്ത്ര്യ ദിനാഘോഷം റിപ്പോ ർട്ട ് ചെ യ്യുക. വൈകീട്ടാണ് ആഘോഷം. എല്ലാവരും ആഘോഷത്തിരക്കിലാണ്. കപ്പലിൽ ഒരു വിള്ളൽ ഉണ്ടായിരിക്കുന്നു. ആഘോഷ പരി
പാടികൾ റദ്ദാക്കി. പിന്നെ എന്ത് റിപ്പോർ ട്ട് ചെയ്യാൻ? ഒന്നും എഴുതാനില്ല. വിള്ളലിനെ ക്കുറിച്ച് എഴുതുക ‘വിള്ളൽ’ എന്ന പ്രശ്നം. ഇവിടെ ഒരു അവസരമായി മാറുകയാണ്. അദ്ദേഹം എഴുതി, മനോഹരമായ ഒരു റിപ്പോ ർട്ട്. എല്ലാവരും അതിനെപ്രശംസിച്ചു. നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെ. പ്രശ്നങ്ങൾ എന്ന് നാം വിവക്ഷിക്കുന്നതൊക്കെ ഓരോരേ ാ അവസരങ്ങളായി മാറണം. ജീവിതം അപ്രതീ ക്ഷിതമായ അവസരങ്ങളുടെ ഷോഷ യാ ത്രയാണ്. നമ്മുടെ മക്കൾ തങ്ങളെത്തന്നെ തിരുത്തുന്നതിന് നമ്മെ നിർബന്ധിക്കുന്ന അവസരങ്ങളാണ് അവർ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്ന് നാം തിരിച്ചറിയണം. അവർ പ്രശ്നക്കാരാണെങ്കിൽ അവരെ എഴുതി ത്തള്ളരുത്. പ്രശ്നങ്ങളെ അവസരങ്ങളാക്കാൻ അവരെ അഭ്യസിപ്പിക്കുക അത് മാതാപിതാ ക്കളുടെ കടമയും അവകാശവുമാണ്. കുമാ രീകുമാരന്മാർ യൗവ്വനത്തിലെത്ത ുന്പോ ൾ ഇത്തരം അവസരങ്ങളെ ഓർത്ത് മാതാപിതാ ക്കളോട് നന്ദിയും കൂറും ഉള്ളവരായി വർത്തി ക്കും. തീർച്ച . അവസരങ്ങൾ ആർക്കുമായി കാത്തുനിൽക്കാ റില്ല. അവസരങ്ങൾക്കായികാത്തിരിക്കുക അരുണോദ യം അകലെയല്ല... (തുടരും)
വ്യാഴം, ഡിസംബർ 20, 2012
24 10
മനസ്
ഡോ: ജോൺ പനയ്ക്കൽ
നമ്മുടെസ്വന്തം മക്കൾ മൂന്നാം ഭാഗം
പലരും മക്കളെഎഴുതിത്തള്ളാൻ വിദഗ്ദ്ധരാണ്. എഴുതിചേർക്കാൻ പ്രയാസമാണെന്നാണ് അവരുെട ധാരണ. തങ്ങളുടെകുട്ടിക്കാലത്തുണ്ടായ ചില തിക്താനുഭവങ്ങളുടെഅളവുകോ ലിൽ മക്കളെഅളന്ന് മാറ്റിസർവ്വേക്കല്ല് സ്ഥാപിക്കുന്നതുകൊണ്ടാണിങ്ങനെസംഭവിക്കുന്നത്. ബന്ധങ്ങൾ മുറിയാൻ പ്രയാസമില്ല; കൂട്ടിച്ചേർക്കൽ ദുഷ്കരമാവും.
ന
മ്മുടെ കൗമാര പ്രായത്തിലുള്ള മക്കൾ നേരിടാവുന്ന വെല്ലുവിളികളെക്കുറി ച്ചാണ് കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചി രുന്നത്. ഇന്ന് ഇവരെ എങ്ങനെ ഇത്തരം വെല്ലുവിളികളെ സധൈര്യം നേരിടുന്നതിന് പ്രാപ്തരാക്കാം എന്നതിനെപ്പറ്റിചുരുക്കത്തിൽ രേഖപ്പെടുത്തട്ടെ.
1. വീട്ടിലെഉത്തരവാദിത്വങ്ങൾ അവർക്ക് കൂടിപങ്ക് വെച്ച് നൽകുക. ഒരു വീട്ടിൽ എന്തെല്ലാം ജോലികളുണ്ട്? വീട് അടിച്ചുവാരിവൃത്തിയാക്കുക, ഷോപ്പിംഗി നുള്ള ലിസ്റ്റ് തയ്യാറാക്കുക, വസ്ത്രം അലക്കി തേച്ചു വെയ്ക്കുക, പാത്രം കഴുകുക, അടു ക്കളയിൽ പാചകത്തിന് സഹായിക്കുക, വരവ് ചെലവ് കണക്കുകൾ കുറിച്ചിടുക, ഇങ്ങനെ എത്രയെത്ര ജോലികൾ? ഇതിലൊക്കെ കൗ മാരപ്രായത്തിലെത്തിയ നമ്മുടെമക്കളെകൂടെ ഉൾപ്പെടുത്തുക. ഓരോ മാസത്തേക്കും കു ടുംബത്തിൻ ്റേ തായ ഒരുപ്ലാനിംഗ് ചാർട്ട് ഉണ്ടാ ക്കാനും അവരുടെ സഹായം തേടാം. ഓരോ ജോലിയും മാറി മാറി ഏറ്റെടുക്കാൻ നമ്മുടെ മക്കൾ സ്വാഭാവികമായും തയ്യാറാകും. ആ കർ മ്മം അവരുടെ ജീവിതത്തിൻ ്റെ ഒരു ഭാഗമായി മാറുന്പോൾ ഭാവി ജീവിതത്തിൻ ്റെ പടവുകൾ പാകുവാൻ അവർക്ക് ഉൾക്കരുത്ത് ലഭിക്കും. കൗമാരത്തിലെത്തിയവരെനോക്കി‘ഓ, അവന് പ്രായമായി. മകനായാലും തന്നോളമെത്തി യാൽ, താനെന്ന് വിളിക്കണം,’ എന്ന് കമൻ ്റ ടിച്ച് അവരുടെ തന്നിഷ്ടത്തിന് അലസമായി വിട്ടാൽ അവരെഓർത്ത് ദിവസേന കണ്ണീർ പൊഴിക്കേ ണ്ടി വരും. പല കുടുംബങ്ങളുടെയും സമാധാ നം കെടുത്തുന്നത് ഇത്തരത്തിലുള്ള മക്കളാ ണ്. എന്നോട് കൗൺസിലിംങ്ങിനിടയിൽ പല മുതിർന്ന കുട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. Sir, will you please ask my mother to shut up and leave me alone? Sir, Will you please ask my father to stop nagging?
ണപ്പെടും? "മൂഢാ, ഈ രാത്രിയിൽ നിൻ ്റെ ജീവനെ ഉടയവൻ എടുത്താൽ നിന്റെ കളപ്പു ഇവിടെ എന്താണ് പ്രശ്നം? പ്രായപൂർത്തി രയിലെ ധാന്യശേഖരം ആര് അനുഭവിക്കും?” യായ മക്കളെ അവർ അർഹിക്കുന്ന വിലകൊ വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നു. മാതാപിതാ ടുത്ത് അവരെ മാനിക്കാത്തതിൻ ്റെപൊരുത്ത ക്കളിലും മക്കളിലും മാറ്റങ്ങളുടെ വേലിയേറ്റമു ക്കേടാണ് വെളിവാകുന്നത്. സർവ്വ സ്വാ ണ്ടാകണം. മക്കളിൽ ഉത്തരവാദിത്വബോധമു തന്ത്ര്യവും നൽകി അവരെ വാഴ്ത്തി പു ണ്ടാകുന്പോൾ കുടുംബഗന്ധിയായ ജീവിതചര്യ കഴ്ത്തണമെന്നല്ല ഇതിനർത്ഥം. കൗമാരത്തി അവരുടെഅജണ്ടയായിമാറും. ്രപശ്നങ്ങളൊ ന്റെആവശ്യകതകളെഅവ അർഹിക്കുന്ന പ്രാ ക്കെഅവസരങ്ങളായിരൂപാന്തരപ്പെടും. ധാന്യത്തോടെ സൗമ്യമായി കൈകാര്യം ചെ യ്യുവാൻ മാതാപിതാക്കൾക്ക് കഴിയണം. 2. മക്കളിൽ ആരേയും തരംതാഴ്ത്താതിരിക്കുക. പഠിക്കുകയും പരീക്ഷകളിൽ ഉയർന്ന ഒന്നിൽ കൂടുതൽ മക്കളുള്ള വീടുകളിൽ പ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നത് മാ ലപ്പോഴും മൂത്തമക്കൾ നേരിടേണ്ടിവരുന്ന ഒരു ത്രമല്ല നമ്മുടെ മക്കളുടെ ജോലി. ഒരു കു ഗതികേടാണിത്. മാതാപിതാക്കൾ മൂത്തയാളി ടുംബം പണിയാനുള്ള പ്രക്രിയകളിൽ അവർ നെഇകഴ്ത്തിയും ഇളയവരെപുകഴ്ത്തിയും സം കൂടെപങ്കാളികൾ ആകണം. ചില വീടുകളിൽ സാരിക്കും. അങ്ങനെ ഇടപെടുകയും ചെയ്യും. കുട്ടികൾക്ക് ഈ വക കാര്യങ്ങളിൽ ഒരുപങ്കും ഈ ദൃശകർമ്മങ്ങൾ ആദ്യജാതരിൽ അപ നൽകാറില്ല. ഞാനൊരിക്കൽ വികാരഭരിതനായ കർഷതാബോധം, അവഗണനമൂലമുള്ള വിഷാ ഒരു അച്ഛനോട് ചോദിച്ചു. “താങ്കളുടെ ബാങ്ക് ദഭാവം ഇവ ജനിപ്പിക്കും. മാതാപിതാക്കളുടെ ബാലൻസിനെക്കുറിച്ചും സ്വത്തുക്കളെക്കുറി വാക്കുകൾക്ക് കടിഞ്ഞാണിടേണ്ട ിയിരിക്കുന്നു ച്ചും മകന് വല്ല ധാരണയുമുണ്ടോ?” ഉടൻ മറു ഇത്തരം സന്ദർഭങ്ങളിൽ. മക്കളെയല്ലാം തുല്യ പടി. “സാറെ, അതറിഞ്ഞാൽ അവൻ വഷളാ തൂക്കത്തിൽ കാണുവാൻ കണ്ണില്ലാത്ത അച്ഛന കും. പിന്നെ ഒന്നും പഠിക്കുകയില്ല. എൻ ്റെ മ്മമാർ പിൽക്കാലത്ത് പരിതപിക്കേണ്ടി വരും. ഭാര്യയോടുപോലും ഞാൻ എൻ ്റെശന്പളമെത്ര ഈ ഉച്ചനീചത്വം കൊണ്ട് മനംനൊന്ത് മാതാ എന്നതിനെക്കുറിച്ചും എൻ ്റെ ബാങ്ക് ബാലൻ പിതാക്കളോട് ഒരുപ്രതിബദ്ധതയും പ്രദർശിപ്പി സിനെക്കുറിച്ചും മറ്റ് വക കാര്യങ്ങളെക്കുറിച്ചും ക്കാത്ത അപ്രിയമക്കളെധാരാളം ഞാൻ കണ്ടിട്ടു പറഞ്ഞിട്ടില്ല. അതെനിക്ക് മാത്രം അറിയാവുന്ന ണ്ട്. എന്തിനീപടക്കങ്ങൾ? എന്തിനീപുറം പൂച്ചു രഹസ്യങ്ങളാണ്.” കുടുംബം പണിയാൻ വെ കൾ? ന്പൽ കൊള്ളുന്ന ഒരു പിതാവിൻ ്റെ അൽപത്വം ഇവിടെസംഭവിക്കുന്നതെന്താണ്? അമിത വാ കണ്ടില്ലേ? എങ്ങനെ ഇങ്ങനെയുള്ളവർ ഗു
ത്തുണ്ടായ ചില തിക്താനുഭവങ്ങളുടെഅളവു കോലിൽ മക്കളെ അളന്ന് മാറ്റി സർവ്വേക്ക ല്ല് സ്ഥാപിക്കുന്നതു കൊണ്ട ാണിങ്ങനെ സംഭവി ക്കുന്നത്. ബന്ധങ്ങൾ മുറിയാൻ പ്രയാസമില്ല; കൂട്ടിച്ചേർ ക്കൽ ദുഷ്കരമാവും. മനുഷ്യനെകൊല്ലുന്ന ഒരുരാക്ഷസൻ ഒരി ക്കൽ ശ്രീബുദ്ധനുമായിഏറ്റുമുട്ടി.അയാൾക്ക് ബു ദ്ധനെ ഉടൻ വധിക്കണം. 99 പേെര കൊന്ന തി ൻ ്റെ സ്മാരകമായി 99 കൈപ്പത്തികൾ അയാ ളുടെ ഭാണ്ധത്തിലുണ്ട്. 100ാമത്തേത്ബുദ്ധൻ ്റേ 3. എല്ലാവരോടും ഒരുപോലെആശയവിനിമയം താവണമെന്നയാൾക്ക് നിർബന്ധം. ബുദ്ധൻ കു നടത്തുക. റേ മുളക്കന്പുകൾ അയാളുടെമുന്പിൽ ഇട്ടുകൊ ഓരോ ദിവസത്തെയും അനുഭവങ്ങൾ ദി ടുത്തിട്ട് ഇപ്രകാരം പറഞ്ഞു. “എന്നെ കൊ നാന്ത്യത്തിൽ പരസ്പരം പങ്കുവെയ്ക്കുന്ന ല്ലുന്നത് നിനക്ക് സുഖം തരുമെങ്ക ിൽ, കൊന്നു കുടുംബങ്ങൾ ഉയർച്ചയിലേക്ക് കുതിക്കുമെ കൊള്ളൂ, നീകരുത്തനാണെന്ന് ഞാൻ സമ്മതി ന്നുള്ളതിന് രണ്ടു പക്ഷമില്ല. മക്കളോട് ഓരോ ക്കുന്നു. നിനക്ക് നിൻ ്റെ മുന്നിൽ കിടക്കുന്ന മു ദിവസത്തേയും സ്കൂളിലേയും കൂട്ടുകാരുമാ ളക്കന്പുകൾ നിഷ്പ്രയാസം ഒടിക്കുവാനുള്ള യുള്ളതുമായ അനുഭവങ്ങൾ പങ്കുവെയ്ക്ക ാൻ ശക്തിയുണ്ട്. പക്ഷേ അവ വീണ്ടും യോജ ി മാതാപിതാക്കൾ രാത്രിഭക്ഷണത്തിന് ശേ പ്പിക്കുവാൻ സാധിക്കുമോ” ? ഈ വാക്കുകൾ ഷമുള്ള കുടുംബസദസ്സിൽ ആവശ്യപ്പെടണം. രാക്ഷസനെ ചിന്തിപ്പിച്ചു. അയാളിൽ പരിവർ അവർക്ക് മാതൃകയായി അച്ഛനും അമ്മയും ത്തനമുണ്ടാക്കി, അംഗുലിമാല എന്ന നാമം അവരുടെ അനുഭവങ്ങൾ ആദ്യം പങ്കുവെ സ്വീകരിച്ച് അയാൾ ബുദ്ധൻ ്റെ ശിഷ്യനായി മാ യ്ക്കണം. ഈ കുടുംബസദസ്സുകൾ തന്നെ റി. ബുദ്ധൻ ്റെസിദ്ധാന്തമിതായിരുന്നു. പുതിയ അനുഭവങ്ങൾ മെനഞ്ഞെടുക്കുന്നതി You know the art of destroying, I know the art നുള്ള വേദികളായിഅപ്പോൾ രൂപാന്തരപ്പെടും. of joining. അപ്പോൾ പ്രശ്നങ്ങളെന്ന് കരുതിയവയൊക്കെ ബുദ്ധൻ രാക്ഷസനെഒരു‘പ്രശ്നമായി’കണ്ടി അവസരങ്ങളായിമാറും. തീർച്ച . ല്ല. അദ്ദേഹം അതൊരു അവസരമാക്കി. അവ പലരും മക്കളെ എഴുതിത്തള്ളാൻ വിദഗ് സരങ്ങളിൽ നിന്ന് ലാഭമുണ്ടാക്കുന്പോഴുള്ള ആന ദ്ധരാണ്. എഴുതിചേർക്കാൻ പ്രയാസമാണെന്നാ ന്ദം പരമാനന്ദം തന്നെ! ണ് അവരുെട ധാരണ. തങ്ങളുടെ കുട്ടിക്കാല (തുടരും)
ത്സല്യവും സ്തുതിപാടലുകളും മൂലം ഇളയവർ ക്രമേണ പാളംതെറ്റിയാത്ര തുടങ്ങും. മൂത്തവർ തങ്ങളുടെ വഴിയേ പ്രയാണം ആരംഭിക്കും. കാലചക്രത്തിൻ ്റെ തിരിവിൽ മാതാപിതാക്കൾ മക്കളിൽ നിന്ന് ഒറ്റപ്പെട്ട് ഉൽകണ്ഠാകുലരായി സായംകാല ജീവിതത്തിൽ വൃദ്ധസദനങ്ങളെ തേടി അലയേണ്ടി വരും? സ്നേഹ ത്തിനായി വേഴാന്പലിനെപ്പേ ാലെ ദാഹിക്കേണ്ട ിവരും. പരദാഹം.
24 10
വ്യാഴം, ഡിസംബർ 27, 2012
മനസ്
ഡോ: ജോൺ പനയ്ക്കൽ
\½psS kz´w a¡Ä \memw `mKw
I
gnª aq¶v BgvN-I-fn-embn Iuamcw hsc-bpÅ PohnX Zi-I-sf-¡p-dn¨v \mw Iണ്ടp Ign-ªp. 20 hbÊp apX-epÅ a¡Ä bphm-¡-fm-Wv. Pohn-X-¯nsâ GXv taJ-e-bn Imep-d-¸n-¡-W-sa¶v \nÝ-bn¨v AXn-\-\p-krX-ambn D]-cn]T\w \S-¯p-Ibpw tPmen k¼m-Zn-¡p-Ibpw sN¿p¶ Ime-L-«w. sshhm-lnI Pohn-X-¯n-te¡v {]thin-¡p-¶-Xn\p ap¼pÅ bph-Xz-s¯-¡p-dn-¨mWv Cu teJ\w {]Xn-]m-Zn-¡p-¶-Xv. \½psS bphXo bphm-¡fpw amXm-]nXm-¡Ä¡v Hcp XethZ-\-bmtWm? Ahsc AhÀ Bbn-cn¡p¶ Ah-Ø-bpsS {]tXy-I-X-IÄ Adnªv DÄs¡m-Åphm³ Ign-bp¶ amXm-]n-Xm-¡Ä¡v Cu bphXzw Hcp Bizmk-am-bn-cn-¡pw. asäm-cm-fns\ "DÄs¡m-Åp-¶-Xn\v' AbmÄ Bbn-cn-¡p¶ Ah-Ø-bpsS {]tXy-I-X-IÄ \mw a\-Ên-em¡n-bn-cn-¡-Ww. {]ikvX a\x-im-kv{X-Ú³ Xntbm{Un temUvkv Fgp-Xn-bn-cn-¡p-¶-Xv C§-s\-bm-Wv. "bph-Xz-sa-¶Xv Xm³ Bsc¶v B´-cn-I-ambn At\z-jn-¡p¶ Ime-L-«-am-Wv. X\n¡v _mly temI-¯n-epÅ Øm\-sa´v F¶ tNmZy¯n\v D¯cw tXSp¶ Imew.' kulrZ-¯n-\p-thണ്ട-n-bpÅ hmRvO-bpw, kuµ-cy-t¯m-SpÅ A`n-\n-th-ihpw Dണ്ടm-Ip¶ Cu Ime-b-f-hn kwLÀj-§fpw kzm`m-hn-I-am-Wv. temI¯nse `oIc kwL-S-\-I-fn FÃmw \à Hcp ]¦v bphm-¡fm-Wv. aZy-¯n\pw ab-¡p-a-cp-¶n\pw ASn-a-s¸-Sp-hm\pw Cu Ime-L-«-¯n km[y-X-I-fp-ണ്ടv. a\x-imkv{X ]T-\-§Ä Xcp¶ DÄ¡m-gvN-IÄ bphm-¡Ä t\cn-Sp¶ {]iv\-§Ä¡v ]cn-lmcw \ÂIp-hm³ ]cym-]vX-am-വുI-bn-Ã. DZm-l-c-W¯n\v _ncp-Zm-\-´c _ncpZw t\Sp¶ Hcp-hsâ tPmen Xs¶ FSp-¡mw. tImgbpw cmjv{Sob kzm[o-\hpamWv tPmen e`yX-bpsS am\-Z-WvU-§-sf-¦n F§s\ Abm-fpsS am\-knI kwLÀj-¯n\v ]cn-lm-c-ap-ണ്ടm-Ipw. C¯cw A]-cn-lm-cyX-I-fpsS \nÊ-lmb Ah-Ø-I-fn bphm-¡Ä Ah-cpsS ] cn-`-h-§fpw {]Xn-tj-[-§fpw amXm-]n-Xm-¡-tfm-SmWv {]ZÀin¸n-¡m-dp-Å-Xv. Cu AhØ Xncn-¨-dn-bm³ amXm-]n-Xm-¡Ä {]m]vXരാ-bn-sÃ-¦n IpSpw-_-¯n Xos¸mcn ]mdpw. Fdn¡v Fdn-Ivk¬ F¶ B[p-\nI a\x-im-kv{X-¯nsâ ]nXmhv Hmtcm {]mb-¯nepw hyàn-bpsS am\-knI ]Ým¯ew \nÀ®-bn-¡p-¶-Xv, hyàn¡v kmaq-ln-I-amb _Ô-§fn hcp¶ amäw A\p-k-cn¨msW¶v kn²m´n¡p-¶p. Hmtcm PohnX L«-¯nepw hyàn¡v ]pXnb Bh-iy-§Ä DS-se-Sp-¡p-sa-¶pw, s]cp-am-ä-§-sfms¡ C¯cw Bh-iy-§tfmSv _Ô-s¸-«n-cn-¡p-sa¶pw At±lw Øm]n-¡p-¶p. FdnIvk-Wnsâ A`n-{]m-b-¯n Hcp Ipªn\v 15 amkw {]mbam-Ip-¶-Xp-hsc AXnsâ kmaq-ln-I-_Ôw A½-bn am{Xw HXp§n \n¡p-¶p. A½-tbm-SpÅ Ipªnsâ _Ô-¯n \n¶v ASn-Øm-\-]-c-amb Hcp `mhw am{Xta B ka-b¯v Ipªv hfÀ¯p-¶p-Åq. AXv Basic Trust or Basic mictrust F¶-Xnsâ ASn-Øm-\-¯n-em-bn-cn-¡pw. Ch X½n-epÅ kwLÀjw am{X-amWv At¸mÄ Ipªn IpSn-sIm-Åp-¶-Xv. AXnsâ hfÀ¨-bn Ipªnsâ kmaq-ly-_-Ôhpw hf-cp¶p. A½-bn \n¶v AÑ-\n-te-¡pw, ]ns¶ IpSpw-_mw-K-§fn-te-¡pw, AhnsS \n¶v AbÂhm-kn-IÄ, kvIqÄ, kl-] m-Tn-IÄ, FXnÀenw-K-¯n s]«-hÀ, `mcy/`À¯m-hv, hnim-eamb kaqlw C§s\ hyàn-_Ôw hf-cp-¶p. AXn-\-\pk-cn¨v ]pXnb kwLÀj-§fpw DS-se-Sp-¡pw. AXv hfÀ¨bpsS kzm`m-hnI ]cn-Wm-a-am-Wv. AXp-sImണ്ടv C¯cw {] iv\-§Ä hyànXz hfÀ¨-bpsS Ahn-`mPy LS-I-amWv F¶ \ne-bn-eÃmsX adn¨v ImtWണ്ട Imcy-an-Ã. _mey¯n kwtbm-P-\hpw buവ്വ\-¯n inYn-eo-I-c-Whpw ]qÀ ® hfÀ¨-bn ]p\Àkw-tbm-P-\-hp-amWv hyànXz hfÀ¨bnse aq¶v L«-§-fnse {]tXy-I-X-IÄ. kwLÀj-§Ä Hcp hyàn-bn DS-se-Sp-¡p-t¼mÄ hyànXzw inYn-eo-I-cn-¡-s¸-Sp-¶p. `mh-\-Ifpw Nn´-Ifpw hnIm-c-§fpw aqey-t_m-[-hpsaÃmw ISn-ªm-Wn-Ãm¯ IpXn-csb-t¸mse hyànsb At§m-«p-an-t§m«pw ]mbn-¡pw. F©n\o-b-dnw-Kn\v ]Tn-¡p¶ Hcp bph-Xn-bpsS Iu¬kn-enwKv A\p`-h-sa-\n-¡-dn-bmw. hyànXz inYn-eo-I-cW samgn-hm¡m³ tImtf-Pn-\-Sp¯v Hcp hoSv hmS-I-bvs¡-Sp¯v A½bpw aIfpw IqsS Xma-k-am-bn. bYmÀ° hyànXz cq]o-I-c -W-¯n\v ]Icw inYn-eo-I-c-W-amWv AhnsS \S-¶-Xv. aIfpsS ]ndsI \S-¡p¶ A½-bpsS kz`m-hw, GXn-s\bpw ZpÀZr-jvSn-tbmsS ho£n-¡p¶ kwkm-c-ssien Ch aqew
B bphXn \nÀ_-Ôn-¡m³ XpS§n "F\n¡v tImtf-Pnsâ tlmÌ-en Xma-kn-¨m aXn.' A½ k½-Xn-¨n-Ã. ^e-tam, AhÄ \memw ska-Ì-dn ]T\w aXn-bm¡n Ft§mt«m hണ്ടn Ib-dn. Ipsd Id§n \S-¶-tijw Ah-km\w _lvd-ി\n  AÑsâbSp-s¯-¯n. inYn-eo-I-c-W-¯nsâ AXyp-¶X `mh-¯n-em-bn-t¸mb B s]¬Ip«n Aѳ t]mepadn-bmsX-bmWv Iu¬kn-en-§n\v h¶n-cn-¡p-¶-Xv. Iog-S-§m³ AhÄ¡v a\-Ên-Ã. Iog-S¡m\mWv AhÄ {ian-¡p-¶-Xv. Ah-fpsS Npäp-]m-Sp-Isf Fsâ Hmtcm {]kvXm-h-\bpw Nqgv¶n-d§n hymJym-\n-¨n-cp-¶p. Hcp Ic-bv¡p-sa-¯msX B s]¬Ip«n ]pXnb ta¨n Øew തേSn- bm-{X-bm-bn. ChnsS F´mWv kw`-hn-¨n-cn-¡p-¶-Xv. A½bpw aIfpw X½n ]c-kv]c AwKo-Imcw (Mutual Recognition) \jvS-s¸«n-cn-¡p¶p. AXp-sImണ്ടv IqSp-tXSn Ae-bp¶ Hcp Infn-bmbn-XoÀ¶p aIÄ. _mey-¯n I®p-a-S¨v hniz-kn¨v A\p-hÀ¯n-¨n-cp¶ ]e-Xn-s\bpw bphXzw tNmZyw sN¿p-hm³ XpS-§pw. bpàn _p²nsb Iog-S-¡m³ {ian-¡pw. DS³ Xs¶ amXm-]n-Xm¡Ä B bphm-hns\ Ch³ bpàn-hm-Zn-bm-Wv, \nco-izc hmZn-bmWv F¶p ap{Z-Ip¯n thÀXn-cn-¡m³ {ian-¡pw. CXv _p²n-b-Ã. Chn-sS-bmWv bph-Xzs¯ a\-Ên-em-t¡ണ്ട--Xnsâ Bh-iy-IX ZÀin-¡p-¶-Xv. bphm-¡-fpsS C¯cw tNmZyw sN¿Â {]h-WX hyànXz hfÀ¨-bpsS Hcp \nÀ®m-bI L«-¯n A\n-hm-cy-am-sW¶v amXm-]n-Xm-¡Ä Xncn-¨-dn-bWw. aX-¯n-sâbpw cmjv{So-b-¯n-sâbpw amXm-]n-Xm-¡-fpsSbpw A[n-Im-cs¯ AhÀ tNmZyw sNbvsX-¶n-cn-¡pw. \ Sp-¡-S-en-eqsS bm{X sN¿p¶ Hcp I¸-en\v Xpey-am-W-t¸mÄ AhÀ. Hcp Xpd-apJw hn«p Ignªv ASp¯ Xpd-ap-J-¯n AhÀ F¯n-bn-«n-Ã. ]Iz-X-bm-Ip¶ kpc£m Xpd-ap-Jt¯-¡pÅ {]bm-W-¯n-em-W-hÀ. \à t\Xr-Xzhpw amÀ¤ \nÀt±-ihpw e`n-¡p-sa-¦n ]Iz-amb hyànXz hnImkw \½psS bph-Xo-bp-hm-¡Ä t\Sn-sb-Sp-¡pw. buവ്വ-\-¯nse kwLÀjw GI-tZiw 30 hb-Ên-\-¸pdw \oണ്ടp \n¡m³
CS-bn-Ã. amXm-]n-Xm-¡-fpsS \nÀ_-Ô-¯n\v hg§n saUn-knന് ]Tn-¡m³ t]mb Hcp sNdp-¸-¡m-c-sâ IY F\n-¡-dn-bmw. AbmÄ¡v saUn-kn\v t]mIm³ H«pw XmÂ]-cy-an-Ãm-bncp-¶p. c£n-Xm-¡-fpsS \nÀ_-Ô-¯n\v hg-§p-I-bm-bn-cp¶p. e£-§Ä tImg-sIm-Sp¯v AUvan-j³ Xc-s¸-Sp¯n aIs\ kt´m-jn-¸n-¡m³ saUn-¡Â tImtf-Pnsâ ASp¯v Hcp hnà hne-s¡-Sp¯v hm§n ^ÀWnjv sNbvXp. aI\v Hcp the-¡m-c-s\bpw \ÂIn. Ahsâ Iq«p-Imsc IqsS hnÃ-bn Xma-kn-¸n-¨p. aI³ saUn-knsâ H¶mw hÀjw ASn¨p s]mfn-¨p. HSp-hn AbmÄ Iq«p-Im-cp-ambn ASn-]n-SnIqSn tIkn Ipcp-§n. cണ്ടmw hÀj-¯nsâ Bcw-`-¯n Xs¶ ]Tn¯w \nÀ¯n ho«n-te¡v aS-§n. ho«n {]iv\ambn. F¶pw bp²-amWv amXm-]n-Xm-¡-fp-am-bn. B IpSpw_-¯nsâ ka-\ne sXän. {]iv\w Xm§m³ iàn-bn-ÃmsX B IpSpw-_-¯nsâ ka-\ne sXän. {]iv\w Xm§m³ iànbn-ÃmsX B IpSpw-_-\m-Y³ tcmKn-bm-bn. lrZ-b-kvXw-`\w aqew acn¨p; AIme Nc-aw. AtXmsS aIsâ ka-\ne sXän. IpSpw-_-¯n ഒറ്റപ്പെടുന്നവൻ C¶v aZy-¯n\pw ab-¡p-a-cp¶n\pw hgn-]n-g¨ PohnX ssien¡pw ASn-a-bmbn kaq-l¯n\p Xs¶ Hcp Xe-th-Z-\-bmbn Ign-bp-¶p. bph-Xzs¯ ]Iz-ambn ssIImcyw sN¿m³ ad-¶p-t]mb Hcp IpSpw-_¯nsâ ]¨-bmb A\p-`-h-am-WnXv; \n§Ä hniz-kn-¨mepw CsÃ-¦n-epw. inYn-eo-Ir-X-amb bph-hyànXz§Ä ]p\Àkw-tbm-Pn-¸n¡-s¸-S-Ww. hyàn-Xz-¯n\v Hcp \nÝn-Xm-h-Øbpണ്ടv. aqey§-fpsS ]p\À\nÀ®-b-¯n-eqsS Ah hyàn-Xz-¯nsâ `mK-ambn amd-Ww. BZÀi-§-fp-sSbpw B{K-l-§-fp-sSbpw temI-¯p-\n¶v bmYm-°y-§-fpsS temI-¯n-te¡v bphXzw Cd-§n-h-cn-Ibpw AXp-ambn s]mcp-¯-s¸-Sm³ {ian-¡p-I-bpw sN¿p-t¼m-gmWv bphXzw ]pjv]n-¡p-¶-Xv. hne-¡-s¸« I\n `£n-¨m AÀl-amb A\p-{K-§Ä A\y-am-I-s¸-Spw. (Xp-S-cpw)